Blog

  • ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പക്ഷേ…. പിന്നാലെ മരണം

    ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പക്ഷേ…. പിന്നാലെ മരണം

    സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡൻ സ്വദേശിയായ അബ്ദുൽ സലീം (57) ആണ് അൽഹസയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മൂന്നു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വാഹനമോടിച്ച് അൽഹസ ജാഫർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരണം സംഭവിക്കുകയായിരുന്നു. പരേതരായ കൊച്ചഹമ്മദ് പിള്ളയുടെയും മറിയം ബീവിയുടെയും മകനാണ്. ഭാര്യ ഹസീന; മക്കൾ ഹാരിസ്, സുബ്ഹാന.

    അൽഹസയിലെ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ സലീം ഒ.ഐ.സി.സി. അൽഹസ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. മൃതദേഹം അൽഹസ ജാഫർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഒ.ഐ.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അബ്ദുൽ സലീമിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി. അൽഹസ ഘടകം അനുശോചനം രേഖപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

    ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സമയക്രമമനുസരിച്ചാണ് ഏഴ് തവണ കൗണ്ട്ഡൗണും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

    യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങളുടെ പുതുവർഷം ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുക. ഓരോ രാജ്യത്തിന്റെ കൗണ്ട്ഡൗണിന് ശേഷവും ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. അർധരാത്രി 12 മണി വരെ കാത്തിരിക്കാൻ കഴിയാത്തവർക്കും കുടുംബങ്ങൾക്കും തങ്ങളുടെ ഇഷ്ടരാജ്യത്തിനൊപ്പം പുതുവർഷം ആഘോഷിക്കാം എന്ന പ്രത്യേകതയുമുണ്ട്.

    ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലും സാംസ്‌കാരിക പരിപാടികൾ നടക്കും. 250-ലേറെ ഭക്ഷണശാലകൾ പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ൽ പരം റൈഡുകളും ഗെയിമുകളും സജ്ജമാണ്.

    പുതുവർഷാഘോഷത്തിനായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ മൂന്ന് കവാടങ്ങളും വൈകിട്ട് 4 മണിക്ക് തന്നെ തുറക്കും. പുലർച്ചെ 2 മണി വരെ സന്ദർശകർക്ക് ഇവിടെ ചിലവഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കാർണിവൽ പരേഡും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • റേഡിയോ ലോകത്തെ പ്രിയ ശബ്ദം മറഞ്ഞു; യുഎഇയിലെ മലയാളിയായ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു

    റേഡിയോ ലോകത്തെ പ്രിയ ശബ്ദം മറഞ്ഞു; യുഎഇയിലെ മലയാളിയായ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു

    യുഎഇയിലെ മലയാളി പ്രവാസികൾക്കിടയിൽ ഏറെ പരിചിതനായിരുന്ന മുൻ റേഡിയോ അവതാരകൻ സണ്ണി ബെർണാഡ് (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കേരളത്തിലായിരുന്നു അന്ത്യം. 1997-ൽ ‘റേഡിയോ ഏഷ്യ’യിലൂടെ പ്രക്ഷേപണ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, പതിനഞ്ച് വർഷത്തിലേറെ കാലം യുഎഇയിലെ മലയാളി ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ ശബ്ദമായിരുന്നു. യുഎഇയിലേക്കുള്ള പ്രവാസത്തിന് മുൻപ് തന്നെ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള സാംസ്കാരിക വേദികളിലൂടെ മിമിക്രി കലാകാരനും വോയ്‌സ് ആർട്ടിസ്റ്റുമായാണ് സണ്ണി ബെർണാഡ് ശ്രദ്ധ നേടിയത്. ശബ്ദാനുകരണത്തിലും തത്സമയ ഹാസ്യ അവതരണത്തിലും അപൂർവമായ കഴിവുണ്ടായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ നിസാർ സയ്യിദ് അനുസ്മരിച്ചു. റേഡിയോ ഏഷ്യയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

    റേഡിയോ നാടകങ്ങളിലൂടെയും വിവിധ കഥാപാത്രങ്ങളിലൂടെയും ഗൾഫ് നാടുകളിലുടനീളം വലിയ ആരാധകവൃന്ദം അദ്ദേഹം നേടിയിരുന്നുവെന്ന് മുൻ സഹപ്രവർത്തക ദീപ ഗണേഷ് പറഞ്ഞു. റേഡിയോ പരസ്യങ്ങൾക്ക് ശബ്ദം നൽകുന്നതിലും പ്രോഗ്രാം നിർമ്മാണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രവാസികളുടെ സന്ധ്യകളെ തന്റെ ശബ്ദത്തിലൂടെയും തമാശകളിലൂടെയും നിറങ്ങളാർന്നതാക്കിയ കലാകാരനെയാണ് സണ്ണി ബെർണാഡിന്റെ വിയോഗത്തോടെ മലയാളികൾ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

    ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സമയക്രമമനുസരിച്ചാണ് ഏഴ് തവണ കൗണ്ട്ഡൗണും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

    യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങളുടെ പുതുവർഷം ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുക. ഓരോ രാജ്യത്തിന്റെ കൗണ്ട്ഡൗണിന് ശേഷവും ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. അർധരാത്രി 12 മണി വരെ കാത്തിരിക്കാൻ കഴിയാത്തവർക്കും കുടുംബങ്ങൾക്കും തങ്ങളുടെ ഇഷ്ടരാജ്യത്തിനൊപ്പം പുതുവർഷം ആഘോഷിക്കാം എന്ന പ്രത്യേകതയുമുണ്ട്.

    ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലും സാംസ്‌കാരിക പരിപാടികൾ നടക്കും. 250-ലേറെ ഭക്ഷണശാലകൾ പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ൽ പരം റൈഡുകളും ഗെയിമുകളും സജ്ജമാണ്.

    പുതുവർഷാഘോഷത്തിനായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ മൂന്ന് കവാടങ്ങളും വൈകിട്ട് 4 മണിക്ക് തന്നെ തുറക്കും. പുലർച്ചെ 2 മണി വരെ സന്ദർശകർക്ക് ഇവിടെ ചിലവഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കാർണിവൽ പരേഡും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

    ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

    ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സമയക്രമമനുസരിച്ചാണ് ഏഴ് തവണ കൗണ്ട്ഡൗണും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

    യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങളുടെ പുതുവർഷം ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുക. ഓരോ രാജ്യത്തിന്റെ കൗണ്ട്ഡൗണിന് ശേഷവും ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. അർധരാത്രി 12 മണി വരെ കാത്തിരിക്കാൻ കഴിയാത്തവർക്കും കുടുംബങ്ങൾക്കും തങ്ങളുടെ ഇഷ്ടരാജ്യത്തിനൊപ്പം പുതുവർഷം ആഘോഷിക്കാം എന്ന പ്രത്യേകതയുമുണ്ട്.

    ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലും സാംസ്‌കാരിക പരിപാടികൾ നടക്കും. 250-ലേറെ ഭക്ഷണശാലകൾ പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ൽ പരം റൈഡുകളും ഗെയിമുകളും സജ്ജമാണ്.

    പുതുവർഷാഘോഷത്തിനായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ മൂന്ന് കവാടങ്ങളും വൈകിട്ട് 4 മണിക്ക് തന്നെ തുറക്കും. പുലർച്ചെ 2 മണി വരെ സന്ദർശകർക്ക് ഇവിടെ ചിലവഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കാർണിവൽ പരേഡും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാ​ഗ്രത മുന്നറിയിപ്പ്

    യുഎഇയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാ​ഗ്രത മുന്നറിയിപ്പ്

    ദുബായ്: യുഎഇയിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മഴ മുതൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരെ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി വടക്കൻ, കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. മഴയോടൊപ്പം കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ തണുപ്പ് വർദ്ധിക്കും.

    കാറ്റ് ശക്തമാകുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഒമാൻ കടലിലും അറബിക്കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. വാദികൾക്കും അണക്കെട്ടുകൾക്കും സമീപം പോകുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇനി ബാങ്ക് ഒടിപി ഇല്ല! ഇടപാടുകൾ സുരക്ഷിതമാക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനം വരുന്നു

    യുഎഇയിൽ ഇനി ബാങ്ക് ഒടിപി ഇല്ല! ഇടപാടുകൾ സുരക്ഷിതമാക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനം വരുന്നു

    ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. 2026 മാർച്ച് 31-നകം രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ ആപ്പ് അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനത്തിലേക്ക് മാറണം.

    എന്താണ് പുതിയ മാറ്റം? നിലവിൽ ഓൺലൈൻ ഷോപ്പിംഗിനോ പണം കൈമാറ്റത്തിനോ നാം ഉപയോഗിക്കുന്ന എസ്എംഎസ് ഒടിപി രീതിക്ക് പകരം, ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയുള്ള സ്ഥിരീകരണ രീതിയാണ് നിലവിൽ വരുന്നത്. ഇടപാട് നടത്തുമ്പോൾ മൊബൈൽ ആപ്പിൽ ഒരു നോട്ടിഫിക്കേഷൻ വരികയും, അത് ക്ലിക്ക് ചെയ്ത് ബയോമെട്രിക് (ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി) വഴിയോ സ്മാർട്ട് പിൻ വഴിയോ ഇടപാട് അംഗീകരിക്കുകയും വേണം.

    മാറ്റത്തിന്റെ കാരണങ്ങൾ:

    സുരക്ഷ: സിം സ്വാപ്പിംഗ് (SIM Swapping), ഫിഷിംഗ് (Phishing) തുടങ്ങിയ സൈബർ തട്ടിപ്പുകളിലൂടെ ഒടിപികൾ ചോർത്തുന്നത് തടയാൻ പുതിയ സംവിധാനം സഹായിക്കും.

    വേഗത: എസ്എംഎസ് വരാൻ കാത്തുനിൽക്കാതെ ആപ്പിലെ ഒറ്റ ക്ലിക്കിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം.

    കൃത്യത: ഇടപാട് നടത്തുന്ന തുക, ആർക്കാണ് പണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ആപ്പിൽ തെളിയുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാക്കാം.

    ഉപഭോക്താക്കൾ ചെയ്യേണ്ടത്: എമിറേറ്റ്‌സ് എൻബിഡി (Emirates NBD), എഫ്എബി (FAB), എഡിസിബി (ADCB) തുടങ്ങിയ പ്രമുഖ ബാങ്കുകൾ ഇതിനോടകം തന്നെ ഈ മാറ്റം ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും നോട്ടിഫിക്കേഷൻ സൗകര്യം ഓണാക്കി വെക്കുകയും വേണം. 2026 മാർച്ചോടെ എസ്എംഎസ് ഒടിപികൾ പൂർണ്ണമായും ഇല്ലാതാകും.

    സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയെ കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കാനുള്ള യുഎഇയുടെ ‘ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ’ (FIT) പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സ്വപ്നജോലി സ്വന്തമാക്കാം! എമിറേറ്റ്‌സിൽ വൻ അവസരം; ലക്ഷങ്ങൾ ശമ്പളം, ആഡംബര വില്ല, നികുതിരഹിത വരുമാനം – കൂടുതൽ വിവരങ്ങൾ അറിയാം

    സ്വപ്നജോലി സ്വന്തമാക്കാം! എമിറേറ്റ്‌സിൽ വൻ അവസരം; ലക്ഷങ്ങൾ ശമ്പളം, ആഡംബര വില്ല, നികുതിരഹിത വരുമാനം – കൂടുതൽ വിവരങ്ങൾ അറിയാം

    ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി വലിയ തോതിലുള്ള പൈലറ്റ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പൈലറ്റുമാരെയാണ് കമ്പനി തേടുന്നത്. നികുതിരഹിതമായ മികച്ച ശമ്പളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനുകൂല്യങ്ങളുമാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

    എമിറേറ്റ്‌സിലെ ക്യാപ്റ്റൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 44,500 ദിർഹം (ഏകദേശം പത്ത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഫസ്റ്റ് ഓഫീസർമാർക്ക് ഏകദേശം 30,125 ദിർഹമാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ പറക്കുന്ന ഓരോ മണിക്കൂറിനും പ്രത്യേക അലവൻസുകളും ലഭിക്കും. താമസത്തിന് ആധുനിക സൗകര്യങ്ങളുള്ള വില്ലകളോ അല്ലെങ്കിൽ ഹൗസിങ് അലവൻസോ കമ്പനി നൽകുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, മികച്ച മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ 42 ദിവസത്തെ അവധി, കുടുംബാംഗങ്ങൾക്ക് വിമാന ടിക്കറ്റുകളിൽ ലഭിക്കുന്ന വൻ ഇളവുകൾ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.

    ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അപേക്ഷകർ പ്ലസ് ടു യോഗ്യതയുള്ളവരായിരിക്കണം. ഏവിയേഷൻ മേഖലയിലെ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ സാധുവായ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (ATPL) ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മൾട്ടി-എഞ്ചിൻ ജെറ്റ് വിമാനങ്ങളിൽ കുറഞ്ഞത് 2000 മണിക്കൂർ പറന്ന പ്രവൃത്തിപരിചയം ആവശ്യമാണ്. ക്യാപ്റ്റൻ തസ്തികയിലേക്ക് ഇത് 7000 മണിക്കൂറിൽ കൂടുതലായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും (ICAO Level 4) നിർബന്ധമാണ്.

    ഓൺലൈൻ അപേക്ഷകൾ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ദുബായിൽ വെച്ച് വിപുലമായ പരീക്ഷകൾ നടക്കും. സിമുലേറ്റർ ടെസ്റ്റ്, ടെക്നിക്കൽ ഇന്റർവ്യൂ, സൈക്കോമെട്രിക് അസ്സസ്മെന്റ്, മെഡിക്കൽ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് (https://www.emiratesgroupcareers.com/search-and-apply/) വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

    അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
    സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി

    ഖത്തർ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി

    ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 ഡിസംബർ 18 വ്യാഴാഴ്ച സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി അനുവദിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അതേസമയം, അവശ്യ സേവനങ്ങളോ സ്ഥാപനങ്ങളുടെ പ്രവർത്തന ആവശ്യകതകളോ മൂലം അന്നേ ദിവസം ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക്, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 അനുസരിച്ചുള്ള ഓവർടൈം ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തിനും പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും തൊഴിൽ മന്ത്രാലയം ഹൃദയപൂർവമായ ആശംസകൾ അറിയിച്ചു. രാജ്യത്തെ ഐക്യവും വിശ്വസ്തതയും കൂടുതൽ ശക്തിപ്പെടുത്തുന്ന ദിനമാണ് ദേശീയ ദിനമെന്നും മന്ത്രാലയം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

    ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

    ഡിസംബർ 18-ന് രാവിലെ 9 മണിക്ക് ദോഹ കോർണീഷിൽ നാഷണൽ ഡേ പരേഡ് നടക്കും. രാവിലെ 5 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മൂന്ന് വർഷത്തിന് ശേഷം വീണ്ടും അരങ്ങേറുന്ന പരേഡ് സൗജന്യമായി കാണാൻ കഴിയും.

    അതേ ദിവസം ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പ് ഫൈനൽ മത്സരം നടക്കും. മൊറോക്കോയും ജോർദാനും തമ്മിലുള്ള ഫൈനലിന് QR 25 മുതൽ ടിക്കറ്റുകൾ ലഭ്യമാകും.

    ഡിസംബർ 18-ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ലുസൈൽ ബോളിവാർഡിൽ സാംസ്കാരിക പരിപാടികളും ഗെയിമുകളും അതിഗംഭീര വെടിക്കെട്ടും നടക്കും. ഈ ആഘോഷങ്ങൾക്കും സൗജന്യ പ്രവേശനമാണ്.

    ഡിസംബർ 17-ന് വൈകിട്ട് 3 മണി മുതൽ Gewan Island, The Pearl Island എന്നിവിടങ്ങളിൽ ക്ലാസിക് കാർ പരേഡ് നടക്കും. ഖത്തറിന്റെ പഴമയും പ്രൗഢിയും ഓർമിപ്പിക്കുന്ന വാഹനങ്ങളാണ് പ്രദർശിപ്പിക്കുക.

    Katara Corniche-ൽ ഡിസംബർ 17-ന് വൈകിട്ട് 5.30നും ഡിസംബർ 18-ന് വൈകിട്ട് 4 മണിക്കും പാരച്യൂട്ട് ഷോ നടക്കും. ഇതും പൊതുജനങ്ങൾക്ക് സൗജന്യമാണ്.

    ഓൾഡ് ദോഹ പോർട്ടിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന പരിപാടികൾ, ലൈവ് പ്രകടനങ്ങൾ, പരമ്പരാഗത ധോ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.

    ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ‘വില്ലേജ് ഫെസ്റ്റിവൽ’ വൈകിട്ട് 4 മുതൽ രാത്രി 10 വരെ നടക്കും. Rahma Riyadh Show, ലൈവ് പ്രകടനങ്ങൾ, അറബ് കപ്പ് ഓപ്പൺ എയർ സ്ക്രീനിംഗ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.

    ദ പെർൾ, ഗെവാൻ ഐലൻഡ് മേഖലകളിൽ സ്ട്രീറ്റ് ലൈവ് ഷോകളും കുടുംബ വിനോദ പരിപാടികളും നടക്കും.

    ഹീനത്ത് സൽമ ഫാമിൽ ഡിസംബർ 17 മുതൽ 20 വരെ നാഷണൽ ഡേ ഫെയർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 വരെ ലൈവ് മ്യൂസിക്, വർക്ക്‌ഷോപ്പുകൾ, സിനിമ പ്രദർശനം, കുടുംബ വിനോദങ്ങൾ എന്നിവ ഉണ്ടായിരിക്കും.

    മാൾ ഓഫ് ഖത്തറിൽ ‘The Beat of the Nation’ എന്ന പേരിൽ ഡിസംബർ 17 മുതൽ 20 വരെ പ്രത്യേക പരിപാടികൾ നടക്കും. കുട്ടികൾക്കായി arts & crafts, face painting, henna, സദു നെയ്ത്ത്, അറബിക് മാസ്കോട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. Ardha Show വിവിധ സമയങ്ങളിൽ അരങ്ങേറും.

    മ്ശൈരിബ് ഡൗൺടൗണിൽ ഡിസംബർ 18-ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ലൈവ് ഷോകൾ, നാഷണൽ ഡേ സ്പെഷ്യൽ പരിപാടികൾ നടക്കും.

    കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെ നാഷണൽ ഡേയും അറബ് കപ്പ് ആഘോഷങ്ങളും കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

    Education City MTB Trail-ൽ രാവിലെ 7 മുതൽ ഖത്തർ നാഷണൽ ഡേ റൺ നടക്കും. മുതിർന്നവർക്ക് പങ്കെടുക്കാനുള്ള ഫീസ് QR 125 മുതൽ ആരംഭിക്കും.

    രാജ്യമെമ്പാടും നടക്കുന്ന ഈ ആഘോഷങ്ങൾ ഖത്തറിന്റെ ഐക്യവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

    ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ നാളെ മുതൽ താപനില വീണ്ടും കുറയും: ഇന്നത്തെ താപനില

    ഖത്തറിൽ നാളെ മുതൽ താപനില വീണ്ടും കുറയും: ഇന്നത്തെ താപനില

    ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 18, 2025 വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ഉത്തര-പശ്ചിമ ദിശയിൽ നിന്നുള്ള തണുത്ത കാറ്റുകളാണ് കാലാവസ്ഥയിൽ ഈ മാറ്റത്തിന് കാരണമെന്ന് വകുപ്പ് വ്യക്തമാക്കി. ഇന്ന് (ഡിസംബർ 17) രാവിലെ അൽ-ഘുവയിരിയ കാലാവസ്ഥാ സ്റ്റേഷനിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. തലസ്ഥാനമായ ദോഹയിൽ കുറഞ്ഞ താപനില 19 ഡിഗ്രിയിലേക്കാണ് താഴ്ന്നത്. തണുപ്പ് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

    ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

    ഡിസംബർ 18-ന് രാവിലെ 9 മണിക്ക് ദോഹ കോർണീഷിൽ നാഷണൽ ഡേ പരേഡ് നടക്കും. രാവിലെ 5 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മൂന്ന് വർഷത്തിന് ശേഷം വീണ്ടും അരങ്ങേറുന്ന പരേഡ് സൗജന്യമായി കാണാൻ കഴിയും.

    അതേ ദിവസം ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പ് ഫൈനൽ മത്സരം നടക്കും. മൊറോക്കോയും ജോർദാനും തമ്മിലുള്ള ഫൈനലിന് QR 25 മുതൽ ടിക്കറ്റുകൾ ലഭ്യമാകും.

    ഡിസംബർ 18-ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ലുസൈൽ ബോളിവാർഡിൽ സാംസ്കാരിക പരിപാടികളും ഗെയിമുകളും അതിഗംഭീര വെടിക്കെട്ടും നടക്കും. ഈ ആഘോഷങ്ങൾക്കും സൗജന്യ പ്രവേശനമാണ്.

    ഡിസംബർ 17-ന് വൈകിട്ട് 3 മണി മുതൽ Gewan Island, The Pearl Island എന്നിവിടങ്ങളിൽ ക്ലാസിക് കാർ പരേഡ് നടക്കും. ഖത്തറിന്റെ പഴമയും പ്രൗഢിയും ഓർമിപ്പിക്കുന്ന വാഹനങ്ങളാണ് പ്രദർശിപ്പിക്കുക.

    Katara Corniche-ൽ ഡിസംബർ 17-ന് വൈകിട്ട് 5.30നും ഡിസംബർ 18-ന് വൈകിട്ട് 4 മണിക്കും പാരച്യൂട്ട് ഷോ നടക്കും. ഇതും പൊതുജനങ്ങൾക്ക് സൗജന്യമാണ്.

    ഓൾഡ് ദോഹ പോർട്ടിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന പരിപാടികൾ, ലൈവ് പ്രകടനങ്ങൾ, പരമ്പരാഗത ധോ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.

    ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ‘വില്ലേജ് ഫെസ്റ്റിവൽ’ വൈകിട്ട് 4 മുതൽ രാത്രി 10 വരെ നടക്കും. Rahma Riyadh Show, ലൈവ് പ്രകടനങ്ങൾ, അറബ് കപ്പ് ഓപ്പൺ എയർ സ്ക്രീനിംഗ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.

    ദ പെർൾ, ഗെവാൻ ഐലൻഡ് മേഖലകളിൽ സ്ട്രീറ്റ് ലൈവ് ഷോകളും കുടുംബ വിനോദ പരിപാടികളും നടക്കും.

    ഹീനത്ത് സൽമ ഫാമിൽ ഡിസംബർ 17 മുതൽ 20 വരെ നാഷണൽ ഡേ ഫെയർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 വരെ ലൈവ് മ്യൂസിക്, വർക്ക്‌ഷോപ്പുകൾ, സിനിമ പ്രദർശനം, കുടുംബ വിനോദങ്ങൾ എന്നിവ ഉണ്ടായിരിക്കും.

    മാൾ ഓഫ് ഖത്തറിൽ ‘The Beat of the Nation’ എന്ന പേരിൽ ഡിസംബർ 17 മുതൽ 20 വരെ പ്രത്യേക പരിപാടികൾ നടക്കും. കുട്ടികൾക്കായി arts & crafts, face painting, henna, സദു നെയ്ത്ത്, അറബിക് മാസ്കോട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. Ardha Show വിവിധ സമയങ്ങളിൽ അരങ്ങേറും.

    മ്ശൈരിബ് ഡൗൺടൗണിൽ ഡിസംബർ 18-ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ലൈവ് ഷോകൾ, നാഷണൽ ഡേ സ്പെഷ്യൽ പരിപാടികൾ നടക്കും.

    കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെ നാഷണൽ ഡേയും അറബ് കപ്പ് ആഘോഷങ്ങളും കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

    Education City MTB Trail-ൽ രാവിലെ 7 മുതൽ ഖത്തർ നാഷണൽ ഡേ റൺ നടക്കും. മുതിർന്നവർക്ക് പങ്കെടുക്കാനുള്ള ഫീസ് QR 125 മുതൽ ആരംഭിക്കും.

    രാജ്യമെമ്പാടും നടക്കുന്ന ഈ ആഘോഷങ്ങൾ ഖത്തറിന്റെ ഐക്യവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

    ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

    ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

    ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

    ഡിസംബർ 18-ന് രാവിലെ 9 മണിക്ക് ദോഹ കോർണീഷിൽ നാഷണൽ ഡേ പരേഡ് നടക്കും. രാവിലെ 5 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മൂന്ന് വർഷത്തിന് ശേഷം വീണ്ടും അരങ്ങേറുന്ന പരേഡ് സൗജന്യമായി കാണാൻ കഴിയും.

    അതേ ദിവസം ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പ് ഫൈനൽ മത്സരം നടക്കും. മൊറോക്കോയും ജോർദാനും തമ്മിലുള്ള ഫൈനലിന് QR 25 മുതൽ ടിക്കറ്റുകൾ ലഭ്യമാകും.

    ഡിസംബർ 18-ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ലുസൈൽ ബോളിവാർഡിൽ സാംസ്കാരിക പരിപാടികളും ഗെയിമുകളും അതിഗംഭീര വെടിക്കെട്ടും നടക്കും. ഈ ആഘോഷങ്ങൾക്കും സൗജന്യ പ്രവേശനമാണ്.

    ഡിസംബർ 17-ന് വൈകിട്ട് 3 മണി മുതൽ Gewan Island, The Pearl Island എന്നിവിടങ്ങളിൽ ക്ലാസിക് കാർ പരേഡ് നടക്കും. ഖത്തറിന്റെ പഴമയും പ്രൗഢിയും ഓർമിപ്പിക്കുന്ന വാഹനങ്ങളാണ് പ്രദർശിപ്പിക്കുക.

    Katara Corniche-ൽ ഡിസംബർ 17-ന് വൈകിട്ട് 5.30നും ഡിസംബർ 18-ന് വൈകിട്ട് 4 മണിക്കും പാരച്യൂട്ട് ഷോ നടക്കും. ഇതും പൊതുജനങ്ങൾക്ക് സൗജന്യമാണ്.

    ഓൾഡ് ദോഹ പോർട്ടിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന പരിപാടികൾ, ലൈവ് പ്രകടനങ്ങൾ, പരമ്പരാഗത ധോ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.

    ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ‘വില്ലേജ് ഫെസ്റ്റിവൽ’ വൈകിട്ട് 4 മുതൽ രാത്രി 10 വരെ നടക്കും. Rahma Riyadh Show, ലൈവ് പ്രകടനങ്ങൾ, അറബ് കപ്പ് ഓപ്പൺ എയർ സ്ക്രീനിംഗ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.

    ദ പെർൾ, ഗെവാൻ ഐലൻഡ് മേഖലകളിൽ സ്ട്രീറ്റ് ലൈവ് ഷോകളും കുടുംബ വിനോദ പരിപാടികളും നടക്കും.

    ഹീനത്ത് സൽമ ഫാമിൽ ഡിസംബർ 17 മുതൽ 20 വരെ നാഷണൽ ഡേ ഫെയർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 വരെ ലൈവ് മ്യൂസിക്, വർക്ക്‌ഷോപ്പുകൾ, സിനിമ പ്രദർശനം, കുടുംബ വിനോദങ്ങൾ എന്നിവ ഉണ്ടായിരിക്കും.

    മാൾ ഓഫ് ഖത്തറിൽ ‘The Beat of the Nation’ എന്ന പേരിൽ ഡിസംബർ 17 മുതൽ 20 വരെ പ്രത്യേക പരിപാടികൾ നടക്കും. കുട്ടികൾക്കായി arts & crafts, face painting, henna, സദു നെയ്ത്ത്, അറബിക് മാസ്കോട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. Ardha Show വിവിധ സമയങ്ങളിൽ അരങ്ങേറും.

    മ്ശൈരിബ് ഡൗൺടൗണിൽ ഡിസംബർ 18-ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ലൈവ് ഷോകൾ, നാഷണൽ ഡേ സ്പെഷ്യൽ പരിപാടികൾ നടക്കും.

    കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെ നാഷണൽ ഡേയും അറബ് കപ്പ് ആഘോഷങ്ങളും കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

    Education City MTB Trail-ൽ രാവിലെ 7 മുതൽ ഖത്തർ നാഷണൽ ഡേ റൺ നടക്കും. മുതിർന്നവർക്ക് പങ്കെടുക്കാനുള്ള ഫീസ് QR 125 മുതൽ ആരംഭിക്കും.

    രാജ്യമെമ്പാടും നടക്കുന്ന ഈ ആഘോഷങ്ങൾ ഖത്തറിന്റെ ഐക്യവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

    ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

    ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ചിതറിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയായി മാറാമെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറയുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതേസമയം, കടൽ മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മാരിൻ അലർട്ട് നിലനിൽക്കുകയാണ്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇടിമിന്നലോടുകൂടിയ മഴ സമയങ്ങളിൽ കടൽ അവസ്ഥ കൂടുതൽ അപകടകരമാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

    ഈ സാഹചര്യത്തിൽ, മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ എല്ലാ തരത്തിലുള്ള കടൽ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾക്കായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തരം പിന്തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

    ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

    ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

    ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ചിതറിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയായി മാറാമെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറയുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതേസമയം, കടൽ മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മാരിൻ അലർട്ട് നിലനിൽക്കുകയാണ്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇടിമിന്നലോടുകൂടിയ മഴ സമയങ്ങളിൽ കടൽ അവസ്ഥ കൂടുതൽ അപകടകരമാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

    ഈ സാഹചര്യത്തിൽ, മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ എല്ലാ തരത്തിലുള്ള കടൽ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾക്കായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തരം പിന്തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇ സ്കൂൾ പ്രവേശനം: പ്രായപരിധി പുതുക്കി നിശ്ചയിച്ചു; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

    യുഎഇ സ്കൂൾ പ്രവേശനം: പ്രായപരിധി പുതുക്കി നിശ്ചയിച്ചു; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

    ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കെജി, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി നിശ്ചയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പുതിയ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.

    പുതിയ നിയമപ്രകാരം കെജി 1 (FS2) ക്ലാസ്സിൽ പ്രവേശനം നേടുന്നതിന് കുട്ടിക്ക് 4 വയസ്സ് പൂർത്തിയായിരിക്കണം. കെജി 2 (Year 1) പ്രവേശനത്തിന് 5 വയസ്സും, ഒന്നാം ക്ലാസ്സിൽ (Year 2) പ്രവേശിക്കുന്നതിന് കുറഞ്ഞത് 6 വയസ്സുമാണ് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി.

    അധ്യയന വർഷം ആരംഭിക്കുന്ന സമയക്രമം അനുസരിച്ച് രണ്ട് വ്യത്യസ്ത കട്ട്-ഓഫ് തീയതികളാണ് അധികൃതർ നൽകിയിട്ടുള്ളത്. ഇന്ത്യൻ, പാകിസ്താനി സിലബസുകൾ പിന്തുടരുന്ന, ഏപ്രിലിൽ ക്ലാസ്സുകൾ ആരംഭിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് മാർച്ച് 31-നകം നിശ്ചിത പ്രായം തികഞ്ഞിരിക്കണം. എന്നാൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ബ്രിട്ടീഷ്, അമേരിക്കൻ, ഐബി സ്കൂളുകളിൽ പ്രവേശനം തേടുന്നവർക്ക് ഓഗസ്റ്റ് 31-നകം പ്രായം പൂർത്തിയായിരിക്കണം.

    ഈ പുതിയ നിയമം ആദ്യമായി സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് മാത്രമാണ് ബാധകമാകുന്നത്. നിലവിൽ വിദ്യാലയങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ തുടർപഠനത്തെ ഈ മാറ്റം ബാധിക്കില്ല. നിശ്ചിത പ്രായത്തിൽ ഒരു ദിവസത്തെ കുറവുണ്ടെങ്കിൽ പോലും പ്രവേശനം നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുൻപ് കുട്ടികളുടെ പ്രായം കൃത്യമാണെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

    അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
    സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വീണ്ടും വിവാദമായി എയർ ഇന്ത്യയുടെ കടുത്ത അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ പ്രവാസി മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

    വീണ്ടും വിവാദമായി എയർ ഇന്ത്യയുടെ കടുത്ത അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ പ്രവാസി മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

    പ്രവാസി മലയാളിയോട് എയർ ഇന്ത്യ വീണ്ടും അനാസ്ഥ കാണിച്ചെന്ന ആരോപണം ഉയരുന്നു. റിയാദിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതാണ് വിവാദമായത്. ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് സംഭവത്തിൽ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന രാഘവൻ തുളസി, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് വീണത്. അപകടത്തിൽ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉടൻ തന്നെ റിയാദിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

    തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച കുടുംബം സ്റ്റ്രെച്ചർ ടിക്കറ്റിനായി എയർ ഇന്ത്യയെ സമീപിച്ചു. എന്നാൽ നിലവിൽ ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നതെന്നും, ഇതേ ആവശ്യവുമായി മുൻപ് നൽകിയ അപേക്ഷകൾ എല്ലാം നിരസിച്ചുവെന്നും അധികൃതർ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് യാത്ര സാധ്യമാകാതെ വന്നു. മറ്റ് വിമാനകമ്പനികൾ സ്റ്റ്രെച്ചർ ടിക്കറ്റിനായി 30,000 മുതൽ 35,000 റിയാൽ വരെ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്രയും തുക ചെലവഴിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിൽ, റിയാദിൽ തന്നെ ചികിത്സ തുടരാൻ രാഘവൻ തുളസിയും കുടുംബവും നിർബന്ധിതരായി. മുൻകാലങ്ങളിൽ ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ സഹായം ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

    അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
    സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

    കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

    ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

    അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
    സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

    ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പ്രവർത്തന സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സുരക്ഷാ നിലവാരം ഉയർത്താനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. പരമ്പരാഗതമായി ക്ലീനിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങളെയും ‘മാൻലിഫ്റ്റ്’ പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപയോഗം, ജല വിനിയോഗം, കാർബൺ പുറന്തള്ളൽ എന്നിവ നിയന്ത്രിക്കാനാണ് ലക്ഷ്യം. കൂടാതെ, ഉയരത്തിലുള്ള ജോലികളിൽ മനുഷ്യ ഇടപെടൽ കുറയുന്നതോടെ അപകട സാധ്യതകളും കുറഞ്ഞേക്കും.

    മറാക്കിഷ് സ്ട്രീറ്റ്–റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് ആർടിഎ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ശുചീകരണത്തിൽ സമയം 25 മുതൽ 50 ശതമാനം വരെ ലാഭിക്കാനായതായും, പ്രവർത്തന ചെലവിൽ ഏകദേശം 15 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പുരോഗമിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഈ ലാഭം 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷൻ തുടരുമെന്നും, അടുത്ത ഘട്ടത്തിൽ ട്രാഫിക് തടസ്സങ്ങൾ പരമാവധി ഒഴിവാക്കി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

    എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

    അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
    സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

    ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പ്രവർത്തന സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സുരക്ഷാ നിലവാരം ഉയർത്താനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. പരമ്പരാഗതമായി ക്ലീനിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങളെയും ‘മാൻലിഫ്റ്റ്’ പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപയോഗം, ജല വിനിയോഗം, കാർബൺ പുറന്തള്ളൽ എന്നിവ നിയന്ത്രിക്കാനാണ് ലക്ഷ്യം. കൂടാതെ, ഉയരത്തിലുള്ള ജോലികളിൽ മനുഷ്യ ഇടപെടൽ കുറയുന്നതോടെ അപകട സാധ്യതകളും കുറഞ്ഞേക്കും.

    മറാക്കിഷ് സ്ട്രീറ്റ്–റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് ആർടിഎ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ശുചീകരണത്തിൽ സമയം 25 മുതൽ 50 ശതമാനം വരെ ലാഭിക്കാനായതായും, പ്രവർത്തന ചെലവിൽ ഏകദേശം 15 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പുരോഗമിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഈ ലാഭം 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷൻ തുടരുമെന്നും, അടുത്ത ഘട്ടത്തിൽ ട്രാഫിക് തടസ്സങ്ങൾ പരമാവധി ഒഴിവാക്കി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

    യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

    ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പ്രവർത്തന സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സുരക്ഷാ നിലവാരം ഉയർത്താനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. പരമ്പരാഗതമായി ക്ലീനിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങളെയും ‘മാൻലിഫ്റ്റ്’ പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപയോഗം, ജല വിനിയോഗം, കാർബൺ പുറന്തള്ളൽ എന്നിവ നിയന്ത്രിക്കാനാണ് ലക്ഷ്യം. കൂടാതെ, ഉയരത്തിലുള്ള ജോലികളിൽ മനുഷ്യ ഇടപെടൽ കുറയുന്നതോടെ അപകട സാധ്യതകളും കുറഞ്ഞേക്കും.

    മറാക്കിഷ് സ്ട്രീറ്റ്–റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് ആർടിഎ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ശുചീകരണത്തിൽ സമയം 25 മുതൽ 50 ശതമാനം വരെ ലാഭിക്കാനായതായും, പ്രവർത്തന ചെലവിൽ ഏകദേശം 15 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പുരോഗമിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഈ ലാഭം 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷൻ തുടരുമെന്നും, അടുത്ത ഘട്ടത്തിൽ ട്രാഫിക് തടസ്സങ്ങൾ പരമാവധി ഒഴിവാക്കി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തി; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തി; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    ഒമാനിലെ ദുകമിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണൻ നിവാസിൽ അരവിന്ദ് അശോക് ആണ് താമസ സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചത്. യുഎഇയിൽ ജോലി ചെയ്യുന്ന അരവിന്ദ്, കമ്പനിയുടെ ആവശ്യാർഥം അടുത്തിടെ ദുകമിലെത്തിയതായിരുന്നു. അരവിന്ദിന്റെ പിതാവ് അശോക് കുമാറും മാതാവ് പരേതയായ ഷീനയുമാണ്. മരണവിവരം ലഭിച്ചതിന് പിന്നാലെ ഐസിഎഫ് ഒമാൻ വെൽഫെയർ സമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. തുടർന്ന് ചൊവ്വാഴ്ച രാത്രി ഒമാൻ എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം സ്വദേശത്തേക്ക് കൊണ്ടുപോയി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മനസ്സറിഞ്ഞ് നൽകിയ കരുതലുകളും സ്നേഹവും; ഇന്ത്യൻ പ്രവാസിയെ ചേർത്തുപിടിച്ച് യുഎഇ പ്രസിഡന്റ്!

    മനസ്സറിഞ്ഞ് നൽകിയ കരുതലുകളും സ്നേഹവും; ഇന്ത്യൻ പ്രവാസിയെ ചേർത്തുപിടിച്ച് യുഎഇ പ്രസിഡന്റ്!

    യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ച ഇന്ത്യൻ പ്രവാസി ഷെയ്ഖ് ഷക്കീലിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹാദരം. അബുദാബിയിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ് അഫയേഴ്‌സ് നടപ്പിലാക്കുന്ന ‘ലൈഫ് എൻഡോവ്മെന്റ്’ ക്യാംപെയ്നിലേക്ക് ഷക്കീൽ നൽകിയ നിരന്തരമായ സംഭാവനകൾ പരിഗണിച്ചാണ് ഈ അപൂർവ്വ ബഹുമതി.

    തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 42 തവണയാണ് ഷക്കീൽ ഈ ജീവകാരുണ്യ പദ്ധതിയിലേക്ക് സംഭാവനകൾ നൽകിയത്. സാമ്പത്തികമായി വലിയ പ്രതാപമുള്ളവരല്ല, മറിച്ച് സഹജീവികളോടുള്ള കരുതലുള്ളവരാണ് യഥാർത്ഥ നന്മയുടെ വക്താക്കളെന്ന് ഷക്കീലിന്റെ പ്രവൃത്തി അടിവരയിടുന്നു. ചികിത്സാ ചെലവ് വഹിക്കാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് സുസ്ഥിരമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാംപെയ്ൻ പ്രവർത്തിക്കുന്നത്.

    തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമെന്നാണ് യുഎഇ പ്രസിഡന്റിൽ നിന്നുള്ള ഈ അംഗീകാരത്തെ ഷക്കീൽ വിശേഷിപ്പിച്ചത്. അനുകമ്പയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഈ രാജ്യം ഓരോ വ്യക്തിയുടെയും കുഞ്ഞു സംഭാവനകൾ പോലും എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഷക്കീലിന് ലഭിച്ച ഈ ആദരവ്. വ്യക്തികൾക്കും കമ്പനികൾക്കും ഒരേപോലെ പങ്കുചേരാവുന്ന ഈ പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് യുഎഇ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്ലാസ്റ്റിക്കിന് വിട; യുഎഇയിൽ 2026 മുതൽ ഈ സാധനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം

    പ്ലാസ്റ്റിക്കിന് വിട; യുഎഇയിൽ 2026 മുതൽ ഈ സാധനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം

    ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള പോരാട്ടം യുഎഇ കൂടുതൽ ശക്തമാക്കുന്നു. 2026 ജനുവരി ഒന്ന് മുതൽ രാജ്യമൊട്ടാകെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, അവയുടെ അടപ്പുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ എന്നിവയുടെ ഇറക്കുമതിക്കും വിപണനത്തിനും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തും.ഫെഡറൽ തലത്തിൽ നടപ്പിലാക്കുന്ന ഈ നിയമം പ്രകാരം, പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഭക്ഷണ പാത്രങ്ങൾക്കും സ്റ്റിറോഫോം (Styrofoam) ബോക്സുകൾക്കും വിലക്കുണ്ടാകും. 2024-ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് തുടങ്ങിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.

    നിരോധനം ഏർപ്പെടുത്തുന്ന പ്രധാന വസ്തുക്കൾ:

    പ്ലാസ്റ്റിക് കപ്പുകളും അവയുടെ ലിഡുകളും.

    പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, കത്തി, ചോപ്സ്റ്റിക്കുകൾ.

    പ്ലാസ്റ്റിക് പ്ലേറ്റുകൾ.

    സ്ട്രോകൾ (Straws), സ്റ്റററുകൾ (Stirrers).

    പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നറുകൾ, ബോക്സുകൾ.

    പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സുസ്ഥിരമായ ഭാവി ഉറപ്പാക്കാനുമാണ് മന്ത്രാലയം ഈ നടപടി സ്വീകരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന് പകരമായി പേപ്പർ കൊണ്ടുള്ളതോ അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്നതോ ആയ പ്രകൃതി സൗഹൃദ ബദലുകൾ ഉപയോഗിക്കാൻ വ്യാപാരികളോടും പൊതുജനങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

    ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

    ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ചിതറിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയായി മാറാമെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറയുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതേസമയം, കടൽ മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മാരിൻ അലർട്ട് നിലനിൽക്കുകയാണ്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇടിമിന്നലോടുകൂടിയ മഴ സമയങ്ങളിൽ കടൽ അവസ്ഥ കൂടുതൽ അപകടകരമാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

    ഈ സാഹചര്യത്തിൽ, മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ എല്ലാ തരത്തിലുള്ള കടൽ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾക്കായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തരം പിന്തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ ഇനി NOC ഇല്ലാതെ ജോലി മാറാം: അറിയേണ്ട കാര്യങ്ങൾ

    ഖത്തറിൽ ഇനി NOC ഇല്ലാതെ ജോലി മാറാം: അറിയേണ്ട കാര്യങ്ങൾ

    ഖത്തറിലെ തൊഴിൽ നിയമങ്ങളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയും ജോലി മാറാൻ കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 2020ലെ ഡിക്രി ലോ നമ്പർ 18 ഉൾപ്പെടെയുള്ള നിയമഭേദഗതികളിലൂടെയാണ് ഈ സൗകര്യം പ്രാബല്യത്തിൽ വന്നത്. എന്നാൽ NOC ഒഴിവാക്കിയിട്ടുണ്ടെങ്കിലും, തൊഴിൽ മന്ത്രാലയം (ADLSA / MADLSA) നിർദേശിച്ച ഔദ്യോഗിക നടപടിക്രമങ്ങളും നോട്ടീസ് കാലാവധിയും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. നിലവിലെ നിയമ വ്യവസ്ഥകൾ പ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാർക്കും പുതിയ തൊഴിലുടമയിലേക്ക് നിയമപരമായി മാറാൻ അവകാശമുണ്ട്. എന്നാൽ സേവനകാലാവധിയെ ആശ്രയിച്ച് നോട്ടീസ് കാലാവധി നിർണ്ണയിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ സേവനം പൂർത്തിയാക്കിയവർക്ക് ഒരു മാസവും, രണ്ട് വർഷത്തിലധികം സേവനം ചെയ്തവർക്ക് രണ്ട് മാസവും നോട്ടീസ് നൽകണം. പ്രൊബേഷൻ കാലയളവിലായാലും സാധാരണയായി കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് കാലാവധി ബാധകമാണെന്നാണ് ചട്ടം.

    NOC ഇല്ലാതെ ജോലി മാറുന്നതിനുള്ള നടപടിക്രമങ്ങൾ ഘട്ടംഘട്ടമായാണ് നടപ്പാക്കേണ്ടത്. ആദ്യം, ADLSAയുടെ ഓൺലൈൻ സംവിധാനത്തിലൂടെ നിലവിലെ തൊഴിലുടമയെ ജോലി മാറ്റാനുള്ള ഉദ്ദേശ്യം അറിയിക്കണം. ഇതോടെയാണ് നോട്ടീസ് കാലാവധി ആരംഭിക്കുക. തുടർന്ന്, ജോലി മാറ്റത്തിനായുള്ള അപേക്ഷാ ഫോം, നിലവിലെ തൊഴിൽ കരാർ അല്ലെങ്കിൽ നിയമാനുസൃത ജോബ് ഓഫർ, പുതിയ തൊഴിലുടമ നൽകുന്ന അറബിക് ഭാഷയിലെ ജോബ് ഓഫർ ലെറ്റർ തുടങ്ങിയ രേഖകൾ സമർപ്പിക്കണം. അപേക്ഷ അംഗീകരിച്ചാൽ ജീവനക്കാരനും പുതിയ തൊഴിലുടമയ്ക്കും മന്ത്രാലയത്തിലൂടെ SMS സ്ഥിരീകരണം ലഭിക്കും.
    അടുത്ത ഘട്ടത്തിൽ, പുതിയ തൊഴിലുടമ ADLSAയുടെ ഡിജിറ്റൽ സംവിധാനത്തിൽ ഇലക്ട്രോണിക് തൊഴിൽ കരാർ തയ്യാറാക്കി ഒപ്പിട്ട ശേഷം അപ്‌ലോഡ് ചെയ്യണം. കരാർ അംഗീകരിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലൂടെ പുതിയ ഖത്തർ ഐഡി (QID)യും ഹെൽത്ത് കാർഡും അപേക്ഷിക്കാം. നോട്ടീസ് കാലാവധി പൂർത്തിയാക്കി പുതിയ QID ലഭിച്ചതിന് ശേഷം ജീവനക്കാരന് പുതിയ ജോലിയിൽ പ്രവേശിക്കാം.

    അതേസമയം, ശമ്പളം നൽകാതിരിക്കുക, കരാർ ലംഘിക്കുക തുടങ്ങിയ നിയമവിരുദ്ധ നടപടികൾ നിലവിലെ തൊഴിലുടമ നടത്തിയിട്ടുണ്ടെങ്കിൽ, ADLSAയിൽ പരാതി നൽകുന്നതിലൂടെ നോട്ടീസ് കാലാവധി പാലിക്കാതെയും ജോലി മാറാൻ അവസരം ലഭിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രായോഗികമായി, നിയമപരമായി NOC ആവശ്യമില്ലെങ്കിലും, ചില കമ്പനികൾ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി ഇപ്പോഴും NOC ആവശ്യപ്പെടാറുണ്ടെന്നും, NOC ഇല്ലാത്ത സാഹചര്യത്തിൽ ജോലി മാറ്റത്തിന് കുറച്ച് ആഴ്ചകളോ മാസങ്ങളോ വേണ്ടി വരാനിടയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജിക്കത്തുകളും അപേക്ഷാ രസീതുകളും സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ADLSA ഹെൽപ്‌ലൈൻ 16008 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ആകാശമുയരെ കറുത്ത പുകപടലങ്ങൾ, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

    യുഎഇ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ആകാശമുയരെ കറുത്ത പുകപടലങ്ങൾ, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

    ഷാർജ: യുഎഇയിലെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. വ്യാവസായിക മേഖലയിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആകാശത്തേക്ക് കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമാണെന്ന് ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പടരാതിരിക്കാൻ മുൻകരുതൽ നടപടിയായി പരിസരത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ കഠിനശ്രമം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കളിക്കാനും നടക്കാനും ഇനി പുതിയ ഇടങ്ങൾ; യുഎഇയിൽ മൂന്ന് മനോഹര പാർക്കുകൾ കൂടി തുറന്നു

    കളിക്കാനും നടക്കാനും ഇനി പുതിയ ഇടങ്ങൾ; യുഎഇയിൽ മൂന്ന് മനോഹര പാർക്കുകൾ കൂടി തുറന്നു

    അജ്മാൻ: നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അല്പം ശുദ്ധവായു ശ്വസിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്കായി അജ്മാനിൽ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പാർക്കുകൾ നിർമ്മിച്ചിരിക്കുന്നത്.

    പുതിയ പാർക്കുകൾ ഇവയാണ്:

    അൽ ബറഖ പാർക്ക് (അൽ മുവൈഹത്ത്): 595 ചതുരശ്ര മീറ്റർ വിസ്തീർണ്ണം.

    അൽ മുഖീദ പാർക്ക് (അൽ റഖൈബ്): 2100 ചതുരശ്ര മീറ്റർ വിസ്തീർണ്ണം.

    അൽ മുൻതാസി പാർക്ക് (മുഹമ്മദ് ബിൻ സായിദ് ഒന്ന്): 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിശാലമായ പാർക്ക്.

    എന്തൊക്കെയാണ് പ്രത്യേകതകൾ? നടപ്പാതകൾ, കുട്ടികൾക്കായി സുരക്ഷിതമായ കളിസ്ഥലങ്ങൾ, കുടുംബങ്ങൾക്ക് ഒത്തുചേരാൻ പാകത്തിലുള്ള ഇരിപ്പിടങ്ങൾ, മനോഹരമായ ഹരിത ഇടങ്ങൾ എന്നിവയെല്ലാം ഈ പാർക്കുകളുടെ സവിശേഷതയാണ്. താമസമേഖലകൾക്ക് തൊട്ടടുത്ത് തന്നെ ഇവ നിർമ്മിച്ചത് വഴി ജനങ്ങൾക്കിടയിൽ ശാരീരിക വ്യായാമവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

    പുതിയ പാർക്കുകൾക്ക് പുറമെ, നിലവിലുള്ള പാർക്കുകളിൽ കൂടുതൽ തണലുള്ള ഇരിപ്പിടങ്ങളും മെച്ചപ്പെട്ട കളിസ്ഥലങ്ങളും ഒരുക്കി വിപുലമായ നവീകരണ പ്രവർത്തനങ്ങളും നഗരസഭ നടത്തിയിട്ടുണ്ട്.

    ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ ഖാലിദ് മുഈൻ അൽ ഹൊസാനി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലും ഇത്തരം പദ്ധതികളുടെ വിജയത്തിലും പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വാടക നൽകി മടുത്തു! യുഎഇയിൽ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് യുവാക്കളുടെ വൻ ഒഴുക്ക്, കാരണം ഇതാണ്

    വാടക നൽകി മടുത്തു! യുഎഇയിൽ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് യുവാക്കളുടെ വൻ ഒഴുക്ക്, കാരണം ഇതാണ്

    ദുബായ്: യുഎഇയിൽ താമസ വാടക കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, വാടക വീടുകളേക്കാൾ സ്വന്തം വീട് എന്ന ലക്ഷ്യത്തിലേക്ക് പ്രവാസി യുവാക്കൾ അതിവേഗം മാറുകയാണ്. മുൻപ് നിക്ഷേപകർ മാത്രം സജീവമായിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇപ്പോൾ 25 മുതൽ 40 വയസ്സ് വരെയുള്ള പ്രൊഫഷണലുകളുടെ വലിയ സാന്നിധ്യമാണ് പ്രകടമാകുന്നത്. ഓരോ വർഷവും വർദ്ധിച്ചുവരുന്ന വാടക തുക കൈപ്പറ്റുന്നതിനേക്കാൾ, അതേ തുക ബാങ്ക് ഗഡുക്കളായി (EMI) നൽകി വസ്തു സ്വന്തമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്ന് ഇവർ തിരിച്ചറിയുന്നു.

    യുഎഇ സർക്കാർ നടപ്പിലാക്കിയ ആകർഷകമായ താമസ കുടിയേറ്റ നിയമങ്ങളും ഈ മാറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ പ്രവാസികൾക്ക് രാജ്യത്ത് കൂടുതൽ സുരക്ഷിതത്വം നൽകുന്നു. 20 ലക്ഷം ദിർഹത്തിന് മുകളിൽ മൂല്യമുള്ള വസ്തു വാങ്ങുന്നവർക്ക് പത്ത് വർഷത്തെ വിസ ലഭിക്കുന്നത് വലിയൊരു നിക്ഷേപ അവസരമായാണ് യുവാക്കൾ കാണുന്നത്. ഇതിനുപുറമെ, ബാങ്കുകൾ നൽകുന്ന ലളിതമായ ലോൺ നടപടികളും കുറഞ്ഞ പലിശ നിരക്കുകളും ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി.

    മുൻകാലങ്ങളിൽ ജോലി ആവശ്യങ്ങൾക്കായി മാത്രം യുഎഇയെ കണ്ടിരുന്നവർ, ഇപ്പോൾ ഇവിടം തങ്ങളുടെ സ്ഥിരതാമസത്തിനുള്ള ഇടമായി തിരഞ്ഞെടുത്തു കഴിഞ്ഞു. പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ ഈ വർഷം വലിയ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപ മൂല്യത്തിനൊപ്പം സ്വന്തമായി ഒരു ഇടം എന്ന സുരക്ഷിതത്വവുമാണ് ഈ ട്രെൻഡിന് പിന്നിലെ പ്രധാന ചാലകശക്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വീട്ടുജോലിക്കാരുടെ നിയമനത്തിൽ വിശ്വാസം ഉറപ്പാക്കി യുഎഇ: 311 കേന്ദ്രങ്ങൾക്ക് അനുമതി, നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ

    വീട്ടുജോലിക്കാരുടെ നിയമനത്തിൽ വിശ്വാസം ഉറപ്പാക്കി യുഎഇ: 311 കേന്ദ്രങ്ങൾക്ക് അനുമതി, നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ

    യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി 311 റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും റിക്രൂട്ട്മെന്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടുതൽ കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, അനുബന്ധ സേവനങ്ങൾ, നിയമപരമായ മാർഗനിർദേശങ്ങൾ എന്നിവ ഈ അംഗീകൃത കേന്ദ്രങ്ങൾ വഴി ലഭ്യമാകും. മന്ത്രാലയം അംഗീകരിച്ച ഇ-കരാറുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. ഗാർഹിക തൊഴിലാളി നിയമനത്തിനായി അംഗീകൃത കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ആവർത്തിച്ചു. ഏഴ് എമിറേറ്റുകളിലായി ഇത്തരം കേന്ദ്രങ്ങൾ വ്യാപകമായതോടെ വ്യാജ റിക്രൂട്ട്മെന്റും തട്ടിപ്പുകളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

    നിലവിൽ യുഎഇയിൽ 136 റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾക്കും 175 ബിസിനസ് സെന്ററുകൾക്കും ലൈസൻസുണ്ട്. എമിറേറ്റുകളിലായി ദുബായിൽ 117, അബുദാബിയിൽ 93, ഷാർജയിൽ 52, അജ്മാനിൽ 30, റാസൽഖൈമയിൽ 20, ഫുജൈറയിൽ 12, ഉമ്മുൽഖുവൈൻയിൽ 2 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും വൻതുക പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
    വീസ, യാത്രാ ടിക്കറ്റ് എന്നിവയ്ക്കായി ഏജന്റുകളിലേക്കോ ഇടനിലക്കാരിലേക്കോ ഉദ്യോഗാർഥികൾ പണം നൽകരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു. വാഗ്ദാനപ്രകാരമുള്ള ജോലി അല്ലെങ്കിൽ ശമ്പളം ലഭിക്കാത്ത പക്ഷം തൊഴിലാളികൾക്ക് തിരിച്ചയയ്ക്കൽ ആവശ്യപ്പെടാം. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകൾ തൊഴിലുടമകൾ പിടിച്ചുവയ്ക്കാൻ പാടില്ല; അവ തൊഴിലാളികൾ തന്നെ കൈവശം സൂക്ഷിക്കണം. ഗാർഹിക തൊഴിലാളികളോട് മാന്യമായി പെരുമാറുകയും കൃത്യസമയത്ത് വേതനം നൽകുകയും വേണമെന്നും നിർദ്ദേശമുണ്ട്. ഈ വർഷം ആദ്യ ആറുമാസത്തിനിടെ നിയമം ലംഘിച്ച 40 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, അൽഐനിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 11 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ 77 സോഷ്യൽ മീഡിയ അക്കൗണ്ടുകളും റദ്ദാക്കി. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ നമ്പറുകളിൽ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം; കൂടുതൽ അറിയാം

    യുഎഇയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം; കൂടുതൽ അറിയാം

    നഗരത്തിലെ ഡെലിവറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്ന പുതിയ തീരുമാനം ഡിസംബർ അവസാനം മുതൽ നടപ്പാക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇതുവരെ പിൻവശത്ത് മാത്രം നമ്പർ പ്ലേറ്റ് മതിയായിരുന്ന സംവിധാനത്തിലാണ് മാറ്റം വരുത്തുന്നത്. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന മോട്ടോർസൈക്കിളുകൾ, ഡെലിവറി ആപ്പുകൾക്കായി സേവനം നടത്തുന്ന ബൈക്കുകൾ, പാർസൽ–ഡോക്യുമെൻറ് ഡെലിവറി വാഹനങ്ങൾ, സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഇ-സ്കൂട്ടറുകൾ എന്നിവയ്ക്കാണ് പുതിയ ചട്ടം ബാധകമാകുക. സ്വകാര്യമായി വ്യക്തികൾ ഉപയോഗിക്കുന്ന ബൈക്കുകൾക്ക് മുൻവശം നമ്പർ പ്ലേറ്റ് ഘടിപ്പിക്കേണ്ടതില്ലെന്ന് ആർ.ടി.എ വ്യക്തത വരുത്തി.

    ഘട്ടംഘട്ടമായാണ് നിയമം നടപ്പാക്കുക. നിലവിലുള്ള ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുമ്പോൾ മുൻവശത്തേക്കുള്ള നമ്പർ പ്ലേറ്റുകളും അനുവദിക്കും. ഡെലിവറി ആവശ്യത്തിനുള്ള ബൈക്കുകൾക്ക് ‘9’ എന്ന കോഡോടുകൂടിയ സുവർണനിറത്തിലുള്ള നമ്പർ പ്ലേറ്റുകളായിരിക്കും നൽകുകയെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മെഹ്ബൂബ് അറിയിച്ചു.
    ഡെലിവറി മേഖലയിലെ വേഗത്തിലുള്ള വളർച്ചയും നഗര റോഡുകളിൽ മോട്ടോർസൈക്കിളുകളുടെ വർധനയും കണക്കിലെടുത്താണ് പുതിയ നടപടി. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുക, ഡെലിവറി പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആർ.ടി.എ വ്യക്തമാക്കി. ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിഷ്കാരം നടപ്പാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

    ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

    യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

    യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായതും ചില ഭാഗങ്ങളിൽ നേരിയതുമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയോടെ രാജ്യത്ത് താപനിലയിൽ വ്യക്തമായ കുറവുണ്ടായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരുന്നു. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അന്തരീക്ഷ ഉപരിതലത്തിലെ തണുത്ത വായു പ്രവാഹവും മൂലമാണ് കാലാവസ്ഥ അസ്ഥിരമായി തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യത തുടരാനാണ് പ്രവചനം.

    19 വരെ മഴയും കാറ്റും
    രാജ്യത്ത് 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 25 കിലോമീറ്റർ വരെ കാറ്റിന്റെ വേഗം ഉയരാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്ന് ദൃശ്യപരിധി കുറയാനിടയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാമെന്നും അധികൃതർ അറിയിച്ചു. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

    വേഗപരിധിയിൽ നിയന്ത്രണം
    മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ അബുദാബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. ഇത്തരം സമയങ്ങളിൽ നിശ്ചിത വേഗപരിധി പാലിക്കാതിരുന്നാൽ 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ആവർത്തിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

    യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

    യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

    യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായതും ചില ഭാഗങ്ങളിൽ നേരിയതുമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയോടെ രാജ്യത്ത് താപനിലയിൽ വ്യക്തമായ കുറവുണ്ടായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരുന്നു. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അന്തരീക്ഷ ഉപരിതലത്തിലെ തണുത്ത വായു പ്രവാഹവും മൂലമാണ് കാലാവസ്ഥ അസ്ഥിരമായി തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യത തുടരാനാണ് പ്രവചനം.

    19 വരെ മഴയും കാറ്റും
    രാജ്യത്ത് 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 25 കിലോമീറ്റർ വരെ കാറ്റിന്റെ വേഗം ഉയരാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്ന് ദൃശ്യപരിധി കുറയാനിടയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാമെന്നും അധികൃതർ അറിയിച്ചു. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

    വേഗപരിധിയിൽ നിയന്ത്രണം
    മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ അബുദാബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. ഇത്തരം സമയങ്ങളിൽ നിശ്ചിത വേഗപരിധി പാലിക്കാതിരുന്നാൽ 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ആവർത്തിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

    യുഎഇയിലെ താമസക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഗതാഗത നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് നിലവിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ (14) ഓഫ് 2024 പ്രകാരമാണ് മാറ്റങ്ങൾ. കുറഞ്ഞ ഡ്രൈവിംഗ് പ്രായം കുറച്ചത് ഉൾപ്പെടെ, ഗുരുതരമായ നിയമലംഘനങ്ങൾക്ക് വലിയ പിഴയും കഠിന തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളാണ് ഇവ. ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18-ൽ നിന്ന് 17 വയസ്സായി കുറച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നത് ഉൾപ്പെടെയുള്ള ലൈസൻസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന മറ്റ് നിബന്ധനകൾക്ക് ഇത് വിധേയമായിരിക്കും.

    അശ്രദ്ധമായ ഡ്രൈവിംഗിന് കടുപ്പമേറിയ ശിക്ഷകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 മുതൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കാം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ പിഴ 30,000 മുതൽ 200,000 ദിർഹം വരെ വർധിക്കുകയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുകയും ചെയ്യും. അപകടമുണ്ടാക്കിയ ശേഷം വിവരം നൽകാതെ സംഭവസ്ഥലത്ത് നിന്ന് ഒളിച്ചോടുന്നത് (Hit-and-Run) ഒരു വർഷം വരെ തടവിനും 50,000 മുതൽ 100,000 ദിർഹം വരെ പിഴയ്‌ക്കോ ഇടയാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് മരണത്തിന് കാരണമായാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്തും.

    മെഡിക്കൽ ഫിറ്റ്‌നസ് ഇല്ലാത്തവർ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ എന്നിവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ അതോറിറ്റിക്ക് അധികാരം നൽകുന്നു. അപകടകരമായ ഡ്രൈവിംഗ്, DUI, അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടൽ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിൽ ഉടൻ അറസ്റ്റ് ചെയ്യാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നൽകുന്നു.

    സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനും, അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിക്കുന്നതിനും 2,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 50,000 ദിർഹം വരെ പിഴയും ലഭിക്കാം.

    പാദചാരികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന മാറ്റം, നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവർക്ക് കഠിനമായ പിഴ ചുമത്തും എന്നതാണ്. മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ വേഗപരിധിയുള്ള റോഡുകളിൽ നിശ്ചിത സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം.

    വാഹനത്തിന്റെ ഘടന, എഞ്ചിൻ പവർ, നിറം എന്നിവയിൽ ലൈസൻസിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയാൽ 10,000 ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലും ഉണ്ടാകും. ആംബുലൻസ്, പോലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ 3,000 ദിർഹം വരെ പിഴയും 6 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ഉണ്ടാകും.

    ഈ പുതിയ ഗതാഗത നിയമങ്ങൾ യുഎഇയിലെ എല്ലാ ഡ്രൈവർമാർക്കും പാദചാരികൾക്കും ഒരുപോലെ ബാധകമാണ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

    കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

    യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായതും ചില ഭാഗങ്ങളിൽ നേരിയതുമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയോടെ രാജ്യത്ത് താപനിലയിൽ വ്യക്തമായ കുറവുണ്ടായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരുന്നു. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അന്തരീക്ഷ ഉപരിതലത്തിലെ തണുത്ത വായു പ്രവാഹവും മൂലമാണ് കാലാവസ്ഥ അസ്ഥിരമായി തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യത തുടരാനാണ് പ്രവചനം.

    19 വരെ മഴയും കാറ്റും
    രാജ്യത്ത് 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 25 കിലോമീറ്റർ വരെ കാറ്റിന്റെ വേഗം ഉയരാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്ന് ദൃശ്യപരിധി കുറയാനിടയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാമെന്നും അധികൃതർ അറിയിച്ചു. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

    വേഗപരിധിയിൽ നിയന്ത്രണം
    മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ അബുദാബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. ഇത്തരം സമയങ്ങളിൽ നിശ്ചിത വേഗപരിധി പാലിക്കാതിരുന്നാൽ 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ആവർത്തിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

    യുഎഇയിലെ താമസക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഗതാഗത നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് നിലവിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ (14) ഓഫ് 2024 പ്രകാരമാണ് മാറ്റങ്ങൾ. കുറഞ്ഞ ഡ്രൈവിംഗ് പ്രായം കുറച്ചത് ഉൾപ്പെടെ, ഗുരുതരമായ നിയമലംഘനങ്ങൾക്ക് വലിയ പിഴയും കഠിന തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളാണ് ഇവ. ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18-ൽ നിന്ന് 17 വയസ്സായി കുറച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നത് ഉൾപ്പെടെയുള്ള ലൈസൻസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന മറ്റ് നിബന്ധനകൾക്ക് ഇത് വിധേയമായിരിക്കും.

    അശ്രദ്ധമായ ഡ്രൈവിംഗിന് കടുപ്പമേറിയ ശിക്ഷകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 മുതൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കാം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ പിഴ 30,000 മുതൽ 200,000 ദിർഹം വരെ വർധിക്കുകയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുകയും ചെയ്യും. അപകടമുണ്ടാക്കിയ ശേഷം വിവരം നൽകാതെ സംഭവസ്ഥലത്ത് നിന്ന് ഒളിച്ചോടുന്നത് (Hit-and-Run) ഒരു വർഷം വരെ തടവിനും 50,000 മുതൽ 100,000 ദിർഹം വരെ പിഴയ്‌ക്കോ ഇടയാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് മരണത്തിന് കാരണമായാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്തും.

    മെഡിക്കൽ ഫിറ്റ്‌നസ് ഇല്ലാത്തവർ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ എന്നിവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ അതോറിറ്റിക്ക് അധികാരം നൽകുന്നു. അപകടകരമായ ഡ്രൈവിംഗ്, DUI, അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടൽ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിൽ ഉടൻ അറസ്റ്റ് ചെയ്യാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നൽകുന്നു.

    സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനും, അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിക്കുന്നതിനും 2,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 50,000 ദിർഹം വരെ പിഴയും ലഭിക്കാം.

    പാദചാരികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന മാറ്റം, നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവർക്ക് കഠിനമായ പിഴ ചുമത്തും എന്നതാണ്. മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ വേഗപരിധിയുള്ള റോഡുകളിൽ നിശ്ചിത സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം.

    വാഹനത്തിന്റെ ഘടന, എഞ്ചിൻ പവർ, നിറം എന്നിവയിൽ ലൈസൻസിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയാൽ 10,000 ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലും ഉണ്ടാകും. ആംബുലൻസ്, പോലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ 3,000 ദിർഹം വരെ പിഴയും 6 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ഉണ്ടാകും.

    ഈ പുതിയ ഗതാഗത നിയമങ്ങൾ യുഎഇയിലെ എല്ലാ ഡ്രൈവർമാർക്കും പാദചാരികൾക്കും ഒരുപോലെ ബാധകമാണ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

    യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

    യുഎഇയിലെ താമസക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഗതാഗത നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് നിലവിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ (14) ഓഫ് 2024 പ്രകാരമാണ് മാറ്റങ്ങൾ. കുറഞ്ഞ ഡ്രൈവിംഗ് പ്രായം കുറച്ചത് ഉൾപ്പെടെ, ഗുരുതരമായ നിയമലംഘനങ്ങൾക്ക് വലിയ പിഴയും കഠിന തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളാണ് ഇവ. ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18-ൽ നിന്ന് 17 വയസ്സായി കുറച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നത് ഉൾപ്പെടെയുള്ള ലൈസൻസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന മറ്റ് നിബന്ധനകൾക്ക് ഇത് വിധേയമായിരിക്കും.

    അശ്രദ്ധമായ ഡ്രൈവിംഗിന് കടുപ്പമേറിയ ശിക്ഷകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 മുതൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കാം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ പിഴ 30,000 മുതൽ 200,000 ദിർഹം വരെ വർധിക്കുകയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുകയും ചെയ്യും. അപകടമുണ്ടാക്കിയ ശേഷം വിവരം നൽകാതെ സംഭവസ്ഥലത്ത് നിന്ന് ഒളിച്ചോടുന്നത് (Hit-and-Run) ഒരു വർഷം വരെ തടവിനും 50,000 മുതൽ 100,000 ദിർഹം വരെ പിഴയ്‌ക്കോ ഇടയാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് മരണത്തിന് കാരണമായാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്തും.

    മെഡിക്കൽ ഫിറ്റ്‌നസ് ഇല്ലാത്തവർ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ എന്നിവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ അതോറിറ്റിക്ക് അധികാരം നൽകുന്നു. അപകടകരമായ ഡ്രൈവിംഗ്, DUI, അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടൽ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിൽ ഉടൻ അറസ്റ്റ് ചെയ്യാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നൽകുന്നു.

    സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനും, അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിക്കുന്നതിനും 2,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 50,000 ദിർഹം വരെ പിഴയും ലഭിക്കാം.

    പാദചാരികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന മാറ്റം, നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവർക്ക് കഠിനമായ പിഴ ചുമത്തും എന്നതാണ്. മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ വേഗപരിധിയുള്ള റോഡുകളിൽ നിശ്ചിത സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം.

    വാഹനത്തിന്റെ ഘടന, എഞ്ചിൻ പവർ, നിറം എന്നിവയിൽ ലൈസൻസിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയാൽ 10,000 ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലും ഉണ്ടാകും. ആംബുലൻസ്, പോലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ 3,000 ദിർഹം വരെ പിഴയും 6 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ഉണ്ടാകും.

    ഈ പുതിയ ഗതാഗത നിയമങ്ങൾ യുഎഇയിലെ എല്ലാ ഡ്രൈവർമാർക്കും പാദചാരികൾക്കും ഒരുപോലെ ബാധകമാണ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പാർക്കിങ്ങിന് പണമടച്ചാൽ കിട്ടുക പിഴ! യുഎഇയിൽ വ്യാജ QR കോഡ് തട്ടിപ്പ്; പണം പോകാതെ സൂക്ഷിക്കാൻ മുന്നറിയിപ്പ്

    പാർക്കിങ്ങിന് പണമടച്ചാൽ കിട്ടുക പിഴ! യുഎഇയിൽ വ്യാജ QR കോഡ് തട്ടിപ്പ്; പണം പോകാതെ സൂക്ഷിക്കാൻ മുന്നറിയിപ്പ്

    ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പാർക്കിങ് ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന QR കോഡ് തട്ടിപ്പിനെതിരെ താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ് പതിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് RTAയുടെ നടപടി. നിയമാനുസൃതമായ ക്യുആർ കോഡ് സ്റ്റിക്കറിന് മുകളിൽ അതേ വലുപ്പത്തിലുള്ള തട്ടിപ്പുകാരുടെ ക്യുആർ കോഡ് പതിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇത്തരത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ച നിരവധി ആളുകൾക്ക് പിന്നീട് പാർക്കിങ് ഫൈൻ (പിഴ) വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഈ വ്യാജ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ പാർക്കിങ് ഫീസ് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്. ഇത് കാരണം ഫീസ് അടച്ചതായി രേഖപ്പെടുത്താതെ വരികയും, ഉപയോക്താക്കൾക്ക് പിഴ ലഭിക്കുകയും ചെയ്യുന്നു. പരാതി ഉയർന്ന എല്ലാ കേന്ദ്രങ്ങളിൽ നിന്നും വ്യാജ ക്യുആർ കോഡുകൾ നീക്കം ചെയ്തതായി RTA അറിയിച്ചു. പാർക്ക് ചെയ്യുമ്പോൾ പണം അടയ്ക്കുന്നതിനായി എപ്പോഴും പാർക്കിങ് മെഷീൻ വഴിയോ, ഔദ്യോഗിക RTA മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ, അല്ലെങ്കിൽ എസ്എംഎസ് (SMS) വഴിയോ മാത്രം പണമടയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും RTA മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ RTA-യെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദിർഹത്തിന് റെക്കോർഡ് കുതിപ്പ്! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

    ദിർഹത്തിന് റെക്കോർഡ് കുതിപ്പ്! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

    ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച നേരിട്ടതോടെ യു.എ.ഇ ദിർഹമിനെതിരെ വിനിമയ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഉയർന്ന മൂല്യം ലഭിക്കുന്നത് ഏറെ ഗുണകരമായി.

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ദിർഹമിന് 24.35 രൂപക്ക് മുകളിലാണ് ലഭിച്ചിരുന്നത്. വ്യാഴാഴ്ച ഇത് 24.50 രൂപയിലേക്കും, വെള്ളിയാഴ്ച 24.58 രൂപയിലേക്കും വരെ എത്തി. സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിനിമയ നിരക്കാണിത്.

    വെള്ളിയാഴ്ച കനത്ത നഷ്ടത്തോടെയാണ് രൂപ ഡോളറിനെതിരെ വ്യാപാരം ആരംഭിച്ചത്. ഒരു യു.എസ്. ഡോളറിന് 90.56 രൂപ എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ–യു.എസ്. വ്യാപാര കരാർ യാഥാർഥ്യമാകാത്തതാണ് രൂപക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന പ്രധാന ഘടകം. വ്യാപാര കരാർ യാഥാർഥ്യമാകാത്ത സാഹചര്യത്തിൽ വിദേശ മൂലധനം ഓഹരി വിപണിയിൽ നിന്ന് ഉൾപ്പെടെ വൻതോതിൽ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം.

    യു.എ.ഇ ദിർഹമിന് സമാനമായി മറ്റ് ജി.സി.സി. രാജ്യങ്ങളായ കുവൈത്ത് ദിനാർ, സൗദി റിയാൽ, ഖത്തറി റിയാൽ, ബഹ്റൈൻ ദീനാർ, ഒമാനി റിയാൽ എന്നിവയുടെ വിനിമയ നിരക്കുകളിലും സമാനമായ ഉയർച്ച രേഖപ്പെടുത്തി. രൂപയുടെ ഈ മൂല്യത്തകർച്ച നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഉയർന്ന വിനിമയ നിരക്ക് നേടി അപ്രതീക്ഷിത നേട്ടമായി മാറിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘ശമ്പളത്തിന് കാത്തിരിപ്പ് വേണ്ട’: പകുതി പണം ഉടൻ അയക്കാം, യുഎഇ പ്രവാസികൾക്ക് വൻ ആശ്വാസം!

    ‘ശമ്പളത്തിന് കാത്തിരിപ്പ് വേണ്ട’: പകുതി പണം ഉടൻ അയക്കാം, യുഎഇ പ്രവാസികൾക്ക് വൻ ആശ്വാസം!

    ദുബൈ: യു.എ.ഇയിലെ വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് മുമ്പ് തന്നെ അവരുടെ മാസവരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം സ്വന്തം നാട്ടിലേക്ക് അയക്കാൻ സൗകര്യമൊരുക്കി പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച്. അടിയന്തര ആവശ്യങ്ങൾക്കായി ശമ്പളം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുന്ന പ്രവാസികളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ഈ ‘സാലറി അഡ്വാൻസ്’ (ശമ്പളത്തിന്റെ മുൻകൂർ കൈമാറ്റം) പദ്ധതി യാഥാർത്ഥ്യമാക്കിയത് അബൂദബി ആസ്ഥാനമായുള്ള അബി മിഡിലീസ്റ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലൂടെയാണ്.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ

    ലുലു എക്സ്ചേഞ്ച് പുറത്തിറക്കിയ ഈ പുതിയ സൗകര്യം വഴി, തൊഴിലാളികൾക്ക് അവരുടെ മാസ ശമ്പളത്തിന്റെ പകുതി (50%) വരെ തുക, യഥാർത്ഥ ശമ്പള വിതരണ തീയതിക്ക് മുമ്പുതന്നെ രാജ്യങ്ങളിലേക്ക് അയക്കാൻ സാധിക്കും. ‘ലുലു മണി സാലറി കാർഡ്’ (LuLu Money Salary Card) കൈവശമുള്ള തൊഴിലാളികൾക്കാണ് ഈ പ്രത്യേക സാമ്പത്തിക സഹായം പ്രയോജനപ്പെടുത്താൻ സാധിക്കുക.

    ഫിൻടെക് ശക്തിയും വിനിമയ ശൃംഖലയും

    അത്യാധുനിക ധനകാര്യ സാങ്കേതികവിദ്യയുടെ (FinTech) സാധ്യതകളും വിപുലമായ ധനവിനിമയ ശൃംഖലയുടെ ശക്തിയും സംയോജിപ്പിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശൻ വ്യക്തമാക്കിയത് പോലെ, അബി മിഡിലീസ്റ്റിന്റെ സാമ്പത്തിക സാങ്കേതികവിദ്യയും ലുലു എക്സ്ചേഞ്ചിന്റെ ശക്തമായ ധനവിനിമയ ശൃംഖലയും പരസ്പരം കൈകോർക്കുമ്പോൾ, തൊഴിലാളികൾക്ക് വളരെ വേഗത്തിലും, പൂർണ്ണ സുരക്ഷിതത്വത്തിലും, സുതാര്യമായും പണം കൈമാറ്റം ചെയ്യാനുള്ള അവസരം ലഭിക്കുന്നു.

    സാധാരണയായി, ശമ്പളം ലഭിക്കുമ്പോഴാണ് തൊഴിലാളികൾക്ക് വീട്ടിലേക്ക് പണം അയക്കാൻ സാധിക്കുക. എന്നാൽ, ഈ പുതിയ സംവിധാനം സാമ്പത്തികമായ അടിയന്തിര ഘട്ടങ്ങളിൽ പണത്തിനായി വിഷമിക്കുന്ന പ്രവാസികൾക്ക് വലിയൊരു ആശ്വാസമാകും. ശമ്പളം അക്കൗണ്ടിൽ വരുന്നതിനു മുൻപ് തന്നെ ആവശ്യത്തിന് പണം നാട്ടിലെത്തിക്കാൻ ഇത് സഹായിക്കും.

    അബി മിഡിലീസ്റ്റ്: വളരുന്ന ഫിൻടെക് പ്ലാറ്റ്ഫോം

    ദുബൈയിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനും അബി മിഡിലീസ്റ്റ് ലിമിറ്റഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ ഉമർ അൻസാരിയും പങ്കെടുത്തു. 2021-ൽ സ്ഥാപിതമായ അബി മിഡിലീസ്റ്റ് കമ്പനി യു.എ.ഇയിൽ മാത്രമല്ല, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇതിനകം തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാർക്ക് സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണകരമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യൂ​നി​ഫോമിന്റെ പണം കൊടുത്തില്ല! യുഎഇയിലെ സ്കൂ​ളി​ന് വൻ തുക പിഴ

    യൂ​നി​ഫോമിന്റെ പണം കൊടുത്തില്ല! യുഎഇയിലെ സ്കൂ​ളി​ന് വൻ തുക പിഴ

    അ​ബൂ​ദ​ബി; യൂ​നി​ഫോം വി​ത​ര​ണ​ത്തി​ന്റെ പ​ണം ന​ൽ​കാ​ത്ത ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​നോ​ട് വി​ത​ര​ണ​ക്കാ​ര​ന് 43,863 ദി​ർ​ഹം അ​ട​ക്കാ​ൻ അ​ബൂ​ദ​ബി ക​മേ​ഴ്‌​സ്യ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യൂ​നി​ഫോ​മു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടും പ​ണം ന​ൽ​കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​ത​ര​ണ​ക്ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി, 43,863 ദി​ർ​ഹം അ​ട​ക്കാ​നും അ​തി​ന് പു​റ​മെ ഈ ​തു​ക​യു​ടെ മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​യും പ​രാ​തി​ക്കാ​ര​ന്റെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും സ്കൂ​ളി​ന് നി​ർ​ദേ​ശം ന​ൽ​കി. കോ​ട​തി​യി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ വി​ത​ര​ണ​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കേന്ദ്രനടപടിയിൽ വെട്ടിലായി ഇൻഡിഗോ; 4 മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറത്താക്കൽ, 58 കോടി രൂപയുടെ പിഴ

    കേന്ദ്രനടപടിയിൽ വെട്ടിലായി ഇൻഡിഗോ; 4 മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറത്താക്കൽ, 58 കോടി രൂപയുടെ പിഴ

    രാജ്യത്തുടനീളം വിമാന സർവീസുകൾ താളംതെറ്റിയതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ട ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്രസർക്കാർ നടപടികൾ കടുപ്പിച്ചു. ഇൻഡിഗോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നാല് മുതിർന്ന ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പദവിയിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. ഇൻഡിഗോയ്ക്കായി ഡിജിസിഎയിൽ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായി പ്രവർത്തിച്ചിരുന്ന നാലുപേരെയാണ് പുറത്താക്കിയത്. ഇവർ കരാർ അടിസ്ഥാനത്തിൽ നിയമിതരായ ജീവനക്കാരാണെന്നാണ് വിവരം. ഇൻഡിഗോ സർവീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാരെതിരെ നടപടി ഉണ്ടാകുന്നത് ഇതാദ്യമായാണ്. വിഷയത്തിൽ നടപടികൾ ഇനിയും തുടരുമെന്നും, ഡിജിസിഎയുടെ ഭാഗത്തുണ്ടായിട്ടുള്ള ഏതെങ്കിലും വീഴ്ചകൾ ഉണ്ടോയെന്നും വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെയും ഡിജിസിഎ വീണ്ടും ഹാജരാകാൻ വിളിപ്പിച്ചു. ഇൻഡിഗോയോട് കേന്ദ്രസർക്കാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സൂചന. സർവീസുകൾ അടിയന്തിരമായി സാധാരണ നിലയിലാക്കുക, കൂടുതൽ പൈലറ്റുമാരെ നിയമിക്കുക തുടങ്ങിയ നിർദേശങ്ങൾ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. യാത്ര തടസപ്പെട്ട എല്ലാ യാത്രക്കാര്ക്കും ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനിടെ, നികുതി സംബന്ധമായ മറ്റൊരു തിരിച്ചടിയും ഇൻഡിഗോയെ തേടിയെത്തി. 2020–21 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് 58.75 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സിജിഎസ്ടി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതായി കമ്പനി അറിയിച്ചു. ഈ വിഷയത്തിൽ നിയമപരമായ അപ്പീൽ നൽകുമെന്ന് ഇൻഡിഗോ പ്രതികരിച്ചു.

    എന്നാൽ, പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾക്ക് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫെറീസ് ‘ബൈ’ റേറ്റിംഗ് നൽകിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങൾ അടുത്ത പാദങ്ങളിൽ വരുമാനത്തിലും ലാഭത്തിലും സ്വാധീനം ചെലുത്തുമെങ്കിലും, ഇൻഡിഗോയുടെ വിപണി വിഹിതം ദീർഘകാലത്തിൽ ശക്തമാണെന്നാണ് അവരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ഇടിവ് നേരിട്ട ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരികൾ ഇന്ന് ഏകദേശം ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. സർവീസുകൾ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന സൂചനകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ക്രെഡിറ്റ് കാർഡ് നേടുന്നത് ഇനി എളുപ്പമല്ല; നിയന്ത്രണം കടുപ്പിച്ച് ബാങ്കുകൾ

    ക്രെഡിറ്റ് കാർഡ് നേടുന്നത് ഇനി എളുപ്പമല്ല; നിയന്ത്രണം കടുപ്പിച്ച് ബാങ്കുകൾ

    രാജ്യത്ത് ഒരുകാലത്ത് ക്രെഡിറ്റ് കാർഡുകൾ വ്യാപകമായി വിതരണം ചെയ്യാൻ ബാങ്കുകൾ തമ്മിൽ കടുത്ത മത്സരം നടന്നിരുന്നെങ്കിലും, സമീപകാലത്ത് ഈ മേഖലയിലുണ്ടായിരിക്കുന്ന പ്രവണതി വല്ലാതെ മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ വാരിക്കോരി കാർഡുകൾ നൽകുന്ന നയം പല ബാങ്കുകളും പിന്‍വലിച്ചിരിക്കുകയാണ്. ഇപ്പോൾ തിരിച്ചടവ് ശേഷിയും സ്ഥിരമായ വരുമാനവും ഉറപ്പുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിലേക്ക് ബാങ്കുകൾ നീങ്ങുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഒക്ടോബർ മാസത്തിൽ ക്രെഡിറ്റ് കാർഡ് വിതരണം ഗണ്യമായി കുറച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിന് ആ മാസം 765 പുതിയ കാർഡുകൾ മാത്രം നൽകാൻ സാധിച്ചപ്പോൾ, ആർബിഎൽ ബാങ്കിന് 18,211 ഉപയോക്താക്കളെയും ഇൻഡസ്ഇൻഡ് ബാങ്കിന് 1,228 ഉപയോക്താക്കളെയും നഷ്ടമായി. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള വൻകിട ബാങ്കുകൾ ഈ മേഖലയിലെ വളർച്ച നിലനിർത്തുകയാണ്. ഒക്ടോബറിൽ എച്ച്ഡിഎഫ്‌സി ബാങ്ക് 1.44 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് ഇതേ കാലയളവിൽ 1.27 ലക്ഷം പുതിയ ഉപയോക്താക്കളെ നേടാനായി. ഐസിഐസിഐ ബാങ്കിന് 1.04 ലക്ഷം പേരുടെയും ആക്‌സിസ് ബാങ്കിന് 79,842 പേരുടെയും വർധനയുണ്ടായി.

    ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ മുടങ്ങുന്ന കേസുകൾ അപകടകരമായ തോതിൽ ഉയരുന്നതായി അടുത്തിടെ സി.ആർ.ഐ.എഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രവണതി തുടർന്നാൽ ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാമെന്ന് റിസർവ് ബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ചില നിർണായക നിർദേശങ്ങളും വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. എല്ലാ മാസവും ക്രെഡിറ്റ് കാർഡ് ബിൽ പൂർണ്ണമായും സമയബന്ധിതമായി അടയ്ക്കുന്നത് പലിശ ബാധ്യത ഒഴിവാക്കാൻ സഹായിക്കും. ലഭ്യമായ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിലധികം ഉപയോഗിക്കാതിരിക്കുക ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായകമാണ്. ചില ഇടങ്ങളിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിന് അധിക ഫീസ് ഈടാക്കുന്നുണ്ടാകുന്നതിനാൽ അത് മുൻകൂട്ടി പരിശോധിക്കണമെന്നും ഉപദേശമുണ്ട്. ഓൺലൈൻ ഇടപാടുകളിലും വിപണികളിലും സുരക്ഷാ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. ഉയർന്ന പലിശ നിരക്കുകൾ കാരണം ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുന്നതും ലോൺ എടുക്കുന്നതും ഒഴിവാക്കുന്നതാണ് ഉചിതമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അനാഥ കുരുന്നുകളുടെ സംരക്ഷണം വിദേശി കുടുംബങ്ങൾക്കും ഏറ്റെടുക്കാം; യുഎഇയിൽ പുതിയ നിയമം

    അനാഥ കുരുന്നുകളുടെ സംരക്ഷണം വിദേശി കുടുംബങ്ങൾക്കും ഏറ്റെടുക്കാം; യുഎഇയിൽ പുതിയ നിയമം

    മാതാപിതാക്കളുടെ തിരിച്ചറിയൽ ലഭ്യമല്ലാത്ത കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് യുഎഇ സർക്കാർ പുതിയ നിയമത്തിന് അംഗീകാരം നൽകി. ഇത്തരം കുട്ടികൾക്ക് പരിചരണം, കസ്റ്റഡി, സംരക്ഷണം, പരിപാലനം എന്നിവ സമഗ്രമായി ഉറപ്പാക്കുന്നതാണ് നിയമത്തിന്റെ മുഖ്യ ലക്ഷ്യം. കുട്ടികളുടെ അവകാശങ്ങൾ, വ്യക്തിത്വം, താൽപര്യങ്ങൾ, സ്വകാര്യത എന്നിവ സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം, യുഎഇയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ അപേക്ഷിക്കാം. 25 വയസ്സ് പൂർത്തിയായ ദമ്പതികൾ സംയുക്തമായി അപേക്ഷ നൽകേണ്ടതുണ്ട്. അതേസമയം, സാമ്പത്തികമായി സ്ഥിരതയുള്ള 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കും കുട്ടികളെ പരിചരിക്കാൻ അനുമതി ലഭിക്കും. കുട്ടിക്ക് സുരക്ഷിതവും മാനസികമായി ആരോഗ്യകരവുമായ പരിസ്ഥിതി നൽകാൻ കഴിയുമെന്ന് ബന്ധപ്പെട്ട അധികാരികൾ ബോധ്യപ്പെട്ടാൽ മാത്രമേ അനുമതി അനുവദിക്കൂ.

    കുട്ടികളെ ഏറ്റെടുക്കുന്ന കുടുംബങ്ങളുടെയും സ്ത്രീകളുടെയും പ്രവർത്തനം പ്രത്യേക സമിതി നിശ്ചിത ഇടവേളകളിൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. കസ്റ്റഡി നിബന്ധനകൾ ലംഘിക്കുന്ന സാഹചര്യത്തിൽ കുട്ടിയെ തിരികെ ഏറ്റെടുത്ത് മറ്റ് യോഗ്യരായ കുടുംബങ്ങൾക്ക് കൈമാറാനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുതായ നിയമലംഘനങ്ങളിൽ തിരുത്തലിന് അവസരം നൽകുമെന്നും അധികൃതർ അറിയിച്ചു. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, മാനസിക പിന്തുണ തുടങ്ങിയ മുഴുവൻ ഉത്തരവാദിത്തങ്ങളും സംരക്ഷണം ഏറ്റെടുത്ത വ്യക്തികളോ കുടുംബങ്ങളോ വഹിക്കണം. കുട്ടികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുകയും അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യാനുള്ള യുഎഇയുടെ ദൃഢനിശ്ചയം പുതിയ നിയമത്തിലൂടെ വീണ്ടും വ്യക്തമാണ്. സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഈ നിയമം ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    അസ്ഥിരമായ കാലാവസ്ഥ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി, കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു എന്ന് നോക്കാം?

    2024 ഏപ്രിലിൽ യുഎഇയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയും വ്യാപകമായ വെള്ളപ്പൊക്കവും ജോലി സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നയങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, പ്രതികൂല കാലാവസ്ഥയിൽ വിദൂര ജോലി കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു. ഗതാഗത ശൃംഖലയുടെ ഭാഗങ്ങൾ തകരാറിലാകുകയും, പലർക്കും മണിക്കൂറുകളോളം യാത്രാമധ്യേ കുടുങ്ങേണ്ടിവന്നതും മാനേജ്മെന്റുകളെ പുതിയ സമീപനങ്ങളിലേക്ക് നയിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി കാർല എം. പറയുന്നതനുസരിച്ച്, അവരുടെ സ്ഥാപനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. 2024 ഏപ്രിലിൽ ഉണ്ടായതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാർ അപേക്ഷ നൽകുന്നതുവരെ കാത്തിരിക്കാതെ തന്നെ വിദൂര ജോലി അനുവദിക്കുന്നതാണ് കമ്പനിയുടെ നയം. ജീവനക്കാരുടെ സുരക്ഷയാണ് മാനേജ്മെന്റിന്റെ പ്രധാന പരിഗണനയെന്നും, ഓഫീസിലെത്തണമോ വീട്ടിൽ നിന്ന് ജോലി ചെയ്യണമോ എന്നത് ജീവനക്കാരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

    വെള്ളപ്പൊക്കം മൂലം യാത്രാസൗകര്യങ്ങൾ തകരാറിലായ സാഹചര്യത്തിൽ ജീവനക്കാരെ സഹായിക്കാൻ കമ്പനി അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ നിയന്ത്രിത വേഗതയിൽ സർവീസ് നടത്തുകയും ചെയ്തപ്പോൾ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെ ഒരുമിച്ച് ഓഫീസിലെത്തിക്കാൻ കമ്പനി ഡ്രൈവർമാരെ നിയോഗിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്കുള്ള സമയത്ത് യാത്രാസമയം കുറയ്ക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരം സൗകര്യങ്ങൾ എല്ലാ ജീവനക്കാര്ക്കും ഒരുപോലെ ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായിൽ ഈ സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടം; ദുബായ് ട്രാം സർവീസ് തടസ്സപ്പെട്ടു

    ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാമിലെ സേവനങ്ങൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) സ്റ്റേഷനുകൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബായ് ട്രാമിലെ സേവനങ്ങൾ നിർത്തിവച്ചതായി ഞായറാഴ്ച വൈകുന്നേരം ആർടിഎ സ്ഥിരീകരിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് 1, ജുമൈറ ബീച്ച് റെസിഡൻസ് 2 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാക്കിന്റെ ഭാഗത്തെയാണ് തടസ്സം ബാധിച്ചതെന്ന് ആർടിഎ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ സ്വഭാവം ഉടനടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പ്രവർത്തന സേവനം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ ആർടിഎ ടീമുകൾ സ്ഥലത്തുതന്നെ പ്രവർത്തിച്ചു. യാത്രക്കാർക്കുള്ള അസൗകര്യം ലഘൂകരിക്കുന്നതിന്, ഗതാഗത അതോറിറ്റി പകരം ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകൾ ബാധിച്ച രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിനാൽ, പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു. ദുബൈ ട്രാം ലൈനിന്റെ ബാക്കി ഭാഗങ്ങൾ സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജെബിആർ ജില്ലയിലെ തിരക്കേറിയ വാരാന്ത്യ കാലയളവിലാണ് ഈ താൽക്കാലിക സസ്പെൻഷൻ വരുന്നത്. സാഹചര്യം പരിഹരിക്കപ്പെടുമ്പോൾ പൊതുജനങ്ങളുടെ സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാംപുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    പ്രവാസികൾക്ക് കനത്ത തിരിച്ചടി! ബിരുദങ്ങൾക്ക് ഇനി യുഎഇയിൽ അംഗീകാരമില്ല; മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

    ദുബായ്: യു.എ.ഇ.യിൽ ജോലി തേടുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രാലയം (Ministry of Higher Education and Scientific Research). ‘മിഡോഷ്യൻ സർവകലാശാല’ (Mid-Ocean University) നൽകുന്ന ഒരു അക്കാദമിക് യോഗ്യതകൾക്കും ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കും.

    അംഗീകാരം റദ്ദാക്കിയതിൻ്റെ കാരണം:

    യു.എ.ഇ. നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ മിഡോഷ്യൻ സർവകലാശാല ഗുരുതരമായ വീഴ്ച വരുത്തി. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ (അംഗീകാര) ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിച്ചത്.

    പ്രവാസികൾക്ക് തിരിച്ചടി:

    ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ ഇനി യു.എ.ഇ.യിലെ തൊഴിൽ ആവശ്യങ്ങൾക്കോ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യു.എ.ഇ.യിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഈ തീരുമാനം ഭാവിയിൽ ബാധിച്ചേക്കാം.

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്:

    യു.എ.ഇ.യിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പാക്കണം. ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യു.എ.ഇ. മന്ത്രാലയത്തിൻ്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക്, വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാംപുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംയുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtDecember 14, 2025

    യാത്രാ സമയം കുറയും; യുഎഇയിലെ ഈ സ്ട്രീറ്റിൽ വൻ ഗതാഗത പരിഷ്കരണങ്ങൾദുബായ്: ദുബായിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ (D54) ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ‘ദുബായ് കോറിഡോർ’ പദ്ധതിയിൽ നിർണായകമായ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കി. ഈ മെച്ചപ്പെടുത്തലുകൾ പ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.പ്രധാന ഇന്റർസെക്ഷനുകളിലും റോഡുകളിലും ലൈനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനെ മറ്റ് പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇടങ്ങളിൽ ഫലപ്രദമായ പരിഹാരങ്ങൾ നടപ്പിലാക്കി. ഈ മെച്ചപ്പെടുത്തലുകൾ യാത്രാ സമയം ഏകദേശം [കൃത്യമായ ശതമാനം ലഭ്യമല്ലെങ്കിൽ ഇങ്ങനെ നൽകാം: ഗണ്യമായി/ഒരു നിശ്ചിത ശതമാനം] കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) സമഗ്രമായ ഗതാഗത വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഈ വികസനം ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും വേഗമേറിയതും സുരക്ഷിതവുമായ യാത്രാനുഭവം നൽകാൻ സഹായിക്കും. നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനുള്ള ദുബായ് സർക്കാരിൻ്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാംപുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംയുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഓരോ വാഹനയാത്രികനും ഇക്കാര്യം അറിയണം; ഈ കാലാവസ്ഥയിൽ 7 ട്രാഫിക് പിഴകൾ സൂക്ഷിക്കുക

    യുഎഇയിലെ ഓരോ വാഹനയാത്രികനും ഇക്കാര്യം അറിയണം; ഈ കാലാവസ്ഥയിൽ 7 ട്രാഫിക് പിഴകൾ സൂക്ഷിക്കുക

    ദുബായ്: യു.എ.ഇ.യിൽ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ (മഴ, കനത്ത മഞ്ഞ്, പൊടിക്കാറ്റ്) റോഡുകളിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. ഡ്രൈവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന ട്രാഫിക് പിഴകളും നിയമങ്ങളും ഇതാ:

    പ്രധാന ട്രാഫിക് നിയമ ലംഘനങ്ങളും പിഴകളും:

    ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുക:

    പിഴ: Dh800, 4 ബ്ലാക്ക് പോയിന്റുകൾ

    പ്രകൃതിദൃശ്യങ്ങൾ പകർത്താനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ തെറ്റിക്കാൻ കാരണമാവുകയും അപകടമുണ്ടാക്കുകയും ചെയ്യും.

    അടിയന്തര സാഹചര്യങ്ങളിൽ അധികൃതരെ തടസ്സപ്പെടുത്തുക:

    പിഴ: Dh1,000, 4 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ

    മഴ, വെള്ളപ്പൊക്കം, അപകടങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പോലീസ്, രക്ഷാപ്രവർത്തകർ എന്നിവരുടെ വഴി തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.

    മാറ്റിയ വേഗപരിധി പാലിക്കാതിരിക്കുക:

    കനത്ത മഞ്ഞുവീഴ്ച, മഴ തുടങ്ങിയ സാഹചര്യങ്ങളിൽ പോലീസ് വേഗപരിധി കുറയ്ക്കാൻ നിർദ്ദേശം നൽകും. വേരിയബിൾ മെസ്സേജ് സൈനുകൾ (VMS), സോഷ്യൽ മീഡിയ എന്നിവ വഴി ഇത് അറിയിക്കും.

    ഉദാഹരണത്തിന്: നിശ്ചയിച്ച പരിധിയിൽ നിന്ന് 20km/h അധികം വേഗത്തിൽ ഓടിച്ചാൽ Dh300 പിഴ. 80km/h അധികം വേഗത്തിൽ ഓടിച്ചാൽ Dh3,000 പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.

    ഹസാർഡ് ലൈറ്റുകൾ ഓണാക്കി ഓടിക്കുക:

    പിഴ: Dh500, 4 ബ്ലാക്ക് പോയിന്റുകൾ

    കാഴ്ച കുറഞ്ഞ അവസ്ഥയിൽ മുന്നോട്ട് പോകുമ്പോൾ ഹസാർഡ് ലൈറ്റുകൾ (Hazard lights) ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കാരണം ഇത് ലെയ്ൻ മാറുമ്പോൾ സിഗ്നൽ നൽകാനുള്ള സാധ്യത ഇല്ലാതാക്കുന്നു. വാഹനം നിർത്തിയിടുമ്പോഴോ ബ്രേക്ക്ഡൗൺ ആകുമ്പോഴോ മാത്രമേ ഇത് ഉപയോഗിക്കാവൂ.

    ഇൻഡിക്കേറ്റർ ഇല്ലാതെ ലെയ്ൻ മാറുക:

    പിഴ: Dh400

    കാഴ്ചക്കുറവുള്ളപ്പോഴും നനഞ്ഞ റോഡുകളിലും ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറിയാൽ വലിയ അപകടങ്ങൾ ഉണ്ടാവാം.

    ആവശ്യമായ അകലം പാലിക്കാതെ ഓടിക്കുക:

    മഴ, മഞ്ഞ് പോലുള്ള സാഹചര്യങ്ങളിൽ ബ്രേക്കിംഗ് ദൂരം കൂടുന്നതിനാൽ മുൻപിലുള്ള വാഹനത്തിൽ നിന്ന് മതിയായ സുരക്ഷിത അകലം (Safe Distance) പാലിക്കാത്തത് പിഴ ശിക്ഷക്ക് കാരണമായേക്കാം.

    ജലനിരപ്പ് ഉയർന്ന റോഡുകളിലൂടെ ശ്രദ്ധയില്ലാതെ ഓടിക്കുക:

    വെള്ളക്കെട്ടുള്ള റോഡുകളിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് കാൽനടയാത്രികർക്കോ മറ്റ് വാഹനങ്ങൾക്കോ ബുദ്ധിമുട്ടുണ്ടാക്കുകയോ, റോഡ് കേടാക്കുകയോ ചെയ്താൽ പിഴ ഈടാക്കും. സുരക്ഷ ഉറപ്പാക്കാനായി റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യാത്രാ സമയം കുറയും; യുഎഇയിലെ ഈ സ്ട്രീറ്റിൽ വൻ ഗതാഗത പരിഷ്കരണങ്ങൾ

    യാത്രാ സമയം കുറയും; യുഎഇയിലെ ഈ സ്ട്രീറ്റിൽ വൻ ഗതാഗത പരിഷ്കരണങ്ങൾ

    ദുബായ്: ദുബായിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ (D54) ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ‘ദുബായ് കോറിഡോർ’ പദ്ധതിയിൽ നിർണായകമായ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കി. ഈ മെച്ചപ്പെടുത്തലുകൾ പ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

    പ്രധാന ഇന്റർസെക്ഷനുകളിലും റോഡുകളിലും ലൈനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനെ മറ്റ് പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇടങ്ങളിൽ ഫലപ്രദമായ പരിഹാരങ്ങൾ നടപ്പിലാക്കി. ഈ മെച്ചപ്പെടുത്തലുകൾ യാത്രാ സമയം ഏകദേശം [കൃത്യമായ ശതമാനം ലഭ്യമല്ലെങ്കിൽ ഇങ്ങനെ നൽകാം: ഗണ്യമായി/ഒരു നിശ്ചിത ശതമാനം] കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) സമഗ്രമായ ഗതാഗത വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഈ വികസനം ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും വേഗമേറിയതും സുരക്ഷിതവുമായ യാത്രാനുഭവം നൽകാൻ സഹായിക്കും. നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനുള്ള ദുബായ് സർക്കാരിൻ്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ റെഡ് അലേർട്ട്: ഈ ദിവസം വരെ കാലാവസ്ഥാ മാറ്റങ്ങൾ, താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ്!

    യുഎഇയിൽ റെഡ് അലേർട്ട്: ഈ ദിവസം വരെ കാലാവസ്ഥാ മാറ്റങ്ങൾ, താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ്!

    ദുബായ്: യുഎഇയിൽ അനുഭവപ്പെടുന്ന ശക്തമായ കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് ദുബായിൽ പൊതുസുരക്ഷാ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം (Public Safety Alert) പുറപ്പെടുവിച്ചു. ഡിസംബർ 13ന് ശക്തമായ കാറ്റിനോ മഴയ്‌ക്കോ സാധ്യതയുള്ളതിനാലും താപനില കുറഞ്ഞതിനാലും താമസക്കാരും വാഹന യാത്രികരും അതീവ ശ്രദ്ധ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദുബായ് പോലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:

    സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക്/ഓൺലൈൻ പഠനം പരിഗണിക്കാവുന്നതാണ്. ശക്തമായ കാറ്റും പൊടിക്കാറ്റും ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുണ്ട്. റോഡുകളിൽ അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കുക. അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കുക. വെള്ളക്കെട്ടിനും അപകടസാധ്യതയുമുള്ള താഴ്ന്ന പ്രദേശങ്ങൾ, വാദികൾ (wadi) എന്നിവയിൽ നിന്ന് ആളുകൾ പൂർണമായും അകലം പാലിക്കണം. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ ദുബായ് പോലീസിലോ സിവിൽ ഡിഫൻസിലോ വിവരമറിയിക്കണം. ഈ കാലാവസ്ഥാ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘ഡിജിറ്റൽ ശുചിത്വം’ വേണം അല്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ദ്ധർ

    ‘ഡിജിറ്റൽ ശുചിത്വം’ വേണം അല്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ദ്ധർ

    ദുബായ്: അവധിക്കാല യാത്രകൾ തുടങ്ങും മുമ്പ് നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും സൈബർ തട്ടിപ്പുകൾ ഒഴിവാക്കാനും ‘ഡിജിറ്റൽ ശുചിത്വം’ പാലിക്കേണ്ടത് നിർണായകമാണ്. വിദഗ്ദ്ധർ നൽകുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇവയാണ്:

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    ഉപയോഗിക്കാത്ത ആപ്പുകൾ നീക്കം ചെയ്യുക: നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പ് അവ ഡിലീറ്റ് ചെയ്യുക. ഇത് നിങ്ങളുടെ ഡാറ്റാ ചോർച്ചയുടെ സാധ്യത കുറയ്ക്കും.

    ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപ്‌ഡേറ്റുകളിൽ സുരക്ഷാ പിഴവുകൾ പരിഹരിച്ച പുതിയ പാച്ചുകൾ ഉണ്ടാകും.

    ഡാറ്റാ ബാക്കപ്പ് ചെയ്യുക: യാത്രക്കിടെ ഉപകരണങ്ങൾ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ ഡാറ്റകൾ സുരക്ഷിതമായി വീണ്ടെടുക്കാൻ ക്ലൗഡിലോ മറ്റൊരു ഉപകരണത്തിലോ ബാക്കപ്പ് എടുക്കുക.

    ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക: എല്ലാ അക്കൗണ്ടുകൾക്കും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) സംവിധാനം നിർബന്ധമായും സജ്ജമാക്കുക.

    പബ്ലിക് വൈഫൈ ഒഴിവാക്കുക: വിമാനത്താവളങ്ങളിലും കഫേകളിലുമുള്ള പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ VPN (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിച്ച് മാത്രം വിവര കൈമാറ്റം നടത്തുക.

    ലൊക്കേഷൻ ട്രാക്കിംഗ് ശ്രദ്ധിക്കുക: ആവശ്യമില്ലാത്ത ആപ്പുകൾക്ക് നൽകിയിട്ടുള്ള ലൊക്കേഷൻ ട്രാക്കിംഗ് അനുമതികൾ യാത്ര തുടങ്ങുംമുമ്പ് എടുത്തുമാറ്റുന്നത് സുരക്ഷയ്ക്ക് ഗുണം ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ എമിറേറ്റിൽ നാളെ മുതൽ പെയ്ഡ് പാർക്കിംഗ്

    യുഎഇയിലെ ഈ എമിറേറ്റിൽ നാളെ മുതൽ പെയ്ഡ് പാർക്കിംഗ്

    മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ മുസഫ ഷാബിയ 9, 10, 11, 12 മേഖലകളിലാണ് ആദ്യ ഘട്ടമായി ഈ സംവിധാനം നടപ്പാക്കുന്നത്. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി, വാഹന ഉടമകൾ നിശ്ചിത പാർക്കിങ് നിയമങ്ങൾ കർശനമായി പാലിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് ക്യു മൊബിലിറ്റി കമ്പനി നിർദേശിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ബന്ധപ്പെട്ട പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിങ് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ബഹുനില പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം പൂര്‍ത്തിയാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. അതേസമയം, മറ്റു ചില മേഖലകളിലെ പാർക്കിങ് സംവിധാനങ്ങളുടെ ഏകോപനം ഇനിയും അന്തിമഘട്ടത്തിലെത്തിയിട്ടില്ലെന്നും, അവ പൂർത്തിയാകുന്നതോടെ തുടർ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

    പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
    പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

    ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

    പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്‌ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.

    അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

    പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്‌ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.

    അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

    ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിവരം ലഭിച്ച ഉടൻ തന്നെ ഉമ്മുൽ ഖുവൈൻ പൊലീസ് സ്ഥലത്തെത്തി ദേശീയ ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി ആണ് മരണവിവരം സ്ഥിരീകരിച്ചത്. കുട്ടിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കുട്ടി റോഡിലൂടെ എതിർദിശയിലായാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സഹോദരന്റെ ഇ-സ്കൂട്ടറുമായി കുട്ടി പുറത്തേക്ക് ഓടിപ്പോയതാകാമെന്നാണ് സംശയം. വാഹനം പാർക്ക് ചെയ്യുന്നതിനായി വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

    ‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

    പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്‌ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.

    അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

    ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിവരം ലഭിച്ച ഉടൻ തന്നെ ഉമ്മുൽ ഖുവൈൻ പൊലീസ് സ്ഥലത്തെത്തി ദേശീയ ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി ആണ് മരണവിവരം സ്ഥിരീകരിച്ചത്. കുട്ടിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കുട്ടി റോഡിലൂടെ എതിർദിശയിലായാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സഹോദരന്റെ ഇ-സ്കൂട്ടറുമായി കുട്ടി പുറത്തേക്ക് ഓടിപ്പോയതാകാമെന്നാണ് സംശയം. വാഹനം പാർക്ക് ചെയ്യുന്നതിനായി വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം

    ദുബായ്: യുഎഇയിൽ ഡിസംബർ 14 ഞായറാഴ്ച പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 13 (ശനിയാഴ്ച) മുതൽ 19 വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നാണ് പ്രവചനം. ഞായറാഴ്ച തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്തെ താപനില 26°C മുതൽ 28°C വരെയായി കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ താപനില 19°C വരെ താഴാൻ സാധ്യതയുണ്ട്. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറിയേക്കാം. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുന്നതിനാൽ പൊടിപടലങ്ങൾ ഉണ്ടാകാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ കടലും മിതമായ രീതിയിലായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

    യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

    ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിവരം ലഭിച്ച ഉടൻ തന്നെ ഉമ്മുൽ ഖുവൈൻ പൊലീസ് സ്ഥലത്തെത്തി ദേശീയ ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി ആണ് മരണവിവരം സ്ഥിരീകരിച്ചത്. കുട്ടിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കുട്ടി റോഡിലൂടെ എതിർദിശയിലായാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സഹോദരന്റെ ഇ-സ്കൂട്ടറുമായി കുട്ടി പുറത്തേക്ക് ഓടിപ്പോയതാകാമെന്നാണ് സംശയം. വാഹനം പാർക്ക് ചെയ്യുന്നതിനായി വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം

    ദുബായ്: യുഎഇയിൽ ഡിസംബർ 14 ഞായറാഴ്ച പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 13 (ശനിയാഴ്ച) മുതൽ 19 വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നാണ് പ്രവചനം. ഞായറാഴ്ച തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്തെ താപനില 26°C മുതൽ 28°C വരെയായി കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ താപനില 19°C വരെ താഴാൻ സാധ്യതയുണ്ട്. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറിയേക്കാം. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുന്നതിനാൽ പൊടിപടലങ്ങൾ ഉണ്ടാകാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ കടലും മിതമായ രീതിയിലായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം

    യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം

    ദുബായ്: യുഎഇയിൽ ഡിസംബർ 14 ഞായറാഴ്ച പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 13 (ശനിയാഴ്ച) മുതൽ 19 വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നാണ് പ്രവചനം. ഞായറാഴ്ച തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്തെ താപനില 26°C മുതൽ 28°C വരെയായി കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ താപനില 19°C വരെ താഴാൻ സാധ്യതയുണ്ട്. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറിയേക്കാം. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുന്നതിനാൽ പൊടിപടലങ്ങൾ ഉണ്ടാകാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ കടലും മിതമായ രീതിയിലായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി രൂ​പ; കു​തി​ച്ചു​ക​യ​റി ഖ​ത്ത​ർ റി​യാ​ൽ

    റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി രൂ​പ; കു​തി​ച്ചു​ക​യ​റി ഖ​ത്ത​ർ റി​യാ​ൽ

    ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലകളിലേക്ക് ഇടിഞ്ഞതോടെ, ഖത്തർ റിയാലിനെതിരെ വിനിമയ നിരക്കിൽ കുത്തനെ വർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര കറൻസി നിരക്കുകൾ പ്രസിദ്ധീകരിക്കുന്ന എക്‌സ്.ഇ (XE) കറൻസി കൺവെർട്ടറിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ദിവസം ഒരു ഖത്തർ റിയാലിന് 24.87 രൂപയിലധികം നിരക്കാണ് രേഖപ്പെടുത്തിയത്. ഖത്തറിലെ ചില എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ ഇതിന് സമീപമായ 24.72 രൂപ വരെയും ലഭിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഖത്തർ റിയാലിനൊപ്പം മറ്റ് ജിസിസി രാജ്യങ്ങളിലെ കറൻസികളുടെയും രൂപയ്‌ക്കെതിരായ വിനിമയ നിരക്കുകൾ ഉയർന്നിട്ടുണ്ട്. യുഎഇ ദിർഹം, സൗദി റിയാൽ, കുവൈത്ത് ദിനാർ, ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ എന്നിവയിലും സമാനമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ വലിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 90.56 എന്ന നിരക്കിലാണ് രൂപ–ഡോളർ വ്യാപാരം തുടങ്ങിയത്. ഇന്ത്യ–യുഎസ് വ്യാപാര കരാർ ഇതുവരെ യാഥാർത്ഥ്യമാകാത്തതാണ് രൂപയ്‌ക്ക് അധിക സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കരാർ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് വിദേശ മൂലധനം പുറത്ത് പോകുന്നതും രൂപയുടെ ദൗർബല്യത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് ആശ്വാസമായാണ് മാറുന്നത്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് മുൻപെക്കാൾ കൂടുതൽ രൂപ ലഭിക്കുന്നതിലൂടെ, റിമിറ്റൻസുകളുടെ മൂല്യം വർധിക്കുന്നുവെന്നതാണ് ഇതിന് കാരണം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

    ഫിഫ അറബ് കപ്പ് ഖത്തർ 2025 കാണികളുടെ എണ്ണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ ആകെ 10,22,592 പേർ മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിട്ടുണ്ട്. പ്രാദേശിക ആരാധകരോടൊപ്പം അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യമാണ് ഈ റെക്കോർഡിന് പിന്നിലെ പ്രധാന ശക്തി. മത്സരങ്ങൾ നടന്ന എല്ലാ വേദികളിലും ആവേശം നിറഞ്ഞ അന്തരീക്ഷം അനുഭവപ്പെട്ടുവെന്നും, കാണികളുടെ സജീവ പങ്കാളിത്തം ടൂർണമെന്റിന് പ്രത്യേക നിറം നൽകിയതായും അധികൃതർ വിലയിരുത്തി.

    വൻ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തർ നേടിയെടുത്ത പരിചയത്തിന്റെയും സംഘാടക മികവിന്റെയും മറ്റൊരു ഉദാഹരണമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ കായിക അടിസ്ഥാന ശേഷി വീണ്ടും തെളിയിക്കപ്പെട്ടു. ടൂർണമെന്റ് ഇനി നിർണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാൽ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും, തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഫൈനൽ മത്സരത്തിനും വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിലെ നമ്പർപ്ലേറ്റുകളുടെ മുഖച്ഛായ മാറുന്നു; പുതിയ പരിഷ്കാരം നോക്കാം

    ഖത്തറിലെ നമ്പർപ്ലേറ്റുകളുടെ മുഖച്ഛായ മാറുന്നു; പുതിയ പരിഷ്കാരം നോക്കാം

    രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകൾ പുതുക്കി ആധുനിക രൂപകൽപ്പനയിലുള്ള പുതിയ പ്ലേറ്റുകളാക്കി മാറ്റുന്ന ദേശീയ പദ്ധതിക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകി. അന്തർദേശീയ നിലവാരങ്ങൾ പാലിക്കുന്നതും സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതുമായ ഡിസൈനാണ് പുതിയ നമ്പർ പ്ലേറ്റുകൾക്കായി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വാഹന നമ്പർ പ്ലേറ്റുകളുടെ ദൃശ്യ വ്യക്തത വർധിപ്പിക്കുകയും, ഏകീകൃത മാനദണ്ഡങ്ങളിലൂടെ തിരിച്ചറിയൽ കൂടുതൽ കൃത്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്ത് തുടർച്ചയായി ഉയരുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത്, ഭാവിയിൽ കൂടുതൽ ഓപ്ഷനുകൾ ഉൾക്കൊള്ളാൻ കഴിയുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കുന്നത്.
    ആദ്യ ഘട്ടത്തിൽ സ്വകാര്യ വാഹനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇവയ്ക്ക് നിലവിലുള്ള നമ്പറിന് മുൻവശത്ത് ‘Q’ എന്ന അക്ഷരം ചേർത്ത പുതിയ പ്ലേറ്റുകൾ നൽകും. പിന്നീട് ‘T’, ‘R’ എന്നീ അക്ഷരങ്ങളും ഘട്ടംഘട്ടമായി ഉപയോഗിക്കും.

    പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ, 2025 ഡിസംബർ 13 മുതൽ 16 വരെ Sooum ആപ്ലിക്കേഷൻ വഴി പ്രത്യേക നമ്പർ പ്ലേറ്റുകൾ നേടുന്ന വാഹനങ്ങൾക്ക് ‘Q’ അക്ഷരമുള്ള പുതിയ പ്ലേറ്റുകൾ അനുവദിക്കും. രണ്ടാം ഘട്ടത്തിൽ, 2026 ഏപ്രിൽ 1 മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്വകാര്യ വാഹനങ്ങൾക്കും പുതുക്കിയ പ്ലേറ്റുകൾ നൽകും; അന്നത്തെ ലഭ്യത അനുസരിച്ച് ‘Q’, ‘T’, ‘R’ എന്നീ അക്ഷരങ്ങളിൽ ഒന്നായിരിക്കും നമ്പറിന് മുൻപിൽ വരിക. മൂന്നാം ഘട്ടത്തിൽ, നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ‘Q’ അക്ഷരം ചേർത്ത് പുതുക്കും. ഈ ഘട്ടത്തിന്റെ കൃത്യമായ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ സ്വകാര്യേതര വാഹനങ്ങളും ഉൾപ്പെടും; അവയ്ക്ക് രണ്ട് അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നമ്പർ പ്ലേറ്റുകളാണ് നൽകുക. പുതിയ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ നിലവിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹന പെർമിറ്റ് പുതുക്കൽ, കേടായ പ്ലേറ്റുകൾ മാറ്റൽ തുടങ്ങിയ നടപടികൾ സാധാരണ പോലെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

    ഫിഫ അറബ് കപ്പ് ഖത്തർ 2025 കാണികളുടെ എണ്ണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ ആകെ 10,22,592 പേർ മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിട്ടുണ്ട്. പ്രാദേശിക ആരാധകരോടൊപ്പം അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യമാണ് ഈ റെക്കോർഡിന് പിന്നിലെ പ്രധാന ശക്തി. മത്സരങ്ങൾ നടന്ന എല്ലാ വേദികളിലും ആവേശം നിറഞ്ഞ അന്തരീക്ഷം അനുഭവപ്പെട്ടുവെന്നും, കാണികളുടെ സജീവ പങ്കാളിത്തം ടൂർണമെന്റിന് പ്രത്യേക നിറം നൽകിയതായും അധികൃതർ വിലയിരുത്തി.

    വൻ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തർ നേടിയെടുത്ത പരിചയത്തിന്റെയും സംഘാടക മികവിന്റെയും മറ്റൊരു ഉദാഹരണമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ കായിക അടിസ്ഥാന ശേഷി വീണ്ടും തെളിയിക്കപ്പെട്ടു. ടൂർണമെന്റ് ഇനി നിർണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാൽ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും, തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഫൈനൽ മത്സരത്തിനും വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ പാസ്പോർട്ടിന് ശക്തി ചോർന്നില്ല; പാസ്‌പോർട്ട് പവർ റാങ്കിങ്ങിൽ ഇത്തരം സ്ഥാനത്ത്

    ഖത്തർ പാസ്പോർട്ടിന് ശക്തി ചോർന്നില്ല; പാസ്‌പോർട്ട് പവർ റാങ്കിങ്ങിൽ ഇത്തരം സ്ഥാനത്ത്

    ആർടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2025 റിപ്പോർട്ടിൽ ഖത്തർ പാസ്‌പോർട്ടിന് 44-ാം സ്ഥാനം ലഭിച്ചു. മൊത്തം 120 എന്ന മൊബിലിറ്റി സ്കോറോടെയാണ് ഖത്തർ ഈ റാങ്കിംഗ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം ഖത്തർ പൗരന്മാർക്ക് 69 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ലാതെ യാത്ര ചെയ്യാനാകുമ്പോൾ, 42 രാജ്യങ്ങൾ വിസ ഓൺ അറൈവൽ സൗകര്യം നൽകുന്നു. അതേസമയം, 78 രാജ്യങ്ങളിൽ പ്രവേശനത്തിന് മുൻകൂർ വിസ ആവശ്യമാണ്. ഒൻപത് രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) സംവിധാനവും നിലവിലുണ്ട്.

    റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി. യുഎഇ പൗരന്മാർക്ക് 179 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സിംഗപ്പൂർ കഴിഞ്ഞ വർഷത്തെ 30-ാം സ്ഥാനത്ത് നിന്ന് വലിയ മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തി; സ്പെയിനുമായി ചേർന്ന് 175 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാനുള്ള സൗകര്യമാണ് സിംഗപ്പൂരിന് ലഭിച്ചിരിക്കുന്നത്.

    ഗൾഫ് മേഖലയിൽ ഖത്തറിന് പിന്നാലെ കുവൈത്ത് 45-ാം സ്ഥാനത്താണ്. സൗദി അറേബ്യയും ബഹ്‌റൈനും 48-ാം റാങ്കിൽ സ്ഥാനം പങ്കിടുമ്പോൾ, ഒമാൻ 51-ാം സ്ഥാനത്താണ്. അതേസമയം, അമേരിക്കൻ പാസ്‌പോർട്ടിന് 168 എന്ന മൊബിലിറ്റി സ്കോറോടെ ഒൻപതാം സ്ഥാനവും, ബ്രിട്ടീഷ് പാസ്‌പോർട്ടിന് 169 സ്കോറോടെ എട്ടാം സ്ഥാനവും ലഭിച്ചു. ഇരു രാജ്യങ്ങളുടെയും സ്കോർ 2024-നെ അപേക്ഷിച്ച് കുറവായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

    ലോകത്തെ 193 യുഎൻ അംഗരാജ്യങ്ങൾ ഉൾപ്പെടെ 199 രാജ്യങ്ങളിലെ പാസ്‌പോർട്ടുകൾ വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. വിസ രഹിത യാത്ര, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ എന്നിവയുടെ അനുപാതവും മൊബിലിറ്റി സ്കോറുമാണ് റാങ്കിംഗിന് അടിസ്ഥാനമായത്. ടൈബ്രേക്കറായി UNDP-യുടെ ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്സ് (2018) ഉപയോഗിച്ചു. സുരക്ഷാ ആശങ്കകളും പുതുക്കിയ യാത്രാ ചട്ടങ്ങളും മൂലം 2025-ൽ ആഗോള സഞ്ചാര സ്വാതന്ത്ര്യം 1.3 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വിലയിരുത്തുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

    ഫിഫ അറബ് കപ്പ് ഖത്തർ 2025 കാണികളുടെ എണ്ണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ ആകെ 10,22,592 പേർ മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിട്ടുണ്ട്. പ്രാദേശിക ആരാധകരോടൊപ്പം അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യമാണ് ഈ റെക്കോർഡിന് പിന്നിലെ പ്രധാന ശക്തി. മത്സരങ്ങൾ നടന്ന എല്ലാ വേദികളിലും ആവേശം നിറഞ്ഞ അന്തരീക്ഷം അനുഭവപ്പെട്ടുവെന്നും, കാണികളുടെ സജീവ പങ്കാളിത്തം ടൂർണമെന്റിന് പ്രത്യേക നിറം നൽകിയതായും അധികൃതർ വിലയിരുത്തി.

    വൻ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തർ നേടിയെടുത്ത പരിചയത്തിന്റെയും സംഘാടക മികവിന്റെയും മറ്റൊരു ഉദാഹരണമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ കായിക അടിസ്ഥാന ശേഷി വീണ്ടും തെളിയിക്കപ്പെട്ടു. ടൂർണമെന്റ് ഇനി നിർണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാൽ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും, തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഫൈനൽ മത്സരത്തിനും വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിൽ മുഖംമൂടി ധരിച്ച അഞ്ചുപേർ; ലോക്കറുകൾ തകർത്ത് മോഷ്ടിച്ചത് കോടികൾ; ഒടുവിൽ സംഭവിച്ചത് ഇതാണ്

    യുഎഇയിൽ മുഖംമൂടി ധരിച്ച അഞ്ചുപേർ; ലോക്കറുകൾ തകർത്ത് മോഷ്ടിച്ചത് കോടികൾ; ഒടുവിൽ സംഭവിച്ചത് ഇതാണ്

    ദുബായ്: ദുബായിലെ ഒരു കമ്പനിയുടെ ഓഫിസിൽ നിന്ന് 13.7 ദശലക്ഷം ദിർഹം (ഏകദേശം 1.37 കോടി ദിർഹം) കവർച്ച ചെയ്ത കേസിൽ ഏഴ് എത്യോപ്യൻ പൗരന്മാർ വിചാരണ നേരിടാനൊരുങ്ങുന്നു. അതിവേഗത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകോപനമുള്ള ഒരു ക്രിമിനൽ സംഘമാണെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. കമ്പനി മാനേജ്‌മെന്റിന്റെ പരാതി പ്രകാരം, പുലർച്ചെ മുഖംമൂടി ധരിച്ചെത്തിയ അഞ്ചോളം പേർ കെട്ടിടത്തിൽ അതിക്രമിച്ചു കയറി. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രധാന ഇരുമ്പ് ലോക്കറുകൾ തകർത്താണ് സംഘം പണം കവർന്നത്. പ്രധാന ലോക്കറിൽ നിന്ന് 13 ദശലക്ഷം ദിർഹവും രണ്ടാമത്തെ ലോക്കറിൽ നിന്ന് 7,34,000 ദിർഹവും ഉൾപ്പെടെയാണ് ആകെ 13.7 ദശലക്ഷം ദിർഹം മോഷണം പോയത്. സന്ദർശക വീസയിലെത്തിയവരും ദുബായിൽ താമസിക്കുന്നവരുമായ പ്രതികൾക്ക് ജോലികൾ കൃത്യമായി വീതിച്ചു നൽകിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെയും ജീവനക്കാരുടെ നീക്കങ്ങളെയും സംഘം നിരീക്ഷിച്ച് ശേഷമാണ് മോഷണം നടപ്പാക്കിയത്.

    മോഷണത്തിനുശേഷം അനൗദ്യോഗിക മാർഗങ്ങളിലൂടെ പണം കൈമാറ്റം ചെയ്യാനും രാജ്യം വിട്ടു കടത്താനും സംഘം ശ്രമിച്ചു. ഇതിനിടെ, ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎഇ വിട്ടുപോകാൻ ശ്രമിച്ച ഒരു പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ, വാഹന ട്രാക്കിങ് എന്നിവയിലൂടെയാണ് പോലീസ് സംഘം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും മുഴുവൻ സംഘാംഗങ്ങളിലേക്കും എത്തുകയും ചെയ്തത്. അതിക്രമിച്ചുകയറ്റം, ലോക്കറുകൾ തകർക്കൽ, സംഘടിത മോഷണം, നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുമ്പാകെ വിചാരണ നേരിടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിമാനത്താവളത്തിൽ പോയി തിരിച്ചുപോരേണ്ട! യാത്ര വിലക്കുണ്ടോ? ഇനി യുഎഇ പോലീസ്‌ ആപ്പിലൂടെ നിമിഷനേരം കൊണ്ട് അറിയാം!

    വിമാനത്താവളത്തിൽ പോയി തിരിച്ചുപോരേണ്ട! യാത്ര വിലക്കുണ്ടോ? ഇനി യുഎഇ പോലീസ്‌ ആപ്പിലൂടെ നിമിഷനേരം കൊണ്ട് അറിയാം!

    ദുബൈ: ദുബൈയിലെ താമസക്കാർക്ക് യാത്രകൾ എളുപ്പമാക്കിക്കൊണ്ട് സുപ്രധാന നീക്കവുമായി ദുബായ് പോലീസ്. ഏതെങ്കിലും കേസുകളിൽ യാത്ര വിലക്ക് (Travel Ban) ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് എയർപോർട്ടിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധിക്കാൻ പോലീസ് മൊബൈൽ ആപ്പിൽ പുതിയ സൗകര്യം ഉൾപ്പെടുത്തി.യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽവെച്ച് അപ്രതീക്ഷിതമായി യാത്രാവിലക്കിന്റെ പേരിൽ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ പുതിയ സേവനം പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും.

    പരിശോധിക്കേണ്ടത് ഇങ്ങനെ:

    ദുബായ് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ‘സർവീസ്’ (Services) വിഭാഗത്തിൽ, ‘എൻക്വയറീസ് ആൻഡ് ഫോളോ അപ്പ്’ (Enquiries and Follow Up) എന്ന സെക്ഷനിലാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ, ‘സർക്കുലേഴ്സ് ആൻഡ് ട്രാവൽ ബാൻ’ (Circulars and Travel Ban) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ യാത്രാ സ്റ്റാറ്റസ് അറിയാൻ സാധിക്കും.

    മൊബൈൽ ആപ്പ് കൂടാതെ, ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ക്രിമിനൽ, സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ട യാത്രാവിലക്കുകൾ പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ എളുപ്പത്തിൽ പരിശോധിക്കാം. സർക്കാർ സേവനങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടൽ കുറയ്ക്കാനും, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കാനുമുള്ള ദുബായ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ സേവനം നവീകരിച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ പ്രവാസി മലയാളി അന്തരിച്ചു

    യുഎഇയിലെ പ്രവാസി മലയാളി അന്തരിച്ചു

    ദുബൈ: ദുബൈയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന എൻ.വി. സുലൈമാൻ (65) നാട്ടിൽ അന്തരിച്ചു. പ്രവാസികൾക്കിടയിൽ സൗഹൃദത്തിന്റെ വിശ്വസ്ത മുഖമായിരുന്നു അദ്ദേഹം. 40 വർഷത്തോളം ദുബൈയിലെ സൗദി കോൺസുലേറ്റിലെ പി.ആർ.ഒ. വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സുലൈമാൻ, പ്രവാസി സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു. ദീർഘകാലം ഭാവന ആർട്സ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ ദുബൈയിലെ കലാ-സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. പരേതരായ നടയിങ്ങൽ വളപ്പിൽ യൂസുഫ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. പരേതനായ എം.എ. അബ്ദുവിന്റെ മരുമകനുമാണ് (എടപ്പാൾ). ഭാര്യ: ശരീഫ സുലൈമാൻ.മക്കൾ: സാദിഖ് സുലൈമാൻ, സാജിദ് സുലൈമാൻ, സഫർ സുലൈമാൻ (ദുബൈ), സാദിയ സുലൈമാൻ. സഹോദരങ്ങൾ: എൻ.വി. ഹംസ (മുൻ സെക്രട്ടറി, സൗദി കോൺസുലേറ്റ്, ദുബൈ), അബൂബക്കർ യൂസഫ് (ഗോൾഡൻ പോയിന്റ് അഡ്വർടൈസിങ്, ദുബൈ), അബ്ദുൽ റഷീദ് (ദുബൈ), ഫാത്തിമ മുഹമ്മദ്, റുക്കിയ സൈദാലി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

    ഫിഫ അറബ് കപ്പ് ഖത്തർ 2025: 10 ലക്ഷം കടന്ന് കാണികളുടെ എണ്ണം

    ഫിഫ അറബ് കപ്പ് ഖത്തർ 2025 കാണികളുടെ എണ്ണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ ആകെ 10,22,592 പേർ മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിട്ടുണ്ട്. പ്രാദേശിക ആരാധകരോടൊപ്പം അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യമാണ് ഈ റെക്കോർഡിന് പിന്നിലെ പ്രധാന ശക്തി. മത്സരങ്ങൾ നടന്ന എല്ലാ വേദികളിലും ആവേശം നിറഞ്ഞ അന്തരീക്ഷം അനുഭവപ്പെട്ടുവെന്നും, കാണികളുടെ സജീവ പങ്കാളിത്തം ടൂർണമെന്റിന് പ്രത്യേക നിറം നൽകിയതായും അധികൃതർ വിലയിരുത്തി.

    വൻ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തർ നേടിയെടുത്ത പരിചയത്തിന്റെയും സംഘാടക മികവിന്റെയും മറ്റൊരു ഉദാഹരണമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ കായിക അടിസ്ഥാന ശേഷി വീണ്ടും തെളിയിക്കപ്പെട്ടു. ടൂർണമെന്റ് ഇനി നിർണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാൽ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും, തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഫൈനൽ മത്സരത്തിനും വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

    നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

    അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

    ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

    എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

    വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

    കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിൽ വിപ്ലവകരമായ മാറ്റം! കുട്ടികളുടെ കസ്റ്റഡി പ്രായം നീട്ടി; 15 വയസ്സുകാർക്ക് സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാം

    യുഎഇയിൽ വിപ്ലവകരമായ മാറ്റം! കുട്ടികളുടെ കസ്റ്റഡി പ്രായം നീട്ടി; 15 വയസ്സുകാർക്ക് സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാം

    ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) കുട്ടികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് കുടുംബ നിയമത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യക്തിഗത പദവി നിയമം (Federal Decree-Law No. 41 of 2024) അനുസരിച്ച് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച കാര്യങ്ങളിൽ സമൂലമായ മാറ്റങ്ങളാണ് വരുന്നത്. കുട്ടികളുടെ “ഏറ്റവും മികച്ച താൽപ്പര്യം” (Best Interests of the Child) എന്ന തത്വം മുൻനിർത്തിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.കുട്ടികളുടെ കസ്റ്റഡി പ്രായപരിധി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 18 വയസ്സായി ഉയർത്തി. മുൻപ് ഇത് ആൺകുട്ടികൾക്ക് 11 ഉം പെൺകുട്ടികൾക്ക് 13 ഉം വയസ്സായിരുന്നു.15 വയസ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് തങ്ങൾക്ക് ഏത് രക്ഷിതാവിനൊപ്പം താമസിക്കണമെന്ന് കോടതിയുടെ അംഗീകാരത്തോടെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടാകും.

    മുസ്ലീം ഇതര അമ്മമാർക്ക് അവരുടെ കുട്ടികളുടെ കസ്റ്റഡി മുൻപ് നിശ്ചയിച്ചിരുന്ന പ്രായപരിധിക്ക് (സാധാരണയായി അഞ്ച് വയസ്സ്) ശേഷവും കോടതിയുടെ അംഗീകാരത്തോടെ നിലനിർത്താൻ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം സാധാരണയായി അമ്മയിൽ നിലനിർത്തും. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പെട്ടെന്ന് തീർപ്പാക്കുന്നതിനായി അടിയന്തര കാര്യങ്ങൾക്കായുള്ള കോടതിയെ (Urgent Matters Court) സമീപിക്കാവുന്നതാണ്.കുട്ടിയോടൊപ്പം ഒരു വർഷം 60 ദിവസം വരെ മറ്റ് രക്ഷിതാവിന്റെ അനുമതിയോടെ യാത്ര ചെയ്യാൻ ഇരു രക്ഷിതാക്കൾക്കും തുല്യ അവകാശം ലഭിക്കും. കുട്ടികളുടെ യാത്രാ രേഖകളോ (പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി) മറ്റ് പ്രധാന രേഖകളോ ദുരുപയോഗം ചെയ്യുകയോ, rightful guardian-ന് കൈമാറാതിരിക്കുകയോ ചെയ്താൽ 1,00,000 ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) വരെ പിഴയോ തടവോ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ആധുനിക സമൂഹത്തിന് അനുയോജ്യമായ രീതിയിൽ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ഈ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്; താപനില കുറയും, മഴയ്ക്ക് സാധ്യത

    യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്; താപനില കുറയും, മഴയ്ക്ക് സാധ്യത

    ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തെ തുടർന്ന് ഇന്ന് (13) മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുകയും, മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

    ദ്വീപുകൾ, തീരദേശ മേഖലകൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും, നാളെ (14) മഴയുടെ ശക്തി കൂടുതലാകാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. ഇടിമിന്നലും ചില പ്രദേശങ്ങളിൽ അനുഭവപ്പെടാം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്താകെ തണുപ്പ് കൂടുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ താപനില 12 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളപ്പോൾ, അബുദാബിയിൽ താപനില 20 ഡിഗ്രി സെൽഷ്യസിനടുത്തേക്ക് ഇടിയാം. ദുബായിലും അബുദാബിയിലും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

    കാറ്റിന്റെ ദിശ തെക്കുകിഴക്കിൽ നിന്ന് വടക്കുപടിഞ്ഞാറേക്ക് മാറാൻ സാധ്യതയുണ്ടെന്നും, ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാമെന്നും NCM അറിയിച്ചു. കാറ്റ് ശക്തമാകുമ്പോൾ പൊടിക്കാറ്റ് ഉയർന്ന് കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും പ്രത്യേകം സൂക്ഷിക്കണമെന്നും, ഒമാൻ കടലിൽ പൊതുവെ സാധാരണ നില തുടരാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം

    യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ 54 വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്ത് പൂർത്തിയാക്കിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. യുഎഇയുടെ 54 വർഷത്തെ വളർച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തിൽ ‘ഒരു വർഷം – ഒരു വെബ്‌സൈറ്റ്’ എന്ന ആശയത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്. ഓരോ വെബ്‌സൈറ്റും രണ്ട് പേജുകളുള്ളതും യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുമാണ് ഒരുക്കിയത്. സുസ്ഥിരത, പരിസ്ഥിതി, വിദ്യാഭ്യാസ ചരിത്രം, നയതന്ത്രം, സമുദ്ര വ്യാപാരം, യുവത്വം, കായികം, കല, സംഗീതം, സാഹിത്യം, വാസ്തുവിദ്യ, ഭക്ഷണം, ഉത്സവങ്ങൾ, ടൂറിസം തുടങ്ങി യുഎഇയെ സമഗ്രമായി പരിചയപ്പെടുത്തുന്ന വിഷയങ്ങളാണ് വിവിധ സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.

    യുഎഇയെ ഒരുനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ വെബ്‌സൈറ്റുകൾ രാജ്യത്തിന്റെ നവീന ആശയങ്ങളെയും ഡിജിറ്റൽ മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് സബിർ പറയുന്നു. ദേശീയ ദിനത്തിൽ രാജ്യത്തിന് അർഥവത്തായൊരു സംഭാവന നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 54 വെബ്‌സൈറ്റുകൾ 54 വർഷങ്ങളോടുള്ള ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി. 8.5 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റുകൾ പൂർത്തിയാക്കിയ മുഴുവൻ പ്രക്രിയയും തത്സമയ വീഡിയോ, സ്ക്രീൻ റെക്കോർഡിംഗ്, ടൈമർ തെളിവുകൾ എന്നിവയോടെ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യാന്തര റെക്കോർഡ് ബുക്കുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും, ഇതിനകം കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻഫ്ലുവൻസർ വേൾഡ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിറെക് വേൾഡ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടുകയും ചെയ്തു. അടുത്ത ലക്ഷ്യം ഇന്ത്യ, ഏഷ്യ റെക്കോർഡുകളും തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡുമാണ്.

    മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ മുഹമ്മദ് സബിർ, നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തിയ ശേഷം രണ്ടുവർഷം മുൻപാണ് യുഎഇയിലെത്തിയത്. നിലവിൽ ബർദുബായിൽ ടൈപ്പിങ് സെന്റർ നടത്തുന്നതിനൊപ്പം വെബ്‌സൈറ്റ് ഡിസൈനിംഗിലും സജീവമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഈ പദ്ധതി യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷത്തേക്ക് വെബ്‌സൈറ്റുകൾ നിലനിർത്താൻ ഏകദേശം ഒരു ലക്ഷം രൂപ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനകം തന്നെ സൈറ്റുകൾക്ക് ശ്രദ്ധ ലഭിച്ചുതുടങ്ങിയതായും, സന്ദർശക കണക്കുകൾ വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ ശ്രമം യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന ആഗ്രഹവും സബിർ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വളർച്ചയ്ക്കും അറിവിലേക്കുള്ള പ്രവേശനത്തിനും സഹായകമായ ഈ സംരംഭം, യുവാക്കളുടെ കഴിവുകൾക്ക് യുഎഇ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമായി മാറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

    137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം

    യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ 54 വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്ത് പൂർത്തിയാക്കിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. യുഎഇയുടെ 54 വർഷത്തെ വളർച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തിൽ ‘ഒരു വർഷം – ഒരു വെബ്‌സൈറ്റ്’ എന്ന ആശയത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്. ഓരോ വെബ്‌സൈറ്റും രണ്ട് പേജുകളുള്ളതും യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുമാണ് ഒരുക്കിയത്. സുസ്ഥിരത, പരിസ്ഥിതി, വിദ്യാഭ്യാസ ചരിത്രം, നയതന്ത്രം, സമുദ്ര വ്യാപാരം, യുവത്വം, കായികം, കല, സംഗീതം, സാഹിത്യം, വാസ്തുവിദ്യ, ഭക്ഷണം, ഉത്സവങ്ങൾ, ടൂറിസം തുടങ്ങി യുഎഇയെ സമഗ്രമായി പരിചയപ്പെടുത്തുന്ന വിഷയങ്ങളാണ് വിവിധ സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.

    യുഎഇയെ ഒരുനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ വെബ്‌സൈറ്റുകൾ രാജ്യത്തിന്റെ നവീന ആശയങ്ങളെയും ഡിജിറ്റൽ മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് സബിർ പറയുന്നു. ദേശീയ ദിനത്തിൽ രാജ്യത്തിന് അർഥവത്തായൊരു സംഭാവന നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 54 വെബ്‌സൈറ്റുകൾ 54 വർഷങ്ങളോടുള്ള ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി. 8.5 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റുകൾ പൂർത്തിയാക്കിയ മുഴുവൻ പ്രക്രിയയും തത്സമയ വീഡിയോ, സ്ക്രീൻ റെക്കോർഡിംഗ്, ടൈമർ തെളിവുകൾ എന്നിവയോടെ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യാന്തര റെക്കോർഡ് ബുക്കുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും, ഇതിനകം കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻഫ്ലുവൻസർ വേൾഡ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിറെക് വേൾഡ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടുകയും ചെയ്തു. അടുത്ത ലക്ഷ്യം ഇന്ത്യ, ഏഷ്യ റെക്കോർഡുകളും തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡുമാണ്.

    മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ മുഹമ്മദ് സബിർ, നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തിയ ശേഷം രണ്ടുവർഷം മുൻപാണ് യുഎഇയിലെത്തിയത്. നിലവിൽ ബർദുബായിൽ ടൈപ്പിങ് സെന്റർ നടത്തുന്നതിനൊപ്പം വെബ്‌സൈറ്റ് ഡിസൈനിംഗിലും സജീവമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഈ പദ്ധതി യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷത്തേക്ക് വെബ്‌സൈറ്റുകൾ നിലനിർത്താൻ ഏകദേശം ഒരു ലക്ഷം രൂപ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനകം തന്നെ സൈറ്റുകൾക്ക് ശ്രദ്ധ ലഭിച്ചുതുടങ്ങിയതായും, സന്ദർശക കണക്കുകൾ വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ ശ്രമം യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന ആഗ്രഹവും സബിർ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വളർച്ചയ്ക്കും അറിവിലേക്കുള്ള പ്രവേശനത്തിനും സഹായകമായ ഈ സംരംഭം, യുവാക്കളുടെ കഴിവുകൾക്ക് യുഎഇ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമായി മാറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

    ഷാർജ സർക്കാർ സ്ഥാപനങ്ങളിലും വിവിധ അതോറിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2026 ജനുവരി 1-ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പുതുവത്സര ദിനം വ്യാഴാഴ്ചയായതിനാൽ, അതിനെ തുടർന്നുള്ള വെള്ളിയാഴ്ചയെയും വാരാന്ത്യ അവധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കുക. ഇതോടെ ഔദ്യോഗിക പ്രവർത്തനം ജനുവരി 5 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുക. എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ക്രമീകരണം ബാധകമല്ലെന്നും അറിയിച്ചു.

    അതേസമയം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1-ന് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി നൽകുമെന്നും, ജനുവരി 2 വെള്ളിയാഴ്ച റിമോട്ട് വർക്ക് ദിനമായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2026-ലെ ആദ്യത്തെ ശമ്പളമുള്ള അവധി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം വർധിക്കുകയാണ്. പ്രവാസികളും വിനോദസഞ്ചാരികളും യുഎഇയിലുടനീളം അരങ്ങേറുന്ന കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും കാണാൻ ഒരുങ്ങുകയാണ്. റാസൽഖൈമയിൽ ആറു കിലോമീറ്റർ നീളമുള്ള തീരദേശത്ത് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന വിപുലമായ കരിമരുന്ന് പ്രയോഗമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,300-ത്തിലധികം ഡ്രോണുകൾ, പൈറോടെക്നിക്സ് സംവിധാനങ്ങൾ, ലേസർ ഷോകൾ എന്നിവ ഉപയോഗിച്ചുള്ള ഈ പരിപാടിയിലൂടെ ഏറ്റവും വലിയ ഒറ്റ കരിമരുന്ന് വിക്ഷേപിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം

    യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം

    യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ 54 വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്ത് പൂർത്തിയാക്കിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. യുഎഇയുടെ 54 വർഷത്തെ വളർച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തിൽ ‘ഒരു വർഷം – ഒരു വെബ്‌സൈറ്റ്’ എന്ന ആശയത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്. ഓരോ വെബ്‌സൈറ്റും രണ്ട് പേജുകളുള്ളതും യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുമാണ് ഒരുക്കിയത്. സുസ്ഥിരത, പരിസ്ഥിതി, വിദ്യാഭ്യാസ ചരിത്രം, നയതന്ത്രം, സമുദ്ര വ്യാപാരം, യുവത്വം, കായികം, കല, സംഗീതം, സാഹിത്യം, വാസ്തുവിദ്യ, ഭക്ഷണം, ഉത്സവങ്ങൾ, ടൂറിസം തുടങ്ങി യുഎഇയെ സമഗ്രമായി പരിചയപ്പെടുത്തുന്ന വിഷയങ്ങളാണ് വിവിധ സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.

    യുഎഇയെ ഒരുനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ വെബ്‌സൈറ്റുകൾ രാജ്യത്തിന്റെ നവീന ആശയങ്ങളെയും ഡിജിറ്റൽ മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് സബിർ പറയുന്നു. ദേശീയ ദിനത്തിൽ രാജ്യത്തിന് അർഥവത്തായൊരു സംഭാവന നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 54 വെബ്‌സൈറ്റുകൾ 54 വർഷങ്ങളോടുള്ള ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി. 8.5 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റുകൾ പൂർത്തിയാക്കിയ മുഴുവൻ പ്രക്രിയയും തത്സമയ വീഡിയോ, സ്ക്രീൻ റെക്കോർഡിംഗ്, ടൈമർ തെളിവുകൾ എന്നിവയോടെ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യാന്തര റെക്കോർഡ് ബുക്കുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും, ഇതിനകം കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻഫ്ലുവൻസർ വേൾഡ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിറെക് വേൾഡ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടുകയും ചെയ്തു. അടുത്ത ലക്ഷ്യം ഇന്ത്യ, ഏഷ്യ റെക്കോർഡുകളും തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡുമാണ്.

    മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ മുഹമ്മദ് സബിർ, നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തിയ ശേഷം രണ്ടുവർഷം മുൻപാണ് യുഎഇയിലെത്തിയത്. നിലവിൽ ബർദുബായിൽ ടൈപ്പിങ് സെന്റർ നടത്തുന്നതിനൊപ്പം വെബ്‌സൈറ്റ് ഡിസൈനിംഗിലും സജീവമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഈ പദ്ധതി യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷത്തേക്ക് വെബ്‌സൈറ്റുകൾ നിലനിർത്താൻ ഏകദേശം ഒരു ലക്ഷം രൂപ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനകം തന്നെ സൈറ്റുകൾക്ക് ശ്രദ്ധ ലഭിച്ചുതുടങ്ങിയതായും, സന്ദർശക കണക്കുകൾ വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ ശ്രമം യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന ആഗ്രഹവും സബിർ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വളർച്ചയ്ക്കും അറിവിലേക്കുള്ള പ്രവേശനത്തിനും സഹായകമായ ഈ സംരംഭം, യുവാക്കളുടെ കഴിവുകൾക്ക് യുഎഇ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമായി മാറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

    ഷാർജ സർക്കാർ സ്ഥാപനങ്ങളിലും വിവിധ അതോറിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2026 ജനുവരി 1-ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പുതുവത്സര ദിനം വ്യാഴാഴ്ചയായതിനാൽ, അതിനെ തുടർന്നുള്ള വെള്ളിയാഴ്ചയെയും വാരാന്ത്യ അവധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കുക. ഇതോടെ ഔദ്യോഗിക പ്രവർത്തനം ജനുവരി 5 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുക. എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ക്രമീകരണം ബാധകമല്ലെന്നും അറിയിച്ചു.

    അതേസമയം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1-ന് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി നൽകുമെന്നും, ജനുവരി 2 വെള്ളിയാഴ്ച റിമോട്ട് വർക്ക് ദിനമായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2026-ലെ ആദ്യത്തെ ശമ്പളമുള്ള അവധി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം വർധിക്കുകയാണ്. പ്രവാസികളും വിനോദസഞ്ചാരികളും യുഎഇയിലുടനീളം അരങ്ങേറുന്ന കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും കാണാൻ ഒരുങ്ങുകയാണ്. റാസൽഖൈമയിൽ ആറു കിലോമീറ്റർ നീളമുള്ള തീരദേശത്ത് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന വിപുലമായ കരിമരുന്ന് പ്രയോഗമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,300-ത്തിലധികം ഡ്രോണുകൾ, പൈറോടെക്നിക്സ് സംവിധാനങ്ങൾ, ലേസർ ഷോകൾ എന്നിവ ഉപയോഗിച്ചുള്ള ഈ പരിപാടിയിലൂടെ ഏറ്റവും വലിയ ഒറ്റ കരിമരുന്ന് വിക്ഷേപിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വലിയ പ്രേക്ഷക പിന്തുണയുള്ള ഗൾഫ് രാജ്യങ്ങളിലെ വിലക്ക് ‘ധുരന്ദറി’ന്റെ അണിയപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായി ഇത് നിർമാതാക്കൾക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.

    ഇതിനു മുൻപും ‘ഫൈറ്റർ’, ‘സ്കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്കും സമാനമായി പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് നേരിട്ടിട്ടുണ്ട്. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തിന് ശേഷമാണ് ‘ധുരന്ദർ’ എന്ന ചിത്രവുമായി എത്തിയത്. രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

    ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

    ഷാർജ സർക്കാർ സ്ഥാപനങ്ങളിലും വിവിധ അതോറിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2026 ജനുവരി 1-ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പുതുവത്സര ദിനം വ്യാഴാഴ്ചയായതിനാൽ, അതിനെ തുടർന്നുള്ള വെള്ളിയാഴ്ചയെയും വാരാന്ത്യ അവധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കുക. ഇതോടെ ഔദ്യോഗിക പ്രവർത്തനം ജനുവരി 5 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുക. എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ക്രമീകരണം ബാധകമല്ലെന്നും അറിയിച്ചു.

    അതേസമയം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1-ന് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി നൽകുമെന്നും, ജനുവരി 2 വെള്ളിയാഴ്ച റിമോട്ട് വർക്ക് ദിനമായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2026-ലെ ആദ്യത്തെ ശമ്പളമുള്ള അവധി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം വർധിക്കുകയാണ്. പ്രവാസികളും വിനോദസഞ്ചാരികളും യുഎഇയിലുടനീളം അരങ്ങേറുന്ന കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും കാണാൻ ഒരുങ്ങുകയാണ്. റാസൽഖൈമയിൽ ആറു കിലോമീറ്റർ നീളമുള്ള തീരദേശത്ത് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന വിപുലമായ കരിമരുന്ന് പ്രയോഗമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,300-ത്തിലധികം ഡ്രോണുകൾ, പൈറോടെക്നിക്സ് സംവിധാനങ്ങൾ, ലേസർ ഷോകൾ എന്നിവ ഉപയോഗിച്ചുള്ള ഈ പരിപാടിയിലൂടെ ഏറ്റവും വലിയ ഒറ്റ കരിമരുന്ന് വിക്ഷേപിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വലിയ പ്രേക്ഷക പിന്തുണയുള്ള ഗൾഫ് രാജ്യങ്ങളിലെ വിലക്ക് ‘ധുരന്ദറി’ന്റെ അണിയപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായി ഇത് നിർമാതാക്കൾക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.

    ഇതിനു മുൻപും ‘ഫൈറ്റർ’, ‘സ്കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്കും സമാനമായി പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് നേരിട്ടിട്ടുണ്ട്. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തിന് ശേഷമാണ് ‘ധുരന്ദർ’ എന്ന ചിത്രവുമായി എത്തിയത്. രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വലിയ പ്രേക്ഷക പിന്തുണയുള്ള ഗൾഫ് രാജ്യങ്ങളിലെ വിലക്ക് ‘ധുരന്ദറി’ന്റെ അണിയപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായി ഇത് നിർമാതാക്കൾക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.

    ഇതിനു മുൻപും ‘ഫൈറ്റർ’, ‘സ്കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്കും സമാനമായി പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് നേരിട്ടിട്ടുണ്ട്. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തിന് ശേഷമാണ് ‘ധുരന്ദർ’ എന്ന ചിത്രവുമായി എത്തിയത്. രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സുഹൃത്തുക്കളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി, ഓൺ​ലൈ​ൻ ഗെയിമിങ് ഭ്രമം ദുരന്തമായോ എന്ന് സംശയം; നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

    സുഹൃത്തുക്കളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി, ഓൺ​ലൈ​ൻ ഗെയിമിങ് ഭ്രമം ദുരന്തമായോ എന്ന് സംശയം; നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

    ദുബായ്:ദുബായിലെ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസം മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ (25) മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഷഫീഖ് മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, മരണത്തിന് തൊട്ടുമുമ്പ് ഫ്ലാറ്റിൽ നടന്ന സംഭവങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയാണ് ഷഫീഖ്. എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷഫീഖ് ഓൺലൈൻ ഗെയിമിങ്ങിന് അടിമയായിരുന്നു. ഇതിനായി വലിയ തുക ചെലവഴിച്ചിരുന്നതായും സ്വന്തം പണം തികയാതെ വന്നപ്പോൾ കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നതായും വിവരമുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി സഹവാസികളുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് കാണാതായ ദിവസം ഷഫീഖ് മൊബൈൽ ഫോൺ എടുക്കാതെ ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതായി സുഹൃത്തുക്കൾ മൊഴി നൽകി. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷഫീഖ് താമസസ്ഥലത്ത് നിന്നിറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്; ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് അവിവാഹിതനായ മുഹമ്മദ് ഷഫീഖ്. ഷഫീഖിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അവിശ്വസനീയം! ഒരേ വേദിയിൽ, അടുപ്പിച്ച് രണ്ട് തവണ ഭാഗ്യം; സ്വന്തം നറുക്കെടുത്ത് വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി വനിത!

    അവിശ്വസനീയം! ഒരേ വേദിയിൽ, അടുപ്പിച്ച് രണ്ട് തവണ ഭാഗ്യം; സ്വന്തം നറുക്കെടുത്ത് വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി വനിത!

    ദുബായ്: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരേ വേദിയിൽ, തുടർച്ചയായി രണ്ട് തവണ ഭാഗ്യം കടാക്ഷിച്ചതിന്റെ അമ്പരപ്പിലാണ് ദുബായിൽ ഐടി പ്രൊഫഷണലായ ഇന്ത്യൻ പ്രവാസി വനിത സരിത ശേഖർ ബത്തേപാടി. സ്വന്തം വിജയത്തിന് വേണ്ടി നറുക്കെടുത്തതിന്റെ അപൂർവത കൂടി ചേരുമ്പോൾ ഈ വിജയം സിനിമാക്കഥ പോലെ അവിശ്വസനീയമാവുകയാണ്. അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ‘റേസ് ആൻഡ് ലക്ഷ്വറി യാട്ട്’ (Yacht) പരിപാടിയിലാണ് സരിതയെ തേടി ഇരട്ട ഭാഗ്യമെത്തിയത്. ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രിക്സ് വാരാന്ത്യത്തിൽ വലിയ സമ്മാനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട 30 ഭാഗ്യശാലികളിൽ ഒരാളായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സരിത.

    ഇരട്ട വിജയത്തിന്റെ ആവേശം:

    ഒന്നാം ദിവസം: പരിപാടിയുടെ ഒന്നാം ദിവസം അവതാരകർ നറുക്കെടുത്ത ഭാഗ്യനമ്പർ സരിതയുടേതായിരുന്നു. അങ്ങനെ അവർക്ക് 10,000 ദിർഹം സമ്മാനം ലഭിച്ചു.

    രണ്ടാം ദിവസം, അപൂർവ നിമിഷം: പിറ്റേ ദിവസം പുതിയ കളിക്കുള്ള വിജയിയെ തിരഞ്ഞെടുക്കാൻ വേദിയിലേക്ക് ക്ഷണിച്ചത് സരിതയെയായിരുന്നു. അവിശ്വസനീയമെന്നു പറയട്ടെ, സരിത തിരഞ്ഞെടുത്ത ഭാഗ്യനമ്പർ വീണ്ടും അവരുടെ തന്നെ ആയിരുന്നു! അങ്ങനെ രണ്ടാം ദിവസവും അവർ 10,000 ദിർഹം നേടി.

    “ഞാൻ തിരഞ്ഞെടുത്ത നമ്പർ ആരുടേതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ നമ്പർ തന്നെയാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടത്. എന്റെ സ്വന്തം നമ്പറാണ് ഞാൻ തന്നെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കാനായില്ല,” സരിത ഇരട്ട ഭാഗ്യത്തിന്റെ ഞെട്ടലിൽ പറഞ്ഞു.

    ലക്ഷ്യമിട്ടത് 30,000 ദിർഹം:

    ഇതുകൂടാതെ, മത്സരത്തിൽ പങ്കെടുത്ത 30 പേർക്കും 10,000 ദിർഹം വീതം കാഷ് പ്രൈസ് ലഭിച്ചതോടെ സരിതയുടെ ആകെ സമ്മാനത്തുക 30,000 ദിർഹം (ഏകദേശം 6.14 ലക്ഷം രൂപ) ആയി ഉയർന്നു. കഴിഞ്ഞ ആറ്-ഏഴ് വർഷമായി സുഹൃത്തുക്കളോടൊപ്പമുള്ള ഗ്രൂപ്പായിട്ടാണ് സരിത ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം ബാക്കി തുക മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാനാണ് സരിതയുടെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി സംരംഭകർക്ക് ആർബിഐയുടെ ‘സമ്മാനം’! അക്കൗണ്ട് നിയമങ്ങൾ പൊളിച്ചെഴുതി; പണമിടപാട് വേഗത്തിലാകും

    പ്രവാസി സംരംഭകർക്ക് ആർബിഐയുടെ ‘സമ്മാനം’! അക്കൗണ്ട് നിയമങ്ങൾ പൊളിച്ചെഴുതി; പണമിടപാട് വേഗത്തിലാകും

    ദുബായ്:ഇന്ത്യൻ സംരംഭകർക്ക്, പ്രത്യേകിച്ച് യുഎഇയിലെ പ്രവാസി ബിസിനസുകാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കറന്റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് (OD) സൗകര്യങ്ങൾ, ക്യാഷ് ക്രെഡിറ്റ് (CC) സൗകര്യങ്ങൾ എന്നിവയുടെ പ്രവർത്തന നിയമങ്ങളിലാണ് ആർബിഐ ഇളവുകൾ പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പരിഷ്കരണം.

    പ്രധാന മാറ്റങ്ങൾ:

    കറന്റ്/ഓവർഡ്രാഫ്റ്റ് അക്കൗണ്ട് നിയന്ത്രണങ്ങളിൽ ഇളവ്: വായ്പയെടുത്തയാൾക്ക് 10 കോടി രൂപയോ അതിൽ കൂടുതലോ സാമ്പത്തിക ബാധ്യതയുള്ള സാഹചര്യത്തിൽ, കറന്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബാങ്കുകളുടെ എണ്ണം സംബന്ധിച്ച മുൻ നിയന്ത്രണം ലഘൂകരിച്ചു.

    വായ്പയെടുത്തയാളുടെ മൊത്തം ബാധ്യതയുടെ 10 ശതമാനത്തിലധികം വായ്പ നൽകുന്ന ഏത് ബാങ്കിനും ഇനി കറന്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ഈ പരിധി ഒരു ബാങ്കും പാലിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ നൽകുന്ന രണ്ട് ബാങ്കുകൾക്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. ഒന്നിലധികം ക്രെഡിറ്റ് ലൈനുകൾ കൈകാര്യം ചെയ്യുന്ന പ്രവാസി സംരംഭകർക്ക് ഇത് ഫണ്ട് വിനിയോഗം ലളിതമാക്കാനും കാലതാമസം കുറയ്ക്കാനും സഹായിക്കും.

    ക്യാഷ് ക്രെഡിറ്റ് (CC) നിയന്ത്രണങ്ങൾ നീക്കി: ദൈനംദിന പ്രവർത്തനങ്ങൾക്കായി ബിസിനസുകൾ ആശ്രയിക്കുന്ന ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ആർബിഐ നീക്കംചെയ്തു. കറന്റ് അക്കൗണ്ടുകളിൽ നിന്ന് സി.സി. അക്കൗണ്ടുകൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ, ഇവയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന ബാങ്കുകളുടെ വാദം അംഗീകരിച്ചാണ് നടപടി.

    ഫണ്ട് കൈമാറ്റം:

    കളക്ഷൻ അക്കൗണ്ടുകളിൽ ലഭിക്കുന്ന പണമിടപാടുകൾ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രധാന ട്രാൻസാക്ഷൻ അക്കൗണ്ടിലേക്ക് മാറ്റണമെന്ന നിബന്ധനയിൽ മാറ്റമില്ല. ഈ സമയപരിധി കൂട്ടണമെന്ന ബാങ്കുകളുടെ ആവശ്യം ആർബിഐ തള്ളി. ഇത് ഫണ്ട് കൈമാറ്റത്തിലെ വേഗത ഉറപ്പാക്കും.

    യോഗ്യത നഷ്ടപ്പെടുന്ന അക്കൗണ്ടുകൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഉപഭോക്താക്കളെ അറിയിക്കണമെന്നും, അക്കൗണ്ട് അടച്ചുപൂട്ടാനോ കളക്ഷൻ അക്കൗണ്ടായി മാറ്റാനോ ഉപഭോക്താക്കൾക്ക് രണ്ട് മാസത്തെ സമയം നൽകണമെന്നും ആർബിഐ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സന്തോഷ വാർത്ത: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് പുതുവത്സരത്തിൽ ശമ്പളത്തോടെയുള്ള അവധി!

    സന്തോഷ വാർത്ത: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് പുതുവത്സരത്തിൽ ശമ്പളത്തോടെയുള്ള അവധി!

    ദുബായ്:യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരദിനത്തിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 1 ന് അവധിയായതോടെ, വാരാന്ത്യമായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ പലർക്കും നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 ന് അവധിയും, ജനുവരി 2 ന് (വെള്ളിയാഴ്ച) റിമോട്ട് വർക്കിങ് ദിനവുമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ജന്മദിനം ആഘോഷിക്കാൻ റോഡിൽ തീയിട്ടു; യുഎഇയിൽ യുവാവ് അറസ്റ്റിൽ

    ജന്മദിനം ആഘോഷിക്കാൻ റോഡിൽ തീയിട്ടു; യുഎഇയിൽ യുവാവ് അറസ്റ്റിൽ

    ദുബായ്:ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുവഴിക്ക് തീയിടുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ അപകടകരമായ രീതിയിൽ തീയിടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഉടനടി ഇടപെട്ട് നിയമനടപടികൾ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി പൊതുസ്ഥലങ്ങളിൽ അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ തണുത്ത് വിറയ്ക്കും; അടുത്തയാഴ്ച കനത്തമഴയും ഒപ്പം ആലിപ്പഴവും

    യുഎഇ തണുത്ത് വിറയ്ക്കും; അടുത്തയാഴ്ച കനത്തമഴയും ഒപ്പം ആലിപ്പഴവും

    യുഎഇ ഉൾപ്പെടെ ദുബായിൽ അടുത്തദിവസങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട തുള്ളിമഴ മുതൽ കനത്ത ശക്തിയുള്ള മഴയിലും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും വരെ കാലാവസ്ഥ മാറാനിടയുണ്ടെന്ന് നാഷണൽ സെൻറർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു. രാജ്യത്ത് ഇന്ന് (വെള്ളിയാഴ്ച) മുതലായി മേഘാവരണം വർധിക്ക തുടങ്ങും. ഡിസംബർ 16 മുതൽ 19 വരെയാണ് കാലാവസ്ഥാ ദുര്‍ഘടന ഏറ്റവും ശക്തമാകുമെന്ന് വിലയിരുത്തൽ. ഈ സാഹചര്യത്തിന് പിന്നിൽ ഒന്നിലധികം കാലാവസ്ഥാ സിസ്റ്റങ്ങളുടെ സംയോജിത സ്വാധീനമാണ് കാരണമെന്ന് NCM–യിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് വിശദീകരിച്ചു. “വെള്ളിയാഴ്ച രാത്രിയോടെ ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദ്ദപ്രവർത്തനം യുഎഇയിലേക്ക് നീരാവി നിറഞ്ഞ വായുമാസങ്ങൾ കൊണ്ടുവരും,” അദ്ദേഹം പറഞ്ഞു.

    അതുപോലെ തന്നെ, മുകളിൽ അന്തരീക്ഷത്തിൽ വടക്കൻ മിഡിൽ ഈസ്റ്റിൽ നിന്ന് മറ്റൊരു ന്യൂനമർദ്ദം യുഎഇയിലേക്ക് നീങ്ങിയും വരുന്നു. ഇവ രണ്ടിന്റെയും കൂട്ടിച്ചേരലോടെ സൗദി അറേബ്യയിലെ വടക്കൻ പ്രദേശങ്ങളിൽ ആദ്യം മേഘരൂപീകരണം ആരംഭിക്കും. തുടർന്ന് ശനിയാഴ്ചയോടെ ഈ മേഘങ്ങൾ യുഎഇയുടെ കിഴക്കൻ മേഖലകളിലേക്ക് എത്തും. ആദ്യ ഘട്ടത്തിൽ കരപ്രദേശങ്ങളിലും കടൽ മേഖലകളിലും മേഘങ്ങൾ സാന്നിദ്ധ്യമറിയിക്കും. ഞായറാഴ്ചയോടെ തീരപ്രദേശങ്ങളിലേക്കും വടക്കൻ മേഖലകളിലേക്കും വ്യാപിച്ച് “മിതമായതിൽ നിന്ന് കനത്തതുവരെ വ്യത്യസ്ത തീവ്രതയിലുള്ള മഴ” ലഭിക്കാനാണ് സാധ്യതയെന്ന് ഹബീബ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • ഇനി യുഎഇയിൽ പഞ്ചസാരയുടെ അളവനുസരിച്ച് പുതിയ എക്സൈസ് നികുതി: ഉടന്‍ നടപ്പിലാക്കും

    ഇനി യുഎഇയിൽ പഞ്ചസാരയുടെ അളവനുസരിച്ച് പുതിയ എക്സൈസ് നികുതി: ഉടന്‍ നടപ്പിലാക്കും

    യുഎഇയിൽ മധുരപാനീയങ്ങൾക്ക് നിലവിലുള്ള ഏകീകൃത 50% എക്സൈസ് നികുതി പിരിവിന് പകരം, ഓരോ പാനീയത്തിലുമുള്ള പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് നിശ്ചയിക്കുന്ന പുതിയ സംവിധാനം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. “ടിയേർഡ് വോള്യുമെട്രിക് മോഡൽ” പ്രകാരമാണ് പുതിയ നികുതി ക്രമീകരണം. 100 മില്ലിലിറ്ററിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി മൂന്ന് നിലകളിലായിട്ടാണ് നികുതി നിരക്ക് വർഗീകരിച്ചിരിക്കുന്നത്. 100 മില്ലിലിറ്ററിൽ എട്ട് ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നിരക്കിലും അഞ്ച് മുതൽ എട്ട് ഗ്രാം വരെയുള്ളവയ്ക്ക് ഇടത്തര നിരക്കിലും നികുതി ഈടാക്കും. അഞ്ചു ഗ്രാമിൽ കുറവ് പഞ്ചസാരയുള്ള പാനീയങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്രിമ മധുരം മാത്രം ചേർത്തിട്ടുള്ള ഉൽപ്പന്നങ്ങൾക്കും ഒഴിവാക്കൽ ബാധകമാണ്.

    പാനീയങ്ങളുടെ പഞ്ചസാര അളവനുസരിച്ചുള്ള ഈ ക്രമീകരണം വിതരണ ശൃംഖലയിലെ വിലനിർണ്ണയത്തിലും ഉൽപ്പാദന തന്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തുമെന്ന് വിലയിരുത്തുന്നു. എക്സൈസ് നികുതിക്ക് വിധേയമായ ഉൽപ്പന്നങ്ങളും ബാധകമായ നിരക്കുകളും വ്യക്തമായി നിർവചിച്ച് നികുതി അടയ്‌ക്കുന്നവർക്ക് നിയമങ്ങൾ കൂടുതൽ വ്യക്തവും എളുപ്പത്തിൽ പ്രയോഗിക്കാവുന്നതുമായ രൂപത്തിലാണ് ഈ ഭേദഗതികൾ കൊണ്ടുവന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • യുഎഇയിൽ പുതുവത്സരാഘോഷം: ഹോട്ടലുകൾക്കും വെടിക്കെട്ട് കാഴ്ചയുള്ള അപ്പാർട്ടുമെന്‍റുകൾക്കും വന്‍ ഡിമാന്‍ഡ്

    യുഎഇയിൽ പുതുവത്സരാഘോഷം: ഹോട്ടലുകൾക്കും വെടിക്കെട്ട് കാഴ്ചയുള്ള അപ്പാർട്ടുമെന്‍റുകൾക്കും വന്‍ ഡിമാന്‍ഡ്

    പുതുവത്സരാഘോഷങ്ങൾക്ക് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ദുബായിലെ കരിമരുന്ന് പ്രയോഗങ്ങൾ ഏറ്റവും അടുത്തും വ്യക്തമായും കാണാൻ കഴിയുന്ന ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ എന്നിവയ്ക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച കാഴ്ച ലഭ്യമാകുന്ന ചില പ്രീമിയം താമസ സൗകര്യങ്ങൾക്ക് രണ്ട് രാത്രി വാടക Dh200,000-നും (ഏകദേശം ₹45 ലക്ഷം) മുകളിലെത്തിയതായി ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ സൂചിപ്പിക്കുന്നു. ദുബായ് മുഴുവൻ പുതുവത്സര രാത്രി കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്ന പതിവുണ്ട്. പാം ജുമൈറയിലെ അറ്റ്ലാൻറിസ്, ബുർജ് ഖലീഫയും ഡൗൺടൗൺ ദുബായും, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലെ ഷോകളാണ് ഏറ്റവും കൂടുതൽ പേർ തേടുന്നത്.

    ഗോൾഡൻ മൈലിലെ ഒരു ആഡംബര പാം ജുമൈറ അപ്പാർട്ട്‌മെന്റിന് (ആറുപേരുടെ താമസ സൗകര്യത്തോടെ) ഡിസംബർ 30 മുതൽ ജനുവരി 1 വരെ രണ്ട് രാത്രിക്ക് Dh210,633 ആണ് വാടക. ഒരാൾക്ക് ഒരുദിവസം ഏകദേശം Dh17,500 വരും—മണിക്കൂറിന് Dh700-ൽ അധികം. റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂൾ, സ്വകാര്യ പൂൾ, മനോഹരമായ കടൽ ദൃശ്യം എന്നിവയും ഈ പ്രോപ്പർട്ടിയുടെ ആകർഷണങ്ങളാണ്.
    ഡൗൺടൗൺ ദുബായിലെ ബുർജ് ഖലീഫ കാഴ്ചയാണ് പുതുവത്സര വിരുന്നുകാരുടെ പ്രധാന ആകർഷണം. എട്ട് പേർക്ക് താമസിക്കാവുന്ന ഒരു മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് രണ്ട് രാത്രി Dh165,000-ഓളം വരും.
    അർമാനി ഹോട്ടലിൽ പുതുവത്സര സമയത്ത് കുറഞ്ഞത് മൂന്ന് രാത്രി താമസിക്കണമെന്ന വ്യവസ്ഥയും, മിക്ക മുറികളും ഇതിനോടകം ബുക്ക് ആയി കഴിഞ്ഞതും വില കൂടാൻ കാരണമാണ്. ലഭ്യമായ കുറച്ച് ഓപ്ഷനുകളിൽ ഒന്നായ ആറുപേരുടെ അർമാനി ദുബായ് സ്യൂട്ടിന് ഒരു രാത്രിക്ക് Dh45,000 ആണ് നിരക്ക്. ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി രൂപകൽപ്പന ചെയ്ത ഈ സ്യൂട്ട് ബുർജ് ഖലീഫയുടെ 39-ാം നിലയിലാണ്; അറേബ്യൻ ഗൾഫിന്റെ മനോഹര കാഴ്ചയാണ് ഇവിടെനിന്ന് ലഭിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഞെട്ടിച്ച കൊലപാതകം: യുഎഇയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസ്; കോടതിയിൽ വിചാരണ തുടങ്ങി

    ഞെട്ടിച്ച കൊലപാതകം: യുഎഇയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസ്; കോടതിയിൽ വിചാരണ തുടങ്ങി

    റാസൽഖൈമ: യു.എ.ഇയെ ഞെട്ടിച്ച മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസിൽ റാസൽഖൈമ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു. എട്ട് മാസങ്ങൾക്ക് മുമ്പ് റാസൽഖൈമയിലെ ജൂലാനിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിന് വഴി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാഗ്വാദത്തിനൊടുവിലാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. 66 വയസ്സുള്ള മാതാവും 36-ഉം 38-ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്.ഇവരുടെ 47 വയസ്സുള്ള മറ്റൊരു മകൾ പരിക്കുകളോടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 55 വയസ്സുള്ള യമൻ പൗരനാണ് കേസിലെ പ്രതി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണയുടെ ആദ്യ സെഷനിൽ ഇരയുടെ മകന് നിയമപരമായ പ്രാതിനിധ്യം നൽകാൻ സാധിക്കാത്തതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കേസിൽ റാക് ക്രിമിനൽ കോടതി വാദം കേൾക്കുന്നത് തുടരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ വിസ നിയമങ്ങൾ ഉടച്ചുവാർത്തു! ഇത്തരക്കാർക്ക് പ്രത്യേക വിസ, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ പുതിയ വരുമാന പരിധി

    യുഎഇ വിസ നിയമങ്ങൾ ഉടച്ചുവാർത്തു! ഇത്തരക്കാർക്ക് പ്രത്യേക വിസ, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ പുതിയ വരുമാന പരിധി

    ദുബായ്: ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി യുഎഇ വിസ, എൻട്രി പെർമിറ്റ് സംവിധാനത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദം, ഇവന്റുകൾ, ക്രൂയിസ് ടൂറിസം തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ലക്ഷ്യമിട്ട് നാല് പുതിയ വിസിറ്റ് വിസകൾ അവതരിപ്പിച്ചു.

    പുതിയ വിസ വിഭാഗങ്ങൾ:

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് വിസ (AI Specialist Visa): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കായി സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസ. യുഎഇയിലെ അംഗീകൃത സാങ്കേതിക സ്ഥാപനത്തിന്റെ ക്ഷണം ആവശ്യമാണ്.

    എന്റർടൈൻമെന്റ് വിസ (Entertainment Visa): കലാപരിപാടികൾ, ചലച്ചിത്ര നിർമ്മാണം, ഗെയിമിംഗ് ഉൾപ്പെടെയുള്ള വിനോദ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി താത്കാലികമായി രാജ്യത്ത് പ്രവേശിക്കുന്ന പ്രൊഫഷണലുകൾക്ക്.

    ഇവന്റ് വിസ (Event Visa): വിവിധ മേളകൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, കോൺഫറൻസുകൾ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ വരുന്നവർക്ക് അനുവദിക്കുന്ന വിസ.

    ക്രൂയിസ് ഷിപ്പ് & ലെഷർ ബോട്ട് വിസ (Cruise Ship and Leisure Boat Visa): കപ്പൽ മാർഗ്ഗവും ആഢംബര ബോട്ടുകളിലും രാജ്യത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർക്കായി മൾട്ടിപ്പിൾ എൻട്രി വിസ.

    കുടുംബ, സുഹൃത്ത് സ്പോൺസർഷിപ്പ് നിയമങ്ങളിലെ മാറ്റം:

    വിസ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണങ്ങളിലൊന്ന് യുഎഇ താമസക്കാർക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ വരുമാന പരിധികൾ ഏർപ്പെടുത്തി എന്നതാണ്.

    ഒന്നാം തലത്തിലുള്ള ബന്ധുക്കൾ (Immediate Family): മാസം 4,000 ദിർഹം എങ്കിലും വരുമാനം ഉണ്ടായിരിക്കണം.

    രണ്ടാം/മൂന്നാം തലത്തിലുള്ള ബന്ധുക്കൾ (Extended Relatives) അല്ലെങ്കിൽ സുഹൃത്തുക്കൾ: ഇവരെ സ്പോൺസർ ചെയ്യാൻ ഉയർന്ന വരുമാനപരിധി (8,000 ദിർഹം മുതൽ 15,000 ദിർഹം വരെ) നിർബന്ധമാക്കി.

    മറ്റ് പ്രധാന പരിഷ്കാരങ്ങൾ:

    ബിസിനസ് എക്സ്പ്ലൊറേഷൻ വിസ (Business Exploration Visa): ബിസിനസ് സാധ്യതകൾ തേടുന്നവർക്ക് നൽകുന്ന ഈ വിസയ്ക്ക് ഇപ്പോൾ സാമ്പത്തിക ഭദ്രതയുടെ തെളിവ് നിർബന്ധമാക്കി.

    ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ്: ദുരിതബാധിതരായവർക്കും, യുഎഇ പൗരന്മാരുടെ വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും (ചില പ്രത്യേക സാഹചര്യങ്ങളിൽ) താമസാനുമതി നൽകുന്ന പുതിയ വിഭാഗങ്ങൾ ചേർത്തു.

    യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണവും ആഗോള മത്സരക്ഷമതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അടിയന്തരമായി നിലത്തിറക്കാൻ ഒരുങ്ങി യുഎഇ വിമാനം; ഇന്ത്യൻ ഡോക്ടർമാർ രക്ഷകരായി, എയർഹോസ്റ്റസിന് പുതുജീവൻ

    അടിയന്തരമായി നിലത്തിറക്കാൻ ഒരുങ്ങി യുഎഇ വിമാനം; ഇന്ത്യൻ ഡോക്ടർമാർ രക്ഷകരായി, എയർഹോസ്റ്റസിന് പുതുജീവൻ

    ദുബായ്: അബുദാബിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് അബോധാവസ്ഥയിലായ എയർഹോസ്റ്റസിന് സഹായവുമായി ഇന്ത്യൻ ഡോക്ടർമാർ. വിമാനം അടിയന്തരമായി നിലത്തിറക്കേണ്ട സാഹചര്യം ഒഴിവാക്കി മിന്നൽ വേഗത്തിലുള്ള ഇടപെടലിലൂടെ എയർഹോസ്റ്റസിന്റെ ജീവൻ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള മൂന്ന് ഡോക്ടർമാരാണ് ഈ നിർണ്ണായക സമയത്ത് സഹായത്തിനെത്തിയത്.

    ദുബായിലെ ഒരു മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഡോ. രാജീവ് ചെന്നൈ, ഡോ. നാഗേശ്വര റെഡ്ഡി, ഡോ. സായി സത്യ മൂർത്തി എന്നിവരാണ് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്നത്. അസുഖം വന്ന എയർഹോസ്റ്റസ് അബോധാവസ്ഥയിലായതിനെ തുടർന്ന് സഹായത്തിനായി വിമാനത്തിൽ അറിയിപ്പ് നൽകി. ഉടൻ തന്നെ ഇന്ത്യൻ ഡോക്ടർമാർ വൈദ്യസഹായം നൽകാനായി എത്തി. അബോധാവസ്ഥയിലായ ജീവനക്കാരിയെ ഉടൻ പരിശോധിച്ച ഡോക്ടർമാർ രക്തസമ്മർദ്ദം താഴ്ന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്തിലെ എമർജൻസി കിറ്റിൽ ലഭ്യമായ മരുന്നുകളും ഉപകരണങ്ങളും ഉപയോഗിച്ച് ഡോക്ടർമാർ ചികിത്സ ആരംഭിച്ചു. പൾസ് നിരക്ക് മെച്ചപ്പെടുത്തുന്നതിനായി ഇഞ്ചക്ഷൻ നൽകുകയും, തുടർന്ന് ഓക്സിജൻ നൽകുകയും ചെയ്തു. കൃത്യസമയത്തുള്ള ഇടപെടലിന്റെ ഫലമായി എയർഹോസ്റ്റസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. എയർഹോസ്റ്റസിന് ബോധം തിരികെ ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിടുകയോ അടിയന്തരമായി നിലത്തിറക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവായി. യാത്ര പൂർത്തിയാക്കിയ ശേഷം ഡോക്ടർമാർക്ക് വിമാനത്തിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നന്ദി അറിയിച്ചു. സഹായം നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് ഇത്തിഹാദ് എയർവേയ്‌സും രംഗത്തെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • “മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ

    “മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ

    ആഗോള പ്രശംസ നേടിയ പ്രശസ്ത മ്യൂസിക്കൽ മേരി പോപ്പിൻസ് ആദ്യമായി ഖത്തറിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 2026 മെയ് 11 മുതൽ 30 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മായസ്സ തിയേറ്ററിലാണ് ഷോ വേളി. വിസിറ്റ് ഖത്തർ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടു. പിഎൽ ട്രാവേഴ്‌സിന്റെ പ്രശസ്ത കഥകളും മ്യുസിക് ഡിസ്നി ചിത്രവും ആസ്പദമാക്കിയ ഈ മ്യൂസിക്കൽ 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ളതാണ്. സംഗീതവും നൃത്തവും നാടകീയതയും മനോഹരമായി ചേരുന്ന ഈ കുടുംബനാടക പ്രദർശനം ഖത്തറിലെ കലാസ്നേഹികൾക്ക് വലിയ അനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു. മ്യൂസിക്കൽ ടിക്കറ്റുകൾ ഇതിനകം വിൽപ്പനയ്‌ക്കുണ്ട്. 2025 ഡിസംബർ 13 വരെ ടിക്കറ്റുകൾക്ക് 15% ഇളവ് ലഭിക്കും. ഖത്തറിന്റെ ഇവന്റ് കലണ്ടർ കൂടുതൽ സമ്പുഷ്ടമാക്കുകയും, താമസക്കാരും വിനോദസഞ്ചാരികളും അനുഭവിക്കാവുന്ന സാംസ്‌കാരിക-വിനോദ പരിപാടികളുടെ പരിധി വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ തന്നെ ഇത്തരത്തിലുള്ള വൻ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വിസിറ്റ് ഖത്തർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിലെ നാളത്തെ കാലാവസ്ഥ ഇങ്ങനെ; മഴയ്ക്ക് സാധ്യത

    ഖത്തറിലെ നാളത്തെ കാലാവസ്ഥ ഇങ്ങനെ; മഴയ്ക്ക് സാധ്യത

    ഖത്തറിൽ വീണ്ടും മഴ സജീവമാകാനൊരുങ്ങുകയാണ്. ഡിസംബർ 12, 2025 മുതൽ അടുത്ത ആഴ്ച മുഴുവൻ രാജ്യത്ത് മേഘാവരണം കൂടുകയും പല പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുള്ള മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിസംബർ 11 മുതൽ 13 വരെ രാജ്യത്ത് ഇടയ്ക്കിടെ മേഘാവരണം അനുഭവപ്പെടും. പ്രത്യേകിച്ച് വെള്ളിയാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ശനിയാഴ്ച ഭാഗിക മേഘാവരണവും ചില ഭാഗങ്ങളിൽ ചിതറിയ മഴയും തുടർന്നുണ്ടാകാമെന്ന് റിപ്പോർട്ട്.

    താപനില 21°C മുതൽ 28°C വരെയായിരിക്കും. വെള്ളിയാഴ്ച വടക്കുകിഴക്കൻ ദിശയിൽ നിന്ന് 5–15 നോട്ട് വേഗതയിലാണ് കാറ്റ് വീശുക. ശനിയാഴ്ച വടക്ക്–വടക്കുകിഴക്ക് ദിശയിൽ നിന്നുള്ള കാറ്റിന്റെ വേഗത 5–15 നോട്ട് ആയിരിക്കും, എന്നാൽ മഴ സമയത്ത് ഇത് 30 നോട്ട് വരെ ശക്തിയാർജിക്കാം. കടലിൽ തിരമാലകൾ സാധാരണ 2–4 അടി ഉയരം മാത്രമായിരിക്കുമ്പോൾ, മഴയും കാറ്റും ശക്തമായാൽ 8 അടി വരെ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങളും കടലിൽ സഞ്ചാരികളുമെല്ലാം പരമാവധി ജാഗ്രത പാലിക്കണമെന്നും, അധികാരികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഈ സമുദ്രജീവിക്ക് ഇനി ഖത്തറിൻ്റെ പേര്

    ഈ സമുദ്രജീവിക്ക് ഇനി ഖത്തറിൻ്റെ പേര്

    ഖത്തറിൽ കണ്ടെത്തിയ ഒരു അപൂർവ സമുദ്രജീവിക്ക് ശാസ്ത്രലോകം ഖത്തറിന്റെ പേരിൽ പുതിയ സ്ഥാനം നൽകി. പ്രശസ്ത അന്താരാഷ്ട്ര ജേർണൽ PeerJയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലും നാമകരണവും ഔദ്യോഗികമായത്. പുതിയ ഇനത്തിന് Salwasiren qatarensis എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ഖത്തർ മ്യൂസിയങ്ങളും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഏകദേശം 21 ലക്ഷം വർഷം പഴക്കമുള്ള ഈ ജീവിയുടെ ഫോസിൽ കണ്ടെത്തിയത്. ഇതു ഇന്നത്തെ ഡ്യൂഗോങ്ങിന്റെ ഒരു പുരാതന ബന്ധുവാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

    സൽവാ ബേയ്ക്കും ഖത്തറിനും ആദരമായി പേര്
    ഇനത്തിന്റെ പേരിലുള്ള “Salwasiren” സൽവാ ബേയെ സൂചിപ്പിക്കുന്നതും “qatarensis” ഖത്തറിലെ കണ്ടെത്തലിനുള്ള ബഹുമതിയുമാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഡ്യൂഗോംഗ് കൂട്ടങ്ങൾ സൽവാ ബേയിൽ കാണപ്പെടുന്നുവെന്നതാണ് പേരിന് പിന്നിലുള്ള പ്രധാന കാരണം. ഖത്തർ മ്യൂസിയത്തിന്റെ ഖനന വിഭാഗം മേധാവിയും പഠനത്തിന് നേതൃത്വം നൽകിയവരിലൊരാളുമായ ഡോ. ഫെർഹാൻ സകല പറഞ്ഞു: “ഫോസിൽ ഖത്തറിൽ നിന്നാണ് കണ്ടെത്തിയത്. അതിനാൽ രാജ്യത്തിന്റെ പേര് ചേർക്കുന്നത് ശാസ്ത്രീയമായും സാംസ്കാരികമായും ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു.”

    ലോകത്തിലെ ഏറ്റവും സമ്പന്നമായ സീ കാവ് ഫോസിൽ മേഖല
    ഖത്തറിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗമായ അൽ മസ്ഹബിയയിലാണ് ഈ കണ്ടെത്തൽ. ഇവിടെ 170-ൽ അധികം സീ കാവ് ഫോസിൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സസ്തനി ഫോസിൽ ശേഖരങ്ങളിൽ ഒന്നാണെന്നും ഗവേഷകർ പറയുന്നു. സ്മിത്ത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ക്യൂറേറ്റർ ഡോ. നിക്കോളാസ് പൈൻസൺ വ്യക്തമാക്കിയത് അനുസരിച്ച്, Salwasiren qatarensis ഇന്ന് കാണുന്ന ഡ്യൂഗോങ്ങുകളെപ്പോലെ സമുദ്രത്തിലെ ‘ഇക്കോസിസ്റ്റം എഞ്ചിനീയർ’ ആയിരുന്നു. സമുദ്ര പുല്ല് മൈതാനങ്ങളുടെ ആരോഗ്യവും വളർച്ചയും നിലനിർത്തുന്നതിൽ ഇവ നിർണായക പങ്കുവഹിച്ചു.

    പരിസ്ഥിതി പഠനങ്ങൾക്ക് വിലപ്പെട്ട കണ്ടെത്തൽ
    ഈ കണ്ടെത്തൽ ഗൾഫ് പ്രദേശത്തെ സമുദ്ര പരിസ്ഥിതിയുടെ ചരിത്രവും അതിന്റെ പരിണാമവും മനസിലാക്കുന്നതിൽ വലിയ സംഭാവന നൽകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. കടൽ ജീവികളുടെ സംരക്ഷണനയങ്ങൾ രൂപപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഭവന, വാഹന വായ്പകൾക്ക് ഇനി ആശ്വാസം; യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു!

    ഭവന, വാഹന വായ്പകൾക്ക് ഇനി ആശ്വാസം; യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു!

    അബുദാബി: യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തിന് പിന്നാലെ യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പ്രധാന പലിശ നിരക്കുകൾ കുറച്ചു. ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ODF) ബാധകമായ അടിസ്ഥാന നിരക്ക് (Base Rate) 25 ബേസിസ് പോയിന്റ് കുറച്ച് 3.65 ശതമാനമാക്കി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്നാണ് യുഎഇയുടെ ഈ നടപടി. യുഎസ് ഡോളറുമായി ദിർഹം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ (Pegging) പ്രാദേശിക സാമ്പത്തിക സ്ഥിരത നിലനിർത്താൻ യുഎഇ സെൻട്രൽ ബാങ്ക് സാധാരണയായി യുഎസ് ഫെഡിന്റെ നീക്കങ്ങൾ പിന്തുടരാറുണ്ട്. പുതിയ നിരക്ക് ഡിസംബർ 11 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഈ നിരക്ക് കുറയ്ക്കൽ യുഎഇയിലെ വായ്പക്കാർക്ക് ആശ്വാസകരമാകും.

    പ്രധാന മാറ്റങ്ങൾ:

    വായ്പകൾക്ക് കുറഞ്ഞ EMI: പലിശ നിരക്ക് കുറയുന്നതോടെ ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, വേരിയബിൾ-റേറ്റ് ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ പലിശ നിരക്ക് കുറയാനും പ്രതിമാസ തിരിച്ചടവ് (EMI) കുറയാനും സാധ്യതയുണ്ട്.

    നിക്ഷേപങ്ങളിൽ കുറഞ്ഞ വരുമാനം: അതേസമയം, സേവിങ്‌സ് അക്കൗണ്ടുകളിലെയും സ്ഥിര നിക്ഷേപങ്ങളിലെയും (FD) പലിശ വരുമാനത്തിൽ കുറവ് വരാനും ഇത് കാരണമായേക്കും.

    മണി മാർക്കറ്റിലെ ഓവർനൈറ്റ് പലിശ നിരക്കുകൾക്ക് ഒരു അടിസ്ഥാനമായി വർത്തിക്കുന്ന ഈ ബേസ് റേറ്റ് കുറയ്ക്കുന്നതിലൂടെ, യുഎഇയുടെ സാമ്പത്തിക നയത്തിൽ വളർച്ചയെ പിന്തുണയ്ക്കുന്ന സമീപനമാണ് സെൻട്രൽ ബാങ്ക് സ്വീകരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ യുഎഇയിൽ കനത്ത ശിക്ഷ: വൻതുക പിഴയും തടവും

    മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ യുഎഇയിൽ കനത്ത ശിക്ഷ: വൻതുക പിഴയും തടവും

    ദുബായ്: യുഎഇയിൽ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമം. മറ്റൊരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ, ലഹരിവസ്തുക്കൾ വാങ്ങാനായി പണം കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 50,000 ദിർഹം (ഏകദേശം 11.25 ലക്ഷം രൂപ) പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഡിക്രി-ലോ നമ്പർ 30/2021 ലെ ആർട്ടിക്കിൾ 64/1 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും, നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. മയക്കുമരുന്ന് വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ നേരിട്ടോ മൂന്നാം കക്ഷി വഴിയോ പണം നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് കുറഞ്ഞത് 50,000 ദിർഹം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. മയക്കുമരുന്ന് ദുരുപയോഗത്തിനായി പണം നൽകുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും.

    പുതിയ നിയമത്തിലെ ശ്രദ്ധേയമായ ചില ഇളവുകൾ:

    കഞ്ചാവ് ഉപയോഗിക്കുന്ന ആദ്യമായി കുറ്റവാളികളായ യാത്രക്കാർക്ക് തടവില്ല: ഭക്ഷണമോ പാനീയമോ മറ്റ് വസ്തുക്കളോ വഴി THC (കഞ്ചാവിലെ ലഹരിവസ്തു) ശരീരത്തിൽ പ്രവേശിച്ചതായി കണ്ടെത്തുന്ന ആദ്യത്തെ കുറ്റവാളികളായ യാത്രക്കാർക്ക് ഇനി തടവുശിക്ഷ ലഭിക്കില്ല.

    ശിക്ഷ കുറവ്: ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവോ അല്ലെങ്കിൽ 20,000 മുതൽ 100,000 ദിർഹം വരെ പിഴയോ ശിക്ഷയായി ലഭിക്കാം. ഇവർക്ക് പുനരധിവാസത്തിന് അവസരം നൽകുകയും ചെയ്യും.

    ആവർത്തിച്ചാൽ കടുപ്പം: മൂന്ന് വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ആറ് മാസം തടവും 20,000 മുതൽ 100,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. മൂന്നാമതോ അതിലധികമോ തവണ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ലഭിക്കും.

    മെഡിക്കൽ ദുരുപയോഗം: കുറിപ്പടിയില്ലാതെ മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവോ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയോ ലഭിക്കാം.

    ഈ നിയമഭേദഗതി, ആദ്യമായി കുറ്റവാളികളാകുന്നവർക്ക് പുനരധിവാസം നൽകി ഇളവുകൾ അനുവദിക്കുമ്പോഴും, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വൻ ലഹരിമരുന്ന് വേട്ട; യുഎഇയിൽ 17 കിലോ കൊക്കെയ്നുമായി രാജ്യാന്തര സംഘം പിടിയിൽ

    വൻ ലഹരിമരുന്ന് വേട്ട; യുഎഇയിൽ 17 കിലോ കൊക്കെയ്നുമായി രാജ്യാന്തര സംഘം പിടിയിൽ

    ഷാർജ പൊലീസ് 17 കിലോഗ്രാമിലേറെ കൊക്കെയ്ൻ പിടികൂടിയ വലിയ തോതിലുള്ള രണ്ട് ലഹരി വിരുദ്ധ ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കി. ഷാർജ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീസോൺസ് അതോറിറ്റി തുടങ്ങിയ ഏജൻസികളുടെ സംയുക്ത ഇടപെടലിലൂടെയാണ് നാല് രാജ്യങ്ങളിലായി പ്രവർത്തിച്ചിരുന്ന രാജ്യാന്തര കൊക്കെയ്ൻ കടത്ത് ശൃംഖലയെ വിഴുങ്ങിയത്. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോയ്ക്കുമുകളിൽ കൊക്കെയ്ൻ ഉൾപ്പെടെ വലിയ തോതിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. ഒരു ഗൾഫ് രാജ്യത്തിലൂടെ യുഎഇയിൽ എത്തിയ ഏഷ്യൻ പൗരനെയാണ് സംഘത്തിലെ പ്രധാന കണ്ണിയായി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കൻ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

    തുടർനടപടിയായി, ദേശീയ അടിയന്തര മുന്നറിയിപ്പ് കേന്ദ്രത്തോടൊപ്പം നടത്തിയ ഏകോപിത നിരീക്ഷണത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്തിരുന്ന അതേ രാജ്യക്കാരനായ മറ്റൊരു പ്രതിയെയും കണ്ടെത്താനായി. ദേശീയ ലഹരി വിരുദ്ധ ഏജൻസിയുടെ സഹായത്തോടെ ലക്ഷ്യസ്ഥാന രാജ്യത്ത് നിന്നുമാണ് കൂടി അഞ്ച് കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. ബ്രിഗേഡിയർ അൽ അസം സംയുക്ത ഓപ്പറേഷനുകളുടെ വേഗത്തെയും കൃത്യതയെയും പ്രശംസിച്ചു. ഷാർജയുടെ സുരക്ഷാ സന്നദ്ധതയും പ്രവർത്തന മികവും ഇതിലൂടെ വീണ്ടും തെളിഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക, ഫെഡറൽ, രാജ്യാന്തര തലങ്ങളിലുള്ള ഏജൻസികളുമായി നടത്തുന്ന സഹകരണം ലഹരി കടത്തിനെതിരായ പോരാട്ടത്തെ കൂടുതൽ ശക്തമാക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സമൂഹത്തെ ലഹരിയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനുളള ദൃഢനിശ്ചയമാണ് ഈ വേഗതയാർന്ന ഓപ്പറേഷനുകൾ തെളിയിക്കുന്നതെന്ന് ഷാർജ പൊലീസ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തൊഴിൽ നഷ്ട ഇൻഷുറൻസ്: യുഎഇയിൽ 18,000 പ്രവാസികൾക്ക് ആശ്വാസം; മലയാളികൾക്കും നേട്ടം

    തൊഴിൽ നഷ്ട ഇൻഷുറൻസ്: യുഎഇയിൽ 18,000 പ്രവാസികൾക്ക് ആശ്വാസം; മലയാളികൾക്കും നേട്ടം

    യുഎഇയുടെ നിർബന്ധിത തൊഴില്നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ഏകദേശം 18,000 പേർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചതായി അധികൃതർ അറിയിച്ചു. ആകെ 28.9 കോടി ദിർഹമാണ് ഇക്കാര്യത്തിൽ വിതരണം ചെയ്തത്. ശരാശരി ലഭ്യത 9,000 ദിർഹം കവിയുന്നതാണ്. ചിലർക്ക് 20,000 ദിർഹം വരെ ലഭിച്ചു.

    2023 ജനുവരിയിൽ പദ്ധതി ആരംഭിച്ചതിന് പിന്നാലെ ആദ്യ വർഷം തന്നെ 68 ലക്ഷം പേരാണ് സ്കീമിൽ ചേരിയത്. നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിൽ ചെയ്യുന്നവരിൽ 88.38% പേരും പദ്ധതിയുടെ പരിധിയിലാണെന്ന് മാനവശേഷി–സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തന്റേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടവർക്ക് അവസാന അടിസ്ഥാന ശമ്പളത്തിന്റെ 60% വരെ, പരമാവധി മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

    തൊഴിൽ വിപണി കൂടുതൽ സുരക്ഷിതമാക്കാനും തൊഴിൽ നഷ്ടപ്പെട്ട സമയത്തും കുടുംബത്തെ പിന്തുണയ്ക്കാനും വേണ്ട വരുമാനം ഉറപ്പാക്കാനുമാണ് പദ്ധതി നിർബന്ധമാക്കിയിരിക്കുന്നത്. ഈ ഇടവേളയിൽ പുതിയ ജോലി തേടുന്നതിനും തൊഴിലാർഥികൾക്ക് കൂടുതൽ സമയം ലഭിക്കും.

    പ്രീമിയം നിരക്ക്

    പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ മാസം 5 ദിർഹവും അതിലധികം ശമ്പളം ലഭിക്കുന്നവർ മാസം 10 ദിർഹവും അടയ്ക്കണം. ജീവനക്കാരൻ ആഗ്രഹിക്കുന്നതനുസരിച്ച് മാസംതോറെയോ, അല്ലെങ്കിൽ 3, 6, 12 മാസത്തിലൊരിക്കൽ ഒന്നിച്ചോ പ്രീമിയം നൽകാം.

    പദ്ധതിയിൽ ചേർന്ന വിഭാഗം അനുസരിച്ച്, ഒന്നാം വിഭാഗത്തിലുള്ളവർക്ക് മാസം 10,000 ദിർഹം വരെ, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹം വരെ ആനുകൂല്യം ലഭിക്കും.

    അപേക്ഷയ്ക്കുള്ള സംവിധാനം

    ഇൻഷുറൻസ് കമ്പനിയുടെ പോർട്ടൽ www.iloe.ae
    വഴിയും ILOE എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഇൻഷുറൻസ് എടുക്കാനും പുതുക്കാനും സാധിക്കും. ബാങ്കുകളുടെ സ്മാർട്ട് ആപ്പുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ, കിയോസ്‌കുകൾ എന്നിവ വഴിയും സൌകര്യമുണ്ട്.

    ആർക്ക് ആനുകൂല്യം ലഭിക്കും?

    ഒരൊറ്റ സ്ഥാപനത്തിൽ കുറഞ്ഞത് 12 മാസം ജോലി ചെയ്തതും, തന്റേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെട്ടതുമായ ജീവനക്കാരാണ് ആനുകൂല്യത്തിന് അർഹർ. അച്ചടക്കലംഘനത്തെ തുടർന്ന് പിരിച്ചുവിട്ടവർക്കും സ്വമേധയാ രാജിവെക്കുന്നവർക്കും നഷ്ടപരിഹാരം ലഭിക്കില്ല.

    പദ്ധതിയിൽ നിന്ന് ഒഴിവുള്ളവർ

    നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം വീണ്ടും ജോലി ചെയ്യുന്നവർ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ.

    പിഴയും മറ്റ് വ്യവസ്ഥകളും

    പദ്ധതിയിൽ ചേരാത്തതോ സമയത്ത് പുതുക്കാത്തതോ ചെയ്താൽ 400 ദിർഹം പിഴ ചുമത്തും. മൂന്നുമാസത്തിലധികം പ്രീമിയം അടയ്ക്കാതിരുന്നാൽ 200 ദിർഹം അധിക പിഴയും ബാധകം. ഇൻഷുറൻസ് എടുത്ത് 12 മാസം പൂർത്തിയായാൽ പുതുക്കൽ നിർബന്ധമാണ്; ഒരു മാസത്തെ ഗ്രേസ് പീരിയഡിന് ഉള്ളിൽ പുതുക്കാതെയിരിക്കുകയാണെങ്കിൽ പിഴ ഒഴിവില്ല. വിവരങ്ങൾക്ക്: 600 599555

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ സൗദി അതിവേഗ റെയിൽ: യാത്രാസമയം 2 മണിക്കൂറായി കുറക്കും

    ഖത്തർ സൗദി അതിവേഗ റെയിൽ: യാത്രാസമയം 2 മണിക്കൂറായി കുറക്കും

    ഖത്തറും സൗദി അറേബ്യയും തമ്മിൽ നടപ്പാക്കാനിരിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ഇരു രാജ്യങ്ങൾക്കിടയിലെ സഹകരണ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുകയും മേഖലയിൽ ഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രധാന പദ്ധതിയായി ഖത്തർ ഗതാഗത മന്ത്രാലയം വിലയിരുത്തി. ദോഹയും റിയാദും തമ്മിൽ അൽ-ഹോഫുഫ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന 785 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽ പാത ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും സൗദിയിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ മേൽ വേഗതയിലുള്ള ട്രെയിനുകൾ പ്രവർത്തനം തുടങ്ങിയാൽ, രണ്ടു തലസ്ഥാനങ്ങൾക്കിടയിലെ യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി ചുരുങ്ങും.

    പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് റെയിൽ സേവനം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവഴി ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം ടൂറിസം, വ്യാപാരം, ബിസിനസ് മേഖലകൾക്കും കാര്യമായ വളർച്ച ഉണ്ടാകും. കൂടാതെ, നിർമാണത്തിലും അനുബന്ധ മേഖലകളിലും 30,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു അധികൃതർ വ്യക്തമാക്കി.
    ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് ഏകദേശം 115 ബില്യൺ റിയാൽ വരെ സാമ്പത്തിക നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഗോള സുരക്ഷാ മാനദണ്ഡങ്ങളും അതിവേഗ റെയിൽ സാങ്കേതിക നിലവാരങ്ങളും പാലിച്ചായിരിക്കും നിർമ്മാണം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • പൊതു വൈ-ഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

    പൊതു വൈ-ഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

    യാത്രകളിലോ വീടുവിട്ട അകലെ കഴിയുമ്പോഴോ കഫേകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ലഭിക്കുന്ന പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമായി തോന്നാറുണ്ട്. എന്നാൽ ഇത്തരം നെറ്റ്‌വർക്കുകളാണ് സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് എന്നതാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത പൊതു നെറ്റ്‌വർക്കുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനും എളുപ്പമായ വഴി നൽകുന്നതിനാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.

    പലരും സൈബർ ആക്രമണങ്ങൾ വലിയ സ്ഥാപനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന തെറ്റായ ധാരണയിലാണ്. എന്നാൽ സുരക്ഷയില്ലാത്ത പൊതു വൈ-ഫൈ ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളാണ് പലപ്പോഴും ഹാക്കർമാരുടെ ഏറ്റവും എളുപ്പമുള്ള ഇര victims ആകുന്നത്. ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്റ്റ് ചെയ്താൽ ബാങ്കിംഗ് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, ഇമെയിലുകൾ, വ്യക്തിഗത ഫയലുകൾ എന്നിവ വളരെ എളുപ്പത്തിൽ അനധികൃത വ്യക്തികളുടെ കൈകളിലെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

    സൈബർ ആക്രമണങ്ങൾ ഭൂരിഭാഗവും ഉപയോക്താവിനറിയാതെ, ശാന്തമായി പിന്നിൽ നടക്കുന്നതിനാലാണ് അപകടം പലർക്കും തിരിച്ചറിയാൻ വൈകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിക്ക പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളിലും ശക്തമായ എൻക്രിപ്ഷൻ സംവിധാനങ്ങൾ നിലനിൽക്കുന്നില്ല. ചിലത് പരമാവധി സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി നെറ്റ്‌വർക്കിലൂടെ കൈമാറ്റം ചെയ്യുന്ന ഡാറ്റ പാക്കറ്റ് സ്നിഫിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹാക്കർമാർക്ക് പിടിച്ചെടുക്കാൻ സാധിക്കും.

    ഇതുപോലെ തന്നെ യഥാർത്ഥ വൈ-ഫൈ ആക്സസ് പോയിന്റുകളെ അനുകരിക്കുന്ന വ്യാജ നെറ്റ്‌വർക്കുകൾ സൃഷ്ടിച്ച് ഉപയോക്താക്കളെ അതിലേക്കു ആകർഷിക്കുന്ന ‘ഈവിൽ ട്വിൻ’ ആക്രമണങ്ങളും വർധിക്കുകയാണ്. ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്റ്റ് ചെയ്യപ്പെടുന്നതോടെ ബ്രൗസിങ് ചരിത്രം, യൂസർനേമുകൾ, പാസ്‌വേഡുകൾ, സെഷൻ കുക്കികൾ തുടങ്ങിയവ ഹാക്കർമാർക്ക് ലഭിക്കുകയും, ഇതുവഴി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ കൈവശപ്പെടുത്തപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്. ഒരേ നെറ്റ്‌വർക്കിൽ ഉള്ള മറ്റ് ഉപയോക്താക്കൾക്ക് പോലും മതിയായ സുരക്ഷയില്ലെങ്കിൽ നിങ്ങളുടെ ഡിവൈസുകളിലെ ഫയലുകൾ പരിശോധിക്കാനുള്ള അവസരം ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.

    ഈ സാഹചര്യത്തിലാണ് പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധർ തുറന്നു പറയുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുന്നത് നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ പൊതു വൈ-ഫൈയിൽ പോലും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. HTTPS സുരക്ഷയുള്ള വെബ്‌സൈറ്റുകളിൽ മാത്രമേ ലോഗിൻ ചെയ്യാവൂ എന്നും വെബ് വിലാസത്തിലെ പാഡ്‌ലോക്ക് അടയാളം പരിശോധിക്കണമെന്നും നിർദേശം നൽകുന്നു.

    ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷൻ, ഫയൽ ഷെയറിങ്, നെറ്റ്‌വർക്ക് ഡിസ്കവറി എന്നിവ നിർജ്ജീവമാക്കുന്നതും ഫയർവാൾ പ്രവർത്തനക്ഷമമാക്കുന്നതും സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കും. സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷാ വിടവുകൾ അടച്ചുപൂട്ടാൻ സഹായകമാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പാസ്‌വേഡ് മോഷണം സംഭവിച്ചാലും അക്കൗണ്ടുകളിൽ പ്രവേശനം തടയാൻ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സംവിധാനം ഉപയോഗിക്കുന്നത് അനിവാര്യമായി കണക്കാക്കുന്നു.

    അതേസമയം, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില പ്രവർത്തനങ്ങൾ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ബാങ്കിംഗ് ഇടപാടുകൾ, ഓൺലൈൻ പണമിടപാടുകൾ, രഹസ്യസ്വഭാവമുള്ള ഫയൽ കൈമാറ്റങ്ങൾ, മെഡിക്കൽ അല്ലെങ്കിൽ സാമ്പത്തിക പോർട്ടലുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി പൊതു വൈ-ഫൈ ഉപയോഗിക്കുന്നത് അതീവ അപകടകരമാണ്. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഡാറ്റയോ വ്യക്തിഗത ഹോട്ട്‌സ്പോട്ടോ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നാണ് നിർദേശം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിലെ ജീവനക്കാർക്ക് ആശ്വാസം: അപ്രൈസൽ അനീതി ചോദ്യം ചെയ്യാം; തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമവഴികൾ

    യുഎഇയിലെ ജീവനക്കാർക്ക് ആശ്വാസം: അപ്രൈസൽ അനീതി ചോദ്യം ചെയ്യാം; തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമവഴികൾ

    ദുബായ്: യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിസ്ഥലത്തെ അനീതികൾക്കും, പ്രത്യേകിച്ച് പ്രകടന വിലയിരുത്തലിൽ (Performance Appraisal) ഉണ്ടാകുന്ന പക്ഷപാതപരവും അന്യായവുമായ സമീപനങ്ങൾക്കുമെതിരെ പരാതിപ്പെടാൻ യുഎഇ തൊഴിൽ നിയമം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് യുഎഇയുടെ പുതിയ തൊഴിൽ നിയമം. ഒരു ജീവനക്കാരന് തന്റെ പ്രകടന വിലയിരുത്തൽ (അപ്രൈസൽ) അന്യായമാണെന്ന് തോന്നിയാൽ, യുഎഇ ഫെഡറൽ ഡിക്രി-ലോ നമ്പർ 33/2021 (പുതിയ തൊഴിൽ നിയമം) പ്രകാരം തർക്കങ്ങൾ പരിഹരിക്കാൻ വ്യക്തമായ നടപടികളുണ്ട്. മിക്ക സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ പരാതികൾ (Grievances) പരിഹരിക്കുന്നതിന് ആഭ്യന്തര നടപടിക്രമങ്ങളുണ്ട്. നിയമനടപടികളിലേക്ക് പോകുന്നതിന് മുൻപ് ഈ സംവിധാനം വഴി പരാതി നൽകുന്നത് എളുപ്പത്തിൽ പരിഹാരം കാണാൻ സഹായിക്കും. ആഭ്യന്തര പരാതി സംവിധാനം ഉപയോഗിച്ചിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ, ജീവനക്കാർക്ക് മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ (MOHRE) ഔദ്യോഗികമായി പരാതി സമർപ്പിക്കാം. തൊഴിലുടമയുടെ നിയമലംഘനം നടന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിക്കാൻ ശ്രമിക്കണം. MOHRE-യുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ തസ്ഹീൽ സർവീസ് സെന്ററുകൾ വഴിയും പരാതി നൽകാം. ശമ്പള സ്ലിപ്പുകൾ, തൊഴിൽ കരാർ, പ്രകടന വിലയിരുത്തലുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ആശയവിനിമയങ്ങൾ (ഇമെയിലുകൾ, ഔദ്യോഗിക മെമ്മോകൾ), മറ്റ് തെളിവുകൾ എന്നിവ പരാതിക്കൊപ്പം സമർപ്പിക്കണം. MOHRE-യുടെ മദ്ധ്യസ്ഥതയിൽ തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യും. 50,000 ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മന്ത്രാലയത്തിന് തന്നെ അന്തിമ തീരുമാനം എടുക്കാൻ സാധിക്കും. പ്രകടന വിലയിരുത്തലുകൾ ഉൾപ്പെടെ, വേതനം നൽകാതിരിക്കുക, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടുക, വിവേചനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ എല്ലാവിധ അനീതികൾക്കെതിരെയും നിയമപരമായ സംരക്ഷണം യുഎഇ ഉറപ്പാക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇയിലെ നിയമ സംവിധാനം മുൻഗണന നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

    ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
    വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഡിസംബർ 13 വരെ

    ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഡിസംബർ 13 വരെ

    ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ആഘോഷങ്ങളിലൊന്നായ ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആവേശകരമായി തുടരുന്നു. ഇത്തവണ പത്താമത് പതിപ്പായി നടക്കുന്ന ഈ ഉത്സവം ഡിസംബർ 13 വരെ നീളും. പത്ത് ദിവസത്തെ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോഫി–ചായ ഇനങ്ങൾ, ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന 40 കിയോസ്‌കുകളും ഏകദേശം 15 റെസ്റ്റോറന്റുകളടങ്ങിയ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.

    ദിവസേന വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റിവൽ സന്ദർശകർക്കായി തുറന്നിരിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ വിനോദമേഖല, കാർണിവൽ റൈഡുകൾ, മാസ്കറ്റ് പരേഡുകൾ, തത്സമയ കലാപരിപാടികൾ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് അധിക ആകർഷണമാകുന്നു. വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്കും ഫെസ്റ്റിവലിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
    ആരംഭിച്ച ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ഫെസ്റ്റിവൽ നേടിയത്. പ്രവേശനം സൗജന്യമാകുന്നത് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയ്ക്ക് വഴിവെച്ചു. ഭക്ഷണവും വിനോദവും ഒന്നിച്ചുകൂട്ടുന്ന ഈ കോഫി & ചോക്ലേറ്റ് ഫെസ്റ്റിവൽ ഖത്തറിലെ ഏറ്റവും ജനപ്രിയമായ വാർഷിക പരിപാടികളിലൊന്നായി ഇതിനകം തന്നെ മാറിയതായി നിരീക്ഷകർ പറയുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ക്യൂ നിന്ന് മടുക്കേണ്ട; ദുബായിലെ ഹോട്ടൽ ചെക്ക്-ഇൻ ഇനി ‘നോ ടച്ച്’! നിർണായക ഡിജിറ്റൽ സംവിധാനത്തിന് അംഗീകാരം

    ക്യൂ നിന്ന് മടുക്കേണ്ട; ദുബായിലെ ഹോട്ടൽ ചെക്ക്-ഇൻ ഇനി ‘നോ ടച്ച്’! നിർണായക ഡിജിറ്റൽ സംവിധാനത്തിന് അംഗീകാരം

    ദുബായ്: ദുബായിലെ ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യുന്ന രീതി അടിമുടി മാറുന്നു. ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ സംവിധാനത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.ഇനി ഹോട്ടൽ അതിഥികൾക്ക് ഫ്രണ്ട് ഡെസ്‌കിൽ ക്യൂ നിൽക്കാതെ അതിവേഗം പ്രവേശനം നേടാം. ഈ പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കൾ അവരുടെ ഐഡി വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഒരിക്കൽ മാത്രം അപ്‌ലോഡ് ചെയ്താൽ മതി. പിന്നീടുള്ള സന്ദർശനങ്ങളിൽ, ഈ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ച് കാത്തിരിപ്പില്ലാതെ കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ പൂർത്തിയാക്കാൻ സാധിക്കും. ഉപയോക്താവിന്റെ ഐഡിയുടെ കാലാവധി തീരുന്നത് വരെ ഈ വിവരങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കപ്പെടും.

    പ്രധാന നേട്ടങ്ങൾ:

    ക്യൂ ഒഴിവാക്കാം: ഹോട്ടലിൽ എത്തുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ വഴി അതിഥികൾക്ക് ചെക്ക്-ഇൻ പൂർത്തിയാക്കാം.

    ഫെയ്‌സ് റെക്കഗ്നിഷൻ: സ്ഥിരം സന്ദർശകർക്ക് മുഖം തിരിച്ചറിയൽ പോലുള്ള അതിവേഗ വെരിഫിക്കേഷൻ വഴി എളുപ്പത്തിൽ പ്രവേശനം ലഭിക്കും.

    ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) വികസിപ്പിച്ചെടുത്ത ഈ സംവിധാനം നിലവിൽ ദുബായിലെ ഹോട്ടലുകളിലും ഹോളിഡേ ഹോമുകളിലും ഉപയോഗിക്കാൻ തയ്യാറാണ്. നിലവിലുള്ള ഹോട്ടൽ ആപ്പുകളിലും വെബ് പ്ലാറ്റ്‌ഫോമുകളിലും എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോട്ടൽ ചെക്ക്-ഇൻ കൂടാതെ, കാർ വാടകയ്‌ക്കെടുക്കൽ പോലുള്ള മറ്റ് ടൂറിസം മേഖലകളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്. ദുബായിലെ വിനോദസഞ്ചാര രംഗത്തെ ഏറ്റവും പുതിയ പരിഷ്കരണമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഈ രാജ്യത്തേക്ക് യാത്ര വേണ്ട; യാത്രവിലക്കുമായി യുഎഇ; നിർദേശങ്ങൾ ഇങ്ങനെ

    ഈ രാജ്യത്തേക്ക് യാത്ര വേണ്ട; യാത്രവിലക്കുമായി യുഎഇ; നിർദേശങ്ങൾ ഇങ്ങനെ

    അബുദാബി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലേക്കുള്ള യാത്ര യുഎഇ വിലക്കി. രാജ്യത്തെ നിലവിലെ സംഭവവികാസങ്ങൾ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ, പൗരന്മാർ ഉടൻ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്തണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) ആവശ്യപ്പെട്ടു. യുഎഇ പൗരന്മാർ മാലിയിലേക്ക് യാത്ര ചെയ്യരുതെന്നും നിലവിൽ അവിടെയുള്ളവർ താമസിയാതെ യുഎഇയിലേക്ക് മടങ്ങിയെത്തണമെന്നും മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.

    മാലിയിലെ പൗരന്മാർ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും അതീവ ജാഗ്രത പുലർത്തുകയും വേണം. പൗരന്മാർക്ക് അടിയന്തര സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹോട്ട്‌ലൈൻ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുമായി ബന്ധപ്പെട്ട് സഹായവും മാർഗ്ഗനിർദ്ദേശങ്ങളും തേടണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ഈ നിർദ്ദേശങ്ങൾ കൃത്യസമയത്ത് പാലിക്കുന്നത് വ്യക്തിഗത സുരക്ഷയ്ക്കും നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ ഫലപ്രദമായ ഏകോപനത്തിനും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ച: യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടം; പലചരക്ക് സാധനങ്ങളുടെ വില കുറയുമോ?

    ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ച: യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടം; പലചരക്ക് സാധനങ്ങളുടെ വില കുറയുമോ?

    ദുബായ്: ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തിയ സാഹചര്യത്തിൽ, യുഎഇയിലെ പ്രവാസികൾക്ക് ഇത് ഇരട്ടി മധുരമാകുന്നു. ഒരു യുഎസ് ഡോളറിന് 90 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തിയിരുന്നു. ദിർഹം ഡോളറുമായി ബന്ധിപ്പിച്ചതിനാൽ, ഒരു ദിർഹത്തിന് ലഭിക്കുന്ന ഇന്ത്യൻ രൂപയുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചത് യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് നൽകുന്നത്. നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ഇപ്പോൾ റെക്കോർഡ് ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നു.

    യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വിലയിൽ പ്രതീക്ഷ

    രൂപയുടെ ഈ തകർച്ച യുഎഇയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് യുഎഇ ദിർഹത്തിൽ കൂടുതൽ മൂല്യം ലഭിക്കുന്നതിനാൽ, ഇറക്കുമതിക്കാർക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. ഇത് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കുറയാൻ കാരണമാകും. എന്നാൽ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില, കയറ്റുമതിയുടെ അളവ്, യുഎഇയിലെ വിപണിയിലെ ഡിമാൻഡ് എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമമായി വില കുറയുമോ എന്നത്. ദിർഹത്തിന്റെ മൂല്യം വർദ്ധിക്കുന്നത് പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും, നാട്ടിലേക്കുള്ള പണമയയ്ക്കൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ? മരുന്നുകൾ വാങ്ങി സൂക്ഷിക്കാറുണ്ടോ? യുഎഇയിൽ വൻ ഡിമാൻഡ്

    വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ? മരുന്നുകൾ വാങ്ങി സൂക്ഷിക്കാറുണ്ടോ? യുഎഇയിൽ വൻ ഡിമാൻഡ്

    വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ?” എന്ന മുൻകരുതൽ ചിന്ത പലരെയും അധികമായി മരുന്നുകൾ വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. ശൈത്യകാല അവധികൾ ആരംഭിച്ചതോടെ, യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ ഇടയിൽ കോൾഡ്-ഫ്ലൂ മരുന്നുകളും വിറ്റാമിൻ സപ്ലിമെൻ്റുകളും വാങ്ങുന്ന പ്രവണത ഉയർന്നതായി ദുബായിലെയും ഷാർജയിലെയും ഫാർമസികൾ വ്യക്തമാക്കി. യാത്രയ്ക്ക് നാളുകൾ മുൻപേ തന്നെ മൾട്ടി വൈറ്റമിനുകൾ, വിറ്റാമിൻ-സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കാനെന്ന പേരിലുള്ള സപ്ലിമെൻ്റുകൾ, ദേഹവെള്ളം നിലനിർത്താൻ സഹായിക്കുന്ന ഹൈഡ്രേഷൻ ഉത്പന്നങ്ങൾ എന്നിവ വലിയ ആവശ്യത്തിലാണെന്ന് ഫാർമസിസ്റ്റുകൾ പറഞ്ഞു. യാത്രാവേളയിൽ ഉപയോഗിക്കാനുള്ള ഒരു “മെഡിക്കൽ കിറ്റ്” തയ്യാറാക്കാനാണ് പലരും ഫാർമസികളിലെത്തുന്നതെന്നും അവർ പറയുന്നു.

    പൊതുവായി ഉപയോഗിക്കുന്ന വേദനസംഹാരികൾ, ജലദോഷ-ജ്വരംക്കുള്ള മരുന്നുകൾ എന്നിവയ്‌ക്കൊപ്പം സപ്ലിമെൻ്റുകൾക്കും വിറ്റാമിനുകൾക്കും വലിയ ഡിമാൻഡുണ്ടെന്ന് ഒരു കമ്മ്യൂണിറ്റി ഫാർമസി ജീവനക്കാരൻ അറിയിച്ചു. തണുപ്പുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ അസുഖങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സപ്ലിമെൻ്റുകൾ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾ ഉണ്ടായിരിക്കില്ലെന്ന ഉറപ്പ് നൽകുന്നില്ലെന്ന് ഉപഭോക്താക്കളെ ബോധിപ്പിക്കാറുണ്ടെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. ഇതേസമയം, ഡോക്ടറുടെ കുറിപ്പില്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ നിയമപ്രകാരം നിരസിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. അനാവശ്യ സ്വയം ചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് സപ്ലിമെൻ്റുകളും മരുന്നുകളും അമിതമായി അല്ലെങ്കിൽ അനുപാതമില്ലാതെ ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കിടെ കൊണ്ടുപോകേണ്ടത് അത്യാവശ്യ മരുന്നുകളിലേക്കു മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും, പനി-വേദനക്കുള്ള മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അടിസ്ഥാന പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മതിയെന്നും ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ

    പുതുവർഷമായ 2026 കടന്നുവരുമ്പോൾ യുഎഇ നിവാസികൾക്ക് അവരുടെ ദിനസഞ്ചാരങ്ങളെ സ്വാധീനിക്കുന്ന നിരവധി ഗതാഗത നിയമഭേദഗതികളോടെയാണ് വർഷാരംഭം. 2025-ന്റെ ആദ്യകാലത്ത് സാലിക് ടോൾ നിരക്കുകളിലുണ്ടായ മാറ്റങ്ങൾ, പാർക്കിങ് ചാർജുകളുടെ വർധന, കൂടാതെ ഗതാഗതക്കുരുക്ക് എന്നിവ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് അധികൃതർ ഉയർത്തുന്നത്. ഈ മാറ്റങ്ങൾ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. പള്ളികളോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആരാധകർക്കു മുൻഗണന നൽകുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചു. അബുദാബിയിൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ അകമ്പടിയില്ലാതെ ബസിലോ സ്വകാര്യ വാഹനങ്ങളിലോ സ്കൂളിൽ നിന്ന് കൊണ്ടുപോകുകയോ വിടുകയോ ചെയ്യുന്നത് നിരോധിച്ചു. ദുബായിൽ, ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ തന്ത്രപ്രധാന മേഖലകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

    രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വൻ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുകയാണ്. 120 കിലോമീറ്റർ നീളവും 12 ലേനുകളുമുള്ള നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമാണമാണ് അതിൽ പ്രധാനപ്പെട്ടത്. നിലവിലുള്ള മൂന്ന് ഹൈവേകൾ കൂടി വീതികൂട്ടുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ബുർ ദുബായ്, ദെയ്റ, ഡൗൺടൗൺ, അൽ റിഗ്ഗ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വാണിജ്യ മേഖലകളിൽ അഞ്ച് മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

    പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് അബുദാബിയിൽ ദർബ് (Darb) ടോൾ ഈടാക്കുന്ന സമയക്രമത്തിലെ പരിഷ്കാരം. സെപ്റ്റംബർ 1 മുതൽ തിങ്കൾ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ ടോൾ ഈടാക്കും; ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം തുടരും. ഒക്ടോബർ 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ സാഹചര്യങ്ങൾ അനുസരിച്ച് വേഗപരിധി സ്വയം ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നിലവിൽ വന്നു.

    ഈ വർഷം നവംബർ 1 മുതൽ ദുബായിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് ഹൈ-സ്പീഡ് ലേനുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. അതേ തീയതി മുതൽ ശാർജയിൽ മോട്ടോർ ബൈക്കുകൾക്കും ഭാരവാഹക വാഹനങ്ങൾക്കും ബസുകൾക്കും പ്രത്യേക ലേനുകൾ അനുവദിച്ചു. അജ്മാനിൽ ടാക്സികളിലും ലിമോസിനുകളിലും റോഡ് പരിധിയനുസരിച്ച് വേഗത സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ രാജ്യത്ത് ആദ്യമായി നടപ്പാക്കി.

    ഡിസംബർ 1 മുതൽ അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റാഹ ബീച്ച് റോഡ് (E10) എന്നീ വഴികളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി അവയെ മറ്റു റോഡുകളിലേക്ക് തിരിച്ചുവിടും. നവംബർ മാസത്തിൽ ദുബായിലെ ഇത്തിഹാദ് റോഡ്, എയർപോർട്ട് ടണൽ, E311, E611 തുടങ്ങിയ സ്ഥലങ്ങളിൽ ‘നോ പാസിംഗ്’ ലേനുകളും ഓവർഹെഡ് കാമറകളും സ്ഥാപിച്ചു. അതേസമയം, സ്മാർട്ട് ആപ്പുകൾ മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് Dh12ൽ നിന്ന് Dh13 ആയി ഉയർത്തി.

    ഒക്ടോബർ മുതൽ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കുടിശികയായ പിഴകളുള്ള വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ദുബായ് പോലീസിന് അധികാരം നൽകി. കൂടാതെ, ഓഗസ്റ്റുമുതൽ ദുബായിൽ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനം നടപ്പാക്കി. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt