Blog

  • എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

    നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

    നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

    അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
    നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.

    കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

    നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

    അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
    നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.

    കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

    ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലോടിയിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോൾ, അധികൃതർ വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായി ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുകയും സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു. തകർന്ന ട്രക്കുകൾ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിൽ കൊണ്ടുവരാൻ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ അശ്രദ്ധ പോലും ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും വഴിവെക്കാമെന്നും, ഉറക്കം പിടിച്ചിരിക്കെ വാഹനം ഓടിക്കുന്നത് പ്രധാനമായ അപകടകാരണങ്ങളിൽ ഒന്നാണെന്നും ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

    യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

    അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
    നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.

    കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

    ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലോടിയിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോൾ, അധികൃതർ വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായി ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുകയും സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു. തകർന്ന ട്രക്കുകൾ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിൽ കൊണ്ടുവരാൻ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ അശ്രദ്ധ പോലും ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും വഴിവെക്കാമെന്നും, ഉറക്കം പിടിച്ചിരിക്കെ വാഹനം ഓടിക്കുന്നത് പ്രധാനമായ അപകടകാരണങ്ങളിൽ ഒന്നാണെന്നും ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

    ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

    ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

    ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലോടിയിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോൾ, അധികൃതർ വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായി ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുകയും സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു. തകർന്ന ട്രക്കുകൾ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിൽ കൊണ്ടുവരാൻ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ അശ്രദ്ധ പോലും ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും വഴിവെക്കാമെന്നും, ഉറക്കം പിടിച്ചിരിക്കെ വാഹനം ഓടിക്കുന്നത് പ്രധാനമായ അപകടകാരണങ്ങളിൽ ഒന്നാണെന്നും ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

    ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

    യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

    ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലേക്ക് പുറപ്പെടേണ്ടത് പുലര്‍ച്ചെ, യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പ്, അവസാന നിമിഷം റദ്ദാക്കി

    യുഎഇയിലേക്ക് പുറപ്പെടേണ്ടത് പുലര്‍ച്ചെ, യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പ്, അവസാന നിമിഷം റദ്ദാക്കി

    അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-195 വിമാനമാണ് റദ്ദാക്കിയത്. ഇതിന് കാരണം ദുബായിൽ നിന്ന് വരേണ്ടിയിരുന്ന ഐഎക്സ്-196 വിമാനം എത്താതിരുന്നതാണ്. പുലർച്ചെ 12.46ന് ജയ്പൂരിൽ എത്തേണ്ട ദുബായ്-ജയ്പൂർ സർവീസ് നടന്നില്ലെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. വിമാന ഡാറ്റകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ അനുസരിച്ച്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സെപ്തംബർ 25-ന് സാങ്കേതിക തകരാർ കാരണം ദുബായിൽ നിന്നുള്ള വിമാനം ഗ്രൗണ്ട് ചെയ്തതിനെ തുടർന്ന് ഇതേ സർവീസ് തടസപ്പെട്ടിരുന്നു. അന്ന് എയർലൈൻ ആദ്യം ജയ്പൂർ-ദുബായ് വിമാനം റദ്ദാക്കുകയും പിന്നീട് രണ്ട് മണിക്കൂറിന് ശേഷം ഒരു പകരം വിമാനം ഏർപ്പെടുത്തുകയുമായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധികൃതർ; അറിയേണ്ടതെല്ലാം

    അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധികൃതർ; അറിയേണ്ടതെല്ലാം

    സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന അധ്യാപകർക്ക് ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അച്ചടക്ക നടപടിക്ക് കാരണമാകുന്ന പ്രധാന ലംഘനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ താഴെ നൽകുന്നു. മതം, വംശം, സാമൂഹിക പദവി, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയോ, പീഡിപ്പിക്കുകയോ ചെയ്യുക. അടുത്ത് പ്രസവിച്ചതോ പ്രസവിക്കാനിരിക്കുന്നതോ ആയ വനിതാ ജീവനക്കാർക്കെതിരായ വിവേചനം. തീവ്രവാദം പ്രോത്സാഹിപ്പിക്കുക, വംശീയത, ഭീഷണിപ്പെടുത്തൽ, മറ്റ് തരത്തിലുള്ള വിവേചനം എന്നിവയിൽ ഏർപ്പെടുക. സംസ്കാര വിരുദ്ധമോ സ്കൂൾ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യതയില്ലാത്ത വസ്ത്രധാരണം. സ്കൂൾ ജീവനക്കാരുടെ പ്രൊഫഷണലിസത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായ പെരുമാറ്റം. സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, അല്ലെങ്കിൽ അവരുടെ മാന്യതയെ ഹനിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുക. പ്രൊഫഷണൽ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച് തെറ്റായതോ വ്യാജമോ ആയ വിവരങ്ങൾ സമർപ്പിക്കുക. സ്കൂളിൽ പഠനത്തിന് പുറമെയുള്ള മതപരമായ പ്രബോധനത്തിൽ ഏർപ്പെടുക. വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് ഈ കർശനമായ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറഞ്ഞ് യുവതി; 10,000 ദിർഹം നഷ്ടപരിഹാരം നല്കാൻ കോടതി വിധി

    വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറഞ്ഞ് യുവതി; 10,000 ദിർഹം നഷ്ടപരിഹാരം നല്കാൻ കോടതി വിധി

    യുഎഇയിൽ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ അസഭ്യവും അവഹേളനപരവും ആയ വാക്കുകൾ ഉപയോഗിച്ച യുവതിക്കെതിരെ, അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി നഷ്ടപരിഹാര വിധി പുറപ്പെടുവിച്ചു. കോടതി യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവതിയോട് ഉത്തരവിട്ടു. യുവാവിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, തന്റെ ക്ലയന്റിന് യുവതിയുടെ പെരുമാറ്റം മൂലം ധാർമിക ബുദ്ധിമുട്ടുകളും മാനസിക വേദനകളും അനുഭവിക്കേണ്ടിവന്നതായി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ക്രിമിനൽ കോടതിയും യുവതിക്കെതിരെ കേസ് പരിഗണിച്ചപ്പോൾ, അവർക്കെതിരെ 1,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

    ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഐഫോൺ 17 പ്രതീക്ഷിച്ചു, കിട്ടിയത് കല്ലുകൾ; ഷോപ്പിംഗ് തട്ടിപ്പിൽ കുടുങ്ങി യുഎഇ നിവാസി

    ഐഫോൺ 17 പ്രതീക്ഷിച്ചു, കിട്ടിയത് കല്ലുകൾ; ഷോപ്പിംഗ് തട്ടിപ്പിൽ കുടുങ്ങി യുഎഇ നിവാസി

    യുഎഇയിലെ അൽ ഐനിൽ നിന്ന് പുതിയ ഐഫോൺ 17 വാങ്ങിയ യുവാവിന് ഉണ്ടായത് ദുരനുഭവം. വിപണിയിൽ എത്തിയ ദിനം തന്നെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പുതിയ ഫോണുകൾ ലഭിച്ചതോടെ, അൽ ഐൻ സ്വദേശി അഹമ്മദ് സയീദ് ഒരു മൊബൈൽ കടയിൽ നിന്ന് ഐഫോൺ 17 വാങ്ങി.
    കടയിൽ തിരക്ക് കൂടുതലായതിനാൽ പെട്ടി തുറന്ന് പരിശോധിക്കാതെ തന്നെ പണം നൽകി അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നാൽ വീടിലെത്തി ബോക്സ് തുറന്നപ്പോൾ ഫോൺ പകരം വൃത്തിയായി മുറിച്ചെടുത്ത കല്ലുകളാണ് ഉണ്ടായിരുന്നത്. പുറംനോക്കിൽ പാക്കിംഗ്, ഭാരം, സീലിംഗ് എല്ലാം ഒറിജിനൽ ഐഫോണിനോട് സാമ്യമുണ്ടായിരുന്നതിനാൽ ഒരു തരത്തിലുള്ള സംശയവും തോന്നിയില്ലെന്ന് അഹമ്മദ് പറഞ്ഞു.

    സംഭവം പുറത്തറിയുന്നതോടെ ഇത് സാധാരണ തട്ടിപ്പ് മാത്രമല്ല, മൊബൈൽ വിതരണ ശൃംഖലയിലൂടെ നടന്ന ഒരു ഹൈടെക് ക്രിമിനൽ തന്ത്രമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. തുടർന്ന് അഹമ്മദ് കടയുടമയെ സമീപിച്ചപ്പോൾ, ഉൽപ്പന്നം ഔദ്യോഗിക വിതരണക്കാരനിൽ നിന്നല്ല വന്നതെന്നും വിശ്വസനീയമല്ലാത്ത ശൃംഖലയിലൂടെയാണിതെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കടയുടമ ഉടൻ തന്നെ മുഴുവൻ പണവും തിരികെ നൽകി വ്യാജ പെട്ടി കൈപ്പറ്റുകയും ചെയ്തു. പണം തിരികെ ലഭിച്ചെങ്കിലും, ഉപഭോക്താക്കൾക്ക് വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. അംഗീകൃത റീസെല്ലർമാരിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങാനും, കട വിട്ട് പോകുന്നതിന് മുമ്പ് ബോക്സ് തുറന്ന് പരിശോധിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതരും വ്യാപാരികളും അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ സ്വർണവിലയില്‍ കുതിപ്പ്, എക്കാലത്തെയും ഉയർന്ന നിരക്കിൽ

    യുഎഇയില്‍ സ്വർണവിലയില്‍ കുതിപ്പ്, എക്കാലത്തെയും ഉയർന്ന നിരക്കിൽ

    ദുബായിൽ ഇന്ന് (ചൊവ്വാഴ്ച) സ്വർണവില കുതിച്ചുയർന്ന് പുതിയ സർവകാല റെക്കോർഡ് സ്ഥാപിച്ചു. വിപണി തുറന്നപ്പോൾ തന്നെ ഗ്രാമിന് അഞ്ച് ദിർഹമിലധികം വില വർധിച്ചു. യുഎഇ സമയം രാവിലെ ഒന്‍പത് മണിക്ക്, 24 കാരറ്റ് സ്വർണം ഗ്രാമിന് 5.25 ദിർഹം വർധിച്ച് 466 ദിർഹമായി. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോൾ, ഇത് 460.75 ദിർഹമായിരുന്നു. സമാനമായി, 22 കാരറ്റ് സ്വർണം ഗ്രാമിന് 4.5 ദിർഹം വർധിച്ച് 431.25 ദിർഹമിൽ എത്തി. മറ്റ് വേരിയന്‍റുകളിൽ, 21 കാരറ്റ് സ്വർണം 413.75 ദിർഹമിലും 18 കാരറ്റ് സ്വർണം 354.5 ദിർഹമിലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് $3,864.39 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് ഏകദേശം ഒരു ശതമാനം വർധനവാണ്. യുഎസ് സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കാനുള്ള (ഗവൺമെന്റ് ഷട്ട്ഡൗൺ) സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും, യുഎസ് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന വർദ്ധിച്ച പ്രതീക്ഷകളും കാരണം നിക്ഷേപകർ സുരക്ഷിത താവളമായ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഡിമാൻഡ് വർദ്ധിക്കാൻ കാരണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് ഒക്ടോബർ ഒന്ന് മുതൽ വിലക്ക്

    ഒക്ടോബർ ഒന്ന് (നാളെ) മുതൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പവർ ബാങ്ക് കൈയിൽ കരുതാൻ അനുമതിയുണ്ടെങ്കിലും, വിമാനത്തിനുള്ളിൽ വെച്ച് ഈ ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കി. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഈ ഓർമ്മപ്പെടുത്തൽ. പുതിയ നിയമങ്ങൾ അനുസരിച്ച്: 100 വാട്ട് ഹവറിന് (Wh) താഴെയുള്ള ഒരു പവർ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് കൈയിൽ കരുതാൻ അനുമതിയുള്ളൂ. യാത്രക്കിടെ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാനും അനുമതിയില്ല. ഉപകരണങ്ങളിൽ അവയുടെ ശേഷി വ്യക്തമാക്കുന്ന ലേബൽ ഉണ്ടായിരിക്കണം. പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം, ഓവർഹെഡ് ബിന്നുകളിൽ വെക്കാൻ പാടില്ല. ചെക്ക് ഇൻ ചെയ്യുന്ന ലഗേജിൽ പവർ ബാങ്കുകൾ ഇപ്പോഴും പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. വിമാനത്തിലെ എല്ലാ സീറ്റുകളിലും ചാർജിങ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്സ് അറിയിച്ചു. എങ്കിലും, പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർ ബോര്‍ഡിങ്ങിന് മുന്‍പ് ഉപകരണങ്ങൾ പൂർണമായി ചാർജ് ചെയ്യാൻ എയർലൈൻസ് പ്രോത്സാഹിപ്പിക്കുന്നു. വിമാനയാത്രാ വ്യവസായത്തിൽ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട അപകട സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ മാറ്റം വരുത്തുന്നതെന്ന് എയർലൈൻ പറയുന്നു. വിമാനത്തിനുള്ളിൽ വെച്ച് അവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടാകുന്ന അപൂർവ സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എമിറേറ്റ്സ് ഊന്നിപ്പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ‘പുതിയ’ മാനദണ്ഡം

    യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ‘പുതിയ’ മാനദണ്ഡം

    യുഎഇയിലേക്ക് സന്ദർശകരെ (വിസിറ്റേഴ്‌സ്) സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉത്തരവിട്ടു. പുതിയ നിയമമനുസരിച്ച്, പ്രവാസികൾ അവരുടെ ബന്ധുക്കളെ സ്പോൺസർ ചെയ്യണമെങ്കിൽ ഈ വരുമാന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണംത അടുത്ത ബന്ധുക്കളായ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. അടുത്ത ബന്ധുക്കൾ അല്ലാത്ത, രണ്ടാം തലത്തിലുള്ളതോ മൂന്നാം തലത്തിലുള്ളതോ ആയ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ പ്രതിമാസ ശമ്പളം കുറഞ്ഞത് 8,000 ദിർഹം ആയിരിക്കണം. യുഎഇയിലെ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും എന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിങ്ങളുടെ ആധാർ നഷ്ടമായാൽ ഇനി എന്ത്? – അറിയേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ

    നിങ്ങളുടെ ആധാർ നഷ്ടമായാൽ ഇനി എന്ത്? – അറിയേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ

    ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് അനിവാര്യമാണ്. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. നിങ്ങൾക്ക് ഓൺലൈനായി പുതിയ പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യാനോ, ഓഫ്ലൈനായി ഡ്യൂപ്ലിക്കേറ്റ് ആധാർ ലഭ്യമാക്കാനോ കഴിയും. ഇതിനായി യുഐഡിഎഐ (UIDAI) “Order Aadhaar PVC Card” എന്ന സേവനം ആരംഭിച്ചിട്ടുണ്ട്.

    പിവിസി ആധാർ കാർഡ് എങ്ങനെ അപേക്ഷിക്കാം?

    https://myaadhaar.uidai.gov.in/genricPVC
    സന്ദർശിക്കുക.

    -നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക, പിന്നെ ക്യാപ്‌ച കോഡ് ടൈപ്പ് ചെയ്യുക.

    -രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക, തുടർന്ന് Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.

    -ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ ലഭിക്കും – തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

    -ആവശ്യമായ പേയ്മെന്റ് നടത്തുക. (ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI തുടങ്ങി നിരവധി ഓപ്ഷനുകൾ ലഭ്യമാണ്).

    -പേയ്‌മെന്റിന് ശേഷം റസീറ്റ് ഡൗൺലോഡ് ചെയ്യുക.

    -SMS വഴി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. അതുപയോഗിച്ച് UIDAI വെബ്സൈറ്റിൽ “Check Aadhaar Card Status” വഴി സ്റ്റാറ്റസ് പരിശോധിക്കാം.

    അതേ സമയം പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് ഒക്ടോബർ ഒന്ന് മുതൽ വിലക്ക്

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് ഒക്ടോബർ ഒന്ന് മുതൽ വിലക്ക്

    ഒക്ടോബർ ഒന്ന് (നാളെ) മുതൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പവർ ബാങ്ക് കൈയിൽ കരുതാൻ അനുമതിയുണ്ടെങ്കിലും, വിമാനത്തിനുള്ളിൽ വെച്ച് ഈ ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കി. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഈ ഓർമ്മപ്പെടുത്തൽ. പുതിയ നിയമങ്ങൾ അനുസരിച്ച്: 100 വാട്ട് ഹവറിന് (Wh) താഴെയുള്ള ഒരു പവർ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് കൈയിൽ കരുതാൻ അനുമതിയുള്ളൂ. യാത്രക്കിടെ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാനും അനുമതിയില്ല. ഉപകരണങ്ങളിൽ അവയുടെ ശേഷി വ്യക്തമാക്കുന്ന ലേബൽ ഉണ്ടായിരിക്കണം. പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം, ഓവർഹെഡ് ബിന്നുകളിൽ വെക്കാൻ പാടില്ല. ചെക്ക് ഇൻ ചെയ്യുന്ന ലഗേജിൽ പവർ ബാങ്കുകൾ ഇപ്പോഴും പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. വിമാനത്തിലെ എല്ലാ സീറ്റുകളിലും ചാർജിങ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്സ് അറിയിച്ചു. എങ്കിലും, പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർ ബോര്‍ഡിങ്ങിന് മുന്‍പ് ഉപകരണങ്ങൾ പൂർണമായി ചാർജ് ചെയ്യാൻ എയർലൈൻസ് പ്രോത്സാഹിപ്പിക്കുന്നു. വിമാനയാത്രാ വ്യവസായത്തിൽ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട അപകട സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ മാറ്റം വരുത്തുന്നതെന്ന് എയർലൈൻ പറയുന്നു. വിമാനത്തിനുള്ളിൽ വെച്ച് അവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടാകുന്ന അപൂർവ സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എമിറേറ്റ്സ് ഊന്നിപ്പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു: ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

    യുഎഇയില്‍ ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു: ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

    യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില ചൊവ്വാഴ്ച (സെപ്തംബർ 30) പ്രഖ്യാപിച്ചു. ഫ്യുവൽ പ്രൈസസ് മോണിറ്ററിങ് കമ്മിറ്റി ഒക്ടോബറിലെ വില നേരിയ തോതിൽ വർധിപ്പിച്ചു. ഓരോ മാസവും ഇന്ധന വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് ചേർത്ത ശേഷം, ആഗോള എണ്ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഊർജ മന്ത്രാലയം അംഗീകരിച്ച പുതിയ ഇന്ധനവില നിർണയിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ താഴെ നൽകുന്നു:

    PetrolOctoberSeptember
    Super 98Dh204.98Dh199.8
    Special 95Dh196.84Dh190.92
    E-Plus 91Dh190.92Dh185.74

    വാഹനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായി നിറയ്ക്കാൻ സെപ്തംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ അൽപ്പം കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.

    കോംപാക്റ്റ് കാറുകൾ

    ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ

    PetrolOctoberSeptember
    Super 98Dh141.27Dh137.7
    Special 95Dh135.66Dh131.58
    E-Plus 91Dh131.58Dh128.01

    സെഡാൻ

    ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
    PetrolOctoberSeptember
    Super 98Dh171.74Dh167.4
    Special 95Dh164.92Dh159.96
    E-Plus 91Dh159.96Dh155.62
    എസ്‌യുവി

    ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
    PetrolOctoberSeptember
    Super 98Dh204.98Dh199.8
    Special 95Dh196.84Dh190.92
    E-Plus 91Dh190.92Dh185.74

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്കു വരാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണുമരിച്ചു

    നാട്ടിലേക്കു വരാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണുമരിച്ചു

    നാട്ടിലേക്കു വരാനായി ഷാർജ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.
    മുണ്ടേരി പടന്നോട്ടുമെട്ട പെട്രോൾ പമ്പിനു സമീപം റഫീഖ് ഹാജിയാണ് (56) മരിച്ചത്. ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് നാട്ടിലേക്കു വരാനായി ഞായറാഴ്ച രാത്രി ഷാർജ വിമാനത്താവളത്തിൽ എത്തിയതാണ്. ബോർഡിങ് പാസ് ലഭിച്ചശേഷമാണ് കുഴഞ്ഞുവീണത്. ഭാര്യ ഷാഹിന. മക്കൾ: ഇസാന, അദ്നാൻ (ഖത്തർ), റംസാന, ഷസിൻ. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് കബറടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

    ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ എമിറേറ്റില്‍ ‘പറക്കും ടാക്സി’; യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം

    യുഎഇയിലെ ഈ എമിറേറ്റില്‍ ‘പറക്കും ടാക്സി’; യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം

    യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പറക്കും ടാക്സി സർവീസിനായുള്ള കരാർ ഒപ്പുവെച്ചത്. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷൻ, യുകെയിലെ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളുമായാണ് റാക് ട്രാൻസ്പോർട്ട് അതോറിറ്റി സഹകരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ, ദുബായ് വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിലേക്കുള്ള യാത്രാ സമയം 15 മുതൽ 18 മിനിറ്റ് വരെയായി കുറയും. റാസൽഖൈമയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികളുടെ സർവീസ്. ടാക്സികൾക്ക് ഇറങ്ങാനും യാത്ര പുറപ്പെടാനുമുള്ള വെർട്ടി പോർട്ടുകൾ (Vertiports) നാല് പ്രധാന കേന്ദ്രങ്ങളിലാണ് നിർമിക്കുക. റാക് വിമാനത്താവളം, അല്‍ മർജാൻ ഐലൻഡ്, ജസീറ അൽ ഹംറ, ജബൽ ജെയ്‌സ് എന്നീ നാല് കേന്ദ്രങ്ങളിലാണ് പറക്കും ടാക്സി കേന്ദ്രങ്ങള്‍ വരിക. ഈ സേവനം റാസൽഖൈമയുടെ ടൂറിസം, ഗതാഗത മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

    കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • യുഎഇയിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം: പുതിയ പദ്ധതിയെ ആവേശത്തോടെ സ്വീകരിച്ച് പ്രവാസികളായ രക്ഷാകർത്താക്കൾ

    യുഎഇയിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം: പുതിയ പദ്ധതിയെ ആവേശത്തോടെ സ്വീകരിച്ച് പ്രവാസികളായ രക്ഷാകർത്താക്കൾ

    ദുബായ്: ദുബായിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പ്രഖ്യാപിച്ച പുതിയ പദ്ധതിക്ക് രക്ഷിതാക്കളുടെ വലിയ പിന്തുണ. സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകർക്ക് പ്രോത്സാഹന പദ്ധതികളും സർക്കാർ പിന്തുണയും നൽകി കുറഞ്ഞ ഫീസിൽ മികച്ച സ്കൂളുകൾ കൊണ്ടുവരാനുള്ള കെ.എച്ച്.ഡി.എയുടെ നീക്കം തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

    നിലവിൽ ദുബായിലെ സ്കൂൾ ഫീസ് പ്രതിവർഷം 2,673 ദിർഹം മുതൽ 1,16,000 ദിർഹം വരെ വ്യത്യാസപ്പെടുന്നുണ്ട്. ഈ വലിയ സാമ്പത്തിക ഭാരം കാരണം പലരും ദുബായ് വിടാൻ പോലും ആലോചിക്കുന്നു.

    അമിത ഫീസ് കാരണം ദുബായ് വിട്ടവർ

    മുൻ ദുബായ് നിവാസിയായ ജെയിംസ് എച്ച്. തൻ്റെ മൂന്ന് മക്കളുടെ സ്കൂൾ ഫീസിനെക്കുറിച്ച് ഓർത്തെടുത്തു. “ഓരോ കുട്ടിക്കും ഏകദേശം 60,000 ദിർഹം വീതം ഫീസ് നൽകേണ്ടി വന്നു. ആ പണം താങ്ങാൻ എനിക്കായില്ല. അതിനാൽ, ഞങ്ങൾ ഒരു വലിയ വില്ല വാടകയ്ക്ക് എടുത്ത് ഭാര്യയ്ക്ക് ഹോംസ്കൂളിങ് നൽകേണ്ടിവന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം താങ്ങാൻ കഴിയാത്തത് ഒടുവിൽ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകാൻ ഞങ്ങൾ തീരുമാനിച്ചതിൻ്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു,” അദ്ദേഹം പറഞ്ഞു.

    ‘ദുബായ്ക്ക് ഇത് സാധിക്കും’

    ഒരു വർഷം 1,50,000 ദിർഹം ഫീസ് നൽകുന്ന വിക്ടോറിയ എന്ന ബ്രിട്ടീഷ് പ്രവാസി, ഉയർന്ന ഫീസ് തങ്ങളുടെ മറ്റ് ചെലവുകളെ പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും സ്കൂളിന്റെ സൗകര്യങ്ങൾക്കും ആഗോള അംഗീകാരത്തിനും മുൻഗണന നൽകുന്നതായി വ്യക്തമാക്കി. “ദുബായ്ക്ക് ഈ കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദുബായ് കോളേജ് പോലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിലവിലുള്ളതിനാൽ, താങ്ങാനാവുന്ന സ്കൂളുകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ദുബായ് ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു. മികച്ച സ്കൂളുകൾ കൂടുതൽ വൈവിധ്യമാർന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിനായി സ്കോളർഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കണമെന്നും വിക്ടോറിയ ആവശ്യപ്പെട്ടു.

    വർധിച്ച ഫീസ് ആശങ്കയോടെ രക്ഷിതാക്കൾ

    ഐടി പ്രൊഫഷണലായ സൂര്യ ബാലകൃഷ്ണൻ താൻ സ്കൂളിൽ പഠിക്കുമ്പോൾ 12-ാം ക്ലാസിൽ മാസം 975 ദിർഹമാണ് ഫീസ് നൽകിയിരുന്നതെങ്കിൽ, 2026-ൽ മകനെ ബ്രിട്ടീഷ് കരിക്കുലം സ്കൂളിലെ കിന്റർഗാർട്ടനിൽ ചേർക്കാൻ മാസം 3,360 ദിർഹം നൽകേണ്ടി വരും. “വർഷങ്ങളായി സ്കൂൾ ഫീസ് കുതിച്ചുയർന്നു. താങ്ങാനാവുന്ന സ്കൂൾ ഓപ്ഷനുകൾ വരുന്നത് തീർച്ചയായും വലിയ സ്വാധീനം ചെലുത്തും,” സൂര്യ പറഞ്ഞു.

    രണ്ട് കുട്ടികൾക്കായി പ്രതിവർഷം 1,16,000 ദിർഹം ഫീസ് നൽകുന്ന മറിയം എന്ന ജി.സി.സി. പൗരയും കെ.എച്ച്.ഡി.എയുടെ നീക്കത്തെ സ്വാഗതം ചെയ്തു. “താങ്ങാനാവുന്ന സ്കൂളിങ് വളരെ ആവശ്യമുള്ള ഒരു സംരംഭമാണ്. പലരും ചെലവ് കാരണം ഓൺലൈൻ സ്കൂളിങ്ങിനെ ആശ്രയിക്കുന്നതായി എൻ്റെ സാമൂഹിക വലയങ്ങളിൽ പോലും അറിയാൻ കഴിഞ്ഞിട്ടുണ്ട്,” മറിയം പറഞ്ഞു.

    ‘ഓരോ ദിർഹവും വലുതാണ്’

    പാകിസ്താൻ പ്രവാസിയായ സാമ ഷെയ്ഖിനെ പോലുള്ള ഒറ്റ വരുമാനമുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹവും പ്രധാനമാണ്. ഏകദേശം 40,000 ദിർഹം ആണ് മകളുടെ സ്കൂൾ ഫീസിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി അവർ ചെലവഴിക്കുന്നത്. “ഞങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം സ്കൂൾ ഫീസ് എടുക്കുന്നു. ഓരോ കുറച്ചു മാസങ്ങൾ കൂടുമ്പോഴും ആ പണം കുറയുന്നത് കാണുന്നത് പ്രയാസകരമാണ്. കുറഞ്ഞ ഫീസിലുള്ള സ്കൂളുകൾ ഞങ്ങൾക്ക് ഒരു ആശ്വാസമാകും,” സാമ പറഞ്ഞു.

    നാല് കുട്ടികളുടെ അമ്മയായ ആലിയ ഹുസൈൻ ദുബായിലെ ഉയർന്ന ഫീസ് കാരണം മക്കളെ വടക്കൻ എമിറേറ്റിലെ കുറഞ്ഞ ഫീസുള്ള സ്കൂളിലേക്ക് മാറ്റിയിരുന്നു. “ദുബായിലെ സ്കൂളുകൾക്ക് ചെലവേറി. സ്കൂൾ ബസ് ഒഴിവാക്കി ഇപ്പോൾ ഭർത്താവും ഞാനും ഊഴമിട്ട് കുട്ടികളെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നു. ഇത് എളുപ്പമല്ലെങ്കിലും മാസം 1,200 ദിർഹം ലാഭിക്കാൻ ഇത് സഹായിക്കുന്നു.” ദുബായിൽ താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭിച്ചാൽ തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. കെ.എച്ച്.ഡി.എയുടെ ഈ പുതിയ നീക്കം ദുബായിലെ പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ വിസ മാനദണ്ഡത്തിലെ വൻ മാറ്റം അറിഞ്ഞില്ലേ?: ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഇക്കാര്യങ്ങൾ വേണം

    ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഉത്തരവിറക്കി. സന്ദർശക വിസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, യുഎഇ നിവാസികൾക്ക് സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മാസവരുമാന പരിധി നിശ്ചയിച്ചത്.

    പുതിയ ശമ്പള മാനദണ്ഡങ്ങൾ

    പുതിയ നിയമപ്രകാരം, ഒരാൾക്ക് അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യണമെങ്കിൽ മാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ, വെല്ലുവിളി ഉയർത്തുന്നത് അടുത്ത ബന്ധുക്കളല്ലാത്തവരെ കൊണ്ടുവരുമ്പോളാണ്. രണ്ടാം തലത്തിലോ മൂന്നാം തലത്തിലോ ഉള്ള ബന്ധുക്കളെ (Second- or third-degree relatives) സ്പോൺസർ ചെയ്യണമെങ്കിൽ പ്രവാസിയുടെ മാസവരുമാനം 8,000 ദിർഹത്തിൽ കുറയാൻ പാടില്ല. ഇതിലും ഉയർന്ന ശമ്പളമാണ് സുഹൃത്തുക്കളെ സ്പോൺസർ ചെയ്യാൻ വേണ്ടത്; അവർക്ക് കുറഞ്ഞത് 15,000 ദിർഹം മാസശമ്പളം നിർബന്ധമാണ്.

    മാറ്റങ്ങൾക്ക് പിന്നിൽ

    രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് ഐസിപിയുടെ വിശദീകരണം. വിസകളുടെ കാലാവധി, പുതിയ നാല് വിസ വിഭാഗങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിയമ പരിഷ്‌കാരങ്ങൾക്കൊപ്പം സ്പോൺസർഷിപ്പ് നിയമങ്ങളിലെ ഈ ശമ്പള പരിധി പ്രവാസി സമൂഹത്തിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. കൂടാതെ, എൻജിനീയറിങ്, എഐ., വിനോദം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കായി പുതിയ വിസകൾ, വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ താമസാനുമതി എന്നിവയും പുതിയ നിയമങ്ങളുടെ ഭാഗമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

    ഗൾഫ് ടൂറിസം വിപ്ലവം: ആറ് ജിസിസി രാജ്യങ്ങൾക്കായി ഒറ്റ വിസ; പൈലറ്റ് ലോഞ്ച് ഈ വർഷം, അറിയണം ഇക്കാര്യങ്ങൾ

    ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ (Unified Tourist Visa) പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചു.

    ഷെൻഗൻ മാതൃകയിലുള്ള ഈ വിസ, സന്ദർശകർക്ക് ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ്) ഒറ്റ പ്രവേശനാനുമതി നൽകുന്നതാണ്. പ്രാദേശിക ഏകീകരണത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണിതെന്നും, ഗൾഫ് മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    WAM വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തിന്റെ പൂർണ്ണമായ നടപ്പാക്കൽ പിന്നീട് പ്രഖ്യാപിക്കും. വിസയുടെ കൃത്യമായ ലോഞ്ച് തീയതി മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

    ടൂറിസം മേഖലയ്ക്ക് ഉത്തേജനം

    ഒറ്റ വിസ പ്രാബല്യത്തിൽ വരുന്നതോടെ പ്രാദേശിക ടൂറിസം വ്യവസായത്തിലും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് യാത്രാ, ടൂറിസം വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മതപരവും (religious) വിനോദ, ബിസിനസ് ടൂറിസത്തെ (bleisure) വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

    വിസയുടെ പ്രയോജനം എല്ലാ ജിസിസി രാജ്യങ്ങൾക്കും ലഭിക്കുമെങ്കിലും, യുഎഇയും സൗദി അറേബ്യയുമായിരിക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

    യുഎഇ ടൂറിസത്തിലെ വളർച്ച

    2024-ൽ യുഎഇയിലേക്ക് 3.3 ദശലക്ഷം സന്ദർശകരാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് മാത്രം എത്തിയത്. ഇത് മൊത്തം ഹോട്ടൽ അതിഥികളുടെ 11 ശതമാനമാണ്. ഇതിൽ സൗദി അറേബ്യയിൽ നിന്ന് 1.9 ദശലക്ഷം സന്ദർശകർ എത്തി. ഒമാൻ (777,000), കുവൈറ്റ് (381,000), ബഹ്‌റൈൻ (123,000), ഖത്തർ (93,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

    യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലെ വാണിജ്യ ലൈസൻസുകളുടെ എണ്ണം 2025 സെപ്റ്റംബർ പകുതി വരെ 39,546 ആയി ഉയർന്നതായും മന്ത്രി പറഞ്ഞു. 2020 സെപ്റ്റംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 275 ശതമാനം വർധനവാണ്.

    വിസയുടെ ചെലവും കാലാവധിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ വിസ സംവിധാനം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും ടൂറിസം ഓപ്പറേറ്റർമാരും.

    നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

    യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് (Value Added Tax) തുക തിരികെ ലഭിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? യുഎഇയിൽ നിന്നും പുറപ്പെടുന്ന സമയത്ത് സന്ദർശകർക്ക് എളുപ്പത്തിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി അധികൃതർ ലളിതമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2024-ൽ ഓൺലൈൻ ഷോപ്പിംഗിനും ഈ സേവനം ലഭ്യമാക്കി. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ ഓൺലൈനായി വാങ്ങിയ ശേഷവും റീഫണ്ടിന് അപേക്ഷിക്കാം.

    ഡിജിറ്റൽ, പേപ്പർരഹിത സംവിധാനം

    യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA), റീഫണ്ട് ഇടപാടുകൾ കൈകാര്യം ചെയ്യാൻ ‘പ്ലാനറ്റ്’ (Planet) എന്ന സേവന ദാതാവിന് അധികാരം നൽകിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. ഇതൊരു പൂർണ്ണമായും പേപ്പർരഹിതവും നിരന്തരം പരിഷ്കരിക്കുന്നതുമായ സംവിധാനമാണ്.

    സഞ്ചാരികൾക്ക് പാസ്‌പോർട്ട് സ്‌കാൻ ചെയ്യാനും വാങ്ങലുകൾ പൂർത്തിയാക്കാനും സാധനങ്ങളുടെ ഡിജിറ്റൽ ഇൻവോയ്‌സുകൾ സ്വയമേവ പങ്കുവെക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇത് നൽകുന്നു.

    റീഫണ്ടിന് അർഹതയുള്ളത് ആർക്കൊക്കെ?

    യുഎഇയിൽ ഷോപ്പിംഗ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് റീഫണ്ടിന് അർഹതയുണ്ട്.

    വാറ്റ് റീഫണ്ടിന് അർഹത നേടാനുള്ള ഏറ്റവും കുറഞ്ഞ പർച്ചേസ് തുക Dh250 ആണ്.

    വിമാനത്തിലെ/കപ്പലിലെ ക്രൂ അംഗങ്ങൾക്ക് വാറ്റ് റീഫണ്ടിന് അർഹതയില്ല.

    ടാക്സ് ഫ്രീ ഷോപ്പിംഗ് എങ്ങനെ?

    യുഎഇയിൽ ടാക്സ് ഫ്രീ ഷോപ്പിംഗ് നടത്താൻ രണ്ട് രീതികളുണ്ട്:

    1. പരമ്പരാഗത രീതി (Original Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ടാക്സ് ഇൻവോയ്സും ഒപ്പം പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും ലഭിക്കും. ഈ ടാഗിലെ QR കോഡ് വഴി നിങ്ങളുടെ പർച്ചേസുകൾ പരിശോധിക്കാനുള്ള പ്ലാനറ്റിന്റെ ഷോപ്പർ പോർട്ടലിലേക്ക് പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട ചെക്ക്‌പോയിന്റുകളിൽ ടാക്സ് ഫ്രീ പർച്ചേസുകൾ സാധൂകരിക്കണം (Validated).

    1. പേപ്പർരഹിത രീതി (Paperless Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ഡിജിറ്റൽ ടാക്സ് ഇൻവോയ്സ് ലഭിക്കും, ഒപ്പം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കും. ഈ സന്ദേശത്തിലെ ലിങ്ക് വഴി നിങ്ങൾക്ക് ഷോപ്പർ പോർട്ടലിൽ പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട പ്ലാനറ്റ് ചെക്ക്‌പോയിന്റുകളിൽ നിങ്ങളുടെ പർച്ചേസുകൾ സാധൂകരിക്കുക.

    സാധൂകരണ പ്രക്രിയ (Validation Process)

    ലഗേജ് ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ സാധൂകരണ പോയിന്റുകളിൽ (Validation Points) എത്തണം. എല്ലാ സിവിൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ ഈ പോയിന്റുകൾ ലഭ്യമാണ്.യാത്രാ രേഖകൾ, സാധനങ്ങൾ, ടാക്സ് ഇൻവോയ്‌സുകൾ (പേപ്പർരഹിത രീതിയല്ലെങ്കിൽ) എന്നിവ ഹാജരാക്കുക. ഇവിടെ നിങ്ങളുടെ ഇടപാടുകൾ റെഡ് ചാനൽ അല്ലെങ്കിൽ ഗ്രീൻ ചാനൽ വാലിഡേഷനായി തരംതിരിക്കും.

    ഗ്രീൻ ചാനൽ: നിങ്ങളുടെ എല്ലാ ഇടപാടുകളും സാധൂകരിച്ചു എന്നർത്ഥം. നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    റെഡ് ചാനൽ: ഇമിഗ്രേഷന് ശേഷം നിങ്ങളുടെ സാധനങ്ങൾ പ്ലാനറ്റ് വാലിഡേഷൻ പോയിന്റിൽ പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    ശ്രദ്ധിക്കുക: സാധനങ്ങൾ സാധൂകരിച്ച് ആറ് മണിക്കൂറിനുള്ളിൽ നിങ്ങൾ യുഎഇ വിട്ടിരിക്കണം. അല്ലെങ്കിൽ വാറ്റ് റീഫണ്ട് പ്രക്രിയ വീണ്ടും ചെയ്യേണ്ടിവരും.

    റീഫണ്ട് ലഭിക്കുന്ന രീതികൾ

    റീഫണ്ട് ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് വഴികളുണ്ട്:

    ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്: യുഎഇ വിട്ട് 9 ദിവസത്തിനുള്ളിൽ റീഫണ്ട് തുക അക്കൗണ്ടിൽ എത്തും.

    ഡിജിറ്റൽ വാലറ്റ്: (ലഭ്യത അനുസരിച്ച്)

    പണമായി (യുഎഇ ദിർഹം): കൗണ്ടറിൽ നിന്ന് ഉടൻ തന്നെ പണം കൈപ്പറ്റാം. പണമായി റീഫണ്ട് ലഭിക്കുന്നതിന് Dh35,000 പരിധിയുണ്ട്.

    എത്ര തുക തിരികെ ലഭിക്കും?

    ഓരോ ടാക്സ് ഫ്രീ ഇടപാടിനും Dh4.80 ഫീസായി ഈടാക്കും.

    മൊത്തം അടച്ച വാറ്റ് തുകയുടെ 87 ശതമാനം നിങ്ങൾക്ക് തിരികെ ലഭിക്കും.

    സമയം പരിധി

    ടാക്സ് ഫ്രീ ഇടപാടുകൾ സാധൂകരിക്കാനുള്ള സമയപരിധി പർച്ചേസ് തീയതി മുതൽ 90 ദിവസമാണ്.

    സാധൂകരിച്ച ശേഷം റീഫണ്ട് ക്ലെയിം ചെയ്യാൻ 12 മാസത്തെ സമയമുണ്ട്.

    റീഫണ്ടിന് അർഹതയില്ലാത്ത സാധനങ്ങൾ

    താഴെ പറയുന്ന സാധനങ്ങൾക്ക് വാറ്റ് റീഫണ്ട് ലഭിക്കില്ല:

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച്/കഴിച്ചുതീർത്ത സാധനങ്ങൾ.

    മോട്ടോർ വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ.

    രാജ്യം വിടുന്ന സമയത്ത് നിങ്ങളുടെ കൈവശം ഇല്ലാത്ത സാധനങ്ങൾ.

    സേവനങ്ങൾ (Services).

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുകയും യഥാർത്ഥ പാക്കേജിംഗ് ഇല്ലാത്തതുമായ സാധനങ്ങൾ.

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

    പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

    മാനുഷിക താമസാനുമതി (Humanitarian Residence Permit):

    പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

    വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

    വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

    മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

    ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

    യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

    ട്രക്ക് ഡ്രൈവർ വിസ:

    സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ വിസ മാനദണ്ഡത്തിലെ വൻ മാറ്റം അറിഞ്ഞില്ലേ?: ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഇക്കാര്യങ്ങൾ വേണം

    യുഎഇയിലെ വിസ മാനദണ്ഡത്തിലെ വൻ മാറ്റം അറിഞ്ഞില്ലേ?: ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഇക്കാര്യങ്ങൾ വേണം

    ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഉത്തരവിറക്കി. സന്ദർശക വിസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, യുഎഇ നിവാസികൾക്ക് സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മാസവരുമാന പരിധി നിശ്ചയിച്ചത്.

    പുതിയ ശമ്പള മാനദണ്ഡങ്ങൾ

    പുതിയ നിയമപ്രകാരം, ഒരാൾക്ക് അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യണമെങ്കിൽ മാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ, വെല്ലുവിളി ഉയർത്തുന്നത് അടുത്ത ബന്ധുക്കളല്ലാത്തവരെ കൊണ്ടുവരുമ്പോളാണ്. രണ്ടാം തലത്തിലോ മൂന്നാം തലത്തിലോ ഉള്ള ബന്ധുക്കളെ (Second- or third-degree relatives) സ്പോൺസർ ചെയ്യണമെങ്കിൽ പ്രവാസിയുടെ മാസവരുമാനം 8,000 ദിർഹത്തിൽ കുറയാൻ പാടില്ല. ഇതിലും ഉയർന്ന ശമ്പളമാണ് സുഹൃത്തുക്കളെ സ്പോൺസർ ചെയ്യാൻ വേണ്ടത്; അവർക്ക് കുറഞ്ഞത് 15,000 ദിർഹം മാസശമ്പളം നിർബന്ധമാണ്.

    മാറ്റങ്ങൾക്ക് പിന്നിൽ

    രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് ഐസിപിയുടെ വിശദീകരണം. വിസകളുടെ കാലാവധി, പുതിയ നാല് വിസ വിഭാഗങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിയമ പരിഷ്‌കാരങ്ങൾക്കൊപ്പം സ്പോൺസർഷിപ്പ് നിയമങ്ങളിലെ ഈ ശമ്പള പരിധി പ്രവാസി സമൂഹത്തിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. കൂടാതെ, എൻജിനീയറിങ്, എഐ., വിനോദം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കായി പുതിയ വിസകൾ, വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ താമസാനുമതി എന്നിവയും പുതിയ നിയമങ്ങളുടെ ഭാഗമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

    ഗൾഫ് ടൂറിസം വിപ്ലവം: ആറ് ജിസിസി രാജ്യങ്ങൾക്കായി ഒറ്റ വിസ; പൈലറ്റ് ലോഞ്ച് ഈ വർഷം, അറിയണം ഇക്കാര്യങ്ങൾ

    ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ (Unified Tourist Visa) പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചു.

    ഷെൻഗൻ മാതൃകയിലുള്ള ഈ വിസ, സന്ദർശകർക്ക് ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ്) ഒറ്റ പ്രവേശനാനുമതി നൽകുന്നതാണ്. പ്രാദേശിക ഏകീകരണത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണിതെന്നും, ഗൾഫ് മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    WAM വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തിന്റെ പൂർണ്ണമായ നടപ്പാക്കൽ പിന്നീട് പ്രഖ്യാപിക്കും. വിസയുടെ കൃത്യമായ ലോഞ്ച് തീയതി മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

    ടൂറിസം മേഖലയ്ക്ക് ഉത്തേജനം

    ഒറ്റ വിസ പ്രാബല്യത്തിൽ വരുന്നതോടെ പ്രാദേശിക ടൂറിസം വ്യവസായത്തിലും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് യാത്രാ, ടൂറിസം വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മതപരവും (religious) വിനോദ, ബിസിനസ് ടൂറിസത്തെ (bleisure) വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

    വിസയുടെ പ്രയോജനം എല്ലാ ജിസിസി രാജ്യങ്ങൾക്കും ലഭിക്കുമെങ്കിലും, യുഎഇയും സൗദി അറേബ്യയുമായിരിക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

    യുഎഇ ടൂറിസത്തിലെ വളർച്ച

    2024-ൽ യുഎഇയിലേക്ക് 3.3 ദശലക്ഷം സന്ദർശകരാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് മാത്രം എത്തിയത്. ഇത് മൊത്തം ഹോട്ടൽ അതിഥികളുടെ 11 ശതമാനമാണ്. ഇതിൽ സൗദി അറേബ്യയിൽ നിന്ന് 1.9 ദശലക്ഷം സന്ദർശകർ എത്തി. ഒമാൻ (777,000), കുവൈറ്റ് (381,000), ബഹ്‌റൈൻ (123,000), ഖത്തർ (93,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

    യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലെ വാണിജ്യ ലൈസൻസുകളുടെ എണ്ണം 2025 സെപ്റ്റംബർ പകുതി വരെ 39,546 ആയി ഉയർന്നതായും മന്ത്രി പറഞ്ഞു. 2020 സെപ്റ്റംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 275 ശതമാനം വർധനവാണ്.

    വിസയുടെ ചെലവും കാലാവധിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ വിസ സംവിധാനം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും ടൂറിസം ഓപ്പറേറ്റർമാരും.

    നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

    യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് (Value Added Tax) തുക തിരികെ ലഭിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? യുഎഇയിൽ നിന്നും പുറപ്പെടുന്ന സമയത്ത് സന്ദർശകർക്ക് എളുപ്പത്തിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി അധികൃതർ ലളിതമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2024-ൽ ഓൺലൈൻ ഷോപ്പിംഗിനും ഈ സേവനം ലഭ്യമാക്കി. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ ഓൺലൈനായി വാങ്ങിയ ശേഷവും റീഫണ്ടിന് അപേക്ഷിക്കാം.

    ഡിജിറ്റൽ, പേപ്പർരഹിത സംവിധാനം

    യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA), റീഫണ്ട് ഇടപാടുകൾ കൈകാര്യം ചെയ്യാൻ ‘പ്ലാനറ്റ്’ (Planet) എന്ന സേവന ദാതാവിന് അധികാരം നൽകിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. ഇതൊരു പൂർണ്ണമായും പേപ്പർരഹിതവും നിരന്തരം പരിഷ്കരിക്കുന്നതുമായ സംവിധാനമാണ്.

    സഞ്ചാരികൾക്ക് പാസ്‌പോർട്ട് സ്‌കാൻ ചെയ്യാനും വാങ്ങലുകൾ പൂർത്തിയാക്കാനും സാധനങ്ങളുടെ ഡിജിറ്റൽ ഇൻവോയ്‌സുകൾ സ്വയമേവ പങ്കുവെക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇത് നൽകുന്നു.

    റീഫണ്ടിന് അർഹതയുള്ളത് ആർക്കൊക്കെ?

    യുഎഇയിൽ ഷോപ്പിംഗ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് റീഫണ്ടിന് അർഹതയുണ്ട്.

    വാറ്റ് റീഫണ്ടിന് അർഹത നേടാനുള്ള ഏറ്റവും കുറഞ്ഞ പർച്ചേസ് തുക Dh250 ആണ്.

    വിമാനത്തിലെ/കപ്പലിലെ ക്രൂ അംഗങ്ങൾക്ക് വാറ്റ് റീഫണ്ടിന് അർഹതയില്ല.

    ടാക്സ് ഫ്രീ ഷോപ്പിംഗ് എങ്ങനെ?

    യുഎഇയിൽ ടാക്സ് ഫ്രീ ഷോപ്പിംഗ് നടത്താൻ രണ്ട് രീതികളുണ്ട്:

    1. പരമ്പരാഗത രീതി (Original Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ടാക്സ് ഇൻവോയ്സും ഒപ്പം പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും ലഭിക്കും. ഈ ടാഗിലെ QR കോഡ് വഴി നിങ്ങളുടെ പർച്ചേസുകൾ പരിശോധിക്കാനുള്ള പ്ലാനറ്റിന്റെ ഷോപ്പർ പോർട്ടലിലേക്ക് പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട ചെക്ക്‌പോയിന്റുകളിൽ ടാക്സ് ഫ്രീ പർച്ചേസുകൾ സാധൂകരിക്കണം (Validated).

    1. പേപ്പർരഹിത രീതി (Paperless Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ഡിജിറ്റൽ ടാക്സ് ഇൻവോയ്സ് ലഭിക്കും, ഒപ്പം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കും. ഈ സന്ദേശത്തിലെ ലിങ്ക് വഴി നിങ്ങൾക്ക് ഷോപ്പർ പോർട്ടലിൽ പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട പ്ലാനറ്റ് ചെക്ക്‌പോയിന്റുകളിൽ നിങ്ങളുടെ പർച്ചേസുകൾ സാധൂകരിക്കുക.

    സാധൂകരണ പ്രക്രിയ (Validation Process)

    ലഗേജ് ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ സാധൂകരണ പോയിന്റുകളിൽ (Validation Points) എത്തണം. എല്ലാ സിവിൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ ഈ പോയിന്റുകൾ ലഭ്യമാണ്.യാത്രാ രേഖകൾ, സാധനങ്ങൾ, ടാക്സ് ഇൻവോയ്‌സുകൾ (പേപ്പർരഹിത രീതിയല്ലെങ്കിൽ) എന്നിവ ഹാജരാക്കുക. ഇവിടെ നിങ്ങളുടെ ഇടപാടുകൾ റെഡ് ചാനൽ അല്ലെങ്കിൽ ഗ്രീൻ ചാനൽ വാലിഡേഷനായി തരംതിരിക്കും.

    ഗ്രീൻ ചാനൽ: നിങ്ങളുടെ എല്ലാ ഇടപാടുകളും സാധൂകരിച്ചു എന്നർത്ഥം. നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    റെഡ് ചാനൽ: ഇമിഗ്രേഷന് ശേഷം നിങ്ങളുടെ സാധനങ്ങൾ പ്ലാനറ്റ് വാലിഡേഷൻ പോയിന്റിൽ പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    ശ്രദ്ധിക്കുക: സാധനങ്ങൾ സാധൂകരിച്ച് ആറ് മണിക്കൂറിനുള്ളിൽ നിങ്ങൾ യുഎഇ വിട്ടിരിക്കണം. അല്ലെങ്കിൽ വാറ്റ് റീഫണ്ട് പ്രക്രിയ വീണ്ടും ചെയ്യേണ്ടിവരും.

    റീഫണ്ട് ലഭിക്കുന്ന രീതികൾ

    റീഫണ്ട് ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് വഴികളുണ്ട്:

    ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്: യുഎഇ വിട്ട് 9 ദിവസത്തിനുള്ളിൽ റീഫണ്ട് തുക അക്കൗണ്ടിൽ എത്തും.

    ഡിജിറ്റൽ വാലറ്റ്: (ലഭ്യത അനുസരിച്ച്)

    പണമായി (യുഎഇ ദിർഹം): കൗണ്ടറിൽ നിന്ന് ഉടൻ തന്നെ പണം കൈപ്പറ്റാം. പണമായി റീഫണ്ട് ലഭിക്കുന്നതിന് Dh35,000 പരിധിയുണ്ട്.

    എത്ര തുക തിരികെ ലഭിക്കും?

    ഓരോ ടാക്സ് ഫ്രീ ഇടപാടിനും Dh4.80 ഫീസായി ഈടാക്കും.

    മൊത്തം അടച്ച വാറ്റ് തുകയുടെ 87 ശതമാനം നിങ്ങൾക്ക് തിരികെ ലഭിക്കും.

    സമയം പരിധി

    ടാക്സ് ഫ്രീ ഇടപാടുകൾ സാധൂകരിക്കാനുള്ള സമയപരിധി പർച്ചേസ് തീയതി മുതൽ 90 ദിവസമാണ്.

    സാധൂകരിച്ച ശേഷം റീഫണ്ട് ക്ലെയിം ചെയ്യാൻ 12 മാസത്തെ സമയമുണ്ട്.

    റീഫണ്ടിന് അർഹതയില്ലാത്ത സാധനങ്ങൾ

    താഴെ പറയുന്ന സാധനങ്ങൾക്ക് വാറ്റ് റീഫണ്ട് ലഭിക്കില്ല:

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച്/കഴിച്ചുതീർത്ത സാധനങ്ങൾ.

    മോട്ടോർ വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ.

    രാജ്യം വിടുന്ന സമയത്ത് നിങ്ങളുടെ കൈവശം ഇല്ലാത്ത സാധനങ്ങൾ.

    സേവനങ്ങൾ (Services).

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുകയും യഥാർത്ഥ പാക്കേജിംഗ് ഇല്ലാത്തതുമായ സാധനങ്ങൾ.

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

    പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

    മാനുഷിക താമസാനുമതി (Humanitarian Residence Permit):

    പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

    വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

    വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

    മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

    ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

    യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

    ട്രക്ക് ഡ്രൈവർ വിസ:

    സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫ് ടൂറിസം വിപ്ലവം: ആറ് ജിസിസി രാജ്യങ്ങൾക്കായി ഒറ്റ വിസ; പൈലറ്റ് ലോഞ്ച് ഈ വർഷം, അറിയണം ഇക്കാര്യങ്ങൾ

    ഗൾഫ് ടൂറിസം വിപ്ലവം: ആറ് ജിസിസി രാജ്യങ്ങൾക്കായി ഒറ്റ വിസ; പൈലറ്റ് ലോഞ്ച് ഈ വർഷം, അറിയണം ഇക്കാര്യങ്ങൾ

    ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ (Unified Tourist Visa) പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചു.

    ഷെൻഗൻ മാതൃകയിലുള്ള ഈ വിസ, സന്ദർശകർക്ക് ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ്) ഒറ്റ പ്രവേശനാനുമതി നൽകുന്നതാണ്. പ്രാദേശിക ഏകീകരണത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണിതെന്നും, ഗൾഫ് മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    WAM വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തിന്റെ പൂർണ്ണമായ നടപ്പാക്കൽ പിന്നീട് പ്രഖ്യാപിക്കും. വിസയുടെ കൃത്യമായ ലോഞ്ച് തീയതി മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

    ടൂറിസം മേഖലയ്ക്ക് ഉത്തേജനം

    ഒറ്റ വിസ പ്രാബല്യത്തിൽ വരുന്നതോടെ പ്രാദേശിക ടൂറിസം വ്യവസായത്തിലും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് യാത്രാ, ടൂറിസം വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മതപരവും (religious) വിനോദ, ബിസിനസ് ടൂറിസത്തെ (bleisure) വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

    വിസയുടെ പ്രയോജനം എല്ലാ ജിസിസി രാജ്യങ്ങൾക്കും ലഭിക്കുമെങ്കിലും, യുഎഇയും സൗദി അറേബ്യയുമായിരിക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

    യുഎഇ ടൂറിസത്തിലെ വളർച്ച

    2024-ൽ യുഎഇയിലേക്ക് 3.3 ദശലക്ഷം സന്ദർശകരാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് മാത്രം എത്തിയത്. ഇത് മൊത്തം ഹോട്ടൽ അതിഥികളുടെ 11 ശതമാനമാണ്. ഇതിൽ സൗദി അറേബ്യയിൽ നിന്ന് 1.9 ദശലക്ഷം സന്ദർശകർ എത്തി. ഒമാൻ (777,000), കുവൈറ്റ് (381,000), ബഹ്‌റൈൻ (123,000), ഖത്തർ (93,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

    യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലെ വാണിജ്യ ലൈസൻസുകളുടെ എണ്ണം 2025 സെപ്റ്റംബർ പകുതി വരെ 39,546 ആയി ഉയർന്നതായും മന്ത്രി പറഞ്ഞു. 2020 സെപ്റ്റംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 275 ശതമാനം വർധനവാണ്.

    വിസയുടെ ചെലവും കാലാവധിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ വിസ സംവിധാനം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും ടൂറിസം ഓപ്പറേറ്റർമാരും.

    നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

    യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് (Value Added Tax) തുക തിരികെ ലഭിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? യുഎഇയിൽ നിന്നും പുറപ്പെടുന്ന സമയത്ത് സന്ദർശകർക്ക് എളുപ്പത്തിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി അധികൃതർ ലളിതമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2024-ൽ ഓൺലൈൻ ഷോപ്പിംഗിനും ഈ സേവനം ലഭ്യമാക്കി. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ ഓൺലൈനായി വാങ്ങിയ ശേഷവും റീഫണ്ടിന് അപേക്ഷിക്കാം.

    ഡിജിറ്റൽ, പേപ്പർരഹിത സംവിധാനം

    യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA), റീഫണ്ട് ഇടപാടുകൾ കൈകാര്യം ചെയ്യാൻ ‘പ്ലാനറ്റ്’ (Planet) എന്ന സേവന ദാതാവിന് അധികാരം നൽകിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. ഇതൊരു പൂർണ്ണമായും പേപ്പർരഹിതവും നിരന്തരം പരിഷ്കരിക്കുന്നതുമായ സംവിധാനമാണ്.

    സഞ്ചാരികൾക്ക് പാസ്‌പോർട്ട് സ്‌കാൻ ചെയ്യാനും വാങ്ങലുകൾ പൂർത്തിയാക്കാനും സാധനങ്ങളുടെ ഡിജിറ്റൽ ഇൻവോയ്‌സുകൾ സ്വയമേവ പങ്കുവെക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇത് നൽകുന്നു.

    റീഫണ്ടിന് അർഹതയുള്ളത് ആർക്കൊക്കെ?

    യുഎഇയിൽ ഷോപ്പിംഗ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് റീഫണ്ടിന് അർഹതയുണ്ട്.

    വാറ്റ് റീഫണ്ടിന് അർഹത നേടാനുള്ള ഏറ്റവും കുറഞ്ഞ പർച്ചേസ് തുക Dh250 ആണ്.

    വിമാനത്തിലെ/കപ്പലിലെ ക്രൂ അംഗങ്ങൾക്ക് വാറ്റ് റീഫണ്ടിന് അർഹതയില്ല.

    ടാക്സ് ഫ്രീ ഷോപ്പിംഗ് എങ്ങനെ?

    യുഎഇയിൽ ടാക്സ് ഫ്രീ ഷോപ്പിംഗ് നടത്താൻ രണ്ട് രീതികളുണ്ട്:

    1. പരമ്പരാഗത രീതി (Original Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ടാക്സ് ഇൻവോയ്സും ഒപ്പം പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും ലഭിക്കും. ഈ ടാഗിലെ QR കോഡ് വഴി നിങ്ങളുടെ പർച്ചേസുകൾ പരിശോധിക്കാനുള്ള പ്ലാനറ്റിന്റെ ഷോപ്പർ പോർട്ടലിലേക്ക് പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട ചെക്ക്‌പോയിന്റുകളിൽ ടാക്സ് ഫ്രീ പർച്ചേസുകൾ സാധൂകരിക്കണം (Validated).

    1. പേപ്പർരഹിത രീതി (Paperless Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ഡിജിറ്റൽ ടാക്സ് ഇൻവോയ്സ് ലഭിക്കും, ഒപ്പം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കും. ഈ സന്ദേശത്തിലെ ലിങ്ക് വഴി നിങ്ങൾക്ക് ഷോപ്പർ പോർട്ടലിൽ പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട പ്ലാനറ്റ് ചെക്ക്‌പോയിന്റുകളിൽ നിങ്ങളുടെ പർച്ചേസുകൾ സാധൂകരിക്കുക.

    സാധൂകരണ പ്രക്രിയ (Validation Process)

    ലഗേജ് ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ സാധൂകരണ പോയിന്റുകളിൽ (Validation Points) എത്തണം. എല്ലാ സിവിൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ ഈ പോയിന്റുകൾ ലഭ്യമാണ്.യാത്രാ രേഖകൾ, സാധനങ്ങൾ, ടാക്സ് ഇൻവോയ്‌സുകൾ (പേപ്പർരഹിത രീതിയല്ലെങ്കിൽ) എന്നിവ ഹാജരാക്കുക. ഇവിടെ നിങ്ങളുടെ ഇടപാടുകൾ റെഡ് ചാനൽ അല്ലെങ്കിൽ ഗ്രീൻ ചാനൽ വാലിഡേഷനായി തരംതിരിക്കും.

    ഗ്രീൻ ചാനൽ: നിങ്ങളുടെ എല്ലാ ഇടപാടുകളും സാധൂകരിച്ചു എന്നർത്ഥം. നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    റെഡ് ചാനൽ: ഇമിഗ്രേഷന് ശേഷം നിങ്ങളുടെ സാധനങ്ങൾ പ്ലാനറ്റ് വാലിഡേഷൻ പോയിന്റിൽ പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    ശ്രദ്ധിക്കുക: സാധനങ്ങൾ സാധൂകരിച്ച് ആറ് മണിക്കൂറിനുള്ളിൽ നിങ്ങൾ യുഎഇ വിട്ടിരിക്കണം. അല്ലെങ്കിൽ വാറ്റ് റീഫണ്ട് പ്രക്രിയ വീണ്ടും ചെയ്യേണ്ടിവരും.

    റീഫണ്ട് ലഭിക്കുന്ന രീതികൾ

    റീഫണ്ട് ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് വഴികളുണ്ട്:

    ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്: യുഎഇ വിട്ട് 9 ദിവസത്തിനുള്ളിൽ റീഫണ്ട് തുക അക്കൗണ്ടിൽ എത്തും.

    ഡിജിറ്റൽ വാലറ്റ്: (ലഭ്യത അനുസരിച്ച്)

    പണമായി (യുഎഇ ദിർഹം): കൗണ്ടറിൽ നിന്ന് ഉടൻ തന്നെ പണം കൈപ്പറ്റാം. പണമായി റീഫണ്ട് ലഭിക്കുന്നതിന് Dh35,000 പരിധിയുണ്ട്.

    എത്ര തുക തിരികെ ലഭിക്കും?

    ഓരോ ടാക്സ് ഫ്രീ ഇടപാടിനും Dh4.80 ഫീസായി ഈടാക്കും.

    മൊത്തം അടച്ച വാറ്റ് തുകയുടെ 87 ശതമാനം നിങ്ങൾക്ക് തിരികെ ലഭിക്കും.

    സമയം പരിധി

    ടാക്സ് ഫ്രീ ഇടപാടുകൾ സാധൂകരിക്കാനുള്ള സമയപരിധി പർച്ചേസ് തീയതി മുതൽ 90 ദിവസമാണ്.

    സാധൂകരിച്ച ശേഷം റീഫണ്ട് ക്ലെയിം ചെയ്യാൻ 12 മാസത്തെ സമയമുണ്ട്.

    റീഫണ്ടിന് അർഹതയില്ലാത്ത സാധനങ്ങൾ

    താഴെ പറയുന്ന സാധനങ്ങൾക്ക് വാറ്റ് റീഫണ്ട് ലഭിക്കില്ല:

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച്/കഴിച്ചുതീർത്ത സാധനങ്ങൾ.

    മോട്ടോർ വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ.

    രാജ്യം വിടുന്ന സമയത്ത് നിങ്ങളുടെ കൈവശം ഇല്ലാത്ത സാധനങ്ങൾ.

    സേവനങ്ങൾ (Services).

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുകയും യഥാർത്ഥ പാക്കേജിംഗ് ഇല്ലാത്തതുമായ സാധനങ്ങൾ.

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

    പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

    മാനുഷിക താമസാനുമതി (Humanitarian Residence Permit):

    പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

    വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

    വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

    മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

    ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

    യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

    ട്രക്ക് ഡ്രൈവർ വിസ:

    സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

    നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

    യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് (Value Added Tax) തുക തിരികെ ലഭിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? യുഎഇയിൽ നിന്നും പുറപ്പെടുന്ന സമയത്ത് സന്ദർശകർക്ക് എളുപ്പത്തിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി അധികൃതർ ലളിതമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2024-ൽ ഓൺലൈൻ ഷോപ്പിംഗിനും ഈ സേവനം ലഭ്യമാക്കി. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ ഓൺലൈനായി വാങ്ങിയ ശേഷവും റീഫണ്ടിന് അപേക്ഷിക്കാം.

    ഡിജിറ്റൽ, പേപ്പർരഹിത സംവിധാനം

    യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA), റീഫണ്ട് ഇടപാടുകൾ കൈകാര്യം ചെയ്യാൻ ‘പ്ലാനറ്റ്’ (Planet) എന്ന സേവന ദാതാവിന് അധികാരം നൽകിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. ഇതൊരു പൂർണ്ണമായും പേപ്പർരഹിതവും നിരന്തരം പരിഷ്കരിക്കുന്നതുമായ സംവിധാനമാണ്.

    സഞ്ചാരികൾക്ക് പാസ്‌പോർട്ട് സ്‌കാൻ ചെയ്യാനും വാങ്ങലുകൾ പൂർത്തിയാക്കാനും സാധനങ്ങളുടെ ഡിജിറ്റൽ ഇൻവോയ്‌സുകൾ സ്വയമേവ പങ്കുവെക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇത് നൽകുന്നു.

    റീഫണ്ടിന് അർഹതയുള്ളത് ആർക്കൊക്കെ?

    യുഎഇയിൽ ഷോപ്പിംഗ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് റീഫണ്ടിന് അർഹതയുണ്ട്.

    വാറ്റ് റീഫണ്ടിന് അർഹത നേടാനുള്ള ഏറ്റവും കുറഞ്ഞ പർച്ചേസ് തുക Dh250 ആണ്.

    വിമാനത്തിലെ/കപ്പലിലെ ക്രൂ അംഗങ്ങൾക്ക് വാറ്റ് റീഫണ്ടിന് അർഹതയില്ല.

    ടാക്സ് ഫ്രീ ഷോപ്പിംഗ് എങ്ങനെ?

    യുഎഇയിൽ ടാക്സ് ഫ്രീ ഷോപ്പിംഗ് നടത്താൻ രണ്ട് രീതികളുണ്ട്:

    1. പരമ്പരാഗത രീതി (Original Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ടാക്സ് ഇൻവോയ്സും ഒപ്പം പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും ലഭിക്കും. ഈ ടാഗിലെ QR കോഡ് വഴി നിങ്ങളുടെ പർച്ചേസുകൾ പരിശോധിക്കാനുള്ള പ്ലാനറ്റിന്റെ ഷോപ്പർ പോർട്ടലിലേക്ക് പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട ചെക്ക്‌പോയിന്റുകളിൽ ടാക്സ് ഫ്രീ പർച്ചേസുകൾ സാധൂകരിക്കണം (Validated).

    1. പേപ്പർരഹിത രീതി (Paperless Method)

    ഷോപ്പിംഗിന് ശേഷം, വ്യാപാരിയോട് ഒരു ടാക്സ് ഫ്രീ ഇടപാട് ആവശ്യപ്പെടുക.

    വ്യാപാരി നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ നൽകും.

    നിങ്ങൾക്ക് ഒരു ഡിജിറ്റൽ ടാക്സ് ഇൻവോയ്സ് ലഭിക്കും, ഒപ്പം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കും. ഈ സന്ദേശത്തിലെ ലിങ്ക് വഴി നിങ്ങൾക്ക് ഷോപ്പർ പോർട്ടലിൽ പ്രവേശിക്കാം.

    യുഎഇയിൽ നിന്ന് പുറപ്പെടുന്ന സമയത്ത്, നിർദ്ദിഷ്ട പ്ലാനറ്റ് ചെക്ക്‌പോയിന്റുകളിൽ നിങ്ങളുടെ പർച്ചേസുകൾ സാധൂകരിക്കുക.

    സാധൂകരണ പ്രക്രിയ (Validation Process)

    ലഗേജ് ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ സാധൂകരണ പോയിന്റുകളിൽ (Validation Points) എത്തണം. എല്ലാ സിവിൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ ഈ പോയിന്റുകൾ ലഭ്യമാണ്.യാത്രാ രേഖകൾ, സാധനങ്ങൾ, ടാക്സ് ഇൻവോയ്‌സുകൾ (പേപ്പർരഹിത രീതിയല്ലെങ്കിൽ) എന്നിവ ഹാജരാക്കുക. ഇവിടെ നിങ്ങളുടെ ഇടപാടുകൾ റെഡ് ചാനൽ അല്ലെങ്കിൽ ഗ്രീൻ ചാനൽ വാലിഡേഷനായി തരംതിരിക്കും.

    ഗ്രീൻ ചാനൽ: നിങ്ങളുടെ എല്ലാ ഇടപാടുകളും സാധൂകരിച്ചു എന്നർത്ഥം. നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    റെഡ് ചാനൽ: ഇമിഗ്രേഷന് ശേഷം നിങ്ങളുടെ സാധനങ്ങൾ പ്ലാനറ്റ് വാലിഡേഷൻ പോയിന്റിൽ പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് റീഫണ്ട് രീതി തിരഞ്ഞെടുക്കാം.

    ശ്രദ്ധിക്കുക: സാധനങ്ങൾ സാധൂകരിച്ച് ആറ് മണിക്കൂറിനുള്ളിൽ നിങ്ങൾ യുഎഇ വിട്ടിരിക്കണം. അല്ലെങ്കിൽ വാറ്റ് റീഫണ്ട് പ്രക്രിയ വീണ്ടും ചെയ്യേണ്ടിവരും.

    റീഫണ്ട് ലഭിക്കുന്ന രീതികൾ

    റീഫണ്ട് ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് വഴികളുണ്ട്:

    ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്: യുഎഇ വിട്ട് 9 ദിവസത്തിനുള്ളിൽ റീഫണ്ട് തുക അക്കൗണ്ടിൽ എത്തും.

    ഡിജിറ്റൽ വാലറ്റ്: (ലഭ്യത അനുസരിച്ച്)

    പണമായി (യുഎഇ ദിർഹം): കൗണ്ടറിൽ നിന്ന് ഉടൻ തന്നെ പണം കൈപ്പറ്റാം. പണമായി റീഫണ്ട് ലഭിക്കുന്നതിന് Dh35,000 പരിധിയുണ്ട്.

    എത്ര തുക തിരികെ ലഭിക്കും?

    ഓരോ ടാക്സ് ഫ്രീ ഇടപാടിനും Dh4.80 ഫീസായി ഈടാക്കും.

    മൊത്തം അടച്ച വാറ്റ് തുകയുടെ 87 ശതമാനം നിങ്ങൾക്ക് തിരികെ ലഭിക്കും.

    സമയം പരിധി

    ടാക്സ് ഫ്രീ ഇടപാടുകൾ സാധൂകരിക്കാനുള്ള സമയപരിധി പർച്ചേസ് തീയതി മുതൽ 90 ദിവസമാണ്.

    സാധൂകരിച്ച ശേഷം റീഫണ്ട് ക്ലെയിം ചെയ്യാൻ 12 മാസത്തെ സമയമുണ്ട്.

    റീഫണ്ടിന് അർഹതയില്ലാത്ത സാധനങ്ങൾ

    താഴെ പറയുന്ന സാധനങ്ങൾക്ക് വാറ്റ് റീഫണ്ട് ലഭിക്കില്ല:

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച്/കഴിച്ചുതീർത്ത സാധനങ്ങൾ.

    മോട്ടോർ വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ.

    രാജ്യം വിടുന്ന സമയത്ത് നിങ്ങളുടെ കൈവശം ഇല്ലാത്ത സാധനങ്ങൾ.

    സേവനങ്ങൾ (Services).

    യുഎഇയിൽ പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുകയും യഥാർത്ഥ പാക്കേജിംഗ് ഇല്ലാത്തതുമായ സാധനങ്ങൾ.

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

    പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

    മാനുഷിക താമസാനുമതി (Humanitarian Residence Permit):

    പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

    വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

    വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

    മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

    ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

    യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

    ട്രക്ക് ഡ്രൈവർ വിസ:

    സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അറേബ്യൻ കടലിൽ ന്യൂനമർദ്ദം! യുഎഇയെ ബാധിക്കുമോ? കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    അറേബ്യൻ കടലിൽ ന്യൂനമർദ്ദം! യുഎഇയെ ബാധിക്കുമോ? കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    ദുബായ്: അറേബ്യൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെക്കുറിച്ച് യുഎഇ പൗരന്മാരും താമസക്കാരും ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Center of Meteorology – NCM) വ്യക്തമാക്കി. ഈ ന്യൂനമർദ്ദം യുഎഇയെ ബാധിക്കില്ലെന്ന് എൻസിഎം തിങ്കളാഴ്ച അറിയിച്ചു.

    ഒക്ടോബർ ഒന്നിന് ഇന്ത്യൻ തീരത്തിനടുത്ത് വടക്കുകിഴക്കൻ അറേബ്യൻ കടലിൽ ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടാനും അത് മധ്യ അറേബ്യൻ കടലിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നാണ് നിലവിലെ സംഖ്യാപരമായ മോഡലുകൾ സൂചിപ്പിക്കുന്നത്.

    എങ്കിലും, ഈ കാലാവസ്ഥാ മാറ്റം യുഎഇയിൽ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്തില്ലെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. ചുഴലിക്കാറ്റ് രൂപപ്പെട്ടു കഴിഞ്ഞാൽ അതിന്റെ തീവ്രത, സഞ്ചാരപാത എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ കൃത്യത വർധിക്കുമെന്നും എൻസിഎം അറിയിച്ചു.

    ഉഷ്ണമേഖലാ കാലാവസ്ഥാ പ്രതിഭാസങ്ങൾ പെട്ടെന്ന് മാറിമറിയാൻ സാധ്യതയുണ്ടെന്നും അതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും എൻസിഎം അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:മാനുഷിക താമസാനുമതി (Humanitarian Residence Permit):പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.ട്രക്ക് ഡ്രൈവർ വിസ:സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:-നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക-അപേക്ഷ സമർപ്പിക്കുക-കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക-മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

    വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

    പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

    മാനുഷിക താമസാനുമതി (Humanitarian Residence Permit):

    പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

    വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

    വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

    മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

    ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

    യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

    ട്രക്ക് ഡ്രൈവർ വിസ:

    സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ ബാങ്കിന്റെ യുഎഇ ഫിനാൻഷ്യൽ സെന്ററിൽ പുതിയ ഇടപാടുകാർക്ക് വിലക്ക്

    ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ ബാങ്കിന്റെ യുഎഇ ഫിനാൻഷ്യൽ സെന്ററിൽ പുതിയ ഇടപാടുകാർക്ക് വിലക്ക്

    എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) ശാഖയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ മാസം 26 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള ഇടപാടുകാർക്ക് സേവനം തുടരാം.

    സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ള ബോണ്ട് യുഎഇയിലെ ഇടപാടുകാർക്ക് വിറ്റതിനെ തുടർന്നാണ് നടപടി. പുതിയ ഇടപാടുകാരെ ചേർക്കുക, സാമ്പത്തിക ഉപദേശം നൽകുക, നിക്ഷേപം സ്വീകരിക്കുക, വായ്പ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പാടില്ലെന്നാണ് നിർദ്ദേശം. ഈ മാസം 25 വരെ ബാങ്കിൽ ചേർന്നവർക്കുള്ള നടപടി പൂർത്തിയാക്കാനും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി അനുമതിയുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

    സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

    വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾക്ക് ഉൾപ്പെടെയാണ് ഓഫർ ലഭിക്കുക.

    ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. വൺവേ ടിക്കറ്റിന് 139 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നവെന്നതാണ് മറ്റൊരു പ്രത്യേകത. 2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകം. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലുള്ള വിമാന സർവ്വീസുകൾക്കാണ് ഓഫർ ലഭിക്കുക.

    ദോഹ, ജിദ്ദ, അമ്മാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ ഈ ഓഫർ സഹായിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. സൂപ്പർ സീറ്റ് സെയിലിൽ ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 149 ദിർഹമാണ്. ഷാർജയിൽ നിന്നും കറാച്ചിയിലേക്കും ഇതേ നിരക്ക് തന്നെയാണ്. അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും ചെന്നൈയിലേക്കും 299 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന അറട്ടൈ (Arattai) എന്ന തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കമ്പനി ഔദ്യോഗികമായി എക്‌സിലൂടെ (Twitter) അറിയിക്കുകയും ചെയ്തു.

    അറട്ടൈയുടെ വളർച്ചയ്ക്ക് പിന്നിൽ

    ചെന്നൈ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സോഹോ (Zoho) ആണ് 2021-ൽ അറട്ടൈ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ആപ്പ് തുടക്കത്തിൽ വാട്ട്‌സ്ആപ്പിനോ സിഗ്നലിനോ ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

    എന്നാൽ, നിലവിലെ സാഹചര്യത്തിൽ, സ്വകാര്യത, എഐ ഭീഷണികൾ, സ്‌പൈവെയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളാണ് അറട്ടൈക്ക് അനുകൂലമായത്. വാട്ട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഈ ഇന്ത്യൻ നിർമ്മിത മെസഞ്ചറിന് സ്വീകാര്യത നൽകി. ‘സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമ്മിത മെസഞ്ചർ’ എന്നതാണ് അറട്ടൈ നൽകുന്ന പ്രധാന വാഗ്ദാനം.

    ജനപ്രീതി വർദ്ധിപ്പിച്ച ഘടകങ്ങൾ:

    ഇന്ത്യൻ നിർമ്മിത ആപ്പ്: പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം അറട്ടൈയുടെ വിജയത്തിന് നിർണായകമായി.

    സർക്കാർ തലത്തിലുള്ള പിന്തുണ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിച്ചത് ആപ്പിന് വലിയ പ്രചാരം നൽകി.

    സ്വകാര്യത ഉറപ്പ്: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുമെന്നും മാതൃസ്ഥാപനമായ സോഹോ ഉറപ്പുനൽകുന്നു.

    പരിചിതമായ ഫീച്ചറുകൾ: വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, മൾട്ടി-ഡിവൈസ് പിന്തുണ തുടങ്ങി വാട്ട്‌സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടൈ വാഗ്ദാനം ചെയ്യുന്നു.

    സോഷ്യൽ മീഡിയാ പ്രചാരം: ആപ്പിനെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായത് ജനപ്രീതി വർദ്ധിപ്പിച്ചു.

    മുന്നിലുള്ള വെല്ലുവിളികൾ

    ഈ വിജയത്തിനിടയിലും അറട്ടൈ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം സെർവറുകൾക്ക് ഭാരം താങ്ങാനാകാത്ത അവസ്ഥയുണ്ടായി. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക്രണൈസ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

    കൂടാതെ, നിലവിൽ ഓഡിയോ-വീഡിയോ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇതുവരെ നൽകിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായിരിക്കും.

    സോഹോ (Zoho)

    1996-ൽ ചെന്നൈയിൽ സ്ഥാപിതമായ ഒരു സാങ്കേതികവിദ്യാ സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ ഒരു വലിയ നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമെയിൽ, കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓഫീസ് പ്രൊഡക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി വികസിപ്പിച്ച സേവനങ്ങൾ സോഹോ നൽകുന്നു.

    അറട്ടൈ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം


    ANDROID https://play.google.com/store/apps/details?id=com.aratai.chat&hl=en_IN

    I PHONE https://apps.apple.com/in/app/arattai-messenger/id1522469944

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

  • യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന അറട്ടൈ (Arattai) എന്ന തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കമ്പനി ഔദ്യോഗികമായി എക്‌സിലൂടെ (Twitter) അറിയിക്കുകയും ചെയ്തു.

    അറട്ടൈയുടെ വളർച്ചയ്ക്ക് പിന്നിൽ

    ചെന്നൈ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സോഹോ (Zoho) ആണ് 2021-ൽ അറട്ടൈ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ആപ്പ് തുടക്കത്തിൽ വാട്ട്‌സ്ആപ്പിനോ സിഗ്നലിനോ ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

    എന്നാൽ, നിലവിലെ സാഹചര്യത്തിൽ, സ്വകാര്യത, എഐ ഭീഷണികൾ, സ്‌പൈവെയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളാണ് അറട്ടൈക്ക് അനുകൂലമായത്. വാട്ട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഈ ഇന്ത്യൻ നിർമ്മിത മെസഞ്ചറിന് സ്വീകാര്യത നൽകി. ‘സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമ്മിത മെസഞ്ചർ’ എന്നതാണ് അറട്ടൈ നൽകുന്ന പ്രധാന വാഗ്ദാനം.

    ജനപ്രീതി വർദ്ധിപ്പിച്ച ഘടകങ്ങൾ:

    ഇന്ത്യൻ നിർമ്മിത ആപ്പ്: പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം അറട്ടൈയുടെ വിജയത്തിന് നിർണായകമായി.

    സർക്കാർ തലത്തിലുള്ള പിന്തുണ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിച്ചത് ആപ്പിന് വലിയ പ്രചാരം നൽകി.

    സ്വകാര്യത ഉറപ്പ്: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുമെന്നും മാതൃസ്ഥാപനമായ സോഹോ ഉറപ്പുനൽകുന്നു.

    പരിചിതമായ ഫീച്ചറുകൾ: വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, മൾട്ടി-ഡിവൈസ് പിന്തുണ തുടങ്ങി വാട്ട്‌സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടൈ വാഗ്ദാനം ചെയ്യുന്നു.

    സോഷ്യൽ മീഡിയാ പ്രചാരം: ആപ്പിനെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായത് ജനപ്രീതി വർദ്ധിപ്പിച്ചു.

    മുന്നിലുള്ള വെല്ലുവിളികൾ

    ഈ വിജയത്തിനിടയിലും അറട്ടൈ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം സെർവറുകൾക്ക് ഭാരം താങ്ങാനാകാത്ത അവസ്ഥയുണ്ടായി. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക്രണൈസ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

    കൂടാതെ, നിലവിൽ ഓഡിയോ-വീഡിയോ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇതുവരെ നൽകിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായിരിക്കും.

    സോഹോ (Zoho)

    1996-ൽ ചെന്നൈയിൽ സ്ഥാപിതമായ ഒരു സാങ്കേതികവിദ്യാ സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ ഒരു വലിയ നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമെയിൽ, കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓഫീസ് പ്രൊഡക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി വികസിപ്പിച്ച സേവനങ്ങൾ സോഹോ നൽകുന്നു.

    അറട്ടൈ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം


    ANDROID https://play.google.com/store/apps/details?id=com.aratai.chat&hl=en_IN

    I PHONE https://apps.apple.com/in/app/arattai-messenger/id1522469944

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

  • വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന അറട്ടൈ (Arattai) എന്ന തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കമ്പനി ഔദ്യോഗികമായി എക്‌സിലൂടെ (Twitter) അറിയിക്കുകയും ചെയ്തു.

    അറട്ടൈയുടെ വളർച്ചയ്ക്ക് പിന്നിൽ

    ചെന്നൈ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സോഹോ (Zoho) ആണ് 2021-ൽ അറട്ടൈ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ആപ്പ് തുടക്കത്തിൽ വാട്ട്‌സ്ആപ്പിനോ സിഗ്നലിനോ ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

    എന്നാൽ, നിലവിലെ സാഹചര്യത്തിൽ, സ്വകാര്യത, എഐ ഭീഷണികൾ, സ്‌പൈവെയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളാണ് അറട്ടൈക്ക് അനുകൂലമായത്. വാട്ട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഈ ഇന്ത്യൻ നിർമ്മിത മെസഞ്ചറിന് സ്വീകാര്യത നൽകി. ‘സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമ്മിത മെസഞ്ചർ’ എന്നതാണ് അറട്ടൈ നൽകുന്ന പ്രധാന വാഗ്ദാനം.

    ജനപ്രീതി വർദ്ധിപ്പിച്ച ഘടകങ്ങൾ:

    ഇന്ത്യൻ നിർമ്മിത ആപ്പ്: പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം അറട്ടൈയുടെ വിജയത്തിന് നിർണായകമായി.

    സർക്കാർ തലത്തിലുള്ള പിന്തുണ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിച്ചത് ആപ്പിന് വലിയ പ്രചാരം നൽകി.

    സ്വകാര്യത ഉറപ്പ്: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുമെന്നും മാതൃസ്ഥാപനമായ സോഹോ ഉറപ്പുനൽകുന്നു.

    പരിചിതമായ ഫീച്ചറുകൾ: വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, മൾട്ടി-ഡിവൈസ് പിന്തുണ തുടങ്ങി വാട്ട്‌സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടൈ വാഗ്ദാനം ചെയ്യുന്നു.

    സോഷ്യൽ മീഡിയാ പ്രചാരം: ആപ്പിനെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായത് ജനപ്രീതി വർദ്ധിപ്പിച്ചു.

    മുന്നിലുള്ള വെല്ലുവിളികൾ

    ഈ വിജയത്തിനിടയിലും അറട്ടൈ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം സെർവറുകൾക്ക് ഭാരം താങ്ങാനാകാത്ത അവസ്ഥയുണ്ടായി. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക്രണൈസ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

    കൂടാതെ, നിലവിൽ ഓഡിയോ-വീഡിയോ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇതുവരെ നൽകിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായിരിക്കും.

    സോഹോ (Zoho)

    1996-ൽ ചെന്നൈയിൽ സ്ഥാപിതമായ ഒരു സാങ്കേതികവിദ്യാ സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ ഒരു വലിയ നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമെയിൽ, കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓഫീസ് പ്രൊഡക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി വികസിപ്പിച്ച സേവനങ്ങൾ സോഹോ നൽകുന്നു.

    അറട്ടൈ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം


    ANDROID https://play.google.com/store/apps/details?id=com.aratai.chat&hl=en_IN

    I PHONE https://apps.apple.com/in/app/arattai-messenger/id1522469944

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

    ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

    ദുബായ് ∙ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് പേരെ ദുബായ് മിസ്ഡീമനർ കോടതി ശിക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഒരു മാസം ജയിൽ ശിക്ഷയും പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

    ഓൺലൈൻ വഴി നിരവധി പേരെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വഞ്ചിച്ച കേസിലാണ് നിർണായകമായ ഈ വിധി. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ലാഭകരമായ സംരംഭങ്ങളിലാണ് പണം ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇരകളിൽ നിന്ന് പണം തട്ടിയത്.

    നിയമവിരുദ്ധമായി നേടിയ തുകയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കുള്ള പിഴയിൽ വ്യത്യാസമുണ്ട്:

    ഒന്നാം പ്രതിയും മൂന്നാം പ്രതിയും: 10,145 ദിർഹം വീതം പിഴ.

    രണ്ടാം പ്രതി: 6,644 ദിർഹം പിഴ.

    നാലാം പ്രതി: 500 ദിർഹം പിഴ.

    അഞ്ചാം പ്രതി: 300 ദിർഹം പിഴ.

    ഈ കേസിൽ വിചാരണ നേരിട്ട ആറാമതൊരാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

    കർശന ശിക്ഷ: മുന്നറിയിപ്പായി കണക്കപ്പെടുന്നു
    താരതമ്യേന ചെറിയ തട്ടിപ്പ് കേസുകളിൽ പോലും ജയിൽ ശിക്ഷയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുന്നത് ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

    അമിതമായ ലാഭം വാഗ്ദാനം ചെയ്യുന്നതോ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നതോ ആയ ഓൺലൈൻ നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം കൈമാറും മുമ്പ് സാമ്പത്തിക പദ്ധതികളുടെ നിയമസാധുത ഉറപ്പാക്കണം. “അവിശ്വസനീയമാംവിധം നല്ലതെന്ന് തോന്നുന്ന ഒരു നിക്ഷേപ അവസരം മിക്കവാറും സത്യമായിരിക്കില്ല” എന്ന തിരിച്ചറിവുണ്ടാകണമെന്നും, സംശയാസ്പദമായ ഏത് പ്രവർത്തനവും അധികൃതരെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കാൻ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

    ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർത്ഥ്യമാക്കിയത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

    പ്രവർത്തനം ഇങ്ങനെ: 6 സെക്കൻഡ് കൊണ്ട് അനുമതി
    ബയോമെട്രിക് സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്.

    യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.

    യാത്രാരേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല.

    ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്.

    ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നു. കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

    വിപുലീകരണം ഉടൻ എല്ലാ ടെർമിനലുകളിലേക്കും
    നിലവിൽ ടെർമിനൽ മൂന്നിലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക പാസഞ്ചർ കോറിഡോറിനെ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിനന്ദിച്ചു.

    ടെർമിനൽ മൂന്നിലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

    ജിഡിആർഎഫ്എയുടെ പ്രോജക്ട് മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറയുന്നതനുസരിച്ച്, യാത്രാനുഭവം ഉയർത്തിക്കൊണ്ടു വരികയും എമിഗ്രേഷൻ സംവിധാനങ്ങൾക്ക് അതുല്യമായ നിലവാരം നൽകുകയുമാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

    ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

    ദുബായ് ∙ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് പേരെ ദുബായ് മിസ്ഡീമനർ കോടതി ശിക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഒരു മാസം ജയിൽ ശിക്ഷയും പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

    ഓൺലൈൻ വഴി നിരവധി പേരെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വഞ്ചിച്ച കേസിലാണ് നിർണായകമായ ഈ വിധി. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ലാഭകരമായ സംരംഭങ്ങളിലാണ് പണം ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇരകളിൽ നിന്ന് പണം തട്ടിയത്.

    നിയമവിരുദ്ധമായി നേടിയ തുകയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കുള്ള പിഴയിൽ വ്യത്യാസമുണ്ട്:

    ഒന്നാം പ്രതിയും മൂന്നാം പ്രതിയും: 10,145 ദിർഹം വീതം പിഴ.

    രണ്ടാം പ്രതി: 6,644 ദിർഹം പിഴ.

    നാലാം പ്രതി: 500 ദിർഹം പിഴ.

    അഞ്ചാം പ്രതി: 300 ദിർഹം പിഴ.

    ഈ കേസിൽ വിചാരണ നേരിട്ട ആറാമതൊരാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

    കർശന ശിക്ഷ: മുന്നറിയിപ്പായി കണക്കപ്പെടുന്നു
    താരതമ്യേന ചെറിയ തട്ടിപ്പ് കേസുകളിൽ പോലും ജയിൽ ശിക്ഷയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുന്നത് ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

    അമിതമായ ലാഭം വാഗ്ദാനം ചെയ്യുന്നതോ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നതോ ആയ ഓൺലൈൻ നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം കൈമാറും മുമ്പ് സാമ്പത്തിക പദ്ധതികളുടെ നിയമസാധുത ഉറപ്പാക്കണം. “അവിശ്വസനീയമാംവിധം നല്ലതെന്ന് തോന്നുന്ന ഒരു നിക്ഷേപ അവസരം മിക്കവാറും സത്യമായിരിക്കില്ല” എന്ന തിരിച്ചറിവുണ്ടാകണമെന്നും, സംശയാസ്പദമായ ഏത് പ്രവർത്തനവും അധികൃതരെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കാൻ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

    ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർത്ഥ്യമാക്കിയത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

    പ്രവർത്തനം ഇങ്ങനെ: 6 സെക്കൻഡ് കൊണ്ട് അനുമതി
    ബയോമെട്രിക് സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്.

    യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.

    യാത്രാരേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല.

    ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്.

    ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നു. കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

    വിപുലീകരണം ഉടൻ എല്ലാ ടെർമിനലുകളിലേക്കും
    നിലവിൽ ടെർമിനൽ മൂന്നിലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക പാസഞ്ചർ കോറിഡോറിനെ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിനന്ദിച്ചു.

    ടെർമിനൽ മൂന്നിലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

    ജിഡിആർഎഫ്എയുടെ പ്രോജക്ട് മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറയുന്നതനുസരിച്ച്, യാത്രാനുഭവം ഉയർത്തിക്കൊണ്ടു വരികയും എമിഗ്രേഷൻ സംവിധാനങ്ങൾക്ക് അതുല്യമായ നിലവാരം നൽകുകയുമാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

    ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

    ദുബായ് ∙ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് പേരെ ദുബായ് മിസ്ഡീമനർ കോടതി ശിക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഒരു മാസം ജയിൽ ശിക്ഷയും പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

    ഓൺലൈൻ വഴി നിരവധി പേരെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വഞ്ചിച്ച കേസിലാണ് നിർണായകമായ ഈ വിധി. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ലാഭകരമായ സംരംഭങ്ങളിലാണ് പണം ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇരകളിൽ നിന്ന് പണം തട്ടിയത്.

    നിയമവിരുദ്ധമായി നേടിയ തുകയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കുള്ള പിഴയിൽ വ്യത്യാസമുണ്ട്:

    ഒന്നാം പ്രതിയും മൂന്നാം പ്രതിയും: 10,145 ദിർഹം വീതം പിഴ.

    രണ്ടാം പ്രതി: 6,644 ദിർഹം പിഴ.

    നാലാം പ്രതി: 500 ദിർഹം പിഴ.

    അഞ്ചാം പ്രതി: 300 ദിർഹം പിഴ.

    ഈ കേസിൽ വിചാരണ നേരിട്ട ആറാമതൊരാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

    കർശന ശിക്ഷ: മുന്നറിയിപ്പായി കണക്കപ്പെടുന്നു
    താരതമ്യേന ചെറിയ തട്ടിപ്പ് കേസുകളിൽ പോലും ജയിൽ ശിക്ഷയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുന്നത് ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

    അമിതമായ ലാഭം വാഗ്ദാനം ചെയ്യുന്നതോ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നതോ ആയ ഓൺലൈൻ നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം കൈമാറും മുമ്പ് സാമ്പത്തിക പദ്ധതികളുടെ നിയമസാധുത ഉറപ്പാക്കണം. “അവിശ്വസനീയമാംവിധം നല്ലതെന്ന് തോന്നുന്ന ഒരു നിക്ഷേപ അവസരം മിക്കവാറും സത്യമായിരിക്കില്ല” എന്ന തിരിച്ചറിവുണ്ടാകണമെന്നും, സംശയാസ്പദമായ ഏത് പ്രവർത്തനവും അധികൃതരെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കാൻ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

    ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർത്ഥ്യമാക്കിയത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

    പ്രവർത്തനം ഇങ്ങനെ: 6 സെക്കൻഡ് കൊണ്ട് അനുമതി
    ബയോമെട്രിക് സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്.

    യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.

    യാത്രാരേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല.

    ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്.

    ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നു. കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

    വിപുലീകരണം ഉടൻ എല്ലാ ടെർമിനലുകളിലേക്കും
    നിലവിൽ ടെർമിനൽ മൂന്നിലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക പാസഞ്ചർ കോറിഡോറിനെ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിനന്ദിച്ചു.

    ടെർമിനൽ മൂന്നിലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

    ജിഡിആർഎഫ്എയുടെ പ്രോജക്ട് മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറയുന്നതനുസരിച്ച്, യാത്രാനുഭവം ഉയർത്തിക്കൊണ്ടു വരികയും എമിഗ്രേഷൻ സംവിധാനങ്ങൾക്ക് അതുല്യമായ നിലവാരം നൽകുകയുമാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

    ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

    ദുബായ് ∙ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് പേരെ ദുബായ് മിസ്ഡീമനർ കോടതി ശിക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഒരു മാസം ജയിൽ ശിക്ഷയും പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

    ഓൺലൈൻ വഴി നിരവധി പേരെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വഞ്ചിച്ച കേസിലാണ് നിർണായകമായ ഈ വിധി. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ലാഭകരമായ സംരംഭങ്ങളിലാണ് പണം ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇരകളിൽ നിന്ന് പണം തട്ടിയത്.

    നിയമവിരുദ്ധമായി നേടിയ തുകയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കുള്ള പിഴയിൽ വ്യത്യാസമുണ്ട്:

    ഒന്നാം പ്രതിയും മൂന്നാം പ്രതിയും: 10,145 ദിർഹം വീതം പിഴ.

    രണ്ടാം പ്രതി: 6,644 ദിർഹം പിഴ.

    നാലാം പ്രതി: 500 ദിർഹം പിഴ.

    അഞ്ചാം പ്രതി: 300 ദിർഹം പിഴ.

    ഈ കേസിൽ വിചാരണ നേരിട്ട ആറാമതൊരാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

    കർശന ശിക്ഷ: മുന്നറിയിപ്പായി കണക്കപ്പെടുന്നു
    താരതമ്യേന ചെറിയ തട്ടിപ്പ് കേസുകളിൽ പോലും ജയിൽ ശിക്ഷയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുന്നത് ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

    അമിതമായ ലാഭം വാഗ്ദാനം ചെയ്യുന്നതോ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നതോ ആയ ഓൺലൈൻ നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം കൈമാറും മുമ്പ് സാമ്പത്തിക പദ്ധതികളുടെ നിയമസാധുത ഉറപ്പാക്കണം. “അവിശ്വസനീയമാംവിധം നല്ലതെന്ന് തോന്നുന്ന ഒരു നിക്ഷേപ അവസരം മിക്കവാറും സത്യമായിരിക്കില്ല” എന്ന തിരിച്ചറിവുണ്ടാകണമെന്നും, സംശയാസ്പദമായ ഏത് പ്രവർത്തനവും അധികൃതരെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കാൻ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

    ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർത്ഥ്യമാക്കിയത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

    പ്രവർത്തനം ഇങ്ങനെ: 6 സെക്കൻഡ് കൊണ്ട് അനുമതി
    ബയോമെട്രിക് സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്.

    യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.

    യാത്രാരേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല.

    ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്.

    ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നു. കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

    വിപുലീകരണം ഉടൻ എല്ലാ ടെർമിനലുകളിലേക്കും
    നിലവിൽ ടെർമിനൽ മൂന്നിലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക പാസഞ്ചർ കോറിഡോറിനെ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിനന്ദിച്ചു.

    ടെർമിനൽ മൂന്നിലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

    ജിഡിആർഎഫ്എയുടെ പ്രോജക്ട് മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറയുന്നതനുസരിച്ച്, യാത്രാനുഭവം ഉയർത്തിക്കൊണ്ടു വരികയും എമിഗ്രേഷൻ സംവിധാനങ്ങൾക്ക് അതുല്യമായ നിലവാരം നൽകുകയുമാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

    ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കാൻ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

    ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർത്ഥ്യമാക്കിയത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

    പ്രവർത്തനം ഇങ്ങനെ: 6 സെക്കൻഡ് കൊണ്ട് അനുമതി
    ബയോമെട്രിക് സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്.

    യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.

    യാത്രാരേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല.

    ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്.

    ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നു. കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

    വിപുലീകരണം ഉടൻ എല്ലാ ടെർമിനലുകളിലേക്കും
    നിലവിൽ ടെർമിനൽ മൂന്നിലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക പാസഞ്ചർ കോറിഡോറിനെ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിനന്ദിച്ചു.

    ടെർമിനൽ മൂന്നിലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

    ജിഡിആർഎഫ്എയുടെ പ്രോജക്ട് മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറയുന്നതനുസരിച്ച്, യാത്രാനുഭവം ഉയർത്തിക്കൊണ്ടു വരികയും എമിഗ്രേഷൻ സംവിധാനങ്ങൾക്ക് അതുല്യമായ നിലവാരം നൽകുകയുമാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

    ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി ചട്ടക്കൂട് അംഗീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നടപടി.

    പുതിയ ചട്ടക്കൂട് ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തനക്ഷമത വിലയിരുത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    പരീക്ഷണ ഓട്ടത്തിനുള്ള 5 റൂട്ടുകൾ

    ദുബായുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈലറ്റ് പദ്ധതിക്കുള്ള റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ റൂട്ടുകളിലെ പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിലും മറ്റു ചില റൂട്ടുകളിൽ പൂർണ്ണമായും ഡ്രൈവറില്ലാ ഓപ്പറേഷനിലുമായിരിക്കും പരീക്ഷണങ്ങൾ നടക്കുക.

    തിരഞ്ഞെടുത്ത റൂട്ടുകൾ ഇവയാണ്:

    ജെബൽ അലി പോർട്ട്

    അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം

    ജെബൽ അലി പോർട്ട് റെയിൽ ചരക്ക് ടെർമിനൽ

    ദുബായ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് പാർക്ക്

    ഇബ്ൻ ബത്തൂത്ത മാൾ

    ദുബായുടെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യം

    ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ചട്ടക്കൂട് സുപ്രധാനമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25% സ്വയംഭരണ യാത്രകളാക്കി മാറ്റുകയാണ് ഈ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ വലിയൊരു നിര ദുബായിലുണ്ട്.

    ഈ നീക്കം ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-യുമായി യോജിക്കുന്നതാണ്. ഈ തന്ത്രം വഴി സാമ്പത്തിക മേഖലയ്ക്ക് ലോജിസ്റ്റിക്സ് മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യൺ ദിർഹമായി ഇരട്ടിയാക്കാനും, സാങ്കേതികവിദ്യയുടെ ഉപയോഗം 75% വർദ്ധിപ്പിക്കാനും, കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനും ലക്ഷ്യമിടുന്നു.

    നേരത്തെ, നഗരപ്രദേശങ്ങളിൽ ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നതിനായി ബൈഡുവിൻ്റെ അപ്പോളോ ഗോ, വെയ്റൈഡ്, പോണി.എഐ തുടങ്ങിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ദുബായ് അനുമതി നൽകിയിരുന്നു.

    ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘Logisty’

    ലോജിസ്റ്റിക്സ് രംഗത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രൂക്കറുമായി സഹകരിച്ച് ‘Logisty’ എന്ന ഡിജിറ്റൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമും ആർടിഎ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുക, വാഹനങ്ങളെ നിയന്ത്രിക്കുക, ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

    അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക വർധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ കെട്ടിട ഉടമകൾ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. നിലവിലെ കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൂടിയ വാടക നൽകി അതേ സ്ഥലത്ത് തുടരാനോ, അല്ലെങ്കിൽ കൂടുതൽ വാടക നൽകി പുതിയ ഫ്ലാറ്റിലേക്ക് മാറാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഗരമധ്യത്തിലും അബുദാബിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വാടക വർധിച്ചിട്ടുണ്ട്.

    വർധനയ്ക്ക് കാരണം പലത്


    ഇത്തിഹാദ് റെയിൽ: അടിസ്ഥാന സൗകര്യ വികസനം നഗരത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷ.

    നിയമ കർശനമാക്കൽ: ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ, ഫ്ലാറ്റുകൾക്കും വില്ലകൾക്കുമുള്ള ആവശ്യം കുതിച്ചുയർന്നു.

    തുടർച്ചയായ വർധന: ഇത് തുടർച്ചയായി നാലാം വർഷമാണ് വാടക ഉയരുന്നത്.

    മുസഫ ഷാബിയയിലും കുതിച്ചുയരുന്നു


    മലയാളി പ്രവാസികൾ ഏറെയുള്ള മുസഫ ഷാബിയ മേഖലയിലെ വാടക വർധനവ് ആശങ്കാജനകമാണ്. ഇവിടെ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ വാടക ഒറ്റയടിക്ക് 60,000 ദിർഹമാക്കി (20% വർധന) ഉയർത്തി. നേരത്തെ 45,000 ദിർഹമിന് ലഭിച്ചിരുന്ന പഴയ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 55,000 ദിർഹം നൽകണം. സ്പ്ലിറ്റ് എസി ഫ്ലാറ്റുകളുടെ വാടക 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

    വർധിക്കാത്തത് ശമ്പളം മാത്രം


    വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ ഉൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങളായി വർധിക്കാത്തത് തങ്ങളുടെ ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പ്രധാന പരിഭവം. വാടകയ്ക്ക് പുറമേ, ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജല, വൈദ്യുതി ബില്ലുകൾക്കും മുനിസിപ്പാലിറ്റി ഭവന ടാക്സിനുമായി മാസത്തിൽ ആയിരത്തിലേറെ ദിർഹം അധികമായി നൽകേണ്ടി വരുന്നു.

    ഇതിനുപുറമെ, വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന രജിസ്‌ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി. മേഖലയിൽ പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ സൗജന്യ പാർക്കിങ് അവസരങ്ങൾ ഇല്ലാതാകുന്നതും ജീവിതച്ചെലവ് വർധിപ്പിക്കും.

    ശരാശരി മാസച്ചെലവ് 12,000 ദിർഹം


    ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്തരം കുടുംബങ്ങൾ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്.


    രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയ വാടക നൽകി തുടരാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറിയാൽ വാഹന സൗകര്യമില്ലാത്തവർക്ക് അത് പ്രയാസമാകും, ഒപ്പം കുട്ടികളുടെ സ്കൂൾ യാത്രച്ചെലവും കൂടും. ഫ്ലാറ്റ് മാറുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, പലരും നിലവിലെ വാടക തന്നെ നൽകി തുടരാൻ നിർബന്ധിതരാവുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

    യുഎഇയിലെ ഉപഭോക്താക്കൾ വലിയ പായ്ക്കറ്റുകൾക്ക് പകരം ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതൽ തവണ വാങ്ങാൻ തുടങ്ങിയതായി മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്. പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലും ഈ രീതി കാണപ്പെടുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾ ഓഫറുകൾക്കും കിഴിവുകൾക്കുമായി കൂടുതൽ ശ്രദ്ധിക്കുന്നു.

    ഉയരുന്ന ജീവിതച്ചെലവ്; ഷോപ്പിംഗ് രീതി മാറുന്നു

    ജീവിതച്ചെലവ് വർദ്ധിക്കുന്നതാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ വേൾഡ്പാനൽ ബൈ ന്യൂമറേറ്ററിൻ്റെ കൺസ്യൂമർ ഇൻസൈറ്റ്സ് ഡയറക്ടറായ ഇംതിയാസ് ഹാഷിം പറഞ്ഞു. “ഉപഭോക്താക്കൾ ഒരു ട്രിപ്പിൽ വാങ്ങുന്ന അളവ് കുറച്ചു, എന്നാൽ 2023 നെ അപേക്ഷിച്ച് ഷോപ്പിംഗിൻ്റെ ഫ്രീക്വൻസി (എണ്ണം) ഗണ്യമായി വർധിച്ചു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതുകൊണ്ട് തന്നെ കമ്പനികൾ ഉൽപ്പന്നങ്ങളുടെ പായ്ക്ക് സൈസുകൾ, ബണ്ടിലിംഗ് തന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ വെക്കേണ്ട സ്ഥലം എന്നിവ ഉപഭോക്താക്കളുടെ ഈ പുതിയ ഇഷ്ടങ്ങൾക്കനുസരിച്ച് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

    Gen Z-യുടെ രീതിയിൽ വന്ന മാറ്റം

    യൂണിയൻ കൂപ്പ് സിഇഒ മുഹമ്മദ് അൽ ഹാഷിമിയും ഈ മാറ്റങ്ങൾ ശരിവെച്ചു. പ്രത്യേകിച്ച് Gen Z വിഭാഗം ഉപഭോക്താക്കൾക്കിടയിൽ ഇത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.”പൊതുവെ, മില്ലേനിയൽ തലമുറയിൽപ്പെട്ടവർ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പലചരക്ക് കടയിൽ പോകാറ്. എന്നാൽ Gen-Z-ക്കാർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷോപ്പിംഗ് നടത്തുന്നത് ഞങ്ങൾ കാണുന്നു. ഇതിൽ ഒരെണ്ണം നേരിട്ടുള്ള ഷോപ്പിംഗും ബാക്കിയുള്ളവ ഓൺലൈനായി സാധനങ്ങൾ വീണ്ടും വാങ്ങുന്നതുമാണ്. അതായത്, അവർ ചെറിയ ബാസ്കറ്റുകളാണ്, എന്നാൽ കൂടുതൽ തവണ വാങ്ങുന്നു,” അദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓഫറുകൾ നൽകാൻ യൂണിയൻ കൂപ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആരോഗ്യകരമായ ബദലുകൾക്ക് പ്രാധാന്യം

    ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് അൽ ഐൻ ഫാംസിലെ മാർക്കറ്റിംഗ് ആൻഡ് ആർ&ഡി ഡയറക്ടർ മിലാന ബോസ്കോവിച്ച് അഭിപ്രായപ്പെട്ടു. “ഓർഗാനിക് ഉൽപ്പന്നങ്ങൾ, പഞ്ചസാരയില്ലാത്ത ഗ്രീക്ക് യോഗർട്ട് പോലുള്ള ആരോഗ്യകരമായ ഉൽപ്പന്നങ്ങളിൽ ഞങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ആരോഗ്യകരമായ ഓപ്ഷനുകൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണം കോവിഡ് കാലത്ത് വർദ്ധിക്കുകയും അതിനുശേഷം അത് തുടരുകയും ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

    Gen Z-യുടെ ആവശ്യങ്ങൾക്കനുസരിച്ച് അൽ ഐൻ ഫാംസ് പാക്കേജിംഗ് സൈസുകൾ കുറയ്ക്കുകയും ഓൺലൈൻ ചാനലുകളിൽ സജീവമാകുകയും ചെയ്യുന്നതായും അവർ വ്യക്തമാക്കി.

    ഓൺലൈൻ ഷോപ്പിംഗിൽ മുൻപന്തിയിൽ യുഎഇ

    എഫ്എംസിജി (FMCG) മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയിൽ യുഎഇ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഓൺലൈൻ ഷോപ്പിംഗിൽ ലോകത്ത് ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്, എന്നാൽ യുഎഇ അഞ്ചാമതോ ആറാമതോ ആയി മുൻപന്തിയിലുണ്ട് എന്ന് ഇംതിയാസ് ഹാഷിം ചൂണ്ടിക്കാട്ടി. യുഎഇയിലെ എഫ്എംസിജി വാങ്ങലുകളിൽ 7 ശതമാനത്തോളം ഓൺലെെനിൽ നിന്നാണ്. യുഎഇയിലെ 43 ശതമാനത്തിലധികം വീടുകൾ ഈ ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. ഓൺലൈൻ വഴി സാധനം വാങ്ങുന്നതിൻ്റെ എണ്ണം ഒരു വർഷം കൊണ്ട് 12 തവണയിൽ നിന്ന് 16.3 തവണയായി വർദ്ധിച്ചു.

    സമയം ലാഭിക്കുന്നതിനും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഓൺലൈനിൽ കൂടുതൽ പണം നൽകാൻ യുഎഇ ഉപഭോക്താക്കൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “സമയക്കുറവുള്ള ഉപഭോക്താക്കൾ സൗകര്യം (convenience) നേടാൻ ശ്രമിക്കുന്നതിനാലാണ് ശരാശരി കൂടുതൽ പണം ഓൺലെെനിൽ നൽകാൻ അവർ മടിക്കാത്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക.

    2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ 30 ആരംഭിക്കുന്നത്.

    വിഐപി പാക്കുകളുടെ വില

    Dh1,800 മുതൽ Dh7,550 വരെയാണ് വിവിധ വിഐപി, മെഗാ പാക്കുകളുടെ വില. ഒരു ഭാഗ്യശാലിക്ക് Dh30,000-ൻ്റെ ചെക്ക് സമ്മാനമായി നേടാൻ അവസരമുണ്ട്.

    പാക്കുകളുടെ വിലനിലവാരം താഴെ നൽകുന്നു:

    ഡയമണ്ട് വിഐപി പാക്ക് (Diamond VIP Pack) Dh7,550
    പ്ലാറ്റിനം വിഐപി പാക്ക് (Platinum VIP Pack) Dh3,400
    ഗോൾഡ് വിഐപി പാക്ക് (Gold VIP Pack) Dh2,450
    സിൽവർ വിഐപി പാക്ക് (Silver VIP Pack) Dh1,800
    മെഗാ ഗോൾഡ് പാക്ക് (Mega Gold Pack) Dh4,900
    മെഗാ സിൽവർ പാക്ക് (Mega Silver Pack) Dh3,350

    പ്രധാന ആനുകൂല്യങ്ങൾ

    എല്ലാ പാക്കുകളിലും വിഐപി പാർക്കിംഗ് (VIP Parking), വിഐപി എൻട്രി (VIP Entry), വണ്ടർ പാസ് കാർഡുകൾ (Wonder Pass cards) എന്നിവ ഉൾപ്പെടുന്നു. ഈ പാസുകൾ സ്തംഭനാവസ്ഥയിലുള്ള സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണിവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളിൽ ഉപയോഗിക്കാം.

    വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

    വ്യാജ വെബ്സൈറ്റുകൾ വഴി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും വിഐപി പാക്കുകളും വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടി ക്ലോൺ ചെയ്ത പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളും ഇത്തരം തട്ടിപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

    അതുകൊണ്ട്, ഔദ്യോഗിക വിഐപി പാക്കുകൾ വാങ്ങുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോം Coca-Cola Arena-യുടെ വെബ്സൈറ്റ് മാത്രമാണെന്നും മറ്റേത് സൈറ്റുകളിൽ നിന്നും വാങ്ങരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

    യുഎഇയിലെ ഉപഭോക്താക്കൾ വലിയ പായ്ക്കറ്റുകൾക്ക് പകരം ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതൽ തവണ വാങ്ങാൻ തുടങ്ങിയതായി മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്. പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലും ഈ രീതി കാണപ്പെടുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾ ഓഫറുകൾക്കും കിഴിവുകൾക്കുമായി കൂടുതൽ ശ്രദ്ധിക്കുന്നു.

    ഉയരുന്ന ജീവിതച്ചെലവ്; ഷോപ്പിംഗ് രീതി മാറുന്നു

    ജീവിതച്ചെലവ് വർദ്ധിക്കുന്നതാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ വേൾഡ്പാനൽ ബൈ ന്യൂമറേറ്ററിൻ്റെ കൺസ്യൂമർ ഇൻസൈറ്റ്സ് ഡയറക്ടറായ ഇംതിയാസ് ഹാഷിം പറഞ്ഞു. “ഉപഭോക്താക്കൾ ഒരു ട്രിപ്പിൽ വാങ്ങുന്ന അളവ് കുറച്ചു, എന്നാൽ 2023 നെ അപേക്ഷിച്ച് ഷോപ്പിംഗിൻ്റെ ഫ്രീക്വൻസി (എണ്ണം) ഗണ്യമായി വർധിച്ചു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതുകൊണ്ട് തന്നെ കമ്പനികൾ ഉൽപ്പന്നങ്ങളുടെ പായ്ക്ക് സൈസുകൾ, ബണ്ടിലിംഗ് തന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ വെക്കേണ്ട സ്ഥലം എന്നിവ ഉപഭോക്താക്കളുടെ ഈ പുതിയ ഇഷ്ടങ്ങൾക്കനുസരിച്ച് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

    Gen Z-യുടെ രീതിയിൽ വന്ന മാറ്റം

    യൂണിയൻ കൂപ്പ് സിഇഒ മുഹമ്മദ് അൽ ഹാഷിമിയും ഈ മാറ്റങ്ങൾ ശരിവെച്ചു. പ്രത്യേകിച്ച് Gen Z വിഭാഗം ഉപഭോക്താക്കൾക്കിടയിൽ ഇത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.”പൊതുവെ, മില്ലേനിയൽ തലമുറയിൽപ്പെട്ടവർ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പലചരക്ക് കടയിൽ പോകാറ്. എന്നാൽ Gen-Z-ക്കാർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷോപ്പിംഗ് നടത്തുന്നത് ഞങ്ങൾ കാണുന്നു. ഇതിൽ ഒരെണ്ണം നേരിട്ടുള്ള ഷോപ്പിംഗും ബാക്കിയുള്ളവ ഓൺലൈനായി സാധനങ്ങൾ വീണ്ടും വാങ്ങുന്നതുമാണ്. അതായത്, അവർ ചെറിയ ബാസ്കറ്റുകളാണ്, എന്നാൽ കൂടുതൽ തവണ വാങ്ങുന്നു,” അദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓഫറുകൾ നൽകാൻ യൂണിയൻ കൂപ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആരോഗ്യകരമായ ബദലുകൾക്ക് പ്രാധാന്യം

    ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് അൽ ഐൻ ഫാംസിലെ മാർക്കറ്റിംഗ് ആൻഡ് ആർ&ഡി ഡയറക്ടർ മിലാന ബോസ്കോവിച്ച് അഭിപ്രായപ്പെട്ടു. “ഓർഗാനിക് ഉൽപ്പന്നങ്ങൾ, പഞ്ചസാരയില്ലാത്ത ഗ്രീക്ക് യോഗർട്ട് പോലുള്ള ആരോഗ്യകരമായ ഉൽപ്പന്നങ്ങളിൽ ഞങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ആരോഗ്യകരമായ ഓപ്ഷനുകൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണം കോവിഡ് കാലത്ത് വർദ്ധിക്കുകയും അതിനുശേഷം അത് തുടരുകയും ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

    Gen Z-യുടെ ആവശ്യങ്ങൾക്കനുസരിച്ച് അൽ ഐൻ ഫാംസ് പാക്കേജിംഗ് സൈസുകൾ കുറയ്ക്കുകയും ഓൺലൈൻ ചാനലുകളിൽ സജീവമാകുകയും ചെയ്യുന്നതായും അവർ വ്യക്തമാക്കി.

    ഓൺലൈൻ ഷോപ്പിംഗിൽ മുൻപന്തിയിൽ യുഎഇ

    എഫ്എംസിജി (FMCG) മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയിൽ യുഎഇ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഓൺലൈൻ ഷോപ്പിംഗിൽ ലോകത്ത് ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്, എന്നാൽ യുഎഇ അഞ്ചാമതോ ആറാമതോ ആയി മുൻപന്തിയിലുണ്ട് എന്ന് ഇംതിയാസ് ഹാഷിം ചൂണ്ടിക്കാട്ടി. യുഎഇയിലെ എഫ്എംസിജി വാങ്ങലുകളിൽ 7 ശതമാനത്തോളം ഓൺലെെനിൽ നിന്നാണ്. യുഎഇയിലെ 43 ശതമാനത്തിലധികം വീടുകൾ ഈ ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. ഓൺലൈൻ വഴി സാധനം വാങ്ങുന്നതിൻ്റെ എണ്ണം ഒരു വർഷം കൊണ്ട് 12 തവണയിൽ നിന്ന് 16.3 തവണയായി വർദ്ധിച്ചു.

    സമയം ലാഭിക്കുന്നതിനും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഓൺലൈനിൽ കൂടുതൽ പണം നൽകാൻ യുഎഇ ഉപഭോക്താക്കൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “സമയക്കുറവുള്ള ഉപഭോക്താക്കൾ സൗകര്യം (convenience) നേടാൻ ശ്രമിക്കുന്നതിനാലാണ് ശരാശരി കൂടുതൽ പണം ഓൺലെെനിൽ നൽകാൻ അവർ മടിക്കാത്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക.

    2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ 30 ആരംഭിക്കുന്നത്.

    വിഐപി പാക്കുകളുടെ വില

    Dh1,800 മുതൽ Dh7,550 വരെയാണ് വിവിധ വിഐപി, മെഗാ പാക്കുകളുടെ വില. ഒരു ഭാഗ്യശാലിക്ക് Dh30,000-ൻ്റെ ചെക്ക് സമ്മാനമായി നേടാൻ അവസരമുണ്ട്.

    പാക്കുകളുടെ വിലനിലവാരം താഴെ നൽകുന്നു:

    ഡയമണ്ട് വിഐപി പാക്ക് (Diamond VIP Pack) Dh7,550
    പ്ലാറ്റിനം വിഐപി പാക്ക് (Platinum VIP Pack) Dh3,400
    ഗോൾഡ് വിഐപി പാക്ക് (Gold VIP Pack) Dh2,450
    സിൽവർ വിഐപി പാക്ക് (Silver VIP Pack) Dh1,800
    മെഗാ ഗോൾഡ് പാക്ക് (Mega Gold Pack) Dh4,900
    മെഗാ സിൽവർ പാക്ക് (Mega Silver Pack) Dh3,350

    പ്രധാന ആനുകൂല്യങ്ങൾ

    എല്ലാ പാക്കുകളിലും വിഐപി പാർക്കിംഗ് (VIP Parking), വിഐപി എൻട്രി (VIP Entry), വണ്ടർ പാസ് കാർഡുകൾ (Wonder Pass cards) എന്നിവ ഉൾപ്പെടുന്നു. ഈ പാസുകൾ സ്തംഭനാവസ്ഥയിലുള്ള സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണിവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളിൽ ഉപയോഗിക്കാം.

    വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

    വ്യാജ വെബ്സൈറ്റുകൾ വഴി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും വിഐപി പാക്കുകളും വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടി ക്ലോൺ ചെയ്ത പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളും ഇത്തരം തട്ടിപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

    അതുകൊണ്ട്, ഔദ്യോഗിക വിഐപി പാക്കുകൾ വാങ്ങുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോം Coca-Cola Arena-യുടെ വെബ്സൈറ്റ് മാത്രമാണെന്നും മറ്റേത് സൈറ്റുകളിൽ നിന്നും വാങ്ങരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

    യുഎഇയിലെ ഉപഭോക്താക്കൾ വലിയ പായ്ക്കറ്റുകൾക്ക് പകരം ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതൽ തവണ വാങ്ങാൻ തുടങ്ങിയതായി മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്. പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലും ഈ രീതി കാണപ്പെടുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾ ഓഫറുകൾക്കും കിഴിവുകൾക്കുമായി കൂടുതൽ ശ്രദ്ധിക്കുന്നു.

    ഉയരുന്ന ജീവിതച്ചെലവ്; ഷോപ്പിംഗ് രീതി മാറുന്നു

    ജീവിതച്ചെലവ് വർദ്ധിക്കുന്നതാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ വേൾഡ്പാനൽ ബൈ ന്യൂമറേറ്ററിൻ്റെ കൺസ്യൂമർ ഇൻസൈറ്റ്സ് ഡയറക്ടറായ ഇംതിയാസ് ഹാഷിം പറഞ്ഞു. “ഉപഭോക്താക്കൾ ഒരു ട്രിപ്പിൽ വാങ്ങുന്ന അളവ് കുറച്ചു, എന്നാൽ 2023 നെ അപേക്ഷിച്ച് ഷോപ്പിംഗിൻ്റെ ഫ്രീക്വൻസി (എണ്ണം) ഗണ്യമായി വർധിച്ചു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതുകൊണ്ട് തന്നെ കമ്പനികൾ ഉൽപ്പന്നങ്ങളുടെ പായ്ക്ക് സൈസുകൾ, ബണ്ടിലിംഗ് തന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ വെക്കേണ്ട സ്ഥലം എന്നിവ ഉപഭോക്താക്കളുടെ ഈ പുതിയ ഇഷ്ടങ്ങൾക്കനുസരിച്ച് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

    Gen Z-യുടെ രീതിയിൽ വന്ന മാറ്റം

    യൂണിയൻ കൂപ്പ് സിഇഒ മുഹമ്മദ് അൽ ഹാഷിമിയും ഈ മാറ്റങ്ങൾ ശരിവെച്ചു. പ്രത്യേകിച്ച് Gen Z വിഭാഗം ഉപഭോക്താക്കൾക്കിടയിൽ ഇത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.”പൊതുവെ, മില്ലേനിയൽ തലമുറയിൽപ്പെട്ടവർ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പലചരക്ക് കടയിൽ പോകാറ്. എന്നാൽ Gen-Z-ക്കാർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷോപ്പിംഗ് നടത്തുന്നത് ഞങ്ങൾ കാണുന്നു. ഇതിൽ ഒരെണ്ണം നേരിട്ടുള്ള ഷോപ്പിംഗും ബാക്കിയുള്ളവ ഓൺലൈനായി സാധനങ്ങൾ വീണ്ടും വാങ്ങുന്നതുമാണ്. അതായത്, അവർ ചെറിയ ബാസ്കറ്റുകളാണ്, എന്നാൽ കൂടുതൽ തവണ വാങ്ങുന്നു,” അദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓഫറുകൾ നൽകാൻ യൂണിയൻ കൂപ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആരോഗ്യകരമായ ബദലുകൾക്ക് പ്രാധാന്യം

    ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് അൽ ഐൻ ഫാംസിലെ മാർക്കറ്റിംഗ് ആൻഡ് ആർ&ഡി ഡയറക്ടർ മിലാന ബോസ്കോവിച്ച് അഭിപ്രായപ്പെട്ടു. “ഓർഗാനിക് ഉൽപ്പന്നങ്ങൾ, പഞ്ചസാരയില്ലാത്ത ഗ്രീക്ക് യോഗർട്ട് പോലുള്ള ആരോഗ്യകരമായ ഉൽപ്പന്നങ്ങളിൽ ഞങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ആരോഗ്യകരമായ ഓപ്ഷനുകൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണം കോവിഡ് കാലത്ത് വർദ്ധിക്കുകയും അതിനുശേഷം അത് തുടരുകയും ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

    Gen Z-യുടെ ആവശ്യങ്ങൾക്കനുസരിച്ച് അൽ ഐൻ ഫാംസ് പാക്കേജിംഗ് സൈസുകൾ കുറയ്ക്കുകയും ഓൺലൈൻ ചാനലുകളിൽ സജീവമാകുകയും ചെയ്യുന്നതായും അവർ വ്യക്തമാക്കി.

    ഓൺലൈൻ ഷോപ്പിംഗിൽ മുൻപന്തിയിൽ യുഎഇ

    എഫ്എംസിജി (FMCG) മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയിൽ യുഎഇ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഓൺലൈൻ ഷോപ്പിംഗിൽ ലോകത്ത് ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്, എന്നാൽ യുഎഇ അഞ്ചാമതോ ആറാമതോ ആയി മുൻപന്തിയിലുണ്ട് എന്ന് ഇംതിയാസ് ഹാഷിം ചൂണ്ടിക്കാട്ടി. യുഎഇയിലെ എഫ്എംസിജി വാങ്ങലുകളിൽ 7 ശതമാനത്തോളം ഓൺലെെനിൽ നിന്നാണ്. യുഎഇയിലെ 43 ശതമാനത്തിലധികം വീടുകൾ ഈ ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. ഓൺലൈൻ വഴി സാധനം വാങ്ങുന്നതിൻ്റെ എണ്ണം ഒരു വർഷം കൊണ്ട് 12 തവണയിൽ നിന്ന് 16.3 തവണയായി വർദ്ധിച്ചു.

    സമയം ലാഭിക്കുന്നതിനും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഓൺലൈനിൽ കൂടുതൽ പണം നൽകാൻ യുഎഇ ഉപഭോക്താക്കൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “സമയക്കുറവുള്ള ഉപഭോക്താക്കൾ സൗകര്യം (convenience) നേടാൻ ശ്രമിക്കുന്നതിനാലാണ് ശരാശരി കൂടുതൽ പണം ഓൺലെെനിൽ നൽകാൻ അവർ മടിക്കാത്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക.

    2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ 30 ആരംഭിക്കുന്നത്.

    വിഐപി പാക്കുകളുടെ വില

    Dh1,800 മുതൽ Dh7,550 വരെയാണ് വിവിധ വിഐപി, മെഗാ പാക്കുകളുടെ വില. ഒരു ഭാഗ്യശാലിക്ക് Dh30,000-ൻ്റെ ചെക്ക് സമ്മാനമായി നേടാൻ അവസരമുണ്ട്.

    പാക്കുകളുടെ വിലനിലവാരം താഴെ നൽകുന്നു:

    ഡയമണ്ട് വിഐപി പാക്ക് (Diamond VIP Pack) Dh7,550
    പ്ലാറ്റിനം വിഐപി പാക്ക് (Platinum VIP Pack) Dh3,400
    ഗോൾഡ് വിഐപി പാക്ക് (Gold VIP Pack) Dh2,450
    സിൽവർ വിഐപി പാക്ക് (Silver VIP Pack) Dh1,800
    മെഗാ ഗോൾഡ് പാക്ക് (Mega Gold Pack) Dh4,900
    മെഗാ സിൽവർ പാക്ക് (Mega Silver Pack) Dh3,350

    പ്രധാന ആനുകൂല്യങ്ങൾ

    എല്ലാ പാക്കുകളിലും വിഐപി പാർക്കിംഗ് (VIP Parking), വിഐപി എൻട്രി (VIP Entry), വണ്ടർ പാസ് കാർഡുകൾ (Wonder Pass cards) എന്നിവ ഉൾപ്പെടുന്നു. ഈ പാസുകൾ സ്തംഭനാവസ്ഥയിലുള്ള സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണിവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളിൽ ഉപയോഗിക്കാം.

    വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

    വ്യാജ വെബ്സൈറ്റുകൾ വഴി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും വിഐപി പാക്കുകളും വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടി ക്ലോൺ ചെയ്ത പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളും ഇത്തരം തട്ടിപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

    അതുകൊണ്ട്, ഔദ്യോഗിക വിഐപി പാക്കുകൾ വാങ്ങുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോം Coca-Cola Arena-യുടെ വെബ്സൈറ്റ് മാത്രമാണെന്നും മറ്റേത് സൈറ്റുകളിൽ നിന്നും വാങ്ങരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

    ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

    യുഎഇയിലെ ഉപഭോക്താക്കൾ വലിയ പായ്ക്കറ്റുകൾക്ക് പകരം ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതൽ തവണ വാങ്ങാൻ തുടങ്ങിയതായി മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്. പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലും ഈ രീതി കാണപ്പെടുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾ ഓഫറുകൾക്കും കിഴിവുകൾക്കുമായി കൂടുതൽ ശ്രദ്ധിക്കുന്നു.

    ഉയരുന്ന ജീവിതച്ചെലവ്; ഷോപ്പിംഗ് രീതി മാറുന്നു

    ജീവിതച്ചെലവ് വർദ്ധിക്കുന്നതാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ വേൾഡ്പാനൽ ബൈ ന്യൂമറേറ്ററിൻ്റെ കൺസ്യൂമർ ഇൻസൈറ്റ്സ് ഡയറക്ടറായ ഇംതിയാസ് ഹാഷിം പറഞ്ഞു. “ഉപഭോക്താക്കൾ ഒരു ട്രിപ്പിൽ വാങ്ങുന്ന അളവ് കുറച്ചു, എന്നാൽ 2023 നെ അപേക്ഷിച്ച് ഷോപ്പിംഗിൻ്റെ ഫ്രീക്വൻസി (എണ്ണം) ഗണ്യമായി വർധിച്ചു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതുകൊണ്ട് തന്നെ കമ്പനികൾ ഉൽപ്പന്നങ്ങളുടെ പായ്ക്ക് സൈസുകൾ, ബണ്ടിലിംഗ് തന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ വെക്കേണ്ട സ്ഥലം എന്നിവ ഉപഭോക്താക്കളുടെ ഈ പുതിയ ഇഷ്ടങ്ങൾക്കനുസരിച്ച് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

    Gen Z-യുടെ രീതിയിൽ വന്ന മാറ്റം

    യൂണിയൻ കൂപ്പ് സിഇഒ മുഹമ്മദ് അൽ ഹാഷിമിയും ഈ മാറ്റങ്ങൾ ശരിവെച്ചു. പ്രത്യേകിച്ച് Gen Z വിഭാഗം ഉപഭോക്താക്കൾക്കിടയിൽ ഇത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.”പൊതുവെ, മില്ലേനിയൽ തലമുറയിൽപ്പെട്ടവർ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പലചരക്ക് കടയിൽ പോകാറ്. എന്നാൽ Gen-Z-ക്കാർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷോപ്പിംഗ് നടത്തുന്നത് ഞങ്ങൾ കാണുന്നു. ഇതിൽ ഒരെണ്ണം നേരിട്ടുള്ള ഷോപ്പിംഗും ബാക്കിയുള്ളവ ഓൺലൈനായി സാധനങ്ങൾ വീണ്ടും വാങ്ങുന്നതുമാണ്. അതായത്, അവർ ചെറിയ ബാസ്കറ്റുകളാണ്, എന്നാൽ കൂടുതൽ തവണ വാങ്ങുന്നു,” അദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓഫറുകൾ നൽകാൻ യൂണിയൻ കൂപ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആരോഗ്യകരമായ ബദലുകൾക്ക് പ്രാധാന്യം

    ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് അൽ ഐൻ ഫാംസിലെ മാർക്കറ്റിംഗ് ആൻഡ് ആർ&ഡി ഡയറക്ടർ മിലാന ബോസ്കോവിച്ച് അഭിപ്രായപ്പെട്ടു. “ഓർഗാനിക് ഉൽപ്പന്നങ്ങൾ, പഞ്ചസാരയില്ലാത്ത ഗ്രീക്ക് യോഗർട്ട് പോലുള്ള ആരോഗ്യകരമായ ഉൽപ്പന്നങ്ങളിൽ ഞങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ആരോഗ്യകരമായ ഓപ്ഷനുകൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണം കോവിഡ് കാലത്ത് വർദ്ധിക്കുകയും അതിനുശേഷം അത് തുടരുകയും ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

    Gen Z-യുടെ ആവശ്യങ്ങൾക്കനുസരിച്ച് അൽ ഐൻ ഫാംസ് പാക്കേജിംഗ് സൈസുകൾ കുറയ്ക്കുകയും ഓൺലൈൻ ചാനലുകളിൽ സജീവമാകുകയും ചെയ്യുന്നതായും അവർ വ്യക്തമാക്കി.

    ഓൺലൈൻ ഷോപ്പിംഗിൽ മുൻപന്തിയിൽ യുഎഇ

    എഫ്എംസിജി (FMCG) മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയിൽ യുഎഇ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഓൺലൈൻ ഷോപ്പിംഗിൽ ലോകത്ത് ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്, എന്നാൽ യുഎഇ അഞ്ചാമതോ ആറാമതോ ആയി മുൻപന്തിയിലുണ്ട് എന്ന് ഇംതിയാസ് ഹാഷിം ചൂണ്ടിക്കാട്ടി. യുഎഇയിലെ എഫ്എംസിജി വാങ്ങലുകളിൽ 7 ശതമാനത്തോളം ഓൺലെെനിൽ നിന്നാണ്. യുഎഇയിലെ 43 ശതമാനത്തിലധികം വീടുകൾ ഈ ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. ഓൺലൈൻ വഴി സാധനം വാങ്ങുന്നതിൻ്റെ എണ്ണം ഒരു വർഷം കൊണ്ട് 12 തവണയിൽ നിന്ന് 16.3 തവണയായി വർദ്ധിച്ചു.

    സമയം ലാഭിക്കുന്നതിനും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഓൺലൈനിൽ കൂടുതൽ പണം നൽകാൻ യുഎഇ ഉപഭോക്താക്കൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “സമയക്കുറവുള്ള ഉപഭോക്താക്കൾ സൗകര്യം (convenience) നേടാൻ ശ്രമിക്കുന്നതിനാലാണ് ശരാശരി കൂടുതൽ പണം ഓൺലെെനിൽ നൽകാൻ അവർ മടിക്കാത്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക.

    2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ 30 ആരംഭിക്കുന്നത്.

    വിഐപി പാക്കുകളുടെ വില

    Dh1,800 മുതൽ Dh7,550 വരെയാണ് വിവിധ വിഐപി, മെഗാ പാക്കുകളുടെ വില. ഒരു ഭാഗ്യശാലിക്ക് Dh30,000-ൻ്റെ ചെക്ക് സമ്മാനമായി നേടാൻ അവസരമുണ്ട്.

    പാക്കുകളുടെ വിലനിലവാരം താഴെ നൽകുന്നു:

    ഡയമണ്ട് വിഐപി പാക്ക് (Diamond VIP Pack) Dh7,550
    പ്ലാറ്റിനം വിഐപി പാക്ക് (Platinum VIP Pack) Dh3,400
    ഗോൾഡ് വിഐപി പാക്ക് (Gold VIP Pack) Dh2,450
    സിൽവർ വിഐപി പാക്ക് (Silver VIP Pack) Dh1,800
    മെഗാ ഗോൾഡ് പാക്ക് (Mega Gold Pack) Dh4,900
    മെഗാ സിൽവർ പാക്ക് (Mega Silver Pack) Dh3,350

    പ്രധാന ആനുകൂല്യങ്ങൾ

    എല്ലാ പാക്കുകളിലും വിഐപി പാർക്കിംഗ് (VIP Parking), വിഐപി എൻട്രി (VIP Entry), വണ്ടർ പാസ് കാർഡുകൾ (Wonder Pass cards) എന്നിവ ഉൾപ്പെടുന്നു. ഈ പാസുകൾ സ്തംഭനാവസ്ഥയിലുള്ള സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണിവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളിൽ ഉപയോഗിക്കാം.

    വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

    വ്യാജ വെബ്സൈറ്റുകൾ വഴി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും വിഐപി പാക്കുകളും വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടി ക്ലോൺ ചെയ്ത പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളും ഇത്തരം തട്ടിപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

    അതുകൊണ്ട്, ഔദ്യോഗിക വിഐപി പാക്കുകൾ വാങ്ങുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോം Coca-Cola Arena-യുടെ വെബ്സൈറ്റ് മാത്രമാണെന്നും മറ്റേത് സൈറ്റുകളിൽ നിന്നും വാങ്ങരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

    ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക.

    2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ 30 ആരംഭിക്കുന്നത്.

    വിഐപി പാക്കുകളുടെ വില

    Dh1,800 മുതൽ Dh7,550 വരെയാണ് വിവിധ വിഐപി, മെഗാ പാക്കുകളുടെ വില. ഒരു ഭാഗ്യശാലിക്ക് Dh30,000-ൻ്റെ ചെക്ക് സമ്മാനമായി നേടാൻ അവസരമുണ്ട്.

    പാക്കുകളുടെ വിലനിലവാരം താഴെ നൽകുന്നു:

    ഡയമണ്ട് വിഐപി പാക്ക് (Diamond VIP Pack) Dh7,550
    പ്ലാറ്റിനം വിഐപി പാക്ക് (Platinum VIP Pack) Dh3,400
    ഗോൾഡ് വിഐപി പാക്ക് (Gold VIP Pack) Dh2,450
    സിൽവർ വിഐപി പാക്ക് (Silver VIP Pack) Dh1,800
    മെഗാ ഗോൾഡ് പാക്ക് (Mega Gold Pack) Dh4,900
    മെഗാ സിൽവർ പാക്ക് (Mega Silver Pack) Dh3,350

    പ്രധാന ആനുകൂല്യങ്ങൾ

    എല്ലാ പാക്കുകളിലും വിഐപി പാർക്കിംഗ് (VIP Parking), വിഐപി എൻട്രി (VIP Entry), വണ്ടർ പാസ് കാർഡുകൾ (Wonder Pass cards) എന്നിവ ഉൾപ്പെടുന്നു. ഈ പാസുകൾ സ്തംഭനാവസ്ഥയിലുള്ള സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണിവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളിൽ ഉപയോഗിക്കാം.

    വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

    വ്യാജ വെബ്സൈറ്റുകൾ വഴി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും വിഐപി പാക്കുകളും വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടി ക്ലോൺ ചെയ്ത പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളും ഇത്തരം തട്ടിപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

    അതുകൊണ്ട്, ഔദ്യോഗിക വിഐപി പാക്കുകൾ വാങ്ങുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോം Coca-Cola Arena-യുടെ വെബ്സൈറ്റ് മാത്രമാണെന്നും മറ്റേത് സൈറ്റുകളിൽ നിന്നും വാങ്ങരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ദുബായ് ഫൗണ്ടൻ അടുത്തയാഴ്ച മുതൽ വീണ്ടും; പുതിയ സമയക്രമവും സവിശേഷതകളും അറിയാം

    ദുബായ് ഫൗണ്ടൻ അടുത്തയാഴ്ച മുതൽ വീണ്ടും; പുതിയ സമയക്രമവും സവിശേഷതകളും അറിയാം

    അഞ്ച് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കൊറിയോഗ്രാഫ് ചെയ്ത ഫൗണ്ടൻ സിസ്റ്റമായ ദുബായ് ഫൗണ്ടൻ ഒക്ടോബർ 1 മുതൽ ഡൗൺടൗൺ ദുബായിൽ വീണ്ടും പ്രകാശിക്കും. ദിവസേനയുള്ള പ്രദർശനങ്ങൾ അന്നുമുതൽ പുനരാരംഭിക്കും. വെള്ളം, വെളിച്ചം, സംഗീതം എന്നിവയുടെ ഈ സവിശേഷമായ സംയോജനം ദുബായിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതിനാൽ പ്രാദേശിക താമസക്കാരും അന്താരാഷ്ട്ര സന്ദർശകരും ഒരുപോലെ ആകാംഷയോടെയാണ് ഈ തിരിച്ചുവരവിനെ കാത്തിരിക്കുന്നത്.

    പുതിയ പ്രദർശന സമയക്രമം

    പുതിയ സമയക്രമം അനുസരിച്ച് ദിവസവും ബാക്ക്-ടു-ബാക്ക് രണ്ട് ഉച്ചഭക്ഷണ സമയ ഷോകൾ ഉണ്ടാകും:

    പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ): ഉച്ചയ്ക്ക് 1 മണിക്കും 1.30 നും.

    വെള്ളിയാഴ്ചകളിൽ: ഉച്ചയ്ക്ക് 2 മണിക്കും 2.30 നും.

    വൈകുന്നേരത്തെ ഷോകൾ: എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ 30 മിനിറ്റ് ഇടവേളകളിൽ നടക്കും.

    നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി

    ഈ വർഷം അഞ്ച് മാസത്തേക്ക് ഫൗണ്ടൻ അടച്ചിട്ടത് അവശ്യ നവീകരണ പ്രവർത്തനങ്ങൾക്കായാണ്. നിലവിൽ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫൗണ്ടൻ്റെ പഴയ ഭംഗി നിലനിർത്തുന്നതിനും പ്രകടനം സുരക്ഷിതവും മികച്ചതുമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായി പുതിയ ടൈലിംഗ്, മെച്ചപ്പെടുത്തിയ വാട്ടർ ഇൻസുലേഷൻ, പുതിയ പെയിന്റ് വർക്ക് തുടങ്ങിയ പ്രധാന നവീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

    ഈ ആകർഷണത്തിന്റെ തിരിച്ചുവരവ് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര സന്ദർശകർ തങ്ങളുടെ ദുബായ് യാത്രകൾ പോലും ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഷോ കാണാൻ വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ.

    പുതിയ സവിശേഷതകൾ 2026-ൽ

    ദുബായ് ഫൗണ്ടൻ്റെ ഉടമകളായ Emaar, നവീകരണത്തിൻ്റെ രണ്ടാം ഘട്ടം 2026-ൻ്റെ രണ്ടാം പാദത്തിൽ (Q2 2026) പൂർത്തിയാക്കുമെന്ന് സ്ഥിരീകരിച്ചു. ഈ അടുത്ത ഘട്ടത്തിൽ, ദുബായ് ഫൗണ്ടൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നൂതനമായ പുതിയ സവിശേഷതകൾ സ്ഥാപിക്കും. ഇത് പൂർത്തിയാകുന്നതോടെ കാണികൾക്ക് പുത്തൻ വിസ്മയങ്ങൾ പ്രതീക്ഷിക്കാം എന്നും Emaar അറിയിച്ചു.

    “ദുബായ് ഫൗണ്ടന്റെ തിരിച്ചുവരവ് ദുബായുടെ ആത്മാവിൻ്റെയും ഊർജ്ജത്തിൻ്റെയും ലോകത്തെ പ്രചോദിപ്പിക്കാനുള്ള അതിൻ്റെ കഴിവിൻ്റെയും ആഘോഷമാണ്,” Emaar-ൻ്റെ സ്ഥാപകനായ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. “നവീകരണം, അഭിലാഷം, സന്ദർശിക്കുന്ന എല്ലാവരിലും മായാത്ത ഒരു അനുഭവം സൃഷ്ടിക്കൽ എന്നിവയെല്ലാം ദുബായ് പ്രതിനിധീകരിക്കുന്നത് എന്താണെന്ന് ഫൗണ്ടൻ വീണ്ടും തുറക്കുമ്പോൾ അത് നമ്മെ വീണ്ടും ഓർമ്മിപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

    യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

    യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ദുബായ് മറീനയിലെ റെസ്റ്റോറന്റിൽ വെച്ച് താനും സഹോദരിയും ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മോഷണം പോയെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം, ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന പ്രതിയാണ് ഇവരെ അത്താഴത്തിന് ക്ഷണിച്ചത്. അന്ന് വൈകുന്നേരം, യുവതിയും സഹോദരിയും റെസ്റ്റ് റൂമിലേക്ക് പോയപ്പോൾ ഫോണുകൾ മേശപ്പുറത്ത് വെച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ ഫോൺ കാണാതായതായും പ്രതി അവിടെനിന്ന് പോയതായും മനസിലാക്കി. ഉടൻതന്നെ പ്രതിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായതായി യുവതിയുടെ സഹോദരി മൊഴി നൽകി. ഇതേത്തുടർന്ന്, പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെസ്റ്റോറന്റിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ മോഷണം വ്യക്തമായി പതിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. യുവതിയും സഹോദരിയും പോയ ഉടൻ പ്രതി ഫോൺ എടുത്ത് വേഗത്തിൽ സ്ഥലം വിടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ ഉണ്ടായിരുന്നു. തുടർന്ന്, ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫോൺ എടുത്തതായി ഇയാൾ സമ്മതിച്ചു. എന്നാൽ, താൻ മദ്യലഹരിയിലായിരുന്നെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ അവകാശപ്പെട്ടു. വീട്ടിലേക്ക് പോകുന്ന വഴി ഫോൺ വലിച്ചെറിഞ്ഞതായും ഇയാൾ കൂട്ടിച്ചേർത്തു. പ്രതി യുവതിയുടെ അനുവാദമില്ലാതെ, കൈവശം വെക്കുക എന്ന ഉദേശത്തോടെ മനഃപൂർവ്വം ഫോൺ മോഷ്ടിച്ചതായി കോടതിക്ക് ബോധ്യമായി. തന്റെ പ്രവൃത്തികളെക്കുറിച്ച് ഇയാൾക്ക് പൂർണമായ അറിവുണ്ടായിരുന്നെന്ന് കോടതി ഊന്നിപ്പറയുകയും അതനുസരിച്ച് ശിക്ഷ വിധിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

    കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

    കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത മഴ മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ, എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശമനുസരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

    ഷാർജ: ഷാർജയിൽ റസ്റ്റോറന്റിന് മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    ക്രൂരതയുടെ ദൃശ്യങ്ങൾ

    സെപ്റ്റംബർ 22-ന് ജോലിക്ക് എത്തിയപ്പോഴാണ് അബു ഷാഗറയിലെ ‘ഹൗസ് ഓഫ് ഗ്രിൽ’ റസ്റ്റോറന്റിലെ ജീവനക്കാർ ആദ്യത്തെ പൂച്ചക്കുഞ്ഞിനെ ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞിനെയും റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം കണ്ടതോടെ സംശയം തോന്നിയ മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

    രാവിലെ 6 മണിക്ക് പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഞെട്ടി. ഇതേ വേഷം ധരിച്ചെത്തിയ ഒരാൾ, ചുറ്റും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം, പൂച്ചക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും, ചവിട്ടുകയും, അടുത്തുള്ള പ്രതലങ്ങളിൽ ആഞ്ഞടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്. ആക്രമണത്തിന് ശേഷം അവശനായി നിലത്ത് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ നോക്കി അയാൾ സ്ഥലം വിടുകയായിരുന്നു.

    ഹൗസ് ഓഫ് ഗ്രിൽ മാനേജർ റഷീദ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. “ശരീരത്തിൽ രക്തം കാണാത്തതുകൊണ്ടാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചുവെന്ന് സംശയം തോന്നിയത്. സംഭവം നടന്നത് കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന അതിരാവിലെയാണ്. ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തയാളെ ഉടൻ പിടികൂടണം,” റഷീദ് പറഞ്ഞു.

    പോലീസിൽ പരാതി നൽകി
    അബു ഷാഗറയിൽ 37 വർഷമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ജോസഫ് ലോബോ ആണ് പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മപ്പൂച്ചയെയും പ്രായമുള്ള പൂച്ചക്കുഞ്ഞിനെയും പരിപാലിക്കുന്നത്. ഒരു വർഷം മുൻപ് കടയിലെത്തിയ പൂച്ച പിന്നീട് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. “കണ്ണു തുറന്നതിന് ശേഷം ആദ്യമായാണ് അവരെ പുറത്തേക്ക് ഇറക്കുന്നത്. പക്ഷേ അവർ തിരിച്ചുവന്നില്ല,” ലോബോ പറഞ്ഞു.

    ലോബോ സിസിടിവി ദൃശ്യങ്ങളുമായി ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി ഇദ്ദേഹം സമീപത്തെ കടകളിലെല്ലാം ചിത്രം കാണിച്ചു. ഇയാൾ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ഇതിനു മുൻപും നിരവധി പൂച്ചകളെ പരിക്കേറ്റ നിലയിലോ ചത്ത നിലയിലോ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

    ഷാർജ: ഷാർജയിൽ റസ്റ്റോറന്റിന് മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    ക്രൂരതയുടെ ദൃശ്യങ്ങൾ

    സെപ്റ്റംബർ 22-ന് ജോലിക്ക് എത്തിയപ്പോഴാണ് അബു ഷാഗറയിലെ ‘ഹൗസ് ഓഫ് ഗ്രിൽ’ റസ്റ്റോറന്റിലെ ജീവനക്കാർ ആദ്യത്തെ പൂച്ചക്കുഞ്ഞിനെ ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞിനെയും റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം കണ്ടതോടെ സംശയം തോന്നിയ മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

    രാവിലെ 6 മണിക്ക് പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഞെട്ടി. ഇതേ വേഷം ധരിച്ചെത്തിയ ഒരാൾ, ചുറ്റും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം, പൂച്ചക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും, ചവിട്ടുകയും, അടുത്തുള്ള പ്രതലങ്ങളിൽ ആഞ്ഞടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്. ആക്രമണത്തിന് ശേഷം അവശനായി നിലത്ത് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ നോക്കി അയാൾ സ്ഥലം വിടുകയായിരുന്നു.

    ഹൗസ് ഓഫ് ഗ്രിൽ മാനേജർ റഷീദ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. “ശരീരത്തിൽ രക്തം കാണാത്തതുകൊണ്ടാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചുവെന്ന് സംശയം തോന്നിയത്. സംഭവം നടന്നത് കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന അതിരാവിലെയാണ്. ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തയാളെ ഉടൻ പിടികൂടണം,” റഷീദ് പറഞ്ഞു.

    പോലീസിൽ പരാതി നൽകി
    അബു ഷാഗറയിൽ 37 വർഷമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ജോസഫ് ലോബോ ആണ് പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മപ്പൂച്ചയെയും പ്രായമുള്ള പൂച്ചക്കുഞ്ഞിനെയും പരിപാലിക്കുന്നത്. ഒരു വർഷം മുൻപ് കടയിലെത്തിയ പൂച്ച പിന്നീട് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. “കണ്ണു തുറന്നതിന് ശേഷം ആദ്യമായാണ് അവരെ പുറത്തേക്ക് ഇറക്കുന്നത്. പക്ഷേ അവർ തിരിച്ചുവന്നില്ല,” ലോബോ പറഞ്ഞു.

    ലോബോ സിസിടിവി ദൃശ്യങ്ങളുമായി ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി ഇദ്ദേഹം സമീപത്തെ കടകളിലെല്ലാം ചിത്രം കാണിച്ചു. ഇയാൾ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ഇതിനു മുൻപും നിരവധി പൂച്ചകളെ പരിക്കേറ്റ നിലയിലോ ചത്ത നിലയിലോ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    രണ്ട് വർഷമായി മകളെ കണ്ടിട്ടില്ല, ഒടുവിൽ ബി​ഗ് ടിക്കറ്റ് തുണച്ചു; മലയാളികളടക്കം ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനങ്ങളുമായി ഡിയർ ബിഗ് ടിക്കറ്റ്

    അബുദാബി ∙ പ്രവാസലോകത്തെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് അബുദാബി ബിഗ് ടിക്കറ്റിന്റെ ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 3-ൽ വൻ വിജയം. രണ്ട് ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 12 പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രതീക്ഷ കൈവിടാതെ ഭാഗ്യം പരീക്ഷിച്ച നിരവധി പേരാണ് ഈ വിജയത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നത്.

    ആറ് പേർക്ക് 24 ലക്ഷം വീതം; ഇന്ത്യക്കാർക്ക് തിളക്കം

    ഈയാഴ്ച നടന്ന നറുക്കെടുപ്പിൽ യുഎഇ, ഈജിപ്ത്, ഫിലിപ്പീൻസ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർക്കാണ് സമ്മാനം ലഭിച്ചത്. മലയാളി വീട്ടമ്മമാരായ മഞ്ജു ജോസ്, വിനീത ഷിബു കുമാർ, തമിഴ്‌നാട് സ്വദേശിനി കാജോൾ ശ്രീ എന്നിവരാണ് വിജയിച്ച ഇന്ത്യക്കാർ.

    മഞ്ജു ജോസ്: രണ്ടു വർഷത്തെ കണ്ണീരിന് വിരാമം

    ഷാർജയിൽ താമസിക്കുന്ന 35-കാരിയായ വീട്ടമ്മയായ മഞ്ജുവിനും ഭർത്താവിനും കഴിഞ്ഞ രണ്ട് വർഷമായി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ മകളെ നാട്ടിലേക്ക് അയക്കേണ്ടിവന്നു. ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് മഞ്ജു ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. “കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭർത്താവും ഉറങ്ങിയിട്ടില്ല, ഞങ്ങളുടെ ജീവിതം അത്രയധികം ദുരിതത്തിലായിരുന്നു. ഈ വാർത്ത വന്നതോടെ ഞങ്ങളുടെ ജീവിതം പ്രകാശമുള്ളതായി മാറി,” മഞ്ജു പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മകളെ കാണാൻ നാട്ടിലേക്ക് പോകാനും ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാനുമാണ് മഞ്ജുവിന്റെ പദ്ധതി.

    മകന്റെ ഭാവിക്കായി വിനീത; പഠനത്തിനായി കാജോൾ

    സമ്മാനത്തുക മകന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും, നാട്ടിൽത്തന്നെ പഠനം തുടരാൻ സഹായിക്കുന്നതിനും ഉപയോഗിക്കാനാണ് വിനീത ഷിബു കുമാറിന്റെ തീരുമാനം. ഷാർജയിൽ താമസിക്കുന്ന 25-കാരിയായ വിദ്യാർത്ഥിനിയാണ് കാജോൾ ശ്രീ. “എഐയിലും സൈബർ സുരക്ഷയിലും ഉപരിപഠനം നടത്താനും പ്രായമായ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനുമാണ്” കാജോലിന്റെ ലക്ഷ്യം. സമ്മാനം ലഭിച്ചതിൽ അവിശ്വസനീയമായ സന്തോഷമുണ്ടെന്നും പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന അച്ഛനാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.

    മറ്റു വിജയികളായ വെറോണിക്ക ഇമ്മാക്കുലേറ്റ് അംഗ്വെൻ (യുഎഇയിലെ സെക്രട്ടറി) മകനെ യുഎഇയിലേക്ക് കൊണ്ടുവരാനും, സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഡോക്ടറായ ഇസ്‌ലാം ഷാഫ്ഷാക് ഉപരിപഠനം തുടരാനും, ഭർത്താവിന് ജോലി നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന വീട്ടമ്മയായ അലെജാന്ദ്ര പുര ഫോദ്ര കുടുംബത്തെ ഒന്നിപ്പിക്കാനും ഈ സമ്മാനത്തുക ഉപയോഗിക്കും.

    കഴിഞ്ഞയാഴ്ചയും ഭാഗ്യം; 3 ഇന്ത്യക്കാർക്ക് 24 ലക്ഷം വീതം

    ഈ മാസം 12-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 278 നറുക്കെടുപ്പിലും 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് ഓരോ ലക്ഷം ദിർഹം വീതം ലഭിച്ചു. മുഹമ്മദ് ഫൈസൽ വേമ്പാല, രഞ്ജിത് കുമാർ നായർ എന്നിവരാണ് വിജയിച്ച മലയാളികൾ. നിഖിൽ രാജ് നടരാജൻ മറ്റൊരു ഇന്ത്യൻ വിജയിയാണ്.

    10 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുത്ത മുഹമ്മദ് റാഷിദ് എന്ന 49-കാരനായ ബംഗ്ലാദേശ് സ്വദേശി, കടങ്ങൾ വീട്ടാനും കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കും. 10 വർഷമായി ടിക്കറ്റെടുക്കുന്ന ജുജെതൻ ജൂജെ (ശ്രീലങ്ക), നാസർ അൽ ഫറൂഖി (ജോർദാൻ) എന്നിവരും വിജയികളിൽ ഉൾപ്പെടുന്നു.

    നിരവധി പേർക്ക് പുതിയ ജീവിതം നൽകിക്കൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ പ്രവാസലോകത്തെ വലിയ ആവേശമായി തുടരുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

    ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ പ്രതികളായ ഇവരെ യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷാർജ പൊലീസ് പിടികൂടിയത്.

    ഒരാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ അധികൃതരും മറ്റേയാൾക്കെതിരെ നേപ്പാളീസ് അധികൃതരുമാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നിയമപരവും നീതിന്യായപരവുമായ എല്ലാ ചട്ടക്കൂടുകളും പാലിച്ചാണ് കുറ്റവാളികളെ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

    ∙ തുടർച്ചയായി കുറ്റവാളികൾ പിടിയിൽ

    ഇന്റർപോൾ വാറണ്ടുള്ള കുറ്റവാളികളെ കൈമാറുന്നത് യുഎഇക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘങ്ങളെ നയിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഫ്രാൻസ് ആവശ്യപ്പെട്ട ഒരു പ്രതിയെ യുഎഇ കൈമാറിയിരുന്നു. ഓഗസ്റ്റിലും ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച, ഒളിച്ചോടിയ രണ്ട് രാജ്യാന്തര പ്രതികളെ ഫ്രാൻസിനും ബെൽജിയത്തിനും കൈമാറിയ സംഭവമുണ്ടായി.

    അതിനു കുറച്ചുദിവസം മുൻപ് സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ചൈനയിലെ ഒരു പ്രധാന പ്രതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വർഷം ജൂലൈയിൽ, ഭാര്യയെയും കുട്ടികളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകിയ ഒരാളെ ഷാർജ പൊലീസ് ഒരു സുരക്ഷാ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

    രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.

    കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.

    അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.

    ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്

    റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.

    വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു

    കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

    ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

    ഷാർജ: ഷാർജയിൽ റസ്റ്റോറന്റിന് മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    ക്രൂരതയുടെ ദൃശ്യങ്ങൾ

    സെപ്റ്റംബർ 22-ന് ജോലിക്ക് എത്തിയപ്പോഴാണ് അബു ഷാഗറയിലെ ‘ഹൗസ് ഓഫ് ഗ്രിൽ’ റസ്റ്റോറന്റിലെ ജീവനക്കാർ ആദ്യത്തെ പൂച്ചക്കുഞ്ഞിനെ ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞിനെയും റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം കണ്ടതോടെ സംശയം തോന്നിയ മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

    രാവിലെ 6 മണിക്ക് പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഞെട്ടി. ഇതേ വേഷം ധരിച്ചെത്തിയ ഒരാൾ, ചുറ്റും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം, പൂച്ചക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും, ചവിട്ടുകയും, അടുത്തുള്ള പ്രതലങ്ങളിൽ ആഞ്ഞടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്. ആക്രമണത്തിന് ശേഷം അവശനായി നിലത്ത് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ നോക്കി അയാൾ സ്ഥലം വിടുകയായിരുന്നു.

    ഹൗസ് ഓഫ് ഗ്രിൽ മാനേജർ റഷീദ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. “ശരീരത്തിൽ രക്തം കാണാത്തതുകൊണ്ടാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചുവെന്ന് സംശയം തോന്നിയത്. സംഭവം നടന്നത് കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന അതിരാവിലെയാണ്. ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തയാളെ ഉടൻ പിടികൂടണം,” റഷീദ് പറഞ്ഞു.

    പോലീസിൽ പരാതി നൽകി
    അബു ഷാഗറയിൽ 37 വർഷമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ജോസഫ് ലോബോ ആണ് പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മപ്പൂച്ചയെയും പ്രായമുള്ള പൂച്ചക്കുഞ്ഞിനെയും പരിപാലിക്കുന്നത്. ഒരു വർഷം മുൻപ് കടയിലെത്തിയ പൂച്ച പിന്നീട് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. “കണ്ണു തുറന്നതിന് ശേഷം ആദ്യമായാണ് അവരെ പുറത്തേക്ക് ഇറക്കുന്നത്. പക്ഷേ അവർ തിരിച്ചുവന്നില്ല,” ലോബോ പറഞ്ഞു.

    ലോബോ സിസിടിവി ദൃശ്യങ്ങളുമായി ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി ഇദ്ദേഹം സമീപത്തെ കടകളിലെല്ലാം ചിത്രം കാണിച്ചു. ഇയാൾ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ഇതിനു മുൻപും നിരവധി പൂച്ചകളെ പരിക്കേറ്റ നിലയിലോ ചത്ത നിലയിലോ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    രണ്ട് വർഷമായി മകളെ കണ്ടിട്ടില്ല, ഒടുവിൽ ബി​ഗ് ടിക്കറ്റ് തുണച്ചു; മലയാളികളടക്കം ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനങ്ങളുമായി ഡിയർ ബിഗ് ടിക്കറ്റ്

    അബുദാബി ∙ പ്രവാസലോകത്തെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് അബുദാബി ബിഗ് ടിക്കറ്റിന്റെ ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 3-ൽ വൻ വിജയം. രണ്ട് ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 12 പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രതീക്ഷ കൈവിടാതെ ഭാഗ്യം പരീക്ഷിച്ച നിരവധി പേരാണ് ഈ വിജയത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നത്.

    ആറ് പേർക്ക് 24 ലക്ഷം വീതം; ഇന്ത്യക്കാർക്ക് തിളക്കം

    ഈയാഴ്ച നടന്ന നറുക്കെടുപ്പിൽ യുഎഇ, ഈജിപ്ത്, ഫിലിപ്പീൻസ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർക്കാണ് സമ്മാനം ലഭിച്ചത്. മലയാളി വീട്ടമ്മമാരായ മഞ്ജു ജോസ്, വിനീത ഷിബു കുമാർ, തമിഴ്‌നാട് സ്വദേശിനി കാജോൾ ശ്രീ എന്നിവരാണ് വിജയിച്ച ഇന്ത്യക്കാർ.

    മഞ്ജു ജോസ്: രണ്ടു വർഷത്തെ കണ്ണീരിന് വിരാമം

    ഷാർജയിൽ താമസിക്കുന്ന 35-കാരിയായ വീട്ടമ്മയായ മഞ്ജുവിനും ഭർത്താവിനും കഴിഞ്ഞ രണ്ട് വർഷമായി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ മകളെ നാട്ടിലേക്ക് അയക്കേണ്ടിവന്നു. ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് മഞ്ജു ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. “കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭർത്താവും ഉറങ്ങിയിട്ടില്ല, ഞങ്ങളുടെ ജീവിതം അത്രയധികം ദുരിതത്തിലായിരുന്നു. ഈ വാർത്ത വന്നതോടെ ഞങ്ങളുടെ ജീവിതം പ്രകാശമുള്ളതായി മാറി,” മഞ്ജു പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മകളെ കാണാൻ നാട്ടിലേക്ക് പോകാനും ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാനുമാണ് മഞ്ജുവിന്റെ പദ്ധതി.

    മകന്റെ ഭാവിക്കായി വിനീത; പഠനത്തിനായി കാജോൾ

    സമ്മാനത്തുക മകന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും, നാട്ടിൽത്തന്നെ പഠനം തുടരാൻ സഹായിക്കുന്നതിനും ഉപയോഗിക്കാനാണ് വിനീത ഷിബു കുമാറിന്റെ തീരുമാനം. ഷാർജയിൽ താമസിക്കുന്ന 25-കാരിയായ വിദ്യാർത്ഥിനിയാണ് കാജോൾ ശ്രീ. “എഐയിലും സൈബർ സുരക്ഷയിലും ഉപരിപഠനം നടത്താനും പ്രായമായ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനുമാണ്” കാജോലിന്റെ ലക്ഷ്യം. സമ്മാനം ലഭിച്ചതിൽ അവിശ്വസനീയമായ സന്തോഷമുണ്ടെന്നും പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന അച്ഛനാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.

    മറ്റു വിജയികളായ വെറോണിക്ക ഇമ്മാക്കുലേറ്റ് അംഗ്വെൻ (യുഎഇയിലെ സെക്രട്ടറി) മകനെ യുഎഇയിലേക്ക് കൊണ്ടുവരാനും, സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഡോക്ടറായ ഇസ്‌ലാം ഷാഫ്ഷാക് ഉപരിപഠനം തുടരാനും, ഭർത്താവിന് ജോലി നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന വീട്ടമ്മയായ അലെജാന്ദ്ര പുര ഫോദ്ര കുടുംബത്തെ ഒന്നിപ്പിക്കാനും ഈ സമ്മാനത്തുക ഉപയോഗിക്കും.

    കഴിഞ്ഞയാഴ്ചയും ഭാഗ്യം; 3 ഇന്ത്യക്കാർക്ക് 24 ലക്ഷം വീതം

    ഈ മാസം 12-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 278 നറുക്കെടുപ്പിലും 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് ഓരോ ലക്ഷം ദിർഹം വീതം ലഭിച്ചു. മുഹമ്മദ് ഫൈസൽ വേമ്പാല, രഞ്ജിത് കുമാർ നായർ എന്നിവരാണ് വിജയിച്ച മലയാളികൾ. നിഖിൽ രാജ് നടരാജൻ മറ്റൊരു ഇന്ത്യൻ വിജയിയാണ്.

    10 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുത്ത മുഹമ്മദ് റാഷിദ് എന്ന 49-കാരനായ ബംഗ്ലാദേശ് സ്വദേശി, കടങ്ങൾ വീട്ടാനും കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കും. 10 വർഷമായി ടിക്കറ്റെടുക്കുന്ന ജുജെതൻ ജൂജെ (ശ്രീലങ്ക), നാസർ അൽ ഫറൂഖി (ജോർദാൻ) എന്നിവരും വിജയികളിൽ ഉൾപ്പെടുന്നു.

    നിരവധി പേർക്ക് പുതിയ ജീവിതം നൽകിക്കൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ പ്രവാസലോകത്തെ വലിയ ആവേശമായി തുടരുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

    ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ പ്രതികളായ ഇവരെ യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷാർജ പൊലീസ് പിടികൂടിയത്.

    ഒരാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ അധികൃതരും മറ്റേയാൾക്കെതിരെ നേപ്പാളീസ് അധികൃതരുമാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നിയമപരവും നീതിന്യായപരവുമായ എല്ലാ ചട്ടക്കൂടുകളും പാലിച്ചാണ് കുറ്റവാളികളെ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

    ∙ തുടർച്ചയായി കുറ്റവാളികൾ പിടിയിൽ

    ഇന്റർപോൾ വാറണ്ടുള്ള കുറ്റവാളികളെ കൈമാറുന്നത് യുഎഇക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘങ്ങളെ നയിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഫ്രാൻസ് ആവശ്യപ്പെട്ട ഒരു പ്രതിയെ യുഎഇ കൈമാറിയിരുന്നു. ഓഗസ്റ്റിലും ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച, ഒളിച്ചോടിയ രണ്ട് രാജ്യാന്തര പ്രതികളെ ഫ്രാൻസിനും ബെൽജിയത്തിനും കൈമാറിയ സംഭവമുണ്ടായി.

    അതിനു കുറച്ചുദിവസം മുൻപ് സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ചൈനയിലെ ഒരു പ്രധാന പ്രതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വർഷം ജൂലൈയിൽ, ഭാര്യയെയും കുട്ടികളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകിയ ഒരാളെ ഷാർജ പൊലീസ് ഒരു സുരക്ഷാ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

    രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.

    കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.

    അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.

    ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്

    റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.

    വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു

    കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • രണ്ട് വർഷമായി മകളെ കണ്ടിട്ടില്ല, ഒടുവിൽ ബി​ഗ് ടിക്കറ്റ് തുണച്ചു; മലയാളികളടക്കം ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനങ്ങളുമായി ഡിയർ ബിഗ് ടിക്കറ്റ്

    രണ്ട് വർഷമായി മകളെ കണ്ടിട്ടില്ല, ഒടുവിൽ ബി​ഗ് ടിക്കറ്റ് തുണച്ചു; മലയാളികളടക്കം ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനങ്ങളുമായി ഡിയർ ബിഗ് ടിക്കറ്റ്

    അബുദാബി ∙ പ്രവാസലോകത്തെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് അബുദാബി ബിഗ് ടിക്കറ്റിന്റെ ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 3-ൽ വൻ വിജയം. രണ്ട് ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 12 പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രതീക്ഷ കൈവിടാതെ ഭാഗ്യം പരീക്ഷിച്ച നിരവധി പേരാണ് ഈ വിജയത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നത്.

    ആറ് പേർക്ക് 24 ലക്ഷം വീതം; ഇന്ത്യക്കാർക്ക് തിളക്കം

    ഈയാഴ്ച നടന്ന നറുക്കെടുപ്പിൽ യുഎഇ, ഈജിപ്ത്, ഫിലിപ്പീൻസ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർക്കാണ് സമ്മാനം ലഭിച്ചത്. മലയാളി വീട്ടമ്മമാരായ മഞ്ജു ജോസ്, വിനീത ഷിബു കുമാർ, തമിഴ്‌നാട് സ്വദേശിനി കാജോൾ ശ്രീ എന്നിവരാണ് വിജയിച്ച ഇന്ത്യക്കാർ.

    മഞ്ജു ജോസ്: രണ്ടു വർഷത്തെ കണ്ണീരിന് വിരാമം

    ഷാർജയിൽ താമസിക്കുന്ന 35-കാരിയായ വീട്ടമ്മയായ മഞ്ജുവിനും ഭർത്താവിനും കഴിഞ്ഞ രണ്ട് വർഷമായി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ മകളെ നാട്ടിലേക്ക് അയക്കേണ്ടിവന്നു. ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് മഞ്ജു ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. “കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭർത്താവും ഉറങ്ങിയിട്ടില്ല, ഞങ്ങളുടെ ജീവിതം അത്രയധികം ദുരിതത്തിലായിരുന്നു. ഈ വാർത്ത വന്നതോടെ ഞങ്ങളുടെ ജീവിതം പ്രകാശമുള്ളതായി മാറി,” മഞ്ജു പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മകളെ കാണാൻ നാട്ടിലേക്ക് പോകാനും ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാനുമാണ് മഞ്ജുവിന്റെ പദ്ധതി.

    മകന്റെ ഭാവിക്കായി വിനീത; പഠനത്തിനായി കാജോൾ

    സമ്മാനത്തുക മകന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും, നാട്ടിൽത്തന്നെ പഠനം തുടരാൻ സഹായിക്കുന്നതിനും ഉപയോഗിക്കാനാണ് വിനീത ഷിബു കുമാറിന്റെ തീരുമാനം. ഷാർജയിൽ താമസിക്കുന്ന 25-കാരിയായ വിദ്യാർത്ഥിനിയാണ് കാജോൾ ശ്രീ. “എഐയിലും സൈബർ സുരക്ഷയിലും ഉപരിപഠനം നടത്താനും പ്രായമായ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനുമാണ്” കാജോലിന്റെ ലക്ഷ്യം. സമ്മാനം ലഭിച്ചതിൽ അവിശ്വസനീയമായ സന്തോഷമുണ്ടെന്നും പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന അച്ഛനാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.

    മറ്റു വിജയികളായ വെറോണിക്ക ഇമ്മാക്കുലേറ്റ് അംഗ്വെൻ (യുഎഇയിലെ സെക്രട്ടറി) മകനെ യുഎഇയിലേക്ക് കൊണ്ടുവരാനും, സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഡോക്ടറായ ഇസ്‌ലാം ഷാഫ്ഷാക് ഉപരിപഠനം തുടരാനും, ഭർത്താവിന് ജോലി നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന വീട്ടമ്മയായ അലെജാന്ദ്ര പുര ഫോദ്ര കുടുംബത്തെ ഒന്നിപ്പിക്കാനും ഈ സമ്മാനത്തുക ഉപയോഗിക്കും.

    കഴിഞ്ഞയാഴ്ചയും ഭാഗ്യം; 3 ഇന്ത്യക്കാർക്ക് 24 ലക്ഷം വീതം

    ഈ മാസം 12-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 278 നറുക്കെടുപ്പിലും 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് ഓരോ ലക്ഷം ദിർഹം വീതം ലഭിച്ചു. മുഹമ്മദ് ഫൈസൽ വേമ്പാല, രഞ്ജിത് കുമാർ നായർ എന്നിവരാണ് വിജയിച്ച മലയാളികൾ. നിഖിൽ രാജ് നടരാജൻ മറ്റൊരു ഇന്ത്യൻ വിജയിയാണ്.

    10 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുത്ത മുഹമ്മദ് റാഷിദ് എന്ന 49-കാരനായ ബംഗ്ലാദേശ് സ്വദേശി, കടങ്ങൾ വീട്ടാനും കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കും. 10 വർഷമായി ടിക്കറ്റെടുക്കുന്ന ജുജെതൻ ജൂജെ (ശ്രീലങ്ക), നാസർ അൽ ഫറൂഖി (ജോർദാൻ) എന്നിവരും വിജയികളിൽ ഉൾപ്പെടുന്നു.

    നിരവധി പേർക്ക് പുതിയ ജീവിതം നൽകിക്കൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ പ്രവാസലോകത്തെ വലിയ ആവേശമായി തുടരുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

    ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ പ്രതികളായ ഇവരെ യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷാർജ പൊലീസ് പിടികൂടിയത്.

    ഒരാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ അധികൃതരും മറ്റേയാൾക്കെതിരെ നേപ്പാളീസ് അധികൃതരുമാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നിയമപരവും നീതിന്യായപരവുമായ എല്ലാ ചട്ടക്കൂടുകളും പാലിച്ചാണ് കുറ്റവാളികളെ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

    ∙ തുടർച്ചയായി കുറ്റവാളികൾ പിടിയിൽ

    ഇന്റർപോൾ വാറണ്ടുള്ള കുറ്റവാളികളെ കൈമാറുന്നത് യുഎഇക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘങ്ങളെ നയിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഫ്രാൻസ് ആവശ്യപ്പെട്ട ഒരു പ്രതിയെ യുഎഇ കൈമാറിയിരുന്നു. ഓഗസ്റ്റിലും ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച, ഒളിച്ചോടിയ രണ്ട് രാജ്യാന്തര പ്രതികളെ ഫ്രാൻസിനും ബെൽജിയത്തിനും കൈമാറിയ സംഭവമുണ്ടായി.

    അതിനു കുറച്ചുദിവസം മുൻപ് സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ചൈനയിലെ ഒരു പ്രധാന പ്രതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വർഷം ജൂലൈയിൽ, ഭാര്യയെയും കുട്ടികളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകിയ ഒരാളെ ഷാർജ പൊലീസ് ഒരു സുരക്ഷാ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

    രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.

    കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.

    അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.

    ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്

    റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.

    വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു

    കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

    ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

    ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ പ്രതികളായ ഇവരെ യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷാർജ പൊലീസ് പിടികൂടിയത്.

    ഒരാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ അധികൃതരും മറ്റേയാൾക്കെതിരെ നേപ്പാളീസ് അധികൃതരുമാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നിയമപരവും നീതിന്യായപരവുമായ എല്ലാ ചട്ടക്കൂടുകളും പാലിച്ചാണ് കുറ്റവാളികളെ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

    ∙ തുടർച്ചയായി കുറ്റവാളികൾ പിടിയിൽ

    ഇന്റർപോൾ വാറണ്ടുള്ള കുറ്റവാളികളെ കൈമാറുന്നത് യുഎഇക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘങ്ങളെ നയിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഫ്രാൻസ് ആവശ്യപ്പെട്ട ഒരു പ്രതിയെ യുഎഇ കൈമാറിയിരുന്നു. ഓഗസ്റ്റിലും ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച, ഒളിച്ചോടിയ രണ്ട് രാജ്യാന്തര പ്രതികളെ ഫ്രാൻസിനും ബെൽജിയത്തിനും കൈമാറിയ സംഭവമുണ്ടായി.

    അതിനു കുറച്ചുദിവസം മുൻപ് സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ചൈനയിലെ ഒരു പ്രധാന പ്രതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വർഷം ജൂലൈയിൽ, ഭാര്യയെയും കുട്ടികളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകിയ ഒരാളെ ഷാർജ പൊലീസ് ഒരു സുരക്ഷാ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

    രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.

    കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.

    അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.

    ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്

    റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.

    വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു

    കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

    കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

    രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.

    കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.

    അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.

    ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്

    റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.

    വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു

    കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

    യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

    യുഎഇ യാത്രക്കാർക്ക് ഈയിടെയാണ് വിമാനയാത്ര നിയമത്തെ കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ കാബിൻ ബാഗേജിൽ കൊണ്ടുപോകുന്ന നിരവധി വസ്തുക്കൾക്ക് നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ട്: സുരക്ഷിത യാത്രയ്ക്കായി, യുഎഇ വിമാനത്താവള അധികൃതർ ചില സാധനങ്ങൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു. മറ്റുചില വസ്തുക്കൾക്ക് നിരോധനം ഇല്ലെങ്കിലും, അവയുടെ അളവ് അല്ലെങ്കിൽ തരം എന്നിവ സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ് പ്രഖ്യാപിച്ച പുതിയ നിയമം അനുസരിച്ച്, ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് പൂർണ്ണമായും നിരോധിച്ചു.

    ദുബായ് എയർപോർട്ട് അധികൃതർ അനുസരിച്ച്, ദുബായിൽ കാബിൻ ബാഗേജിൽ നിരോധിച്ച സാധനങ്ങൾ താഴെ നൽകുന്നു- ചുറ്റികകൾ, ആണികൾ, സ്ക്രൂഡ്രൈവറുകളും മൂർച്ചയുള്ള മറ്റ് പണിയായുധങ്ങളും, 6 സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുകളുള്ള കത്രികകൾ, പേഴ്സണൽ ഗ്രൂമിംഗ് കിറ്റ് (6cm-ൽ കൂടുതലുള്ള ഭാഗങ്ങൾ പിടിച്ചെടുക്കും), വാളുകളും മൂർച്ചയുള്ള മറ്റ് വസ്തുക്കളും, കൈവിലങ്ങുകൾ (Handcuffs), ഫയർ ആയുധങ്ങൾ, ഫ്ലെയര്‍ ഗണ്ണുകളുടെ വെടിമരുന്ന്, ലേസർ ഗണ്ണുകൾ, വാക്കി ടോക്കി, ലൈറ്ററുകൾ (എന്നാൽ ഒരു യാത്രക്കാരന് ഒരൊറ്റ ലൈറ്റർ ശരീരത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.), ബാറ്റുകൾ, ആയോധന കലകളിലെ ആയുധങ്ങൾ, ഡ്രില്ലുകൾ, കയറുകൾ, മെഷറിങ് ടേപ്പുകൾ, പാക്കിങ് ടേപ്പുകൾ, വ്യക്തിപരമായ യാത്രക്ക് ആവശ്യമുള്ളവ ഒഴികെയുള്ള ഇലക്ട്രിക്കൽ കേബിളുകൾ. കാബിൻ ബാഗേജിലെ നിയന്ത്രണങ്ങൾ- ദുബായ് എയർപോർട്ട് അനുസരിച്ച്, കാബിൻ ബാഗേജിൽ കൊണ്ടുപോകുന്ന വസ്തുക്കൾക്ക് താഴെ പറയുന്ന നിയന്ത്രണങ്ങളുണ്ട്: ദ്രാവകങ്ങൾ (Liquids): അത്യാവശ്യമെങ്കിൽ മാത്രമേ ദ്രാവകങ്ങൾ കൊണ്ടുപോകാവൂ, ഒരു വ്യക്തിഗത ദ്രാവക കണ്ടെയ്‌നറിന് 100ml-ൽ കൂടുതൽ അളവ് പാടില്ല, പരമാവധി 10 കണ്ടെയ്‌നറുകൾ, അതായത് ഒരു ലിറ്റർ വരെ മാത്രമേ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമുള്ളൂ, യാത്രക്കാർ മരുന്നുകൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ, ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും ഉണ്ടായിരിക്കണം, മെഡിക്കൽ ഉപകരണങ്ങൾ: ശരീരത്തിൽ മെറ്റൽ മെഡിക്കൽ ഉപകരണം ഘടിപ്പിച്ചവർ, അധികൃതർക്ക് മുമ്പാകെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം, പവർ ബാങ്കുകൾ: പവർ ബാങ്കുകൾ കൊണ്ടുപോകാം, എന്നാൽ അവയുടെ ഔട്ട്പുട്ട് 100Wh കവിയരുത്. ഔട്ട്പുട്ട് 100Wh-നും 160Wh-നും ഇടയിലാണെങ്കിൽ, എയർലൈനിന്റെ നിയമങ്ങൾ അനുസരിച്ച് അനുവാദം ലഭിച്ചേക്കാം. എന്നാൽ, ഔട്ട്പുട്ട് 160Wh-ൽ കൂടാൻ പാടില്ല. കൂടാതെ, വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല. ഷാർജ വിമാനത്താവളത്തിന്റെ അറിയിപ്പ് അനുസരിച്ച്, ക്യാബിൻ ബാഗേജിലും ചെക്ക്-ഇൻ ബാഗേജിലും പൂർണ്ണമായും നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക താഴെ നൽകുന്നു: ഷാർജ വിമാനത്താവളത്തിൽ നിരോധിച്ച സാധനങ്ങൾ- അടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ: ബില്ലി ക്ലബ്ബുകൾ, ബേസ്ബോൾ ബാറ്റുകൾ പോലുള്ളവ. തീ പിടിക്കുന്ന വാതകം (Flammable Gas): ഗ്യാസ് കാട്രിഡ്ജുകൾ, ഗ്യാസ് ലൈറ്ററുകൾ പോലുള്ളവ. ഈർപ്പമുള്ളതാകുമ്പോൾ അപകടകരമാകുന്ന വസ്തുക്കൾ: കാൽസ്യം, കാൽസ്യം കാർബൈഡ്, ആൽക്കലി എർത്ത് മെറ്റൽ അലോയ് പോലുള്ളവ. തീ പിടിക്കുന്ന ഖരവസ്തുക്കൾ (Flammable Solids): തീപ്പെട്ടി, സൾഫർ, മെറ്റൽ കാറ്റലിസ്റ്റ് തുടങ്ങിയവ. രാസ, ജൈവ ഏജന്റുകൾ: സൾഫർ, വസൂരി (Smallpox), ഹൈഡ്രജൻ സയനൈഡ്, വൈറൽ ഹെമറാജിക് ഫീവർ പോലുള്ളവ. (രാസ/ജൈവ ആക്രമണ ഭീഷണി ഉയർത്താൻ സാധ്യതയുള്ള വസ്തുക്കൾ ഉടൻ തന്നെ എയർപോർട്ട് ഓപ്പറേറ്റർ, പോലീസ്, സൈന്യം അല്ലെങ്കിൽ മറ്റ് അധികാരികളെ അറിയിക്കുകയും പൊതു ടെർമിനൽ ഏരിയകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യും.) തീ പിടിക്കുന്ന ദ്രാവകങ്ങളും തുരുമ്പെടുപ്പിക്കുന്ന വസ്തുക്കളും (Flammable Liquids and Corrosives): ഗ്യാസോലിൻ, പെയിന്റ്, വെറ്റ് ബാറ്ററികൾ, പ്രിന്റിംഗ് മഷി, ഉയർന്ന ആൽക്കഹോൾ അടങ്ങിയ മദ്യം, ഓയിൽ ലൈറ്റർ തുടങ്ങിയവ. ഫയർ ആയുധങ്ങൾ: സ്റ്റാർട്ടർ പിസ്റ്റളുകളും ഫ്ലെയർ പിസ്റ്റളുകളും ഉൾപ്പെടെ, ഷോട്ടുകളോ, ബുള്ളറ്റുകളോ, മറ്റ് മിസൈലുകളോ പുറന്തള്ളാൻ കഴിയുന്ന ഏതൊരു ആയുധവും. കത്തികൾ: 6cm-ഓ അതിൽ കൂടുതലോ നീളമുള്ള ബ്ലേഡുകളുള്ള കത്തികൾ, യുഎഇ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കത്തികൾ, അതുപോലെ സാബറുകൾ, വാളുകൾ, കാർഡ്ബോർഡ് കട്ടറുകൾ, ഹണ്ടിംഗ് കത്തികൾ, സുവനീർ കത്തികൾ, ആയോധനകല ഉപകരണങ്ങൾ എന്നിവ. ഓക്സിഡൈസറുകൾ: സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം, മറ്റ് ഓക്സിഡൈസറുകൾ. (എങ്കിലും, കാർഗോ വിമാനങ്ങളിൽ ഓക്സിഡൈസറുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.) തീ പിടിക്കാത്തതും വിഷമില്ലാത്തതുമായ വാതകങ്ങൾ: ഡൈവിംഗ് ടാങ്കുകൾ, അഗ്നിശമന ഉപകരണങ്ങൾ, കംപ്രസ്ഡ് ഓക്സിജൻ തുടങ്ങിയവ. റേഡിയോ ആക്ടീവ് വസ്തുക്കൾ: വിവിധ തരം റേഡിയോ ന്യൂക്ലൈഡുകൾ ഇതിൽ ഉൾപ്പെടുന്നു. (വിവിധ കാറ്റഗറികളിലെ അനുവദനീയമായ അളവുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.) വിഷവാതകങ്ങളും വസ്തുക്കളും: കാർബൺ മോണോക്സൈഡ്, അമോണിയ ലായനി എന്നിവ ഉൾപ്പെടെ. (എങ്കിലും, കാർഗോ വിമാനങ്ങളിൽ ഇവ കൊണ്ടുപോകാം.) പകർച്ചവ്യാധികൾ: ബാക്ടീരിയകൾ, വൈറസുകൾ, മെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ. സ്ഫോടകവസ്തുക്കളും വെടിമരുന്നുകളും: പടക്കങ്ങൾ, അപകട സിഗ്നലുകൾ, ബ്ലാസ്റ്റിംഗ് ക്യാപ്പുകൾ എന്നിവ ഉൾപ്പെടെ. അപകടകരമായ മറ്റ് വസ്തുക്കൾ (Dangerous Goods): പോളിമെറിക് ബീഡ്സ്, ഇന്റേണൽ കംബഷൻ എഞ്ചിനുകൾ തുടങ്ങിയവ. സംശയാസ്പദമായ വസ്തുക്കൾ: സ്ഫോടകവസ്തുക്കളെപ്പോലെ തോന്നിക്കുന്നതോ, ആയുധമോ അപകടകരമായ വസ്തുവോ പോലെ തോന്നിക്കുന്നതോ ആയ ഇനങ്ങൾ. അപകടകരമായ ലേഖനങ്ങൾ (Dangerous Articles): ഐസ് പിക്കുകൾ, ആൽപെൻസ്റ്റോക്കുകൾ (പർവ്വതാരോഹണത്തിന് ഉപയോഗിക്കുന്ന വടി), കളിപ്പാട്ടം അല്ലെങ്കിൽ ഡമ്മി ആയുധങ്ങൾ/ഗ്രനേഡുകൾ, സ്ട്രെയിറ്റ് റേസറുകൾ, നീളമുള്ള കത്രികകൾ തുടങ്ങിയവ. (ഇവയെല്ലാം ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളതാണ്.) പ്രവർത്തനരഹിതമാക്കുന്നതോ അശക്തമാക്കുന്നതോ ആയ വസ്തുക്കൾ: കണ്ണീർ വാതകം (Tear gas), മുളക് സ്പ്രേ (Mace), സമാനമായ രാസവസ്തുക്കളും വാതകങ്ങളും, ഇലക്ട്രോണിക് ഷോക്ക് ഉപകരണങ്ങളും. ഓർഗാനിക് പെറോക്സൈഡ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകാൻ ഈ രേഖ നിർബന്ധം

    പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകാൻ ഈ രേഖ നിർബന്ധം

    ഇനി മുതൽ യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകുന്നവർ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായാണ് ദുബായിലെ ആമർ സെന്ററുകളിലെയും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളിലെയും ജീവനക്കാർ വ്യക്തമാക്കുന്നത്. എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്പോർട്ടിന്റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വീസകൾക്കും ഇത് ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റം പ്രധാനമായും ബാധിക്കുക പുതിയ വിസ അപേക്ഷകളെയാണ്. അതേസമയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഐസിപിയുടെ 600 522222, ജിഡിആർഎഫ്എ-ദുബായുടെ നമ്പർ: 800 5111 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ വീസ തട്ടിപ്പ്: 161 പ്രവാസികൾക്ക് 344 കോടിയിലധികം രൂപ പിഴയും നാടുകടത്തലും

    യുഎഇ വീസ തട്ടിപ്പ്: 161 പ്രവാസികൾക്ക് 344 കോടിയിലധികം രൂപ പിഴയും നാടുകടത്തലും

    യുഎഇയിൽ വീസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 161 പ്രവാസികളെ ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി നാടുകടത്താൻ ഉത്തരവിട്ടു. ഇവർക്ക് മൊത്തമായി 152.24 ദശലക്ഷം ദിർഹം (ഏകദേശം 344 കോടിയിലേറെ രൂപ) പിഴ ചുമത്താനും കോടതി വിധിച്ചു.

    വീസ ദുരുപയോഗം ചെയ്യുന്നവർക്കും താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കടുത്ത ശിക്ഷ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ വിധി. യുഎഇയുടെ തൊഴിൽ, റെസിഡൻസി സംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ദുബായുടെ പ്രതിജ്ഞാബദ്ധതയാണ് ഈ നടപടിയിലൂടെ തെളിയിക്കുന്നത്.

    നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ വീസ തട്ടിപ്പ് സംഘങ്ങളിലൊന്നിനെ കോടതി പിടികൂടിയിരുന്നു. 21 പേർ ഉൾപ്പെട്ട ഈ സംഘം 33 സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് 385 റെസിഡൻസി വീസകൾ നിയമവിരുദ്ധമായി നേടി വിൽപന നടത്തി. ഈ കേസിൽ 21 പ്രതികളെയും നാടുകടത്താനും 25.2 ദശലക്ഷം ദിർഹം പിഴ ചുമത്താനും കോടതി ഉത്തരവിട്ടിരുന്നു.

    തൊഴിലുടമകൾ ജീവനക്കാരുടെ റെസിഡൻസി, തൊഴിൽ സ്റ്റാറ്റസുകൾ കൃത്യമായി നിയമവിധേയമാക്കണം എന്ന് യുഎഇ തൊഴിൽ നിയമം വ്യക്തമാക്കുന്നു. നിയമലംഘകർക്ക് പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകളാണ് ലഭിക്കുക.

    ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, നിയമപരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ജീവനക്കാരെ ജോലിക്ക് വയ്ക്കുകയോ വീസ തട്ടിപ്പ് നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.

    സമർപ്പിക്കേണ്ട രേഖകൾ:

    എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർ ഇനി മുതൽ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:

    പാസ്‌പോർട്ട് കോപ്പി

    വ്യക്തമായ പാസ്‌പോർട്ട്-സൈസ് ഫോട്ടോ

    ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ

    റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ കോപ്പി

    പാസ്‌പോർട്ടിന്റെ പുറംചട്ട പേജ് (പുതിയ നിബന്ധന)

    വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് കവർ പേജിന്റെ കോപ്പി കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിദേശത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാം! നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

    വിദേശത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാം! നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

    കേരള സർക്കാരിന്റെ ഔദ്യോഗിക വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിയായ നോർക്ക റൂട്ട്‌സ്, യുണൈറ്റഡ് കിങ്ഡത്തിലെ (യുകെ) വെയിൽസ് എൻ.എച്ച്.എസിലേക്ക് രജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്‌സുമാരെ (RMNs) റിക്രൂട്ട് ചെയ്യുന്നു.

    ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്.

    അപേക്ഷിക്കാനുള്ള യോഗ്യതകൾ:

    • വിദ്യാഭ്യാസ യോഗ്യത: BSc നഴ്‌സിങ് അല്ലെങ്കിൽ GNM.
    • ഇംഗ്ലീഷ് ഭാഷാ യോഗ്യത: സാധുതയുള്ള IELTS/OET യുകെ സ്കോർ ഉണ്ടായിരിക്കണം.
    • അധിക യോഗ്യത: മെന്റൽ ഹെൽത്ത് വിഭാഗത്തിൽ സി.ബി.റ്റി (CBT) പൂർത്തിയാക്കിയിരിക്കണം.
    • പ്രവൃത്തി പരിചയം:
      • മാനസികാരോഗ്യ മേഖലയിൽ നിലവിൽ ജോലി ചെയ്യുന്നവരായിരിക്കണം.
      • അപേക്ഷ നൽകുന്നതിന് മുൻപായി കുറഞ്ഞത് 12 മാസത്തെ പ്രവൃത്തിപരിചയം ഈ മേഖലയിൽ ഉണ്ടായിരിക്കണം.
    • രേഖകളുടെ സാധുത: എല്ലാ രേഖകൾക്കും 2026 മാർച്ച് അവസാനം വരെ സാധുതയുണ്ടാകണം.

    ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:

    തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളമാണ് ലഭിക്കുക.

    ഘട്ടംവാർഷിക ശമ്പളംഇന്ത്യൻ രൂപയിൽ (ഏകദേശം)
    OSCE-ക്ക് മുൻപ്£27,898 ബ്രിട്ടീഷ് പൗണ്ട്₹33.38 ലക്ഷം
    OSCE വിജയകരമായി പൂർത്തിയാക്കിയാൽ£31,515 ബ്രിട്ടീഷ് പൗണ്ട് (ബാന്റ് 5)₹37.76 ലക്ഷം

    Export to Sheets

    ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും:

    • അവസാന തീയതി: 2025 ഒക്ടോബർ 5
    • അപേക്ഷാരീതി: റിക്രൂട്ട്മെന്റ് പ്രക്രിയ പൂർണ്ണമായും ഓൺലൈൻ വഴിയാണ്.
    • സമർപ്പിക്കേണ്ട രേഖകൾ:
      • ബയോഡാറ്റ (CV)
      • OET /IELTS സ്കോർ കാർഡ്
      • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
      • പാസ്സ്പോർട്ടിന്റെ പകർപ്പ്
    • ഇമെയിൽ: ഈ രേഖകൾ എല്ലാം സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കുക.

    കൂടുതൽ വിവരങ്ങൾക്ക്:

    • വെബ്സൈറ്റ്: www.norkaroots.kerala.gov.in
    • ഫോൺ നമ്പറുകൾ (ഓഫീസ് സമയത്ത്): 0471-2770536, 539, 540, 577
    • നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ (24 മണിക്കൂർ ടോൾ ഫ്രീ):
      • ഇന്ത്യയിൽ നിന്നും: 1800 425 3939
      • വിദേശത്തുനിന്നും (മിസ്സ്ഡ് കോൾ സർവ്വീസ്): +91-8802 012 345

    (നോർക്ക റൂട്ട്സ് ലൈസൻസ് നമ്പർ: B-549/KER/COM/1000+/05/8760/2011)

    ശമ്പളം കിട്ടാൻ കാത്തിരുന്ന് നഷ്ടമായത് വലിയ നേട്ടം! രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ കഴിയാതെ പ്രവാസികൾ

    അബുദാബി ∙ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലേക്ക് പതിച്ചിട്ടും (ഒരു ഡോളറിന് 88.72 രൂപ) ആ നേട്ടം സ്വന്തമാക്കാൻ കഴിയാതെ പ്രവാസികൾ. ശമ്പളം ലഭിക്കാൻ ഇനിയും അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ് അവർക്ക് തിരിച്ചടിയാകുന്നത്. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 24.15 രൂപയായിരുന്നു അന്താരാഷ്ട്ര വിനിമയ നിരക്ക്.

    ഈ അവസരം പ്രയോജനപ്പെടുത്താൻ സ്വരുക്കൂട്ടിയ തുകയും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും നാട്ടിലേക്ക് പണം അയക്കുന്നവർ ഉണ്ടെങ്കിലും, ഇത് വളരെ കുറവാണെന്ന് ധനവിനിമയ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ ഉയർന്ന നിരക്ക് മാസാവസാനം വരെ തുടരുകയാണെങ്കിൽ, നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് 25% വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.

    മണി ആപ്പുകളിലേക്ക് പ്രവാസികൾ:

    വിനിമയ നിരക്കിലെ നേട്ടം കൂടാതെ, കുറഞ്ഞ സർവീസ് ചാർജും വേഗത്തിലുള്ള സേവനവും കാരണം മണി ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നു, കുറഞ്ഞ സേവന നിരക്ക്, യഥാസമയം അക്കൗണ്ടിൽ പണം എത്തുന്നു എന്നിവയെല്ലാം പ്രവാസികളെ മണി ആപ്പുകളിലേക്ക് ആകർഷിക്കുന്നു. എക്സ്ചേഞ്ചിൽ പോകാതെ ഏത് സമയത്തും മൊബൈൽ ഫോൺ വഴി എവിടെ നിന്നും പണം അയയ്ക്കാമെന്നതും വലിയ നേട്ടമാണ്.

    ചില മണി ആപ്പുകൾ ഇടപാടുകൾക്ക് സേവന നിരക്ക് ഈടാക്കുന്നില്ല. മറ്റു ചില ആപ്പുകളിൽ 5 മുതൽ 8 ദിർഹം വരെയാണ് സർവീസ് ചാർജ്. എന്നാൽ എക്സ്ചേഞ്ചുകൾ 23 ദിർഹം വരെ സേവന നിരക്ക് ഈടാക്കുന്നുണ്ട്. അന്താരാഷ്ട്ര നിരക്ക് 24.15 രൂപയായിരുന്നിട്ടും യുഎഇയിലെ ചില എക്സ്ചേഞ്ചുകൾ ഒരു ദിർഹത്തിന് 24.07 രൂപയാണ് നൽകിയത്.

    രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ:

    ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാട് തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതിലെ അസ്ഥിരതയാണ് വിനിമയ നിരക്കിലെ ഈ വലിയ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

    ഇതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളും ഇടിഞ്ഞു, ഐടി കമ്പനികളുടെ ഓഹരിവില ഗണ്യമായി കുറഞ്ഞു.

    ഈ സാഹചര്യം സുസ്ഥിര നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് തിളക്കം കൂട്ടി, സ്വർണ്ണവില ദിനംപ്രതി റെക്കോർഡ് സൃഷ്ടിക്കുകയാണ്.

    ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കും സ്വർണ്ണത്തിലേക്കും മാറ്റുന്ന പ്രവണത ശക്തമായതും രൂപയ്ക്ക് മൂല്യശോഷണത്തിന് ആക്കം കൂട്ടി.

    വിനിമയ നിരക്ക് (രൂപയിൽ):

    സൗദി റിയാൽ: 23.65

    യുഎഇ ദിർഹം: 24.18

    ഖത്തർ റിയാൽ: 24.37

    ഒമാൻ റിയാൽ: 230.75

    ബഹ്റൈൻ ദിനാർ: 235.31

    കുവൈത്ത് ദിനാർ: 290.45

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

    അക്കൗണ്ടിൽ വെറും രണ്ട് ദിർഹം മാത്രം ബാക്കിയുള്ളപ്പോൾ, ഒരു ഫിലിപ്പീനി പ്രവാസിക്ക് ആ തുക 25,000 ദിർഹമായി മാറി! യുഎഇ ലോട്ടറിയുടെ പുതിയ ‘പിക്ക് 4’ ഗെയിമിലെ ആദ്യത്തെ ഗ്രാൻഡ് പ്രൈസ് ജേതാവായി മാറിയാണ് അമിൽ ഗിമെനെസ് ബെൽസ എന്ന ഈ ഭാഗ്യശാലി വാർത്തകളിൽ ഇടം നേടിയത്.

    കഴിഞ്ഞ 11 വർഷമായി യുഎഇയിൽ താമസിക്കുന്ന ബെൽസയ്ക്ക് ഈ വിജയം ആശ്വാസത്തിന്റെ നാളുകളിലാണ് എത്തിയിരിക്കുന്നത്. “കഴിഞ്ഞ വർഷം ഞങ്ങൾക്ക് ചില പ്രയാസകരമായ സംഭവങ്ങൾ നേരിടേണ്ടി വന്നു, കടങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ഈ വിജയം ഒരു പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടി പോലെയാണ്. ഇത് ഞങ്ങളുടെ കടങ്ങൾ അടച്ചുതീർക്കാൻ വളരെയധികം സഹായിക്കും,” ഒരു പാരാമെഡിക്കൽ ജീവനക്കാരനായ അദ്ദേഹം പറഞ്ഞു.

    വിവാഹ വാർഷിക നമ്പറുകളിലെ ഭാഗ്യം

    ബെൽസയുടെ വിജയകഥ സമ്മാനത്തുക പോലെ തന്നെ അവിശ്വസനീയമാണ്. ‘പിക്ക് 4’ ഗെയിം ആരംഭിച്ച ദിവസം അദ്ദേഹം തന്റെ യുഎഇ ലോട്ടറി അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 2 ദിർഹം മാത്രമാണ് അവശേഷിച്ചിരുന്നത്. ആദ്യം അദ്ദേഹം ഒരു ദിർഹം ചെലവ് വരുന്ന ‘കളർ പ്രെഡിക്ഷൻ’ എന്ന ചെറിയ ഗെയിമിൽ ശ്രമിക്കുകയും 6 ദിർഹം നേടുകയും ചെയ്തു. പുതിയ ബാലൻസ് 7 ദിർഹമായപ്പോൾ, അദ്ദേഹം തന്റെ വിവാഹ വാർഷിക നമ്പറുകളായ 12 ഉം 18 ഉം ഉപയോഗിച്ച് ‘പിക്ക് 4’ കളിക്കാൻ തീരുമാനിച്ചു.

    “കൺഗ്രാജുലേഷൻസ്” എന്ന സന്ദേശം

    “അന്ന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ഇമെയിൽ തുറന്നുനോക്കി. ‘കൺഗ്രാജുലേഷൻസ്’ എന്നായിരുന്നു സബ്ജക്ട് ലൈൻ. ഞാൻ ഞെട്ടി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഞാൻ ഭാര്യയെ ഇമെയിൽ കാണിച്ചു, അവളും സന്തോഷം കൊണ്ട് തുള്ളിച്ചാടി,” ആ നിമിഷം അദ്ദേഹം ഓർത്തെടുത്തു.

    ഭാവിയിലും ഉത്തരവാദിത്തത്തോടെ ഗെയിമിൽ തുടരുമെന്ന് ബെൽസ പറഞ്ഞു. “ഞങ്ങൾ 100 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിനായി ലക്ഷ്യമിടുകയാണ്! എനിക്ക് ജാക്ക്പോട്ട് ലഭിക്കുകയാണെങ്കിൽ, ഫിലിപ്പീൻസിലെ ആളുകളെ സഹായിക്കാൻ ഞങ്ങൾ ഇതിനോടകം പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.

    സമർപ്പിക്കേണ്ട രേഖകൾ:

    എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർ ഇനി മുതൽ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:

    പാസ്‌പോർട്ട് കോപ്പി

    വ്യക്തമായ പാസ്‌പോർട്ട്-സൈസ് ഫോട്ടോ

    ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ

    റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ കോപ്പി

    പാസ്‌പോർട്ടിന്റെ പുറംചട്ട പേജ് (പുതിയ നിബന്ധന)

    വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് കവർ പേജിന്റെ കോപ്പി കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ശമ്പളം കിട്ടാൻ കാത്തിരുന്ന് നഷ്ടമായത് വലിയ നേട്ടം! രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ കഴിയാതെ പ്രവാസികൾ

    ശമ്പളം കിട്ടാൻ കാത്തിരുന്ന് നഷ്ടമായത് വലിയ നേട്ടം! രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ കഴിയാതെ പ്രവാസികൾ

    അബുദാബി ∙ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലേക്ക് പതിച്ചിട്ടും (ഒരു ഡോളറിന് 88.72 രൂപ) ആ നേട്ടം സ്വന്തമാക്കാൻ കഴിയാതെ പ്രവാസികൾ. ശമ്പളം ലഭിക്കാൻ ഇനിയും അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ് അവർക്ക് തിരിച്ചടിയാകുന്നത്. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 24.15 രൂപയായിരുന്നു അന്താരാഷ്ട്ര വിനിമയ നിരക്ക്.

    ഈ അവസരം പ്രയോജനപ്പെടുത്താൻ സ്വരുക്കൂട്ടിയ തുകയും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും നാട്ടിലേക്ക് പണം അയക്കുന്നവർ ഉണ്ടെങ്കിലും, ഇത് വളരെ കുറവാണെന്ന് ധനവിനിമയ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ ഉയർന്ന നിരക്ക് മാസാവസാനം വരെ തുടരുകയാണെങ്കിൽ, നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് 25% വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.

    മണി ആപ്പുകളിലേക്ക് പ്രവാസികൾ:

    വിനിമയ നിരക്കിലെ നേട്ടം കൂടാതെ, കുറഞ്ഞ സർവീസ് ചാർജും വേഗത്തിലുള്ള സേവനവും കാരണം മണി ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നു, കുറഞ്ഞ സേവന നിരക്ക്, യഥാസമയം അക്കൗണ്ടിൽ പണം എത്തുന്നു എന്നിവയെല്ലാം പ്രവാസികളെ മണി ആപ്പുകളിലേക്ക് ആകർഷിക്കുന്നു. എക്സ്ചേഞ്ചിൽ പോകാതെ ഏത് സമയത്തും മൊബൈൽ ഫോൺ വഴി എവിടെ നിന്നും പണം അയയ്ക്കാമെന്നതും വലിയ നേട്ടമാണ്.

    ചില മണി ആപ്പുകൾ ഇടപാടുകൾക്ക് സേവന നിരക്ക് ഈടാക്കുന്നില്ല. മറ്റു ചില ആപ്പുകളിൽ 5 മുതൽ 8 ദിർഹം വരെയാണ് സർവീസ് ചാർജ്. എന്നാൽ എക്സ്ചേഞ്ചുകൾ 23 ദിർഹം വരെ സേവന നിരക്ക് ഈടാക്കുന്നുണ്ട്. അന്താരാഷ്ട്ര നിരക്ക് 24.15 രൂപയായിരുന്നിട്ടും യുഎഇയിലെ ചില എക്സ്ചേഞ്ചുകൾ ഒരു ദിർഹത്തിന് 24.07 രൂപയാണ് നൽകിയത്.

    രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ:

    ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാട് തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതിലെ അസ്ഥിരതയാണ് വിനിമയ നിരക്കിലെ ഈ വലിയ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

    ഇതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളും ഇടിഞ്ഞു, ഐടി കമ്പനികളുടെ ഓഹരിവില ഗണ്യമായി കുറഞ്ഞു.

    ഈ സാഹചര്യം സുസ്ഥിര നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് തിളക്കം കൂട്ടി, സ്വർണ്ണവില ദിനംപ്രതി റെക്കോർഡ് സൃഷ്ടിക്കുകയാണ്.

    ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കും സ്വർണ്ണത്തിലേക്കും മാറ്റുന്ന പ്രവണത ശക്തമായതും രൂപയ്ക്ക് മൂല്യശോഷണത്തിന് ആക്കം കൂട്ടി.

    വിനിമയ നിരക്ക് (രൂപയിൽ):

    സൗദി റിയാൽ: 23.65

    യുഎഇ ദിർഹം: 24.18

    ഖത്തർ റിയാൽ: 24.37

    ഒമാൻ റിയാൽ: 230.75

    ബഹ്റൈൻ ദിനാർ: 235.31

    കുവൈത്ത് ദിനാർ: 290.45

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

    അക്കൗണ്ടിൽ വെറും രണ്ട് ദിർഹം മാത്രം ബാക്കിയുള്ളപ്പോൾ, ഒരു ഫിലിപ്പീനി പ്രവാസിക്ക് ആ തുക 25,000 ദിർഹമായി മാറി! യുഎഇ ലോട്ടറിയുടെ പുതിയ ‘പിക്ക് 4’ ഗെയിമിലെ ആദ്യത്തെ ഗ്രാൻഡ് പ്രൈസ് ജേതാവായി മാറിയാണ് അമിൽ ഗിമെനെസ് ബെൽസ എന്ന ഈ ഭാഗ്യശാലി വാർത്തകളിൽ ഇടം നേടിയത്.

    കഴിഞ്ഞ 11 വർഷമായി യുഎഇയിൽ താമസിക്കുന്ന ബെൽസയ്ക്ക് ഈ വിജയം ആശ്വാസത്തിന്റെ നാളുകളിലാണ് എത്തിയിരിക്കുന്നത്. “കഴിഞ്ഞ വർഷം ഞങ്ങൾക്ക് ചില പ്രയാസകരമായ സംഭവങ്ങൾ നേരിടേണ്ടി വന്നു, കടങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ഈ വിജയം ഒരു പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടി പോലെയാണ്. ഇത് ഞങ്ങളുടെ കടങ്ങൾ അടച്ചുതീർക്കാൻ വളരെയധികം സഹായിക്കും,” ഒരു പാരാമെഡിക്കൽ ജീവനക്കാരനായ അദ്ദേഹം പറഞ്ഞു.

    വിവാഹ വാർഷിക നമ്പറുകളിലെ ഭാഗ്യം

    ബെൽസയുടെ വിജയകഥ സമ്മാനത്തുക പോലെ തന്നെ അവിശ്വസനീയമാണ്. ‘പിക്ക് 4’ ഗെയിം ആരംഭിച്ച ദിവസം അദ്ദേഹം തന്റെ യുഎഇ ലോട്ടറി അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 2 ദിർഹം മാത്രമാണ് അവശേഷിച്ചിരുന്നത്. ആദ്യം അദ്ദേഹം ഒരു ദിർഹം ചെലവ് വരുന്ന ‘കളർ പ്രെഡിക്ഷൻ’ എന്ന ചെറിയ ഗെയിമിൽ ശ്രമിക്കുകയും 6 ദിർഹം നേടുകയും ചെയ്തു. പുതിയ ബാലൻസ് 7 ദിർഹമായപ്പോൾ, അദ്ദേഹം തന്റെ വിവാഹ വാർഷിക നമ്പറുകളായ 12 ഉം 18 ഉം ഉപയോഗിച്ച് ‘പിക്ക് 4’ കളിക്കാൻ തീരുമാനിച്ചു.

    “കൺഗ്രാജുലേഷൻസ്” എന്ന സന്ദേശം

    “അന്ന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ഇമെയിൽ തുറന്നുനോക്കി. ‘കൺഗ്രാജുലേഷൻസ്’ എന്നായിരുന്നു സബ്ജക്ട് ലൈൻ. ഞാൻ ഞെട്ടി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഞാൻ ഭാര്യയെ ഇമെയിൽ കാണിച്ചു, അവളും സന്തോഷം കൊണ്ട് തുള്ളിച്ചാടി,” ആ നിമിഷം അദ്ദേഹം ഓർത്തെടുത്തു.

    ഭാവിയിലും ഉത്തരവാദിത്തത്തോടെ ഗെയിമിൽ തുടരുമെന്ന് ബെൽസ പറഞ്ഞു. “ഞങ്ങൾ 100 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിനായി ലക്ഷ്യമിടുകയാണ്! എനിക്ക് ജാക്ക്പോട്ട് ലഭിക്കുകയാണെങ്കിൽ, ഫിലിപ്പീൻസിലെ ആളുകളെ സഹായിക്കാൻ ഞങ്ങൾ ഇതിനോടകം പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.

    സമർപ്പിക്കേണ്ട രേഖകൾ:

    എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർ ഇനി മുതൽ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:

    പാസ്‌പോർട്ട് കോപ്പി

    വ്യക്തമായ പാസ്‌പോർട്ട്-സൈസ് ഫോട്ടോ

    ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ

    റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ കോപ്പി

    പാസ്‌പോർട്ടിന്റെ പുറംചട്ട പേജ് (പുതിയ നിബന്ധന)

    വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് കവർ പേജിന്റെ കോപ്പി കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

    അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

    അക്കൗണ്ടിൽ വെറും രണ്ട് ദിർഹം മാത്രം ബാക്കിയുള്ളപ്പോൾ, ഒരു ഫിലിപ്പീനി പ്രവാസിക്ക് ആ തുക 25,000 ദിർഹമായി മാറി! യുഎഇ ലോട്ടറിയുടെ പുതിയ ‘പിക്ക് 4’ ഗെയിമിലെ ആദ്യത്തെ ഗ്രാൻഡ് പ്രൈസ് ജേതാവായി മാറിയാണ് അമിൽ ഗിമെനെസ് ബെൽസ എന്ന ഈ ഭാഗ്യശാലി വാർത്തകളിൽ ഇടം നേടിയത്.

    കഴിഞ്ഞ 11 വർഷമായി യുഎഇയിൽ താമസിക്കുന്ന ബെൽസയ്ക്ക് ഈ വിജയം ആശ്വാസത്തിന്റെ നാളുകളിലാണ് എത്തിയിരിക്കുന്നത്. “കഴിഞ്ഞ വർഷം ഞങ്ങൾക്ക് ചില പ്രയാസകരമായ സംഭവങ്ങൾ നേരിടേണ്ടി വന്നു, കടങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ഈ വിജയം ഒരു പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടി പോലെയാണ്. ഇത് ഞങ്ങളുടെ കടങ്ങൾ അടച്ചുതീർക്കാൻ വളരെയധികം സഹായിക്കും,” ഒരു പാരാമെഡിക്കൽ ജീവനക്കാരനായ അദ്ദേഹം പറഞ്ഞു.

    വിവാഹ വാർഷിക നമ്പറുകളിലെ ഭാഗ്യം

    ബെൽസയുടെ വിജയകഥ സമ്മാനത്തുക പോലെ തന്നെ അവിശ്വസനീയമാണ്. ‘പിക്ക് 4’ ഗെയിം ആരംഭിച്ച ദിവസം അദ്ദേഹം തന്റെ യുഎഇ ലോട്ടറി അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 2 ദിർഹം മാത്രമാണ് അവശേഷിച്ചിരുന്നത്. ആദ്യം അദ്ദേഹം ഒരു ദിർഹം ചെലവ് വരുന്ന ‘കളർ പ്രെഡിക്ഷൻ’ എന്ന ചെറിയ ഗെയിമിൽ ശ്രമിക്കുകയും 6 ദിർഹം നേടുകയും ചെയ്തു. പുതിയ ബാലൻസ് 7 ദിർഹമായപ്പോൾ, അദ്ദേഹം തന്റെ വിവാഹ വാർഷിക നമ്പറുകളായ 12 ഉം 18 ഉം ഉപയോഗിച്ച് ‘പിക്ക് 4’ കളിക്കാൻ തീരുമാനിച്ചു.

    “കൺഗ്രാജുലേഷൻസ്” എന്ന സന്ദേശം

    “അന്ന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ഇമെയിൽ തുറന്നുനോക്കി. ‘കൺഗ്രാജുലേഷൻസ്’ എന്നായിരുന്നു സബ്ജക്ട് ലൈൻ. ഞാൻ ഞെട്ടി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഞാൻ ഭാര്യയെ ഇമെയിൽ കാണിച്ചു, അവളും സന്തോഷം കൊണ്ട് തുള്ളിച്ചാടി,” ആ നിമിഷം അദ്ദേഹം ഓർത്തെടുത്തു.

    ഭാവിയിലും ഉത്തരവാദിത്തത്തോടെ ഗെയിമിൽ തുടരുമെന്ന് ബെൽസ പറഞ്ഞു. “ഞങ്ങൾ 100 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിനായി ലക്ഷ്യമിടുകയാണ്! എനിക്ക് ജാക്ക്പോട്ട് ലഭിക്കുകയാണെങ്കിൽ, ഫിലിപ്പീൻസിലെ ആളുകളെ സഹായിക്കാൻ ഞങ്ങൾ ഇതിനോടകം പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.

    സമർപ്പിക്കേണ്ട രേഖകൾ:

    എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർ ഇനി മുതൽ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:

    പാസ്‌പോർട്ട് കോപ്പി

    വ്യക്തമായ പാസ്‌പോർട്ട്-സൈസ് ഫോട്ടോ

    ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ

    റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ കോപ്പി

    പാസ്‌പോർട്ടിന്റെ പുറംചട്ട പേജ് (പുതിയ നിബന്ധന)

    വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് കവർ പേജിന്റെ കോപ്പി കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.

    സമർപ്പിക്കേണ്ട രേഖകൾ:

    എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർ ഇനി മുതൽ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:

    പാസ്‌പോർട്ട് കോപ്പി

    വ്യക്തമായ പാസ്‌പോർട്ട്-സൈസ് ഫോട്ടോ

    ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ

    റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ കോപ്പി

    പാസ്‌പോർട്ടിന്റെ പുറംചട്ട പേജ് (പുതിയ നിബന്ധന)

    വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് കവർ പേജിന്റെ കോപ്പി കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

  • യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

    യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

    ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യുഎഇ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രതിമാസമുള്ള ഈ വിലമാറ്റങ്ങൾ ഇന്ധന ബഡ്ജറ്റുകളെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതിനാൽ പല താമസക്കാരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലെ ഇന്ധന വില (സെപ്തംബർ മാസത്തേത്): സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.70 ദിർഹം, സ്‌പെഷ്യൽ 95: ലിറ്ററിന് 2.58 ദിർഹം, ഇ-പ്ലസ്: ലിറ്ററിന് 2.51 ദിർഹം, ഡീസൽ: ലിറ്ററിന് 2.66 ദിർഹം (ഓഗസ്റ്റിൽ ഇത് 2.78 ദിർഹം ആയിരുന്നു) 2015-ൽ ഇന്ധനവില നിയന്ത്രണം ഒഴിവാക്കിയതിനുശേഷം, യുഎഇയിലെ പ്രതിമാസ വിലകൾ സാധാരണയായി ആഗോള എണ്ണവിപണിയിലെ പ്രവണതകളെ ആശ്രയിച്ചിരിക്കും. സെപ്തംബർ 30നകം ഒക്ടോബറിലെ വില പ്രഖ്യാപിക്കാനിരിക്കെ, ഇന്ധനച്ചെലവ് കുറയുമോ എന്ന ആകാംഷയിലാണ് വാഹനപ്രേമികൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ആഗോള എണ്ണവിപണിയിലെ നിലവിലെ പ്രവണതകൾ ചില സൂചനകൾ നൽകുന്നു. ഈ മാസം എണ്ണവില വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ഒരു ബാരലിന് 68 ഡോളറിലധികവും യുഎസ് എണ്ണവില 64 ഡോളറിലധികവുമാണ്. യുഎസ്-റഷ്യ പ്രശ്‌നങ്ങൾ, ഒപെക്+ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയിൽ ശേഖരം കുറഞ്ഞതും യൂറോപ്പിൽ റഷ്യൻ വിതരണ തടസ്സങ്ങൾ കാരണം ഡീസൽ വില ഉയർന്നതും ആഗോളതലത്തിൽ വില വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, യുഎഇയിലെ ഇന്ധനവില അടുത്ത മാസം സ്ഥിരമായി തുടരാനോ നേരിയ തോതിൽ ഉയരാനോ സാധ്യതയുണ്ട്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാവുകയോ വിതരണം അപ്രതീക്ഷിതമായി തടസ്സപ്പെടുകയോ ചെയ്താൽ മാത്രമേ വലിയ വർദ്ധനവിന് സാധ്യതയുള്ളൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

    ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

    E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ജെബൽ അലി ഭാഗത്ത് ഗതാഗതം താരതമ്യേന സുഗമമാണ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള E311 റോഡിലും ജുമൈറ വില്ലേജ് ട്രയാംഗിളിന് സമീപമുള്ള E44 റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ E44 റോഡിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഗതാഗതക്കുരുക്കിനൊപ്പം, ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ ഒന്‍പത് മണി വരെ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, ഡ്രൈവർമാർ ജാഗ്രത പാലിക്കാനും കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കാനും നിർദേശമുണ്ട്. തിരക്കേറിയ ഭാഗങ്ങൾ ഒഴിവാക്കാൻ ഇതര വഴികൾ പരിഗണിക്കാവുന്നതാണ്. അബുദാബിയിൽ, കനത്ത മൂടൽമഞ്ഞ് കാരണം പല റോഡുകളിലെയും വേഗപരിധി താൽക്കാലികമായി കുറച്ചിട്ടുണ്ട്. കാഴ്ച പരിധി കുറവായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയിൽ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ വേഗപരിധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ കരാറുകൾ ഉണ്ടാക്കി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

    തട്ടിപ്പിന്റെ രീതി

    ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും താൽപ്പര്യമുള്ളവരെ ബന്ധപ്പെട്ട് സ്ഥലം കാണാൻ അവസരമൊരുക്കുകയും ചെയ്യും. അതിനുശേഷം പണം കൈപ്പറ്റുകയും വ്യാജ കരാറുകളിൽ ഒപ്പിടീക്കുകയും ചെയ്യും. പണം കിട്ടിക്കഴിഞ്ഞാൽ ഇവർ ഒളിവിൽ പോവുകയാണ് പതിവ്.

    ഒരു യുവതിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായി പറഞ്ഞു. യുവതി ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പണം നൽകി രേഖകളിൽ ഒപ്പിട്ട ശേഷം തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യുകയായിരുന്നു.

    പോലീസിന്റെ നടപടി

    ഓരോ തട്ടിപ്പിനു ശേഷവും ഫോൺ നമ്പറുകൾ മാറ്റിയും മറ്റ് തന്ത്രങ്ങൾ ഉപയോഗിച്ചും തെളിവ് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും, ഡിജിറ്റൽ നിരീക്ഷണത്തിലൂടെയും വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

    ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടർ ജനറൽ കേണൽ ഒമർ അഹമ്മദ് ബ്വൽസൂദ്, ഈ തട്ടിപ്പ് സംഘത്തിലെ ഓരോരുത്തർക്കും വ്യക്തമായ ചുമതലകളുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഷാർജ പോലീസിൻ്റെ മികച്ച സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ കഴിവും കൊണ്ടാണ് ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അംഗീകൃതമല്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹ്യ മാധ്യമങ്ങളിലോ വരുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറുകയോ കരാറുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം സമൂഹത്തിൻ്റെ കൂട്ടായ അവബോധമാണെന്നും അധികൃതർ വ്യക്തമാക്കി.

  • യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ കരാറുകൾ ഉണ്ടാക്കി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

    തട്ടിപ്പിന്റെ രീതി

    ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും താൽപ്പര്യമുള്ളവരെ ബന്ധപ്പെട്ട് സ്ഥലം കാണാൻ അവസരമൊരുക്കുകയും ചെയ്യും. അതിനുശേഷം പണം കൈപ്പറ്റുകയും വ്യാജ കരാറുകളിൽ ഒപ്പിടീക്കുകയും ചെയ്യും. പണം കിട്ടിക്കഴിഞ്ഞാൽ ഇവർ ഒളിവിൽ പോവുകയാണ് പതിവ്.

    ഒരു യുവതിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായി പറഞ്ഞു. യുവതി ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പണം നൽകി രേഖകളിൽ ഒപ്പിട്ട ശേഷം തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യുകയായിരുന്നു.

    പോലീസിന്റെ നടപടി

    ഓരോ തട്ടിപ്പിനു ശേഷവും ഫോൺ നമ്പറുകൾ മാറ്റിയും മറ്റ് തന്ത്രങ്ങൾ ഉപയോഗിച്ചും തെളിവ് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും, ഡിജിറ്റൽ നിരീക്ഷണത്തിലൂടെയും വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

    ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടർ ജനറൽ കേണൽ ഒമർ അഹമ്മദ് ബ്വൽസൂദ്, ഈ തട്ടിപ്പ് സംഘത്തിലെ ഓരോരുത്തർക്കും വ്യക്തമായ ചുമതലകളുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഷാർജ പോലീസിൻ്റെ മികച്ച സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ കഴിവും കൊണ്ടാണ് ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അംഗീകൃതമല്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹ്യ മാധ്യമങ്ങളിലോ വരുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറുകയോ കരാറുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം സമൂഹത്തിൻ്റെ കൂട്ടായ അവബോധമാണെന്നും അധികൃതർ വ്യക്തമാക്കി.

    യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

    ദുബായ്: യുഎസ് എച്ച്-1ബി വിസയുടെ ഫീസ് 100,000 ഡോളറായി ഉയർന്നത് യുഎഇയിലെ ദീർഘകാല റെസിഡൻസി വിസകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിദഗ്ദ്ധർ.

    അമേരിക്കയിലെ ഉയർന്ന എച്ച്-1ബി വിസ അപേക്ഷാ ഫീസ്, യുഎഇയുടെ ആകർഷകമായ ഗോൾഡൻ വിസ, ഫ്രീലാൻസ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ റെസിഡൻസി പ്രോഗ്രാമുകൾക്ക് ആവശ്യകത വർദ്ധിപ്പിക്കുമെന്ന് കുടിയേറ്റ കൺസൾട്ടന്റുമാർ വിലയിരുത്തുന്നു.

    ദുബായിലെ ഉപദേശക സ്ഥാപനമായ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് കെസ്‌വാനി, യുഎസ് വിപണിയിൽ നിന്ന് യുഎഇ ഗോൾഡൻ വിസയെക്കുറിച്ച് അന്വേഷണങ്ങൾ വർദ്ധിച്ചതായി പറഞ്ഞു. ഉയർന്ന എച്ച്-1ബി വിസ ഫീസ്, ഗ്രീൻ കാർഡ് ഉടമകളെയും എച്ച്-1ബി വിസ ഉടമകളെയും യുഎഇയിലെ നിക്ഷേപ, ദീർഘകാല റെസിഡൻസി ഓപ്ഷനുകളിലേക്ക് ആകർഷിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

    “യുഎഇ ഗോൾഡൻ വിസ, റിമോട്ട് വർക്ക് വിസ, ഫ്രീലാൻസ് വിസ എന്നിവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകും. യുഎസ് കമ്പനികളുമായി കരാറുള്ള തൊഴിലാളികൾ യുഎഇയിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയോ ഫ്രീലാൻസ് വിസ നേടുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിസകൾക്കുള്ള ആവശ്യം വർധിക്കും,” കെസ്‌വാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

    യുഎസിലെ ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളുമായി സാമ്യമുള്ളതും പ്രവാസി ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായതുമായ ആകർഷകമായ അന്തരീക്ഷം യുഎഇയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ കരാറുകൾ ഉണ്ടാക്കി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

    തട്ടിപ്പിന്റെ രീതി

    ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും താൽപ്പര്യമുള്ളവരെ ബന്ധപ്പെട്ട് സ്ഥലം കാണാൻ അവസരമൊരുക്കുകയും ചെയ്യും. അതിനുശേഷം പണം കൈപ്പറ്റുകയും വ്യാജ കരാറുകളിൽ ഒപ്പിടീക്കുകയും ചെയ്യും. പണം കിട്ടിക്കഴിഞ്ഞാൽ ഇവർ ഒളിവിൽ പോവുകയാണ് പതിവ്.

    ഒരു യുവതിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായി പറഞ്ഞു. യുവതി ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പണം നൽകി രേഖകളിൽ ഒപ്പിട്ട ശേഷം തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യുകയായിരുന്നു.

    പോലീസിന്റെ നടപടി

    ഓരോ തട്ടിപ്പിനു ശേഷവും ഫോൺ നമ്പറുകൾ മാറ്റിയും മറ്റ് തന്ത്രങ്ങൾ ഉപയോഗിച്ചും തെളിവ് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും, ഡിജിറ്റൽ നിരീക്ഷണത്തിലൂടെയും വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

    ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടർ ജനറൽ കേണൽ ഒമർ അഹമ്മദ് ബ്വൽസൂദ്, ഈ തട്ടിപ്പ് സംഘത്തിലെ ഓരോരുത്തർക്കും വ്യക്തമായ ചുമതലകളുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഷാർജ പോലീസിൻ്റെ മികച്ച സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ കഴിവും കൊണ്ടാണ് ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അംഗീകൃതമല്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹ്യ മാധ്യമങ്ങളിലോ വരുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറുകയോ കരാറുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം സമൂഹത്തിൻ്റെ കൂട്ടായ അവബോധമാണെന്നും അധികൃതർ വ്യക്തമാക്കി.

    യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

    ദുബായ്: യുഎസ് എച്ച്-1ബി വിസയുടെ ഫീസ് 100,000 ഡോളറായി ഉയർന്നത് യുഎഇയിലെ ദീർഘകാല റെസിഡൻസി വിസകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിദഗ്ദ്ധർ.

    അമേരിക്കയിലെ ഉയർന്ന എച്ച്-1ബി വിസ അപേക്ഷാ ഫീസ്, യുഎഇയുടെ ആകർഷകമായ ഗോൾഡൻ വിസ, ഫ്രീലാൻസ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ റെസിഡൻസി പ്രോഗ്രാമുകൾക്ക് ആവശ്യകത വർദ്ധിപ്പിക്കുമെന്ന് കുടിയേറ്റ കൺസൾട്ടന്റുമാർ വിലയിരുത്തുന്നു.

    ദുബായിലെ ഉപദേശക സ്ഥാപനമായ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് കെസ്‌വാനി, യുഎസ് വിപണിയിൽ നിന്ന് യുഎഇ ഗോൾഡൻ വിസയെക്കുറിച്ച് അന്വേഷണങ്ങൾ വർദ്ധിച്ചതായി പറഞ്ഞു. ഉയർന്ന എച്ച്-1ബി വിസ ഫീസ്, ഗ്രീൻ കാർഡ് ഉടമകളെയും എച്ച്-1ബി വിസ ഉടമകളെയും യുഎഇയിലെ നിക്ഷേപ, ദീർഘകാല റെസിഡൻസി ഓപ്ഷനുകളിലേക്ക് ആകർഷിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

    “യുഎഇ ഗോൾഡൻ വിസ, റിമോട്ട് വർക്ക് വിസ, ഫ്രീലാൻസ് വിസ എന്നിവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകും. യുഎസ് കമ്പനികളുമായി കരാറുള്ള തൊഴിലാളികൾ യുഎഇയിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയോ ഫ്രീലാൻസ് വിസ നേടുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിസകൾക്കുള്ള ആവശ്യം വർധിക്കും,” കെസ്‌വാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

    യുഎസിലെ ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളുമായി സാമ്യമുള്ളതും പ്രവാസി ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായതുമായ ആകർഷകമായ അന്തരീക്ഷം യുഎഇയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ കരാറുകൾ ഉണ്ടാക്കി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

    തട്ടിപ്പിന്റെ രീതി

    ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും താൽപ്പര്യമുള്ളവരെ ബന്ധപ്പെട്ട് സ്ഥലം കാണാൻ അവസരമൊരുക്കുകയും ചെയ്യും. അതിനുശേഷം പണം കൈപ്പറ്റുകയും വ്യാജ കരാറുകളിൽ ഒപ്പിടീക്കുകയും ചെയ്യും. പണം കിട്ടിക്കഴിഞ്ഞാൽ ഇവർ ഒളിവിൽ പോവുകയാണ് പതിവ്.

    ഒരു യുവതിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായി പറഞ്ഞു. യുവതി ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പണം നൽകി രേഖകളിൽ ഒപ്പിട്ട ശേഷം തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യുകയായിരുന്നു.

    പോലീസിന്റെ നടപടി

    ഓരോ തട്ടിപ്പിനു ശേഷവും ഫോൺ നമ്പറുകൾ മാറ്റിയും മറ്റ് തന്ത്രങ്ങൾ ഉപയോഗിച്ചും തെളിവ് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും, ഡിജിറ്റൽ നിരീക്ഷണത്തിലൂടെയും വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

    ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടർ ജനറൽ കേണൽ ഒമർ അഹമ്മദ് ബ്വൽസൂദ്, ഈ തട്ടിപ്പ് സംഘത്തിലെ ഓരോരുത്തർക്കും വ്യക്തമായ ചുമതലകളുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഷാർജ പോലീസിൻ്റെ മികച്ച സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ കഴിവും കൊണ്ടാണ് ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അംഗീകൃതമല്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹ്യ മാധ്യമങ്ങളിലോ വരുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറുകയോ കരാറുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം സമൂഹത്തിൻ്റെ കൂട്ടായ അവബോധമാണെന്നും അധികൃതർ വ്യക്തമാക്കി.

    യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

    ദുബായ്: യുഎസ് എച്ച്-1ബി വിസയുടെ ഫീസ് 100,000 ഡോളറായി ഉയർന്നത് യുഎഇയിലെ ദീർഘകാല റെസിഡൻസി വിസകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിദഗ്ദ്ധർ.

    അമേരിക്കയിലെ ഉയർന്ന എച്ച്-1ബി വിസ അപേക്ഷാ ഫീസ്, യുഎഇയുടെ ആകർഷകമായ ഗോൾഡൻ വിസ, ഫ്രീലാൻസ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ റെസിഡൻസി പ്രോഗ്രാമുകൾക്ക് ആവശ്യകത വർദ്ധിപ്പിക്കുമെന്ന് കുടിയേറ്റ കൺസൾട്ടന്റുമാർ വിലയിരുത്തുന്നു.

    ദുബായിലെ ഉപദേശക സ്ഥാപനമായ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് കെസ്‌വാനി, യുഎസ് വിപണിയിൽ നിന്ന് യുഎഇ ഗോൾഡൻ വിസയെക്കുറിച്ച് അന്വേഷണങ്ങൾ വർദ്ധിച്ചതായി പറഞ്ഞു. ഉയർന്ന എച്ച്-1ബി വിസ ഫീസ്, ഗ്രീൻ കാർഡ് ഉടമകളെയും എച്ച്-1ബി വിസ ഉടമകളെയും യുഎഇയിലെ നിക്ഷേപ, ദീർഘകാല റെസിഡൻസി ഓപ്ഷനുകളിലേക്ക് ആകർഷിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

    “യുഎഇ ഗോൾഡൻ വിസ, റിമോട്ട് വർക്ക് വിസ, ഫ്രീലാൻസ് വിസ എന്നിവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകും. യുഎസ് കമ്പനികളുമായി കരാറുള്ള തൊഴിലാളികൾ യുഎഇയിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയോ ഫ്രീലാൻസ് വിസ നേടുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിസകൾക്കുള്ള ആവശ്യം വർധിക്കും,” കെസ്‌വാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

    യുഎസിലെ ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളുമായി സാമ്യമുള്ളതും പ്രവാസി ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായതുമായ ആകർഷകമായ അന്തരീക്ഷം യുഎഇയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

    യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

    ദുബായ്: യുഎസ് എച്ച്-1ബി വിസയുടെ ഫീസ് 100,000 ഡോളറായി ഉയർന്നത് യുഎഇയിലെ ദീർഘകാല റെസിഡൻസി വിസകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിദഗ്ദ്ധർ.

    അമേരിക്കയിലെ ഉയർന്ന എച്ച്-1ബി വിസ അപേക്ഷാ ഫീസ്, യുഎഇയുടെ ആകർഷകമായ ഗോൾഡൻ വിസ, ഫ്രീലാൻസ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ റെസിഡൻസി പ്രോഗ്രാമുകൾക്ക് ആവശ്യകത വർദ്ധിപ്പിക്കുമെന്ന് കുടിയേറ്റ കൺസൾട്ടന്റുമാർ വിലയിരുത്തുന്നു.

    ദുബായിലെ ഉപദേശക സ്ഥാപനമായ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് കെസ്‌വാനി, യുഎസ് വിപണിയിൽ നിന്ന് യുഎഇ ഗോൾഡൻ വിസയെക്കുറിച്ച് അന്വേഷണങ്ങൾ വർദ്ധിച്ചതായി പറഞ്ഞു. ഉയർന്ന എച്ച്-1ബി വിസ ഫീസ്, ഗ്രീൻ കാർഡ് ഉടമകളെയും എച്ച്-1ബി വിസ ഉടമകളെയും യുഎഇയിലെ നിക്ഷേപ, ദീർഘകാല റെസിഡൻസി ഓപ്ഷനുകളിലേക്ക് ആകർഷിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

    “യുഎഇ ഗോൾഡൻ വിസ, റിമോട്ട് വർക്ക് വിസ, ഫ്രീലാൻസ് വിസ എന്നിവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകും. യുഎസ് കമ്പനികളുമായി കരാറുള്ള തൊഴിലാളികൾ യുഎഇയിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയോ ഫ്രീലാൻസ് വിസ നേടുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിസകൾക്കുള്ള ആവശ്യം വർധിക്കും,” കെസ്‌വാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

    യുഎസിലെ ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളുമായി സാമ്യമുള്ളതും പ്രവാസി ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായതുമായ ആകർഷകമായ അന്തരീക്ഷം യുഎഇയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടോ? രണ്ട് മിനിറ്റിൽ എളുപ്പത്തിൽ അറിയാം

    നിങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടോ? രണ്ട് മിനിറ്റിൽ എളുപ്പത്തിൽ അറിയാം


    യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. നിങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടോയെന്ന് ഇനി വെറും രണ്ട് മിനിറ്റിനുള്ളിൽ അറിയാൻ സാധിക്കും. ഇതിനായി കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി ഒരു പുതിയ ക്വിസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

    എങ്ങനെ ക്വിസിൽ പങ്കെടുക്കാം?

    1. ആദ്യം smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    2. അവിടെയുള്ള ‘ഗോൾഡൻ വിസ സർവീസസ്’ വിഭാഗത്തിൽ പോയി ‘നിങ്ങളുടെ യോഗ്യത പരിശോധിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
    3. തുടർന്ന്, ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന് ഉത്തരം നൽകി ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകുക.

    ഈ ക്വിസ്, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഉയർന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾ, പിഎച്ച്ഡി ബിരുദധാരികൾ, കലാകാരന്മാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങി വിവിധ ഗോൾഡൻ വിസ വിഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. ഇത് നിങ്ങളുടെ യോഗ്യത ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കും.

    ഉദാഹരണത്തിന്, നിങ്ങൾ ഒരു യൂണിവേഴ്സിറ്റി ബിരുദധാരിയാണെങ്കിൽ, ‘3.8-ൽ കുറയാത്ത GPA-യോടുകൂടി രാജ്യത്ത് നിന്ന് ബിരുദം നേടിയ മികച്ച യൂണിവേഴ്സിറ്റി ബിരുദധാരികളിൽ ഒരാളാണോ നിങ്ങൾ?’ എന്ന ചോദ്യം ഉണ്ടാകും. ‘അതെ’ എന്ന് ഉത്തരം നൽകിയാൽ, യൂണിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

    ക്വിസ് പൂർത്തിയാക്കിയ ശേഷം, നിങ്ങൾ യോഗ്യനാണെങ്കിൽ നേരിട്ട് ഓൺലൈൻ അപേക്ഷാ ഫോമിലേക്ക് പ്രവേശിക്കാം. ഓരോ വിഭാഗത്തിനും പ്രത്യേക രേഖകളും ആവശ്യകതകളുമുണ്ട്. അപേക്ഷ ആദ്യം കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിക്ക് സമർപ്പിക്കണം. ഇത് അംഗീകരിച്ചാൽ അടുത്ത ഘട്ടത്തിലേക്ക് കടന്ന് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.

    കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്. ഉദാഹരണത്തിന്, മീഡിയ അല്ലെങ്കിൽ ആർട്ട്‌സ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ദുബായ് കൾച്ചർ ആൻഡ് ആർട്ട്‌സ് അതോറിറ്റിയിൽ നിന്നോ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിൽ നിന്നോ ശുപാർശ കത്ത് ആവശ്യമാണ്.

    2019-ൽ ആരംഭിച്ച യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി, രാജ്യത്ത് ദീർഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും വിദേശികൾക്ക് അവസരം നൽകുന്നു.

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

    അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

    ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

    ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

    ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

    ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

    അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ നവീകരണത്തിന് ശേഷം കൂടുതൽ ആകർഷകമായ പ്രകടനവുമായാണ് തിരിച്ചെത്തുന്നത്.

    മേയ് മാസം മുതൽ അടച്ചിട്ടിരുന്ന ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ചു. ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദം എന്നിവ നവീകരിക്കുകയും പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള നടപ്പാതയിലും ഡിജിറ്റൽ ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. നവീകരണത്തിന് ശേഷം ഫൗണ്ടൻ കൂടുതൽ മികച്ചതും ആകർഷകവുമാകുമെന്ന് ഫെബ്രുവരിയിൽ തന്നെ ഇമാർ അറിയിച്ചിരുന്നു.

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

    യുഎഇയിലെ ഈ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

    ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരവും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചും അതിവേഗത്തിലുള്ള പ്രതികരണം സാധ്യമായി. ബീച്ചിലെത്തുന്ന സഞ്ചാരികളെയും കടൽ ജീവികളെയും സംരക്ഷിക്കുന്നതിനായി വളരെ കാര്യക്ഷമമായാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ സഹായം നൽകിയ ബീആ (Bee’ah) എന്ന സ്ഥാപനത്തെയും ഖോർഫക്കാൻ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഖോർഫക്കാൻ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ജൂലൈയിൽ, അൽ ലുലൈയ്യ, അൽ സുബാറ ബീച്ചുകളെ ബാധിച്ച സമാനമായ എണ്ണ ചോർച്ചയും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് വിജയകരമായി നിയന്ത്രിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: 200 മീറ്റർ വരെ ഉയരത്തിലേക്ക് കുതിച്ചെത്തി തീ കെടുത്തി ഷഹീൻ ഡ്രോൺ

    യുഎഇയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: 200 മീറ്റർ വരെ ഉയരത്തിലേക്ക് കുതിച്ചെത്തി തീ കെടുത്തി ഷഹീൻ ഡ്രോൺ

    ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    ദുബായ് സിവിൽ ഡിഫൻസിന്റെ അത്യാധുനിക ‘ഷഹീൻ’ ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 1200 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കർ ഘടിപ്പിച്ച ഡ്രോണാണ് 200 മീറ്റർ വരെ ഉയരത്തിലേക്കു കുതിച്ചെത്തി തീ കെടുത്തിയത്. നാലാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. ആളപായമില്ല. വിവരമറിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. ശീതീകരണ ജോലി പൂർണമായാൽ താമസക്കാരെ തിരിച്ചെത്തിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • തനിക്ക് നാലു ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ട്; രാജ്യാന്തര സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇ സാംസ്‌കാരിക ഗവേഷകൻ

    തനിക്ക് നാലു ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ട്; രാജ്യാന്തര സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇ സാംസ്‌കാരിക ഗവേഷകൻ

    രാജ്യാന്തര കഥാകാരൻമാരുടെ സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇയിലെ സാംസ്‌കാരിക ഗവേഷകൻ. തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്നായിരുന്നു ഷാർജയിൽ നടന്ന രാജ്യാന്തര കഥാകാരന്മാരുടെ സംഗമത്തിൽ യുഎഇയിലെ സാംസ്‌കാരിക ഗവേഷകനായ സഈദ് മുസ്ബ അൽ കെത്ബി വെളിപ്പെടുത്തിയത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിലാണ് അൽ കെത്ബി തന്റെ കുടുംബജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

    തങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ‘അൽ സനാ’ എന്നറിയപ്പെടുന്ന യുഎഇയുടെ പരമ്പരാഗത മൂല്യങ്ങളും ആചാരങ്ങളും വളർത്തുന്നതിലാണ് താൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബഹുമാനം, കുടുംബത്തോടുള്ള ഉത്തരവാദിത്തം, പൂർവ്വികരുടെ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് തന്റെ കുട്ടികളെ പഠിപ്പിക്കുന്നത് താൻ ഇന്നും ഉറപ്പുവരുത്തുന്നുവെന്നും അൽ കെത്ബി പറയുന്നു. മുതിർന്നവരോടും സ്ത്രീകളോടുമുള്ള ബഹുമാനം, അതിഥികളെ സൽക്കരിക്കാനുള്ള മനസ്സ്, വിനയം, സത്യസന്ധത, കുടുംബത്തോടും സമൂഹത്തോടുമുള്ള വിശ്വസ്തത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ‘അൽ സനാ’ എന്ന സാംസ്‌കാരിക മൂല്യം. അൽ കെത്ബിയുടെ വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 70,000-ൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ‘യാത്രികരുടെ കഥകൾ’ എന്ന വിഷയത്തിലാണ് 25-ാമത് ഷാർജ രാജ്യാന്തര കഥാകാരൻമാരുടെ സംഗമം സംഘടിപ്പിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ മേധാവിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

    സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ മേധാവിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

    റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷനും ഫത്വ കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സൗദി റോയൽ കോർട്ടാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്.

    ഇന്ന് അസർ നമസ്കാരാനന്തരം റിയാദിലെ ദീറയിലുള്ള ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. ഇതിന് ശേഷം മക്കയിലെയും മദീനയിലെയും ഇരുഹറമുകളിലും മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദേശം നൽകിയിട്ടുണ്ട്. സൗദിയുടെ മതകാര്യങ്ങളിൽ ഉന്നത സ്ഥാനീയനായ പണ്ഡിതനായിരുന്നു ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്.

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

    ദുബായ്: ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    “ഞാൻ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു, അപ്പോഴാണ് നിരവധി ഫയർ ട്രക്കുകൾ വരുന്ന ശബ്ദം കേട്ടത്. പുറത്തേക്ക് പോയി നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകൾക്ക് തീ പിടിച്ചിരിക്കുന്നത് കണ്ടു,” അൽ ബർഷ 1-ൽ താമസിക്കുന്ന ഫിലിപ്പീൻ സ്വദേശിനിയായ മിറ പറഞ്ഞു.

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

     

  • യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

    ദുബായ്: ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    “ഞാൻ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു, അപ്പോഴാണ് നിരവധി ഫയർ ട്രക്കുകൾ വരുന്ന ശബ്ദം കേട്ടത്. പുറത്തേക്ക് പോയി നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകൾക്ക് തീ പിടിച്ചിരിക്കുന്നത് കണ്ടു,” അൽ ബർഷ 1-ൽ താമസിക്കുന്ന ഫിലിപ്പീൻ സ്വദേശിനിയായ മിറ പറഞ്ഞു.

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

    ദുബായ്: ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    “ഞാൻ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു, അപ്പോഴാണ് നിരവധി ഫയർ ട്രക്കുകൾ വരുന്ന ശബ്ദം കേട്ടത്. പുറത്തേക്ക് പോയി നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകൾക്ക് തീ പിടിച്ചിരിക്കുന്നത് കണ്ടു,” അൽ ബർഷ 1-ൽ താമസിക്കുന്ന ഫിലിപ്പീൻ സ്വദേശിനിയായ മിറ പറഞ്ഞു.

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

    യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

    ദുബായ്: ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    “ഞാൻ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു, അപ്പോഴാണ് നിരവധി ഫയർ ട്രക്കുകൾ വരുന്ന ശബ്ദം കേട്ടത്. പുറത്തേക്ക് പോയി നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകൾക്ക് തീ പിടിച്ചിരിക്കുന്നത് കണ്ടു,” അൽ ബർഷ 1-ൽ താമസിക്കുന്ന ഫിലിപ്പീൻ സ്വദേശിനിയായ മിറ പറഞ്ഞു.

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.

    തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.

    മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.

    തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.

    മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.

    തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.

    മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്വർണവില പുതിയ ഉയരത്തിൽ; വിപണിയിൽ ആശങ്കയെന്ന് വ്യാപാരികൾ

    ദുബായ്: ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ തന്നെ വില ഗണ്യമായി വർധിച്ചു. ഒരു ഔൺസ് സ്വർണത്തിന് 3,700 ഡോളർ എന്ന റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്താണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

    വിലവിവരങ്ങൾ (യു.എ.ഇ സമയം രാവിലെ 9 മണിക്ക്):

    24K സ്വർണം: ഒരു ഗ്രാമിന് 0.75 ദിർഹം വർധിച്ച് 444.75 ദിർഹം ആയി.

    22K സ്വർണം: ഒരു ഗ്രാമിന് 412.0 ദിർഹം ആയി.

    21K സ്വർണം: ഒരു ഗ്രാമിന് 394.75 ദിർഹം ആയി.

    18K സ്വർണം: ഒരു ഗ്രാമിന് 338.5 ദിർഹം ആയി.

    വിൽപ്പനയിൽ ഇടിവ്:

    സ്വർണവിലയിലുണ്ടായ വർധനവ് ദുബായിലെയും യു.എ.ഇയിലെയും സ്വർണ്ണാഭരണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന വില കാരണം ഉപഭോക്താക്കൾ കുറഞ്ഞതോടെ വിൽപ്പനയിൽ 40% വരെ ഇടിവുണ്ടായതായി ചില റീട്ടെയിൽ വ്യാപാരികൾ റിപ്പോർട്ട് ചെയ്തു.

    വിലവർധനവിന് പിന്നിലെ കാരണങ്ങൾ:

    അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറച്ചത്, സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങുന്നത്, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് സ്വർണവില കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ ആഴ്ച ഫെഡ് നിരക്ക് 0.25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം സ്വർണത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെട്ടത്.

    ‘എക്സ്എസ്.കോം’ എന്ന സ്ഥാപനത്തിലെ മാർക്കറ്റ് അനലിസ്റ്റ് ലിൻ ട്രാൻ പറയുന്നത്, മധ്യേഷ്യയിലെയും ഉക്രെയ്നിലെയും സംഘർഷങ്ങൾ നിക്ഷേപകരെ സുരക്ഷിതമായ ആസ്തിയായ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ടെന്നാണ്. ഇത് ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിലേക്കുള്ള നിക്ഷേപത്തെ പരിമിതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ബിറ്റ്‌കോയിൻ ‘ഡിജിറ്റൽ സ്വർണ്ണം’ എന്ന നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

    ദുബായ്: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് യുഎഇയിലെ ബംഗ്ലാദേശ് അംബാസഡർ താരിഖ് അഹമ്മദ് അറിയിച്ചു. യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും പ്രചാരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ടൂറിസ്റ്റ് അല്ലെങ്കിൽ വർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു എന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. യുഎഇ അധികാരികൾ പുതിയ ഒരു നിർദ്ദേശവും വിസ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടില്ലെന്ന് അംബാസഡർ അഹമ്മദ് ബംഗ്ലാദേശിലെ എൻ.ടി.വി.യോട് പറഞ്ഞു. അതിനാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ബംഗ്ലാദേശ് പൗരന്മാരുടെ യുഎഇയിലെ ജനസംഖ്യ

    ‘ഗ്ലോബൽ മീഡിയ ഇൻസൈറ്റ്’ എന്ന സ്ഥാപനത്തിന്റെ കണക്കുകൾ അനുസരിച്ച്, ഏകദേശം 8.4 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് യുഎഇയിൽ താമസിക്കുന്നത്. ഇത് യുഎഇയിലെ ആകെ ജനസംഖ്യയുടെ 7.4% വരും. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം ഏറ്റവും വലിയ വിദേശ ജനസംഖ്യ ബംഗ്ലാദേശികളുടേതാണ്. എന്നാൽ, ദുബായിലെ ബംഗ്ലാദേശ് കോൺസൽ ജനറൽ എം.ഡി. റാഷിദുസ്സമാന്റെ അഭിപ്രായത്തിൽ യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഏകദേശം പത്ത് ലക്ഷമാണ്.

    കഴിഞ്ഞ ദിവസം രാജ്യത്തിന്റെ 55-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ‘ഖലീജ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ, ബംഗ്ലാദേശ് പൗരന്മാർക്കുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനെക്കുറിച്ച് യുഎഇ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ബംഗ്ലാദേശ് പൗരന്മാർ യുഎഇയുടെ വിജയഗാഥയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്വർണവില പുതിയ ഉയരത്തിൽ; വിപണിയിൽ ആശങ്കയെന്ന് വ്യാപാരികൾ

    ദുബായ്: ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ തന്നെ വില ഗണ്യമായി വർധിച്ചു. ഒരു ഔൺസ് സ്വർണത്തിന് 3,700 ഡോളർ എന്ന റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്താണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

    വിലവിവരങ്ങൾ (യു.എ.ഇ സമയം രാവിലെ 9 മണിക്ക്):

    24K സ്വർണം: ഒരു ഗ്രാമിന് 0.75 ദിർഹം വർധിച്ച് 444.75 ദിർഹം ആയി.

    22K സ്വർണം: ഒരു ഗ്രാമിന് 412.0 ദിർഹം ആയി.

    21K സ്വർണം: ഒരു ഗ്രാമിന് 394.75 ദിർഹം ആയി.

    18K സ്വർണം: ഒരു ഗ്രാമിന് 338.5 ദിർഹം ആയി.

    വിൽപ്പനയിൽ ഇടിവ്:

    സ്വർണവിലയിലുണ്ടായ വർധനവ് ദുബായിലെയും യു.എ.ഇയിലെയും സ്വർണ്ണാഭരണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന വില കാരണം ഉപഭോക്താക്കൾ കുറഞ്ഞതോടെ വിൽപ്പനയിൽ 40% വരെ ഇടിവുണ്ടായതായി ചില റീട്ടെയിൽ വ്യാപാരികൾ റിപ്പോർട്ട് ചെയ്തു.

    വിലവർധനവിന് പിന്നിലെ കാരണങ്ങൾ:

    അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറച്ചത്, സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങുന്നത്, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് സ്വർണവില കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ ആഴ്ച ഫെഡ് നിരക്ക് 0.25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം സ്വർണത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെട്ടത്.

    ‘എക്സ്എസ്.കോം’ എന്ന സ്ഥാപനത്തിലെ മാർക്കറ്റ് അനലിസ്റ്റ് ലിൻ ട്രാൻ പറയുന്നത്, മധ്യേഷ്യയിലെയും ഉക്രെയ്നിലെയും സംഘർഷങ്ങൾ നിക്ഷേപകരെ സുരക്ഷിതമായ ആസ്തിയായ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ടെന്നാണ്. ഇത് ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിലേക്കുള്ള നിക്ഷേപത്തെ പരിമിതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ബിറ്റ്‌കോയിൻ ‘ഡിജിറ്റൽ സ്വർണ്ണം’ എന്ന നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

    ദുബായ്: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് യുഎഇയിലെ ബംഗ്ലാദേശ് അംബാസഡർ താരിഖ് അഹമ്മദ് അറിയിച്ചു. യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും പ്രചാരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ടൂറിസ്റ്റ് അല്ലെങ്കിൽ വർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു എന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. യുഎഇ അധികാരികൾ പുതിയ ഒരു നിർദ്ദേശവും വിസ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടില്ലെന്ന് അംബാസഡർ അഹമ്മദ് ബംഗ്ലാദേശിലെ എൻ.ടി.വി.യോട് പറഞ്ഞു. അതിനാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ബംഗ്ലാദേശ് പൗരന്മാരുടെ യുഎഇയിലെ ജനസംഖ്യ

    ‘ഗ്ലോബൽ മീഡിയ ഇൻസൈറ്റ്’ എന്ന സ്ഥാപനത്തിന്റെ കണക്കുകൾ അനുസരിച്ച്, ഏകദേശം 8.4 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് യുഎഇയിൽ താമസിക്കുന്നത്. ഇത് യുഎഇയിലെ ആകെ ജനസംഖ്യയുടെ 7.4% വരും. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം ഏറ്റവും വലിയ വിദേശ ജനസംഖ്യ ബംഗ്ലാദേശികളുടേതാണ്. എന്നാൽ, ദുബായിലെ ബംഗ്ലാദേശ് കോൺസൽ ജനറൽ എം.ഡി. റാഷിദുസ്സമാന്റെ അഭിപ്രായത്തിൽ യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഏകദേശം പത്ത് ലക്ഷമാണ്.

    കഴിഞ്ഞ ദിവസം രാജ്യത്തിന്റെ 55-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ‘ഖലീജ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ, ബംഗ്ലാദേശ് പൗരന്മാർക്കുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനെക്കുറിച്ച് യുഎഇ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ബംഗ്ലാദേശ് പൗരന്മാർ യുഎഇയുടെ വിജയഗാഥയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

    ദുബായ്: യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഡു (du) തങ്ങളുടെ പുതിയ 5G+ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. നിലവിലെ 5G വേഗതയുടെ ഇരട്ടി വേഗത നൽകാൻ ഈ നെക്‌സ്റ്റ്-ജെൻ നെറ്റ്‌വർക്കിന് കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതാനുഭവം പൂർണ്ണമായും മാറ്റിമറിക്കുമെന്ന് ഡുവിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കരീം ബെൻകിറാൻ പറഞ്ഞു.

    പ്രധാന സവിശേഷതകൾ:

    വേഗത ഇരട്ടിയാക്കുന്നു: നിലവിലെ 5G വേഗതയേക്കാൾ ഇരട്ടി വേഗത.

    കുറഞ്ഞ ലേറ്റൻസി: തത്സമയ ആപ്ലിക്കേഷനുകൾക്ക് സഹായകമാകുന്ന കുറഞ്ഞ ലേറ്റൻസി.

    തടസ്സമില്ലാത്ത കണക്റ്റിവിറ്റി: എവിടെയും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നു.

    എ.ഐ. ആപ്ലിക്കേഷനുകൾക്ക് പിന്തുണ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കും.

    “അതിവേഗ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, എ.ഐ. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനം എന്നിവ 5G+ സാധ്യമാക്കും,” കരീം ബെൻകിറാൻ പറഞ്ഞു. എ.ഐ.യുടെ ഈ കാലഘട്ടത്തിൽ ഈ പുതിയ ഹൈ-സ്പീഡ് നെറ്റ്‌വർക്കിന് നിർണായക പങ്കുണ്ടെന്നും, ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പരിവർത്തനത്തിനുള്ള അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഐഫോൺ 17-മായി സഹകരിച്ച്:

    സെപ്റ്റംബർ 19-ന് ബുൾഗാരി റിസോർട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡുവിന്റെ ഈ പ്രഖ്യാപനം. ഐഫോൺ 17-ന്റെ ലോഞ്ചിംഗ് ദിവസമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഡുവിന്റെ 5G+ സാങ്കേതികവിദ്യ പുതിയ ഐഫോണുകൾക്ക് അനുയോജ്യമായ ഒരു കോമ്പിനേഷനാണെന്ന് കരീം ബെൻകിറാൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ആപ്പിളും ഡുവും ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

    യു.എ.ഇയിലെ സാങ്കേതിക മുന്നേറ്റം:

    പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതിൽ യു.എ.ഇ ലോകത്ത് മുൻപന്തിയിലാണെന്ന് കരീം ബെൻകിറാൻ ചൂണ്ടിക്കാട്ടി. “യു.എ.ഇയുടെ ഡിജിറ്റൽ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ഡുവിന്റെ ലക്ഷ്യം. ആഗോളതലത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇവിടെ പ്രാദേശിക സേവനങ്ങളായി മാറ്റിയെടുക്കും,” അദ്ദേഹം പറഞ്ഞു. 2023-ലെ കണക്കുകൾ പ്രകാരം, യു.എ.ഇയിലെ 99 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

    ഇന്നത്തെ ഉപഭോക്താക്കൾ മൊബൈൽ ഫോണിനെ ഒരു ആശയവിനിമയ ഉപകരണം മാത്രമായി കാണുന്നില്ലെന്നും, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹബ്ബായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് തങ്ങൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ മികച്ച നെറ്റ്‌വർക്ക് അനുഭവം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ, ഐ.ബി.എ.എൻ. (IBAN) പോലുള്ള വിവരങ്ങളോ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്.

    ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

    മൊബൈൽ നമ്പർ വഴി പണമിടപാട്: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു.

    പണം അഭ്യർത്ഥിക്കാനുള്ള സൗകര്യം: മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടാനുള്ള ഓപ്ഷനും ലഭ്യമാണ്.

    ബിൽ സ്പ്ലിറ്റ്: സുഹൃത്തുക്കളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ മറ്റ് ആവശ്യങ്ങൾക്കോ പണം നൽകേണ്ട സാഹചര്യങ്ങളിൽ ബില്ല് വീതിക്കാനുള്ള സൗകര്യം.

    ക്യു.ആർ. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

    പേയ്മെന്റ് മാനേജ്മെന്റ്: അയച്ചതോ, സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ അംഗീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്.

    നിലവിൽ ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെയാണ് അയക്കാൻ കഴിയുക.

    എങ്ങനെയാണ് ‘ആനി’ ഉപയോഗിക്കുന്നത്?

    യു.എ.ഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് നിലവിൽ ‘ആനി’ ഉപയോഗിക്കാൻ സാധിക്കുക. ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. എ.ഡി.സി.ബി., എ.ഡി.ഐ.ബി., അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിങ്ങനെ 30-ൽ അധികം ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ‘ആനി’യുമായി സഹകരിക്കുന്നുണ്ട്.

    ‘ആനി’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://aep.ae/en/services/aani/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ സ്വർണവില പുതിയ ഉയരത്തിൽ; വിപണിയിൽ ആശങ്കയെന്ന് വ്യാപാരികൾ

    യുഎഇയിൽ സ്വർണവില പുതിയ ഉയരത്തിൽ; വിപണിയിൽ ആശങ്കയെന്ന് വ്യാപാരികൾ

    ദുബായ്: ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ തന്നെ വില ഗണ്യമായി വർധിച്ചു. ഒരു ഔൺസ് സ്വർണത്തിന് 3,700 ഡോളർ എന്ന റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്താണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

    വിലവിവരങ്ങൾ (യു.എ.ഇ സമയം രാവിലെ 9 മണിക്ക്):

    24K സ്വർണം: ഒരു ഗ്രാമിന് 0.75 ദിർഹം വർധിച്ച് 444.75 ദിർഹം ആയി.

    22K സ്വർണം: ഒരു ഗ്രാമിന് 412.0 ദിർഹം ആയി.

    21K സ്വർണം: ഒരു ഗ്രാമിന് 394.75 ദിർഹം ആയി.

    18K സ്വർണം: ഒരു ഗ്രാമിന് 338.5 ദിർഹം ആയി.

    വിൽപ്പനയിൽ ഇടിവ്:

    സ്വർണവിലയിലുണ്ടായ വർധനവ് ദുബായിലെയും യു.എ.ഇയിലെയും സ്വർണ്ണാഭരണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന വില കാരണം ഉപഭോക്താക്കൾ കുറഞ്ഞതോടെ വിൽപ്പനയിൽ 40% വരെ ഇടിവുണ്ടായതായി ചില റീട്ടെയിൽ വ്യാപാരികൾ റിപ്പോർട്ട് ചെയ്തു.

    വിലവർധനവിന് പിന്നിലെ കാരണങ്ങൾ:

    അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറച്ചത്, സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങുന്നത്, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് സ്വർണവില കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ ആഴ്ച ഫെഡ് നിരക്ക് 0.25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം സ്വർണത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെട്ടത്.

    ‘എക്സ്എസ്.കോം’ എന്ന സ്ഥാപനത്തിലെ മാർക്കറ്റ് അനലിസ്റ്റ് ലിൻ ട്രാൻ പറയുന്നത്, മധ്യേഷ്യയിലെയും ഉക്രെയ്നിലെയും സംഘർഷങ്ങൾ നിക്ഷേപകരെ സുരക്ഷിതമായ ആസ്തിയായ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ടെന്നാണ്. ഇത് ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിലേക്കുള്ള നിക്ഷേപത്തെ പരിമിതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ബിറ്റ്‌കോയിൻ ‘ഡിജിറ്റൽ സ്വർണ്ണം’ എന്ന നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

    ദുബായ്: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് യുഎഇയിലെ ബംഗ്ലാദേശ് അംബാസഡർ താരിഖ് അഹമ്മദ് അറിയിച്ചു. യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും പ്രചാരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ടൂറിസ്റ്റ് അല്ലെങ്കിൽ വർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു എന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. യുഎഇ അധികാരികൾ പുതിയ ഒരു നിർദ്ദേശവും വിസ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടില്ലെന്ന് അംബാസഡർ അഹമ്മദ് ബംഗ്ലാദേശിലെ എൻ.ടി.വി.യോട് പറഞ്ഞു. അതിനാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ബംഗ്ലാദേശ് പൗരന്മാരുടെ യുഎഇയിലെ ജനസംഖ്യ

    ‘ഗ്ലോബൽ മീഡിയ ഇൻസൈറ്റ്’ എന്ന സ്ഥാപനത്തിന്റെ കണക്കുകൾ അനുസരിച്ച്, ഏകദേശം 8.4 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് യുഎഇയിൽ താമസിക്കുന്നത്. ഇത് യുഎഇയിലെ ആകെ ജനസംഖ്യയുടെ 7.4% വരും. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം ഏറ്റവും വലിയ വിദേശ ജനസംഖ്യ ബംഗ്ലാദേശികളുടേതാണ്. എന്നാൽ, ദുബായിലെ ബംഗ്ലാദേശ് കോൺസൽ ജനറൽ എം.ഡി. റാഷിദുസ്സമാന്റെ അഭിപ്രായത്തിൽ യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഏകദേശം പത്ത് ലക്ഷമാണ്.

    കഴിഞ്ഞ ദിവസം രാജ്യത്തിന്റെ 55-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ‘ഖലീജ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ, ബംഗ്ലാദേശ് പൗരന്മാർക്കുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനെക്കുറിച്ച് യുഎഇ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ബംഗ്ലാദേശ് പൗരന്മാർ യുഎഇയുടെ വിജയഗാഥയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

    ദുബായ്: യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഡു (du) തങ്ങളുടെ പുതിയ 5G+ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. നിലവിലെ 5G വേഗതയുടെ ഇരട്ടി വേഗത നൽകാൻ ഈ നെക്‌സ്റ്റ്-ജെൻ നെറ്റ്‌വർക്കിന് കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതാനുഭവം പൂർണ്ണമായും മാറ്റിമറിക്കുമെന്ന് ഡുവിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കരീം ബെൻകിറാൻ പറഞ്ഞു.

    പ്രധാന സവിശേഷതകൾ:

    വേഗത ഇരട്ടിയാക്കുന്നു: നിലവിലെ 5G വേഗതയേക്കാൾ ഇരട്ടി വേഗത.

    കുറഞ്ഞ ലേറ്റൻസി: തത്സമയ ആപ്ലിക്കേഷനുകൾക്ക് സഹായകമാകുന്ന കുറഞ്ഞ ലേറ്റൻസി.

    തടസ്സമില്ലാത്ത കണക്റ്റിവിറ്റി: എവിടെയും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നു.

    എ.ഐ. ആപ്ലിക്കേഷനുകൾക്ക് പിന്തുണ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കും.

    “അതിവേഗ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, എ.ഐ. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനം എന്നിവ 5G+ സാധ്യമാക്കും,” കരീം ബെൻകിറാൻ പറഞ്ഞു. എ.ഐ.യുടെ ഈ കാലഘട്ടത്തിൽ ഈ പുതിയ ഹൈ-സ്പീഡ് നെറ്റ്‌വർക്കിന് നിർണായക പങ്കുണ്ടെന്നും, ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പരിവർത്തനത്തിനുള്ള അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഐഫോൺ 17-മായി സഹകരിച്ച്:

    സെപ്റ്റംബർ 19-ന് ബുൾഗാരി റിസോർട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡുവിന്റെ ഈ പ്രഖ്യാപനം. ഐഫോൺ 17-ന്റെ ലോഞ്ചിംഗ് ദിവസമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഡുവിന്റെ 5G+ സാങ്കേതികവിദ്യ പുതിയ ഐഫോണുകൾക്ക് അനുയോജ്യമായ ഒരു കോമ്പിനേഷനാണെന്ന് കരീം ബെൻകിറാൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ആപ്പിളും ഡുവും ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

    യു.എ.ഇയിലെ സാങ്കേതിക മുന്നേറ്റം:

    പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതിൽ യു.എ.ഇ ലോകത്ത് മുൻപന്തിയിലാണെന്ന് കരീം ബെൻകിറാൻ ചൂണ്ടിക്കാട്ടി. “യു.എ.ഇയുടെ ഡിജിറ്റൽ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ഡുവിന്റെ ലക്ഷ്യം. ആഗോളതലത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇവിടെ പ്രാദേശിക സേവനങ്ങളായി മാറ്റിയെടുക്കും,” അദ്ദേഹം പറഞ്ഞു. 2023-ലെ കണക്കുകൾ പ്രകാരം, യു.എ.ഇയിലെ 99 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

    ഇന്നത്തെ ഉപഭോക്താക്കൾ മൊബൈൽ ഫോണിനെ ഒരു ആശയവിനിമയ ഉപകരണം മാത്രമായി കാണുന്നില്ലെന്നും, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹബ്ബായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് തങ്ങൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ മികച്ച നെറ്റ്‌വർക്ക് അനുഭവം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ, ഐ.ബി.എ.എൻ. (IBAN) പോലുള്ള വിവരങ്ങളോ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്.

    ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

    മൊബൈൽ നമ്പർ വഴി പണമിടപാട്: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു.

    പണം അഭ്യർത്ഥിക്കാനുള്ള സൗകര്യം: മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടാനുള്ള ഓപ്ഷനും ലഭ്യമാണ്.

    ബിൽ സ്പ്ലിറ്റ്: സുഹൃത്തുക്കളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ മറ്റ് ആവശ്യങ്ങൾക്കോ പണം നൽകേണ്ട സാഹചര്യങ്ങളിൽ ബില്ല് വീതിക്കാനുള്ള സൗകര്യം.

    ക്യു.ആർ. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

    പേയ്മെന്റ് മാനേജ്മെന്റ്: അയച്ചതോ, സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ അംഗീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്.

    നിലവിൽ ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെയാണ് അയക്കാൻ കഴിയുക.

    എങ്ങനെയാണ് ‘ആനി’ ഉപയോഗിക്കുന്നത്?

    യു.എ.ഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് നിലവിൽ ‘ആനി’ ഉപയോഗിക്കാൻ സാധിക്കുക. ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. എ.ഡി.സി.ബി., എ.ഡി.ഐ.ബി., അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിങ്ങനെ 30-ൽ അധികം ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ‘ആനി’യുമായി സഹകരിക്കുന്നുണ്ട്.

    ‘ആനി’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://aep.ae/en/services/aani/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

    ‘യു.എ.ഇ: ദി ഗ്ലോബൽ ക്യാപിറ്റൽ ഓഫ് എൻട്രപ്രണർഷിപ്പ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 50-ൽ അധികം കമ്പനികൾ സഹകരിക്കും. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാൻ യുവാക്കൾ തയ്യാറാകണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

    പുതിയ പ്ലാറ്റ്ഫോം, പുതിയ പ്രതീക്ഷകൾ:

    സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് എമിറേറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോമിനും തുടക്കമിടും. യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളെ ബോധവത്കരിക്കും.

    നിലവിൽ, യു.എ.ഇയുടെ എണ്ണ ഇതര ജി.ഡി.പിയിൽ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് (SMEs). ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതലായി പ്രവർത്തിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകർക്ക് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

    ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

    ദുബായ്: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് യുഎഇയിലെ ബംഗ്ലാദേശ് അംബാസഡർ താരിഖ് അഹമ്മദ് അറിയിച്ചു. യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും പ്രചാരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ടൂറിസ്റ്റ് അല്ലെങ്കിൽ വർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു എന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. യുഎഇ അധികാരികൾ പുതിയ ഒരു നിർദ്ദേശവും വിസ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടില്ലെന്ന് അംബാസഡർ അഹമ്മദ് ബംഗ്ലാദേശിലെ എൻ.ടി.വി.യോട് പറഞ്ഞു. അതിനാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ബംഗ്ലാദേശ് പൗരന്മാരുടെ യുഎഇയിലെ ജനസംഖ്യ

    ‘ഗ്ലോബൽ മീഡിയ ഇൻസൈറ്റ്’ എന്ന സ്ഥാപനത്തിന്റെ കണക്കുകൾ അനുസരിച്ച്, ഏകദേശം 8.4 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് യുഎഇയിൽ താമസിക്കുന്നത്. ഇത് യുഎഇയിലെ ആകെ ജനസംഖ്യയുടെ 7.4% വരും. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം ഏറ്റവും വലിയ വിദേശ ജനസംഖ്യ ബംഗ്ലാദേശികളുടേതാണ്. എന്നാൽ, ദുബായിലെ ബംഗ്ലാദേശ് കോൺസൽ ജനറൽ എം.ഡി. റാഷിദുസ്സമാന്റെ അഭിപ്രായത്തിൽ യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഏകദേശം പത്ത് ലക്ഷമാണ്.

    കഴിഞ്ഞ ദിവസം രാജ്യത്തിന്റെ 55-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ‘ഖലീജ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ, ബംഗ്ലാദേശ് പൗരന്മാർക്കുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനെക്കുറിച്ച് യുഎഇ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ബംഗ്ലാദേശ് പൗരന്മാർ യുഎഇയുടെ വിജയഗാഥയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

    ദുബായ്: യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഡു (du) തങ്ങളുടെ പുതിയ 5G+ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. നിലവിലെ 5G വേഗതയുടെ ഇരട്ടി വേഗത നൽകാൻ ഈ നെക്‌സ്റ്റ്-ജെൻ നെറ്റ്‌വർക്കിന് കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതാനുഭവം പൂർണ്ണമായും മാറ്റിമറിക്കുമെന്ന് ഡുവിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കരീം ബെൻകിറാൻ പറഞ്ഞു.

    പ്രധാന സവിശേഷതകൾ:

    വേഗത ഇരട്ടിയാക്കുന്നു: നിലവിലെ 5G വേഗതയേക്കാൾ ഇരട്ടി വേഗത.

    കുറഞ്ഞ ലേറ്റൻസി: തത്സമയ ആപ്ലിക്കേഷനുകൾക്ക് സഹായകമാകുന്ന കുറഞ്ഞ ലേറ്റൻസി.

    തടസ്സമില്ലാത്ത കണക്റ്റിവിറ്റി: എവിടെയും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നു.

    എ.ഐ. ആപ്ലിക്കേഷനുകൾക്ക് പിന്തുണ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കും.

    “അതിവേഗ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, എ.ഐ. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനം എന്നിവ 5G+ സാധ്യമാക്കും,” കരീം ബെൻകിറാൻ പറഞ്ഞു. എ.ഐ.യുടെ ഈ കാലഘട്ടത്തിൽ ഈ പുതിയ ഹൈ-സ്പീഡ് നെറ്റ്‌വർക്കിന് നിർണായക പങ്കുണ്ടെന്നും, ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പരിവർത്തനത്തിനുള്ള അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഐഫോൺ 17-മായി സഹകരിച്ച്:

    സെപ്റ്റംബർ 19-ന് ബുൾഗാരി റിസോർട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡുവിന്റെ ഈ പ്രഖ്യാപനം. ഐഫോൺ 17-ന്റെ ലോഞ്ചിംഗ് ദിവസമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഡുവിന്റെ 5G+ സാങ്കേതികവിദ്യ പുതിയ ഐഫോണുകൾക്ക് അനുയോജ്യമായ ഒരു കോമ്പിനേഷനാണെന്ന് കരീം ബെൻകിറാൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ആപ്പിളും ഡുവും ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

    യു.എ.ഇയിലെ സാങ്കേതിക മുന്നേറ്റം:

    പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതിൽ യു.എ.ഇ ലോകത്ത് മുൻപന്തിയിലാണെന്ന് കരീം ബെൻകിറാൻ ചൂണ്ടിക്കാട്ടി. “യു.എ.ഇയുടെ ഡിജിറ്റൽ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ഡുവിന്റെ ലക്ഷ്യം. ആഗോളതലത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇവിടെ പ്രാദേശിക സേവനങ്ങളായി മാറ്റിയെടുക്കും,” അദ്ദേഹം പറഞ്ഞു. 2023-ലെ കണക്കുകൾ പ്രകാരം, യു.എ.ഇയിലെ 99 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

    ഇന്നത്തെ ഉപഭോക്താക്കൾ മൊബൈൽ ഫോണിനെ ഒരു ആശയവിനിമയ ഉപകരണം മാത്രമായി കാണുന്നില്ലെന്നും, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹബ്ബായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് തങ്ങൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ മികച്ച നെറ്റ്‌വർക്ക് അനുഭവം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ, ഐ.ബി.എ.എൻ. (IBAN) പോലുള്ള വിവരങ്ങളോ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്.

    ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

    മൊബൈൽ നമ്പർ വഴി പണമിടപാട്: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു.

    പണം അഭ്യർത്ഥിക്കാനുള്ള സൗകര്യം: മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടാനുള്ള ഓപ്ഷനും ലഭ്യമാണ്.

    ബിൽ സ്പ്ലിറ്റ്: സുഹൃത്തുക്കളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ മറ്റ് ആവശ്യങ്ങൾക്കോ പണം നൽകേണ്ട സാഹചര്യങ്ങളിൽ ബില്ല് വീതിക്കാനുള്ള സൗകര്യം.

    ക്യു.ആർ. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

    പേയ്മെന്റ് മാനേജ്മെന്റ്: അയച്ചതോ, സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ അംഗീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്.

    നിലവിൽ ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെയാണ് അയക്കാൻ കഴിയുക.

    എങ്ങനെയാണ് ‘ആനി’ ഉപയോഗിക്കുന്നത്?

    യു.എ.ഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് നിലവിൽ ‘ആനി’ ഉപയോഗിക്കാൻ സാധിക്കുക. ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. എ.ഡി.സി.ബി., എ.ഡി.ഐ.ബി., അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിങ്ങനെ 30-ൽ അധികം ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ‘ആനി’യുമായി സഹകരിക്കുന്നുണ്ട്.

    ‘ആനി’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://aep.ae/en/services/aani/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

    ‘യു.എ.ഇ: ദി ഗ്ലോബൽ ക്യാപിറ്റൽ ഓഫ് എൻട്രപ്രണർഷിപ്പ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 50-ൽ അധികം കമ്പനികൾ സഹകരിക്കും. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാൻ യുവാക്കൾ തയ്യാറാകണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

    പുതിയ പ്ലാറ്റ്ഫോം, പുതിയ പ്രതീക്ഷകൾ:

    സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് എമിറേറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോമിനും തുടക്കമിടും. യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളെ ബോധവത്കരിക്കും.

    നിലവിൽ, യു.എ.ഇയുടെ എണ്ണ ഇതര ജി.ഡി.പിയിൽ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് (SMEs). ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതലായി പ്രവർത്തിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകർക്ക് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

    യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

    ദുബായ്: യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഡു (du) തങ്ങളുടെ പുതിയ 5G+ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. നിലവിലെ 5G വേഗതയുടെ ഇരട്ടി വേഗത നൽകാൻ ഈ നെക്‌സ്റ്റ്-ജെൻ നെറ്റ്‌വർക്കിന് കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതാനുഭവം പൂർണ്ണമായും മാറ്റിമറിക്കുമെന്ന് ഡുവിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കരീം ബെൻകിറാൻ പറഞ്ഞു.

    പ്രധാന സവിശേഷതകൾ:

    വേഗത ഇരട്ടിയാക്കുന്നു: നിലവിലെ 5G വേഗതയേക്കാൾ ഇരട്ടി വേഗത.

    കുറഞ്ഞ ലേറ്റൻസി: തത്സമയ ആപ്ലിക്കേഷനുകൾക്ക് സഹായകമാകുന്ന കുറഞ്ഞ ലേറ്റൻസി.

    തടസ്സമില്ലാത്ത കണക്റ്റിവിറ്റി: എവിടെയും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നു.

    എ.ഐ. ആപ്ലിക്കേഷനുകൾക്ക് പിന്തുണ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കും.

    “അതിവേഗ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, എ.ഐ. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനം എന്നിവ 5G+ സാധ്യമാക്കും,” കരീം ബെൻകിറാൻ പറഞ്ഞു. എ.ഐ.യുടെ ഈ കാലഘട്ടത്തിൽ ഈ പുതിയ ഹൈ-സ്പീഡ് നെറ്റ്‌വർക്കിന് നിർണായക പങ്കുണ്ടെന്നും, ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പരിവർത്തനത്തിനുള്ള അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഐഫോൺ 17-മായി സഹകരിച്ച്:

    സെപ്റ്റംബർ 19-ന് ബുൾഗാരി റിസോർട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡുവിന്റെ ഈ പ്രഖ്യാപനം. ഐഫോൺ 17-ന്റെ ലോഞ്ചിംഗ് ദിവസമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഡുവിന്റെ 5G+ സാങ്കേതികവിദ്യ പുതിയ ഐഫോണുകൾക്ക് അനുയോജ്യമായ ഒരു കോമ്പിനേഷനാണെന്ന് കരീം ബെൻകിറാൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ആപ്പിളും ഡുവും ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

    യു.എ.ഇയിലെ സാങ്കേതിക മുന്നേറ്റം:

    പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതിൽ യു.എ.ഇ ലോകത്ത് മുൻപന്തിയിലാണെന്ന് കരീം ബെൻകിറാൻ ചൂണ്ടിക്കാട്ടി. “യു.എ.ഇയുടെ ഡിജിറ്റൽ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ഡുവിന്റെ ലക്ഷ്യം. ആഗോളതലത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇവിടെ പ്രാദേശിക സേവനങ്ങളായി മാറ്റിയെടുക്കും,” അദ്ദേഹം പറഞ്ഞു. 2023-ലെ കണക്കുകൾ പ്രകാരം, യു.എ.ഇയിലെ 99 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

    ഇന്നത്തെ ഉപഭോക്താക്കൾ മൊബൈൽ ഫോണിനെ ഒരു ആശയവിനിമയ ഉപകരണം മാത്രമായി കാണുന്നില്ലെന്നും, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹബ്ബായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് തങ്ങൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ മികച്ച നെറ്റ്‌വർക്ക് അനുഭവം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ, ഐ.ബി.എ.എൻ. (IBAN) പോലുള്ള വിവരങ്ങളോ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്.

    ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

    മൊബൈൽ നമ്പർ വഴി പണമിടപാട്: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു.

    പണം അഭ്യർത്ഥിക്കാനുള്ള സൗകര്യം: മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടാനുള്ള ഓപ്ഷനും ലഭ്യമാണ്.

    ബിൽ സ്പ്ലിറ്റ്: സുഹൃത്തുക്കളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ മറ്റ് ആവശ്യങ്ങൾക്കോ പണം നൽകേണ്ട സാഹചര്യങ്ങളിൽ ബില്ല് വീതിക്കാനുള്ള സൗകര്യം.

    ക്യു.ആർ. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

    പേയ്മെന്റ് മാനേജ്മെന്റ്: അയച്ചതോ, സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ അംഗീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്.

    നിലവിൽ ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെയാണ് അയക്കാൻ കഴിയുക.

    എങ്ങനെയാണ് ‘ആനി’ ഉപയോഗിക്കുന്നത്?

    യു.എ.ഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് നിലവിൽ ‘ആനി’ ഉപയോഗിക്കാൻ സാധിക്കുക. ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. എ.ഡി.സി.ബി., എ.ഡി.ഐ.ബി., അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിങ്ങനെ 30-ൽ അധികം ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ‘ആനി’യുമായി സഹകരിക്കുന്നുണ്ട്.

    ‘ആനി’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://aep.ae/en/services/aani/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

    ‘യു.എ.ഇ: ദി ഗ്ലോബൽ ക്യാപിറ്റൽ ഓഫ് എൻട്രപ്രണർഷിപ്പ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 50-ൽ അധികം കമ്പനികൾ സഹകരിക്കും. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാൻ യുവാക്കൾ തയ്യാറാകണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

    പുതിയ പ്ലാറ്റ്ഫോം, പുതിയ പ്രതീക്ഷകൾ:

    സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് എമിറേറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോമിനും തുടക്കമിടും. യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളെ ബോധവത്കരിക്കും.

    നിലവിൽ, യു.എ.ഇയുടെ എണ്ണ ഇതര ജി.ഡി.പിയിൽ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് (SMEs). ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതലായി പ്രവർത്തിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകർക്ക് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

    ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ, ഐ.ബി.എ.എൻ. (IBAN) പോലുള്ള വിവരങ്ങളോ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്.

    ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

    മൊബൈൽ നമ്പർ വഴി പണമിടപാട്: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു.

    പണം അഭ്യർത്ഥിക്കാനുള്ള സൗകര്യം: മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടാനുള്ള ഓപ്ഷനും ലഭ്യമാണ്.

    ബിൽ സ്പ്ലിറ്റ്: സുഹൃത്തുക്കളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ മറ്റ് ആവശ്യങ്ങൾക്കോ പണം നൽകേണ്ട സാഹചര്യങ്ങളിൽ ബില്ല് വീതിക്കാനുള്ള സൗകര്യം.

    ക്യു.ആർ. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

    പേയ്മെന്റ് മാനേജ്മെന്റ്: അയച്ചതോ, സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ അംഗീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്.

    നിലവിൽ ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെയാണ് അയക്കാൻ കഴിയുക.

    എങ്ങനെയാണ് ‘ആനി’ ഉപയോഗിക്കുന്നത്?

    യു.എ.ഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് നിലവിൽ ‘ആനി’ ഉപയോഗിക്കാൻ സാധിക്കുക. ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. എ.ഡി.സി.ബി., എ.ഡി.ഐ.ബി., അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിങ്ങനെ 30-ൽ അധികം ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ‘ആനി’യുമായി സഹകരിക്കുന്നുണ്ട്.

    ‘ആനി’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://aep.ae/en/services/aani/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

    ‘യു.എ.ഇ: ദി ഗ്ലോബൽ ക്യാപിറ്റൽ ഓഫ് എൻട്രപ്രണർഷിപ്പ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 50-ൽ അധികം കമ്പനികൾ സഹകരിക്കും. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാൻ യുവാക്കൾ തയ്യാറാകണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

    പുതിയ പ്ലാറ്റ്ഫോം, പുതിയ പ്രതീക്ഷകൾ:

    സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് എമിറേറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോമിനും തുടക്കമിടും. യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളെ ബോധവത്കരിക്കും.

    നിലവിൽ, യു.എ.ഇയുടെ എണ്ണ ഇതര ജി.ഡി.പിയിൽ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് (SMEs). ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതലായി പ്രവർത്തിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകർക്ക് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

    അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

    ‘യു.എ.ഇ: ദി ഗ്ലോബൽ ക്യാപിറ്റൽ ഓഫ് എൻട്രപ്രണർഷിപ്പ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 50-ൽ അധികം കമ്പനികൾ സഹകരിക്കും. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാൻ യുവാക്കൾ തയ്യാറാകണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

    പുതിയ പ്ലാറ്റ്ഫോം, പുതിയ പ്രതീക്ഷകൾ:

    സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് എമിറേറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോമിനും തുടക്കമിടും. യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളെ ബോധവത്കരിക്കും.

    നിലവിൽ, യു.എ.ഇയുടെ എണ്ണ ഇതര ജി.ഡി.പിയിൽ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് (SMEs). ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതലായി പ്രവർത്തിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകർക്ക് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓൺലൈൻ ബാലപീഡനം: യുഎഇയുടെ നേതൃത്വത്തിൽ ആഗോള വേട്ട, 188 പേർ അറസ്റ്റിൽ

    അബുദാബി: ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓപ്പറേഷനിൽ 188 പേർ അറസ്റ്റിലായി. 14 രാജ്യങ്ങളിൽ യു.എ.ഇയുടെ സഹകരണത്തോടെ നടത്തിയ ഈ ഓപ്പറേഷനിലൂടെ 165 കുട്ടികളെ രക്ഷപ്പെടുത്താനും 28 ക്രിമിനൽ ശൃംഖലകളെ തകർക്കാനും സാധിച്ചു.

    റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് ഏജൻസികളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്.

    കുട്ടികളെ ചൂഷണം ചെയ്യാൻ ഉപയോഗിച്ച നിരവധി ഇലക്ട്രോണിക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വിവിധ ഭൂഖണ്ഡങ്ങളിൽ ഇലക്ട്രോണിക് പട്രോളിംഗ് സംവിധാനം രൂപീകരിക്കാനും ഓപ്പറേഷനിലൂടെ സാധിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രി സൈഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. കൂടാതെ, ലോകമെമ്പാടുമുള്ള പോലീസ് ഏജൻസികൾ തമ്മിൽ അനുഭവപരിചയം പങ്കിടാനും ഇത് വഴിയൊരുക്കി.

    “ലോകമെമ്പാടുമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച എല്ലാ പങ്കാളികൾക്കും നന്ദി,” മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സഹകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

    ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് ഇവർക്കെതിരെ നടപടി. പിടിയിലായവർ സംഘപരിവാർ അനുകൂലികളാണെന്നും റിപ്പോർട്ടുകളുണ്ട്.

    ഇസ്രായേൽ-ഹമാസ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ പിന്തുണച്ചും ഖത്തറിനെയും ഹമാസിനെയും വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. ‘സംഘധ്വനി’ എന്ന സോഷ്യൽ മീഡിയ പേജിൽ വന്ന ഈ പോസ്റ്റിൽ ഖത്തർ ഭരണാധികാരികളെ പരിഹസിക്കുന്ന കാർട്ടൂണുകളും തീവ്രവാദ ആരോപണങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾ വർഗീയ വികാരം ഉണർത്താൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖത്തർ പോലീസ് നടപടിയെടുത്തത്.

    അറസ്റ്റിലായവരിൽ ഒരാളായ ആലപ്പുഴ സ്വദേശി കഴിഞ്ഞ 14 വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തെ താമസസ്ഥലത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

    ഗൾഫ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം പോലെയല്ല ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി. ഭരണകൂടങ്ങൾക്കെതിരെയോ, രാജ്യത്തിന്റെ നിയമങ്ങൾക്കെതിരെയോ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതിയിലോ ഉള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും വംശീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നവർക്കും എതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമാം ബാദിയയിൽ വെച്ച് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്‌സിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന് ദൃക്‌സാക്ഷിയായ ഒരു സുഡാനി പൗരൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപം ഖത്തീഫിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. മരണം നടന്ന സ്ഥലത്തേക്ക് അഖിൽ എന്തിനാണ് പോയതെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ല.

    അശോകകുമാർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. സന്ദർശക വിസയിൽ അഖിലിനൊപ്പം ഖത്തീഫിലുണ്ടായിരുന്ന ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

    ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

    വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം

    വുഡ്‌ലെം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് പറയുന്നത്, തങ്ങളുടെ കാന്റീൻ പൂർണ്ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പോഷകസമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ടെന്നാണ്. അതിനാൽ പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകളുടെ ആവശ്യമില്ല. കുട്ടികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, അതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഒരു കുട്ടിക്കും വിശന്നിരിക്കേണ്ടി വരരുത് എന്ന ലളിതമായ നയം ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, ഞങ്ങളുടെ ജീവനക്കാർ കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാവുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം വിളമ്പുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഒരു ജെംസ് എജ്യുക്കേഷൻ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികൾക്കുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കളെ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ നേരിട്ട് വന്ന് ഫോം ഒപ്പിട്ട ശേഷം മാത്രമേ ഭക്ഷണം കൈമാറാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

    ഉച്ചഭക്ഷണം മറന്നാൽ ഉടനടി നടപടി

    ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ചിത്ര ശർമ്മ പറയുന്നതനുസരിച്ച്, ഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻതന്നെ ബന്ധപ്പെടുകയും, കാന്റീനിൽ നിന്ന് ഭക്ഷണം വേണോ അതോ വീട്ടിൽ നിന്ന് കൊണ്ടുവരണോ എന്ന് ചോദിക്കുകയും ചെയ്യും. കാന്റീൻ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള മെനു ഉറപ്പുവരുത്തും. വിദ്യാർഥികളിൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഈ നയം സഹായിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

    അബുദാബി സ്കൂളുകളിലെ നൂതന സംവിധാനം

    അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് (ADEK) ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിയാഫ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് ഫ്ലിന്റ് പറയുന്നത്, തങ്ങളുടെ സ്കൂളിൽ ‘നോ ചൈൽഡ് ലെഫ്റ്റ് എംപ്റ്റി’ എന്ന പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെ ഐഡി കാർഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ക്യാഷ്-ലെസ് പർച്ചേസ് സിസ്റ്റത്തിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈനായി പണം റീചാർജ് ചെയ്യാം. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് കാന്റീനിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാം. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൻ-ഫ്രീ ഓപ്ഷനുകളോടുകൂടിയ ഭക്ഷണം ലഭ്യമാണെന്നും, മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഒരു നല്ല ശീലമായി വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓൺലൈൻ ബാലപീഡനം: യുഎഇയുടെ നേതൃത്വത്തിൽ ആഗോള വേട്ട, 188 പേർ അറസ്റ്റിൽ

    അബുദാബി: ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓപ്പറേഷനിൽ 188 പേർ അറസ്റ്റിലായി. 14 രാജ്യങ്ങളിൽ യു.എ.ഇയുടെ സഹകരണത്തോടെ നടത്തിയ ഈ ഓപ്പറേഷനിലൂടെ 165 കുട്ടികളെ രക്ഷപ്പെടുത്താനും 28 ക്രിമിനൽ ശൃംഖലകളെ തകർക്കാനും സാധിച്ചു.

    റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് ഏജൻസികളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്.

    കുട്ടികളെ ചൂഷണം ചെയ്യാൻ ഉപയോഗിച്ച നിരവധി ഇലക്ട്രോണിക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വിവിധ ഭൂഖണ്ഡങ്ങളിൽ ഇലക്ട്രോണിക് പട്രോളിംഗ് സംവിധാനം രൂപീകരിക്കാനും ഓപ്പറേഷനിലൂടെ സാധിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രി സൈഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. കൂടാതെ, ലോകമെമ്പാടുമുള്ള പോലീസ് ഏജൻസികൾ തമ്മിൽ അനുഭവപരിചയം പങ്കിടാനും ഇത് വഴിയൊരുക്കി.

    “ലോകമെമ്പാടുമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച എല്ലാ പങ്കാളികൾക്കും നന്ദി,” മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സഹകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

    ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് ഇവർക്കെതിരെ നടപടി. പിടിയിലായവർ സംഘപരിവാർ അനുകൂലികളാണെന്നും റിപ്പോർട്ടുകളുണ്ട്.

    ഇസ്രായേൽ-ഹമാസ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ പിന്തുണച്ചും ഖത്തറിനെയും ഹമാസിനെയും വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. ‘സംഘധ്വനി’ എന്ന സോഷ്യൽ മീഡിയ പേജിൽ വന്ന ഈ പോസ്റ്റിൽ ഖത്തർ ഭരണാധികാരികളെ പരിഹസിക്കുന്ന കാർട്ടൂണുകളും തീവ്രവാദ ആരോപണങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾ വർഗീയ വികാരം ഉണർത്താൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖത്തർ പോലീസ് നടപടിയെടുത്തത്.

    അറസ്റ്റിലായവരിൽ ഒരാളായ ആലപ്പുഴ സ്വദേശി കഴിഞ്ഞ 14 വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തെ താമസസ്ഥലത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

    ഗൾഫ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം പോലെയല്ല ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി. ഭരണകൂടങ്ങൾക്കെതിരെയോ, രാജ്യത്തിന്റെ നിയമങ്ങൾക്കെതിരെയോ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതിയിലോ ഉള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും വംശീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നവർക്കും എതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമാം ബാദിയയിൽ വെച്ച് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്‌സിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന് ദൃക്‌സാക്ഷിയായ ഒരു സുഡാനി പൗരൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപം ഖത്തീഫിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. മരണം നടന്ന സ്ഥലത്തേക്ക് അഖിൽ എന്തിനാണ് പോയതെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ല.

    അശോകകുമാർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. സന്ദർശക വിസയിൽ അഖിലിനൊപ്പം ഖത്തീഫിലുണ്ടായിരുന്ന ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർ ദുബായിലാണ് സംഭവം.

    വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം അഞ്ച് മീറ്റർ ദൂരത്തിൽ കേടുപാടുകൾ വരുത്തിയിരുന്നു. അപകടസ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

    മദ്യപിച്ച് വാഹനമോടിക്കുന്നത് യു.എ.ഇയിലെ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്, ഇത് വലിയ പിഴയ്ക്കും തടവുശിക്ഷയ്ക്കും ലൈസൻസ് റദ്ദാക്കുന്നതിനും കാരണമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഓൺലൈൻ ബാലപീഡനം: യുഎഇയുടെ നേതൃത്വത്തിൽ ആഗോള വേട്ട, 188 പേർ അറസ്റ്റിൽ

    ഓൺലൈൻ ബാലപീഡനം: യുഎഇയുടെ നേതൃത്വത്തിൽ ആഗോള വേട്ട, 188 പേർ അറസ്റ്റിൽ

    അബുദാബി: ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓപ്പറേഷനിൽ 188 പേർ അറസ്റ്റിലായി. 14 രാജ്യങ്ങളിൽ യു.എ.ഇയുടെ സഹകരണത്തോടെ നടത്തിയ ഈ ഓപ്പറേഷനിലൂടെ 165 കുട്ടികളെ രക്ഷപ്പെടുത്താനും 28 ക്രിമിനൽ ശൃംഖലകളെ തകർക്കാനും സാധിച്ചു.

    റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് ഏജൻസികളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്.

    കുട്ടികളെ ചൂഷണം ചെയ്യാൻ ഉപയോഗിച്ച നിരവധി ഇലക്ട്രോണിക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വിവിധ ഭൂഖണ്ഡങ്ങളിൽ ഇലക്ട്രോണിക് പട്രോളിംഗ് സംവിധാനം രൂപീകരിക്കാനും ഓപ്പറേഷനിലൂടെ സാധിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രി സൈഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. കൂടാതെ, ലോകമെമ്പാടുമുള്ള പോലീസ് ഏജൻസികൾ തമ്മിൽ അനുഭവപരിചയം പങ്കിടാനും ഇത് വഴിയൊരുക്കി.

    “ലോകമെമ്പാടുമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച എല്ലാ പങ്കാളികൾക്കും നന്ദി,” മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സഹകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

    ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് ഇവർക്കെതിരെ നടപടി. പിടിയിലായവർ സംഘപരിവാർ അനുകൂലികളാണെന്നും റിപ്പോർട്ടുകളുണ്ട്.

    ഇസ്രായേൽ-ഹമാസ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ പിന്തുണച്ചും ഖത്തറിനെയും ഹമാസിനെയും വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. ‘സംഘധ്വനി’ എന്ന സോഷ്യൽ മീഡിയ പേജിൽ വന്ന ഈ പോസ്റ്റിൽ ഖത്തർ ഭരണാധികാരികളെ പരിഹസിക്കുന്ന കാർട്ടൂണുകളും തീവ്രവാദ ആരോപണങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾ വർഗീയ വികാരം ഉണർത്താൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖത്തർ പോലീസ് നടപടിയെടുത്തത്.

    അറസ്റ്റിലായവരിൽ ഒരാളായ ആലപ്പുഴ സ്വദേശി കഴിഞ്ഞ 14 വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തെ താമസസ്ഥലത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

    ഗൾഫ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം പോലെയല്ല ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി. ഭരണകൂടങ്ങൾക്കെതിരെയോ, രാജ്യത്തിന്റെ നിയമങ്ങൾക്കെതിരെയോ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതിയിലോ ഉള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും വംശീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നവർക്കും എതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമാം ബാദിയയിൽ വെച്ച് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്‌സിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന് ദൃക്‌സാക്ഷിയായ ഒരു സുഡാനി പൗരൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപം ഖത്തീഫിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. മരണം നടന്ന സ്ഥലത്തേക്ക് അഖിൽ എന്തിനാണ് പോയതെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ല.

    അശോകകുമാർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. സന്ദർശക വിസയിൽ അഖിലിനൊപ്പം ഖത്തീഫിലുണ്ടായിരുന്ന ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർ ദുബായിലാണ് സംഭവം.

    വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം അഞ്ച് മീറ്റർ ദൂരത്തിൽ കേടുപാടുകൾ വരുത്തിയിരുന്നു. അപകടസ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

    മദ്യപിച്ച് വാഹനമോടിക്കുന്നത് യു.എ.ഇയിലെ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്, ഇത് വലിയ പിഴയ്ക്കും തടവുശിക്ഷയ്ക്കും ലൈസൻസ് റദ്ദാക്കുന്നതിനും കാരണമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് നൽകിയത്.

    ടെക്നിക്കൽ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നതിന് പകരം, തട്ടിപ്പുകാർ വൈകാരികമായി ആളുകളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി അവർ ഉദ്യോഗസ്ഥരോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ വിശ്വസനീയമായ സ്ഥാപനങ്ങളോ ആണെന്ന് നടിച്ച് ഇരകളെ കബളിപ്പിക്കുന്നു. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുക, അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകി ആശയക്കുഴപ്പത്തിലാക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

    ബാങ്കിങ് വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ നേടുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർ സഹതാപം, സൗഹൃദം, അല്ലെങ്കിൽ സങ്കടം നിറഞ്ഞ സന്ദേശങ്ങൾ അയച്ച് ഇരകളെ ചിന്തിക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു.

    സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    ആധികാരികത ഉറപ്പാക്കുക: വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സന്ദേശം അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആധികാരികത ഉറപ്പുവരുത്തുക.

    വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്: അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിപരമായ ഡാറ്റ ഫോൺ വഴിയോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ കൈമാറുന്നത് ഒഴിവാക്കുക.

    അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കുക: ഉടനടി പ്രതികരണം ആവശ്യമുള്ള അപ്രതീക്ഷിത സന്ദേശങ്ങളെ സൂക്ഷിക്കുക.

    ബോധവാന്മാരായിരിക്കുക: സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുക.

    “നിങ്ങളുടെ ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം,” കൗൺസിൽ ഓർമ്മിപ്പിച്ചു. യു.എ.ഇ.യുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്താനും ഉപയോക്താക്കളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് “സൈബർ പൾസ്” കാമ്പയിൻ സംഘടിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t