Blog

  • ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

    ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

    ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് ഇവർക്കെതിരെ നടപടി. പിടിയിലായവർ സംഘപരിവാർ അനുകൂലികളാണെന്നും റിപ്പോർട്ടുകളുണ്ട്.

    ഇസ്രായേൽ-ഹമാസ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ പിന്തുണച്ചും ഖത്തറിനെയും ഹമാസിനെയും വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. ‘സംഘധ്വനി’ എന്ന സോഷ്യൽ മീഡിയ പേജിൽ വന്ന ഈ പോസ്റ്റിൽ ഖത്തർ ഭരണാധികാരികളെ പരിഹസിക്കുന്ന കാർട്ടൂണുകളും തീവ്രവാദ ആരോപണങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾ വർഗീയ വികാരം ഉണർത്താൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖത്തർ പോലീസ് നടപടിയെടുത്തത്.

    അറസ്റ്റിലായവരിൽ ഒരാളായ ആലപ്പുഴ സ്വദേശി കഴിഞ്ഞ 14 വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തെ താമസസ്ഥലത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

    ഗൾഫ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം പോലെയല്ല ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി. ഭരണകൂടങ്ങൾക്കെതിരെയോ, രാജ്യത്തിന്റെ നിയമങ്ങൾക്കെതിരെയോ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതിയിലോ ഉള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും വംശീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നവർക്കും എതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമാം ബാദിയയിൽ വെച്ച് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്‌സിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന് ദൃക്‌സാക്ഷിയായ ഒരു സുഡാനി പൗരൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപം ഖത്തീഫിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. മരണം നടന്ന സ്ഥലത്തേക്ക് അഖിൽ എന്തിനാണ് പോയതെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ല.

    അശോകകുമാർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. സന്ദർശക വിസയിൽ അഖിലിനൊപ്പം ഖത്തീഫിലുണ്ടായിരുന്ന ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർ ദുബായിലാണ് സംഭവം.

    വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം അഞ്ച് മീറ്റർ ദൂരത്തിൽ കേടുപാടുകൾ വരുത്തിയിരുന്നു. അപകടസ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

    മദ്യപിച്ച് വാഹനമോടിക്കുന്നത് യു.എ.ഇയിലെ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്, ഇത് വലിയ പിഴയ്ക്കും തടവുശിക്ഷയ്ക്കും ലൈസൻസ് റദ്ദാക്കുന്നതിനും കാരണമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് നൽകിയത്.

    ടെക്നിക്കൽ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നതിന് പകരം, തട്ടിപ്പുകാർ വൈകാരികമായി ആളുകളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി അവർ ഉദ്യോഗസ്ഥരോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ വിശ്വസനീയമായ സ്ഥാപനങ്ങളോ ആണെന്ന് നടിച്ച് ഇരകളെ കബളിപ്പിക്കുന്നു. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുക, അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകി ആശയക്കുഴപ്പത്തിലാക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

    ബാങ്കിങ് വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ നേടുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർ സഹതാപം, സൗഹൃദം, അല്ലെങ്കിൽ സങ്കടം നിറഞ്ഞ സന്ദേശങ്ങൾ അയച്ച് ഇരകളെ ചിന്തിക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു.

    സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    ആധികാരികത ഉറപ്പാക്കുക: വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സന്ദേശം അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആധികാരികത ഉറപ്പുവരുത്തുക.

    വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്: അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിപരമായ ഡാറ്റ ഫോൺ വഴിയോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ കൈമാറുന്നത് ഒഴിവാക്കുക.

    അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കുക: ഉടനടി പ്രതികരണം ആവശ്യമുള്ള അപ്രതീക്ഷിത സന്ദേശങ്ങളെ സൂക്ഷിക്കുക.

    ബോധവാന്മാരായിരിക്കുക: സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുക.

    “നിങ്ങളുടെ ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം,” കൗൺസിൽ ഓർമ്മിപ്പിച്ചു. യു.എ.ഇ.യുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്താനും ഉപയോക്താക്കളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് “സൈബർ പൾസ്” കാമ്പയിൻ സംഘടിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

    ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമാം ബാദിയയിൽ വെച്ച് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്‌സിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന് ദൃക്‌സാക്ഷിയായ ഒരു സുഡാനി പൗരൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപം ഖത്തീഫിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. മരണം നടന്ന സ്ഥലത്തേക്ക് അഖിൽ എന്തിനാണ് പോയതെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ല.

    അശോകകുമാർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. സന്ദർശക വിസയിൽ അഖിലിനൊപ്പം ഖത്തീഫിലുണ്ടായിരുന്ന ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർ ദുബായിലാണ് സംഭവം.

    വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം അഞ്ച് മീറ്റർ ദൂരത്തിൽ കേടുപാടുകൾ വരുത്തിയിരുന്നു. അപകടസ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

    മദ്യപിച്ച് വാഹനമോടിക്കുന്നത് യു.എ.ഇയിലെ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്, ഇത് വലിയ പിഴയ്ക്കും തടവുശിക്ഷയ്ക്കും ലൈസൻസ് റദ്ദാക്കുന്നതിനും കാരണമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് നൽകിയത്.

    ടെക്നിക്കൽ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നതിന് പകരം, തട്ടിപ്പുകാർ വൈകാരികമായി ആളുകളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി അവർ ഉദ്യോഗസ്ഥരോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ വിശ്വസനീയമായ സ്ഥാപനങ്ങളോ ആണെന്ന് നടിച്ച് ഇരകളെ കബളിപ്പിക്കുന്നു. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുക, അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകി ആശയക്കുഴപ്പത്തിലാക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

    ബാങ്കിങ് വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ നേടുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർ സഹതാപം, സൗഹൃദം, അല്ലെങ്കിൽ സങ്കടം നിറഞ്ഞ സന്ദേശങ്ങൾ അയച്ച് ഇരകളെ ചിന്തിക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു.

    സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    ആധികാരികത ഉറപ്പാക്കുക: വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സന്ദേശം അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആധികാരികത ഉറപ്പുവരുത്തുക.

    വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്: അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിപരമായ ഡാറ്റ ഫോൺ വഴിയോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ കൈമാറുന്നത് ഒഴിവാക്കുക.

    അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കുക: ഉടനടി പ്രതികരണം ആവശ്യമുള്ള അപ്രതീക്ഷിത സന്ദേശങ്ങളെ സൂക്ഷിക്കുക.

    ബോധവാന്മാരായിരിക്കുക: സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുക.

    “നിങ്ങളുടെ ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം,” കൗൺസിൽ ഓർമ്മിപ്പിച്ചു. യു.എ.ഇ.യുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്താനും ഉപയോക്താക്കളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് “സൈബർ പൾസ്” കാമ്പയിൻ സംഘടിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

    അബുദാബി: ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലിങ്കുകളും ഉപയോഗിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ അവസരം നൽകും. ഇത് വ്യക്തികൾ അറിയാതെ തന്നെ രഹസ്യരേഖകൾ ചോർത്താൻ ഇടയാക്കുമെന്നും കൗൺസിൽ അറിയിച്ചു.

    സൈബർ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ഫലപ്രദമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ശക്തമായ പാസ്‌വേഡുകൾ നിർമ്മിക്കാനും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും:

    പാസ്‌വേഡുകൾ സുരക്ഷിതമാക്കുക: അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ മാറ്റുന്നതും ഉചിതമാണ്.

    അഡ്മിൻ അനുമതി: അഡ്മിൻ്റെ അനുവാദത്തോടെ മാത്രം ആളുകളെ യോഗത്തിൽ പ്രവേശിപ്പിക്കുക.

    പങ്കെടുക്കുന്നവരെ പരിശോധിക്കുക: യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.

    പുതിയ ലിങ്കുകൾ ഉണ്ടാക്കുക: പൊതുവായ ലിങ്കുകൾ ഉപയോഗിച്ച് യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ഓരോ യോഗത്തിനും പുതിയ ലിങ്കുകൾ ഉണ്ടാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

    ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഓൺലൈൻ മീറ്റിംഗുകളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും വിവരച്ചോർച്ച തടയാനും സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

    ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർ ദുബായിലാണ് സംഭവം.

    വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം അഞ്ച് മീറ്റർ ദൂരത്തിൽ കേടുപാടുകൾ വരുത്തിയിരുന്നു. അപകടസ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

    മദ്യപിച്ച് വാഹനമോടിക്കുന്നത് യു.എ.ഇയിലെ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്, ഇത് വലിയ പിഴയ്ക്കും തടവുശിക്ഷയ്ക്കും ലൈസൻസ് റദ്ദാക്കുന്നതിനും കാരണമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് നൽകിയത്.

    ടെക്നിക്കൽ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നതിന് പകരം, തട്ടിപ്പുകാർ വൈകാരികമായി ആളുകളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി അവർ ഉദ്യോഗസ്ഥരോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ വിശ്വസനീയമായ സ്ഥാപനങ്ങളോ ആണെന്ന് നടിച്ച് ഇരകളെ കബളിപ്പിക്കുന്നു. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുക, അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകി ആശയക്കുഴപ്പത്തിലാക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

    ബാങ്കിങ് വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ നേടുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർ സഹതാപം, സൗഹൃദം, അല്ലെങ്കിൽ സങ്കടം നിറഞ്ഞ സന്ദേശങ്ങൾ അയച്ച് ഇരകളെ ചിന്തിക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു.

    സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    ആധികാരികത ഉറപ്പാക്കുക: വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സന്ദേശം അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആധികാരികത ഉറപ്പുവരുത്തുക.

    വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്: അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിപരമായ ഡാറ്റ ഫോൺ വഴിയോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ കൈമാറുന്നത് ഒഴിവാക്കുക.

    അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കുക: ഉടനടി പ്രതികരണം ആവശ്യമുള്ള അപ്രതീക്ഷിത സന്ദേശങ്ങളെ സൂക്ഷിക്കുക.

    ബോധവാന്മാരായിരിക്കുക: സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുക.

    “നിങ്ങളുടെ ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം,” കൗൺസിൽ ഓർമ്മിപ്പിച്ചു. യു.എ.ഇ.യുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്താനും ഉപയോക്താക്കളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് “സൈബർ പൾസ്” കാമ്പയിൻ സംഘടിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

    അബുദാബി: ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലിങ്കുകളും ഉപയോഗിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ അവസരം നൽകും. ഇത് വ്യക്തികൾ അറിയാതെ തന്നെ രഹസ്യരേഖകൾ ചോർത്താൻ ഇടയാക്കുമെന്നും കൗൺസിൽ അറിയിച്ചു.

    സൈബർ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ഫലപ്രദമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ശക്തമായ പാസ്‌വേഡുകൾ നിർമ്മിക്കാനും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും:

    പാസ്‌വേഡുകൾ സുരക്ഷിതമാക്കുക: അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ മാറ്റുന്നതും ഉചിതമാണ്.

    അഡ്മിൻ അനുമതി: അഡ്മിൻ്റെ അനുവാദത്തോടെ മാത്രം ആളുകളെ യോഗത്തിൽ പ്രവേശിപ്പിക്കുക.

    പങ്കെടുക്കുന്നവരെ പരിശോധിക്കുക: യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.

    പുതിയ ലിങ്കുകൾ ഉണ്ടാക്കുക: പൊതുവായ ലിങ്കുകൾ ഉപയോഗിച്ച് യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ഓരോ യോഗത്തിനും പുതിയ ലിങ്കുകൾ ഉണ്ടാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

    ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഓൺലൈൻ മീറ്റിംഗുകളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും വിവരച്ചോർച്ച തടയാനും സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

    ദുബായ്: വിദേശത്തുള്ള ഒരാൾ നിയന്ത്രിച്ചിരുന്ന ഏഴംഗ മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

    പിടിയിലായ ഏഴുപേർ ഏഷ്യൻ രാജ്യക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് 26 കിലോഗ്രാമോളം വരുന്ന ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. പോലീസിൻ്റെ കണ്ണിൽപ്പെടാതിരിക്കാൻ ഇവർ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്.

    സംഘത്തലവൻ്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഒളിപ്പിക്കാനും കൈമാറാനും എത്തിയ ആറുപേരെയും, അതുപോലെ ഒളിപ്പിച്ച സാധനങ്ങൾ ശേഖരിക്കാനെത്തിയവരെയും പോലീസ് പിടികൂടി. ഇവരുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. ദുബായിക്ക് പുറത്തുള്ള ഒരു അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

    സമൂഹത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം, വസ്ത്രങ്ങളുടെ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.93 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും ദുബായ് പോലീസ് പിടികൂടിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

    വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

    ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:

    നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.

    ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.

    വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.

    വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.

    ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

    അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് നൽകിയത്.

    ടെക്നിക്കൽ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നതിന് പകരം, തട്ടിപ്പുകാർ വൈകാരികമായി ആളുകളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി അവർ ഉദ്യോഗസ്ഥരോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ വിശ്വസനീയമായ സ്ഥാപനങ്ങളോ ആണെന്ന് നടിച്ച് ഇരകളെ കബളിപ്പിക്കുന്നു. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുക, അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകി ആശയക്കുഴപ്പത്തിലാക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

    ബാങ്കിങ് വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ നേടുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർ സഹതാപം, സൗഹൃദം, അല്ലെങ്കിൽ സങ്കടം നിറഞ്ഞ സന്ദേശങ്ങൾ അയച്ച് ഇരകളെ ചിന്തിക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു.

    സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    ആധികാരികത ഉറപ്പാക്കുക: വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സന്ദേശം അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആധികാരികത ഉറപ്പുവരുത്തുക.

    വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്: അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിപരമായ ഡാറ്റ ഫോൺ വഴിയോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ കൈമാറുന്നത് ഒഴിവാക്കുക.

    അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കുക: ഉടനടി പ്രതികരണം ആവശ്യമുള്ള അപ്രതീക്ഷിത സന്ദേശങ്ങളെ സൂക്ഷിക്കുക.

    ബോധവാന്മാരായിരിക്കുക: സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുക.

    “നിങ്ങളുടെ ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം,” കൗൺസിൽ ഓർമ്മിപ്പിച്ചു. യു.എ.ഇ.യുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്താനും ഉപയോക്താക്കളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് “സൈബർ പൾസ്” കാമ്പയിൻ സംഘടിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

    അബുദാബി: ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലിങ്കുകളും ഉപയോഗിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ അവസരം നൽകും. ഇത് വ്യക്തികൾ അറിയാതെ തന്നെ രഹസ്യരേഖകൾ ചോർത്താൻ ഇടയാക്കുമെന്നും കൗൺസിൽ അറിയിച്ചു.

    സൈബർ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ഫലപ്രദമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ശക്തമായ പാസ്‌വേഡുകൾ നിർമ്മിക്കാനും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും:

    പാസ്‌വേഡുകൾ സുരക്ഷിതമാക്കുക: അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ മാറ്റുന്നതും ഉചിതമാണ്.

    അഡ്മിൻ അനുമതി: അഡ്മിൻ്റെ അനുവാദത്തോടെ മാത്രം ആളുകളെ യോഗത്തിൽ പ്രവേശിപ്പിക്കുക.

    പങ്കെടുക്കുന്നവരെ പരിശോധിക്കുക: യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.

    പുതിയ ലിങ്കുകൾ ഉണ്ടാക്കുക: പൊതുവായ ലിങ്കുകൾ ഉപയോഗിച്ച് യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ഓരോ യോഗത്തിനും പുതിയ ലിങ്കുകൾ ഉണ്ടാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

    ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഓൺലൈൻ മീറ്റിംഗുകളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും വിവരച്ചോർച്ച തടയാനും സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

    ദുബായ്: വിദേശത്തുള്ള ഒരാൾ നിയന്ത്രിച്ചിരുന്ന ഏഴംഗ മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

    പിടിയിലായ ഏഴുപേർ ഏഷ്യൻ രാജ്യക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് 26 കിലോഗ്രാമോളം വരുന്ന ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. പോലീസിൻ്റെ കണ്ണിൽപ്പെടാതിരിക്കാൻ ഇവർ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്.

    സംഘത്തലവൻ്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഒളിപ്പിക്കാനും കൈമാറാനും എത്തിയ ആറുപേരെയും, അതുപോലെ ഒളിപ്പിച്ച സാധനങ്ങൾ ശേഖരിക്കാനെത്തിയവരെയും പോലീസ് പിടികൂടി. ഇവരുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. ദുബായിക്ക് പുറത്തുള്ള ഒരു അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

    സമൂഹത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം, വസ്ത്രങ്ങളുടെ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.93 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും ദുബായ് പോലീസ് പിടികൂടിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

    വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

    ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:

    നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.

    ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.

    വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.

    വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.

    ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.

    ഈ മാസമാദ്യം 24K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 445.25 ദിർഹമും, 22K സ്വർണ്ണത്തിന് 412.25 ദിർഹമും എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,700 ഡോളർ കടന്ന് 3,785.78 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം ഇത് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

    ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെങ്കിലും, സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് അവർ പിന്നോട്ട് പോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. “പല ഉപഭോക്താക്കളും ഒരു നിശ്ചിത ബഡ്ജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ സ്വർണ്ണം വാങ്ങാനെത്തുന്നത്. ഇത് അവർക്ക് പ്രത്യേക അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉത്സവ സീസണുകളായ ദീപാവലി, ധൻതേരസ് എന്നിവ വരാനിരിക്കുന്നതിനാൽ ജ്വല്ലറി വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഈ സമയങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയ ആഭരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റൈലിഷ് ആയ 18K ആഭരണങ്ങൾക്കും യുവ ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറുന്നുണ്ട്.

    ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ 21K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 394 ദിർഹമും, 18K സ്വർണ്ണത്തിന് 338 ദിർഹമും ആണ് വില. ദീർഘകാല മൂല്യം കണക്കിലെടുത്ത് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപഭോക്താക്കൾ ഇപ്പോഴും കാണുന്നുണ്ടെന്ന് കല്യാണരാമൻ പറഞ്ഞു. വില വർദ്ധനവിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം, യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറച്ചത് സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ സ്വർണ്ണത്തിന് അനുകൂലമായ നിലപാടാണ് സൃഷ്ടിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

    ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

    അബുദാബി: ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലിങ്കുകളും ഉപയോഗിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ അവസരം നൽകും. ഇത് വ്യക്തികൾ അറിയാതെ തന്നെ രഹസ്യരേഖകൾ ചോർത്താൻ ഇടയാക്കുമെന്നും കൗൺസിൽ അറിയിച്ചു.

    സൈബർ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ഫലപ്രദമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ശക്തമായ പാസ്‌വേഡുകൾ നിർമ്മിക്കാനും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും:

    പാസ്‌വേഡുകൾ സുരക്ഷിതമാക്കുക: അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ മാറ്റുന്നതും ഉചിതമാണ്.

    അഡ്മിൻ അനുമതി: അഡ്മിൻ്റെ അനുവാദത്തോടെ മാത്രം ആളുകളെ യോഗത്തിൽ പ്രവേശിപ്പിക്കുക.

    പങ്കെടുക്കുന്നവരെ പരിശോധിക്കുക: യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.

    പുതിയ ലിങ്കുകൾ ഉണ്ടാക്കുക: പൊതുവായ ലിങ്കുകൾ ഉപയോഗിച്ച് യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ഓരോ യോഗത്തിനും പുതിയ ലിങ്കുകൾ ഉണ്ടാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

    ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഓൺലൈൻ മീറ്റിംഗുകളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും വിവരച്ചോർച്ച തടയാനും സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

    ദുബായ്: വിദേശത്തുള്ള ഒരാൾ നിയന്ത്രിച്ചിരുന്ന ഏഴംഗ മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

    പിടിയിലായ ഏഴുപേർ ഏഷ്യൻ രാജ്യക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് 26 കിലോഗ്രാമോളം വരുന്ന ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. പോലീസിൻ്റെ കണ്ണിൽപ്പെടാതിരിക്കാൻ ഇവർ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്.

    സംഘത്തലവൻ്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഒളിപ്പിക്കാനും കൈമാറാനും എത്തിയ ആറുപേരെയും, അതുപോലെ ഒളിപ്പിച്ച സാധനങ്ങൾ ശേഖരിക്കാനെത്തിയവരെയും പോലീസ് പിടികൂടി. ഇവരുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. ദുബായിക്ക് പുറത്തുള്ള ഒരു അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

    സമൂഹത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം, വസ്ത്രങ്ങളുടെ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.93 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും ദുബായ് പോലീസ് പിടികൂടിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

    വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

    ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:

    നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.

    ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.

    വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.

    വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.

    ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.

    ഈ മാസമാദ്യം 24K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 445.25 ദിർഹമും, 22K സ്വർണ്ണത്തിന് 412.25 ദിർഹമും എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,700 ഡോളർ കടന്ന് 3,785.78 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം ഇത് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

    ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെങ്കിലും, സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് അവർ പിന്നോട്ട് പോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. “പല ഉപഭോക്താക്കളും ഒരു നിശ്ചിത ബഡ്ജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ സ്വർണ്ണം വാങ്ങാനെത്തുന്നത്. ഇത് അവർക്ക് പ്രത്യേക അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉത്സവ സീസണുകളായ ദീപാവലി, ധൻതേരസ് എന്നിവ വരാനിരിക്കുന്നതിനാൽ ജ്വല്ലറി വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഈ സമയങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയ ആഭരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റൈലിഷ് ആയ 18K ആഭരണങ്ങൾക്കും യുവ ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറുന്നുണ്ട്.

    ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ 21K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 394 ദിർഹമും, 18K സ്വർണ്ണത്തിന് 338 ദിർഹമും ആണ് വില. ദീർഘകാല മൂല്യം കണക്കിലെടുത്ത് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപഭോക്താക്കൾ ഇപ്പോഴും കാണുന്നുണ്ടെന്ന് കല്യാണരാമൻ പറഞ്ഞു. വില വർദ്ധനവിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം, യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറച്ചത് സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ സ്വർണ്ണത്തിന് അനുകൂലമായ നിലപാടാണ് സൃഷ്ടിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന ആകാംഷയിലാണ് യുഎഇ നിവാസികൾ.

    ഏറ്റവും പുതിയ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്:

    ‘ഡേയ്സ്’ സെറ്റിൽ: 8, 21, 29, 14, 13, 31

    ‘മന്ത്സ്’ സെറ്റിൽ: 11

    മെഗാ സമ്മാനം നേടാൻ, പങ്കെടുത്തവർ ‘ഡേയ്സ്’ സെറ്റിലെ ആറ് നമ്പറുകളും ഏത് ക്രമത്തിലും, ‘മന്ത്സ്’ സെറ്റിലെ ഒരു നമ്പറും കൃത്യമായി ചേർത്തുവയ്ക്കണം. ഈ 21-ാമത്തെ നറുക്കെടുപ്പിൽ, ‘ഗ്യാരന്റീഡ്’ വിജയികളായ ഏഴ് പേർക്കാണ് അവരുടെ ‘ലക്കി ചാൻസ് ഐഡി’ വഴി ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചത്. അവരുടെ ഐഡികൾ താഴെക്കൊടുക്കുന്നു:

    CQ6794298

    DS9591062

    AM1143228

    AE0389655

    BX4863874

    CX7452908

    AF0496241

    നവംബർ 2024-ൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെയും ഏക നിയന്ത്രിത ലോട്ടറിയാണിത്. 100 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം പ്രഖ്യാപിച്ചതോടെ ഇത് നഗരത്തിലെ സംസാരവിഷയമായി മാറിയിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ലോട്ടറി ആകർഷിച്ചു. ദുബൈയിലെ തിരഞ്ഞെടുത്ത അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

    ലോട്ടറിയുടെ ഭാഗമായി മറ്റ് പല പുതിയ ഗെയിമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ അവതരിപ്പിച്ച ‘പിക്ക് 4’ എന്ന പുതിയ പ്രതിദിന നറുക്കെടുപ്പ് വഴി 25,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ഇതിന് ഒരു ടിക്കറ്റിന് 5 ദിർഹമാണ് വില. കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം, കൂടാതെ ‘എക്സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം കളികൾ ഇതിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 9:30-നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുൻപ് (9:28 PM-ന്) ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    ജൂലൈയിൽ, 500,000 ദിർഹം വരെയുള്ള ജാക്ക്പോട്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന രണ്ട് പുതിയ ഗെയിമുകളും അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

    യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

    ദുബായ്: വിദേശത്തുള്ള ഒരാൾ നിയന്ത്രിച്ചിരുന്ന ഏഴംഗ മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

    പിടിയിലായ ഏഴുപേർ ഏഷ്യൻ രാജ്യക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് 26 കിലോഗ്രാമോളം വരുന്ന ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. പോലീസിൻ്റെ കണ്ണിൽപ്പെടാതിരിക്കാൻ ഇവർ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്.

    സംഘത്തലവൻ്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഒളിപ്പിക്കാനും കൈമാറാനും എത്തിയ ആറുപേരെയും, അതുപോലെ ഒളിപ്പിച്ച സാധനങ്ങൾ ശേഖരിക്കാനെത്തിയവരെയും പോലീസ് പിടികൂടി. ഇവരുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. ദുബായിക്ക് പുറത്തുള്ള ഒരു അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

    സമൂഹത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം, വസ്ത്രങ്ങളുടെ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.93 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും ദുബായ് പോലീസ് പിടികൂടിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

    വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

    ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:

    നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.

    ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.

    വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.

    വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.

    ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.

    ഈ മാസമാദ്യം 24K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 445.25 ദിർഹമും, 22K സ്വർണ്ണത്തിന് 412.25 ദിർഹമും എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,700 ഡോളർ കടന്ന് 3,785.78 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം ഇത് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

    ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെങ്കിലും, സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് അവർ പിന്നോട്ട് പോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. “പല ഉപഭോക്താക്കളും ഒരു നിശ്ചിത ബഡ്ജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ സ്വർണ്ണം വാങ്ങാനെത്തുന്നത്. ഇത് അവർക്ക് പ്രത്യേക അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉത്സവ സീസണുകളായ ദീപാവലി, ധൻതേരസ് എന്നിവ വരാനിരിക്കുന്നതിനാൽ ജ്വല്ലറി വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഈ സമയങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയ ആഭരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റൈലിഷ് ആയ 18K ആഭരണങ്ങൾക്കും യുവ ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറുന്നുണ്ട്.

    ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ 21K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 394 ദിർഹമും, 18K സ്വർണ്ണത്തിന് 338 ദിർഹമും ആണ് വില. ദീർഘകാല മൂല്യം കണക്കിലെടുത്ത് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപഭോക്താക്കൾ ഇപ്പോഴും കാണുന്നുണ്ടെന്ന് കല്യാണരാമൻ പറഞ്ഞു. വില വർദ്ധനവിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം, യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറച്ചത് സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ സ്വർണ്ണത്തിന് അനുകൂലമായ നിലപാടാണ് സൃഷ്ടിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന ആകാംഷയിലാണ് യുഎഇ നിവാസികൾ.

    ഏറ്റവും പുതിയ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്:

    ‘ഡേയ്സ്’ സെറ്റിൽ: 8, 21, 29, 14, 13, 31

    ‘മന്ത്സ്’ സെറ്റിൽ: 11

    മെഗാ സമ്മാനം നേടാൻ, പങ്കെടുത്തവർ ‘ഡേയ്സ്’ സെറ്റിലെ ആറ് നമ്പറുകളും ഏത് ക്രമത്തിലും, ‘മന്ത്സ്’ സെറ്റിലെ ഒരു നമ്പറും കൃത്യമായി ചേർത്തുവയ്ക്കണം. ഈ 21-ാമത്തെ നറുക്കെടുപ്പിൽ, ‘ഗ്യാരന്റീഡ്’ വിജയികളായ ഏഴ് പേർക്കാണ് അവരുടെ ‘ലക്കി ചാൻസ് ഐഡി’ വഴി ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചത്. അവരുടെ ഐഡികൾ താഴെക്കൊടുക്കുന്നു:

    CQ6794298

    DS9591062

    AM1143228

    AE0389655

    BX4863874

    CX7452908

    AF0496241

    നവംബർ 2024-ൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെയും ഏക നിയന്ത്രിത ലോട്ടറിയാണിത്. 100 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം പ്രഖ്യാപിച്ചതോടെ ഇത് നഗരത്തിലെ സംസാരവിഷയമായി മാറിയിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ലോട്ടറി ആകർഷിച്ചു. ദുബൈയിലെ തിരഞ്ഞെടുത്ത അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

    ലോട്ടറിയുടെ ഭാഗമായി മറ്റ് പല പുതിയ ഗെയിമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ അവതരിപ്പിച്ച ‘പിക്ക് 4’ എന്ന പുതിയ പ്രതിദിന നറുക്കെടുപ്പ് വഴി 25,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ഇതിന് ഒരു ടിക്കറ്റിന് 5 ദിർഹമാണ് വില. കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം, കൂടാതെ ‘എക്സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം കളികൾ ഇതിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 9:30-നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുൻപ് (9:28 PM-ന്) ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    ജൂലൈയിൽ, 500,000 ദിർഹം വരെയുള്ള ജാക്ക്പോട്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന രണ്ട് പുതിയ ഗെയിമുകളും അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

    സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

    വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

    ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:

    നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.

    ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.

    വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.

    വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.

    ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.

    ഈ മാസമാദ്യം 24K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 445.25 ദിർഹമും, 22K സ്വർണ്ണത്തിന് 412.25 ദിർഹമും എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,700 ഡോളർ കടന്ന് 3,785.78 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം ഇത് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

    ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെങ്കിലും, സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് അവർ പിന്നോട്ട് പോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. “പല ഉപഭോക്താക്കളും ഒരു നിശ്ചിത ബഡ്ജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ സ്വർണ്ണം വാങ്ങാനെത്തുന്നത്. ഇത് അവർക്ക് പ്രത്യേക അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉത്സവ സീസണുകളായ ദീപാവലി, ധൻതേരസ് എന്നിവ വരാനിരിക്കുന്നതിനാൽ ജ്വല്ലറി വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഈ സമയങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയ ആഭരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റൈലിഷ് ആയ 18K ആഭരണങ്ങൾക്കും യുവ ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറുന്നുണ്ട്.

    ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ 21K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 394 ദിർഹമും, 18K സ്വർണ്ണത്തിന് 338 ദിർഹമും ആണ് വില. ദീർഘകാല മൂല്യം കണക്കിലെടുത്ത് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപഭോക്താക്കൾ ഇപ്പോഴും കാണുന്നുണ്ടെന്ന് കല്യാണരാമൻ പറഞ്ഞു. വില വർദ്ധനവിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം, യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറച്ചത് സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ സ്വർണ്ണത്തിന് അനുകൂലമായ നിലപാടാണ് സൃഷ്ടിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന ആകാംഷയിലാണ് യുഎഇ നിവാസികൾ.

    ഏറ്റവും പുതിയ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്:

    ‘ഡേയ്സ്’ സെറ്റിൽ: 8, 21, 29, 14, 13, 31

    ‘മന്ത്സ്’ സെറ്റിൽ: 11

    മെഗാ സമ്മാനം നേടാൻ, പങ്കെടുത്തവർ ‘ഡേയ്സ്’ സെറ്റിലെ ആറ് നമ്പറുകളും ഏത് ക്രമത്തിലും, ‘മന്ത്സ്’ സെറ്റിലെ ഒരു നമ്പറും കൃത്യമായി ചേർത്തുവയ്ക്കണം. ഈ 21-ാമത്തെ നറുക്കെടുപ്പിൽ, ‘ഗ്യാരന്റീഡ്’ വിജയികളായ ഏഴ് പേർക്കാണ് അവരുടെ ‘ലക്കി ചാൻസ് ഐഡി’ വഴി ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചത്. അവരുടെ ഐഡികൾ താഴെക്കൊടുക്കുന്നു:

    CQ6794298

    DS9591062

    AM1143228

    AE0389655

    BX4863874

    CX7452908

    AF0496241

    നവംബർ 2024-ൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെയും ഏക നിയന്ത്രിത ലോട്ടറിയാണിത്. 100 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം പ്രഖ്യാപിച്ചതോടെ ഇത് നഗരത്തിലെ സംസാരവിഷയമായി മാറിയിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ലോട്ടറി ആകർഷിച്ചു. ദുബൈയിലെ തിരഞ്ഞെടുത്ത അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

    ലോട്ടറിയുടെ ഭാഗമായി മറ്റ് പല പുതിയ ഗെയിമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ അവതരിപ്പിച്ച ‘പിക്ക് 4’ എന്ന പുതിയ പ്രതിദിന നറുക്കെടുപ്പ് വഴി 25,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ഇതിന് ഒരു ടിക്കറ്റിന് 5 ദിർഹമാണ് വില. കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം, കൂടാതെ ‘എക്സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം കളികൾ ഇതിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 9:30-നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുൻപ് (9:28 PM-ന്) ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    ജൂലൈയിൽ, 500,000 ദിർഹം വരെയുള്ള ജാക്ക്പോട്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന രണ്ട് പുതിയ ഗെയിമുകളും അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

    ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.

    ഈ മാസമാദ്യം 24K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 445.25 ദിർഹമും, 22K സ്വർണ്ണത്തിന് 412.25 ദിർഹമും എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,700 ഡോളർ കടന്ന് 3,785.78 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം ഇത് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

    ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെങ്കിലും, സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് അവർ പിന്നോട്ട് പോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. “പല ഉപഭോക്താക്കളും ഒരു നിശ്ചിത ബഡ്ജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ സ്വർണ്ണം വാങ്ങാനെത്തുന്നത്. ഇത് അവർക്ക് പ്രത്യേക അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉത്സവ സീസണുകളായ ദീപാവലി, ധൻതേരസ് എന്നിവ വരാനിരിക്കുന്നതിനാൽ ജ്വല്ലറി വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഈ സമയങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയ ആഭരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റൈലിഷ് ആയ 18K ആഭരണങ്ങൾക്കും യുവ ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറുന്നുണ്ട്.

    ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ 21K സ്വർണ്ണത്തിന് ഒരു ഗ്രാമിന് 394 ദിർഹമും, 18K സ്വർണ്ണത്തിന് 338 ദിർഹമും ആണ് വില. ദീർഘകാല മൂല്യം കണക്കിലെടുത്ത് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപഭോക്താക്കൾ ഇപ്പോഴും കാണുന്നുണ്ടെന്ന് കല്യാണരാമൻ പറഞ്ഞു. വില വർദ്ധനവിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം, യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറച്ചത് സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ സ്വർണ്ണത്തിന് അനുകൂലമായ നിലപാടാണ് സൃഷ്ടിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന ആകാംഷയിലാണ് യുഎഇ നിവാസികൾ.

    ഏറ്റവും പുതിയ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്:

    ‘ഡേയ്സ്’ സെറ്റിൽ: 8, 21, 29, 14, 13, 31

    ‘മന്ത്സ്’ സെറ്റിൽ: 11

    മെഗാ സമ്മാനം നേടാൻ, പങ്കെടുത്തവർ ‘ഡേയ്സ്’ സെറ്റിലെ ആറ് നമ്പറുകളും ഏത് ക്രമത്തിലും, ‘മന്ത്സ്’ സെറ്റിലെ ഒരു നമ്പറും കൃത്യമായി ചേർത്തുവയ്ക്കണം. ഈ 21-ാമത്തെ നറുക്കെടുപ്പിൽ, ‘ഗ്യാരന്റീഡ്’ വിജയികളായ ഏഴ് പേർക്കാണ് അവരുടെ ‘ലക്കി ചാൻസ് ഐഡി’ വഴി ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചത്. അവരുടെ ഐഡികൾ താഴെക്കൊടുക്കുന്നു:

    CQ6794298

    DS9591062

    AM1143228

    AE0389655

    BX4863874

    CX7452908

    AF0496241

    നവംബർ 2024-ൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെയും ഏക നിയന്ത്രിത ലോട്ടറിയാണിത്. 100 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം പ്രഖ്യാപിച്ചതോടെ ഇത് നഗരത്തിലെ സംസാരവിഷയമായി മാറിയിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ലോട്ടറി ആകർഷിച്ചു. ദുബൈയിലെ തിരഞ്ഞെടുത്ത അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

    ലോട്ടറിയുടെ ഭാഗമായി മറ്റ് പല പുതിയ ഗെയിമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ അവതരിപ്പിച്ച ‘പിക്ക് 4’ എന്ന പുതിയ പ്രതിദിന നറുക്കെടുപ്പ് വഴി 25,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ഇതിന് ഒരു ടിക്കറ്റിന് 5 ദിർഹമാണ് വില. കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം, കൂടാതെ ‘എക്സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം കളികൾ ഇതിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 9:30-നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുൻപ് (9:28 PM-ന്) ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    ജൂലൈയിൽ, 500,000 ദിർഹം വരെയുള്ള ജാക്ക്പോട്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന രണ്ട് പുതിയ ഗെയിമുകളും അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

    ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ ഔദ് മേത്തയിൽ വെച്ച് കണ്ട ഒരു പൊതുപ്രവർത്തകനാണ് കുടുംബത്തെ വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് റിതിക.

    ശനിയാഴ്ച രാവിലെ ഷാർജയിലെ അബൂ ഷഗാരയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് റിതികയെ കാണാതായത്. സഹോദരനോടൊപ്പം ചികിത്സയ്ക്കായി എത്തിയതായിരുന്നു റിതിക. രക്തപരിശോധനയ്ക്ക് ശേഷം സഹോദരൻ ഡോക്ടറെ കാണാനായി പോയപ്പോൾ റിതിക കാത്തിരിപ്പ് മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോൾ റിതികയെ അവിടെ കണ്ടില്ല.

    തുടർന്ന് ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് റിതിക ക്ലിനിക്കിന്റെ പിൻവാതിലിലൂടെ രാവിലെ 8:30-ന് പുറത്തേക്ക് പോയതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ, വെള്ളയും കറുപ്പും വരകളുള്ള നീണ്ട ഷർട്ടും കറുത്ത പാന്റും ധരിച്ച റിതിക പരിസരം നിരീക്ഷിച്ച ശേഷം നടന്നുപോകുന്നതായി കാണാം.

    കുടുംബം ഉടൻ തന്നെ ഷാർജ പോലീസിൽ പരാതി നൽകുകയും റിതികയുടെ ചിത്രങ്ങളും വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് റിതികയെ കണ്ടെത്തിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

    ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന ആകാംഷയിലാണ് യുഎഇ നിവാസികൾ.

    ഏറ്റവും പുതിയ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്:

    ‘ഡേയ്സ്’ സെറ്റിൽ: 8, 21, 29, 14, 13, 31

    ‘മന്ത്സ്’ സെറ്റിൽ: 11

    മെഗാ സമ്മാനം നേടാൻ, പങ്കെടുത്തവർ ‘ഡേയ്സ്’ സെറ്റിലെ ആറ് നമ്പറുകളും ഏത് ക്രമത്തിലും, ‘മന്ത്സ്’ സെറ്റിലെ ഒരു നമ്പറും കൃത്യമായി ചേർത്തുവയ്ക്കണം. ഈ 21-ാമത്തെ നറുക്കെടുപ്പിൽ, ‘ഗ്യാരന്റീഡ്’ വിജയികളായ ഏഴ് പേർക്കാണ് അവരുടെ ‘ലക്കി ചാൻസ് ഐഡി’ വഴി ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചത്. അവരുടെ ഐഡികൾ താഴെക്കൊടുക്കുന്നു:

    CQ6794298

    DS9591062

    AM1143228

    AE0389655

    BX4863874

    CX7452908

    AF0496241

    നവംബർ 2024-ൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെയും ഏക നിയന്ത്രിത ലോട്ടറിയാണിത്. 100 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം പ്രഖ്യാപിച്ചതോടെ ഇത് നഗരത്തിലെ സംസാരവിഷയമായി മാറിയിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ലോട്ടറി ആകർഷിച്ചു. ദുബൈയിലെ തിരഞ്ഞെടുത്ത അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.

    ലോട്ടറിയുടെ ഭാഗമായി മറ്റ് പല പുതിയ ഗെയിമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ അവതരിപ്പിച്ച ‘പിക്ക് 4’ എന്ന പുതിയ പ്രതിദിന നറുക്കെടുപ്പ് വഴി 25,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ഇതിന് ഒരു ടിക്കറ്റിന് 5 ദിർഹമാണ് വില. കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം, കൂടാതെ ‘എക്സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം കളികൾ ഇതിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 9:30-നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുൻപ് (9:28 PM-ന്) ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    ജൂലൈയിൽ, 500,000 ദിർഹം വരെയുള്ള ജാക്ക്പോട്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന രണ്ട് പുതിയ ഗെയിമുകളും അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

    ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ ഔദ് മേത്തയിൽ വെച്ച് കണ്ട ഒരു പൊതുപ്രവർത്തകനാണ് കുടുംബത്തെ വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് റിതിക.

    ശനിയാഴ്ച രാവിലെ ഷാർജയിലെ അബൂ ഷഗാരയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് റിതികയെ കാണാതായത്. സഹോദരനോടൊപ്പം ചികിത്സയ്ക്കായി എത്തിയതായിരുന്നു റിതിക. രക്തപരിശോധനയ്ക്ക് ശേഷം സഹോദരൻ ഡോക്ടറെ കാണാനായി പോയപ്പോൾ റിതിക കാത്തിരിപ്പ് മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോൾ റിതികയെ അവിടെ കണ്ടില്ല.

    തുടർന്ന് ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് റിതിക ക്ലിനിക്കിന്റെ പിൻവാതിലിലൂടെ രാവിലെ 8:30-ന് പുറത്തേക്ക് പോയതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ, വെള്ളയും കറുപ്പും വരകളുള്ള നീണ്ട ഷർട്ടും കറുത്ത പാന്റും ധരിച്ച റിതിക പരിസരം നിരീക്ഷിച്ച ശേഷം നടന്നുപോകുന്നതായി കാണാം.

    കുടുംബം ഉടൻ തന്നെ ഷാർജ പോലീസിൽ പരാതി നൽകുകയും റിതികയുടെ ചിത്രങ്ങളും വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് റിതികയെ കണ്ടെത്തിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

    ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

    കഴിഞ്ഞ ജൂണിലാണ് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചതിന് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

    രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഗുളികകൾ കൊണ്ടുവന്നതെന്നും, ഇതിനായി യാത്രച്ചെലവും 2000 രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒന്നാം പ്രതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ 36 വയസ്സുള്ള രണ്ടാം പ്രതിയെ ജൂലൈ മാസത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗുളികകൾ മൂന്നാമതൊരാൾക്ക് 5000 രൂപയ്ക്ക് കൈമാറാൻ ഒന്നാം പ്രതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ടാം പ്രതിയും സമ്മതിച്ചു. ഇതിനായി ഒന്നാം പ്രതിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.

    എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപ്പവെറിൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുഎഇയിൽ ഇത്തരം മരുന്നുകൾ നിയമപരമായി കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

    ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ ഔദ് മേത്തയിൽ വെച്ച് കണ്ട ഒരു പൊതുപ്രവർത്തകനാണ് കുടുംബത്തെ വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് റിതിക.

    ശനിയാഴ്ച രാവിലെ ഷാർജയിലെ അബൂ ഷഗാരയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് റിതികയെ കാണാതായത്. സഹോദരനോടൊപ്പം ചികിത്സയ്ക്കായി എത്തിയതായിരുന്നു റിതിക. രക്തപരിശോധനയ്ക്ക് ശേഷം സഹോദരൻ ഡോക്ടറെ കാണാനായി പോയപ്പോൾ റിതിക കാത്തിരിപ്പ് മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോൾ റിതികയെ അവിടെ കണ്ടില്ല.

    തുടർന്ന് ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് റിതിക ക്ലിനിക്കിന്റെ പിൻവാതിലിലൂടെ രാവിലെ 8:30-ന് പുറത്തേക്ക് പോയതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ, വെള്ളയും കറുപ്പും വരകളുള്ള നീണ്ട ഷർട്ടും കറുത്ത പാന്റും ധരിച്ച റിതിക പരിസരം നിരീക്ഷിച്ച ശേഷം നടന്നുപോകുന്നതായി കാണാം.

    കുടുംബം ഉടൻ തന്നെ ഷാർജ പോലീസിൽ പരാതി നൽകുകയും റിതികയുടെ ചിത്രങ്ങളും വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് റിതികയെ കണ്ടെത്തിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

    യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

    ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ ഔദ് മേത്തയിൽ വെച്ച് കണ്ട ഒരു പൊതുപ്രവർത്തകനാണ് കുടുംബത്തെ വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് റിതിക.

    ശനിയാഴ്ച രാവിലെ ഷാർജയിലെ അബൂ ഷഗാരയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് റിതികയെ കാണാതായത്. സഹോദരനോടൊപ്പം ചികിത്സയ്ക്കായി എത്തിയതായിരുന്നു റിതിക. രക്തപരിശോധനയ്ക്ക് ശേഷം സഹോദരൻ ഡോക്ടറെ കാണാനായി പോയപ്പോൾ റിതിക കാത്തിരിപ്പ് മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോൾ റിതികയെ അവിടെ കണ്ടില്ല.

    തുടർന്ന് ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് റിതിക ക്ലിനിക്കിന്റെ പിൻവാതിലിലൂടെ രാവിലെ 8:30-ന് പുറത്തേക്ക് പോയതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ, വെള്ളയും കറുപ്പും വരകളുള്ള നീണ്ട ഷർട്ടും കറുത്ത പാന്റും ധരിച്ച റിതിക പരിസരം നിരീക്ഷിച്ച ശേഷം നടന്നുപോകുന്നതായി കാണാം.

    കുടുംബം ഉടൻ തന്നെ ഷാർജ പോലീസിൽ പരാതി നൽകുകയും റിതികയുടെ ചിത്രങ്ങളും വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് റിതികയെ കണ്ടെത്തിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

    യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

    വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക് 95,963 ദിർഹം നൽകിയിരുന്നു. വീടും ജോലിയും വാഗ്ദാനം ചെയ്താണ് പ്രതി ഈ പണം കൈപ്പറ്റിയത്. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരിക്കുകയും പണം തിരികെ നൽകാൻ പ്രതി വിസമ്മതിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, മുഴുവൻ തുകയും നിയമപരമായ ചെലവുകളും ഉള്‍പ്പെടെ 45,126 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജിയിൽ ഉത്തരവിട്ടു. ഈ കേസ് മേൽനോട്ട ജഡ്ജിക്ക് കൈമാറി. അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ധനെ നിയമിച്ച് ഇടപാടുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വിദഗ്ധൻ നടത്തിയ പരിശോധനയിൽ, ഇരുവരും തമ്മിൽ ഔദ്യോഗികമായോ പരമ്പരാഗതമായോ രേഖാമൂലമുള്ള കരാറുകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, സമർപ്പിച്ച രസീതുകളും പണം ലഭിച്ചതായി പ്രതി സമ്മതിച്ചതും കണക്കിലെടുത്ത്, 45,126 ദിർഹം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധൻ സ്ഥിരീകരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

    വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

    തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

    ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

    ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  • ‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

    ‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത വരുമാനവും യുഎഇയിലേക്ക് പ്രവാസികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. യുഎഇയിൽ ലഭിക്കുന്ന ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഇത് കൂടുതൽ സമ്പാദിക്കാൻ പ്രവാസികളെ സഹായിക്കുന്നു. മികച്ച ശമ്പളമുള്ള ഒരു ജോലി ഉണ്ടെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. എല്ലാ പ്രവാസികൾക്കും തുല്യ അവസരങ്ങൾ ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പ്രവാസികളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നു. വിവിധ സംസ്കാരങ്ങളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ സമൂഹം യുഎഇയിലുണ്ട്. ഇത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വ്യത്യസ്ത ജീവിതരീതികളെ അടുത്തറിയാനും സഹായിക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്കും ശക്തമായ നിയമസംവിധാനവും കാരണം യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സ്വന്തം കുടുംബത്തെ സുരക്ഷിതമായി ഇവിടെ താമസിപ്പിക്കാൻ സാധിക്കുമെന്നത് പല പ്രവാസികളെയും ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രധാന തൊഴിൽ മേഖലകളായ ഐടി, എഞ്ചിനീയറിങ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയിൽ മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു. ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിൽ ജീവിതച്ചെലവ് കൂടുതലാണെങ്കിലും, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കുറഞ്ഞ ചെലവിൽ ജീവിക്കാം. ഉയർന്ന വാടക നൽകേണ്ടി വരുന്ന ദുബായിൽ നിന്ന് വ്യത്യസ്തമായി മറ്റ് എമിറേറ്റുകളിലെ വാടക താരതമ്യേന കുറവാണ്. കുട്ടികളുടെ സ്കൂൾ ഫീസ്, ചികിത്സാ ചെലവുകൾ എന്നിവ മറ്റ് എമിറേറ്റുകളിൽ കുറവാണ്. ഇത് കൂടുതൽ പണം ലാഭിക്കാനും നാട്ടിലേക്ക് അയക്കാനും പ്രവാസികളെ സഹായിക്കുന്നു. ഈ കാരണങ്ങളാണ് യുഎഇ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

    വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

    തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

    ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

    ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

    വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

    തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

    ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

    ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    കെണിയിൽ പോയി വീഴല്ലേ! പോലീസ് വേഷത്തിൽ വീഡിയോ കോളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ പോലീസ്

    ദുബായ്: ദുബായ് പോലീസിൻ്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ വഴി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

    സൈബർ തട്ടിപ്പുകാർ ഗൂഗിൾ മീറ്റ് വഴി വീഡിയോ കോൾ ചെയ്യുമ്പോൾ, സ്ക്രീനിൽ പോലീസ് യൂണിഫോമിലുള്ള ഒരാളാണ് പ്രത്യക്ഷപ്പെടുക. ഇവർ ശക്തമായ ഭാഷയിൽ സംസാരിച്ച് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. നേരത്തെ ലഭിച്ച ചില മെസ്സേജുകൾ ഉപയോഗിച്ച് വിശ്വാസം നേടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ട്.

    തട്ടിപ്പിനിരയായ ചിലരുടെ അനുഭവങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു. ഒരു യുവതിക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഞെട്ടി. മറ്റൊരു സംഭവം ഒമർ മുഹമ്മദ് എന്നയാൾക്കാണ്. അപരിചിതമായ ഉച്ചാരണരീതി കാരണം സംശയം തോന്നിയതിനാൽ അയാൾ കോൾ കട്ട് ചെയ്യുകയായിരുന്നു. പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ട മറ്റൊരു വിദ്യാർത്ഥി സമീറ അബ്ദുൽ ഫത്താഹിനും പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായി.

    ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇ-മെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്ന് പോലീസ് കർശനമായി മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്റ്റും eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.

    സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, ഒ.ടി.പി എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. പൊതുജനങ്ങൾക്ക് സ്ഥാപനങ്ങളിലുള്ള വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

    ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെയായി വർധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

    ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് കുട്ടികൾക്കും കൗമാരക്കാർക്കും കാഴ്ചക്കുറവുണ്ട്. ഈ സംഖ്യ 2050 ആകുമ്പോഴേക്കും 740 ദശലക്ഷം കവിയുമെന്നും പഠനം പ്രവചിക്കുന്നു.

    യുഎഇയിലെ ക്ലാസ്മുറികളിൽ കാഴ്ചക്കുറവ് കൂടുന്നു

    അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റും വിട്രിയോറെറ്റിനൽ സർജനുമായ ഡോ. അഹമ്മദ് അൽ-ബർക്കി പറയുന്നത്, സ്കൂൾ കുട്ടികളിൽ അടുത്തകാലത്തായി മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകൾ വർധിച്ചിട്ടുണ്ട് എന്നാണ്. ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണിത്, എന്നാൽ യുഎഇയിലെ കാലാവസ്ഥയും ജീവിതശൈലിയും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

    കണ്ണുകൾക്ക് നേരിട്ട് ദോഷം ചെയ്യുന്ന ഘടകമല്ല സ്ക്രീൻ ഉപയോഗമെങ്കിലും, ഇത് രോഗാവസ്ഥയെ വേഗത്തിലാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. “സ്ക്രീൻ ഉപയോഗവും മയോപിയയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്, എന്നാൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിച്ചാൽ അപകടസാധ്യത കൂടും

    ഓരോ മണിക്കൂർ സ്ക്രീൻ ഉപയോഗവും മയോപിയ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അജ്മാനിലെ സൗദി ജർമൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റായ ഡോ. പാവ്ലി മവാദ് പറയുന്നതനുസരിച്ച്, ഡിവൈസുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.

    പ്രതിവിധി: ഔട്ട്ഡോർ സമയം

    ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പുറത്ത് കളിക്കുന്നത് മയോപിയ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ, സ്പെഷ്യലൈസ്ഡ് ഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ, ലോ-ഡോസ് അട്രോപിൻ ഡ്രോപ്പുകൾ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

    സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ഡോക്ടർമാർ 20-20-20 നിയമം നിർദ്ദേശിക്കുന്നു: ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനും ശേഷം, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക.

    സ്കൂളുകളും രംഗത്ത്

    യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രശ്നം നേരിട്ട് കാണുന്നുണ്ട്. ജിഇഎംഎസ് എഡ്യൂക്കേഷന്റെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. മിറ ആഘ ഖണ്ഡിൽ പറയുന്നു, “കൂടുതൽ വിദ്യാർത്ഥികൾക്ക് കണ്ണട ആവശ്യമായി വരികയോ കാഴ്ചപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നുണ്ട്.” ജിഇഎംഎസ് സ്കൂളുകൾ ഗ്രേഡ് 1, 4, 7, 10 എന്നിവിടങ്ങളിൽ വിഷൻ സ്ക്രീനിംഗ് നടത്തുന്നുണ്ട്.

    വിദ്യാർത്ഥികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. വുഡ്‌ലെം പാർക്ക് സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ രക്ഷിതാക്കളുമായി ചേർന്ന് ബോധവൽക്കരണം നടത്തുകയും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    കെണിയിൽ പോയി വീഴല്ലേ! പോലീസ് വേഷത്തിൽ വീഡിയോ കോളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ പോലീസ്

    ദുബായ്: ദുബായ് പോലീസിൻ്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ വഴി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

    സൈബർ തട്ടിപ്പുകാർ ഗൂഗിൾ മീറ്റ് വഴി വീഡിയോ കോൾ ചെയ്യുമ്പോൾ, സ്ക്രീനിൽ പോലീസ് യൂണിഫോമിലുള്ള ഒരാളാണ് പ്രത്യക്ഷപ്പെടുക. ഇവർ ശക്തമായ ഭാഷയിൽ സംസാരിച്ച് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. നേരത്തെ ലഭിച്ച ചില മെസ്സേജുകൾ ഉപയോഗിച്ച് വിശ്വാസം നേടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ട്.

    തട്ടിപ്പിനിരയായ ചിലരുടെ അനുഭവങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു. ഒരു യുവതിക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഞെട്ടി. മറ്റൊരു സംഭവം ഒമർ മുഹമ്മദ് എന്നയാൾക്കാണ്. അപരിചിതമായ ഉച്ചാരണരീതി കാരണം സംശയം തോന്നിയതിനാൽ അയാൾ കോൾ കട്ട് ചെയ്യുകയായിരുന്നു. പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ട മറ്റൊരു വിദ്യാർത്ഥി സമീറ അബ്ദുൽ ഫത്താഹിനും പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായി.

    ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇ-മെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്ന് പോലീസ് കർശനമായി മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്റ്റും eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.

    സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, ഒ.ടി.പി എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. പൊതുജനങ്ങൾക്ക് സ്ഥാപനങ്ങളിലുള്ള വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

    ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെയായി വർധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

    ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് കുട്ടികൾക്കും കൗമാരക്കാർക്കും കാഴ്ചക്കുറവുണ്ട്. ഈ സംഖ്യ 2050 ആകുമ്പോഴേക്കും 740 ദശലക്ഷം കവിയുമെന്നും പഠനം പ്രവചിക്കുന്നു.

    യുഎഇയിലെ ക്ലാസ്മുറികളിൽ കാഴ്ചക്കുറവ് കൂടുന്നു

    അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റും വിട്രിയോറെറ്റിനൽ സർജനുമായ ഡോ. അഹമ്മദ് അൽ-ബർക്കി പറയുന്നത്, സ്കൂൾ കുട്ടികളിൽ അടുത്തകാലത്തായി മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകൾ വർധിച്ചിട്ടുണ്ട് എന്നാണ്. ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണിത്, എന്നാൽ യുഎഇയിലെ കാലാവസ്ഥയും ജീവിതശൈലിയും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

    കണ്ണുകൾക്ക് നേരിട്ട് ദോഷം ചെയ്യുന്ന ഘടകമല്ല സ്ക്രീൻ ഉപയോഗമെങ്കിലും, ഇത് രോഗാവസ്ഥയെ വേഗത്തിലാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. “സ്ക്രീൻ ഉപയോഗവും മയോപിയയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്, എന്നാൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിച്ചാൽ അപകടസാധ്യത കൂടും

    ഓരോ മണിക്കൂർ സ്ക്രീൻ ഉപയോഗവും മയോപിയ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അജ്മാനിലെ സൗദി ജർമൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റായ ഡോ. പാവ്ലി മവാദ് പറയുന്നതനുസരിച്ച്, ഡിവൈസുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.

    പ്രതിവിധി: ഔട്ട്ഡോർ സമയം

    ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പുറത്ത് കളിക്കുന്നത് മയോപിയ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ, സ്പെഷ്യലൈസ്ഡ് ഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ, ലോ-ഡോസ് അട്രോപിൻ ഡ്രോപ്പുകൾ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

    സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ഡോക്ടർമാർ 20-20-20 നിയമം നിർദ്ദേശിക്കുന്നു: ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനും ശേഷം, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക.

    സ്കൂളുകളും രംഗത്ത്

    യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രശ്നം നേരിട്ട് കാണുന്നുണ്ട്. ജിഇഎംഎസ് എഡ്യൂക്കേഷന്റെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. മിറ ആഘ ഖണ്ഡിൽ പറയുന്നു, “കൂടുതൽ വിദ്യാർത്ഥികൾക്ക് കണ്ണട ആവശ്യമായി വരികയോ കാഴ്ചപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നുണ്ട്.” ജിഇഎംഎസ് സ്കൂളുകൾ ഗ്രേഡ് 1, 4, 7, 10 എന്നിവിടങ്ങളിൽ വിഷൻ സ്ക്രീനിംഗ് നടത്തുന്നുണ്ട്.

    വിദ്യാർത്ഥികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. വുഡ്‌ലെം പാർക്ക് സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ രക്ഷിതാക്കളുമായി ചേർന്ന് ബോധവൽക്കരണം നടത്തുകയും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കെണിയിൽ പോയി വീഴല്ലേ! പോലീസ് വേഷത്തിൽ വീഡിയോ കോളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ പോലീസ്

    കെണിയിൽ പോയി വീഴല്ലേ! പോലീസ് വേഷത്തിൽ വീഡിയോ കോളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ പോലീസ്

    ദുബായ്: ദുബായ് പോലീസിൻ്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ വഴി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

    സൈബർ തട്ടിപ്പുകാർ ഗൂഗിൾ മീറ്റ് വഴി വീഡിയോ കോൾ ചെയ്യുമ്പോൾ, സ്ക്രീനിൽ പോലീസ് യൂണിഫോമിലുള്ള ഒരാളാണ് പ്രത്യക്ഷപ്പെടുക. ഇവർ ശക്തമായ ഭാഷയിൽ സംസാരിച്ച് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. നേരത്തെ ലഭിച്ച ചില മെസ്സേജുകൾ ഉപയോഗിച്ച് വിശ്വാസം നേടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ട്.

    തട്ടിപ്പിനിരയായ ചിലരുടെ അനുഭവങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു. ഒരു യുവതിക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഞെട്ടി. മറ്റൊരു സംഭവം ഒമർ മുഹമ്മദ് എന്നയാൾക്കാണ്. അപരിചിതമായ ഉച്ചാരണരീതി കാരണം സംശയം തോന്നിയതിനാൽ അയാൾ കോൾ കട്ട് ചെയ്യുകയായിരുന്നു. പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ട മറ്റൊരു വിദ്യാർത്ഥി സമീറ അബ്ദുൽ ഫത്താഹിനും പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായി.

    ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇ-മെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്ന് പോലീസ് കർശനമായി മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്റ്റും eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.

    സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, ഒ.ടി.പി എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. പൊതുജനങ്ങൾക്ക് സ്ഥാപനങ്ങളിലുള്ള വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

    ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെയായി വർധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

    ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് കുട്ടികൾക്കും കൗമാരക്കാർക്കും കാഴ്ചക്കുറവുണ്ട്. ഈ സംഖ്യ 2050 ആകുമ്പോഴേക്കും 740 ദശലക്ഷം കവിയുമെന്നും പഠനം പ്രവചിക്കുന്നു.

    യുഎഇയിലെ ക്ലാസ്മുറികളിൽ കാഴ്ചക്കുറവ് കൂടുന്നു

    അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റും വിട്രിയോറെറ്റിനൽ സർജനുമായ ഡോ. അഹമ്മദ് അൽ-ബർക്കി പറയുന്നത്, സ്കൂൾ കുട്ടികളിൽ അടുത്തകാലത്തായി മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകൾ വർധിച്ചിട്ടുണ്ട് എന്നാണ്. ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണിത്, എന്നാൽ യുഎഇയിലെ കാലാവസ്ഥയും ജീവിതശൈലിയും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

    കണ്ണുകൾക്ക് നേരിട്ട് ദോഷം ചെയ്യുന്ന ഘടകമല്ല സ്ക്രീൻ ഉപയോഗമെങ്കിലും, ഇത് രോഗാവസ്ഥയെ വേഗത്തിലാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. “സ്ക്രീൻ ഉപയോഗവും മയോപിയയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്, എന്നാൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിച്ചാൽ അപകടസാധ്യത കൂടും

    ഓരോ മണിക്കൂർ സ്ക്രീൻ ഉപയോഗവും മയോപിയ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അജ്മാനിലെ സൗദി ജർമൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റായ ഡോ. പാവ്ലി മവാദ് പറയുന്നതനുസരിച്ച്, ഡിവൈസുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.

    പ്രതിവിധി: ഔട്ട്ഡോർ സമയം

    ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പുറത്ത് കളിക്കുന്നത് മയോപിയ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ, സ്പെഷ്യലൈസ്ഡ് ഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ, ലോ-ഡോസ് അട്രോപിൻ ഡ്രോപ്പുകൾ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

    സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ഡോക്ടർമാർ 20-20-20 നിയമം നിർദ്ദേശിക്കുന്നു: ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനും ശേഷം, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക.

    സ്കൂളുകളും രംഗത്ത്

    യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രശ്നം നേരിട്ട് കാണുന്നുണ്ട്. ജിഇഎംഎസ് എഡ്യൂക്കേഷന്റെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. മിറ ആഘ ഖണ്ഡിൽ പറയുന്നു, “കൂടുതൽ വിദ്യാർത്ഥികൾക്ക് കണ്ണട ആവശ്യമായി വരികയോ കാഴ്ചപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നുണ്ട്.” ജിഇഎംഎസ് സ്കൂളുകൾ ഗ്രേഡ് 1, 4, 7, 10 എന്നിവിടങ്ങളിൽ വിഷൻ സ്ക്രീനിംഗ് നടത്തുന്നുണ്ട്.

    വിദ്യാർത്ഥികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. വുഡ്‌ലെം പാർക്ക് സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ രക്ഷിതാക്കളുമായി ചേർന്ന് ബോധവൽക്കരണം നടത്തുകയും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞു, ഉപദ്രവിച്ചു; യുഎഇയിൽ യുവാവിന് വൻതുക പിഴ ചുമത്തി

    അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി സിവിൽ ഫാമിലി കോടതി.

    കോടതി രേഖകൾ പ്രകാരം, പ്രതി കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ അതിക്രമത്തിൽ കുട്ടിക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിട്ടതായി കോടതി നിരീക്ഷിച്ചു.

    നിരവധി ആളുകൾ നോക്കിനിൽക്കെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ഇത് കുട്ടിയെ കൂടുതൽ വിഷമിപ്പിച്ചെന്നും കോടതി വിധിയിൽ പറയുന്നു. കോടതിച്ചെലവുകൾ പ്രതിയിൽ നിന്ന് ഈടാക്കി നൽകണമെന്ന് കുട്ടിയുടെ പിതാവ് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

    ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. 2.10 ലക്ഷം ദിർഹം പിഴയായി അടയ്ക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചു.

    ഹോട്ടൽ മാനേജരായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവൻ 3.80 ലക്ഷം ദിർഹത്തിന് വാടകയ്ക്ക് നൽകാമെന്ന് ഇവർ നിക്ഷേപകനെ വിശ്വസിപ്പിച്ചു. ഇതിനായി 2.10 ലക്ഷം ദിർഹം മുൻകൂറായി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുകയ്ക്കുള്ള ചെക്ക് ഹോട്ടൽ അധികൃതരുടെ അനുമതിക്ക് ശേഷം പൂരിപ്പിക്കാമെന്ന് പറഞ്ഞ് പ്രതികൾ കൈവശപ്പെടുത്തി.

    പത്ത് മുതൽ ഇരുപത് ദിവസങ്ങൾക്കുള്ളിൽ നവീകരണം പൂർത്തിയാക്കി ഹോട്ടൽ നില കൈമാറാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകന്റെ സുഹൃത്ത് ഈ കരാറിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഹോട്ടലിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇവർ കാണിച്ച കരാർ വ്യാജമാണെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടലിലെ നിക്ഷേപകരിൽ ഒരാളുമായി പ്രതിക്ക് കുടുംബബന്ധമുണ്ടായിരുന്നെന്നും, ഇത് മുതലെടുത്താണ് ഇയാൾ വിശ്വാസം നേടിയെടുത്തതെന്നും ജീവനക്കാർ പറഞ്ഞു.

    തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ താനാണെന്ന് ഇയാൾ സമ്മതിച്ചു. തട്ടിയെടുത്ത പണം തട്ടിപ്പ് ആസൂത്രണം ചെയ്ത മൂന്നാമതൊരാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ഇടപാടുകൾ പോലും ചിലപ്പോൾ ക്രിമിനൽ കുറ്റകൃത്യമായി മാറിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    ദുബായ് ഡ്രഗ് പ്രോസിക്യൂഷൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയ ഒരാൾ നിയമനടപടികൾ നേരിടേണ്ടിവന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഡി കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന പലരും അറിയാതെ കുറ്റകൃത്യങ്ങളിൽ അകപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലഹരിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ഇത്തരം അജ്ഞാത അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് പണം കൈമാറുന്ന രീതിയും വർധിച്ചുവരുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കാം. ഈ രീതിയിൽ പണം കൈപ്പറ്റുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. അതിനാൽ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മറ്റൊരാൾക്ക് നൽകാതിരിക്കാനും സംശയാസ്പദമായ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

    നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

    ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് കുട്ടികൾക്കും കൗമാരക്കാർക്കും കാഴ്ചക്കുറവുണ്ട്. ഈ സംഖ്യ 2050 ആകുമ്പോഴേക്കും 740 ദശലക്ഷം കവിയുമെന്നും പഠനം പ്രവചിക്കുന്നു.

    യുഎഇയിലെ ക്ലാസ്മുറികളിൽ കാഴ്ചക്കുറവ് കൂടുന്നു

    അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റും വിട്രിയോറെറ്റിനൽ സർജനുമായ ഡോ. അഹമ്മദ് അൽ-ബർക്കി പറയുന്നത്, സ്കൂൾ കുട്ടികളിൽ അടുത്തകാലത്തായി മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകൾ വർധിച്ചിട്ടുണ്ട് എന്നാണ്. ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണിത്, എന്നാൽ യുഎഇയിലെ കാലാവസ്ഥയും ജീവിതശൈലിയും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

    കണ്ണുകൾക്ക് നേരിട്ട് ദോഷം ചെയ്യുന്ന ഘടകമല്ല സ്ക്രീൻ ഉപയോഗമെങ്കിലും, ഇത് രോഗാവസ്ഥയെ വേഗത്തിലാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. “സ്ക്രീൻ ഉപയോഗവും മയോപിയയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്, എന്നാൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിച്ചാൽ അപകടസാധ്യത കൂടും

    ഓരോ മണിക്കൂർ സ്ക്രീൻ ഉപയോഗവും മയോപിയ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അജ്മാനിലെ സൗദി ജർമൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റായ ഡോ. പാവ്ലി മവാദ് പറയുന്നതനുസരിച്ച്, ഡിവൈസുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.

    പ്രതിവിധി: ഔട്ട്ഡോർ സമയം

    ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പുറത്ത് കളിക്കുന്നത് മയോപിയ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ, സ്പെഷ്യലൈസ്ഡ് ഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ, ലോ-ഡോസ് അട്രോപിൻ ഡ്രോപ്പുകൾ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

    സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ഡോക്ടർമാർ 20-20-20 നിയമം നിർദ്ദേശിക്കുന്നു: ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനും ശേഷം, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക.

    സ്കൂളുകളും രംഗത്ത്

    യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രശ്നം നേരിട്ട് കാണുന്നുണ്ട്. ജിഇഎംഎസ് എഡ്യൂക്കേഷന്റെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. മിറ ആഘ ഖണ്ഡിൽ പറയുന്നു, “കൂടുതൽ വിദ്യാർത്ഥികൾക്ക് കണ്ണട ആവശ്യമായി വരികയോ കാഴ്ചപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നുണ്ട്.” ജിഇഎംഎസ് സ്കൂളുകൾ ഗ്രേഡ് 1, 4, 7, 10 എന്നിവിടങ്ങളിൽ വിഷൻ സ്ക്രീനിംഗ് നടത്തുന്നുണ്ട്.

    വിദ്യാർത്ഥികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. വുഡ്‌ലെം പാർക്ക് സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ രക്ഷിതാക്കളുമായി ചേർന്ന് ബോധവൽക്കരണം നടത്തുകയും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞു, ഉപദ്രവിച്ചു; യുഎഇയിൽ യുവാവിന് വൻതുക പിഴ ചുമത്തി

    അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി സിവിൽ ഫാമിലി കോടതി.

    കോടതി രേഖകൾ പ്രകാരം, പ്രതി കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ അതിക്രമത്തിൽ കുട്ടിക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിട്ടതായി കോടതി നിരീക്ഷിച്ചു.

    നിരവധി ആളുകൾ നോക്കിനിൽക്കെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ഇത് കുട്ടിയെ കൂടുതൽ വിഷമിപ്പിച്ചെന്നും കോടതി വിധിയിൽ പറയുന്നു. കോടതിച്ചെലവുകൾ പ്രതിയിൽ നിന്ന് ഈടാക്കി നൽകണമെന്ന് കുട്ടിയുടെ പിതാവ് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

    ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. 2.10 ലക്ഷം ദിർഹം പിഴയായി അടയ്ക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചു.

    ഹോട്ടൽ മാനേജരായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവൻ 3.80 ലക്ഷം ദിർഹത്തിന് വാടകയ്ക്ക് നൽകാമെന്ന് ഇവർ നിക്ഷേപകനെ വിശ്വസിപ്പിച്ചു. ഇതിനായി 2.10 ലക്ഷം ദിർഹം മുൻകൂറായി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുകയ്ക്കുള്ള ചെക്ക് ഹോട്ടൽ അധികൃതരുടെ അനുമതിക്ക് ശേഷം പൂരിപ്പിക്കാമെന്ന് പറഞ്ഞ് പ്രതികൾ കൈവശപ്പെടുത്തി.

    പത്ത് മുതൽ ഇരുപത് ദിവസങ്ങൾക്കുള്ളിൽ നവീകരണം പൂർത്തിയാക്കി ഹോട്ടൽ നില കൈമാറാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകന്റെ സുഹൃത്ത് ഈ കരാറിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഹോട്ടലിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇവർ കാണിച്ച കരാർ വ്യാജമാണെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടലിലെ നിക്ഷേപകരിൽ ഒരാളുമായി പ്രതിക്ക് കുടുംബബന്ധമുണ്ടായിരുന്നെന്നും, ഇത് മുതലെടുത്താണ് ഇയാൾ വിശ്വാസം നേടിയെടുത്തതെന്നും ജീവനക്കാർ പറഞ്ഞു.

    തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ താനാണെന്ന് ഇയാൾ സമ്മതിച്ചു. തട്ടിയെടുത്ത പണം തട്ടിപ്പ് ആസൂത്രണം ചെയ്ത മൂന്നാമതൊരാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ഇടപാടുകൾ പോലും ചിലപ്പോൾ ക്രിമിനൽ കുറ്റകൃത്യമായി മാറിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    ദുബായ് ഡ്രഗ് പ്രോസിക്യൂഷൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയ ഒരാൾ നിയമനടപടികൾ നേരിടേണ്ടിവന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഡി കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന പലരും അറിയാതെ കുറ്റകൃത്യങ്ങളിൽ അകപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലഹരിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ഇത്തരം അജ്ഞാത അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് പണം കൈമാറുന്ന രീതിയും വർധിച്ചുവരുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കാം. ഈ രീതിയിൽ പണം കൈപ്പറ്റുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. അതിനാൽ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മറ്റൊരാൾക്ക് നൽകാതിരിക്കാനും സംശയാസ്പദമായ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞു, ഉപദ്രവിച്ചു; യുഎഇയിൽ യുവാവിന് വൻതുക പിഴ ചുമത്തി

    കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞു, ഉപദ്രവിച്ചു; യുഎഇയിൽ യുവാവിന് വൻതുക പിഴ ചുമത്തി

    അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി സിവിൽ ഫാമിലി കോടതി.

    കോടതി രേഖകൾ പ്രകാരം, പ്രതി കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ അതിക്രമത്തിൽ കുട്ടിക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിട്ടതായി കോടതി നിരീക്ഷിച്ചു.

    നിരവധി ആളുകൾ നോക്കിനിൽക്കെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ഇത് കുട്ടിയെ കൂടുതൽ വിഷമിപ്പിച്ചെന്നും കോടതി വിധിയിൽ പറയുന്നു. കോടതിച്ചെലവുകൾ പ്രതിയിൽ നിന്ന് ഈടാക്കി നൽകണമെന്ന് കുട്ടിയുടെ പിതാവ് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

    ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. 2.10 ലക്ഷം ദിർഹം പിഴയായി അടയ്ക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചു.

    ഹോട്ടൽ മാനേജരായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവൻ 3.80 ലക്ഷം ദിർഹത്തിന് വാടകയ്ക്ക് നൽകാമെന്ന് ഇവർ നിക്ഷേപകനെ വിശ്വസിപ്പിച്ചു. ഇതിനായി 2.10 ലക്ഷം ദിർഹം മുൻകൂറായി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുകയ്ക്കുള്ള ചെക്ക് ഹോട്ടൽ അധികൃതരുടെ അനുമതിക്ക് ശേഷം പൂരിപ്പിക്കാമെന്ന് പറഞ്ഞ് പ്രതികൾ കൈവശപ്പെടുത്തി.

    പത്ത് മുതൽ ഇരുപത് ദിവസങ്ങൾക്കുള്ളിൽ നവീകരണം പൂർത്തിയാക്കി ഹോട്ടൽ നില കൈമാറാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകന്റെ സുഹൃത്ത് ഈ കരാറിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഹോട്ടലിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇവർ കാണിച്ച കരാർ വ്യാജമാണെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടലിലെ നിക്ഷേപകരിൽ ഒരാളുമായി പ്രതിക്ക് കുടുംബബന്ധമുണ്ടായിരുന്നെന്നും, ഇത് മുതലെടുത്താണ് ഇയാൾ വിശ്വാസം നേടിയെടുത്തതെന്നും ജീവനക്കാർ പറഞ്ഞു.

    തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ താനാണെന്ന് ഇയാൾ സമ്മതിച്ചു. തട്ടിയെടുത്ത പണം തട്ടിപ്പ് ആസൂത്രണം ചെയ്ത മൂന്നാമതൊരാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ഇടപാടുകൾ പോലും ചിലപ്പോൾ ക്രിമിനൽ കുറ്റകൃത്യമായി മാറിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    ദുബായ് ഡ്രഗ് പ്രോസിക്യൂഷൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയ ഒരാൾ നിയമനടപടികൾ നേരിടേണ്ടിവന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഡി കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന പലരും അറിയാതെ കുറ്റകൃത്യങ്ങളിൽ അകപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലഹരിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ഇത്തരം അജ്ഞാത അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് പണം കൈമാറുന്ന രീതിയും വർധിച്ചുവരുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കാം. ഈ രീതിയിൽ പണം കൈപ്പറ്റുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. അതിനാൽ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മറ്റൊരാൾക്ക് നൽകാതിരിക്കാനും സംശയാസ്പദമായ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

    വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

    ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. 2.10 ലക്ഷം ദിർഹം പിഴയായി അടയ്ക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചു.

    ഹോട്ടൽ മാനേജരായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവൻ 3.80 ലക്ഷം ദിർഹത്തിന് വാടകയ്ക്ക് നൽകാമെന്ന് ഇവർ നിക്ഷേപകനെ വിശ്വസിപ്പിച്ചു. ഇതിനായി 2.10 ലക്ഷം ദിർഹം മുൻകൂറായി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുകയ്ക്കുള്ള ചെക്ക് ഹോട്ടൽ അധികൃതരുടെ അനുമതിക്ക് ശേഷം പൂരിപ്പിക്കാമെന്ന് പറഞ്ഞ് പ്രതികൾ കൈവശപ്പെടുത്തി.

    പത്ത് മുതൽ ഇരുപത് ദിവസങ്ങൾക്കുള്ളിൽ നവീകരണം പൂർത്തിയാക്കി ഹോട്ടൽ നില കൈമാറാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകന്റെ സുഹൃത്ത് ഈ കരാറിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഹോട്ടലിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇവർ കാണിച്ച കരാർ വ്യാജമാണെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടലിലെ നിക്ഷേപകരിൽ ഒരാളുമായി പ്രതിക്ക് കുടുംബബന്ധമുണ്ടായിരുന്നെന്നും, ഇത് മുതലെടുത്താണ് ഇയാൾ വിശ്വാസം നേടിയെടുത്തതെന്നും ജീവനക്കാർ പറഞ്ഞു.

    തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ താനാണെന്ന് ഇയാൾ സമ്മതിച്ചു. തട്ടിയെടുത്ത പണം തട്ടിപ്പ് ആസൂത്രണം ചെയ്ത മൂന്നാമതൊരാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ഇടപാടുകൾ പോലും ചിലപ്പോൾ ക്രിമിനൽ കുറ്റകൃത്യമായി മാറിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    ദുബായ് ഡ്രഗ് പ്രോസിക്യൂഷൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയ ഒരാൾ നിയമനടപടികൾ നേരിടേണ്ടിവന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഡി കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന പലരും അറിയാതെ കുറ്റകൃത്യങ്ങളിൽ അകപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലഹരിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ഇത്തരം അജ്ഞാത അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് പണം കൈമാറുന്ന രീതിയും വർധിച്ചുവരുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കാം. ഈ രീതിയിൽ പണം കൈപ്പറ്റുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. അതിനാൽ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മറ്റൊരാൾക്ക് നൽകാതിരിക്കാനും സംശയാസ്പദമായ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
  • ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ഇടപാടുകൾ പോലും ചിലപ്പോൾ ക്രിമിനൽ കുറ്റകൃത്യമായി മാറിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    ദുബായ് ഡ്രഗ് പ്രോസിക്യൂഷൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയ ഒരാൾ നിയമനടപടികൾ നേരിടേണ്ടിവന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഡി കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന പലരും അറിയാതെ കുറ്റകൃത്യങ്ങളിൽ അകപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലഹരിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ഇത്തരം അജ്ഞാത അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് പണം കൈമാറുന്ന രീതിയും വർധിച്ചുവരുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കാം. ഈ രീതിയിൽ പണം കൈപ്പറ്റുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. അതിനാൽ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മറ്റൊരാൾക്ക് നൽകാതിരിക്കാനും സംശയാസ്പദമായ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
  • തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

    മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

    പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

    പ്രവാസികളുടെ ആശങ്കകൾ

    അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

    രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

    നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

    ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

    എന്താണ് നോർക്ക കെയർ?

    നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

    GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

    GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

    18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

    NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
  • പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

    ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, കളിക്കാർ നാല് നമ്പറുകൾ തിരഞ്ഞെടുക്കണം. ‘എക്‌സാക്റ്റ്’, ‘എനി’ എന്നിങ്ങനെ രണ്ട് തരം പ്ലേ ഓപ്ഷനുകൾ ഈ ഡ്രോയിലുണ്ട്.

    എല്ലാ ദിവസവും രാത്രി 9.30-നാണ് നറുക്കെടുപ്പ്. 9.28-ന് ടിക്കറ്റ് വിൽപ്പന അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

    എങ്ങനെ കളിക്കാം, സമ്മാനം എങ്ങനെ നേടാം

    തിരഞ്ഞെടുക്കുന്ന പ്ലേ ഓപ്ഷൻ അനുസരിച്ച് സമ്മാനത്തുക വ്യത്യാസപ്പെടും.

    എക്‌സാക്റ്റ് (Exact): നിങ്ങൾ തിരഞ്ഞെടുക്കുന്ന നാല് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം. ഈ ഓപ്ഷനിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം ലഭിക്കും.

    എനി (Any): നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം നേടാം. ഇതിൽ മൂന്ന് തരം ഓപ്ഷനുകളാണുള്ളത്:

    എനി 4 (Any 4): തിരഞ്ഞെടുക്കുന്ന നാല് നമ്പറുകളിൽ മൂന്നെണ്ണം ഒരേപോലെയും ഒന്ന് വ്യത്യസ്തവുമാണെങ്കിൽ 6,000 ദിർഹം സമ്മാനം ലഭിക്കും.

    എനി 6 (Any 6): നാല് നമ്പറുകളിൽ ഒരേപോലെയുള്ള രണ്ട് ജോഡികളാണുള്ളതെങ്കിൽ 4,000 ദിർഹം ലഭിക്കും.

    എനി 12 (Any 12): നാല് നമ്പറുകളിൽ രണ്ടെണ്ണം ഒരേപോലെയും രണ്ടെണ്ണം വ്യത്യസ്തവുമാണെങ്കിൽ 2,000 ദിർഹം നേടാം.

    എനി 24 (Any 24): നാല് നമ്പറുകളും വ്യത്യസ്തമാണെങ്കിൽ 1,000 ദിർഹം ലഭിക്കും.

    നേരത്തെ വിജയം കണ്ടിരുന്ന ‘പിക്ക് 3’ എന്ന ഡെയ്‌ലി ഡ്രോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ‘പിക്ക് 4’ അവതരിപ്പിക്കുന്നത്. ‘പിക്ക് 3’യിലൂടെ 2,500 ദിർഹം വരെ സമ്മാനം നേടാൻ സാധിച്ചിരുന്നു.

    യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി എന്ന നിലയിൽ, ദുബൈയിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാക്കി തങ്ങളുടെ വിതരണ ശൃംഖല വിപുലീകരിക്കാനും യുഎഇ ലോട്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാർക്കും തൊഴിലാളികൾക്കും ലോട്ടറിയിൽ പങ്കെടുക്കുന്നത് എളുപ്പമാക്കി.

    UAE LOTTERY OFFICIAL WEBSITE https://www.theuaelottery.ae/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇനി മിറാക്കിൾ മൂഡ്! യുഎഇ മിറാക്കിൾ ​ഗാർഡൻ അടുത്ത ആഴ്ച തുറക്കും; ടിക്കറ്റ് വിവരങ്ങൾ അറിയാം

    ഇനി മിറാക്കിൾ മൂഡ്! യുഎഇ മിറാക്കിൾ ​ഗാർഡൻ അടുത്ത ആഴ്ച തുറക്കും; ടിക്കറ്റ് വിവരങ്ങൾ അറിയാം

    ദുബൈ: കാലാവസ്ഥ മാറുന്നതോടെ തുറന്ന സ്ഥലങ്ങളിലെ വിനോദങ്ങൾക്കായി ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു. പാർക്കുകളും പൂന്തോട്ടങ്ങളും സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ദുബൈയുടെ പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായ മിറാക്കിൾ ഗാർഡൻ അടുത്ത ആഴ്ച വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു.

    “സെപ്റ്റംബർ 29 തിങ്കളാഴ്ച ദുബൈ മിറാക്കിൾ ഗാർഡൻ അതിൻ്റെ വാതിലുകൾ വീണ്ടും തുറക്കും. ആകർഷകമായ പുതിയ തീമുകളും അതിശയകരമായ കാഴ്ചകളുമായി സീസൺ 14-ന് തുടക്കമാകും,” മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ എൻജിനീയർ മുഹമ്മദ് സാഹിർ ഹമ്മാദിഹ് പറഞ്ഞു.

    ഓരോ സീസണിലും മിറാക്കിൾ ഗാർഡൻ ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സൗന്ദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും നിമിഷങ്ങൾ പങ്കുവെക്കാനുള്ള ഇടമായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓരോ സന്ദർശകനെയും ആകർഷിക്കുന്ന തരത്തിലുള്ള വിസ്മയങ്ങളുമായി സീസൺ 14 ഈ യാത്ര തുടരും,” അദ്ദേഹം ഉറപ്പുനൽകി.

    അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന ദുബൈ മിറാക്കിൾ ഗാർഡൻ, 150 ദശലക്ഷത്തിലധികം പൂക്കളും മനോഹരമായ പൂന്തോട്ടങ്ങളും റെക്കോർഡ് നേടിയ ഇൻസ്റ്റലേഷനുകളും കൊണ്ട് ഒരു പുഷ്പലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ വർഷവും പുതിയ ആശയങ്ങൾ അവതരിപ്പിച്ച് സന്ദർശകരെ ആകർഷിക്കുന്നതിൽ ഈ ഉദ്യാനം മുന്നിട്ട് നിൽക്കുന്നു. കലയും പ്രകൃതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന പുതിയ പൂക്കളുടെ സൃഷ്ടികൾ ഇവിടെയെത്തുന്നവരെ ആകർഷിക്കുമെന്ന് ഹമ്മാദിഹ് പറഞ്ഞു.

    ദുബൈ മിറാക്കിൾ ഗാർഡൻ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 12 വരെയും തുറന്നിരിക്കും. ടിക്കറ്റുകൾ ഓൺലൈനായും നേരിട്ടും ലഭ്യമാണ്. യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവുകളും ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.
  • നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • പ്രവാസികളെ നാട്ടിലെ മാതാപിതാക്കളുടെ ആരോ​ഗ്യ സംരക്ഷണത്തിൽ കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, മറക്കരുത്

    പ്രവാസികളെ നാട്ടിലെ മാതാപിതാക്കളുടെ ആരോ​ഗ്യ സംരക്ഷണത്തിൽ കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, മറക്കരുത്

    കേരളത്തിലെ കുടുംബബന്ധങ്ങൾ എന്നും ഒരു വൈകാരികമായ അടുപ്പമാണ്. എന്നാൽ, വിദേശത്ത് താമസിക്കുന്നവർക്ക് (എൻആർഐ) ഈ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ വേണ്ടിവരും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടാൻ മുൻകൂട്ടി ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. ഈ മുൻകരുതൽ എങ്ങനെയായിരിക്കണം, എന്തുകൊണ്ട് അത് പ്രധാനമാണ്, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

    എന്തുകൊണ്ട് മുൻകൂട്ടി ഒരുങ്ങണം?

    പ്രായം കൂടുമ്പോൾ മാതാപിതാക്കളുടെ ആരോഗ്യ ആവശ്യങ്ങൾ വർധിച്ചുവരും. ചിലപ്പോൾ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കേണ്ടി വരും, മറ്റ് ചിലപ്പോൾ അപ്രതീക്ഷിതമായ രോഗങ്ങൾ ചികിത്സിക്കേണ്ടി വരും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സാമ്പത്തിക ഭാരം താങ്ങാൻ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി വളരെ സഹായകമാണ്. ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാനും, ആശുപത്രികൾ മുൻകൂട്ടി കണ്ടെത്താനും, ആവശ്യമായ രേഖകൾ തയ്യാറാക്കാനും ഏറ്റവും നല്ല സമയം ഇപ്പോൾത്തന്നെയാണ്. അടിയന്തര ഘട്ടങ്ങളിൽ തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റാകാൻ സാധ്യതയുണ്ട്. എന്നാൽ, മുൻകൂട്ടി ഒരുങ്ങുന്നതിലൂടെ ഇത്തരം സമ്മർദ്ദങ്ങൾ ഒഴിവാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സാധിക്കും.

    വിദേശത്തുള്ള മക്കൾ നേരിടുന്ന വെല്ലുവിളികൾ

    ഒരു പ്രവാസിക്ക് നാട്ടിലെ മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങൾ ദൂരെയിരുന്ന് നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉടൻ എത്തിച്ചേരാൻ കഴിയാത്തത്, മെഡിക്കൽ തീരുമാനങ്ങൾ വൈകാതെ എടുക്കേണ്ടിവരുന്നത്, വിശ്വസിക്കാവുന്ന ആശുപത്രിയെയും ഡോക്ടറെയും കണ്ടെത്തേണ്ടിവരുന്നത് എന്നിവയെല്ലാം പ്രധാന വെല്ലുവിളികളാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ചികിത്സാ നടപടികൾ കൂടുതൽ എളുപ്പമാകും. ഇൻഷുറൻസ് ഉള്ളതിനാൽ ചികിത്സാ ചെലവുകളെക്കുറിച്ച് ആകുലപ്പെടാതെ വേഗത്തിൽ ചികിത്സ ആരംഭിക്കാം.

    സാമ്പത്തിക ആസൂത്രണം: ഇൻഷുറൻസും നികുതി ആനുകൂല്യങ്ങളും

    മാതാപിതാക്കളുടെ ചികിത്സാ ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ ആരോഗ്യ ഇൻഷുറൻസ് പ്രധാന പങ്ക് വഹിക്കുന്നു. പ്രവാസി മക്കൾക്ക് ഇന്ത്യയിലുള്ള മാതാപിതാക്കൾക്കായി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിലൂടെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80D പ്രകാരം, മാതാപിതാക്കളുടെ മെഡിക്ലെയിം പോളിസിയുടെ പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കും.

    ഓർക്കുക: ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ പ്രീമിയം തുക ഇന്ത്യയിൽ നിന്നുള്ള നിങ്ങളുടെ നികുതി ബാധകമായ വരുമാനത്തിൽ (taxable income) നിന്ന് അടച്ചിരിക്കണം.

    എൻആർഐകൾക്ക് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ വാങ്ങാം?

    നിങ്ങൾ വിദേശത്ത് നിന്ന് മാതാപിതാക്കൾക്കായി ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഓൺലൈനായി വളരെ എളുപ്പത്തിൽ അത് ചെയ്യാൻ സാധിക്കും.

    ഏതെങ്കിലും വിശ്വസനീയമായ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

    ആവശ്യമായ വിവരങ്ങൾ (നിങ്ങളുടെ പേര്, മാതാപിതാക്കളുടെ പേര്, പ്രായം, വിലാസം) നൽകുക.

    നിങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുത്ത് പ്രീമിയം ഓൺലൈനായി അടയ്ക്കുക.

    പണമടച്ചതിന് ശേഷം, ഇൻഷുറൻസ് കമ്പനി പോളിസി രേഖകൾ നിങ്ങൾക്ക് അയച്ചുതരും. കൂടാതെ, എൻആർഇ അക്കൗണ്ടിൽ നിന്ന് പ്രീമിയം അടച്ചാൽ ജിഎസ്ടി റീഫണ്ട് ലഭിക്കുന്നതിനുള്ള സാധ്യതയും ചില പോളിസികളിൽ ലഭ്യമാണ്.

    പ്രധാനപ്പെട്ട മറ്റു കാര്യങ്ങൾ

    ഒരു നല്ല ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഇൻഷുറൻസ് മാത്രം പോരാ. ചില പ്രധാന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

    ആളുകൾ: ഒരു അടിയന്തര കോൺടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കുക. ആശുപത്രി, ആംബുലൻസ്, കുടുംബ ഡോക്ടർ, അടുത്ത ബന്ധുക്കൾ എന്നിവരുടെ ഫോൺ നമ്പറുകൾ ഇതിൽ ഉൾപ്പെടുത്തണം.

    പ്രവർത്തനങ്ങൾ: അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കുക. ഉദാഹരണത്തിന്: ആദ്യം എന്ത് ചെയ്യണം, ആരെ വിളിക്കണം, ഏത് ആശുപത്രിയിലേക്ക് പോകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കുക.

    രേഖകൾ: മാതാപിതാക്കളുടെ മെഡിക്കൽ റിപ്പോർട്ടുകൾ, അലർജി ലിസ്റ്റ്, മരുന്നുകളുടെ വിവരങ്ങൾ, ചികിത്സാ ചരിത്രം എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിക്കുക. ഇത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ വിവരങ്ങൾ കൈമാറാൻ സഹായിക്കും.

    മാതാപിതാക്കളുമായി അവരുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് വളരെ പ്രധാനമാണ്. അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ അവരുടെ ആരോഗ്യ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കുക. ചെറുപ്പത്തിൽത്തന്നെ ആരോഗ്യ പരിശോധനകൾ നടത്താനും, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനും അവരെ പ്രോത്സാഹിപ്പിക്കുക.

    പ്രവാസി മക്കൾക്ക് നാട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. വീഡിയോ കൺസൾട്ടേഷൻ, മരുന്നുകൾ ഓർമ്മിപ്പിക്കുന്ന ആപ്പുകൾ, ഓൺലൈൻ റിപ്പോർട്ട് പോർട്ടലുകൾ എന്നിവയെല്ലാം ഇതിൽ ചിലതാണ്. മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണം എന്നത് ഒരു സാമ്പത്തിക ബാധ്യത മാത്രമല്ല, ഒരു സ്നേഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. മുൻകൂട്ടി ഒരുങ്ങുന്നതിലൂടെ മാതാപിതാക്കൾക്ക് സുരക്ഷിതത്വവും നിങ്ങൾക്കൊരു മനസ്സമാധാനവും നൽകാൻ സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഒരു സ്പെഷ്യൽ കാപ്പി കുടിക്കാൻ പോയാലോ? വില 56,000 രൂപ! റൊക്കോർഡ് തിളക്കത്തിൽ യുഎഇയിലെ കോഫി ഷോപ്പ്

    ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബായിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പാണ് ഈ അപൂർവ നേട്ടത്തിന് ഉടമകൾ. ഈ മാസം 13-നാണ് ഡൗൺ ടൗൺ ദുബായിലെ പ്രധാന ശാഖയിൽ റെക്കോർഡ് പ്രഖ്യാപനം നടന്നത്.

    പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ് ഈ അപൂർവ കാപ്പി ഉണ്ടാക്കുന്നത്. പൂക്കളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സത്ത് ഇതിന് പ്രത്യേക രുചി നൽകുന്നു. കാപ്പിയോടൊപ്പം അതേ ഗീഷ ബീൻസ് ചേർത്തുള്ള ടിറാമിസു, ചോക്ലേറ്റ് ഐസ്ക്രീം, പ്രത്യേകതരം ചോക്ലേറ്റ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ജപ്പാനിൽ കൈകൊണ്ട് നിർമ്മിച്ച എഡോ കിരിക്കോ ക്രിസ്റ്റൽ ഗ്ലാസ്സിലാണ് ഈ കാപ്പി വിളമ്പുന്നത്. കാപ്പിയുടെ രുചി പൂർണ്ണമായി ആസ്വദിക്കാൻ സഹായിക്കുന്ന ഫ്ലേവർ നോട്ട് കാർഡുകളും അവർ നൽകുന്നുണ്ട്.

    ഈ റെക്കോർഡ് നേട്ടം ദുബായിലെ ഉയർന്ന നിലവാരമുള്ള കോഫി സംസ്കാരത്തെയാണ് എടുത്തുകാണിക്കുന്നതെന്ന് റോസ്റ്റേഴ്സിന്റെ സിഇഒയായ കോൺസ്റ്റന്റൈൻ ഹാർബുസ് പറഞ്ഞു. നിലവിൽ യുഎഇയിൽ റോസ്റ്റേഴ്സിന് 11 ശാഖകളുണ്ട്. ലോകത്തിലെ മികച്ച കാപ്പി ബീനുകൾ ശേഖരിച്ച് വിദഗ്ധമായി കാപ്പി ഉണ്ടാക്കുന്നതിൽ ഇവർ ശ്രദ്ധേയരാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

    ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകാവകാശം ലഭിച്ചിട്ടുള്ള കമ്പനിയാണ് മജീദ് അൽ ഫുത്തൈം.

    അടുത്തിടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ എന്നീ നാല് രാജ്യങ്ങളിൽ കാരിഫോർ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. ദുബായ് ഐയുടെ ‘ബിസിനസ് ബ്രേക്ക്ഫാസ്റ്റ്’ എന്ന പരിപാടിയിൽ സംസാരിക്കവെ മജീദ് അൽ ഫുത്തൈം റീട്ടെയിൽ സി.ഇ.ഒ. ഗുന്തർ ഹെൽം ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികപരമായ കാരണങ്ങളല്ല, മറിച്ച് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നാല് രാജ്യങ്ങളിലെ കാരിഫോർ സ്റ്റോറുകൾക്ക് പകരം പുതിയ ബ്രാൻഡായ ഹൈപ്പർമാക്സ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    കാരിഫോർ അടച്ചുപൂട്ടിയ നാല് രാജ്യങ്ങളിലും ഹൈപ്പർമാക്സ് എന്ന പുതിയ ഹൈപ്പർമാർക്കറ്റ് ബ്രാൻഡ് കമ്പനി അവതരിപ്പിച്ചു. ഈ നാല് രാജ്യങ്ങളിലായി നിലവിൽ 60 ഹൈപ്പർമാക്സ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ ബ്രാൻഡ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചു.

    ഒമാനിൽ 2025 ജനുവരിയിലും, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഈ മാസം ആദ്യം മുതലുമാണ് കാരിഫോർ പ്രവർത്തനം അവസാനിപ്പിച്ചത്. ജോർദാനിൽ കഴിഞ്ഞ വർഷം തന്നെ പ്രവർത്തനം നിർത്തിയിരുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈപ്പർമാക്സ് എന്ന പുതിയ ബ്രാൻഡിന് തുടക്കം കുറിച്ചതെന്നും മജീദ് അൽ ഫുത്തൈം അറിയിച്ചു.
    ക്യാപ്ഷൻ: യു.എ.ഇയിലെ കാരിഫോർ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ തള്ളി മജീദ് അൽ ഫുത്തൈം. മറ്റ് നാല് ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനാണെന്നും കമ്പനി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

    ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിത്. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളെ അതേപടി അനുകരിച്ച് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.

    ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് സീസൺ 30-ന് തുടക്കമാകും. ടിക്കറ്റുകളും വിഐപി പാക്കുകളും ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ അംഗീകൃത വിതരണക്കാർ എന്നിവയിലൂടെ മാത്രമേ വാങ്ങാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സീസണിലെ വിഐപി പാക്കുകൾ കൊക്ക-കോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

    സീസൺ 30-ലെ വിഐപി പാക്കുകളുടെ വിൽപ്പന സെപ്റ്റംബർ 20-ന് പ്രീ-ബുക്കിംഗിലൂടെ ആരംഭിക്കുമെന്നും, സെപ്റ്റംബർ 27-ന് പൊതു വിൽപ്പന തുടങ്ങുമെന്നും ഗ്ലോബൽ വില്ലേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്. കൂടാതെ, ഒരു ഭാഗ്യശാലിയ്ക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കും.

    വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ വൻ ‘വിലക്കിഴിവുകൾ’ വാഗ്ദാനം ചെയ്ത് ദുബായിലെ താമസക്കാരെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവയിൽ, പിഴകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഡിസ്കൗണ്ട്, സ്പോർട്സ് മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കുമുള്ള വ്യാജ ടിക്കറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പലർക്കും 1,000-1,500 ദിർഹം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

    തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് ഔദ്യോഗിക ലോഗോകളും, ബ്രാൻഡഡ് ചിത്രങ്ങളും, യഥാർത്ഥ വെബ്സൈറ്റുകളുമായി സാമ്യമുള്ള URL-കളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷരാവുകയാണ് പതിവ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, തട്ടിപ്പുകൾ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഒരു സ്പെഷ്യൽ കാപ്പി കുടിക്കാൻ പോയാലോ? വില 56,000 രൂപ! റൊക്കോർഡ് തിളക്കത്തിൽ യുഎഇയിലെ കോഫി ഷോപ്പ്

    ഒരു സ്പെഷ്യൽ കാപ്പി കുടിക്കാൻ പോയാലോ? വില 56,000 രൂപ! റൊക്കോർഡ് തിളക്കത്തിൽ യുഎഇയിലെ കോഫി ഷോപ്പ്

    ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബായിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പാണ് ഈ അപൂർവ നേട്ടത്തിന് ഉടമകൾ. ഈ മാസം 13-നാണ് ഡൗൺ ടൗൺ ദുബായിലെ പ്രധാന ശാഖയിൽ റെക്കോർഡ് പ്രഖ്യാപനം നടന്നത്.

    പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ് ഈ അപൂർവ കാപ്പി ഉണ്ടാക്കുന്നത്. പൂക്കളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സത്ത് ഇതിന് പ്രത്യേക രുചി നൽകുന്നു. കാപ്പിയോടൊപ്പം അതേ ഗീഷ ബീൻസ് ചേർത്തുള്ള ടിറാമിസു, ചോക്ലേറ്റ് ഐസ്ക്രീം, പ്രത്യേകതരം ചോക്ലേറ്റ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ജപ്പാനിൽ കൈകൊണ്ട് നിർമ്മിച്ച എഡോ കിരിക്കോ ക്രിസ്റ്റൽ ഗ്ലാസ്സിലാണ് ഈ കാപ്പി വിളമ്പുന്നത്. കാപ്പിയുടെ രുചി പൂർണ്ണമായി ആസ്വദിക്കാൻ സഹായിക്കുന്ന ഫ്ലേവർ നോട്ട് കാർഡുകളും അവർ നൽകുന്നുണ്ട്.

    ഈ റെക്കോർഡ് നേട്ടം ദുബായിലെ ഉയർന്ന നിലവാരമുള്ള കോഫി സംസ്കാരത്തെയാണ് എടുത്തുകാണിക്കുന്നതെന്ന് റോസ്റ്റേഴ്സിന്റെ സിഇഒയായ കോൺസ്റ്റന്റൈൻ ഹാർബുസ് പറഞ്ഞു. നിലവിൽ യുഎഇയിൽ റോസ്റ്റേഴ്സിന് 11 ശാഖകളുണ്ട്. ലോകത്തിലെ മികച്ച കാപ്പി ബീനുകൾ ശേഖരിച്ച് വിദഗ്ധമായി കാപ്പി ഉണ്ടാക്കുന്നതിൽ ഇവർ ശ്രദ്ധേയരാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

    ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകാവകാശം ലഭിച്ചിട്ടുള്ള കമ്പനിയാണ് മജീദ് അൽ ഫുത്തൈം.

    അടുത്തിടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ എന്നീ നാല് രാജ്യങ്ങളിൽ കാരിഫോർ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. ദുബായ് ഐയുടെ ‘ബിസിനസ് ബ്രേക്ക്ഫാസ്റ്റ്’ എന്ന പരിപാടിയിൽ സംസാരിക്കവെ മജീദ് അൽ ഫുത്തൈം റീട്ടെയിൽ സി.ഇ.ഒ. ഗുന്തർ ഹെൽം ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികപരമായ കാരണങ്ങളല്ല, മറിച്ച് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നാല് രാജ്യങ്ങളിലെ കാരിഫോർ സ്റ്റോറുകൾക്ക് പകരം പുതിയ ബ്രാൻഡായ ഹൈപ്പർമാക്സ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    കാരിഫോർ അടച്ചുപൂട്ടിയ നാല് രാജ്യങ്ങളിലും ഹൈപ്പർമാക്സ് എന്ന പുതിയ ഹൈപ്പർമാർക്കറ്റ് ബ്രാൻഡ് കമ്പനി അവതരിപ്പിച്ചു. ഈ നാല് രാജ്യങ്ങളിലായി നിലവിൽ 60 ഹൈപ്പർമാക്സ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ ബ്രാൻഡ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചു.

    ഒമാനിൽ 2025 ജനുവരിയിലും, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഈ മാസം ആദ്യം മുതലുമാണ് കാരിഫോർ പ്രവർത്തനം അവസാനിപ്പിച്ചത്. ജോർദാനിൽ കഴിഞ്ഞ വർഷം തന്നെ പ്രവർത്തനം നിർത്തിയിരുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈപ്പർമാക്സ് എന്ന പുതിയ ബ്രാൻഡിന് തുടക്കം കുറിച്ചതെന്നും മജീദ് അൽ ഫുത്തൈം അറിയിച്ചു.
    ക്യാപ്ഷൻ: യു.എ.ഇയിലെ കാരിഫോർ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ തള്ളി മജീദ് അൽ ഫുത്തൈം. മറ്റ് നാല് ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനാണെന്നും കമ്പനി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

    ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിത്. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളെ അതേപടി അനുകരിച്ച് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.

    ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് സീസൺ 30-ന് തുടക്കമാകും. ടിക്കറ്റുകളും വിഐപി പാക്കുകളും ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ അംഗീകൃത വിതരണക്കാർ എന്നിവയിലൂടെ മാത്രമേ വാങ്ങാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സീസണിലെ വിഐപി പാക്കുകൾ കൊക്ക-കോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

    സീസൺ 30-ലെ വിഐപി പാക്കുകളുടെ വിൽപ്പന സെപ്റ്റംബർ 20-ന് പ്രീ-ബുക്കിംഗിലൂടെ ആരംഭിക്കുമെന്നും, സെപ്റ്റംബർ 27-ന് പൊതു വിൽപ്പന തുടങ്ങുമെന്നും ഗ്ലോബൽ വില്ലേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്. കൂടാതെ, ഒരു ഭാഗ്യശാലിയ്ക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കും.

    വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ വൻ ‘വിലക്കിഴിവുകൾ’ വാഗ്ദാനം ചെയ്ത് ദുബായിലെ താമസക്കാരെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവയിൽ, പിഴകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഡിസ്കൗണ്ട്, സ്പോർട്സ് മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കുമുള്ള വ്യാജ ടിക്കറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പലർക്കും 1,000-1,500 ദിർഹം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

    തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് ഔദ്യോഗിക ലോഗോകളും, ബ്രാൻഡഡ് ചിത്രങ്ങളും, യഥാർത്ഥ വെബ്സൈറ്റുകളുമായി സാമ്യമുള്ള URL-കളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷരാവുകയാണ് പതിവ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, തട്ടിപ്പുകൾ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

    ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.

    അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

    ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.

    മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

    യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

    ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകാവകാശം ലഭിച്ചിട്ടുള്ള കമ്പനിയാണ് മജീദ് അൽ ഫുത്തൈം.

    അടുത്തിടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ എന്നീ നാല് രാജ്യങ്ങളിൽ കാരിഫോർ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. ദുബായ് ഐയുടെ ‘ബിസിനസ് ബ്രേക്ക്ഫാസ്റ്റ്’ എന്ന പരിപാടിയിൽ സംസാരിക്കവെ മജീദ് അൽ ഫുത്തൈം റീട്ടെയിൽ സി.ഇ.ഒ. ഗുന്തർ ഹെൽം ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികപരമായ കാരണങ്ങളല്ല, മറിച്ച് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നാല് രാജ്യങ്ങളിലെ കാരിഫോർ സ്റ്റോറുകൾക്ക് പകരം പുതിയ ബ്രാൻഡായ ഹൈപ്പർമാക്സ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    കാരിഫോർ അടച്ചുപൂട്ടിയ നാല് രാജ്യങ്ങളിലും ഹൈപ്പർമാക്സ് എന്ന പുതിയ ഹൈപ്പർമാർക്കറ്റ് ബ്രാൻഡ് കമ്പനി അവതരിപ്പിച്ചു. ഈ നാല് രാജ്യങ്ങളിലായി നിലവിൽ 60 ഹൈപ്പർമാക്സ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ ബ്രാൻഡ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചു.

    ഒമാനിൽ 2025 ജനുവരിയിലും, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഈ മാസം ആദ്യം മുതലുമാണ് കാരിഫോർ പ്രവർത്തനം അവസാനിപ്പിച്ചത്. ജോർദാനിൽ കഴിഞ്ഞ വർഷം തന്നെ പ്രവർത്തനം നിർത്തിയിരുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈപ്പർമാക്സ് എന്ന പുതിയ ബ്രാൻഡിന് തുടക്കം കുറിച്ചതെന്നും മജീദ് അൽ ഫുത്തൈം അറിയിച്ചു.
    ക്യാപ്ഷൻ: യു.എ.ഇയിലെ കാരിഫോർ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ തള്ളി മജീദ് അൽ ഫുത്തൈം. മറ്റ് നാല് ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനാണെന്നും കമ്പനി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

    ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിത്. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളെ അതേപടി അനുകരിച്ച് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.

    ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് സീസൺ 30-ന് തുടക്കമാകും. ടിക്കറ്റുകളും വിഐപി പാക്കുകളും ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ അംഗീകൃത വിതരണക്കാർ എന്നിവയിലൂടെ മാത്രമേ വാങ്ങാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സീസണിലെ വിഐപി പാക്കുകൾ കൊക്ക-കോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

    സീസൺ 30-ലെ വിഐപി പാക്കുകളുടെ വിൽപ്പന സെപ്റ്റംബർ 20-ന് പ്രീ-ബുക്കിംഗിലൂടെ ആരംഭിക്കുമെന്നും, സെപ്റ്റംബർ 27-ന് പൊതു വിൽപ്പന തുടങ്ങുമെന്നും ഗ്ലോബൽ വില്ലേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്. കൂടാതെ, ഒരു ഭാഗ്യശാലിയ്ക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കും.

    വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ വൻ ‘വിലക്കിഴിവുകൾ’ വാഗ്ദാനം ചെയ്ത് ദുബായിലെ താമസക്കാരെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവയിൽ, പിഴകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഡിസ്കൗണ്ട്, സ്പോർട്സ് മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കുമുള്ള വ്യാജ ടിക്കറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പലർക്കും 1,000-1,500 ദിർഹം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

    തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് ഔദ്യോഗിക ലോഗോകളും, ബ്രാൻഡഡ് ചിത്രങ്ങളും, യഥാർത്ഥ വെബ്സൈറ്റുകളുമായി സാമ്യമുള്ള URL-കളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷരാവുകയാണ് പതിവ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, തട്ടിപ്പുകൾ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

    ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.

    അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

    ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.

    മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

    വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

    ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിത്. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളെ അതേപടി അനുകരിച്ച് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.

    ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് സീസൺ 30-ന് തുടക്കമാകും. ടിക്കറ്റുകളും വിഐപി പാക്കുകളും ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ അംഗീകൃത വിതരണക്കാർ എന്നിവയിലൂടെ മാത്രമേ വാങ്ങാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സീസണിലെ വിഐപി പാക്കുകൾ കൊക്ക-കോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

    സീസൺ 30-ലെ വിഐപി പാക്കുകളുടെ വിൽപ്പന സെപ്റ്റംബർ 20-ന് പ്രീ-ബുക്കിംഗിലൂടെ ആരംഭിക്കുമെന്നും, സെപ്റ്റംബർ 27-ന് പൊതു വിൽപ്പന തുടങ്ങുമെന്നും ഗ്ലോബൽ വില്ലേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്. കൂടാതെ, ഒരു ഭാഗ്യശാലിയ്ക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കും.

    വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ വൻ ‘വിലക്കിഴിവുകൾ’ വാഗ്ദാനം ചെയ്ത് ദുബായിലെ താമസക്കാരെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവയിൽ, പിഴകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഡിസ്കൗണ്ട്, സ്പോർട്സ് മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കുമുള്ള വ്യാജ ടിക്കറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പലർക്കും 1,000-1,500 ദിർഹം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

    തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് ഔദ്യോഗിക ലോഗോകളും, ബ്രാൻഡഡ് ചിത്രങ്ങളും, യഥാർത്ഥ വെബ്സൈറ്റുകളുമായി സാമ്യമുള്ള URL-കളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷരാവുകയാണ് പതിവ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, തട്ടിപ്പുകൾ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

    ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.

    അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

    ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.

    മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

    യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

    ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.

    അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

    ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.

    മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

    കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

    100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാര്‍ എത്തിക്കഴിഞ്ഞ ശേഷം വിമാനം 12.55ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം പിന്നെയും പുറപ്പെടൽ സമയം മാറ്റി 1.30നാക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. 4.15 വരെ യാത്രക്കാര്‍ കാത്തിരുന്നു. ഇതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചത്.

    സാങ്കേതിക പ്രശ്നം മൂലാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലം ദുബൈ- പൂനെ സ്പൈസ്‍ജെറ്റ് വിമാനം റദ്ദാക്കിയെന്നും ഭൂരിഭാഗം യാത്രക്കാര്‍ക്കും മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കിയെന്നും ചില യാത്രക്കാര്‍ റീഫണ്ട് ആണ് തെരഞ്ഞെടുത്തതെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേസമയം വിമാനം റദ്ദാക്കിയെന്ന അറിയിപ്പിന് ശേഷം ഇമിഗ്രേഷനില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതായി യാത്രക്കാര്‍ അറിയിച്ചു. ലഗേജ് കിട്ടാൻ പിന്നെയും രണ്ട് മണിക്കൂറോളം സമയമെടുത്തതായും യാത്രക്കാര്‍ പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

    യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

    അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി വർധിപ്പിച്ചു. ഈ അധ്യയന വർഷം പ്രാബല്യത്തിൽ വരുന്ന ഈ നീക്കം, അധ്യാപകരെ പിന്തുണയ്ക്കുന്നതിനും ക്ലാസ് റൂം ഫലങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകൾ പാലിക്കേണ്ട 14 മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന വിശാലമായ ഗുണനിലവാര ഉറപ്പ് നയത്തിന്റെ ഭാഗമാണ്. സ്റ്റാഫ് പെർഫോമൻസ് മാനേജ്‌മെന്റിന്റെ ഭാഗമായി സ്‌കൂളുകൾ സൗജന്യമായും അധ്യാപന സമയങ്ങളിൽ കുറഞ്ഞ തടസങ്ങളോടെയും പരിശീലനം നൽകണമെന്ന് ADEK ഊന്നിപ്പറഞ്ഞു. മികച്ച അന്താരാഷ്ട്ര രീതികളുമായി പൊരുത്തപ്പെടാനും തുല്യ പഠന അവസരങ്ങൾ മെച്ചപ്പെടുത്താനും ഡിജിറ്റൽ ഉപകരണങ്ങൾ, അന്വേഷണാധിഷ്ഠിത രീതികൾ, ബഹുഭാഷാ പഠിതാക്കൾ, അധിക ആവശ്യങ്ങളുള്ള വിദ്യാർഥികൾ, പ്രതിഭാധനരായ വിദ്യാർഥികൾ എന്നിവർക്കായി ഉൾക്കൊള്ളുന്ന അധ്യാപനങ്ങൾ എന്നിവ സംയോജിപ്പിക്കാനും മാർഗനിർദേശങ്ങൾ സ്കൂളുകളോട് ആവശ്യപ്പെടുന്നു. യുഎഇ ഐഡന്റിറ്റി മൂല്യങ്ങളും ധാർമ്മിക നേതൃത്വവും സ്‌കൂളുകൾ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഓരോ സ്‌കൂളും വാർഷിക പ്രൊഫഷണൽ വികസന പദ്ധതി സമർപ്പിക്കണം, പരിശീലനത്തിനായി കുറഞ്ഞത് അഞ്ച് കലണ്ടർ ദിവസങ്ങളെങ്കിലും നീക്കിവയ്ക്കണം, കൃത്യമായ രേഖകൾ സൂക്ഷിക്കണം. ഭാവിയിലെ കരിയറിനും സാമൂഹിക ഉത്തരവാദിത്തത്തിനും തയ്യാറെടുക്കുമ്പോൾ എല്ലാ വിദ്യാർഥികളും അവരുടെ കഴിവുകൾ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ADEK യുടെ പ്രേരണയെ പരിഷ്കാരങ്ങൾ അടിവരയിടുന്നു. മുന്‍പ്, ADEK യുടെ അധ്യാപന ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരം അധ്യാപകർ പ്രതിവർഷം 25 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയാൽ മതിയായിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.

    തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.

    തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.

    തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

    മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

    ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ കെ (37), ദുബായിൽ 18 വർഷമായി താമസിക്കുന്ന അർസെനിയോ എ (47) എന്നിവരാണ് വിജയികൾ.

    1999-ൽ നറുക്കെടുപ്പ് തുടങ്ങിയ ശേഷം വിജയിയാകുന്ന 15-ാമത്തെ ഫിലിപ്പിനോയാണ് അർസെനിയോ. ഓഗസ്റ്റ് 30-ന് ഓൺലൈനായി എടുത്ത 3836 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തെ ഭാഗ്യശാലിയാക്കിയത്. ദുബായിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ഈ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. രണ്ട് കുട്ടികളുടെ പിതാവായ അർസെനിയോ, “നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ! നിങ്ങൾ ഒരുപാട് ജീവിതങ്ങൾ മാറ്റിമറിക്കുന്നു, അതിലൊരാളായതിൽ ഞാൻ നന്ദിയുള്ളവനാണ്” എന്ന് പ്രതികരിച്ചു.

    മലയാളി യുവാവ് അബ്ദുൽ റഹ്മാന് സമ്മാനം സുഹൃത്തുക്കൾക്കൊപ്പം

    ഷാർജയിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ കെ സെപ്റ്റംബർ 6-ന് ഓൺലൈനായി എടുത്ത 4171 എന്ന ടിക്കറ്റിലൂടെയാണ് വിജയിയായത്. 2010 മുതൽ ഇദ്ദേഹവും ഒൻപത് സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് എടുത്ത് അവർ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒരു റീട്ടെയിൽ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അബ്ദുൽ റഹ്മാന് മൂന്ന് കുട്ടികളുണ്ട്.

    ഈ സമ്മാനം ലഭിച്ചത് വളരെ അനുയോജ്യമായ സമയത്താണെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ രണ്ട് പെൺമക്കളുടെയും ജന്മദിനം ഈ മാസമാണ്. ഇപ്പോൾ ആഘോഷിക്കാൻ കൂടുതൽ കാരണങ്ങളായി,” അദ്ദേഹം ആഹ്ലാദം പങ്കുവെച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

    ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം വാടക തർക്ക പരിഹാര കേന്ദ്രവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. സേവനങ്ങളുടെ സംയോജനത്തിലൂടെ ജീവിത നിലവാരം ഉയർത്തുന്നതും സഹകരണത്തിന്റെ പ്രധാന ലക്ഷ്യമാണ്.

    ധാരണാപത്രത്തിലെ പ്രധാന വിവരങ്ങൾ:

    വിവര കൈമാറ്റം: ഉപയോക്തൃ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ വിവരങ്ങൾ പങ്കുവെക്കും.

    സംയുക്ത പദ്ധതികൾ: പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും സഹകരിക്കും.

    സേവനങ്ങളുടെ ഏകീകരണം: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇവ ഏകീകരിക്കും.

    ബോധവൽക്കരണം: സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി സംയുക്ത മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തും.

    ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഈ കരാർ മനുഷ്യന് പ്രഥമ പരിഗണന നൽകുന്ന ദുബായിയുടെ തത്വത്തെയാണ് പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു. ഈ സഹകരണം ഉപയോക്താക്കളുടെ സന്തോഷവും ജീവിത നിലവാരവും ഉയർത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബായുടെ സമഗ്ര വികസന കാഴ്ചപ്പാടിന് അനുസൃതമായി, ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തിയും സേവന കാര്യക്ഷമത വർധിപ്പിച്ചും സാമ്പത്തിക-സാമൂഹിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഈ സഹകരണം നിർണായകമാകുമെന്ന് വാടക തർക്ക കേന്ദ്രം ചീഫ് ജഡ്ജ് അബ്ദുൽ ഖാദർ മൂസ അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സഹകരണം ദുബായുടെ നീതിയിലും സുതാര്യതയിലും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

    വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

    ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം വാടക തർക്ക പരിഹാര കേന്ദ്രവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. സേവനങ്ങളുടെ സംയോജനത്തിലൂടെ ജീവിത നിലവാരം ഉയർത്തുന്നതും സഹകരണത്തിന്റെ പ്രധാന ലക്ഷ്യമാണ്.

    ധാരണാപത്രത്തിലെ പ്രധാന വിവരങ്ങൾ:

    വിവര കൈമാറ്റം: ഉപയോക്തൃ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ വിവരങ്ങൾ പങ്കുവെക്കും.

    സംയുക്ത പദ്ധതികൾ: പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും സഹകരിക്കും.

    സേവനങ്ങളുടെ ഏകീകരണം: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇവ ഏകീകരിക്കും.

    ബോധവൽക്കരണം: സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി സംയുക്ത മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തും.

    ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഈ കരാർ മനുഷ്യന് പ്രഥമ പരിഗണന നൽകുന്ന ദുബായിയുടെ തത്വത്തെയാണ് പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു. ഈ സഹകരണം ഉപയോക്താക്കളുടെ സന്തോഷവും ജീവിത നിലവാരവും ഉയർത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബായുടെ സമഗ്ര വികസന കാഴ്ചപ്പാടിന് അനുസൃതമായി, ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തിയും സേവന കാര്യക്ഷമത വർധിപ്പിച്ചും സാമ്പത്തിക-സാമൂഹിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഈ സഹകരണം നിർണായകമാകുമെന്ന് വാടക തർക്ക കേന്ദ്രം ചീഫ് ജഡ്ജ് അബ്ദുൽ ഖാദർ മൂസ അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സഹകരണം ദുബായുടെ നീതിയിലും സുതാര്യതയിലും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • റൂം ഷെയർ ചെയ്തുള്ള കെയറിം​ഗ് വേണ്ട! പിടി വീഴും, പണികിട്ടും; നിയമലംഘകരെ വലയിലാക്കാൻ യുഎഇ

    റൂം ഷെയർ ചെയ്തുള്ള കെയറിം​ഗ് വേണ്ട! പിടി വീഴും, പണികിട്ടും; നിയമലംഘകരെ വലയിലാക്കാൻ യുഎഇ

    ദുബായ് ∙ താമസസ്ഥലം അനധികൃതമായി പങ്കുവെക്കുന്നവർക്കെതിരെ (ഷെയറിങ് അക്കോമഡേഷൻ) നിയമം കടുപ്പിച്ച് ദുബായ്. ഓരോ കെട്ടിടത്തിലും താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ വാടക കരാറായ ‘ഇജാരി’യിൽ രേഖപ്പെടുത്തണമെന്ന് പുതിയ നിബന്ധന നിർദേശിക്കുന്നു. നിയമലംഘകരായ താമസക്കാരെ എളുപ്പത്തിൽ കണ്ടെത്തുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

    സാധാരണയായി വാടക കരാറിൽ ഫ്ലാറ്റ് എടുത്ത ആളുടെ പേര് മാത്രമാണ് ഉണ്ടാവാറുള്ളത്. എന്നാൽ, ഇനിമുതൽ എല്ലാ താമസക്കാരുടെയും പേരുകൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നിർദേശപ്രകാരം ഇജാരിയിൽ ചേർക്കണം. ഇത് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ വിവരങ്ങൾ സ്ഥിരീകരിക്കാനും രജിസ്റ്റർ ചെയ്യാത്തവർ താമസിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കാനും സഹായിക്കും.

    കോ-ലിവിങ് ഓപ്ഷനും നിയമങ്ങളും

    ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ‘കോ-ലിവിങ് ഓപ്ഷൻ രജിസ്ട്രേഷൻ’ ഉള്ള കെട്ടിട ഉടമയ്ക്ക് മാത്രമേ ഒന്നിലധികം ആളുകളെ ഒരേ ഫ്ലാറ്റിൽ താമസിപ്പിക്കാൻ സാധിക്കൂ. കെട്ടിട ഉടമ നേരിട്ട് മുറികൾ നൽകുകയാണെങ്കിൽ ഓരോ മുറിക്കും പ്രത്യേകം വാടക കരാർ രജിസ്റ്റർ ചെയ്യണമെന്നും നിർബന്ധമുണ്ട്. ഇങ്ങനെ നൽകുന്ന മുറിയിൽ ഒന്നിലേറെ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ സുതാര്യത ഉറപ്പാക്കാൻ ഓരോ താമസക്കാരനെയും ഇജാരിയിൽ രജിസ്റ്റർ ചെയ്യണം.

    പരിശോധനകൾ കർശനമാക്കി

    ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ്, സിവിൽ ഡിഫൻസ്, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കി. നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

    എന്തുകൊണ്ട് ഷെയറിങ് നിയമവിരുദ്ധം?

    യുഎഇയിൽ ഒരു ഫ്ലാറ്റിലോ വില്ലയിലോ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. കൂടാതെ, ഒരു കുടുംബത്തിന് അനുയോജ്യമായ വൈദ്യുതി കണക്ഷൻ പരിധിയിലധികം ആളുകൾ ഉപയോഗിക്കുന്നത് തീപിടിത്തം പോലുള്ള അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

    സാമ്പത്തിക ഭാരം കാരണമാകുന്നു

    ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഒരു ഫ്ലാറ്റിലോ വില്ലയിലോ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നത് പ്രവാസികൾക്കിടയിൽ പതിവാണ്. കുറഞ്ഞ വരുമാനക്കാരാണ് ഈ സാഹസത്തിന് മുതിരുന്നത്. നിയമം കർശനമാക്കിയതോടെ ഇത്തരം താമസക്കാർക്ക് ഒന്നുകിൽ സ്വന്തമായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കേണ്ടി വരും, അല്ലെങ്കിൽ കുടുംബത്തെ നാട്ടിലേക്ക് അയച്ച് ബാച്ചിലേഴ്സ് കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും.

    ഇജാരിയിൽ പേര് ചേർക്കൽ

    ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വെബ്സൈറ്റ് വഴി സഹതാമസക്കാരെ രജിസ്റ്റർ ചെയ്യാം. യുഎഇ പാസ് വഴി ലോഗിൻ ചെയ്ത ശേഷം ‘മാനേജ് കോ-ഓക്യുപന്റ്‌സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താമസക്കാരുടെ എണ്ണം രേഖപ്പെടുത്തണം. തുടർന്ന് ഓരോരുത്തരുടെയും എമിറേറ്റ്സ് ഐഡി നമ്പറും ജനന തീയതിയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. കുടുംബാംഗങ്ങളാണെങ്കിലും എല്ലാവരുടെയും പേര് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനി ആഘോഷം മൂഡ്! ഔട്ട്ഡോർ വിനോദങ്ങളുടെ പറുദീസയാകാൻ യുഎഇ; ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

    ഇനി ആഘോഷം മൂഡ്! ഔട്ട്ഡോർ വിനോദങ്ങളുടെ പറുദീസയാകാൻ യുഎഇ; ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

    വേനൽക്കാലത്തെ കടുത്ത ചൂടിന് ശേഷം യുഎഇയിലെ താപനില കുറയുമ്പോൾ, ആളുകൾ ഔട്ട്ഡോർ വിനോദങ്ങളിൽ ഏർപ്പെടാൻ തുടങ്ങുകയാണ്. ഓരോ വർഷവും കടുത്ത ചൂട് കാരണം അടച്ചിട്ടിരുന്ന ആകർഷണങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 2025-2026 സീസണിൽ വീണ്ടും തുറക്കുന്ന ചില പ്രധാന സ്ഥലങ്ങൾ ഇതാ:

    ഗ്ലോബൽ വില്ലേജ്

    പ്രസിദ്ധമായ ഗ്ലോബൽ വില്ലേജ് അതിന്റെ 30-ാം സീസണിനായി 2025 ഒക്ടോബർ 15-ന് തുറക്കും. കഴിഞ്ഞ വർഷം 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളും അതുല്യമായ ഉത്പന്നങ്ങളും, വിഭവങ്ങളും, അതിശയകരമായ പ്രകടനങ്ങളും ഇവിടെയുണ്ടായിരുന്നു.

    ദുബായ് ഫൗണ്ടൻ

    വിപുലമായ നവീകരണങ്ങൾക്ക് ശേഷം ഒക്ടോബറിൽ ദുബായ് ഫൗണ്ടൻ വീണ്ടും തുറക്കും. ലൈറ്റിംഗിലും ശബ്ദ സംവിധാനങ്ങളിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ ആകർഷണം ആകർഷിക്കുന്നു.

    ദുബായ് സഫാരി പാർക്ക്

    വിവിധതരം മൃഗങ്ങളെ പാർപ്പിച്ചിട്ടുള്ള ദുബായ് സഫാരി പാർക്ക് അതിന്റെ ഏഴാം സീസണിനായി 2025 ഒക്ടോബർ 14-ന് തുറക്കും. 3,000-ത്തിലധികം മൃഗങ്ങൾ, ആറ് വ്യത്യസ്ത മേഖലകൾ, കൂടാതെ രാത്രികാല സഫാരികളും ഇവിടെ ലഭ്യമാണ്.

    ദുബായ് മിറാക്കിൾ ഗാർഡൻ

    പുഷ്പങ്ങളും പ്രകൃതിഭംഗിയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരിടമാണ് ദുബായ് മിറാക്കിൾ ഗാർഡൻ. ശിൽപങ്ങളും വർണ്ണാഭമായ പൂക്കളും നിറഞ്ഞ ഈ ആകർഷണം വേനൽക്കാലത്ത് മെയ് മുതൽ സെപ്റ്റംബർ വരെ അടച്ചിട്ടിരിക്കും, ഒക്ടോബറിൽ ഇത് വീണ്ടും തുറക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

    രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ, അഭിലാഷ് കുഞ്ഞപ്പി, ബിജു ജോസ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബിയിൽ 12 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ജിബിൻ പീറ്റർ, ജിബിനും, അഭിലാഷ് കുഞ്ഞപ്പിക്കും ഗ്രൂപ്പായി ടിക്കറ്റെടുത്താണ് സമ്മാനം ലഭിച്ചത്.

    20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് അഭിലാഷ് കൂട്ടിച്ചേർത്തു. സെപ്റ്റംബർ നാലിന് ഓൺലൈനായി ടിക്കറ്റെടുത്ത ബിജു ജോസിന്റെ 279-233376 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി ദുബായിൽ താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് മമുനൂർ റഹ്മാൻ നസ്രുള്ളയും വിജയികളിൽ ഉൾപ്പെടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • വിനോദ സഞ്ചാരത്തിന്റെ മൂഡ് മാറും; ദുബൈ സഫാരി പാർക്കിൻറെ ഏഴാം സീസണ്​​ ഒക്​ടോബറിൽ തുടക്കമാകും

    വിനോദ സഞ്ചാരത്തിന്റെ മൂഡ് മാറും; ദുബൈ സഫാരി പാർക്കിൻറെ ഏഴാം സീസണ്​​ ഒക്​ടോബറിൽ തുടക്കമാകും

    ദുബായ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായ് സഫാരി പാർക്കിന്റെ ഏഴാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ സീസൺ സന്ദർശകർക്ക് കൂടുതൽ ആകർഷകമായ അനുഭവങ്ങൾ നൽകുമെന്ന് അധികൃതർ സൂചന നൽകി.

    കഴിഞ്ഞ ജൂണിലാണ് പാർക്കിന്റെ ആറാം സീസൺ അവസാനിച്ചത്. വേനൽക്കാലത്തെ ചൂട് പരിഗണിച്ച് പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ആറാം സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ സീസണിൽ 52,700 സഫാരി ടൂറുകളാണ് സംഘടിപ്പിച്ചത്.

    ആറ് വ്യത്യസ്ത മേഖലകളിലായി 3,000-ൽ അധികം മൃഗങ്ങളെ അടുത്ത് കാണാനും അവയോട് ഇടപഴകാനും സഫാരി പാർക്ക് അവസരം നൽകുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി രണ്ട് പ്രത്യേക യാത്രകളും പാർക്കിന് ചുറ്റും സഞ്ചരിക്കുന്ന ഷട്ടിൽ ട്രെയിൻ യാത്രയും ഇവിടെയുണ്ട്. കൂടാതെ, 15-ൽ അധികം മൃഗങ്ങളുടെ ഏറ്റുമുട്ടലുകൾ കാണാനുള്ള അവസരവുമുണ്ട്.

    15 മിനിറ്റ് ദൈർഘ്യമുള്ള സാഹസിക യാത്രയിലൂടെ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ തനത് വന്യജീവികളെ പരിചയപ്പെടാനും അവയുടെ ചരിത്രം മനസ്സിലാക്കാനും സാധിക്കും. മരുഭൂമിയിലെ മൃഗങ്ങളെയും അവയെ സംരക്ഷിക്കാൻ നടത്തുന്ന പദ്ധതികളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായിക്കും. 35 മിനിറ്റ് നീളുന്ന ട്രെയിൻ യാത്രയിൽ 35-ൽ അധികം ജീവിവർഗ്ഗങ്ങളെ അടുത്തറിയാൻ കഴിയും.

    ഏഴാം സീസണിലേക്കുള്ള ടിക്കറ്റ് വിൽപന സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വാടകയ്ക്ക് വീട് നോക്കുകയാണോ? ഒരുമാസം സൗജന്യമായി താമസിക്കാം മികച്ച ഓഫറുകൾ വേറെയും; കാരണം ഇതാണ്

    ദുബായ്: ദുബായിലെ റെസിഡൻഷ്യൽ മേഖലയിൽ പുതിയ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതും, അതുപോലെ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതും വാടക വിപണിയെ വാടകക്കാർക്ക് അനുകൂലമാക്കുന്നു. അതുകൊണ്ട് തന്നെ ചില യൂണിറ്റുകൾ വാടകയ്ക്ക് പോകാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.

    റിയൽ എസ്റ്റേറ്റ് വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ദുബായിലെ കൂടുതൽ താമസക്കാർ സ്വന്തമായി വീടുകൾ വാങ്ങാൻ ശ്രമിക്കുന്നതും വാടക പുതുക്കുന്നതിൽ മാറ്റങ്ങൾ വരുന്നതും കാരണം കെട്ടിട ഉടമകൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നുണ്ട്. ഒന്നിലധികം ചെക്കുകളായി പണം സ്വീകരിക്കുക, ഒരു മാസത്തെ സൗജന്യ വാടക, കമ്മീഷൻ ഫീസ് ഒഴിവാക്കുക, കൂടാതെ യൂട്ടിലിറ്റി ബില്ലുകൾ വാടകയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ഓഫറുകൾ കെട്ടിട ഉടമകൾ നൽകുന്നുണ്ട്.

    “കെട്ടിട ഉടമകളുടെ പ്രതീക്ഷകളും വിപണിയിലെ ഡിമാൻഡും തമ്മിൽ ഒരു താൽകാലികമായ പൊരുത്തക്കേട് കാണുന്നു. ഇത് പ്രോപ്പർട്ടികൾക്ക് വാടകയ്ക്ക് പോകാൻ കൂടുതൽ സമയമെടുക്കാൻ കാരണമാകുന്നു. എന്നാൽ ഈ സാഹചര്യം വാടകക്കാരന് കൂടുതൽ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു,” ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ സി.ബി.ആർ.ഇ. യുടെ അനലിസ്റ്റുകൾ പറഞ്ഞു.

    ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2025 ഓഗസ്റ്റിൽ ദുബായിലെ റെസിഡൻഷ്യൽ മാർക്കറ്റ് വളരെ സജീവമായിരുന്നു. 38 പുതിയ പ്രോജക്റ്റുകൾ ആരംഭിച്ചതിലൂടെ നഗരത്തിലെ വിതരണത്തിൽ ഏകദേശം 8,000 പുതിയ യൂണിറ്റുകൾ കൂട്ടിച്ചേർത്തു. കൂടാതെ, 35 പുതിയ പ്രോജക്റ്റുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

    പ്രോപ്പർട്ടി മോണിറ്ററിൻ്റെ കണക്കുകൾ അനുസരിച്ച്, ദുബായിലെ പ്രോജക്റ്റ് നിർമ്മാണത്തിന് ജൂലൈയിൽ യാതൊരു കുറവുമുണ്ടായിട്ടില്ല. 50-ലധികം പുതിയ പ്രോജക്റ്റുകൾ വഴി 13,800-ലധികം റെസിഡൻഷ്യൽ യൂണിറ്റുകൾ വിപണിയിലെത്തി. ഇതിൻ്റെ മൊത്തം വിൽപ്പന മൂല്യം 38 ബില്യൺ ദിർഹമാണ്. ഈ വർഷം ആദ്യ ഏഴ് മാസത്തിനുള്ളിൽ ആകെ ഏകദേശം 93,000 യൂണിറ്റുകളും 270 ബില്യൺ ദിർഹമിൻ്റെ വിൽപ്പനയും നടന്നു.

    നാല് വർഷത്തിലേറെയായി പ്രോപ്പർട്ടി വിലകളിലും വാടകയിലും ഉണ്ടായ വർധനവിന് ശേഷം, വിപണി ഇപ്പോൾ ശാന്തമായിക്കൊണ്ടിരിക്കുകയാണ്, വളർച്ചാ നിരക്ക് കുറയുന്നു. സി.ബി.ആർ.ഇ.യുടെ റിപ്പോർട്ട് അനുസരിച്ച്, ദുബായ് വാടക വിപണിയിൽ അപ്പാർട്ടുമെൻ്റുകൾക്ക് മാസത്തിൽ ഒരു ശതമാനവും വില്ലകൾക്ക് രണ്ട് ശതമാനവും വളർച്ചയുണ്ടായി. ഇതിനുമുമ്പ് ഇരട്ട അക്കത്തിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു.

    നിരവധി കെട്ടിടങ്ങളിലെ ഉടമകൾ അവരുടെ പ്രോപ്പർട്ടികൾ ഫർണിഷ് ചെയ്തും നവീകരിച്ചും മാറ്റങ്ങൾ വരുത്തി തങ്ങളുടെ ഓഫറുകൾക്ക് വ്യത്യസ്തത നൽകുന്നുണ്ടെന്ന് സി.ബി.ആർ.ഇ. വിശകലന വിദഗ്ധർ പറഞ്ഞു. “ഇത്തരം മെച്ചപ്പെട്ട പ്രോപ്പർട്ടികൾക്ക് ഉയർന്ന വില ലഭിക്കുന്നുണ്ട്. ഇത് കൂടുതൽ സൗകര്യങ്ങളും ആധുനിക ജീവിതവും ആഗ്രഹിക്കുന്ന വാടകക്കാരെ ആകർഷിക്കുന്നു, അതുവഴി ശരാശരി വാടകയിലെ വർദ്ധനവിനെ ഇത് സഹായിക്കുന്നു,” അവർ പറഞ്ഞു.

    വിപണി പക്വമാവുകയും സ്വയം സന്തുലിതാവസ്ഥയിലേക്ക് എത്തുകയും ചെയ്യുമ്പോൾ, വാടക വർദ്ധിക്കുന്നത് നഗരത്തിലേക്ക് പുതിയ താമസക്കാർ വരുന്നതുകൊണ്ടു മാത്രമല്ല, താമസക്കാർ പുതിയ ഭവന പരിഹാരങ്ങൾ തേടുന്നതിനാൽ ആന്തരികമായി മാറുന്നതുകൊണ്ടും കൂടിയാണെന്ന് സി.ബി.ആർ.ഇ. ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

    കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു.

    ഈ സൗജന്യ നിയമസഹായ മേള 2025 സെപ്റ്റംബർ 21-ന് ദുബൈ റാശിദിയയിലെ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നടക്കുന്നത്. മേളയിൽ പങ്കെടുക്കാൻ വരുന്നവർക്കായി റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് സ്കൂളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.

    പ്രവാസികൾക്ക് നാട്ടിലും വിദേശത്തും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് നീതിമേള വഴി പരിഹാരം തേടാം. പാസ്‌പോർട്ട്, വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകടങ്ങൾ, സ്വത്ത് സംബന്ധമായ തർക്കങ്ങൾ, വിവാഹം, വിവാഹമോചനം, മറ്റു സിവിൽ-ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ മേളയിൽ സമർപ്പിക്കാം.

    പരാതികൾ സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് 0529432858 എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. നാട്ടിലും യു.എ.ഇയിലുമുള്ള വിദഗ്ദ്ധരായ അഭിഭാഷകരുടെ സമിതി പരാതികൾ പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ നൽകും. മേളയുടെ സമാപനത്തിൽ അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും.

    റിട്ട. ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ്. വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി വിപുലമായ സംഘാടക സമിതി നീതിമേളയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

    ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും ലഭ്യമാണ്. കൊക്കകോള അരീന വെബ്സൈറ്റ് വഴി മാത്രമാണ് ഇവയുടെ വിൽപ്പന. സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരും.

    ഈ പാക്കുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പ്രവേശനവും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സീസണിൽ ഒരു ഭാഗ്യശാലിക്ക് 30,000 ദിർഹമിന്റെ ചെക്ക് ലഭിക്കും.

    വി.ഐ.പി പാക്കുകളുടെ വില:

    ഡയമണ്ട് പാക്ക്: 7,550 ദിർഹം

    പ്ലാറ്റിനം പാക്ക്: 3,400 ദിർഹം

    ഗോൾഡ് പാക്ക്: 2,450 ദിർഹം

    സിൽവർ പാക്ക്: 1,800 ദിർഹം

    മെഗാ ഗോൾഡ് വി.ഐ.പി പാക്ക്: 4,900 ദിർഹം

    മെഗാ സിൽവർ വി.ഐ.പി പാക്ക്: 3,350 ദിർഹം

    18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ള ആർക്കും വി.ഐ.പി പാക്കുകൾ വാങ്ങാം.

    ഒക്ടോബർ 15-ന് ആരംഭിക്കുന്ന സീസൺ 30-ൽ മെഗാ ഗോൾഡ്, മെഗാ സിൽവർ വി.ഐ.പി പാക്കുകൾ തിരിച്ചെത്തുന്നു. ഈ പാക്കേജുകളിൽ ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള വാർഷിക പാസ്സുകളും ഉൾപ്പെടുന്നു. ഇത് റിയൽ മാഡ്രിഡ് വേൾഡ്, മോഷൻഗേറ്റ് ദുബായ്, ലെഗോലാൻഡ് പാർക്കുകൾ എന്നിവയുൾപ്പെടെ എല്ലാ തീം പാർക്കുകളിലേക്കും അൺലിമിറ്റഡ് പ്രവേശനം നൽകുന്നു.

    ഈ പാക്കുകളിൽ ദി ഗ്രീൻ പ്ലാനറ്റ് ദുബായിലേക്കുള്ള അൺലിമിറ്റഡ് പ്രവേശനവും ലാപിത ഹോട്ടൽ, ലെഗോലാൻഡ് ഹോട്ടൽ എന്നിവയിൽ പ്രത്യേക കിഴിവുകളും റോക്സി സിനിമാ ടിക്കറ്റുകളും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവേശന ടിക്കറ്റുകളിൽ കിഴിവുകളും ഇ-വാലറ്റ് ക്രെഡിറ്റും ലഭിക്കും.

    എല്ലാ വി.ഐ.പി പാക്കുകളും ഉള്ളവർക്ക് വി.ഐ.പി എൻട്രി ടിക്കറ്റുകൾ, വി.ഐ.പി പാർക്കിംഗ് സൗകര്യങ്ങൾ, കാർണിവൽ, സ്റ്റണ്ട് ഷോ, എക്സോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ്-ചലഞ്ച് സോൺ എന്നിവ ഉൾപ്പെടെ നിരവധി ഗ്ലോബൽ വില്ലേജ് ആകർഷണങ്ങളിൽ ഉപയോഗിക്കാവുന്ന വി.ഐ.പി വണ്ടർ പാസ് കാർഡുകളും ലഭിക്കും.

    കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ വി.ഐ.പി പാക്കുകൾക്ക് വില കൂടുതലാണ്. കഴിഞ്ഞ സീസണിൽ മെഗാ ഗോൾഡിന് 4,745 ദിർഹവും മെഗാ സിൽവറിന് 3,245 ദിർഹവുമായിരുന്നു വില.

    ക്ലാസിക് വി.ഐ.പി പാക്കുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഡയമണ്ട് പാക്കിന്റെ വില 200 ദിർഹവും പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കുകളുടെ വില യഥാക്രമം 300, 100, 50 ദിർഹം എന്നിങ്ങനെയും വർദ്ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ വാടകയ്ക്ക് വീട് നോക്കുകയാണോ? ഒരുമാസം സൗജന്യമായി താമസിക്കാം മികച്ച ഓഫറുകൾ വേറെയും; കാരണം ഇതാണ്

    യുഎഇയിൽ വാടകയ്ക്ക് വീട് നോക്കുകയാണോ? ഒരുമാസം സൗജന്യമായി താമസിക്കാം മികച്ച ഓഫറുകൾ വേറെയും; കാരണം ഇതാണ്

    ദുബായ്: ദുബായിലെ റെസിഡൻഷ്യൽ മേഖലയിൽ പുതിയ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതും, അതുപോലെ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതും വാടക വിപണിയെ വാടകക്കാർക്ക് അനുകൂലമാക്കുന്നു. അതുകൊണ്ട് തന്നെ ചില യൂണിറ്റുകൾ വാടകയ്ക്ക് പോകാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.

    റിയൽ എസ്റ്റേറ്റ് വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ദുബായിലെ കൂടുതൽ താമസക്കാർ സ്വന്തമായി വീടുകൾ വാങ്ങാൻ ശ്രമിക്കുന്നതും വാടക പുതുക്കുന്നതിൽ മാറ്റങ്ങൾ വരുന്നതും കാരണം കെട്ടിട ഉടമകൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നുണ്ട്. ഒന്നിലധികം ചെക്കുകളായി പണം സ്വീകരിക്കുക, ഒരു മാസത്തെ സൗജന്യ വാടക, കമ്മീഷൻ ഫീസ് ഒഴിവാക്കുക, കൂടാതെ യൂട്ടിലിറ്റി ബില്ലുകൾ വാടകയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ഓഫറുകൾ കെട്ടിട ഉടമകൾ നൽകുന്നുണ്ട്.

    “കെട്ടിട ഉടമകളുടെ പ്രതീക്ഷകളും വിപണിയിലെ ഡിമാൻഡും തമ്മിൽ ഒരു താൽകാലികമായ പൊരുത്തക്കേട് കാണുന്നു. ഇത് പ്രോപ്പർട്ടികൾക്ക് വാടകയ്ക്ക് പോകാൻ കൂടുതൽ സമയമെടുക്കാൻ കാരണമാകുന്നു. എന്നാൽ ഈ സാഹചര്യം വാടകക്കാരന് കൂടുതൽ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു,” ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ സി.ബി.ആർ.ഇ. യുടെ അനലിസ്റ്റുകൾ പറഞ്ഞു.

    ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2025 ഓഗസ്റ്റിൽ ദുബായിലെ റെസിഡൻഷ്യൽ മാർക്കറ്റ് വളരെ സജീവമായിരുന്നു. 38 പുതിയ പ്രോജക്റ്റുകൾ ആരംഭിച്ചതിലൂടെ നഗരത്തിലെ വിതരണത്തിൽ ഏകദേശം 8,000 പുതിയ യൂണിറ്റുകൾ കൂട്ടിച്ചേർത്തു. കൂടാതെ, 35 പുതിയ പ്രോജക്റ്റുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

    പ്രോപ്പർട്ടി മോണിറ്ററിൻ്റെ കണക്കുകൾ അനുസരിച്ച്, ദുബായിലെ പ്രോജക്റ്റ് നിർമ്മാണത്തിന് ജൂലൈയിൽ യാതൊരു കുറവുമുണ്ടായിട്ടില്ല. 50-ലധികം പുതിയ പ്രോജക്റ്റുകൾ വഴി 13,800-ലധികം റെസിഡൻഷ്യൽ യൂണിറ്റുകൾ വിപണിയിലെത്തി. ഇതിൻ്റെ മൊത്തം വിൽപ്പന മൂല്യം 38 ബില്യൺ ദിർഹമാണ്. ഈ വർഷം ആദ്യ ഏഴ് മാസത്തിനുള്ളിൽ ആകെ ഏകദേശം 93,000 യൂണിറ്റുകളും 270 ബില്യൺ ദിർഹമിൻ്റെ വിൽപ്പനയും നടന്നു.

    നാല് വർഷത്തിലേറെയായി പ്രോപ്പർട്ടി വിലകളിലും വാടകയിലും ഉണ്ടായ വർധനവിന് ശേഷം, വിപണി ഇപ്പോൾ ശാന്തമായിക്കൊണ്ടിരിക്കുകയാണ്, വളർച്ചാ നിരക്ക് കുറയുന്നു. സി.ബി.ആർ.ഇ.യുടെ റിപ്പോർട്ട് അനുസരിച്ച്, ദുബായ് വാടക വിപണിയിൽ അപ്പാർട്ടുമെൻ്റുകൾക്ക് മാസത്തിൽ ഒരു ശതമാനവും വില്ലകൾക്ക് രണ്ട് ശതമാനവും വളർച്ചയുണ്ടായി. ഇതിനുമുമ്പ് ഇരട്ട അക്കത്തിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു.

    നിരവധി കെട്ടിടങ്ങളിലെ ഉടമകൾ അവരുടെ പ്രോപ്പർട്ടികൾ ഫർണിഷ് ചെയ്തും നവീകരിച്ചും മാറ്റങ്ങൾ വരുത്തി തങ്ങളുടെ ഓഫറുകൾക്ക് വ്യത്യസ്തത നൽകുന്നുണ്ടെന്ന് സി.ബി.ആർ.ഇ. വിശകലന വിദഗ്ധർ പറഞ്ഞു. “ഇത്തരം മെച്ചപ്പെട്ട പ്രോപ്പർട്ടികൾക്ക് ഉയർന്ന വില ലഭിക്കുന്നുണ്ട്. ഇത് കൂടുതൽ സൗകര്യങ്ങളും ആധുനിക ജീവിതവും ആഗ്രഹിക്കുന്ന വാടകക്കാരെ ആകർഷിക്കുന്നു, അതുവഴി ശരാശരി വാടകയിലെ വർദ്ധനവിനെ ഇത് സഹായിക്കുന്നു,” അവർ പറഞ്ഞു.

    വിപണി പക്വമാവുകയും സ്വയം സന്തുലിതാവസ്ഥയിലേക്ക് എത്തുകയും ചെയ്യുമ്പോൾ, വാടക വർദ്ധിക്കുന്നത് നഗരത്തിലേക്ക് പുതിയ താമസക്കാർ വരുന്നതുകൊണ്ടു മാത്രമല്ല, താമസക്കാർ പുതിയ ഭവന പരിഹാരങ്ങൾ തേടുന്നതിനാൽ ആന്തരികമായി മാറുന്നതുകൊണ്ടും കൂടിയാണെന്ന് സി.ബി.ആർ.ഇ. ചൂണ്ടിക്കാട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

    കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു.

    ഈ സൗജന്യ നിയമസഹായ മേള 2025 സെപ്റ്റംബർ 21-ന് ദുബൈ റാശിദിയയിലെ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നടക്കുന്നത്. മേളയിൽ പങ്കെടുക്കാൻ വരുന്നവർക്കായി റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് സ്കൂളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.

    പ്രവാസികൾക്ക് നാട്ടിലും വിദേശത്തും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് നീതിമേള വഴി പരിഹാരം തേടാം. പാസ്‌പോർട്ട്, വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകടങ്ങൾ, സ്വത്ത് സംബന്ധമായ തർക്കങ്ങൾ, വിവാഹം, വിവാഹമോചനം, മറ്റു സിവിൽ-ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ മേളയിൽ സമർപ്പിക്കാം.

    പരാതികൾ സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് 0529432858 എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. നാട്ടിലും യു.എ.ഇയിലുമുള്ള വിദഗ്ദ്ധരായ അഭിഭാഷകരുടെ സമിതി പരാതികൾ പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ നൽകും. മേളയുടെ സമാപനത്തിൽ അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും.

    റിട്ട. ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ്. വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി വിപുലമായ സംഘാടക സമിതി നീതിമേളയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

    ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും ലഭ്യമാണ്. കൊക്കകോള അരീന വെബ്സൈറ്റ് വഴി മാത്രമാണ് ഇവയുടെ വിൽപ്പന. സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരും.

    ഈ പാക്കുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പ്രവേശനവും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സീസണിൽ ഒരു ഭാഗ്യശാലിക്ക് 30,000 ദിർഹമിന്റെ ചെക്ക് ലഭിക്കും.

    വി.ഐ.പി പാക്കുകളുടെ വില:

    ഡയമണ്ട് പാക്ക്: 7,550 ദിർഹം

    പ്ലാറ്റിനം പാക്ക്: 3,400 ദിർഹം

    ഗോൾഡ് പാക്ക്: 2,450 ദിർഹം

    സിൽവർ പാക്ക്: 1,800 ദിർഹം

    മെഗാ ഗോൾഡ് വി.ഐ.പി പാക്ക്: 4,900 ദിർഹം

    മെഗാ സിൽവർ വി.ഐ.പി പാക്ക്: 3,350 ദിർഹം

    18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ള ആർക്കും വി.ഐ.പി പാക്കുകൾ വാങ്ങാം.

    ഒക്ടോബർ 15-ന് ആരംഭിക്കുന്ന സീസൺ 30-ൽ മെഗാ ഗോൾഡ്, മെഗാ സിൽവർ വി.ഐ.പി പാക്കുകൾ തിരിച്ചെത്തുന്നു. ഈ പാക്കേജുകളിൽ ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള വാർഷിക പാസ്സുകളും ഉൾപ്പെടുന്നു. ഇത് റിയൽ മാഡ്രിഡ് വേൾഡ്, മോഷൻഗേറ്റ് ദുബായ്, ലെഗോലാൻഡ് പാർക്കുകൾ എന്നിവയുൾപ്പെടെ എല്ലാ തീം പാർക്കുകളിലേക്കും അൺലിമിറ്റഡ് പ്രവേശനം നൽകുന്നു.

    ഈ പാക്കുകളിൽ ദി ഗ്രീൻ പ്ലാനറ്റ് ദുബായിലേക്കുള്ള അൺലിമിറ്റഡ് പ്രവേശനവും ലാപിത ഹോട്ടൽ, ലെഗോലാൻഡ് ഹോട്ടൽ എന്നിവയിൽ പ്രത്യേക കിഴിവുകളും റോക്സി സിനിമാ ടിക്കറ്റുകളും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവേശന ടിക്കറ്റുകളിൽ കിഴിവുകളും ഇ-വാലറ്റ് ക്രെഡിറ്റും ലഭിക്കും.

    എല്ലാ വി.ഐ.പി പാക്കുകളും ഉള്ളവർക്ക് വി.ഐ.പി എൻട്രി ടിക്കറ്റുകൾ, വി.ഐ.പി പാർക്കിംഗ് സൗകര്യങ്ങൾ, കാർണിവൽ, സ്റ്റണ്ട് ഷോ, എക്സോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ്-ചലഞ്ച് സോൺ എന്നിവ ഉൾപ്പെടെ നിരവധി ഗ്ലോബൽ വില്ലേജ് ആകർഷണങ്ങളിൽ ഉപയോഗിക്കാവുന്ന വി.ഐ.പി വണ്ടർ പാസ് കാർഡുകളും ലഭിക്കും.

    കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ വി.ഐ.പി പാക്കുകൾക്ക് വില കൂടുതലാണ്. കഴിഞ്ഞ സീസണിൽ മെഗാ ഗോൾഡിന് 4,745 ദിർഹവും മെഗാ സിൽവറിന് 3,245 ദിർഹവുമായിരുന്നു വില.

    ക്ലാസിക് വി.ഐ.പി പാക്കുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഡയമണ്ട് പാക്കിന്റെ വില 200 ദിർഹവും പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കുകളുടെ വില യഥാക്രമം 300, 100, 50 ദിർഹം എന്നിങ്ങനെയും വർദ്ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

    ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.

    യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. വാഷിംഗ്ടൺ ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് റൂബിയോ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. കരസേനയുടെ ആക്രമണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗാസ സിറ്റിയിൽ സൈനികരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗാസ സിറ്റിയിൽ ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ആവശ്യമായത്രയും കാലം ഓപ്പറേഷൻ തുടരാൻ ഇസ്രായേൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരസേന ഗാസ സിറ്റിയുടെ കേന്ദ്രഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. “ൃകഴിയുന്നത്ര വേഗത്തിലും അതേസമയം സൈനികർക്കും ബന്ദികൾക്കും സാധാരണക്കാർക്കും സുരക്ഷിതമായും ഓപ്പറേഷൻ നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

    അതിനിടെ, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. ഗാസയിൽ, പ്രത്യേകിച്ച് തെക്കൻ ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ, കോടതിയിൽ മൊഴി നൽകുന്നതിനിടെ ഇസ്രായേൽ ഗാസയിൽ നിർണായകമായ സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

    പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

    കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു.

    ഈ സൗജന്യ നിയമസഹായ മേള 2025 സെപ്റ്റംബർ 21-ന് ദുബൈ റാശിദിയയിലെ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നടക്കുന്നത്. മേളയിൽ പങ്കെടുക്കാൻ വരുന്നവർക്കായി റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് സ്കൂളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.

    പ്രവാസികൾക്ക് നാട്ടിലും വിദേശത്തും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് നീതിമേള വഴി പരിഹാരം തേടാം. പാസ്‌പോർട്ട്, വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകടങ്ങൾ, സ്വത്ത് സംബന്ധമായ തർക്കങ്ങൾ, വിവാഹം, വിവാഹമോചനം, മറ്റു സിവിൽ-ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ മേളയിൽ സമർപ്പിക്കാം.

    പരാതികൾ സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് 0529432858 എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. നാട്ടിലും യു.എ.ഇയിലുമുള്ള വിദഗ്ദ്ധരായ അഭിഭാഷകരുടെ സമിതി പരാതികൾ പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ നൽകും. മേളയുടെ സമാപനത്തിൽ അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും.

    റിട്ട. ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ്. വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി വിപുലമായ സംഘാടക സമിതി നീതിമേളയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

    ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും ലഭ്യമാണ്. കൊക്കകോള അരീന വെബ്സൈറ്റ് വഴി മാത്രമാണ് ഇവയുടെ വിൽപ്പന. സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരും.

    ഈ പാക്കുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പ്രവേശനവും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സീസണിൽ ഒരു ഭാഗ്യശാലിക്ക് 30,000 ദിർഹമിന്റെ ചെക്ക് ലഭിക്കും.

    വി.ഐ.പി പാക്കുകളുടെ വില:

    ഡയമണ്ട് പാക്ക്: 7,550 ദിർഹം

    പ്ലാറ്റിനം പാക്ക്: 3,400 ദിർഹം

    ഗോൾഡ് പാക്ക്: 2,450 ദിർഹം

    സിൽവർ പാക്ക്: 1,800 ദിർഹം

    മെഗാ ഗോൾഡ് വി.ഐ.പി പാക്ക്: 4,900 ദിർഹം

    മെഗാ സിൽവർ വി.ഐ.പി പാക്ക്: 3,350 ദിർഹം

    18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ള ആർക്കും വി.ഐ.പി പാക്കുകൾ വാങ്ങാം.

    ഒക്ടോബർ 15-ന് ആരംഭിക്കുന്ന സീസൺ 30-ൽ മെഗാ ഗോൾഡ്, മെഗാ സിൽവർ വി.ഐ.പി പാക്കുകൾ തിരിച്ചെത്തുന്നു. ഈ പാക്കേജുകളിൽ ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള വാർഷിക പാസ്സുകളും ഉൾപ്പെടുന്നു. ഇത് റിയൽ മാഡ്രിഡ് വേൾഡ്, മോഷൻഗേറ്റ് ദുബായ്, ലെഗോലാൻഡ് പാർക്കുകൾ എന്നിവയുൾപ്പെടെ എല്ലാ തീം പാർക്കുകളിലേക്കും അൺലിമിറ്റഡ് പ്രവേശനം നൽകുന്നു.

    ഈ പാക്കുകളിൽ ദി ഗ്രീൻ പ്ലാനറ്റ് ദുബായിലേക്കുള്ള അൺലിമിറ്റഡ് പ്രവേശനവും ലാപിത ഹോട്ടൽ, ലെഗോലാൻഡ് ഹോട്ടൽ എന്നിവയിൽ പ്രത്യേക കിഴിവുകളും റോക്സി സിനിമാ ടിക്കറ്റുകളും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവേശന ടിക്കറ്റുകളിൽ കിഴിവുകളും ഇ-വാലറ്റ് ക്രെഡിറ്റും ലഭിക്കും.

    എല്ലാ വി.ഐ.പി പാക്കുകളും ഉള്ളവർക്ക് വി.ഐ.പി എൻട്രി ടിക്കറ്റുകൾ, വി.ഐ.പി പാർക്കിംഗ് സൗകര്യങ്ങൾ, കാർണിവൽ, സ്റ്റണ്ട് ഷോ, എക്സോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ്-ചലഞ്ച് സോൺ എന്നിവ ഉൾപ്പെടെ നിരവധി ഗ്ലോബൽ വില്ലേജ് ആകർഷണങ്ങളിൽ ഉപയോഗിക്കാവുന്ന വി.ഐ.പി വണ്ടർ പാസ് കാർഡുകളും ലഭിക്കും.

    കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ വി.ഐ.പി പാക്കുകൾക്ക് വില കൂടുതലാണ്. കഴിഞ്ഞ സീസണിൽ മെഗാ ഗോൾഡിന് 4,745 ദിർഹവും മെഗാ സിൽവറിന് 3,245 ദിർഹവുമായിരുന്നു വില.

    ക്ലാസിക് വി.ഐ.പി പാക്കുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഡയമണ്ട് പാക്കിന്റെ വില 200 ദിർഹവും പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കുകളുടെ വില യഥാക്രമം 300, 100, 50 ദിർഹം എന്നിങ്ങനെയും വർദ്ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

    ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.

    യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. വാഷിംഗ്ടൺ ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് റൂബിയോ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. കരസേനയുടെ ആക്രമണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗാസ സിറ്റിയിൽ സൈനികരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗാസ സിറ്റിയിൽ ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ആവശ്യമായത്രയും കാലം ഓപ്പറേഷൻ തുടരാൻ ഇസ്രായേൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരസേന ഗാസ സിറ്റിയുടെ കേന്ദ്രഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. “ൃകഴിയുന്നത്ര വേഗത്തിലും അതേസമയം സൈനികർക്കും ബന്ദികൾക്കും സാധാരണക്കാർക്കും സുരക്ഷിതമായും ഓപ്പറേഷൻ നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

    അതിനിടെ, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. ഗാസയിൽ, പ്രത്യേകിച്ച് തെക്കൻ ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ, കോടതിയിൽ മൊഴി നൽകുന്നതിനിടെ ഇസ്രായേൽ ഗാസയിൽ നിർണായകമായ സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

    അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

    ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും ലഭ്യമാണ്. കൊക്കകോള അരീന വെബ്സൈറ്റ് വഴി മാത്രമാണ് ഇവയുടെ വിൽപ്പന. സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരും.

    ഈ പാക്കുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പ്രവേശനവും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സീസണിൽ ഒരു ഭാഗ്യശാലിക്ക് 30,000 ദിർഹമിന്റെ ചെക്ക് ലഭിക്കും.

    വി.ഐ.പി പാക്കുകളുടെ വില:

    ഡയമണ്ട് പാക്ക്: 7,550 ദിർഹം

    പ്ലാറ്റിനം പാക്ക്: 3,400 ദിർഹം

    ഗോൾഡ് പാക്ക്: 2,450 ദിർഹം

    സിൽവർ പാക്ക്: 1,800 ദിർഹം

    മെഗാ ഗോൾഡ് വി.ഐ.പി പാക്ക്: 4,900 ദിർഹം

    മെഗാ സിൽവർ വി.ഐ.പി പാക്ക്: 3,350 ദിർഹം

    18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ള ആർക്കും വി.ഐ.പി പാക്കുകൾ വാങ്ങാം.

    ഒക്ടോബർ 15-ന് ആരംഭിക്കുന്ന സീസൺ 30-ൽ മെഗാ ഗോൾഡ്, മെഗാ സിൽവർ വി.ഐ.പി പാക്കുകൾ തിരിച്ചെത്തുന്നു. ഈ പാക്കേജുകളിൽ ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള വാർഷിക പാസ്സുകളും ഉൾപ്പെടുന്നു. ഇത് റിയൽ മാഡ്രിഡ് വേൾഡ്, മോഷൻഗേറ്റ് ദുബായ്, ലെഗോലാൻഡ് പാർക്കുകൾ എന്നിവയുൾപ്പെടെ എല്ലാ തീം പാർക്കുകളിലേക്കും അൺലിമിറ്റഡ് പ്രവേശനം നൽകുന്നു.

    ഈ പാക്കുകളിൽ ദി ഗ്രീൻ പ്ലാനറ്റ് ദുബായിലേക്കുള്ള അൺലിമിറ്റഡ് പ്രവേശനവും ലാപിത ഹോട്ടൽ, ലെഗോലാൻഡ് ഹോട്ടൽ എന്നിവയിൽ പ്രത്യേക കിഴിവുകളും റോക്സി സിനിമാ ടിക്കറ്റുകളും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവേശന ടിക്കറ്റുകളിൽ കിഴിവുകളും ഇ-വാലറ്റ് ക്രെഡിറ്റും ലഭിക്കും.

    എല്ലാ വി.ഐ.പി പാക്കുകളും ഉള്ളവർക്ക് വി.ഐ.പി എൻട്രി ടിക്കറ്റുകൾ, വി.ഐ.പി പാർക്കിംഗ് സൗകര്യങ്ങൾ, കാർണിവൽ, സ്റ്റണ്ട് ഷോ, എക്സോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ്-ചലഞ്ച് സോൺ എന്നിവ ഉൾപ്പെടെ നിരവധി ഗ്ലോബൽ വില്ലേജ് ആകർഷണങ്ങളിൽ ഉപയോഗിക്കാവുന്ന വി.ഐ.പി വണ്ടർ പാസ് കാർഡുകളും ലഭിക്കും.

    കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ വി.ഐ.പി പാക്കുകൾക്ക് വില കൂടുതലാണ്. കഴിഞ്ഞ സീസണിൽ മെഗാ ഗോൾഡിന് 4,745 ദിർഹവും മെഗാ സിൽവറിന് 3,245 ദിർഹവുമായിരുന്നു വില.

    ക്ലാസിക് വി.ഐ.പി പാക്കുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഡയമണ്ട് പാക്കിന്റെ വില 200 ദിർഹവും പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കുകളുടെ വില യഥാക്രമം 300, 100, 50 ദിർഹം എന്നിങ്ങനെയും വർദ്ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

    ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.

    യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. വാഷിംഗ്ടൺ ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് റൂബിയോ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. കരസേനയുടെ ആക്രമണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗാസ സിറ്റിയിൽ സൈനികരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗാസ സിറ്റിയിൽ ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ആവശ്യമായത്രയും കാലം ഓപ്പറേഷൻ തുടരാൻ ഇസ്രായേൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരസേന ഗാസ സിറ്റിയുടെ കേന്ദ്രഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. “ൃകഴിയുന്നത്ര വേഗത്തിലും അതേസമയം സൈനികർക്കും ബന്ദികൾക്കും സാധാരണക്കാർക്കും സുരക്ഷിതമായും ഓപ്പറേഷൻ നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

    അതിനിടെ, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. ഗാസയിൽ, പ്രത്യേകിച്ച് തെക്കൻ ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ, കോടതിയിൽ മൊഴി നൽകുന്നതിനിടെ ഇസ്രായേൽ ഗാസയിൽ നിർണായകമായ സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

    ​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

    ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.

    യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. വാഷിംഗ്ടൺ ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് റൂബിയോ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. കരസേനയുടെ ആക്രമണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗാസ സിറ്റിയിൽ സൈനികരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗാസ സിറ്റിയിൽ ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ആവശ്യമായത്രയും കാലം ഓപ്പറേഷൻ തുടരാൻ ഇസ്രായേൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരസേന ഗാസ സിറ്റിയുടെ കേന്ദ്രഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. “ൃകഴിയുന്നത്ര വേഗത്തിലും അതേസമയം സൈനികർക്കും ബന്ദികൾക്കും സാധാരണക്കാർക്കും സുരക്ഷിതമായും ഓപ്പറേഷൻ നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

    അതിനിടെ, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. ഗാസയിൽ, പ്രത്യേകിച്ച് തെക്കൻ ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ, കോടതിയിൽ മൊഴി നൽകുന്നതിനിടെ ഇസ്രായേൽ ഗാസയിൽ നിർണായകമായ സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ നഗരത്തിലൂടെ പുലര്‍ച്ചെ 2.30 ന് ഒറ്റയ്ക്ക് നടന്ന് ഇന്ത്യന്‍ യുവതി, സുരക്ഷയെ പ്രശംസിച്ച് നിരവധി പേര്‍

    യുഎഇ നഗരത്തിലൂടെ പുലര്‍ച്ചെ 2.30 ന് ഒറ്റയ്ക്ക് നടന്ന് ഇന്ത്യന്‍ യുവതി, സുരക്ഷയെ പ്രശംസിച്ച് നിരവധി പേര്‍

    പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ പകർത്തിയ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുകയും ലോകത്തിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ പ്രശസ്തിയെ എടുത്തുകാണിക്കുകയും ചെയ്തു. വൈറലായ വീഡിയോയ്ക്ക് പിന്നിലെ സ്ത്രീയായ തൃഷ രാജ് അപ്രതീക്ഷിത സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചു. പുലർച്ചെ രണ്ടരയ്ക്ക് ദുബായിലെ തെരുവുകളിലൂടെ തനിച്ച് നടക്കുമ്പോൾ ഉണ്ടായ അനുഭവം അവർ രേഖപ്പെടുത്തി. പല കാഴ്ചക്കാർക്കും, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക്, ഈ സാഹചര്യം ശ്രദ്ധേയമായ ഒന്നിനെ പ്രതിനിധീകരിക്കുന്നു. അവർ വരച്ച വ്യത്യാസം ശ്രദ്ധേയമായിരുന്നു. അവരുടെ മാതൃരാജ്യമായ ഇന്ത്യയിൽ, അത്തരമൊരു സമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരവും അനുചിതവുമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി, ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും വിപുലമായ അഭിപ്രായങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ വിവിധ നഗരങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കിട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന് രക്ഷകനായി യുഎഇയിലെ മലയാളി യുവാവ്

    അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന് രക്ഷകനായി യുഎഇയിലെ മലയാളി യുവാവ്

    അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി. ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ദാതാക്കളിൽ നിന്ന് തന്റെ സ്റ്റെം സെൽ ആ കുട്ടിക്ക് അനുയോജ്യമാണെന്ന് അറിയിച്ചപ്പോൾ അജ്മാനിലെ ഒരു റെസ്റ്റോറന്റ് മാനേജരായ അംജദ് റഹ്മാൻ പികെ അഞ്ച് ദിവസത്തെ അവധിയെടുത്ത് കൊച്ചിയിലേക്ക് പോയി. 30 കാരനായ അംജദിന്‍റെ ഈ നിസ്വാർഥ പ്രവൃത്തി വ്യാപകമായ പ്രശംസ നേടി. മാരകമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം ഒരു മാതൃകയായി പ്രശംസിക്കപ്പെട്ടു. കാൻസർ, രക്ത വൈകല്യങ്ങൾ, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റ്. ദാതാവിന്റെ സ്റ്റെം സെല്ലുകൾ രോഗിയുടെ രക്തപ്രവാഹത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നു, അങ്ങനെ അവ അസ്ഥിമജ്ജയിൽ ഉൾച്ചേർത്ത് പുതിയ രക്തകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. വെള്ളിയാഴ്ച ദാനം ചെയ്യുന്നതിന് മുമ്പ് തന്റെ സ്റ്റെം സെൽ എണ്ണം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നാല് ദിവസത്തെ ചികിത്സയ്ക്ക് വിധേയനായതായി അംജദ് വെളിപ്പെടുത്തി. “എന്‍റെ സ്റ്റെം സെല്ലുകൾ ഈ 10 വയസുള്ള ആൺകുട്ടിയുമായി പൊരുത്തപ്പെട്ടെന്ന് കേട്ടപ്പോൾ, എന്റെ മനസ്സിൽ ആദ്യം വന്നത് അവൻ എന്റെ സഹോദരനെപ്പോലെയാണെന്നാണ്,” അംജദ് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ വൈസ് പ്രസിഡന്റ് ദോഹയിലെത്തി; അസാധാരണ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കും

    യുഎഇ വൈസ് പ്രസിഡന്റ് ദോഹയിലെത്തി; അസാധാരണ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കും

    യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി. ഖത്തറിൽ നടന്ന അസാധാരണ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലും അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും പങ്കെടുക്കുന്ന യുഎഇ സംഘത്തെ നയിക്കാനാണ് അദ്ദേഹം എത്തിയത്.

    ഇസ്രയേലിന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ഉച്ചകോടി നടന്നത്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദൽ അൽ മസ്‌റൂയി, മറ്റ് സഹമന്ത്രിമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ വെച്ച് ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഷെയ്ഖ് മൻസൂറിനെയും സംഘത്തെയും സ്വീകരിച്ചത്.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഫ്രീ ​ഗോൾഡ് കോയിനും വൗച്ചറുകളും കിട്ടും! സ്വർണ്ണാഭരണങ്ങൾക്ക് ഓഫറുകളുമായി യുഎഇ ജ്വല്ലറികൾ

    ദുബായ്: റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരുന്ന സ്വർണ്ണവില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാതിരിക്കാൻ ലാഭവിഹിതം കുറച്ചും ആകർഷകമായ ഓഫറുകൾ നൽകിയും യു.എ.ഇ.യിലെ സ്വർണ്ണ വ്യാപാരികൾ. വില ഗണ്യമായി ഉയർന്നപ്പോഴും വിൽപ്പന കുറയാതിരിക്കാൻ പണിക്കൂലിയിൽ വലിയ ഇളവുകൾ, സൗജന്യ സ്വർണ്ണ നാണയങ്ങൾ, വൗച്ചറുകൾ എന്നിവ നൽകി ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ് ജ്വല്ലറി വ്യാപാരികൾ.

    റെക്കോർഡ് വില

    കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 440.5 ദിർഹമിലും 22 കാരറ്റ് സ്വർണ്ണം 408 ദിർഹമിലും എത്തി സർവകാല റെക്കോർഡ് ഇട്ടിരുന്നു. വാരാന്ത്യത്തിൽ 24 കാരറ്റ് സ്വർണ്ണത്തിന് 438.75 ദിർഹവും 22 കാരറ്റ് സ്വർണ്ണത്തിന് 406.25 ദിർഹവും എന്ന നിലയിൽ വിലയിൽ നേരിയ കുറവുണ്ടായി. യു.എസ്. പലിശ നിരക്കിലെ മാറ്റങ്ങൾ, ദുർബലമായ തൊഴിൽ വിപണി, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണം തുടങ്ങിയ കാരണങ്ങളാണ് വില വർദ്ധനവിന് പിന്നിലെ പ്രധാന ഘടകങ്ങൾ.

    ലാഭവിഹിതം കുറയ്ക്കുന്നു

    സ്വർണ്ണ വില കുതിച്ചുയർന്നപ്പോഴും ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരം വരാതിരിക്കാൻ പല ജ്വല്ലറികളും ലാഭവിഹിതം കുറച്ചതായി ലിയാലി ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അനുരാഗ് സിൻഹ പറഞ്ഞു. “വിൽപ്പന നിലനിർത്താൻ പണിക്കൂലിയിൽ വലിയ കുറവുകളാണ് വ്യാപാരികൾ വരുത്തുന്നത്. ചില വ്യാപാരികൾ പണിക്കൂലിയിൽ 25 ശതമാനത്തിലധികം ഇളവ് നൽകുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    നൽകുന്നത് മറ്റ് ആനുകൂല്യങ്ങളും

    പണിക്കൂലിയിലെ കുറവിനുപുറമെ, സൗജന്യ സ്വർണ്ണ നാണയങ്ങൾ, വൗച്ചറുകൾ, വില മുൻകൂട്ടി ഉറപ്പാക്കാനുള്ള സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ജ്വല്ലറികൾ നൽകുന്നുണ്ട്. ചിലയിടങ്ങളിൽ, പഴയ സ്വർണ്ണം മാറ്റിയെടുക്കുമ്പോൾ യാതൊരു കിഴിവും കൂടാതെ പുതിയ ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

    മലാബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷാംലാൽ അഹമ്മദ് തങ്ങളുടെ സ്ഥാപനം ന്യായവിലയ്ക്ക് ഊന്നൽ നൽകുന്നതായി പറഞ്ഞു. “വിലയിലുള്ള വ്യതിയാനങ്ങൾക്കിടയിലും, ഗുണമേന്മയിലോ ഡിസൈനിലോ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താക്കൾക്ക് മികച്ച ആഭരണങ്ങൾ നൽകാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

    ടിറ്റാൻ കമ്പനിയുടെ ഇന്റർനാഷണൽ ജ്വല്ലറി ബിസിനസ് മേധാവി ആദിത്യ സിംഗ്, ഹ്രസ്വകാല ലാഭത്തേക്കാൾ ഉപയോക്താക്കളുടെ ദീർഘകാല വിശ്വാസത്തിനാണ് ജ്വല്ലറി വ്യവസായം പ്രാധാന്യം നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പണിക്കൂലിയിൽ പ്രമോഷണൽ ഓഫറുകൾ നൽകിയും മറ്റ് ആഭ്യന്തര ചെലവുകൾ കുറച്ചും ഗുണമേന്മ നിലനിർത്തിക്കൊണ്ട് മത്സരക്ഷമമായ വിലയിൽ ഉത്പന്നങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ചിലപ്പോൾ, ഈ ആനുകൂല്യങ്ങൾ 3,000 ദിർഹം മുതൽ 7,500 ദിർഹം വരെയുള്ള വാങ്ങലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താറുണ്ട്. എങ്കിലും, സ്വർണ്ണ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഈ ഓഫറുകൾ നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗതാഗത രംഗത്ത് പുതിയ ചരിത്രം: സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകി യുഎഇയിലെ ഈ എമിറേറ്റ്സ്

    സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്ന ഗൾഫിലെ ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് തലസ്ഥാന നഗരി ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചു. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

    ഈ ലൈസൻസ് ലഭിച്ച വാഹനങ്ങളുടെ ആദ്യ പരീക്ഷണയോട്ടം മസ്ദാർ സിറ്റിയിൽ തുടങ്ങി. ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ സാധനങ്ങൾ എത്തിക്കുന്നത് ഇവിടെയാണ് പരീക്ഷിക്കുന്നത്. കെ2 ഉപസ്ഥാപനമായ ഓട്ടോഗോ ആണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ടോൾ ടവർ പോലെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് ഓർഡറുകൾ കൃത്യമായി ഉപയോക്താക്കളിൽ എത്തിക്കാനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും.

    ഈ പദ്ധതി സ്വയംനിയന്ത്രിത വാഹനങ്ങളുടെ സുരക്ഷ, കാര്യക്ഷമത, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ സ്മാർട്ട് സിറ്റി പദ്ധതികൾക്കും സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കും ഇത് വലിയൊരു മുതൽക്കൂട്ടാകും. ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഭാവിയിലെ ഡെലിവറി സേവനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

    ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.

    ഓരോ മണിക്കൂറിലും 60 തവണ കളിക്കാൻ അവസരമുണ്ട്. കളിക്കാർക്ക് 0 മുതൽ 9 വരെയുള്ള നമ്പറുകളോ ചുവപ്പ്, പച്ച, വയലറ്റ് എന്നീ നിറങ്ങളോ, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന കോമ്പിനേഷനോ തിരഞ്ഞെടുക്കാം. ശരിയായ പ്രവചനത്തിന് മുടക്കുമുതലിന്റെ ആറിരട്ടി വരെ സമ്മാനം ലഭിക്കും. ഒരു നറുക്കെടുപ്പിൽ പരമാവധി 60,000 ദിർഹം വരെ സമ്മാനം നേടാമെന്ന് അധികൃതർ അറിയിച്ചു.

    പുതിയ കളർ പ്രെഡിക്ഷൻ ഗെയിം ഉൾപ്പെടെ യുഎഇ ലോട്ടറിക്ക് 18 ഗെയിമുകളാണുള്ളത്. പരമ്പരാഗത ലോട്ടറി നറുക്കെടുപ്പുകളും ഇൻസ്റ്റന്റ് വിൻ ഓപ്ഷനുകളും ഈ ഗെയിം പോർട്ട്ഫോളിയോയിലുണ്ട്.

    “നിങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴോ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോഴോ എളുപ്പത്തിൽ കളിക്കാൻ കഴിയുന്നതാണ് കളർ പ്രെഡിക്ഷൻ ഗെയിം. ഏത് സമയത്തും ഇതിൽ പങ്കെടുത്ത് വെറും 60 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും” – ദി ഗെയിം LLC-യുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടറായ ബിഷപ്പ് വൂസ്ലി പറഞ്ഞു.

    അബുദാബിയിലെ മൊമന്റം ഗ്രൂപ്പിന്റെ ഭാഗമായ ദി ഗെയിം LLC-യാണ് യുഎഇ ലോട്ടറി നടത്തുന്നത്. എല്ലാ ഗെയിമുകൾക്കും ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) ലൈസൻസും നിയന്ത്രണവുമുണ്ട്. ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഗെയിമിൽ പങ്കെടുക്കാം. https://www.theuaelottery.ae/

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഫ്രീ ​ഗോൾഡ് കോയിനും വൗച്ചറുകളും കിട്ടും! സ്വർണ്ണാഭരണങ്ങൾക്ക് ഓഫറുകളുമായി യുഎഇ ജ്വല്ലറികൾ

    ഫ്രീ ​ഗോൾഡ് കോയിനും വൗച്ചറുകളും കിട്ടും! സ്വർണ്ണാഭരണങ്ങൾക്ക് ഓഫറുകളുമായി യുഎഇ ജ്വല്ലറികൾ

    ദുബായ്: റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരുന്ന സ്വർണ്ണവില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാതിരിക്കാൻ ലാഭവിഹിതം കുറച്ചും ആകർഷകമായ ഓഫറുകൾ നൽകിയും യു.എ.ഇ.യിലെ സ്വർണ്ണ വ്യാപാരികൾ. വില ഗണ്യമായി ഉയർന്നപ്പോഴും വിൽപ്പന കുറയാതിരിക്കാൻ പണിക്കൂലിയിൽ വലിയ ഇളവുകൾ, സൗജന്യ സ്വർണ്ണ നാണയങ്ങൾ, വൗച്ചറുകൾ എന്നിവ നൽകി ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ് ജ്വല്ലറി വ്യാപാരികൾ.

    റെക്കോർഡ് വില

    കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 440.5 ദിർഹമിലും 22 കാരറ്റ് സ്വർണ്ണം 408 ദിർഹമിലും എത്തി സർവകാല റെക്കോർഡ് ഇട്ടിരുന്നു. വാരാന്ത്യത്തിൽ 24 കാരറ്റ് സ്വർണ്ണത്തിന് 438.75 ദിർഹവും 22 കാരറ്റ് സ്വർണ്ണത്തിന് 406.25 ദിർഹവും എന്ന നിലയിൽ വിലയിൽ നേരിയ കുറവുണ്ടായി. യു.എസ്. പലിശ നിരക്കിലെ മാറ്റങ്ങൾ, ദുർബലമായ തൊഴിൽ വിപണി, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണം തുടങ്ങിയ കാരണങ്ങളാണ് വില വർദ്ധനവിന് പിന്നിലെ പ്രധാന ഘടകങ്ങൾ.

    ലാഭവിഹിതം കുറയ്ക്കുന്നു

    സ്വർണ്ണ വില കുതിച്ചുയർന്നപ്പോഴും ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരം വരാതിരിക്കാൻ പല ജ്വല്ലറികളും ലാഭവിഹിതം കുറച്ചതായി ലിയാലി ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അനുരാഗ് സിൻഹ പറഞ്ഞു. “വിൽപ്പന നിലനിർത്താൻ പണിക്കൂലിയിൽ വലിയ കുറവുകളാണ് വ്യാപാരികൾ വരുത്തുന്നത്. ചില വ്യാപാരികൾ പണിക്കൂലിയിൽ 25 ശതമാനത്തിലധികം ഇളവ് നൽകുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    നൽകുന്നത് മറ്റ് ആനുകൂല്യങ്ങളും

    പണിക്കൂലിയിലെ കുറവിനുപുറമെ, സൗജന്യ സ്വർണ്ണ നാണയങ്ങൾ, വൗച്ചറുകൾ, വില മുൻകൂട്ടി ഉറപ്പാക്കാനുള്ള സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ജ്വല്ലറികൾ നൽകുന്നുണ്ട്. ചിലയിടങ്ങളിൽ, പഴയ സ്വർണ്ണം മാറ്റിയെടുക്കുമ്പോൾ യാതൊരു കിഴിവും കൂടാതെ പുതിയ ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

    മലാബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷാംലാൽ അഹമ്മദ് തങ്ങളുടെ സ്ഥാപനം ന്യായവിലയ്ക്ക് ഊന്നൽ നൽകുന്നതായി പറഞ്ഞു. “വിലയിലുള്ള വ്യതിയാനങ്ങൾക്കിടയിലും, ഗുണമേന്മയിലോ ഡിസൈനിലോ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താക്കൾക്ക് മികച്ച ആഭരണങ്ങൾ നൽകാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

    ടിറ്റാൻ കമ്പനിയുടെ ഇന്റർനാഷണൽ ജ്വല്ലറി ബിസിനസ് മേധാവി ആദിത്യ സിംഗ്, ഹ്രസ്വകാല ലാഭത്തേക്കാൾ ഉപയോക്താക്കളുടെ ദീർഘകാല വിശ്വാസത്തിനാണ് ജ്വല്ലറി വ്യവസായം പ്രാധാന്യം നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പണിക്കൂലിയിൽ പ്രമോഷണൽ ഓഫറുകൾ നൽകിയും മറ്റ് ആഭ്യന്തര ചെലവുകൾ കുറച്ചും ഗുണമേന്മ നിലനിർത്തിക്കൊണ്ട് മത്സരക്ഷമമായ വിലയിൽ ഉത്പന്നങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ചിലപ്പോൾ, ഈ ആനുകൂല്യങ്ങൾ 3,000 ദിർഹം മുതൽ 7,500 ദിർഹം വരെയുള്ള വാങ്ങലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താറുണ്ട്. എങ്കിലും, സ്വർണ്ണ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഈ ഓഫറുകൾ നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗതാഗത രംഗത്ത് പുതിയ ചരിത്രം: സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകി യുഎഇയിലെ ഈ എമിറേറ്റ്സ്

    സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്ന ഗൾഫിലെ ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് തലസ്ഥാന നഗരി ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചു. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

    ഈ ലൈസൻസ് ലഭിച്ച വാഹനങ്ങളുടെ ആദ്യ പരീക്ഷണയോട്ടം മസ്ദാർ സിറ്റിയിൽ തുടങ്ങി. ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ സാധനങ്ങൾ എത്തിക്കുന്നത് ഇവിടെയാണ് പരീക്ഷിക്കുന്നത്. കെ2 ഉപസ്ഥാപനമായ ഓട്ടോഗോ ആണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ടോൾ ടവർ പോലെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് ഓർഡറുകൾ കൃത്യമായി ഉപയോക്താക്കളിൽ എത്തിക്കാനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും.

    ഈ പദ്ധതി സ്വയംനിയന്ത്രിത വാഹനങ്ങളുടെ സുരക്ഷ, കാര്യക്ഷമത, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ സ്മാർട്ട് സിറ്റി പദ്ധതികൾക്കും സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കും ഇത് വലിയൊരു മുതൽക്കൂട്ടാകും. ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഭാവിയിലെ ഡെലിവറി സേവനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

    ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.

    ഓരോ മണിക്കൂറിലും 60 തവണ കളിക്കാൻ അവസരമുണ്ട്. കളിക്കാർക്ക് 0 മുതൽ 9 വരെയുള്ള നമ്പറുകളോ ചുവപ്പ്, പച്ച, വയലറ്റ് എന്നീ നിറങ്ങളോ, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന കോമ്പിനേഷനോ തിരഞ്ഞെടുക്കാം. ശരിയായ പ്രവചനത്തിന് മുടക്കുമുതലിന്റെ ആറിരട്ടി വരെ സമ്മാനം ലഭിക്കും. ഒരു നറുക്കെടുപ്പിൽ പരമാവധി 60,000 ദിർഹം വരെ സമ്മാനം നേടാമെന്ന് അധികൃതർ അറിയിച്ചു.

    പുതിയ കളർ പ്രെഡിക്ഷൻ ഗെയിം ഉൾപ്പെടെ യുഎഇ ലോട്ടറിക്ക് 18 ഗെയിമുകളാണുള്ളത്. പരമ്പരാഗത ലോട്ടറി നറുക്കെടുപ്പുകളും ഇൻസ്റ്റന്റ് വിൻ ഓപ്ഷനുകളും ഈ ഗെയിം പോർട്ട്ഫോളിയോയിലുണ്ട്.

    “നിങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴോ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോഴോ എളുപ്പത്തിൽ കളിക്കാൻ കഴിയുന്നതാണ് കളർ പ്രെഡിക്ഷൻ ഗെയിം. ഏത് സമയത്തും ഇതിൽ പങ്കെടുത്ത് വെറും 60 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും” – ദി ഗെയിം LLC-യുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടറായ ബിഷപ്പ് വൂസ്ലി പറഞ്ഞു.

    അബുദാബിയിലെ മൊമന്റം ഗ്രൂപ്പിന്റെ ഭാഗമായ ദി ഗെയിം LLC-യാണ് യുഎഇ ലോട്ടറി നടത്തുന്നത്. എല്ലാ ഗെയിമുകൾക്കും ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) ലൈസൻസും നിയന്ത്രണവുമുണ്ട്. ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഗെയിമിൽ പങ്കെടുക്കാം. https://www.theuaelottery.ae/

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

    തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് വെച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

    ഇതൊരു സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സമൂഹം പദ്ധതിയുടെ ആഗോള രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

    ഇൻഷുറൻസ് പരിരക്ഷ: അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

    കാഷ്‌ലെസ് ചികിത്സ: കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

    പോളിസി പുതുക്കാനുള്ള സൗകര്യം: പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ഒരുക്കും.

    രജിസ്ട്രേഷൻ: പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് നടക്കുക.

    പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.

    വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്പുകളും പ്രകാശനം ചെയ്യും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്ന്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

    നോർക്ക റൂട്ട്സ് വെബ്സൈറ്റ് https://norkaroots.kerala.gov.in/

    അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.

    ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച്, മുല്ലപ്പൂ ചൂടി പൂക്കൾകൊണ്ട് അലങ്കരിച്ച സ്കേറ്റ്ബോർഡിൽ അനായാസം ഫ്ലിപ്പുകളും സ്പിന്നുകളും ചെയ്യുന്ന അൻവിതയുടെ പ്രകടനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ ഈ വീഡിയോയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.

    നിലവിൽ കേരളത്തിലുള്ള അൻവിത, 2025-ലെ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ജില്ലാതല യോഗ്യതാ റൗണ്ടിൽ പങ്കെടുക്കാൻ എത്തിയതാണ്. ഡ്രൈഡോക്സ് വേൾഡ് സൂപ്പർവൈസറായ സ്റ്റാലിൻ മേലേടത്ത് മോഹനനാണ് അൻവിതയുടെ പിതാവ്. ഫാർമസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം തനിക്ക് സാധാരണ സ്കേറ്റ് ചെയ്യുന്നതിൽ നിന്ന് ധാവണി ധരിച്ചതുകൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അൻവിത ഗൾഫ് ന്യൂസിനോട് പറഞ്ഞു. തന്റെ വീഡിയോ വൈറലായതിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിലും വലിയ സന്തോഷമുണ്ടെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗതാഗത രംഗത്ത് പുതിയ ചരിത്രം: സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകി യുഎഇയിലെ ഈ എമിറേറ്റ്സ്

    ഗതാഗത രംഗത്ത് പുതിയ ചരിത്രം: സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകി യുഎഇയിലെ ഈ എമിറേറ്റ്സ്

    സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്ന ഗൾഫിലെ ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് തലസ്ഥാന നഗരി ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചു. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

    ഈ ലൈസൻസ് ലഭിച്ച വാഹനങ്ങളുടെ ആദ്യ പരീക്ഷണയോട്ടം മസ്ദാർ സിറ്റിയിൽ തുടങ്ങി. ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ സാധനങ്ങൾ എത്തിക്കുന്നത് ഇവിടെയാണ് പരീക്ഷിക്കുന്നത്. കെ2 ഉപസ്ഥാപനമായ ഓട്ടോഗോ ആണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ടോൾ ടവർ പോലെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് ഓർഡറുകൾ കൃത്യമായി ഉപയോക്താക്കളിൽ എത്തിക്കാനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും.

    ഈ പദ്ധതി സ്വയംനിയന്ത്രിത വാഹനങ്ങളുടെ സുരക്ഷ, കാര്യക്ഷമത, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ സ്മാർട്ട് സിറ്റി പദ്ധതികൾക്കും സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കും ഇത് വലിയൊരു മുതൽക്കൂട്ടാകും. ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഭാവിയിലെ ഡെലിവറി സേവനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

    ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.

    ഓരോ മണിക്കൂറിലും 60 തവണ കളിക്കാൻ അവസരമുണ്ട്. കളിക്കാർക്ക് 0 മുതൽ 9 വരെയുള്ള നമ്പറുകളോ ചുവപ്പ്, പച്ച, വയലറ്റ് എന്നീ നിറങ്ങളോ, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന കോമ്പിനേഷനോ തിരഞ്ഞെടുക്കാം. ശരിയായ പ്രവചനത്തിന് മുടക്കുമുതലിന്റെ ആറിരട്ടി വരെ സമ്മാനം ലഭിക്കും. ഒരു നറുക്കെടുപ്പിൽ പരമാവധി 60,000 ദിർഹം വരെ സമ്മാനം നേടാമെന്ന് അധികൃതർ അറിയിച്ചു.

    പുതിയ കളർ പ്രെഡിക്ഷൻ ഗെയിം ഉൾപ്പെടെ യുഎഇ ലോട്ടറിക്ക് 18 ഗെയിമുകളാണുള്ളത്. പരമ്പരാഗത ലോട്ടറി നറുക്കെടുപ്പുകളും ഇൻസ്റ്റന്റ് വിൻ ഓപ്ഷനുകളും ഈ ഗെയിം പോർട്ട്ഫോളിയോയിലുണ്ട്.

    “നിങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴോ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോഴോ എളുപ്പത്തിൽ കളിക്കാൻ കഴിയുന്നതാണ് കളർ പ്രെഡിക്ഷൻ ഗെയിം. ഏത് സമയത്തും ഇതിൽ പങ്കെടുത്ത് വെറും 60 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും” – ദി ഗെയിം LLC-യുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടറായ ബിഷപ്പ് വൂസ്ലി പറഞ്ഞു.

    അബുദാബിയിലെ മൊമന്റം ഗ്രൂപ്പിന്റെ ഭാഗമായ ദി ഗെയിം LLC-യാണ് യുഎഇ ലോട്ടറി നടത്തുന്നത്. എല്ലാ ഗെയിമുകൾക്കും ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) ലൈസൻസും നിയന്ത്രണവുമുണ്ട്. ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഗെയിമിൽ പങ്കെടുക്കാം. https://www.theuaelottery.ae/

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

    തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് വെച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

    ഇതൊരു സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സമൂഹം പദ്ധതിയുടെ ആഗോള രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

    ഇൻഷുറൻസ് പരിരക്ഷ: അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

    കാഷ്‌ലെസ് ചികിത്സ: കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

    പോളിസി പുതുക്കാനുള്ള സൗകര്യം: പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ഒരുക്കും.

    രജിസ്ട്രേഷൻ: പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് നടക്കുക.

    പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.

    വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്പുകളും പ്രകാശനം ചെയ്യും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്ന്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

    നോർക്ക റൂട്ട്സ് വെബ്സൈറ്റ് https://norkaroots.kerala.gov.in/

    അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.

    ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച്, മുല്ലപ്പൂ ചൂടി പൂക്കൾകൊണ്ട് അലങ്കരിച്ച സ്കേറ്റ്ബോർഡിൽ അനായാസം ഫ്ലിപ്പുകളും സ്പിന്നുകളും ചെയ്യുന്ന അൻവിതയുടെ പ്രകടനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ ഈ വീഡിയോയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.

    നിലവിൽ കേരളത്തിലുള്ള അൻവിത, 2025-ലെ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ജില്ലാതല യോഗ്യതാ റൗണ്ടിൽ പങ്കെടുക്കാൻ എത്തിയതാണ്. ഡ്രൈഡോക്സ് വേൾഡ് സൂപ്പർവൈസറായ സ്റ്റാലിൻ മേലേടത്ത് മോഹനനാണ് അൻവിതയുടെ പിതാവ്. ഫാർമസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം തനിക്ക് സാധാരണ സ്കേറ്റ് ചെയ്യുന്നതിൽ നിന്ന് ധാവണി ധരിച്ചതുകൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അൻവിത ഗൾഫ് ന്യൂസിനോട് പറഞ്ഞു. തന്റെ വീഡിയോ വൈറലായതിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിലും വലിയ സന്തോഷമുണ്ടെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

    മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മമൂറ ഡൈവേഴ്സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് ആണ് ഈ ഓഹരികൾ വിറ്റഴിച്ചത്. ഡുവിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം വരുന്ന 342.084 ദശലക്ഷം ഓഹരികളാണ് കമ്പനി വിറ്റത്. ഈ വില അനുസരിച്ച്, വിൽക്കുന്ന ഷെയർഹോൾഡർക്ക് ഏകദേശം 3.15 ബില്യൺ ദിർഹം ലഭിക്കും.

    ഈ ഇടപാടിലൂടെ, ഡുവിന്റെ ഫ്രീ ഫ്ലോട്ട് 27.7 ശതമാനമായി വർധിച്ചു, ഇത് വ്യാപാരം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുകയും ചെയ്യും. “ഇത് ഡുവിന്റെ ക്യാപിറ്റൽ മാർക്കറ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്,” ഡു സിഇഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.

    അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡാണ് ഈ ഓഹരി വിൽപനയ്ക്ക് ലഭിച്ചത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകരിൽ നിന്ന് വലിയ പങ്കാളിത്തമുണ്ടായി, ബുക്കുകൾ പലമടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

    ഈ ഓഫറിംഗ് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 95 ശതമാനം സ്ഥാപന നിക്ഷേപകർക്കും. റീട്ടെയിൽ ഓഫറിൽ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഹരികൾക്ക് അർഹതയുണ്ട്. അധിക തുക സെപ്റ്റംബർ 16-നകം തിരികെ നൽകും.

    എല്ലാ നിക്ഷേപകർക്കും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) സെപ്റ്റംബർ 16 മുതൽ ഓഹരികൾ ട്രേഡ് ചെയ്യാൻ സാധിക്കും. അതേസമയം, ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫറിംഗിന്റെ സെറ്റിൽമെന്റ് സെപ്റ്റംബർ 18-ന് നടക്കും.

    അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ് ഇന്റർനാഷണൽ എന്നിവരാണ് ഈ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് ബുക്ക്റണ്ണർമാരുമായി പ്രവർത്തിച്ചത്.

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

    നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

    ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.

    ഓരോ മണിക്കൂറിലും 60 തവണ കളിക്കാൻ അവസരമുണ്ട്. കളിക്കാർക്ക് 0 മുതൽ 9 വരെയുള്ള നമ്പറുകളോ ചുവപ്പ്, പച്ച, വയലറ്റ് എന്നീ നിറങ്ങളോ, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന കോമ്പിനേഷനോ തിരഞ്ഞെടുക്കാം. ശരിയായ പ്രവചനത്തിന് മുടക്കുമുതലിന്റെ ആറിരട്ടി വരെ സമ്മാനം ലഭിക്കും. ഒരു നറുക്കെടുപ്പിൽ പരമാവധി 60,000 ദിർഹം വരെ സമ്മാനം നേടാമെന്ന് അധികൃതർ അറിയിച്ചു.

    പുതിയ കളർ പ്രെഡിക്ഷൻ ഗെയിം ഉൾപ്പെടെ യുഎഇ ലോട്ടറിക്ക് 18 ഗെയിമുകളാണുള്ളത്. പരമ്പരാഗത ലോട്ടറി നറുക്കെടുപ്പുകളും ഇൻസ്റ്റന്റ് വിൻ ഓപ്ഷനുകളും ഈ ഗെയിം പോർട്ട്ഫോളിയോയിലുണ്ട്.

    “നിങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴോ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോഴോ എളുപ്പത്തിൽ കളിക്കാൻ കഴിയുന്നതാണ് കളർ പ്രെഡിക്ഷൻ ഗെയിം. ഏത് സമയത്തും ഇതിൽ പങ്കെടുത്ത് വെറും 60 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും” – ദി ഗെയിം LLC-യുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടറായ ബിഷപ്പ് വൂസ്ലി പറഞ്ഞു.

    അബുദാബിയിലെ മൊമന്റം ഗ്രൂപ്പിന്റെ ഭാഗമായ ദി ഗെയിം LLC-യാണ് യുഎഇ ലോട്ടറി നടത്തുന്നത്. എല്ലാ ഗെയിമുകൾക്കും ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) ലൈസൻസും നിയന്ത്രണവുമുണ്ട്. ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഗെയിമിൽ പങ്കെടുക്കാം. https://www.theuaelottery.ae/

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

    തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് വെച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

    ഇതൊരു സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സമൂഹം പദ്ധതിയുടെ ആഗോള രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

    ഇൻഷുറൻസ് പരിരക്ഷ: അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

    കാഷ്‌ലെസ് ചികിത്സ: കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

    പോളിസി പുതുക്കാനുള്ള സൗകര്യം: പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ഒരുക്കും.

    രജിസ്ട്രേഷൻ: പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് നടക്കുക.

    പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.

    വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്പുകളും പ്രകാശനം ചെയ്യും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്ന്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

    നോർക്ക റൂട്ട്സ് വെബ്സൈറ്റ് https://norkaroots.kerala.gov.in/

    അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.

    ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച്, മുല്ലപ്പൂ ചൂടി പൂക്കൾകൊണ്ട് അലങ്കരിച്ച സ്കേറ്റ്ബോർഡിൽ അനായാസം ഫ്ലിപ്പുകളും സ്പിന്നുകളും ചെയ്യുന്ന അൻവിതയുടെ പ്രകടനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ ഈ വീഡിയോയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.

    നിലവിൽ കേരളത്തിലുള്ള അൻവിത, 2025-ലെ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ജില്ലാതല യോഗ്യതാ റൗണ്ടിൽ പങ്കെടുക്കാൻ എത്തിയതാണ്. ഡ്രൈഡോക്സ് വേൾഡ് സൂപ്പർവൈസറായ സ്റ്റാലിൻ മേലേടത്ത് മോഹനനാണ് അൻവിതയുടെ പിതാവ്. ഫാർമസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം തനിക്ക് സാധാരണ സ്കേറ്റ് ചെയ്യുന്നതിൽ നിന്ന് ധാവണി ധരിച്ചതുകൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അൻവിത ഗൾഫ് ന്യൂസിനോട് പറഞ്ഞു. തന്റെ വീഡിയോ വൈറലായതിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിലും വലിയ സന്തോഷമുണ്ടെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

    മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മമൂറ ഡൈവേഴ്സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് ആണ് ഈ ഓഹരികൾ വിറ്റഴിച്ചത്. ഡുവിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം വരുന്ന 342.084 ദശലക്ഷം ഓഹരികളാണ് കമ്പനി വിറ്റത്. ഈ വില അനുസരിച്ച്, വിൽക്കുന്ന ഷെയർഹോൾഡർക്ക് ഏകദേശം 3.15 ബില്യൺ ദിർഹം ലഭിക്കും.

    ഈ ഇടപാടിലൂടെ, ഡുവിന്റെ ഫ്രീ ഫ്ലോട്ട് 27.7 ശതമാനമായി വർധിച്ചു, ഇത് വ്യാപാരം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുകയും ചെയ്യും. “ഇത് ഡുവിന്റെ ക്യാപിറ്റൽ മാർക്കറ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്,” ഡു സിഇഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.

    അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡാണ് ഈ ഓഹരി വിൽപനയ്ക്ക് ലഭിച്ചത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകരിൽ നിന്ന് വലിയ പങ്കാളിത്തമുണ്ടായി, ബുക്കുകൾ പലമടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

    ഈ ഓഫറിംഗ് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 95 ശതമാനം സ്ഥാപന നിക്ഷേപകർക്കും. റീട്ടെയിൽ ഓഫറിൽ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഹരികൾക്ക് അർഹതയുണ്ട്. അധിക തുക സെപ്റ്റംബർ 16-നകം തിരികെ നൽകും.

    എല്ലാ നിക്ഷേപകർക്കും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) സെപ്റ്റംബർ 16 മുതൽ ഓഹരികൾ ട്രേഡ് ചെയ്യാൻ സാധിക്കും. അതേസമയം, ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫറിംഗിന്റെ സെറ്റിൽമെന്റ് സെപ്റ്റംബർ 18-ന് നടക്കും.

    അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ് ഇന്റർനാഷണൽ എന്നിവരാണ് ഈ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് ബുക്ക്റണ്ണർമാരുമായി പ്രവർത്തിച്ചത്.

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

    നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

    തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് വെച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

    ഇതൊരു സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സമൂഹം പദ്ധതിയുടെ ആഗോള രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

    ഇൻഷുറൻസ് പരിരക്ഷ: അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

    കാഷ്‌ലെസ് ചികിത്സ: കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

    പോളിസി പുതുക്കാനുള്ള സൗകര്യം: പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ഒരുക്കും.

    രജിസ്ട്രേഷൻ: പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് നടക്കുക.

    പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.

    വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്പുകളും പ്രകാശനം ചെയ്യും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്ന്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

    നോർക്ക റൂട്ട്സ് വെബ്സൈറ്റ് https://norkaroots.kerala.gov.in/

    അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.

    ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച്, മുല്ലപ്പൂ ചൂടി പൂക്കൾകൊണ്ട് അലങ്കരിച്ച സ്കേറ്റ്ബോർഡിൽ അനായാസം ഫ്ലിപ്പുകളും സ്പിന്നുകളും ചെയ്യുന്ന അൻവിതയുടെ പ്രകടനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ ഈ വീഡിയോയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.

    നിലവിൽ കേരളത്തിലുള്ള അൻവിത, 2025-ലെ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ജില്ലാതല യോഗ്യതാ റൗണ്ടിൽ പങ്കെടുക്കാൻ എത്തിയതാണ്. ഡ്രൈഡോക്സ് വേൾഡ് സൂപ്പർവൈസറായ സ്റ്റാലിൻ മേലേടത്ത് മോഹനനാണ് അൻവിതയുടെ പിതാവ്. ഫാർമസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം തനിക്ക് സാധാരണ സ്കേറ്റ് ചെയ്യുന്നതിൽ നിന്ന് ധാവണി ധരിച്ചതുകൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അൻവിത ഗൾഫ് ന്യൂസിനോട് പറഞ്ഞു. തന്റെ വീഡിയോ വൈറലായതിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിലും വലിയ സന്തോഷമുണ്ടെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

    മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മമൂറ ഡൈവേഴ്സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് ആണ് ഈ ഓഹരികൾ വിറ്റഴിച്ചത്. ഡുവിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം വരുന്ന 342.084 ദശലക്ഷം ഓഹരികളാണ് കമ്പനി വിറ്റത്. ഈ വില അനുസരിച്ച്, വിൽക്കുന്ന ഷെയർഹോൾഡർക്ക് ഏകദേശം 3.15 ബില്യൺ ദിർഹം ലഭിക്കും.

    ഈ ഇടപാടിലൂടെ, ഡുവിന്റെ ഫ്രീ ഫ്ലോട്ട് 27.7 ശതമാനമായി വർധിച്ചു, ഇത് വ്യാപാരം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുകയും ചെയ്യും. “ഇത് ഡുവിന്റെ ക്യാപിറ്റൽ മാർക്കറ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്,” ഡു സിഇഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.

    അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡാണ് ഈ ഓഹരി വിൽപനയ്ക്ക് ലഭിച്ചത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകരിൽ നിന്ന് വലിയ പങ്കാളിത്തമുണ്ടായി, ബുക്കുകൾ പലമടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

    ഈ ഓഫറിംഗ് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 95 ശതമാനം സ്ഥാപന നിക്ഷേപകർക്കും. റീട്ടെയിൽ ഓഫറിൽ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഹരികൾക്ക് അർഹതയുണ്ട്. അധിക തുക സെപ്റ്റംബർ 16-നകം തിരികെ നൽകും.

    എല്ലാ നിക്ഷേപകർക്കും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) സെപ്റ്റംബർ 16 മുതൽ ഓഹരികൾ ട്രേഡ് ചെയ്യാൻ സാധിക്കും. അതേസമയം, ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫറിംഗിന്റെ സെറ്റിൽമെന്റ് സെപ്റ്റംബർ 18-ന് നടക്കും.

    അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ് ഇന്റർനാഷണൽ എന്നിവരാണ് ഈ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് ബുക്ക്റണ്ണർമാരുമായി പ്രവർത്തിച്ചത്.

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

    ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.

    ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിത. ധാവണി ധരിച്ച്, മുല്ലപ്പൂ ചൂടി പൂക്കൾകൊണ്ട് അലങ്കരിച്ച സ്കേറ്റ്ബോർഡിൽ അനായാസം ഫ്ലിപ്പുകളും സ്പിന്നുകളും ചെയ്യുന്ന അൻവിതയുടെ പ്രകടനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ ഈ വീഡിയോയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.

    നിലവിൽ കേരളത്തിലുള്ള അൻവിത, 2025-ലെ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ജില്ലാതല യോഗ്യതാ റൗണ്ടിൽ പങ്കെടുക്കാൻ എത്തിയതാണ്. ഡ്രൈഡോക്സ് വേൾഡ് സൂപ്പർവൈസറായ സ്റ്റാലിൻ മേലേടത്ത് മോഹനനാണ് അൻവിതയുടെ പിതാവ്. ഫാർമസിസ്റ്റായ അമ്മ ഷിനി സ്റ്റാലിനൊപ്പം തനിക്ക് സാധാരണ സ്കേറ്റ് ചെയ്യുന്നതിൽ നിന്ന് ധാവണി ധരിച്ചതുകൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അൻവിത ഗൾഫ് ന്യൂസിനോട് പറഞ്ഞു. തന്റെ വീഡിയോ വൈറലായതിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിലും വലിയ സന്തോഷമുണ്ടെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

    മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മമൂറ ഡൈവേഴ്സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് ആണ് ഈ ഓഹരികൾ വിറ്റഴിച്ചത്. ഡുവിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം വരുന്ന 342.084 ദശലക്ഷം ഓഹരികളാണ് കമ്പനി വിറ്റത്. ഈ വില അനുസരിച്ച്, വിൽക്കുന്ന ഷെയർഹോൾഡർക്ക് ഏകദേശം 3.15 ബില്യൺ ദിർഹം ലഭിക്കും.

    ഈ ഇടപാടിലൂടെ, ഡുവിന്റെ ഫ്രീ ഫ്ലോട്ട് 27.7 ശതമാനമായി വർധിച്ചു, ഇത് വ്യാപാരം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുകയും ചെയ്യും. “ഇത് ഡുവിന്റെ ക്യാപിറ്റൽ മാർക്കറ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്,” ഡു സിഇഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.

    അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡാണ് ഈ ഓഹരി വിൽപനയ്ക്ക് ലഭിച്ചത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകരിൽ നിന്ന് വലിയ പങ്കാളിത്തമുണ്ടായി, ബുക്കുകൾ പലമടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

    ഈ ഓഫറിംഗ് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 95 ശതമാനം സ്ഥാപന നിക്ഷേപകർക്കും. റീട്ടെയിൽ ഓഫറിൽ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഹരികൾക്ക് അർഹതയുണ്ട്. അധിക തുക സെപ്റ്റംബർ 16-നകം തിരികെ നൽകും.

    എല്ലാ നിക്ഷേപകർക്കും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) സെപ്റ്റംബർ 16 മുതൽ ഓഹരികൾ ട്രേഡ് ചെയ്യാൻ സാധിക്കും. അതേസമയം, ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫറിംഗിന്റെ സെറ്റിൽമെന്റ് സെപ്റ്റംബർ 18-ന് നടക്കും.

    അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ് ഇന്റർനാഷണൽ എന്നിവരാണ് ഈ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് ബുക്ക്റണ്ണർമാരുമായി പ്രവർത്തിച്ചത്.

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

    യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

    മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മമൂറ ഡൈവേഴ്സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് ആണ് ഈ ഓഹരികൾ വിറ്റഴിച്ചത്. ഡുവിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം വരുന്ന 342.084 ദശലക്ഷം ഓഹരികളാണ് കമ്പനി വിറ്റത്. ഈ വില അനുസരിച്ച്, വിൽക്കുന്ന ഷെയർഹോൾഡർക്ക് ഏകദേശം 3.15 ബില്യൺ ദിർഹം ലഭിക്കും.

    ഈ ഇടപാടിലൂടെ, ഡുവിന്റെ ഫ്രീ ഫ്ലോട്ട് 27.7 ശതമാനമായി വർധിച്ചു, ഇത് വ്യാപാരം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുകയും ചെയ്യും. “ഇത് ഡുവിന്റെ ക്യാപിറ്റൽ മാർക്കറ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്,” ഡു സിഇഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.

    അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡാണ് ഈ ഓഹരി വിൽപനയ്ക്ക് ലഭിച്ചത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകരിൽ നിന്ന് വലിയ പങ്കാളിത്തമുണ്ടായി, ബുക്കുകൾ പലമടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

    ഈ ഓഫറിംഗ് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 95 ശതമാനം സ്ഥാപന നിക്ഷേപകർക്കും. റീട്ടെയിൽ ഓഫറിൽ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഹരികൾക്ക് അർഹതയുണ്ട്. അധിക തുക സെപ്റ്റംബർ 16-നകം തിരികെ നൽകും.

    എല്ലാ നിക്ഷേപകർക്കും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) സെപ്റ്റംബർ 16 മുതൽ ഓഹരികൾ ട്രേഡ് ചെയ്യാൻ സാധിക്കും. അതേസമയം, ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫറിംഗിന്റെ സെറ്റിൽമെന്റ് സെപ്റ്റംബർ 18-ന് നടക്കും.

    അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ് ഇന്റർനാഷണൽ എന്നിവരാണ് ഈ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് ബുക്ക്റണ്ണർമാരുമായി പ്രവർത്തിച്ചത്.

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇതാണ് അവസരം, യുഎഇയിലെ ദുബായ് ഹോൾഡിംഗ്സിൽ നിങ്ങളെ കാത്ത് ജോലിയിരിപ്പുണ്ട്; ഉടനെ അപേക്ഷിക്കാം

    ഇതാണ് അവസരം, യുഎഇയിലെ ദുബായ് ഹോൾഡിംഗ്സിൽ നിങ്ങളെ കാത്ത് ജോലിയിരിപ്പുണ്ട്; ഉടനെ അപേക്ഷിക്കാം

    ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഗോള നിക്ഷേപ കമ്പനിയായ ദുബായ് ഹോൾഡിംഗിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ്, അസറ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സേവനം, ഉപഭോക്തൃ വിവര വിശകലനം തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

    ഡയറക്ടർ – റെസിഡൻഷ്യൽ കസ്റ്റമർ കെയർ

    ജോലിയുടെ ലക്ഷ്യം:
    ഉപഭോക്താക്കളുടെ സംതൃപ്തി, വിശ്വാസം, നിലനിർത്തൽ എന്നിവ വർദ്ധിപ്പിക്കുന്നതിന്, ‘വിൽക്കാൻ നിർമ്മിച്ച’ (Built to sell – BTS) ഭവനങ്ങൾക്ക് മികച്ച ഉപഭോക്തൃ സേവനം നൽകാനും അത് തുടർച്ചയായി മെച്ചപ്പെടുത്താനും ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയെയാണ് ഈ തസ്തികയിലേക്ക് ക്ഷണിക്കുന്നത്.

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    ഉപഭോക്തൃ സേവന വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. ഉപഭോക്താക്കളുടെ എല്ലാ അന്വേഷണങ്ങൾക്കും കൃത്യസമയത്തും പ്രൊഫഷണലായും മറുപടി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.

    വിൽപ്പനാനന്തര സേവനങ്ങൾ, കൈമാറ്റം, അധിനിവേശ പ്രക്രിയകൾ ഉൾപ്പെടെ എല്ലാ ഉപഭോക്തൃ സേവന കാര്യങ്ങളും കൈകാര്യം ചെയ്യുക.

    കാര്യക്ഷമമായ പ്രവർത്തന ശൈലികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. എൻ.പി.എസ് (Net Promoter Score), സി.എസ്.എ.ടി (Customer Satisfaction) തുടങ്ങിയ അളവുകൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

    ഉപഭോക്തൃ ഫീഡ്ബാക്ക്, സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ തുടങ്ങിയവ വിശകലനം ചെയ്ത് സേവനം മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക.

    ഉപഭോക്തൃ ഡാറ്റയും ട്രെൻഡുകളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക.

    കമ്പനിയുടെ വിവിധ വിഭാഗങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള പ്രധാന ബന്ധമായി പ്രവർത്തിക്കുക.

    ഉപഭോക്തൃ സംതൃപ്തി, വിശ്വസ്തത, നിലനിർത്തൽ എന്നിവ മെച്ചപ്പെടുത്താൻ തന്ത്രങ്ങൾ വികസിപ്പിക്കുകയും പുതിയ പരിശീലന പരിപാടികൾ നടപ്പിലാക്കുകയും ചെയ്യുക.

    ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും പരാതികൾക്കും കൃത്യവും സമയബന്ധിതവുമായ പ്രതികരണം ഉറപ്പാക്കുക.

    ഉപഭോക്തൃ സേവന നിലവാരം ഉറപ്പുവരുത്താനായി ഓഡിറ്റുകൾ നടത്തുക, റിപ്പോർട്ടുകൾ തയ്യാറാക്കുക.

    പ്രോജക്റ്റുകൾക്കായി ബജറ്റുകൾ, വരുമാനം, ലാഭം എന്നിവയുടെ പ്രവചനം നടത്തുക.

    മാസാവസാനം കസ്റ്റമർ കെയർ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കുക.

    കമ്പനിയുടെ പൊതു ലക്ഷ്യങ്ങളുമായി ഉപഭോക്തൃ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ യോജിപ്പിക്കാൻ മറ്റു മുതിർന്ന നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുക.

    യോഗ്യതകളും കഴിവുകളും:

    ബിസിനസ്, മാർക്കറ്റിംഗ്, അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റിൽ ബിരുദം. മാസ്റ്റർ ബിരുദം അഭികാമ്യം.

    സർട്ടിഫൈഡ് കസ്റ്റമർ എക്സ്പീരിയൻസ് പ്രൊഫഷണൽ (CCXP), കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) സർട്ടിഫിക്കേഷൻ അല്ലെങ്കിൽ സർട്ടിഫൈഡ് കസ്റ്റമർ സർവീസ് പ്രൊഫഷണൽ (CCSP) സർട്ടിഫിക്കേഷനുകൾക്ക് മുൻഗണന.

    കസ്റ്റമർ സർവീസ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ്, സെയിൽസ് അല്ലെങ്കിൽ മാർക്കറ്റിംഗ് മേഖലകളിൽ കുറഞ്ഞത് 10-12 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഒരു നേതൃപരമായ അല്ലെങ്കിൽ മാനേജ്‌മെന്റ് റോളിൽ ആയിരിക്കണം.

    മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലും സി.ആർ.എം (CRM) സിസ്റ്റങ്ങൾ, സോഷ്യൽ മീഡിയ, ഇമെയിൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലും പ്രാവീണ്യം.

    മികച്ച നേതൃപാടവം, വിശകലനശേഷി, ആശയവിനിമയശേഷി. ഇംഗ്ലീഷ് കൂടാതെ അറബി ഭാഷയിലും പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

    ഉയർന്ന സമ്മർദ്ദമുള്ള സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള കഴിവ്.

    ആനുകൂല്യങ്ങൾ:
    മികച്ച ശമ്പള പാക്കേജ്, കരിയർ വളർച്ചയ്ക്കുള്ള അവസരങ്ങൾ, സഹകരണപരമായ തൊഴിൽ അന്തരീക്ഷം എന്നിവ ദുബായ് ഹോൾഡിംഗ് വാഗ്ദാനം ചെയ്യുന്നു.

    താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കാം:
    https://esbe.fa.em8.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/10972

    സീനിയർ എക്സിക്യൂട്ടീവ് – കസ്റ്റമർ ഇൻസൈറ്റ്സ്

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി സർവ്വേകൾ നടത്തുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുക.

    സർവ്വേ ഡാറ്റ വിശകലനം ചെയ്ത് ഉപഭോക്തൃ പ്രവണതകളും, അവരുടെ കാഴ്ചപ്പാടുകളും, മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും കണ്ടെത്തുക.

    ഉപഭോക്തൃ ഫീഡ്‌ബാക്ക് (VoC – Voice of Customer) പ്രോഗ്രാമുകൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുക.

    തത്സമയ ഉപഭോക്തൃ ഫീഡ്‌ബാക്ക് ശേഖരിക്കാനും, തരം തിരിക്കാനും, നിരീക്ഷിക്കാനും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോം പരിപാലിക്കുക.

    എൻപിഎസ് (NPS), സിസാറ്റ് (CSAT) തുടങ്ങിയ പ്രധാന ഉപഭോക്തൃ അനുഭവ സൂചകങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി ഡാഷ്‌ബോർഡുകൾ വികസിപ്പിക്കുക.

    ഫീഡ്‌ബാക്ക് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുകയും ഉയർന്ന മുൻഗണനയുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

    ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ മറ്റ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുക.

    പ്രവണതകളും, പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളും, പ്രകടന സൂചകങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സംഭാവന നൽകുക.

    നിങ്ങളിൽ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത്:

    ഉപഭോക്തൃ ഫീഡ്‌ബാക്ക് മാനേജ്‌മെന്റ്, സർവ്വേ വിശകലനം, അല്ലെങ്കിൽ വോയിസ് ഓഫ് കസ്റ്റമർ (VoC) പ്രോഗ്രാമുകളിലെ പരിചയം.

    ഡാഷ്‌ബോർഡുകൾ, ഡാറ്റാ വിഷ്വലൈസേഷൻ, റിപ്പോർട്ടിംഗ് ടൂളുകൾ (ഉദാഹരണത്തിന്, പവർ ബിഐ – Power BI) എന്നിവയിൽ മികച്ച വൈദഗ്ധ്യം.

    വോയിസ് ഓഫ് കസ്റ്റമർ (VoC) ചട്ടക്കൂടുകൾ, ക്വാളിറ്റി അഷ്വറൻസ് (QA) പ്രക്രിയകൾ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

    മികച്ച ആശയവിനിമയ ശേഷിയും സഹകരണ മനോഭാവവും.

    ഉപഭോക്തൃ ഡാറ്റയിൽ നിന്ന് പ്രായോഗികമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്താനുള്ള കഴിവ്.

    ആനുകൂല്യങ്ങൾ:
    മികച്ച ശമ്പളം, തൊഴിൽ വികസനത്തിനുള്ള അവസരങ്ങൾ, സഹകരണപരമായ തൊഴിൽ അന്തരീക്ഷം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.

    താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കാം:
    https://esbe.fa.em8.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/11047

    APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ: ജോലി സംബന്ധമായ പരിക്കുകൾക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയുമോ? എപ്പോൾ? വിശദമായി അറിയാം

    യുഎഇ: ജോലി സംബന്ധമായ പരിക്കുകൾക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയുമോ? എപ്പോൾ? വിശദമായി അറിയാം

    യുഎഇയിൽ ഒരു തൊഴിലാളിക്ക് ജോലി സംബന്ധമായ പരിക്കോ തൊഴിൽ രോഗമോ ഉണ്ടായാൽ, തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അവരുടെ വൈകല്യം മാറുന്നതുവരെയോ വൈദ്യചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ചികിത്സാ കാലയളവിൽ, ആറ് മാസം വരെയുള്ള മുഴുവൻ വേതനത്തിനും തൊഴിലാളിക്ക് അർഹതയുണ്ട്. അതിനപ്പുറം ചികിത്സ തുടർന്നാൽ, ആറ് മാസത്തേക്ക് പകുതി വേതനം കൂടി ലഭിക്കും – അല്ലെങ്കിൽ സുഖം പ്രാപിക്കുന്നതുവരെ, സ്ഥിരമായ വൈകല്യം അല്ലെങ്കിൽ മരണം വരെ, ഏതാണ് ആദ്യം സംഭവിക്കുന്നത് വരെ. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021 ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 33 ലെ ആർട്ടിക്കിൾ 37(2) പ്രകാരം ഇത് വിവരിച്ചിരിക്കുന്നു.

    a. തൊഴിലാളി സുഖം പ്രാപിച്ച് ജോലിയിലേക്ക് മടങ്ങാൻ കഴിയുന്നതുവരെയോ അല്ലെങ്കിൽ വൈകല്യം തെളിയിക്കുന്നതുവരെയോ, ഇതിന്റെ നടപ്പാക്കൽ നിയന്ത്രണത്തിൽ വ്യക്തമാക്കിയ വ്യവസ്ഥകൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കുക.

    b. ജോലിസ്ഥലത്തെ പരിക്ക് അല്ലെങ്കിൽ തൊഴിൽ രോഗം തൊഴിലാളിയെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയാണെങ്കിൽ, ചികിത്സാ കാലയളവിലുടനീളം അല്ലെങ്കിൽ (6) ആറ് മാസത്തേക്ക്, ഏതാണ് കുറവ് അത് തൊഴിലുടമ തൊഴിലാളിക്ക് പൂർണ്ണ വേതനത്തിന് തുല്യമായ തുക നൽകും. ചികിത്സാ കാലയളവ് (6) ആറ് മാസത്തിൽ കൂടുതലാണെങ്കിൽ, മറ്റൊരു (6) ആറ് മാസത്തേക്ക്, അല്ലെങ്കിൽ തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെ അല്ലെങ്കിൽ അയാളുടെ വൈകല്യമോ മരണമോ തെളിയിക്കപ്പെടുന്നതുവരെ, ഏതാണ് ആദ്യം വരുന്നത് വരെ, തൊഴിലാളിക്ക് പകുതി വേതനം ലഭിക്കും.

    തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 33-ാം നമ്പർ ഫെഡറൽ ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2022 ലെ 1-ാം നമ്പർ കാബിനറ്റ് പ്രമേയത്തിലെ ആർട്ടിക്കിൾ 23(1)-ൽ ഈ വ്യവസ്ഥകൾ വിവരിച്ചിരിക്കുന്നു. സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലെ ചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമകൾ വഹിക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. ആശുപത്രിവാസം, ശസ്ത്രക്രിയകൾ, രോഗനിർണയ പരിശോധനകൾ, മരുന്നുകൾ, പുനരധിവാസം, കൃത്രിമ കൈകാലുകൾ അല്ലെങ്കിൽ പ്രോസ്തെറ്റിക്സ് (ആവശ്യമെങ്കിൽ), ചികിത്സയുമായി ബന്ധപ്പെട്ട ഗതാഗത ചെലവുകൾ പോലും കവറേജിൽ ഉൾപ്പെടുന്നു.

    “ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ (37), (38) എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി:

    1. തൊഴിലാളിക്ക് ജോലിസ്ഥലത്ത് പരിക്ക് അല്ലെങ്കിൽ തൊഴിൽ രോഗമുണ്ടായാൽ, താഴെപ്പറയുന്ന വ്യവസ്ഥകൾക്കും നിയമങ്ങൾക്കും അനുസൃതമായി തൊഴിലുടമ തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ നൽകും:

    എ. തൊഴിലാളിയെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ ഒന്നിൽ ചികിത്സിക്കണം.

    ബി. തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വൈകല്യം സ്ഥിരീകരിക്കുന്നതുവരെയോ ചികിത്സാ ചെലവ് നൽകുന്നത് തുടരും.

    സി. ചികിത്സയിൽ ആശുപത്രി വാസവും ശസ്ത്രക്രിയാ നടപടിക്രമങ്ങളും എക്സ്-റേകളുടെയും മെഡിക്കൽ വിശകലനങ്ങളുടെയും ചെലവുകളും മരുന്നുകളുടെയും പുനരധിവാസ ഉപകരണങ്ങളുടെയും വാങ്ങലും വൈകല്യം സ്ഥിരീകരിച്ചവർക്ക് കൃത്രിമ, കൃത്രിമ കൈകാലുകളും ഉപകരണങ്ങളും നൽകുന്നതും ഉൾപ്പെടും.

    d. ചികിത്സാ ചെലവിൽ തൊഴിലാളിയുടെ ചികിത്സയ്ക്കായി ഉണ്ടാകുന്ന ഗതാഗത ചെലവുകളും ഉൾപ്പെടും.”

    തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരം, 2022 ലെ 1-ാം നമ്പർ കാബിനറ്റ് പ്രമേയത്തിലെ ആർട്ടിക്കിൾ 23(3) പ്രകാരം കൂടുതൽ വ്യക്തമാക്കുന്നത് പോലെ, യോഗ്യതയുള്ള അധികാരികൾ ഇനിപ്പറയുന്നവ തെളിയിക്കുകയാണെങ്കിൽ ഒരു തൊഴിലാളിക്ക് നഷ്ടപരിഹാരം നിഷേധിക്കാൻ കഴിയും എന്നത് ശ്രദ്ധിക്കേണ്ടതാണ്:

    “തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38: ഇനിപ്പറയുന്ന കേസുകളിൽ ഏതെങ്കിലും നടക്കുന്നുണ്ടെന്ന് യോഗ്യതയുള്ള അധികാരികളുടെ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടാൽ തൊഴിലാളിക്ക് ജോലി പരിക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല:

    -ഏതെങ്കിലും കാരണത്താൽ തൊഴിലാളി മനഃപൂർവ്വം സ്വയം പരിക്കേൽപ്പിച്ചു.

    -മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിലാണ് പരിക്ക് സംഭവിച്ചത്

    -ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലങ്ങളിൽ പ്രഖ്യാപിത പ്രതിരോധ നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിച്ചതിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചത്.

    -തൊഴിലാളിയുടെ മനഃപൂർവ്വമായ മോശം പെരുമാറ്റത്തിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചത്.

    -ഗുരുതരമായ കാരണമില്ലാതെ, പരിശോധനയ്ക്ക് വിധേയനാകാനോ മെഡിക്കൽ സ്ഥാപനം വ്യക്തമാക്കിയ ചികിത്സ പിന്തുടരാനോ തൊഴിലാളി വിസമ്മതിച്ചു.”

    “2022 ലെ മന്ത്രിസഭാ പ്രമേയം നമ്പർ 1 ലെ ആർട്ടിക്കിൾ 23 (3): തൊഴിലുടമ ഇനിപ്പറയുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, ജോലിസ്ഥലത്ത് ദൃശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിരോധ നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിച്ചതിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചതെന്ന് യോഗ്യതയുള്ള അധികാരികൾ വഴി തെളിയിക്കപ്പെട്ടാൽ, തൊഴിലാളിക്ക് ജോലിസ്ഥലത്തെ പരിക്കിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല:

    a. തീപിടുത്തം തടയുന്നതിനും ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള വിശദമായ നിർദ്ദേശങ്ങൾ അറബിയിലും ഉചിതമെങ്കിൽ തൊഴിലാളിക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും തൊഴിലാളിയെ ബോധവൽക്കരിക്കുക.

    b. ജോലി ആരംഭിക്കുന്നതിന് മുമ്പ് തൊഴിലാളിയെ തന്റെ തൊഴിലിന്റെ അപകടസാധ്യതകളെക്കുറിച്ച് അറിയിക്കുകയും നിർദ്ദിഷ്ട പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക, അതുപോലെ തന്നെ തൊഴിലാളികൾക്ക് ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകുകയും അത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക.

    c. തൊഴിലാളി സംരക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന സുരക്ഷാ രീതികളെക്കുറിച്ച് തൊഴിലാളിയെ പരിശീലിപ്പിക്കുക.

    d. തൊഴിലാളിയെ ജോലി സമയത്ത്, തന്റെ തൊഴിലിന്റെ അപകടസാധ്യതകളെക്കുറിച്ചും അവൻ ഉപയോഗിക്കേണ്ട സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുക, ജോലിസ്ഥലത്ത് ഇതുസംബന്ധിച്ച് വിശദമായ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ നൽകുക.”

    നിയമത്തിലെ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ച്, നിങ്ങളുടെ തൊഴിലുടമ ഈ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ചികിത്സയോ നഷ്ടപരിഹാരമോ നിഷേധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി നൽകാൻ അവകാശമുണ്ട്. പരിക്കും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുന്നതും നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമോപദേശം തേടുന്നതും ഉചിതമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ റോഡ് മുറിച്ചു കടക്കൽ ഇനി സേഫാണ്; രണ്ട്​ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു

    ദുബായ് ∙ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നഗരത്തിൽ രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും അൽ മിന സ്ട്രീറ്റിലുമാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് ഇവയുടെ നിർമ്മാണം.

    സൈക്കിൾ യാത്രികർക്ക് ആറ് മേൽപ്പാലങ്ങൾ: സൈക്കിൾ യാത്രികർക്കായുള്ള ആറ് മേൽപ്പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ അഞ്ചെണ്ണം ഈ വർഷം അവസാനത്തോടെയും, ആറാമത്തെ പാലം 2027 ആദ്യ പാദത്തിലും പൂർത്തിയാക്കും.

    23 പുതിയ മേൽപ്പാലങ്ങൾ: 2030-ഓടെ നഗരത്തിൽ 23 പുതിയ കാൽനട മേൽപ്പാലങ്ങൾ നിർമ്മിക്കാനും ആർ.ടി.എ ലക്ഷ്യമിടുന്നു. 2006-ൽ 26 ആയിരുന്ന കാൽനട മേൽപ്പാലങ്ങളുടെ എണ്ണം ഇപ്പോൾ 177 ആയി ഉയർന്നു. 581% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

    സുരക്ഷിതമായ യാത്രക്ക് ഊന്നൽ: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതം ഒരുക്കുന്നതിനും വേണ്ടിയാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. നഗരത്തിന്റെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം: ജനസാന്ദ്രത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും പുതിയ പാലങ്ങൾ നിർമ്മിക്കുക. ഇത് വഴി താമസക്കാരെ സുസ്ഥിരമായ യാത്രാ മാർഗങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

    അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ 4 ദിവസത്തെ വാരാന്ത്യത്തിനാണ് സാധ്യത. ഇത് ചിലപ്പോൾ 5 ദിവസം വരെ നീളാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇയുടെ സ്ഥാപക ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കുന്നു.

    വൈവിധ്യമാർന്ന ആഘോഷങ്ങൾ: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇയിലെ നേതാക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങ് ഒരുങ്ങുന്നു. ഇതിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസ്കാരികവും ദേശീയവുമായ പ്രാധാന്യമുള്ള ഒരു സ്ഥലത്തായിരിക്കും ഈ പരിപാടി നടക്കുക. കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷ മേഖലകൾ ഒരുക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ പ്രോമിനേഡ്, ഹത്ത, ദി ഔട്ട്ലെറ്റ് വില്ലേജ് മാൾ, ഖുർആനിക് പാർക്ക് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ നടന്നിരുന്നു.

    ഈ വർഷം പങ്കാളിത്തത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും രാജ്യത്തെ വൈവിധ്യമാർന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ‘ഈദ് അൽ ഇത്തിഹാദിന്റെ’ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൂസി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ റോഡ് മുറിച്ചു കടക്കൽ ഇനി സേഫാണ്; രണ്ട്​ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു

    ദുബായ് ∙ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നഗരത്തിൽ രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും അൽ മിന സ്ട്രീറ്റിലുമാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് ഇവയുടെ നിർമ്മാണം.

    സൈക്കിൾ യാത്രികർക്ക് ആറ് മേൽപ്പാലങ്ങൾ: സൈക്കിൾ യാത്രികർക്കായുള്ള ആറ് മേൽപ്പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ അഞ്ചെണ്ണം ഈ വർഷം അവസാനത്തോടെയും, ആറാമത്തെ പാലം 2027 ആദ്യ പാദത്തിലും പൂർത്തിയാക്കും.

    23 പുതിയ മേൽപ്പാലങ്ങൾ: 2030-ഓടെ നഗരത്തിൽ 23 പുതിയ കാൽനട മേൽപ്പാലങ്ങൾ നിർമ്മിക്കാനും ആർ.ടി.എ ലക്ഷ്യമിടുന്നു. 2006-ൽ 26 ആയിരുന്ന കാൽനട മേൽപ്പാലങ്ങളുടെ എണ്ണം ഇപ്പോൾ 177 ആയി ഉയർന്നു. 581% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

    സുരക്ഷിതമായ യാത്രക്ക് ഊന്നൽ: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതം ഒരുക്കുന്നതിനും വേണ്ടിയാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. നഗരത്തിന്റെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം: ജനസാന്ദ്രത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും പുതിയ പാലങ്ങൾ നിർമ്മിക്കുക. ഇത് വഴി താമസക്കാരെ സുസ്ഥിരമായ യാത്രാ മാർഗങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

    അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ 4 ദിവസത്തെ വാരാന്ത്യത്തിനാണ് സാധ്യത. ഇത് ചിലപ്പോൾ 5 ദിവസം വരെ നീളാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇയുടെ സ്ഥാപക ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കുന്നു.

    വൈവിധ്യമാർന്ന ആഘോഷങ്ങൾ: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇയിലെ നേതാക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങ് ഒരുങ്ങുന്നു. ഇതിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസ്കാരികവും ദേശീയവുമായ പ്രാധാന്യമുള്ള ഒരു സ്ഥലത്തായിരിക്കും ഈ പരിപാടി നടക്കുക. കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷ മേഖലകൾ ഒരുക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ പ്രോമിനേഡ്, ഹത്ത, ദി ഔട്ട്ലെറ്റ് വില്ലേജ് മാൾ, ഖുർആനിക് പാർക്ക് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ നടന്നിരുന്നു.

    ഈ വർഷം പങ്കാളിത്തത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും രാജ്യത്തെ വൈവിധ്യമാർന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ‘ഈദ് അൽ ഇത്തിഹാദിന്റെ’ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൂസി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

    ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഗ്ലോബൽ വില്ലേജ്, ഏറ്റവും മികച്ച സീസണായിരിക്കും ഇത്തവണത്തേതെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ 30-ാം വാർഷികം കൂടിയാണിത്.

    പതിവുപോലെ, അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ്, റൈഡുകൾ, ലൈവ് ഷോകൾ എന്നിവ ഇത്തവണയും ഉണ്ടാകും. വാർഷികം പ്രമാണിച്ച് കൂടുതൽ പ്രത്യേകതകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ 25 ദിർഹം മുതൽ 30 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.

    കഴിഞ്ഞ സീസണിൽ 40,000-ൽ അധികം ഷോകളും 200-ൽ അധികം റെസ്റ്റോറന്റുകളും 200-ഓളം റൈഡുകളും ഉണ്ടായിരുന്നു. ഈ വർഷം ഇതിലും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ സീസണിലേയും പോലെ, ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പ്രദർശനങ്ങളും ഉണ്ടാകും. 1996-ൽ ദുബായ് ക്രീക്കിൽ ഏതാനും പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇന്ന് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പവലിയനുകൾ ഉണ്ടായിരുന്നു.

    വേനൽക്കാലത്ത് കനത്ത ചൂട് കാരണം ഗ്ലോബൽ വില്ലേജ് അടച്ചിടാറുണ്ട്. 30-ാം വാർഷിക സീസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ റോഡ് മുറിച്ചു കടക്കൽ ഇനി സേഫാണ്; രണ്ട്​ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു

    യുഎഇയിൽ റോഡ് മുറിച്ചു കടക്കൽ ഇനി സേഫാണ്; രണ്ട്​ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു

    ദുബായ് ∙ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നഗരത്തിൽ രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും അൽ മിന സ്ട്രീറ്റിലുമാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് ഇവയുടെ നിർമ്മാണം.

    സൈക്കിൾ യാത്രികർക്ക് ആറ് മേൽപ്പാലങ്ങൾ: സൈക്കിൾ യാത്രികർക്കായുള്ള ആറ് മേൽപ്പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ അഞ്ചെണ്ണം ഈ വർഷം അവസാനത്തോടെയും, ആറാമത്തെ പാലം 2027 ആദ്യ പാദത്തിലും പൂർത്തിയാക്കും.

    23 പുതിയ മേൽപ്പാലങ്ങൾ: 2030-ഓടെ നഗരത്തിൽ 23 പുതിയ കാൽനട മേൽപ്പാലങ്ങൾ നിർമ്മിക്കാനും ആർ.ടി.എ ലക്ഷ്യമിടുന്നു. 2006-ൽ 26 ആയിരുന്ന കാൽനട മേൽപ്പാലങ്ങളുടെ എണ്ണം ഇപ്പോൾ 177 ആയി ഉയർന്നു. 581% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

    സുരക്ഷിതമായ യാത്രക്ക് ഊന്നൽ: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതം ഒരുക്കുന്നതിനും വേണ്ടിയാണ് പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. നഗരത്തിന്റെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം: ജനസാന്ദ്രത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും പുതിയ പാലങ്ങൾ നിർമ്മിക്കുക. ഇത് വഴി താമസക്കാരെ സുസ്ഥിരമായ യാത്രാ മാർഗങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

    അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ 4 ദിവസത്തെ വാരാന്ത്യത്തിനാണ് സാധ്യത. ഇത് ചിലപ്പോൾ 5 ദിവസം വരെ നീളാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇയുടെ സ്ഥാപക ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കുന്നു.

    വൈവിധ്യമാർന്ന ആഘോഷങ്ങൾ: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇയിലെ നേതാക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങ് ഒരുങ്ങുന്നു. ഇതിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസ്കാരികവും ദേശീയവുമായ പ്രാധാന്യമുള്ള ഒരു സ്ഥലത്തായിരിക്കും ഈ പരിപാടി നടക്കുക. കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷ മേഖലകൾ ഒരുക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ പ്രോമിനേഡ്, ഹത്ത, ദി ഔട്ട്ലെറ്റ് വില്ലേജ് മാൾ, ഖുർആനിക് പാർക്ക് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ നടന്നിരുന്നു.

    ഈ വർഷം പങ്കാളിത്തത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും രാജ്യത്തെ വൈവിധ്യമാർന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ‘ഈദ് അൽ ഇത്തിഹാദിന്റെ’ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൂസി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

    ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഗ്ലോബൽ വില്ലേജ്, ഏറ്റവും മികച്ച സീസണായിരിക്കും ഇത്തവണത്തേതെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ 30-ാം വാർഷികം കൂടിയാണിത്.

    പതിവുപോലെ, അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ്, റൈഡുകൾ, ലൈവ് ഷോകൾ എന്നിവ ഇത്തവണയും ഉണ്ടാകും. വാർഷികം പ്രമാണിച്ച് കൂടുതൽ പ്രത്യേകതകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ 25 ദിർഹം മുതൽ 30 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.

    കഴിഞ്ഞ സീസണിൽ 40,000-ൽ അധികം ഷോകളും 200-ൽ അധികം റെസ്റ്റോറന്റുകളും 200-ഓളം റൈഡുകളും ഉണ്ടായിരുന്നു. ഈ വർഷം ഇതിലും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ സീസണിലേയും പോലെ, ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പ്രദർശനങ്ങളും ഉണ്ടാകും. 1996-ൽ ദുബായ് ക്രീക്കിൽ ഏതാനും പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇന്ന് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പവലിയനുകൾ ഉണ്ടായിരുന്നു.

    വേനൽക്കാലത്ത് കനത്ത ചൂട് കാരണം ഗ്ലോബൽ വില്ലേജ് അടച്ചിടാറുണ്ട്. 30-ാം വാർഷിക സീസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

    അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ കാരണം.

    ബിസിനസ് നടത്തിയിരുന്ന തനിക്ക് 15 ലക്ഷം ദിർഹം കടമുണ്ടെന്നും, ഇപ്പോൾ തൊഴിലില്ലാത്തതിനാൽ ഈ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയിൽ പാപ്പരത്ത അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷയോടൊപ്പം കടബാധ്യത തെളിയിക്കുന്ന മതിയായ രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അബുദാബി സിവിൽ ഫാമിലി കോടതി അപേക്ഷ തള്ളിയത്.

    പാപ്പരത്ത നിയമം അനുസരിച്ച്, അപേക്ഷിക്കുന്ന വ്യക്തി തങ്ങളുടെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കണം. ഇത് ഇയാളുടെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

    യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

    അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ 4 ദിവസത്തെ വാരാന്ത്യത്തിനാണ് സാധ്യത. ഇത് ചിലപ്പോൾ 5 ദിവസം വരെ നീളാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇയുടെ സ്ഥാപക ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കുന്നു.

    വൈവിധ്യമാർന്ന ആഘോഷങ്ങൾ: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇയിലെ നേതാക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങ് ഒരുങ്ങുന്നു. ഇതിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസ്കാരികവും ദേശീയവുമായ പ്രാധാന്യമുള്ള ഒരു സ്ഥലത്തായിരിക്കും ഈ പരിപാടി നടക്കുക. കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷ മേഖലകൾ ഒരുക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ പ്രോമിനേഡ്, ഹത്ത, ദി ഔട്ട്ലെറ്റ് വില്ലേജ് മാൾ, ഖുർആനിക് പാർക്ക് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ നടന്നിരുന്നു.

    ഈ വർഷം പങ്കാളിത്തത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും രാജ്യത്തെ വൈവിധ്യമാർന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ‘ഈദ് അൽ ഇത്തിഹാദിന്റെ’ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൂസി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

    ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഗ്ലോബൽ വില്ലേജ്, ഏറ്റവും മികച്ച സീസണായിരിക്കും ഇത്തവണത്തേതെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ 30-ാം വാർഷികം കൂടിയാണിത്.

    പതിവുപോലെ, അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ്, റൈഡുകൾ, ലൈവ് ഷോകൾ എന്നിവ ഇത്തവണയും ഉണ്ടാകും. വാർഷികം പ്രമാണിച്ച് കൂടുതൽ പ്രത്യേകതകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ 25 ദിർഹം മുതൽ 30 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.

    കഴിഞ്ഞ സീസണിൽ 40,000-ൽ അധികം ഷോകളും 200-ൽ അധികം റെസ്റ്റോറന്റുകളും 200-ഓളം റൈഡുകളും ഉണ്ടായിരുന്നു. ഈ വർഷം ഇതിലും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ സീസണിലേയും പോലെ, ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പ്രദർശനങ്ങളും ഉണ്ടാകും. 1996-ൽ ദുബായ് ക്രീക്കിൽ ഏതാനും പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇന്ന് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പവലിയനുകൾ ഉണ്ടായിരുന്നു.

    വേനൽക്കാലത്ത് കനത്ത ചൂട് കാരണം ഗ്ലോബൽ വില്ലേജ് അടച്ചിടാറുണ്ട്. 30-ാം വാർഷിക സീസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

    അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ കാരണം.

    ബിസിനസ് നടത്തിയിരുന്ന തനിക്ക് 15 ലക്ഷം ദിർഹം കടമുണ്ടെന്നും, ഇപ്പോൾ തൊഴിലില്ലാത്തതിനാൽ ഈ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയിൽ പാപ്പരത്ത അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷയോടൊപ്പം കടബാധ്യത തെളിയിക്കുന്ന മതിയായ രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അബുദാബി സിവിൽ ഫാമിലി കോടതി അപേക്ഷ തള്ളിയത്.

    പാപ്പരത്ത നിയമം അനുസരിച്ച്, അപേക്ഷിക്കുന്ന വ്യക്തി തങ്ങളുടെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കണം. ഇത് ഇയാളുടെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

    ​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

    ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഗ്ലോബൽ വില്ലേജ്, ഏറ്റവും മികച്ച സീസണായിരിക്കും ഇത്തവണത്തേതെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ 30-ാം വാർഷികം കൂടിയാണിത്.

    പതിവുപോലെ, അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ്, റൈഡുകൾ, ലൈവ് ഷോകൾ എന്നിവ ഇത്തവണയും ഉണ്ടാകും. വാർഷികം പ്രമാണിച്ച് കൂടുതൽ പ്രത്യേകതകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ 25 ദിർഹം മുതൽ 30 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.

    കഴിഞ്ഞ സീസണിൽ 40,000-ൽ അധികം ഷോകളും 200-ൽ അധികം റെസ്റ്റോറന്റുകളും 200-ഓളം റൈഡുകളും ഉണ്ടായിരുന്നു. ഈ വർഷം ഇതിലും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ സീസണിലേയും പോലെ, ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പ്രദർശനങ്ങളും ഉണ്ടാകും. 1996-ൽ ദുബായ് ക്രീക്കിൽ ഏതാനും പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇന്ന് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പവലിയനുകൾ ഉണ്ടായിരുന്നു.

    വേനൽക്കാലത്ത് കനത്ത ചൂട് കാരണം ഗ്ലോബൽ വില്ലേജ് അടച്ചിടാറുണ്ട്. 30-ാം വാർഷിക സീസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

    അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ കാരണം.

    ബിസിനസ് നടത്തിയിരുന്ന തനിക്ക് 15 ലക്ഷം ദിർഹം കടമുണ്ടെന്നും, ഇപ്പോൾ തൊഴിലില്ലാത്തതിനാൽ ഈ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയിൽ പാപ്പരത്ത അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷയോടൊപ്പം കടബാധ്യത തെളിയിക്കുന്ന മതിയായ രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അബുദാബി സിവിൽ ഫാമിലി കോടതി അപേക്ഷ തള്ളിയത്.

    പാപ്പരത്ത നിയമം അനുസരിച്ച്, അപേക്ഷിക്കുന്ന വ്യക്തി തങ്ങളുടെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കണം. ഇത് ഇയാളുടെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

    15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

    അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ കാരണം.

    ബിസിനസ് നടത്തിയിരുന്ന തനിക്ക് 15 ലക്ഷം ദിർഹം കടമുണ്ടെന്നും, ഇപ്പോൾ തൊഴിലില്ലാത്തതിനാൽ ഈ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയിൽ പാപ്പരത്ത അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷയോടൊപ്പം കടബാധ്യത തെളിയിക്കുന്ന മതിയായ രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അബുദാബി സിവിൽ ഫാമിലി കോടതി അപേക്ഷ തള്ളിയത്.

    പാപ്പരത്ത നിയമം അനുസരിച്ച്, അപേക്ഷിക്കുന്ന വ്യക്തി തങ്ങളുടെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കണം. ഇത് ഇയാളുടെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ പ്രവാസികൾക്ക് ഇനി ഇഷ്ടംപോലെ വാഹന നമ്പർ പ്ലേറ്റ് വാങ്ങാം, വിൽക്കാം; അറിയാം പുതിയ നിയമം

    യുഎഇയിൽ പ്രവാസികൾക്ക് ഇനി ഇഷ്ടംപോലെ വാഹന നമ്പർ പ്ലേറ്റ് വാങ്ങാം, വിൽക്കാം; അറിയാം പുതിയ നിയമം

    അബുദാബി ∙ ഇനി മുതൽ യുഎഇയിലെ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പരിധിയില്ലാതെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അബുദാബിയിലെ നഗരസഭ, ഗതാഗത വകുപ്പ് ഈയിടെ പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ചാണിത്.

    പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
    നമ്പർ പ്ലേറ്റുകളുടെ തരം: നമ്പർ പ്ലേറ്റുകളെ സ്പെഷ്യൽ, നോൺ-സ്പെഷ്യൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

    സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾ: ഒറ്റയക്ക നമ്പറുകൾ മുതൽ നാലക്ക നമ്പറുകൾ വരെ ഈ വിഭാഗത്തിൽ ഉൾപ്പെടും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട അഞ്ചക്ക നമ്പറുകളും ഈ വിഭാഗത്തിന് കീഴിൽ വാങ്ങാൻ സാധിക്കും.

    ഒന്നിലധികം നമ്പർ പ്ലേറ്റുകൾ: ഒന്നിലധികം നമ്പർ പ്ലേറ്റുകളുള്ള ആളുകൾക്ക് അവയെല്ലാം ഒരു ഫയലിലേക്ക് ലിങ്ക് ചെയ്യാൻ കഴിയും.

    കുടുംബാംഗങ്ങളിലേക്കുള്ള കൈമാറ്റം: സംയോജിത ഗതാഗത കേന്ദ്രത്തിന്റെ അനുമതിയോടെ, മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിത പങ്കാളി, കുട്ടികൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ പേരിലേക്ക് വാഹനങ്ങൾ കൈമാറ്റം ചെയ്യാനും പുതിയ നിയമം അനുവദിക്കുന്നു.

    ഈ പുതിയ നിയമം വാഹന നമ്പർ പ്ലേറ്റുകളുടെ ഉടമസ്ഥതയിലും വിൽപനയിലും കൂടുതൽ എളുപ്പവും സൗകര്യവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ മികച്ച ജോലിയാണോ ലക്ഷ്യം; എമാർ ​ഗ്രൂപ്പിൽ തൊഴിൽ അവസരം

    യുഎഇയിലെ മികച്ച ജോലിയാണോ ലക്ഷ്യം; എമാർ ​ഗ്രൂപ്പിൽ തൊഴിൽ അവസരം

    യുഎഇയിൽ തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരം. പ്രമുഖ സ്ഥാപനമായ എമാർ കോസ്റ്റ് ഓഫീസർ, ഹൗസ്കീപ്പിംഗ് അംബാസഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു ജോലികൾക്കും അപേക്ഷിക്കുന്നവർക്ക് ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

    APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/

    കോസ്റ്റ് ഓഫീസർ | ജനറൽ ഫിനാൻസ്

    ഈ തസ്തികയിൽ, കമ്പനിയുടെ അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. നിയമപരമായ ആവശ്യകതകൾക്കും ഓഡിറ്റിംഗ് നയങ്ങൾക്കും അനുസരിച്ച് കോസ്റ്റ്, ഫിനാൻഷ്യൽ അക്കൗണ്ടുകൾ പരിപാലിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. കമ്പനിയുടെ സേവന സംസ്കാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പങ്കാളിയാകുക, ഒപ്പം കമ്പനിയുടെ നിർദ്ദേശങ്ങളും നയങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യുക എന്നിവയും ഈ ജോലിയുടെ ഭാഗമാണ്.

    നിങ്ങൾക്ക് വേണ്ട യോഗ്യതകൾ:

    ഫിനാൻഷ്യൽ അക്കൗണ്ടിംഗിൽ ഹൈസ്‌കൂൾ ഡിപ്ലോമ അല്ലെങ്കിൽ കൊമേഴ്സ്/അനുബന്ധ വിഷയങ്ങളിൽ കോളേജ് ബിരുദം അഭികാമ്യം.

    5-സ്റ്റാർ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ സമാന തസ്തികയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം.

    മികച്ച എക്സൽ പരിജ്ഞാനം, കൂടാതെ മൈക്രോസോഫ്റ്റ് ഫിനാൻഷ്യൽ, ഐബിഎം പ്ലാനിംഗ് എന്നിവയിൽ അറിവ്.

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    കമ്പനിയുടെ സാമ്പത്തിക, കോസ്റ്റ് അക്കൗണ്ടിംഗ് സംവിധാനങ്ങളും നയങ്ങളും പാലിക്കുക.

    ദൈനംദിന അക്കൗണ്ടിംഗ്, ആഭ്യന്തര സാമ്പത്തിക റിപ്പോർട്ടിംഗ് എന്നിവ കൈകാര്യം ചെയ്യുക.

    കമ്പനിയുടെ താൽപ്പര്യങ്ങൾ മുൻനിർത്തി സഹപ്രവർത്തകർ, വെണ്ടർമാർ, വിതരണക്കാർ എന്നിവരുമായി സജീവമായി ആശയവിനിമയം നടത്തുക.

    പ്രധാന കഴിവുകൾ:

    ഉപഭോക്താവിന് മുൻഗണന നൽകുക.

    ഫലം നേടാൻ പ്രയത്നിക്കുക.

    പഠിക്കാനുള്ള താല്പര്യം.

    പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്.

    പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്.

    എമാർ കമ്പനിയുടെ തത്വങ്ങൾ:

    ഉപഭോക്തൃ കേന്ദ്രീകരണം: ഉപഭോക്താക്കൾക്കാണ് ഞങ്ങൾ ഒന്നാം സ്ഥാനം നൽകുന്നത്. ഞങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

    ഉടമസ്ഥതാ മനോഭാവം: ഒരു ചെറിയ കാര്യവും അവഗണിക്കാതെ, കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പാക്കി ഞങ്ങൾ മുന്നോട്ട് പോകുന്നു.

    വേഗത: ബിസിനസ്സിൽ വേഗത എല്ലാം പ്രധാനമാണ്. ഉപഭോക്താക്കൾക്ക് അതിവേഗ സേവനം നൽകാൻ ഞങ്ങൾ തയ്യാറാണ്.

    കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാം ലിങ്ക് ക്ലിക്ക് ചെയ്യാം
    https://emhm.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/709070/?lastSelectedFacet=POSTING_DATES&selectedPostingDatesFacet=30

    ഹൗസ്കീപ്പിംഗ് അംബാസഡർ | ജനറൽ ഹൗസ്കീപ്പിംഗ്

    ഈ തസ്തികയിൽ, അതിഥികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുക എന്നതാണ് പ്രധാന ധർമ്മം. അതിഥികളെ സ്വാഗതം ചെയ്യുന്നത് മുതൽ യാത്രയാക്കുന്നത് വരെ, അവരെ സന്തോഷിപ്പിച്ച് നമ്മുടെ ബ്രാൻഡിനെ പ്രതിനിധീകരിക്കുക. ഹോട്ടൽ നിശ്ചയിച്ച നിലവാരമനുസരിച്ച് മുറികൾ, പൊതു സ്ഥലങ്ങൾ, ലിഫ്റ്റ് ലാന്റിംഗുകൾ, ഇടനാഴികൾ, പാൻട്രികൾ എന്നിവ വൃത്തിയായും ആകർഷകമായും സൂക്ഷിക്കുക.

    നിങ്ങൾക്ക് വേണ്ട യോഗ്യതകൾ:

    5-സ്റ്റാർ ഹോട്ടലുകളിലെ സമാന മേഖലയിൽ മുൻപരിചയം.

    അതേ തലത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

    ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം.

    കുറഞ്ഞ യോഗ്യത: ഹൈസ്‌കൂൾ ഡിപ്ലോമ / ഹയർ സെക്കൻഡറി.

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    ഹൗസ്കീപ്പിംഗിലെ എല്ലാ പ്രവർത്തനങ്ങളും സേവന നിലവാരങ്ങൾക്കനുസരിച്ച് ചെയ്യുക.

    അതിഥികളുടെ ആവശ്യങ്ങൾ കൃത്യ സമയത്ത് നിറവേറ്റുക.

    പരാതികൾ ഒഴിവാക്കുക, ആവശ്യമെങ്കിൽ ഉചിതമായ സേവനം നൽകി അതിഥിയെ തൃപ്തിപ്പെടുത്തുക.

    അതിഥിയുടെ താൽപ്പര്യങ്ങൾ മുൻനിർത്തി സഹപ്രവർത്തകരുമായി സജീവമായി ആശയവിനിമയം നടത്തുക.

    പ്രധാന കഴിവുകൾ:

    ഉപഭോക്താവിന് മുൻഗണന നൽകുക.

    ഫലം നേടാൻ പ്രയത്നിക്കുക.

    പഠിക്കാനുള്ള താല്പര്യം.

    പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്.

    പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്.

    എമാർ കമ്പനിയുടെ തത്വങ്ങൾ:

    ഉപഭോക്തൃ കേന്ദ്രീകരണം: ഉപഭോക്താക്കൾക്കാണ് ഞങ്ങൾ ഒന്നാം സ്ഥാനം നൽകുന്നത്. ഞങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

    ഉടമസ്ഥതാ മനോഭാവം: ഒരു ചെറിയ കാര്യവും അവഗണിക്കാതെ, കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പാക്കി ഞങ്ങൾ മുന്നോട്ട് പോകുന്നു.

    വേഗത: ബിസിനസ്സിൽ വേഗത എല്ലാം പ്രധാനമാണ്. ഉപഭോക്താക്കൾക്ക് അതിവേഗ സേവനം നൽകാൻ ഞങ്ങൾ തയ്യാറാണ്.

    കഴിവ്, ദൃഢനിശ്ചയം: ഞങ്ങളുടെ ആളുകൾ നായകന്മാരാണ്. വലിയ സ്വപ്‌നങ്ങൾ കാണുകയും വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ടീമാണ് ഞങ്ങൾ.

    പൊരുത്തപ്പെടാനുള്ള കഴിവ്: ഞങ്ങൾ കാലത്തിനൊത്ത് മാറുകയും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. ഭാവിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ വികസിപ്പിക്കുന്നു.

    APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/

    കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാം ലിങ്ക് ക്ലിക്ക് ചെയ്യാം https://emhm.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/709072/?lastSelectedFacet=POSTING_DATES&selectedPostingDatesFacet=30

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഖത്തറിനെതിരായ നെതന്യാഹുവിന്റെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ

    ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ആക്രമണോത്സുക പ്രസ്താവനകളെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾക്ക് ശേഷം ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

    ഖത്തറിൻ്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു ഗൾഫ് രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും കൂട്ടായ ഗൾഫ് സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിനെതിരെ ഭാവിയിൽ ഭീഷണികൾ ഉയർത്തുന്ന ഇസ്രായേൽ പ്രസ്താവനകളെ യുഎഇ പൂർണ്ണമായി തള്ളിക്കളയുന്നു. ഈ പ്രകോപനപരവും ആക്രമണോത്സുകവുമായ സമീപനം മേഖലയുടെ സ്ഥിരത കൈവരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് യു.എ.ഇ ഊന്നിപ്പറഞ്ഞു.

    ചൊവ്വാഴ്ച, ഖത്തറിൽ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റിൽ സൈനിക നടപടികൾക്ക് കൂടുതൽ തീവ്രത കൂട്ടി. ഈ ആക്രമണം മേഖലയിലുടനീളം സംഘർഷവും ആശങ്കയും വർദ്ധിപ്പിച്ചു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രധാന പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ശക്തമായ അപലപനം ഏറ്റുവാങ്ങിയ ഈ ആക്രമണം ഗാസ വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയർത്തി.

    ദോഹയിലെ ആക്രമണത്തിന് ഒരു ദിവസം കഴിഞ്ഞ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ സന്ദർശിച്ചിരുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അദ്ദേഹത്തെയും സംഘത്തെയും സ്വീകരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

    ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

    ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ

    നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.

    പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.

    ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.

    സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):

    റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.

    അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

    സാധുവായ എമിറേറ്റ്സ് ഐഡി.

    ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.

    വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.

    ഫീസ് വിവരങ്ങൾ (ഏകദേശം):

    ഫയൽ തുറക്കുന്നതിന്: 200 ദിർഹം.

    ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.

    ഹാൻഡ്ബുക്ക്: 50 ദിർഹം.

    ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.

    നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.

    അപേക്ഷാ രീതികൾ:

    1. ആർടിഎ വെബ്സൈറ്റ് വഴി:

    ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.

    നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.

    നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.

    ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.

    1. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:

    ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.

    ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ

    യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ

    അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം, TAMM മൊബൈൽ ആപ്പ് വഴി പിഴകൾ അടയ്ക്കുന്ന താമസക്കാർക്ക് 35 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ, നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം അടയ്ക്കുന്ന ഡ്രൈവർമാർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസം മുതൽ ഒരു വർഷം വരെ നടത്തുന്ന പേയ്‌മെന്റുകൾക്ക് 25 ശതമാനം കിഴിവ് ബാധകമാകും. TAMM ആപ്പിൽ മാത്രമേ കിഴിവുകൾ ദൃശ്യമാകൂവെന്നും ബാങ്കിങ് ആപ്പുകൾ, അൽ അൻസാരി എക്‌സ്‌ചേഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് തുടങ്ങിയ മറ്റ് ചാനലുകൾ വഴി ലഭ്യമാകില്ലെന്നും അബുദാബി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

  • ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്ത്; യുഎഇയിൽ യുവാവിന് ജീവപര്യന്തം

    ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്ത്; യുഎഇയിൽ യുവാവിന് ജീവപര്യന്തം

    യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്ര​ത്യേ​ക ശൃം​ഖ​ല​യു​ണ്ടാ​ക്കി​യ 35 കാരനായ യു​വാ​വി​ന്​ ദു​ബൈ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പരാതിയിൽ നി​ന്ന്​ പി​ടി​കൂ​ടി​യ മു​ഴു​വ​ൻ മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ണ്ടു​കെ​ട്ടാ​നും പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്രി​സ്റ്റ​ൽ മെ​ത്ത്​ എ​ന്ന മാ​ര​ക രാ​സ​ല​ഹ​രി​യാ​ണ്​ പ്ര​തി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്​ ല​ഭി​ച്ച വി​വ​രം. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​യാ​ൾ സ്വ​യം മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 30 ദി​ർ​ഹം മു​ത​ൽ പ​ണം ഈ​ടാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്ന​താ​യും പൊ​ലീ​സ്​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു

    ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കാനുള്ള അവസരം നൽകും.

    വിദ്യാർഥികളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പഠനശേഷി വളർത്താനും അവരുടെ സൃഷ്ടികൾക്ക് ഒരു പൊതുവേദി ഒരുക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇയിലെ അധ്യാപകർ ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അക്കാദമിക് കഴിവുകൾക്ക് പുറമേ, ഡിജിറ്റൽ സാക്ഷരത, സഹകരണം, സൈബർ ഇടങ്ങളിലെ നല്ല പെരുമാറ്റം എന്നിവ പുതിയ കാലഘട്ടത്തിൽ നിർബന്ധമാണെന്നും അവർ പറയുന്നു.

    പോഡ്‌കാസ്റ്റ് നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ കുട്ടികളെ ഭാവി ലോകത്തിന് സജ്ജരാക്കാൻ സഹായിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു

    യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു

    ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കാനുള്ള അവസരം നൽകും.

    വിദ്യാർഥികളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പഠനശേഷി വളർത്താനും അവരുടെ സൃഷ്ടികൾക്ക് ഒരു പൊതുവേദി ഒരുക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇയിലെ അധ്യാപകർ ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അക്കാദമിക് കഴിവുകൾക്ക് പുറമേ, ഡിജിറ്റൽ സാക്ഷരത, സഹകരണം, സൈബർ ഇടങ്ങളിലെ നല്ല പെരുമാറ്റം എന്നിവ പുതിയ കാലഘട്ടത്തിൽ നിർബന്ധമാണെന്നും അവർ പറയുന്നു.

    പോഡ്‌കാസ്റ്റ് നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ കുട്ടികളെ ഭാവി ലോകത്തിന് സജ്ജരാക്കാൻ സഹായിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ ‘ഡിജിറ്റൽ ബാങ്കിങ്’ പ്രവാസി മലയാളികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്നു

    ദുബായ്: പണമിടപാടുകൾ ഡിജിറ്റലായതോടെ യുഎഇയിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നത് വർധിച്ചു. ഇത് ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

    അടച്ചുപൂട്ടിയ ശാഖകളുടെ കണക്കുകൾ

    ഈ വർഷം ഇതുവരെ ദേശീയ ബാങ്കുകളുടെ 38 ശാഖകളാണ് പൂട്ടിയത്. കഴിഞ്ഞ വർഷം 482 ആയിരുന്നത് ഇപ്പോൾ 444 ആയി കുറഞ്ഞു. ഇത് ഏകദേശം 8 ശതമാനം കുറവാണ്.

    വിദേശ ബാങ്കുകളുടെ ശാഖകളും കുറഞ്ഞിട്ടുണ്ട്. 21 വിദേശ ബാങ്കുകൾക്ക് 72 ശാഖകളുണ്ടായിരുന്നത് ഇപ്പോൾ 66 ആയി ചുരുങ്ങി.

    അതേസമയം, രാജ്യത്ത് പ്രവർത്തിക്കുന്ന ഗൾഫ് ബാങ്കുകളുടെ എണ്ണത്തിൽ മാറ്റമില്ല.

    മണി എക്സ്ചേഞ്ചുകൾക്കും തിരിച്ചടി

    ബാങ്കുകൾ മാത്രമല്ല, മണി എക്സ്ചേഞ്ച് കമ്പനികളുടെ കാര്യത്തിലും ഇതേ പ്രവണത കാണാം.

    കഴിഞ്ഞ വർഷം 74 മണി എക്സ്ചേഞ്ച് കമ്പനികളുണ്ടായിരുന്നത് ഈ വർഷം പകുതി പിന്നിട്ടപ്പോൾ 69 ആയി കുറഞ്ഞു.

    എടിഎം കൗണ്ടറുകളുടെ എണ്ണം വർധിക്കുന്നു

    ബാങ്ക് ശാഖകൾ കുറയുമ്പോഴും, എടിഎം കൗണ്ടറുകളുടെ എണ്ണത്തിൽ വർധനവുണ്ട്.

    ഈ വർഷം പുതിയ 172 എടിഎമ്മുകൾ സ്ഥാപിച്ചു. ഇതോടെ ആകെ എടിഎമ്മുകളുടെ എണ്ണം 4,659-ൽ നിന്ന് 4,831 ആയി ഉയർന്നു.

    തൊഴിൽ മേഖലയിലെ പ്രത്യാഘാതങ്ങൾ

    ബാങ്കിങ് മേഖലയിലെ ഡിജിറ്റലൈസേഷൻ വലിയൊരു വിഭാഗം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നു. ബാങ്കുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഈ മാറ്റത്തിൽ കടുത്ത ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ജോലികൾ ചെയ്യാൻ ബാങ്കുകൾക്ക് കഴിയുമെന്നതിനാൽ, ഭാവിയിൽ ബാങ്കുകളിൽ മനുഷ്യസാന്നിധ്യം തന്നെ കുറഞ്ഞേക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

    അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾക്കുള്ള കർശനമായ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിധി.

    കേസിന്റെ വിവരങ്ങൾ

    തന്റെ തൊഴിലുടമയുടെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് തൊഴിലാളി കമ്പനിക്കെതിരെ 10 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് വീഴ്ചയ്ക്കും തുടർന്ന് ശരീരത്തിന്റെ താഴത്തെ പകുതിക്ക് പക്ഷാഘാതം സംഭവിക്കാനും കാരണം എന്ന് തൊഴിലാളി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

    അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും, 1.1 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തൊഴിലാളി അപ്പീൽ നൽകിയപ്പോൾ, അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 1.5 ദശലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു.

    കോടതിയുടെ അന്തിമ വിധി

    കോടതിയുടെ വിധിയിൽ അതൃപ്തരായ തൊഴിലാളിയും കമ്പനിയും അപ്പീൽ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് അബുദാബി കോർട്ട് ഓഫ് കസേഷനെ സമീപിച്ചു. തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നും, യഥാർത്ഥത്തിൽ ആവശ്യപ്പെട്ട 10 ദശലക്ഷം ദിർഹം ലഭിക്കണമെന്നും തൊഴിലാളി വാദിച്ചു. അതേസമയം, ഇത് സിവിൽ കോടതിക്ക് പകരം തൊഴിൽ കോടതി പരിഗണിക്കേണ്ട കേസാണ്, അപകടത്തിന് കാരണം തൊഴിലാളിയുടെ അശ്രദ്ധയാണെന്നും കമ്പനി വാദിച്ചു.

    എന്നാൽ, കോർട്ട് ഓഫ് കസേഷൻ ഈ വാദങ്ങൾ തള്ളി. തൊഴിൽ തർക്കമല്ല, മറിച്ച് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് കേസിന്റെ അടിസ്ഥാനമെന്ന് കോടതി വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിന് 8 ലക്ഷം ദിർഹവും, ശാരീരികവും മാനസികവുമായ വേദന, ഭാവിയിലെ ചികിത്സാ ചെലവുകൾ, തൊഴിലെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് എന്നിവയ്ക്ക് 7 ലക്ഷം ദിർഹവും ഉൾപ്പെടെ 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള അപ്പീൽ കോടതിയുടെ വിധി ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഇതോടെ തൊഴിലാളിയുടെയും കമ്പനിയുടെയും അപ്പീലുകൾ തള്ളുകയും, 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള വിധി അന്തിമമാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാപരമായ കാര്യങ്ങളിൽ കമ്പനികൾക്ക് നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഈ വിധിയിലൂടെ യുഎഇ കോടതി ശക്തമായ സന്ദേശം നൽകി.

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

    കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

    മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

    പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

    പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ ‘ഡിജിറ്റൽ ബാങ്കിങ്’ പ്രവാസി മലയാളികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്നു

    ദുബായ്: പണമിടപാടുകൾ ഡിജിറ്റലായതോടെ യുഎഇയിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നത് വർധിച്ചു. ഇത് ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

    അടച്ചുപൂട്ടിയ ശാഖകളുടെ കണക്കുകൾ

    ഈ വർഷം ഇതുവരെ ദേശീയ ബാങ്കുകളുടെ 38 ശാഖകളാണ് പൂട്ടിയത്. കഴിഞ്ഞ വർഷം 482 ആയിരുന്നത് ഇപ്പോൾ 444 ആയി കുറഞ്ഞു. ഇത് ഏകദേശം 8 ശതമാനം കുറവാണ്.

    വിദേശ ബാങ്കുകളുടെ ശാഖകളും കുറഞ്ഞിട്ടുണ്ട്. 21 വിദേശ ബാങ്കുകൾക്ക് 72 ശാഖകളുണ്ടായിരുന്നത് ഇപ്പോൾ 66 ആയി ചുരുങ്ങി.

    അതേസമയം, രാജ്യത്ത് പ്രവർത്തിക്കുന്ന ഗൾഫ് ബാങ്കുകളുടെ എണ്ണത്തിൽ മാറ്റമില്ല.

    മണി എക്സ്ചേഞ്ചുകൾക്കും തിരിച്ചടി

    ബാങ്കുകൾ മാത്രമല്ല, മണി എക്സ്ചേഞ്ച് കമ്പനികളുടെ കാര്യത്തിലും ഇതേ പ്രവണത കാണാം.

    കഴിഞ്ഞ വർഷം 74 മണി എക്സ്ചേഞ്ച് കമ്പനികളുണ്ടായിരുന്നത് ഈ വർഷം പകുതി പിന്നിട്ടപ്പോൾ 69 ആയി കുറഞ്ഞു.

    എടിഎം കൗണ്ടറുകളുടെ എണ്ണം വർധിക്കുന്നു

    ബാങ്ക് ശാഖകൾ കുറയുമ്പോഴും, എടിഎം കൗണ്ടറുകളുടെ എണ്ണത്തിൽ വർധനവുണ്ട്.

    ഈ വർഷം പുതിയ 172 എടിഎമ്മുകൾ സ്ഥാപിച്ചു. ഇതോടെ ആകെ എടിഎമ്മുകളുടെ എണ്ണം 4,659-ൽ നിന്ന് 4,831 ആയി ഉയർന്നു.

    തൊഴിൽ മേഖലയിലെ പ്രത്യാഘാതങ്ങൾ

    ബാങ്കിങ് മേഖലയിലെ ഡിജിറ്റലൈസേഷൻ വലിയൊരു വിഭാഗം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നു. ബാങ്കുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഈ മാറ്റത്തിൽ കടുത്ത ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ജോലികൾ ചെയ്യാൻ ബാങ്കുകൾക്ക് കഴിയുമെന്നതിനാൽ, ഭാവിയിൽ ബാങ്കുകളിൽ മനുഷ്യസാന്നിധ്യം തന്നെ കുറഞ്ഞേക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

    അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾക്കുള്ള കർശനമായ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിധി.

    കേസിന്റെ വിവരങ്ങൾ

    തന്റെ തൊഴിലുടമയുടെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് തൊഴിലാളി കമ്പനിക്കെതിരെ 10 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് വീഴ്ചയ്ക്കും തുടർന്ന് ശരീരത്തിന്റെ താഴത്തെ പകുതിക്ക് പക്ഷാഘാതം സംഭവിക്കാനും കാരണം എന്ന് തൊഴിലാളി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

    അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും, 1.1 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തൊഴിലാളി അപ്പീൽ നൽകിയപ്പോൾ, അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 1.5 ദശലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു.

    കോടതിയുടെ അന്തിമ വിധി

    കോടതിയുടെ വിധിയിൽ അതൃപ്തരായ തൊഴിലാളിയും കമ്പനിയും അപ്പീൽ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് അബുദാബി കോർട്ട് ഓഫ് കസേഷനെ സമീപിച്ചു. തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നും, യഥാർത്ഥത്തിൽ ആവശ്യപ്പെട്ട 10 ദശലക്ഷം ദിർഹം ലഭിക്കണമെന്നും തൊഴിലാളി വാദിച്ചു. അതേസമയം, ഇത് സിവിൽ കോടതിക്ക് പകരം തൊഴിൽ കോടതി പരിഗണിക്കേണ്ട കേസാണ്, അപകടത്തിന് കാരണം തൊഴിലാളിയുടെ അശ്രദ്ധയാണെന്നും കമ്പനി വാദിച്ചു.

    എന്നാൽ, കോർട്ട് ഓഫ് കസേഷൻ ഈ വാദങ്ങൾ തള്ളി. തൊഴിൽ തർക്കമല്ല, മറിച്ച് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് കേസിന്റെ അടിസ്ഥാനമെന്ന് കോടതി വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിന് 8 ലക്ഷം ദിർഹവും, ശാരീരികവും മാനസികവുമായ വേദന, ഭാവിയിലെ ചികിത്സാ ചെലവുകൾ, തൊഴിലെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് എന്നിവയ്ക്ക് 7 ലക്ഷം ദിർഹവും ഉൾപ്പെടെ 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള അപ്പീൽ കോടതിയുടെ വിധി ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഇതോടെ തൊഴിലാളിയുടെയും കമ്പനിയുടെയും അപ്പീലുകൾ തള്ളുകയും, 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള വിധി അന്തിമമാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാപരമായ കാര്യങ്ങളിൽ കമ്പനികൾക്ക് നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഈ വിധിയിലൂടെ യുഎഇ കോടതി ശക്തമായ സന്ദേശം നൽകി.

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

    കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

    മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

    പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

    പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ ‘ഡിജിറ്റൽ ബാങ്കിങ്’ പ്രവാസി മലയാളികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്നു

    യുഎഇയിലെ ‘ഡിജിറ്റൽ ബാങ്കിങ്’ പ്രവാസി മലയാളികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്നു

    ദുബായ്: പണമിടപാടുകൾ ഡിജിറ്റലായതോടെ യുഎഇയിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നത് വർധിച്ചു. ഇത് ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

    അടച്ചുപൂട്ടിയ ശാഖകളുടെ കണക്കുകൾ

    ഈ വർഷം ഇതുവരെ ദേശീയ ബാങ്കുകളുടെ 38 ശാഖകളാണ് പൂട്ടിയത്. കഴിഞ്ഞ വർഷം 482 ആയിരുന്നത് ഇപ്പോൾ 444 ആയി കുറഞ്ഞു. ഇത് ഏകദേശം 8 ശതമാനം കുറവാണ്.

    വിദേശ ബാങ്കുകളുടെ ശാഖകളും കുറഞ്ഞിട്ടുണ്ട്. 21 വിദേശ ബാങ്കുകൾക്ക് 72 ശാഖകളുണ്ടായിരുന്നത് ഇപ്പോൾ 66 ആയി ചുരുങ്ങി.

    അതേസമയം, രാജ്യത്ത് പ്രവർത്തിക്കുന്ന ഗൾഫ് ബാങ്കുകളുടെ എണ്ണത്തിൽ മാറ്റമില്ല.

    മണി എക്സ്ചേഞ്ചുകൾക്കും തിരിച്ചടി

    ബാങ്കുകൾ മാത്രമല്ല, മണി എക്സ്ചേഞ്ച് കമ്പനികളുടെ കാര്യത്തിലും ഇതേ പ്രവണത കാണാം.

    കഴിഞ്ഞ വർഷം 74 മണി എക്സ്ചേഞ്ച് കമ്പനികളുണ്ടായിരുന്നത് ഈ വർഷം പകുതി പിന്നിട്ടപ്പോൾ 69 ആയി കുറഞ്ഞു.

    എടിഎം കൗണ്ടറുകളുടെ എണ്ണം വർധിക്കുന്നു

    ബാങ്ക് ശാഖകൾ കുറയുമ്പോഴും, എടിഎം കൗണ്ടറുകളുടെ എണ്ണത്തിൽ വർധനവുണ്ട്.

    ഈ വർഷം പുതിയ 172 എടിഎമ്മുകൾ സ്ഥാപിച്ചു. ഇതോടെ ആകെ എടിഎമ്മുകളുടെ എണ്ണം 4,659-ൽ നിന്ന് 4,831 ആയി ഉയർന്നു.

    തൊഴിൽ മേഖലയിലെ പ്രത്യാഘാതങ്ങൾ

    ബാങ്കിങ് മേഖലയിലെ ഡിജിറ്റലൈസേഷൻ വലിയൊരു വിഭാഗം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നു. ബാങ്കുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഈ മാറ്റത്തിൽ കടുത്ത ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ജോലികൾ ചെയ്യാൻ ബാങ്കുകൾക്ക് കഴിയുമെന്നതിനാൽ, ഭാവിയിൽ ബാങ്കുകളിൽ മനുഷ്യസാന്നിധ്യം തന്നെ കുറഞ്ഞേക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

    അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾക്കുള്ള കർശനമായ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിധി.

    കേസിന്റെ വിവരങ്ങൾ

    തന്റെ തൊഴിലുടമയുടെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് തൊഴിലാളി കമ്പനിക്കെതിരെ 10 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് വീഴ്ചയ്ക്കും തുടർന്ന് ശരീരത്തിന്റെ താഴത്തെ പകുതിക്ക് പക്ഷാഘാതം സംഭവിക്കാനും കാരണം എന്ന് തൊഴിലാളി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

    അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും, 1.1 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തൊഴിലാളി അപ്പീൽ നൽകിയപ്പോൾ, അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 1.5 ദശലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു.

    കോടതിയുടെ അന്തിമ വിധി

    കോടതിയുടെ വിധിയിൽ അതൃപ്തരായ തൊഴിലാളിയും കമ്പനിയും അപ്പീൽ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് അബുദാബി കോർട്ട് ഓഫ് കസേഷനെ സമീപിച്ചു. തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നും, യഥാർത്ഥത്തിൽ ആവശ്യപ്പെട്ട 10 ദശലക്ഷം ദിർഹം ലഭിക്കണമെന്നും തൊഴിലാളി വാദിച്ചു. അതേസമയം, ഇത് സിവിൽ കോടതിക്ക് പകരം തൊഴിൽ കോടതി പരിഗണിക്കേണ്ട കേസാണ്, അപകടത്തിന് കാരണം തൊഴിലാളിയുടെ അശ്രദ്ധയാണെന്നും കമ്പനി വാദിച്ചു.

    എന്നാൽ, കോർട്ട് ഓഫ് കസേഷൻ ഈ വാദങ്ങൾ തള്ളി. തൊഴിൽ തർക്കമല്ല, മറിച്ച് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് കേസിന്റെ അടിസ്ഥാനമെന്ന് കോടതി വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിന് 8 ലക്ഷം ദിർഹവും, ശാരീരികവും മാനസികവുമായ വേദന, ഭാവിയിലെ ചികിത്സാ ചെലവുകൾ, തൊഴിലെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് എന്നിവയ്ക്ക് 7 ലക്ഷം ദിർഹവും ഉൾപ്പെടെ 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള അപ്പീൽ കോടതിയുടെ വിധി ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഇതോടെ തൊഴിലാളിയുടെയും കമ്പനിയുടെയും അപ്പീലുകൾ തള്ളുകയും, 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള വിധി അന്തിമമാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാപരമായ കാര്യങ്ങളിൽ കമ്പനികൾക്ക് നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഈ വിധിയിലൂടെ യുഎഇ കോടതി ശക്തമായ സന്ദേശം നൽകി.

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

    കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

    മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

    പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

    പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

    ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

    അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾക്കുള്ള കർശനമായ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിധി.

    കേസിന്റെ വിവരങ്ങൾ

    തന്റെ തൊഴിലുടമയുടെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് തൊഴിലാളി കമ്പനിക്കെതിരെ 10 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് വീഴ്ചയ്ക്കും തുടർന്ന് ശരീരത്തിന്റെ താഴത്തെ പകുതിക്ക് പക്ഷാഘാതം സംഭവിക്കാനും കാരണം എന്ന് തൊഴിലാളി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

    അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും, 1.1 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തൊഴിലാളി അപ്പീൽ നൽകിയപ്പോൾ, അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 1.5 ദശലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു.

    കോടതിയുടെ അന്തിമ വിധി

    കോടതിയുടെ വിധിയിൽ അതൃപ്തരായ തൊഴിലാളിയും കമ്പനിയും അപ്പീൽ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് അബുദാബി കോർട്ട് ഓഫ് കസേഷനെ സമീപിച്ചു. തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നും, യഥാർത്ഥത്തിൽ ആവശ്യപ്പെട്ട 10 ദശലക്ഷം ദിർഹം ലഭിക്കണമെന്നും തൊഴിലാളി വാദിച്ചു. അതേസമയം, ഇത് സിവിൽ കോടതിക്ക് പകരം തൊഴിൽ കോടതി പരിഗണിക്കേണ്ട കേസാണ്, അപകടത്തിന് കാരണം തൊഴിലാളിയുടെ അശ്രദ്ധയാണെന്നും കമ്പനി വാദിച്ചു.

    എന്നാൽ, കോർട്ട് ഓഫ് കസേഷൻ ഈ വാദങ്ങൾ തള്ളി. തൊഴിൽ തർക്കമല്ല, മറിച്ച് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് കേസിന്റെ അടിസ്ഥാനമെന്ന് കോടതി വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിന് 8 ലക്ഷം ദിർഹവും, ശാരീരികവും മാനസികവുമായ വേദന, ഭാവിയിലെ ചികിത്സാ ചെലവുകൾ, തൊഴിലെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് എന്നിവയ്ക്ക് 7 ലക്ഷം ദിർഹവും ഉൾപ്പെടെ 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള അപ്പീൽ കോടതിയുടെ വിധി ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഇതോടെ തൊഴിലാളിയുടെയും കമ്പനിയുടെയും അപ്പീലുകൾ തള്ളുകയും, 1.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള വിധി അന്തിമമാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാപരമായ കാര്യങ്ങളിൽ കമ്പനികൾക്ക് നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഈ വിധിയിലൂടെ യുഎഇ കോടതി ശക്തമായ സന്ദേശം നൽകി.

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

    കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

    മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

    പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

    പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

    യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

    കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

    മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

    പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

    പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ജീവിതച്ചെലവ് പിടിച്ചുകെട്ടാൻ യുഎഇയുടെ ധനസഹായം; ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം ഇൻഫ്ലേഷൻ സപ്പോർട്ട് സ്കീം

    ജീവിതച്ചെലവ് പിടിച്ചുകെട്ടാൻ യുഎഇയുടെ ധനസഹായം; ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം ഇൻഫ്ലേഷൻ സപ്പോർട്ട് സ്കീം

    ദുബായ്: വർധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനായി ചില കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പണപ്പെരുപ്പ സഹായ പദ്ധതി യുഎഇയിൽ നിലവിലുണ്ട്. 2022-ൽ ഒരു സമഗ്ര സാമൂഹിക സഹായ സംവിധാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പദ്ധതി, ഏറ്റവും ആവശ്യമുള്ള കുടുംബങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വർഷം പുനഃക്രമീകരിച്ചു.

    പുതിയ ഉത്തരവ് പ്രകാരം, പണപ്പെരുപ്പ സഹായ പദ്ധതിയുടെ നിയമങ്ങളും അർഹതയും സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാം.

    എന്താണ് പണപ്പെരുപ്പ സഹായ പദ്ധതി?

    കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 ദിർഹത്തിൽ താഴെയുള്ള യുഎഇ കുടുംബങ്ങളെ ജീവിതച്ചെലവുകൾ നേരിടാൻ സഹായിക്കുന്നതിനുള്ള പ്രതിമാസ സഹായമാണിത്. ഇന്ധനം, ഭക്ഷണം, വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവുകളാണ് ഈ സഹായത്തിലൂടെ ലഭിക്കുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരം ഇതിൽ കൂടുതൽ ഘടകങ്ങൾ ഭാവിയിൽ ഉൾപ്പെടുത്താം.

    ആർക്കൊക്കെ അപേക്ഷിക്കാം?

    അപേക്ഷകർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം:

    പ്രധാന ഗുണഭോക്താവ് (അല്ലെങ്കിൽ പങ്കാളി) ജോലി ചെയ്യുന്നവരോ, സാമൂഹിക ഇൻഷുറൻസ് അല്ലെങ്കിൽ പെൻഷൻ ഫണ്ടുകളിൽ ഉൾപ്പെട്ടവരോ, അല്ലെങ്കിൽ വിരമിച്ചവരോ ആയിരിക്കണം.

    പ്രധാന ഗുണഭോക്താവിന് കുറഞ്ഞത് 21 വയസ്സ് പ്രായം ഉണ്ടായിരിക്കണം.

    കുടുംബത്തിന്റെ മൊത്തം വരുമാനം പ്രതിമാസം 25,000 ദിർഹത്തിൽ താഴെയായിരിക്കണം.

    സഹായത്തിന് പരിഗണിക്കുന്ന കുട്ടികൾക്ക് 21 വയസ്സിൽ താഴെയായിരിക്കണം.

    ഇവർക്ക് നിബന്ധനകളിൽ ഇളവുണ്ട്:

    60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ.

    45 വയസ്സിന് മുകളിലുള്ള വിധവകളോ വിവാഹമോചിതരോ ആയ സ്ത്രീകൾ.

    45 വയസ്സിൽ താഴെയുള്ളവരും, 21 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷകരുമായ വിധവകളോ വിവാഹമോചിതരോ ആയ സ്ത്രീകൾ.

    എത്ര തുക സഹായം ലഭിക്കും?

    ഇന്ധന സഹായം (പെട്രോൾ 95-ന്റെ വില ലിറ്ററിന് 2.1 ദിർഹമിന് മുകളിലാകുമ്പോൾ):

    2.1 നും 2.85 നും ഇടയിലാണെങ്കിൽ 300 ദിർഹം.

    2.86 നും 3.6 നും ഇടയിലാണെങ്കിൽ 600 ദിർഹം.

    3.61 ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ 900 ദിർഹം.

    ഭക്ഷണ സഹായം:

    പ്രധാന ഗുണഭോക്താവിന് 500 ദിർഹം.

    ഒരു എമിറാത്തി ഭാര്യക്ക് 500 ദിർഹം.

    21 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്ക് 250 ദിർഹം (പരമാവധി 4 കുട്ടികൾക്ക്).

    അനാഥർക്കും തടവുകാരുടെ മക്കൾക്കും പ്രത്യേക സഹായം.

    വൈദ്യുതി, വെള്ളം സഹായം:

    400 ദിർഹം, അല്ലെങ്കിൽ യഥാർത്ഥ പ്രതിമാസ ഉപഭോഗം (ഇവയിൽ ഏതാണോ കുറവ് അത്), ഒരു താമസ യൂണിറ്റിന് മാത്രം.

    സഹായം എങ്ങനെ ലഭിക്കും?

    ഇന്ധനവും ഭക്ഷണവും അലവൻസുകൾ എല്ലാ മാസവും എമിറേറ്റ്സ് ഐഡി കാർഡിലേക്ക് ക്രെഡിറ്റ് ചെയ്യും.

    വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സഹായം പ്രതിമാസ ബില്ലിൽ നിന്ന് നേരിട്ട് കുറയ്ക്കും.

    ഉപയോഗിക്കാത്ത തുക അടുത്ത മാസത്തേക്ക് മാറ്റിവയ്ക്കാൻ സാധിക്കില്ല.

    എങ്ങനെ അപേക്ഷിക്കാം?

    അപേക്ഷകൾ കമ്മ്യൂണിറ്റി എംപവർമെന്റ് മന്ത്രാലയം വഴിയാണ് സമർപ്പിക്കേണ്ടത്.

    യുഎഇ പാസ് / ഡിജിറ്റൽ ഐഡി ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

    ആവശ്യമായ രേഖകളോടൊപ്പം അപേക്ഷ സമർപ്പിക്കുക.

    അപേക്ഷാ പരിശോധനയ്ക്ക് 10 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.

    ആവശ്യമായ രേഖകൾ:

    എമിറേറ്റ്സ് ഐഡി.

    കുടുംബനാഥന്റെയും പങ്കാളിയുടെയും ശമ്പള സർട്ടിഫിക്കറ്റുകൾ.

    വാടക കരാർ അല്ലെങ്കിൽ വസ്തുവകകളുടെ രേഖകൾ.

    വാണിജ്യ ലൈസൻസ് വരുമാനത്തിന്റെ തെളിവ് (ബാധകമാണെങ്കിൽ).

    വിവാഹമോചിതരായവർക്ക് കുട്ടികളുടെ സംരക്ഷണ രേഖകൾ.

    ഒരു കുടുംബ വൃക്ഷവുമായി ബന്ധമില്ലാത്ത കുടുംബങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ.

    പദ്ധതിയുടെ ബജറ്റ് എത്രയാണ്?

    2025 വരെ ഈ പദ്ധതിക്ക് 3.5 ബില്യൺ ദിർഹം ബജറ്റ് അനുവദിച്ചിട്ടുണ്ട്. പണപ്പെരുപ്പം, ജീവിതച്ചെലവ്, ദേശീയ മുൻഗണനകൾ എന്നിവയ്ക്കനുസരിച്ച് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

    കുടുംബത്തിൽ ആരാണ് “പ്രധാന ഗുണഭോക്താവ്”?

    സാധാരണയായി, അച്ഛനാണ് പ്രധാന ഗുണഭോക്താവ്. അമ്മയും കുട്ടികളും ഇതിൽ ഉൾപ്പെടും.

    അച്ഛൻ യോഗ്യനല്ലെങ്കിൽ, അമ്മ പ്രധാന ഗുണഭോക്താവാകും.

    മാതാപിതാക്കൾ ആരും യോഗ്യരല്ലെങ്കിൽ, കുടുംബത്തിലെ മൂത്ത സഹോദരന് അപേക്ഷിക്കാം.

    ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?

    കുറഞ്ഞതും ഇടത്തരം വരുമാനക്കാരുമായ എമിറാത്തി കുടുംബങ്ങളിൽ ഇന്ധനം, ഭക്ഷണം, വൈദ്യുതി, വെള്ളം എന്നിവയുടെ വർധിച്ചുവരുന്ന ചെലവുകളുടെ ആഘാതം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

    സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

    മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം പുലർച്ചെ പ്രാദേശിക സമയം ഏകദേശം 5:43 ന് ആകാശത്ത് നിന്ന് ഉഗ്രശബ്ദം ഉണ്ടായത്. താമസക്കാർ ആകാശത്ത് മിസൈൽ പോലുള്ള ഒരു വസ്തു കണ്ടതായും പറഞ്ഞതോടെ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് കാരണമായി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത് വരെ സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ അൽ ഹറമൈൻ ആളുകളോട് അഭ്യർത്ഥിച്ചു.

    റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാൻ സൌദി അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത ചില സ്രോതസ്സുകൾ ഈ വസ്തു ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂത്തി സൈന്യം പ്രയോഗിച്ച മിസൈലായിരിക്കാമെന്ന് അനുമാനിച്ചുവെങ്കിലും അത്തരം അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

  • യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

    വിദേശത്ത് ജോലിക്ക് പോയതോടെ വേണ്ടാതായി, പ്രണയം നിരസിച്ചു; യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടി യുവാവ്

    പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്.

    ഗിരീഷും യുവതിയും മുൻപ് പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ ശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. യുവതി വിദേശത്ത് പോയതിന് ശേഷം തന്നോട് അകലം പാലിച്ചെന്ന് പ്രതി പറയുന്നു.

    കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഗിരീഷ്, യുവതിയെയും പിതാവിനെയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  • യുഎഇ എത്തിസലാത്തിൽ ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇ എത്തിസലാത്തിൽ ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കാം

    യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെലികോം കമ്പനിയായ ഇ. ആൻഡ് (മുൻപ് Etisalat) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകത്തിലെ 16-ാമത്തെ വലിയ ടെലികോം കമ്പനിയാണ് ഇ. ആൻഡ്. വിവിധ രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ സ്ഥാപനം ഇപ്പോൾ രണ്ട് പ്രധാന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു:

    APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/

    1. സീനിയർ മാനേജർ/പേഴ്സണൽ കമ്മ്യൂണിക്കേഷൻ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്

    ജോലിയുടെ വിവരണം:

    പുതിയ ഉത്പന്നങ്ങളും എ.ഐ. അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിപണിയിലെത്തിക്കാനും കഴിവുള്ള ഒരു സീനിയർ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് മാനേജരെയാണ് ഈ തസ്തികയിലേക്ക് ആവശ്യമായിട്ടുള്ളത്. ടെലികോം വ്യവസായത്തെക്കുറിച്ച് വ്യക്തമായ ധാരണയും, എ.ഐ. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവും, നെറ്റ്‌വർക്ക് ഓട്ടോമേഷനും, എ.പി.ഐ. മോണിറ്റൈസേഷനും പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    പുതിയ എ.ഐ. ഉത്പന്നങ്ങൾ കണ്ടെത്തുക, വിലയിരുത്തുക, അവ നിലവിലുള്ള വോയിസ്, ഡാറ്റ സേവനങ്ങളുമായി എങ്ങനെ യോജിപ്പിക്കാമെന്ന് നിർവചിക്കുക.

    പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക.

    കമ്പനിയുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് ഉത്പന്ന റോഡ്മാപ്പ് തയ്യാറാക്കുക.

    വിവിധ ടീമുകളെ (എഞ്ചിനീയർമാർ, ഡിസൈനർമാർ, പ്രോജക്റ്റ് മാനേജർമാർ) നയിക്കുക.

    വിപണിയിലെ പ്രവണതകളെക്കുറിച്ച് പഠിക്കുകയും പുതിയ സാങ്കേതികവിദ്യകൾ ഉത്പന്നങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

    ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ വികസിപ്പിക്കുക.

    വിപണിയിലെ പ്രകടനം നിരീക്ഷിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുക.

    യോഗ്യതകൾ:

    ബിസിനസ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം. മാസ്റ്റർ ബിരുദം അഭികാമ്യം.

    8-10 വർഷത്തെ പ്രൊഡക്റ്റ് മാനേജ്മെന്റ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് രംഗത്തെ പരിചയം. ടെലികോം വ്യവസായത്തിലെ പരിചയം നിർബന്ധം.

    എ.ഐ. / ഡാറ്റ (ML, LLM, CVM, RPA) അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചുള്ള പ്രായോഗിക പരിചയം.

    എ.പി.ഐ. മോണിറ്റൈസേഷൻ, 5G, IOT, M2M സേവനങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.

    അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യാം: https://iaayey.fa.ocs.oraclecloud26.com/hcmUI/CandidateExperience/en/sites/CX_1/job/10677/?lastSelectedFacet=POSTING_DATES&selectedPostingDatesFacet=30

    1. ഡയറക്ടർ/ലീഗൽ അഷ്വറൻസ്

    ജോലിയുടെ വിവരണം:

    കമ്പനിയുടെ പ്രൈവസി ഗവൺമെന്റ് ഫ്രെയിംവർക്ക്, ഡാറ്റാ പ്രൊട്ടക്ഷൻ, എ.ഐ. ഗവൺമെന്റ് ഫ്രെയിംവർക്കുകൾ എന്നിവ വികസിപ്പിക്കാനും നടപ്പാക്കാനും നേതൃത്വം നൽകുക എന്നതാണ് ഈ തസ്തികയിലെ പ്രധാന ചുമതല. സേവനങ്ങളും ഉത്പന്നങ്ങളും നിയമപരമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, കൂടാതെ നിലവിലുള്ള പ്രക്രിയകൾ മെച്ചപ്പെടുത്തുക.

    പ്രധാന ഉത്തരവാദിത്തങ്ങൾ:

    ഡാറ്റാ പ്രൊട്ടക്ഷൻ, എ.ഐ. കംപ്ലയൻസ് എന്നിവയിൽ കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുക.

    പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

    യു.എ.ഇ. ഡാറ്റാ പ്രൊട്ടക്ഷൻ നിയമം, ജി.ഡി.പി.ആർ. തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

    എ.ഐ. ഗവൺമെന്റ് ഫ്രെയിംവർക്ക് നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.

    റിസ്ക് മാനേജ്മെൻ്റ്, ഡാറ്റാ ലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നേതൃത്വം നൽകുക.

    നിയമപരമായ ടീം, ടെക്നോളജി, മാർക്കറ്റിംഗ്, ഫിനാൻസ് ടീമുകളുമായി സഹകരിക്കുക.

    യോഗ്യതകൾ:

    നിയമത്തിൽ ബിരുദം (LLB), ബാർ അഡ്മിഷൻ.

    അഡ്വാൻസ്ഡ് ഡിഗ്രികൾ, CIPP/E, CIPM, CIPT, AI സർട്ടിഫിക്കേഷനുകൾ എന്നിവ അഭികാമ്യം.

    ഡയറക്ടർ തസ്തികയിലേക്ക് 8+ വർഷം, പ്രൈവസി/ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിൽ 4+ വർഷം പരിചയം.

    ടെലികോം അല്ലെങ്കിൽ ടെക് വ്യവസായത്തിലെ പരിചയം അഭികാമ്യം.

    APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/

    അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യാം: https://iaayey.fa.ocs.oraclecloud26.com/hcmUI/CandidateExperience/en/sites/CX_1/job/IRC80431/?lastSelectedFacet=POSTING_DATES&selectedPostingDatesFacet=30

    അപേക്ഷകർ ശ്രദ്ധിക്കുക: നിങ്ങളുടെ സ്വന്തം ഇമെയിൽ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഖത്തറിനെതിരായ നെതന്യാഹുവിന്റെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ

    ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ആക്രമണോത്സുക പ്രസ്താവനകളെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾക്ക് ശേഷം ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

    ഖത്തറിൻ്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു ഗൾഫ് രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും കൂട്ടായ ഗൾഫ് സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിനെതിരെ ഭാവിയിൽ ഭീഷണികൾ ഉയർത്തുന്ന ഇസ്രായേൽ പ്രസ്താവനകളെ യുഎഇ പൂർണ്ണമായി തള്ളിക്കളയുന്നു. ഈ പ്രകോപനപരവും ആക്രമണോത്സുകവുമായ സമീപനം മേഖലയുടെ സ്ഥിരത കൈവരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് യു.എ.ഇ ഊന്നിപ്പറഞ്ഞു.

    ചൊവ്വാഴ്ച, ഖത്തറിൽ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റിൽ സൈനിക നടപടികൾക്ക് കൂടുതൽ തീവ്രത കൂട്ടി. ഈ ആക്രമണം മേഖലയിലുടനീളം സംഘർഷവും ആശങ്കയും വർദ്ധിപ്പിച്ചു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രധാന പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ശക്തമായ അപലപനം ഏറ്റുവാങ്ങിയ ഈ ആക്രമണം ഗാസ വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയർത്തി.

    ദോഹയിലെ ആക്രമണത്തിന് ഒരു ദിവസം കഴിഞ്ഞ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ സന്ദർശിച്ചിരുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അദ്ദേഹത്തെയും സംഘത്തെയും സ്വീകരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

    ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

    ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ

    നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.

    പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.

    ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.

    സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):

    റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.

    അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

    സാധുവായ എമിറേറ്റ്സ് ഐഡി.

    ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.

    വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.

    ഫീസ് വിവരങ്ങൾ (ഏകദേശം):

    ഫയൽ തുറക്കുന്നതിന്: 200 ദിർഹം.

    ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.

    ഹാൻഡ്ബുക്ക്: 50 ദിർഹം.

    ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.

    നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.

    അപേക്ഷാ രീതികൾ:

    1. ആർടിഎ വെബ്സൈറ്റ് വഴി:

    ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.

    നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.

    നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.

    ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.

    1. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:

    ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.

    ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t