Category: Uncategorized

  • രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്

    ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വലിയ പ്രേക്ഷക പിന്തുണയുള്ള ഗൾഫ് രാജ്യങ്ങളിലെ വിലക്ക് ‘ധുരന്ദറി’ന്റെ അണിയപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായി ഇത് നിർമാതാക്കൾക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.

    ഇതിനു മുൻപും ‘ഫൈറ്റർ’, ‘സ്കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്കും സമാനമായി പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് നേരിട്ടിട്ടുണ്ട്. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തിന് ശേഷമാണ് ‘ധുരന്ദർ’ എന്ന ചിത്രവുമായി എത്തിയത്. രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സുഹൃത്തുക്കളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി, ഓൺ​ലൈ​ൻ ഗെയിമിങ് ഭ്രമം ദുരന്തമായോ എന്ന് സംശയം; നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

    സുഹൃത്തുക്കളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി, ഓൺ​ലൈ​ൻ ഗെയിമിങ് ഭ്രമം ദുരന്തമായോ എന്ന് സംശയം; നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

    ദുബായ്:ദുബായിലെ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസം മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ (25) മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഷഫീഖ് മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, മരണത്തിന് തൊട്ടുമുമ്പ് ഫ്ലാറ്റിൽ നടന്ന സംഭവങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയാണ് ഷഫീഖ്. എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷഫീഖ് ഓൺലൈൻ ഗെയിമിങ്ങിന് അടിമയായിരുന്നു. ഇതിനായി വലിയ തുക ചെലവഴിച്ചിരുന്നതായും സ്വന്തം പണം തികയാതെ വന്നപ്പോൾ കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നതായും വിവരമുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി സഹവാസികളുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് കാണാതായ ദിവസം ഷഫീഖ് മൊബൈൽ ഫോൺ എടുക്കാതെ ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതായി സുഹൃത്തുക്കൾ മൊഴി നൽകി. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷഫീഖ് താമസസ്ഥലത്ത് നിന്നിറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്; ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് അവിവാഹിതനായ മുഹമ്മദ് ഷഫീഖ്. ഷഫീഖിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അവിശ്വസനീയം! ഒരേ വേദിയിൽ, അടുപ്പിച്ച് രണ്ട് തവണ ഭാഗ്യം; സ്വന്തം നറുക്കെടുത്ത് വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി വനിത!

    അവിശ്വസനീയം! ഒരേ വേദിയിൽ, അടുപ്പിച്ച് രണ്ട് തവണ ഭാഗ്യം; സ്വന്തം നറുക്കെടുത്ത് വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി വനിത!

    ദുബായ്: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരേ വേദിയിൽ, തുടർച്ചയായി രണ്ട് തവണ ഭാഗ്യം കടാക്ഷിച്ചതിന്റെ അമ്പരപ്പിലാണ് ദുബായിൽ ഐടി പ്രൊഫഷണലായ ഇന്ത്യൻ പ്രവാസി വനിത സരിത ശേഖർ ബത്തേപാടി. സ്വന്തം വിജയത്തിന് വേണ്ടി നറുക്കെടുത്തതിന്റെ അപൂർവത കൂടി ചേരുമ്പോൾ ഈ വിജയം സിനിമാക്കഥ പോലെ അവിശ്വസനീയമാവുകയാണ്. അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ‘റേസ് ആൻഡ് ലക്ഷ്വറി യാട്ട്’ (Yacht) പരിപാടിയിലാണ് സരിതയെ തേടി ഇരട്ട ഭാഗ്യമെത്തിയത്. ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രിക്സ് വാരാന്ത്യത്തിൽ വലിയ സമ്മാനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട 30 ഭാഗ്യശാലികളിൽ ഒരാളായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സരിത.

    ഇരട്ട വിജയത്തിന്റെ ആവേശം:

    ഒന്നാം ദിവസം: പരിപാടിയുടെ ഒന്നാം ദിവസം അവതാരകർ നറുക്കെടുത്ത ഭാഗ്യനമ്പർ സരിതയുടേതായിരുന്നു. അങ്ങനെ അവർക്ക് 10,000 ദിർഹം സമ്മാനം ലഭിച്ചു.

    രണ്ടാം ദിവസം, അപൂർവ നിമിഷം: പിറ്റേ ദിവസം പുതിയ കളിക്കുള്ള വിജയിയെ തിരഞ്ഞെടുക്കാൻ വേദിയിലേക്ക് ക്ഷണിച്ചത് സരിതയെയായിരുന്നു. അവിശ്വസനീയമെന്നു പറയട്ടെ, സരിത തിരഞ്ഞെടുത്ത ഭാഗ്യനമ്പർ വീണ്ടും അവരുടെ തന്നെ ആയിരുന്നു! അങ്ങനെ രണ്ടാം ദിവസവും അവർ 10,000 ദിർഹം നേടി.

    “ഞാൻ തിരഞ്ഞെടുത്ത നമ്പർ ആരുടേതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ നമ്പർ തന്നെയാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടത്. എന്റെ സ്വന്തം നമ്പറാണ് ഞാൻ തന്നെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കാനായില്ല,” സരിത ഇരട്ട ഭാഗ്യത്തിന്റെ ഞെട്ടലിൽ പറഞ്ഞു.

    ലക്ഷ്യമിട്ടത് 30,000 ദിർഹം:

    ഇതുകൂടാതെ, മത്സരത്തിൽ പങ്കെടുത്ത 30 പേർക്കും 10,000 ദിർഹം വീതം കാഷ് പ്രൈസ് ലഭിച്ചതോടെ സരിതയുടെ ആകെ സമ്മാനത്തുക 30,000 ദിർഹം (ഏകദേശം 6.14 ലക്ഷം രൂപ) ആയി ഉയർന്നു. കഴിഞ്ഞ ആറ്-ഏഴ് വർഷമായി സുഹൃത്തുക്കളോടൊപ്പമുള്ള ഗ്രൂപ്പായിട്ടാണ് സരിത ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം ബാക്കി തുക മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാനാണ് സരിതയുടെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി സംരംഭകർക്ക് ആർബിഐയുടെ ‘സമ്മാനം’! അക്കൗണ്ട് നിയമങ്ങൾ പൊളിച്ചെഴുതി; പണമിടപാട് വേഗത്തിലാകും

    പ്രവാസി സംരംഭകർക്ക് ആർബിഐയുടെ ‘സമ്മാനം’! അക്കൗണ്ട് നിയമങ്ങൾ പൊളിച്ചെഴുതി; പണമിടപാട് വേഗത്തിലാകും

    ദുബായ്:ഇന്ത്യൻ സംരംഭകർക്ക്, പ്രത്യേകിച്ച് യുഎഇയിലെ പ്രവാസി ബിസിനസുകാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കറന്റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് (OD) സൗകര്യങ്ങൾ, ക്യാഷ് ക്രെഡിറ്റ് (CC) സൗകര്യങ്ങൾ എന്നിവയുടെ പ്രവർത്തന നിയമങ്ങളിലാണ് ആർബിഐ ഇളവുകൾ പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പരിഷ്കരണം.

    പ്രധാന മാറ്റങ്ങൾ:

    കറന്റ്/ഓവർഡ്രാഫ്റ്റ് അക്കൗണ്ട് നിയന്ത്രണങ്ങളിൽ ഇളവ്: വായ്പയെടുത്തയാൾക്ക് 10 കോടി രൂപയോ അതിൽ കൂടുതലോ സാമ്പത്തിക ബാധ്യതയുള്ള സാഹചര്യത്തിൽ, കറന്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബാങ്കുകളുടെ എണ്ണം സംബന്ധിച്ച മുൻ നിയന്ത്രണം ലഘൂകരിച്ചു.

    വായ്പയെടുത്തയാളുടെ മൊത്തം ബാധ്യതയുടെ 10 ശതമാനത്തിലധികം വായ്പ നൽകുന്ന ഏത് ബാങ്കിനും ഇനി കറന്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ഈ പരിധി ഒരു ബാങ്കും പാലിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ നൽകുന്ന രണ്ട് ബാങ്കുകൾക്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. ഒന്നിലധികം ക്രെഡിറ്റ് ലൈനുകൾ കൈകാര്യം ചെയ്യുന്ന പ്രവാസി സംരംഭകർക്ക് ഇത് ഫണ്ട് വിനിയോഗം ലളിതമാക്കാനും കാലതാമസം കുറയ്ക്കാനും സഹായിക്കും.

    ക്യാഷ് ക്രെഡിറ്റ് (CC) നിയന്ത്രണങ്ങൾ നീക്കി: ദൈനംദിന പ്രവർത്തനങ്ങൾക്കായി ബിസിനസുകൾ ആശ്രയിക്കുന്ന ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ആർബിഐ നീക്കംചെയ്തു. കറന്റ് അക്കൗണ്ടുകളിൽ നിന്ന് സി.സി. അക്കൗണ്ടുകൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ, ഇവയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന ബാങ്കുകളുടെ വാദം അംഗീകരിച്ചാണ് നടപടി.

    ഫണ്ട് കൈമാറ്റം:

    കളക്ഷൻ അക്കൗണ്ടുകളിൽ ലഭിക്കുന്ന പണമിടപാടുകൾ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രധാന ട്രാൻസാക്ഷൻ അക്കൗണ്ടിലേക്ക് മാറ്റണമെന്ന നിബന്ധനയിൽ മാറ്റമില്ല. ഈ സമയപരിധി കൂട്ടണമെന്ന ബാങ്കുകളുടെ ആവശ്യം ആർബിഐ തള്ളി. ഇത് ഫണ്ട് കൈമാറ്റത്തിലെ വേഗത ഉറപ്പാക്കും.

    യോഗ്യത നഷ്ടപ്പെടുന്ന അക്കൗണ്ടുകൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഉപഭോക്താക്കളെ അറിയിക്കണമെന്നും, അക്കൗണ്ട് അടച്ചുപൂട്ടാനോ കളക്ഷൻ അക്കൗണ്ടായി മാറ്റാനോ ഉപഭോക്താക്കൾക്ക് രണ്ട് മാസത്തെ സമയം നൽകണമെന്നും ആർബിഐ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സന്തോഷ വാർത്ത: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് പുതുവത്സരത്തിൽ ശമ്പളത്തോടെയുള്ള അവധി!

    സന്തോഷ വാർത്ത: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് പുതുവത്സരത്തിൽ ശമ്പളത്തോടെയുള്ള അവധി!

    ദുബായ്:യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരദിനത്തിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 1 ന് അവധിയായതോടെ, വാരാന്ത്യമായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ പലർക്കും നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 ന് അവധിയും, ജനുവരി 2 ന് (വെള്ളിയാഴ്ച) റിമോട്ട് വർക്കിങ് ദിനവുമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ജന്മദിനം ആഘോഷിക്കാൻ റോഡിൽ തീയിട്ടു; യുഎഇയിൽ യുവാവ് അറസ്റ്റിൽ

    ജന്മദിനം ആഘോഷിക്കാൻ റോഡിൽ തീയിട്ടു; യുഎഇയിൽ യുവാവ് അറസ്റ്റിൽ

    ദുബായ്:ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുവഴിക്ക് തീയിടുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ അപകടകരമായ രീതിയിൽ തീയിടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഉടനടി ഇടപെട്ട് നിയമനടപടികൾ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി പൊതുസ്ഥലങ്ങളിൽ അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ തണുത്ത് വിറയ്ക്കും; അടുത്തയാഴ്ച കനത്തമഴയും ഒപ്പം ആലിപ്പഴവും

    യുഎഇ തണുത്ത് വിറയ്ക്കും; അടുത്തയാഴ്ച കനത്തമഴയും ഒപ്പം ആലിപ്പഴവും

    യുഎഇ ഉൾപ്പെടെ ദുബായിൽ അടുത്തദിവസങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട തുള്ളിമഴ മുതൽ കനത്ത ശക്തിയുള്ള മഴയിലും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും വരെ കാലാവസ്ഥ മാറാനിടയുണ്ടെന്ന് നാഷണൽ സെൻറർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു. രാജ്യത്ത് ഇന്ന് (വെള്ളിയാഴ്ച) മുതലായി മേഘാവരണം വർധിക്ക തുടങ്ങും. ഡിസംബർ 16 മുതൽ 19 വരെയാണ് കാലാവസ്ഥാ ദുര്‍ഘടന ഏറ്റവും ശക്തമാകുമെന്ന് വിലയിരുത്തൽ. ഈ സാഹചര്യത്തിന് പിന്നിൽ ഒന്നിലധികം കാലാവസ്ഥാ സിസ്റ്റങ്ങളുടെ സംയോജിത സ്വാധീനമാണ് കാരണമെന്ന് NCM–യിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് വിശദീകരിച്ചു. “വെള്ളിയാഴ്ച രാത്രിയോടെ ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദ്ദപ്രവർത്തനം യുഎഇയിലേക്ക് നീരാവി നിറഞ്ഞ വായുമാസങ്ങൾ കൊണ്ടുവരും,” അദ്ദേഹം പറഞ്ഞു.

    അതുപോലെ തന്നെ, മുകളിൽ അന്തരീക്ഷത്തിൽ വടക്കൻ മിഡിൽ ഈസ്റ്റിൽ നിന്ന് മറ്റൊരു ന്യൂനമർദ്ദം യുഎഇയിലേക്ക് നീങ്ങിയും വരുന്നു. ഇവ രണ്ടിന്റെയും കൂട്ടിച്ചേരലോടെ സൗദി അറേബ്യയിലെ വടക്കൻ പ്രദേശങ്ങളിൽ ആദ്യം മേഘരൂപീകരണം ആരംഭിക്കും. തുടർന്ന് ശനിയാഴ്ചയോടെ ഈ മേഘങ്ങൾ യുഎഇയുടെ കിഴക്കൻ മേഖലകളിലേക്ക് എത്തും. ആദ്യ ഘട്ടത്തിൽ കരപ്രദേശങ്ങളിലും കടൽ മേഖലകളിലും മേഘങ്ങൾ സാന്നിദ്ധ്യമറിയിക്കും. ഞായറാഴ്ചയോടെ തീരപ്രദേശങ്ങളിലേക്കും വടക്കൻ മേഖലകളിലേക്കും വ്യാപിച്ച് “മിതമായതിൽ നിന്ന് കനത്തതുവരെ വ്യത്യസ്ത തീവ്രതയിലുള്ള മഴ” ലഭിക്കാനാണ് സാധ്യതയെന്ന് ഹബീബ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ഗ്ലാസ് ഡോറും ഇല്ല, ഷട്ടറും ഇല്ല; ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിച്ച് ഇന്ത്യൻ യുവാവിന്റെ വീഡിയോ ഹിറ്റ്

    ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നെന്ന പേരുകേട്ട ദുബായിലെ പൊതുസ്ഥലങ്ങളുടെ സുരക്ഷിതത്വം വീണ്ടും വാർത്തകളിൽ. അർദ്ധരാത്രിയിലെ ഒരു മാളിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയത്. ഇന്ത്യൻ യുവാവായ ലവ്കേഷ് സോളങ്കി ആണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏകദേശം രാത്രി 12 മണിയോടെ മാൾ സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളാണ് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രവർത്തനം അവസാനിച്ച നിരവധി കടകൾക്ക് ഷട്ടറുകളോ പൂട്ടുകളോ ഗ്ലാസ് വാതിലുകളോ ഇല്ലാതെ തുറന്ന നിലയിലാണ് നിലനിൽക്കുന്നത്. ഇങ്ങനെ രാത്രിയിലും കടകൾ സുരക്ഷാ ആശങ്ക ഒന്നുമില്ലാതെ പ്രവർത്തിക്കുന്നത് ദുബായിൽ നിലനിൽക്കുന്ന നിയമസംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറയുന്നു. ‘എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ’ എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവാവ് പറയുന്നു: “ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും സ്പർശിക്കില്ല. കർശനമായ നിയമങ്ങളും ശിക്ഷാ സംവിധാനവും ഈ നഗരത്തിന് അവ്യക്തമായ ഒരു സുരക്ഷാ വലയമാണ് ഒരുക്കുന്നത്. ഇവിടെ ജീവിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാബോധം തന്നെ ഏറ്റവും വലിയ സമാധാനമാണ്.”

    വീഡിയോ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. ദുബായുടെ സുരക്ഷാ നിലവാരം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതൽ. “35ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായി, ഏകദേശം 20 വർഷമായി യുഎഇയിൽ കഴിയുന്ന ഒരാളായി, കിഴക്കോ പടിഞ്ഞാറോ—സുരക്ഷയിൽ യുഎഇയ്ക്കൊപ്പമെത്താൻ ആരുമില്ല,” ഒരു ഉപയോക്താവ് കുറിച്ചു.
    ദുബായ് മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളും പൊതുസുരക്ഷയിൽ മുന്നിലാണ് എന്ന അഭിപ്രായങ്ങളും നിരവധി. ചിലർ യുഎഇയെ മുഴുവൻ പരിഗണിക്കുമ്പോൾ ‘ദുബായ്’ എന്ന പേരിനെത്തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുരൂഹത ഒഴിയാതെ ദുബായിലെ മലയാളി യുവാവിന്റെ മരണം; ‘ ഫ്ലാറ്റിൽ നിന്ന് സഹവാസികളുമായി വഴക്കിട്ട് ഇറങ്ങിപ്പോയി’: ഞെട്ടലിൽ പ്രവാസലോകം

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ വിയോഗവാർത്ത യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (25)യെ റാഷിദ് തുറമുഖത്തിന് സമീപം ജലാശയത്തിൽ നിന്ന് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തിൽ പരുക്കുകളോ സംശയാസ്പദമായ മറ്റേതെങ്കിലും അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് കൂടുതൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ വിശകലനവും തുടരുകയാണ്.

    എട്ട് മാസം മുൻപ് യുഎഇയിലെത്തിയ ഷഫീഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബർദുബായിലെ ഒരു ബാച്ച്‌ലർ ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താൽപര്യമുണ്ടായിരുന്ന ഷഫീഖ് کاری നേരവും മൊബൈൽ ഗെയിമുകളിൽ മുഴുകാറുണ്ടായിരുന്നു. ഇതിന് അദ്ദേഹം ധാരാളം പണം ചെലവിട്ടിരുന്നുവെന്നും പിന്നീട് സഹവാസികളിൽ നിന്ന് കടം വാങ്ങി ചെലവഴിച്ചതിനെ തുടർന്ന് ചെറിയ വാക്കുതർക്കങ്ങൾ നടന്നിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. കാണാതായ ദിവസവും കൂട്ടുകാരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് പിണങ്ങിപ്പോയതാണെന്നാണ് വിവരം.

    മൊബൈൽ ഫോണും കൊണ്ടുപോകാതെ പുറത്തിറങ്ങിയ ഷഫീഖിനെക്കുറിച്ച് പിന്നീട് ആരുടെയും പക്കൽ വിവരമൊന്നുമില്ലായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റാഷിദ് പോർട്ടിനടുത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഷഫീഖ് ഒരാൾ മാത്രമായി നടക്കുന്നതാണ് കണ്ടതെന്നും കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശികളായ ഹസൈനാർ – സഫിയ ദമ്പതികളുടെ ഏക മകനായിരുന്നു ഷഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • ഇനി യുഎഇയിൽ പഞ്ചസാരയുടെ അളവനുസരിച്ച് പുതിയ എക്സൈസ് നികുതി: ഉടന്‍ നടപ്പിലാക്കും

    ഇനി യുഎഇയിൽ പഞ്ചസാരയുടെ അളവനുസരിച്ച് പുതിയ എക്സൈസ് നികുതി: ഉടന്‍ നടപ്പിലാക്കും

    യുഎഇയിൽ മധുരപാനീയങ്ങൾക്ക് നിലവിലുള്ള ഏകീകൃത 50% എക്സൈസ് നികുതി പിരിവിന് പകരം, ഓരോ പാനീയത്തിലുമുള്ള പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് നിശ്ചയിക്കുന്ന പുതിയ സംവിധാനം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. “ടിയേർഡ് വോള്യുമെട്രിക് മോഡൽ” പ്രകാരമാണ് പുതിയ നികുതി ക്രമീകരണം. 100 മില്ലിലിറ്ററിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി മൂന്ന് നിലകളിലായിട്ടാണ് നികുതി നിരക്ക് വർഗീകരിച്ചിരിക്കുന്നത്. 100 മില്ലിലിറ്ററിൽ എട്ട് ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നിരക്കിലും അഞ്ച് മുതൽ എട്ട് ഗ്രാം വരെയുള്ളവയ്ക്ക് ഇടത്തര നിരക്കിലും നികുതി ഈടാക്കും. അഞ്ചു ഗ്രാമിൽ കുറവ് പഞ്ചസാരയുള്ള പാനീയങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്രിമ മധുരം മാത്രം ചേർത്തിട്ടുള്ള ഉൽപ്പന്നങ്ങൾക്കും ഒഴിവാക്കൽ ബാധകമാണ്.

    പാനീയങ്ങളുടെ പഞ്ചസാര അളവനുസരിച്ചുള്ള ഈ ക്രമീകരണം വിതരണ ശൃംഖലയിലെ വിലനിർണ്ണയത്തിലും ഉൽപ്പാദന തന്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തുമെന്ന് വിലയിരുത്തുന്നു. എക്സൈസ് നികുതിക്ക് വിധേയമായ ഉൽപ്പന്നങ്ങളും ബാധകമായ നിരക്കുകളും വ്യക്തമായി നിർവചിച്ച് നികുതി അടയ്‌ക്കുന്നവർക്ക് നിയമങ്ങൾ കൂടുതൽ വ്യക്തവും എളുപ്പത്തിൽ പ്രയോഗിക്കാവുന്നതുമായ രൂപത്തിലാണ് ഈ ഭേദഗതികൾ കൊണ്ടുവന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • യുഎഇയിൽ പുതുവത്സരാഘോഷം: ഹോട്ടലുകൾക്കും വെടിക്കെട്ട് കാഴ്ചയുള്ള അപ്പാർട്ടുമെന്‍റുകൾക്കും വന്‍ ഡിമാന്‍ഡ്

    യുഎഇയിൽ പുതുവത്സരാഘോഷം: ഹോട്ടലുകൾക്കും വെടിക്കെട്ട് കാഴ്ചയുള്ള അപ്പാർട്ടുമെന്‍റുകൾക്കും വന്‍ ഡിമാന്‍ഡ്

    പുതുവത്സരാഘോഷങ്ങൾക്ക് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ദുബായിലെ കരിമരുന്ന് പ്രയോഗങ്ങൾ ഏറ്റവും അടുത്തും വ്യക്തമായും കാണാൻ കഴിയുന്ന ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ എന്നിവയ്ക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച കാഴ്ച ലഭ്യമാകുന്ന ചില പ്രീമിയം താമസ സൗകര്യങ്ങൾക്ക് രണ്ട് രാത്രി വാടക Dh200,000-നും (ഏകദേശം ₹45 ലക്ഷം) മുകളിലെത്തിയതായി ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ സൂചിപ്പിക്കുന്നു. ദുബായ് മുഴുവൻ പുതുവത്സര രാത്രി കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്ന പതിവുണ്ട്. പാം ജുമൈറയിലെ അറ്റ്ലാൻറിസ്, ബുർജ് ഖലീഫയും ഡൗൺടൗൺ ദുബായും, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലെ ഷോകളാണ് ഏറ്റവും കൂടുതൽ പേർ തേടുന്നത്.

    ഗോൾഡൻ മൈലിലെ ഒരു ആഡംബര പാം ജുമൈറ അപ്പാർട്ട്‌മെന്റിന് (ആറുപേരുടെ താമസ സൗകര്യത്തോടെ) ഡിസംബർ 30 മുതൽ ജനുവരി 1 വരെ രണ്ട് രാത്രിക്ക് Dh210,633 ആണ് വാടക. ഒരാൾക്ക് ഒരുദിവസം ഏകദേശം Dh17,500 വരും—മണിക്കൂറിന് Dh700-ൽ അധികം. റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂൾ, സ്വകാര്യ പൂൾ, മനോഹരമായ കടൽ ദൃശ്യം എന്നിവയും ഈ പ്രോപ്പർട്ടിയുടെ ആകർഷണങ്ങളാണ്.
    ഡൗൺടൗൺ ദുബായിലെ ബുർജ് ഖലീഫ കാഴ്ചയാണ് പുതുവത്സര വിരുന്നുകാരുടെ പ്രധാന ആകർഷണം. എട്ട് പേർക്ക് താമസിക്കാവുന്ന ഒരു മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് രണ്ട് രാത്രി Dh165,000-ഓളം വരും.
    അർമാനി ഹോട്ടലിൽ പുതുവത്സര സമയത്ത് കുറഞ്ഞത് മൂന്ന് രാത്രി താമസിക്കണമെന്ന വ്യവസ്ഥയും, മിക്ക മുറികളും ഇതിനോടകം ബുക്ക് ആയി കഴിഞ്ഞതും വില കൂടാൻ കാരണമാണ്. ലഭ്യമായ കുറച്ച് ഓപ്ഷനുകളിൽ ഒന്നായ ആറുപേരുടെ അർമാനി ദുബായ് സ്യൂട്ടിന് ഒരു രാത്രിക്ക് Dh45,000 ആണ് നിരക്ക്. ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി രൂപകൽപ്പന ചെയ്ത ഈ സ്യൂട്ട് ബുർജ് ഖലീഫയുടെ 39-ാം നിലയിലാണ്; അറേബ്യൻ ഗൾഫിന്റെ മനോഹര കാഴ്ചയാണ് ഇവിടെനിന്ന് ലഭിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

  • യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു

    ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

    ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഞെട്ടിച്ച കൊലപാതകം: യുഎഇയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസ്; കോടതിയിൽ വിചാരണ തുടങ്ങി

    ഞെട്ടിച്ച കൊലപാതകം: യുഎഇയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസ്; കോടതിയിൽ വിചാരണ തുടങ്ങി

    റാസൽഖൈമ: യു.എ.ഇയെ ഞെട്ടിച്ച മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസിൽ റാസൽഖൈമ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു. എട്ട് മാസങ്ങൾക്ക് മുമ്പ് റാസൽഖൈമയിലെ ജൂലാനിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിന് വഴി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാഗ്വാദത്തിനൊടുവിലാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. 66 വയസ്സുള്ള മാതാവും 36-ഉം 38-ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്.ഇവരുടെ 47 വയസ്സുള്ള മറ്റൊരു മകൾ പരിക്കുകളോടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 55 വയസ്സുള്ള യമൻ പൗരനാണ് കേസിലെ പ്രതി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണയുടെ ആദ്യ സെഷനിൽ ഇരയുടെ മകന് നിയമപരമായ പ്രാതിനിധ്യം നൽകാൻ സാധിക്കാത്തതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കേസിൽ റാക് ക്രിമിനൽ കോടതി വാദം കേൾക്കുന്നത് തുടരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ വിസ നിയമങ്ങൾ ഉടച്ചുവാർത്തു! ഇത്തരക്കാർക്ക് പ്രത്യേക വിസ, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ പുതിയ വരുമാന പരിധി

    യുഎഇ വിസ നിയമങ്ങൾ ഉടച്ചുവാർത്തു! ഇത്തരക്കാർക്ക് പ്രത്യേക വിസ, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ പുതിയ വരുമാന പരിധി

    ദുബായ്: ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി യുഎഇ വിസ, എൻട്രി പെർമിറ്റ് സംവിധാനത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദം, ഇവന്റുകൾ, ക്രൂയിസ് ടൂറിസം തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ലക്ഷ്യമിട്ട് നാല് പുതിയ വിസിറ്റ് വിസകൾ അവതരിപ്പിച്ചു.

    പുതിയ വിസ വിഭാഗങ്ങൾ:

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് വിസ (AI Specialist Visa): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കായി സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസ. യുഎഇയിലെ അംഗീകൃത സാങ്കേതിക സ്ഥാപനത്തിന്റെ ക്ഷണം ആവശ്യമാണ്.

    എന്റർടൈൻമെന്റ് വിസ (Entertainment Visa): കലാപരിപാടികൾ, ചലച്ചിത്ര നിർമ്മാണം, ഗെയിമിംഗ് ഉൾപ്പെടെയുള്ള വിനോദ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി താത്കാലികമായി രാജ്യത്ത് പ്രവേശിക്കുന്ന പ്രൊഫഷണലുകൾക്ക്.

    ഇവന്റ് വിസ (Event Visa): വിവിധ മേളകൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, കോൺഫറൻസുകൾ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ വരുന്നവർക്ക് അനുവദിക്കുന്ന വിസ.

    ക്രൂയിസ് ഷിപ്പ് & ലെഷർ ബോട്ട് വിസ (Cruise Ship and Leisure Boat Visa): കപ്പൽ മാർഗ്ഗവും ആഢംബര ബോട്ടുകളിലും രാജ്യത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർക്കായി മൾട്ടിപ്പിൾ എൻട്രി വിസ.

    കുടുംബ, സുഹൃത്ത് സ്പോൺസർഷിപ്പ് നിയമങ്ങളിലെ മാറ്റം:

    വിസ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണങ്ങളിലൊന്ന് യുഎഇ താമസക്കാർക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ വരുമാന പരിധികൾ ഏർപ്പെടുത്തി എന്നതാണ്.

    ഒന്നാം തലത്തിലുള്ള ബന്ധുക്കൾ (Immediate Family): മാസം 4,000 ദിർഹം എങ്കിലും വരുമാനം ഉണ്ടായിരിക്കണം.

    രണ്ടാം/മൂന്നാം തലത്തിലുള്ള ബന്ധുക്കൾ (Extended Relatives) അല്ലെങ്കിൽ സുഹൃത്തുക്കൾ: ഇവരെ സ്പോൺസർ ചെയ്യാൻ ഉയർന്ന വരുമാനപരിധി (8,000 ദിർഹം മുതൽ 15,000 ദിർഹം വരെ) നിർബന്ധമാക്കി.

    മറ്റ് പ്രധാന പരിഷ്കാരങ്ങൾ:

    ബിസിനസ് എക്സ്പ്ലൊറേഷൻ വിസ (Business Exploration Visa): ബിസിനസ് സാധ്യതകൾ തേടുന്നവർക്ക് നൽകുന്ന ഈ വിസയ്ക്ക് ഇപ്പോൾ സാമ്പത്തിക ഭദ്രതയുടെ തെളിവ് നിർബന്ധമാക്കി.

    ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ്: ദുരിതബാധിതരായവർക്കും, യുഎഇ പൗരന്മാരുടെ വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും (ചില പ്രത്യേക സാഹചര്യങ്ങളിൽ) താമസാനുമതി നൽകുന്ന പുതിയ വിഭാഗങ്ങൾ ചേർത്തു.

    യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണവും ആഗോള മത്സരക്ഷമതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അടിയന്തരമായി നിലത്തിറക്കാൻ ഒരുങ്ങി യുഎഇ വിമാനം; ഇന്ത്യൻ ഡോക്ടർമാർ രക്ഷകരായി, എയർഹോസ്റ്റസിന് പുതുജീവൻ

    അടിയന്തരമായി നിലത്തിറക്കാൻ ഒരുങ്ങി യുഎഇ വിമാനം; ഇന്ത്യൻ ഡോക്ടർമാർ രക്ഷകരായി, എയർഹോസ്റ്റസിന് പുതുജീവൻ

    ദുബായ്: അബുദാബിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് അബോധാവസ്ഥയിലായ എയർഹോസ്റ്റസിന് സഹായവുമായി ഇന്ത്യൻ ഡോക്ടർമാർ. വിമാനം അടിയന്തരമായി നിലത്തിറക്കേണ്ട സാഹചര്യം ഒഴിവാക്കി മിന്നൽ വേഗത്തിലുള്ള ഇടപെടലിലൂടെ എയർഹോസ്റ്റസിന്റെ ജീവൻ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള മൂന്ന് ഡോക്ടർമാരാണ് ഈ നിർണ്ണായക സമയത്ത് സഹായത്തിനെത്തിയത്.

    ദുബായിലെ ഒരു മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഡോ. രാജീവ് ചെന്നൈ, ഡോ. നാഗേശ്വര റെഡ്ഡി, ഡോ. സായി സത്യ മൂർത്തി എന്നിവരാണ് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്നത്. അസുഖം വന്ന എയർഹോസ്റ്റസ് അബോധാവസ്ഥയിലായതിനെ തുടർന്ന് സഹായത്തിനായി വിമാനത്തിൽ അറിയിപ്പ് നൽകി. ഉടൻ തന്നെ ഇന്ത്യൻ ഡോക്ടർമാർ വൈദ്യസഹായം നൽകാനായി എത്തി. അബോധാവസ്ഥയിലായ ജീവനക്കാരിയെ ഉടൻ പരിശോധിച്ച ഡോക്ടർമാർ രക്തസമ്മർദ്ദം താഴ്ന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്തിലെ എമർജൻസി കിറ്റിൽ ലഭ്യമായ മരുന്നുകളും ഉപകരണങ്ങളും ഉപയോഗിച്ച് ഡോക്ടർമാർ ചികിത്സ ആരംഭിച്ചു. പൾസ് നിരക്ക് മെച്ചപ്പെടുത്തുന്നതിനായി ഇഞ്ചക്ഷൻ നൽകുകയും, തുടർന്ന് ഓക്സിജൻ നൽകുകയും ചെയ്തു. കൃത്യസമയത്തുള്ള ഇടപെടലിന്റെ ഫലമായി എയർഹോസ്റ്റസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. എയർഹോസ്റ്റസിന് ബോധം തിരികെ ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിടുകയോ അടിയന്തരമായി നിലത്തിറക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവായി. യാത്ര പൂർത്തിയാക്കിയ ശേഷം ഡോക്ടർമാർക്ക് വിമാനത്തിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നന്ദി അറിയിച്ചു. സഹായം നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് ഇത്തിഹാദ് എയർവേയ്‌സും രംഗത്തെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • “മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ

    “മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ

    ആഗോള പ്രശംസ നേടിയ പ്രശസ്ത മ്യൂസിക്കൽ മേരി പോപ്പിൻസ് ആദ്യമായി ഖത്തറിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 2026 മെയ് 11 മുതൽ 30 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മായസ്സ തിയേറ്ററിലാണ് ഷോ വേളി. വിസിറ്റ് ഖത്തർ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടു. പിഎൽ ട്രാവേഴ്‌സിന്റെ പ്രശസ്ത കഥകളും മ്യുസിക് ഡിസ്നി ചിത്രവും ആസ്പദമാക്കിയ ഈ മ്യൂസിക്കൽ 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ളതാണ്. സംഗീതവും നൃത്തവും നാടകീയതയും മനോഹരമായി ചേരുന്ന ഈ കുടുംബനാടക പ്രദർശനം ഖത്തറിലെ കലാസ്നേഹികൾക്ക് വലിയ അനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു. മ്യൂസിക്കൽ ടിക്കറ്റുകൾ ഇതിനകം വിൽപ്പനയ്‌ക്കുണ്ട്. 2025 ഡിസംബർ 13 വരെ ടിക്കറ്റുകൾക്ക് 15% ഇളവ് ലഭിക്കും. ഖത്തറിന്റെ ഇവന്റ് കലണ്ടർ കൂടുതൽ സമ്പുഷ്ടമാക്കുകയും, താമസക്കാരും വിനോദസഞ്ചാരികളും അനുഭവിക്കാവുന്ന സാംസ്‌കാരിക-വിനോദ പരിപാടികളുടെ പരിധി വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ തന്നെ ഇത്തരത്തിലുള്ള വൻ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വിസിറ്റ് ഖത്തർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിലെ നാളത്തെ കാലാവസ്ഥ ഇങ്ങനെ; മഴയ്ക്ക് സാധ്യത

    ഖത്തറിലെ നാളത്തെ കാലാവസ്ഥ ഇങ്ങനെ; മഴയ്ക്ക് സാധ്യത

    ഖത്തറിൽ വീണ്ടും മഴ സജീവമാകാനൊരുങ്ങുകയാണ്. ഡിസംബർ 12, 2025 മുതൽ അടുത്ത ആഴ്ച മുഴുവൻ രാജ്യത്ത് മേഘാവരണം കൂടുകയും പല പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുള്ള മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിസംബർ 11 മുതൽ 13 വരെ രാജ്യത്ത് ഇടയ്ക്കിടെ മേഘാവരണം അനുഭവപ്പെടും. പ്രത്യേകിച്ച് വെള്ളിയാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ശനിയാഴ്ച ഭാഗിക മേഘാവരണവും ചില ഭാഗങ്ങളിൽ ചിതറിയ മഴയും തുടർന്നുണ്ടാകാമെന്ന് റിപ്പോർട്ട്.

    താപനില 21°C മുതൽ 28°C വരെയായിരിക്കും. വെള്ളിയാഴ്ച വടക്കുകിഴക്കൻ ദിശയിൽ നിന്ന് 5–15 നോട്ട് വേഗതയിലാണ് കാറ്റ് വീശുക. ശനിയാഴ്ച വടക്ക്–വടക്കുകിഴക്ക് ദിശയിൽ നിന്നുള്ള കാറ്റിന്റെ വേഗത 5–15 നോട്ട് ആയിരിക്കും, എന്നാൽ മഴ സമയത്ത് ഇത് 30 നോട്ട് വരെ ശക്തിയാർജിക്കാം. കടലിൽ തിരമാലകൾ സാധാരണ 2–4 അടി ഉയരം മാത്രമായിരിക്കുമ്പോൾ, മഴയും കാറ്റും ശക്തമായാൽ 8 അടി വരെ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങളും കടലിൽ സഞ്ചാരികളുമെല്ലാം പരമാവധി ജാഗ്രത പാലിക്കണമെന്നും, അധികാരികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഈ സമുദ്രജീവിക്ക് ഇനി ഖത്തറിൻ്റെ പേര്

    ഈ സമുദ്രജീവിക്ക് ഇനി ഖത്തറിൻ്റെ പേര്

    ഖത്തറിൽ കണ്ടെത്തിയ ഒരു അപൂർവ സമുദ്രജീവിക്ക് ശാസ്ത്രലോകം ഖത്തറിന്റെ പേരിൽ പുതിയ സ്ഥാനം നൽകി. പ്രശസ്ത അന്താരാഷ്ട്ര ജേർണൽ PeerJയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലും നാമകരണവും ഔദ്യോഗികമായത്. പുതിയ ഇനത്തിന് Salwasiren qatarensis എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ഖത്തർ മ്യൂസിയങ്ങളും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഏകദേശം 21 ലക്ഷം വർഷം പഴക്കമുള്ള ഈ ജീവിയുടെ ഫോസിൽ കണ്ടെത്തിയത്. ഇതു ഇന്നത്തെ ഡ്യൂഗോങ്ങിന്റെ ഒരു പുരാതന ബന്ധുവാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

    സൽവാ ബേയ്ക്കും ഖത്തറിനും ആദരമായി പേര്
    ഇനത്തിന്റെ പേരിലുള്ള “Salwasiren” സൽവാ ബേയെ സൂചിപ്പിക്കുന്നതും “qatarensis” ഖത്തറിലെ കണ്ടെത്തലിനുള്ള ബഹുമതിയുമാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഡ്യൂഗോംഗ് കൂട്ടങ്ങൾ സൽവാ ബേയിൽ കാണപ്പെടുന്നുവെന്നതാണ് പേരിന് പിന്നിലുള്ള പ്രധാന കാരണം. ഖത്തർ മ്യൂസിയത്തിന്റെ ഖനന വിഭാഗം മേധാവിയും പഠനത്തിന് നേതൃത്വം നൽകിയവരിലൊരാളുമായ ഡോ. ഫെർഹാൻ സകല പറഞ്ഞു: “ഫോസിൽ ഖത്തറിൽ നിന്നാണ് കണ്ടെത്തിയത്. അതിനാൽ രാജ്യത്തിന്റെ പേര് ചേർക്കുന്നത് ശാസ്ത്രീയമായും സാംസ്കാരികമായും ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു.”

    ലോകത്തിലെ ഏറ്റവും സമ്പന്നമായ സീ കാവ് ഫോസിൽ മേഖല
    ഖത്തറിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗമായ അൽ മസ്ഹബിയയിലാണ് ഈ കണ്ടെത്തൽ. ഇവിടെ 170-ൽ അധികം സീ കാവ് ഫോസിൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സസ്തനി ഫോസിൽ ശേഖരങ്ങളിൽ ഒന്നാണെന്നും ഗവേഷകർ പറയുന്നു. സ്മിത്ത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ക്യൂറേറ്റർ ഡോ. നിക്കോളാസ് പൈൻസൺ വ്യക്തമാക്കിയത് അനുസരിച്ച്, Salwasiren qatarensis ഇന്ന് കാണുന്ന ഡ്യൂഗോങ്ങുകളെപ്പോലെ സമുദ്രത്തിലെ ‘ഇക്കോസിസ്റ്റം എഞ്ചിനീയർ’ ആയിരുന്നു. സമുദ്ര പുല്ല് മൈതാനങ്ങളുടെ ആരോഗ്യവും വളർച്ചയും നിലനിർത്തുന്നതിൽ ഇവ നിർണായക പങ്കുവഹിച്ചു.

    പരിസ്ഥിതി പഠനങ്ങൾക്ക് വിലപ്പെട്ട കണ്ടെത്തൽ
    ഈ കണ്ടെത്തൽ ഗൾഫ് പ്രദേശത്തെ സമുദ്ര പരിസ്ഥിതിയുടെ ചരിത്രവും അതിന്റെ പരിണാമവും മനസിലാക്കുന്നതിൽ വലിയ സംഭാവന നൽകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. കടൽ ജീവികളുടെ സംരക്ഷണനയങ്ങൾ രൂപപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

    മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
    പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

    അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

    പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഭവന, വാഹന വായ്പകൾക്ക് ഇനി ആശ്വാസം; യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു!

    ഭവന, വാഹന വായ്പകൾക്ക് ഇനി ആശ്വാസം; യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു!

    അബുദാബി: യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തിന് പിന്നാലെ യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പ്രധാന പലിശ നിരക്കുകൾ കുറച്ചു. ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ODF) ബാധകമായ അടിസ്ഥാന നിരക്ക് (Base Rate) 25 ബേസിസ് പോയിന്റ് കുറച്ച് 3.65 ശതമാനമാക്കി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്നാണ് യുഎഇയുടെ ഈ നടപടി. യുഎസ് ഡോളറുമായി ദിർഹം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ (Pegging) പ്രാദേശിക സാമ്പത്തിക സ്ഥിരത നിലനിർത്താൻ യുഎഇ സെൻട്രൽ ബാങ്ക് സാധാരണയായി യുഎസ് ഫെഡിന്റെ നീക്കങ്ങൾ പിന്തുടരാറുണ്ട്. പുതിയ നിരക്ക് ഡിസംബർ 11 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഈ നിരക്ക് കുറയ്ക്കൽ യുഎഇയിലെ വായ്പക്കാർക്ക് ആശ്വാസകരമാകും.

    പ്രധാന മാറ്റങ്ങൾ:

    വായ്പകൾക്ക് കുറഞ്ഞ EMI: പലിശ നിരക്ക് കുറയുന്നതോടെ ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, വേരിയബിൾ-റേറ്റ് ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ പലിശ നിരക്ക് കുറയാനും പ്രതിമാസ തിരിച്ചടവ് (EMI) കുറയാനും സാധ്യതയുണ്ട്.

    നിക്ഷേപങ്ങളിൽ കുറഞ്ഞ വരുമാനം: അതേസമയം, സേവിങ്‌സ് അക്കൗണ്ടുകളിലെയും സ്ഥിര നിക്ഷേപങ്ങളിലെയും (FD) പലിശ വരുമാനത്തിൽ കുറവ് വരാനും ഇത് കാരണമായേക്കും.

    മണി മാർക്കറ്റിലെ ഓവർനൈറ്റ് പലിശ നിരക്കുകൾക്ക് ഒരു അടിസ്ഥാനമായി വർത്തിക്കുന്ന ഈ ബേസ് റേറ്റ് കുറയ്ക്കുന്നതിലൂടെ, യുഎഇയുടെ സാമ്പത്തിക നയത്തിൽ വളർച്ചയെ പിന്തുണയ്ക്കുന്ന സമീപനമാണ് സെൻട്രൽ ബാങ്ക് സ്വീകരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ യുഎഇയിൽ കനത്ത ശിക്ഷ: വൻതുക പിഴയും തടവും

    മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ യുഎഇയിൽ കനത്ത ശിക്ഷ: വൻതുക പിഴയും തടവും

    ദുബായ്: യുഎഇയിൽ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമം. മറ്റൊരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ, ലഹരിവസ്തുക്കൾ വാങ്ങാനായി പണം കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 50,000 ദിർഹം (ഏകദേശം 11.25 ലക്ഷം രൂപ) പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഡിക്രി-ലോ നമ്പർ 30/2021 ലെ ആർട്ടിക്കിൾ 64/1 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും, നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. മയക്കുമരുന്ന് വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ നേരിട്ടോ മൂന്നാം കക്ഷി വഴിയോ പണം നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് കുറഞ്ഞത് 50,000 ദിർഹം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. മയക്കുമരുന്ന് ദുരുപയോഗത്തിനായി പണം നൽകുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും.

    പുതിയ നിയമത്തിലെ ശ്രദ്ധേയമായ ചില ഇളവുകൾ:

    കഞ്ചാവ് ഉപയോഗിക്കുന്ന ആദ്യമായി കുറ്റവാളികളായ യാത്രക്കാർക്ക് തടവില്ല: ഭക്ഷണമോ പാനീയമോ മറ്റ് വസ്തുക്കളോ വഴി THC (കഞ്ചാവിലെ ലഹരിവസ്തു) ശരീരത്തിൽ പ്രവേശിച്ചതായി കണ്ടെത്തുന്ന ആദ്യത്തെ കുറ്റവാളികളായ യാത്രക്കാർക്ക് ഇനി തടവുശിക്ഷ ലഭിക്കില്ല.

    ശിക്ഷ കുറവ്: ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവോ അല്ലെങ്കിൽ 20,000 മുതൽ 100,000 ദിർഹം വരെ പിഴയോ ശിക്ഷയായി ലഭിക്കാം. ഇവർക്ക് പുനരധിവാസത്തിന് അവസരം നൽകുകയും ചെയ്യും.

    ആവർത്തിച്ചാൽ കടുപ്പം: മൂന്ന് വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ആറ് മാസം തടവും 20,000 മുതൽ 100,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. മൂന്നാമതോ അതിലധികമോ തവണ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ലഭിക്കും.

    മെഡിക്കൽ ദുരുപയോഗം: കുറിപ്പടിയില്ലാതെ മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവോ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയോ ലഭിക്കാം.

    ഈ നിയമഭേദഗതി, ആദ്യമായി കുറ്റവാളികളാകുന്നവർക്ക് പുനരധിവാസം നൽകി ഇളവുകൾ അനുവദിക്കുമ്പോഴും, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വൻ ലഹരിമരുന്ന് വേട്ട; യുഎഇയിൽ 17 കിലോ കൊക്കെയ്നുമായി രാജ്യാന്തര സംഘം പിടിയിൽ

    വൻ ലഹരിമരുന്ന് വേട്ട; യുഎഇയിൽ 17 കിലോ കൊക്കെയ്നുമായി രാജ്യാന്തര സംഘം പിടിയിൽ

    ഷാർജ പൊലീസ് 17 കിലോഗ്രാമിലേറെ കൊക്കെയ്ൻ പിടികൂടിയ വലിയ തോതിലുള്ള രണ്ട് ലഹരി വിരുദ്ധ ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കി. ഷാർജ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീസോൺസ് അതോറിറ്റി തുടങ്ങിയ ഏജൻസികളുടെ സംയുക്ത ഇടപെടലിലൂടെയാണ് നാല് രാജ്യങ്ങളിലായി പ്രവർത്തിച്ചിരുന്ന രാജ്യാന്തര കൊക്കെയ്ൻ കടത്ത് ശൃംഖലയെ വിഴുങ്ങിയത്. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോയ്ക്കുമുകളിൽ കൊക്കെയ്ൻ ഉൾപ്പെടെ വലിയ തോതിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. ഒരു ഗൾഫ് രാജ്യത്തിലൂടെ യുഎഇയിൽ എത്തിയ ഏഷ്യൻ പൗരനെയാണ് സംഘത്തിലെ പ്രധാന കണ്ണിയായി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കൻ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

    തുടർനടപടിയായി, ദേശീയ അടിയന്തര മുന്നറിയിപ്പ് കേന്ദ്രത്തോടൊപ്പം നടത്തിയ ഏകോപിത നിരീക്ഷണത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്തിരുന്ന അതേ രാജ്യക്കാരനായ മറ്റൊരു പ്രതിയെയും കണ്ടെത്താനായി. ദേശീയ ലഹരി വിരുദ്ധ ഏജൻസിയുടെ സഹായത്തോടെ ലക്ഷ്യസ്ഥാന രാജ്യത്ത് നിന്നുമാണ് കൂടി അഞ്ച് കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. ബ്രിഗേഡിയർ അൽ അസം സംയുക്ത ഓപ്പറേഷനുകളുടെ വേഗത്തെയും കൃത്യതയെയും പ്രശംസിച്ചു. ഷാർജയുടെ സുരക്ഷാ സന്നദ്ധതയും പ്രവർത്തന മികവും ഇതിലൂടെ വീണ്ടും തെളിഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക, ഫെഡറൽ, രാജ്യാന്തര തലങ്ങളിലുള്ള ഏജൻസികളുമായി നടത്തുന്ന സഹകരണം ലഹരി കടത്തിനെതിരായ പോരാട്ടത്തെ കൂടുതൽ ശക്തമാക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സമൂഹത്തെ ലഹരിയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനുളള ദൃഢനിശ്ചയമാണ് ഈ വേഗതയാർന്ന ഓപ്പറേഷനുകൾ തെളിയിക്കുന്നതെന്ന് ഷാർജ പൊലീസ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

    യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

    നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
    ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തൊഴിൽ നഷ്ട ഇൻഷുറൻസ്: യുഎഇയിൽ 18,000 പ്രവാസികൾക്ക് ആശ്വാസം; മലയാളികൾക്കും നേട്ടം

    തൊഴിൽ നഷ്ട ഇൻഷുറൻസ്: യുഎഇയിൽ 18,000 പ്രവാസികൾക്ക് ആശ്വാസം; മലയാളികൾക്കും നേട്ടം

    യുഎഇയുടെ നിർബന്ധിത തൊഴില്നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ഏകദേശം 18,000 പേർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചതായി അധികൃതർ അറിയിച്ചു. ആകെ 28.9 കോടി ദിർഹമാണ് ഇക്കാര്യത്തിൽ വിതരണം ചെയ്തത്. ശരാശരി ലഭ്യത 9,000 ദിർഹം കവിയുന്നതാണ്. ചിലർക്ക് 20,000 ദിർഹം വരെ ലഭിച്ചു.

    2023 ജനുവരിയിൽ പദ്ധതി ആരംഭിച്ചതിന് പിന്നാലെ ആദ്യ വർഷം തന്നെ 68 ലക്ഷം പേരാണ് സ്കീമിൽ ചേരിയത്. നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിൽ ചെയ്യുന്നവരിൽ 88.38% പേരും പദ്ധതിയുടെ പരിധിയിലാണെന്ന് മാനവശേഷി–സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തന്റേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടവർക്ക് അവസാന അടിസ്ഥാന ശമ്പളത്തിന്റെ 60% വരെ, പരമാവധി മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

    തൊഴിൽ വിപണി കൂടുതൽ സുരക്ഷിതമാക്കാനും തൊഴിൽ നഷ്ടപ്പെട്ട സമയത്തും കുടുംബത്തെ പിന്തുണയ്ക്കാനും വേണ്ട വരുമാനം ഉറപ്പാക്കാനുമാണ് പദ്ധതി നിർബന്ധമാക്കിയിരിക്കുന്നത്. ഈ ഇടവേളയിൽ പുതിയ ജോലി തേടുന്നതിനും തൊഴിലാർഥികൾക്ക് കൂടുതൽ സമയം ലഭിക്കും.

    പ്രീമിയം നിരക്ക്

    പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ മാസം 5 ദിർഹവും അതിലധികം ശമ്പളം ലഭിക്കുന്നവർ മാസം 10 ദിർഹവും അടയ്ക്കണം. ജീവനക്കാരൻ ആഗ്രഹിക്കുന്നതനുസരിച്ച് മാസംതോറെയോ, അല്ലെങ്കിൽ 3, 6, 12 മാസത്തിലൊരിക്കൽ ഒന്നിച്ചോ പ്രീമിയം നൽകാം.

    പദ്ധതിയിൽ ചേർന്ന വിഭാഗം അനുസരിച്ച്, ഒന്നാം വിഭാഗത്തിലുള്ളവർക്ക് മാസം 10,000 ദിർഹം വരെ, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹം വരെ ആനുകൂല്യം ലഭിക്കും.

    അപേക്ഷയ്ക്കുള്ള സംവിധാനം

    ഇൻഷുറൻസ് കമ്പനിയുടെ പോർട്ടൽ www.iloe.ae
    വഴിയും ILOE എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഇൻഷുറൻസ് എടുക്കാനും പുതുക്കാനും സാധിക്കും. ബാങ്കുകളുടെ സ്മാർട്ട് ആപ്പുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ, കിയോസ്‌കുകൾ എന്നിവ വഴിയും സൌകര്യമുണ്ട്.

    ആർക്ക് ആനുകൂല്യം ലഭിക്കും?

    ഒരൊറ്റ സ്ഥാപനത്തിൽ കുറഞ്ഞത് 12 മാസം ജോലി ചെയ്തതും, തന്റേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെട്ടതുമായ ജീവനക്കാരാണ് ആനുകൂല്യത്തിന് അർഹർ. അച്ചടക്കലംഘനത്തെ തുടർന്ന് പിരിച്ചുവിട്ടവർക്കും സ്വമേധയാ രാജിവെക്കുന്നവർക്കും നഷ്ടപരിഹാരം ലഭിക്കില്ല.

    പദ്ധതിയിൽ നിന്ന് ഒഴിവുള്ളവർ

    നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം വീണ്ടും ജോലി ചെയ്യുന്നവർ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ.

    പിഴയും മറ്റ് വ്യവസ്ഥകളും

    പദ്ധതിയിൽ ചേരാത്തതോ സമയത്ത് പുതുക്കാത്തതോ ചെയ്താൽ 400 ദിർഹം പിഴ ചുമത്തും. മൂന്നുമാസത്തിലധികം പ്രീമിയം അടയ്ക്കാതിരുന്നാൽ 200 ദിർഹം അധിക പിഴയും ബാധകം. ഇൻഷുറൻസ് എടുത്ത് 12 മാസം പൂർത്തിയായാൽ പുതുക്കൽ നിർബന്ധമാണ്; ഒരു മാസത്തെ ഗ്രേസ് പീരിയഡിന് ഉള്ളിൽ പുതുക്കാതെയിരിക്കുകയാണെങ്കിൽ പിഴ ഒഴിവില്ല. വിവരങ്ങൾക്ക്: 600 599555

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

    ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
    മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    പുറത്തിറക്കിയ ആദ്യദിവസം തന്നെ വിൽപ്പന, ഷാരൂഖ് ഖാന്‍റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര്‍ വിറ്റുപോയത്…

    ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ അവതരിപ്പിച്ച വാണിജ്യ ടവർ വൻ സ്വീകരണം നേടുകയാണ്. ഡാനൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം ₹4,750 കോടി) വിലമതിക്കുന്ന ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ പദ്ധതി ലോഞ്ച് ചെയ്ത ദിനംതന്നെ മുഴുവൻ യൂണിറ്റുകളും വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ദുബായ് പ്രോപ്പർട്ടി വിപണിയിലെ ശക്തമായ ആവശ്യം വീണ്ടും തെളിയിക്കുന്ന നേട്ടമാണിത്. ലോകത്ത് ആദ്യമായി ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്യുന്ന വാണിജ്യ കെട്ടിടം എന്ന പ്രത്യേകതയുള്ള ഈ പ്രോജക്‌ട് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഉയരുന്നത്. ആകെ 488 യൂണിറ്റുകൾ ഉൾപ്പെടുന്ന ടവറിൽ യൂണിറ്റുകൾക്ക് Dh2 മില്യൺ മുതൽ വില നിശ്ചയിച്ചിരുന്നു.

    ദുബായിലെ പ്രധാന ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡ് വരെയുള്ള 55 നിലകളിലാണ് ടവർ ഉയർത്തെഴുതാൻ പദ്ധതിയിട്ടിരിക്കുന്നത്. 2029 ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
    പദ്ധതി നേടിയ അത്യുജ്ജ്വല പ്രതികരണം അതിന്റെ വിപണിമൂല്യവും ദുബായിലെ നിക്ഷേപകരുടെ ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് ഡാനൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ അഭിപ്രായപ്പെട്ടു. “ലോകോത്തര സൗകര്യങ്ങളും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമായ കണക്റ്റിവിറ്റിയും, ആഡംബരജീവിതത്തിന്റെ നിലവിലോറുക്കുന്ന ഡിസൈനും—all these have contributed to the overwhelming demand. ഞങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് യഥാർത്ഥത്തിൽ വ്യത്യസ്തവും പ്രീമിയം അനുഭവവും,” അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ സൗദി അതിവേഗ റെയിൽ: യാത്രാസമയം 2 മണിക്കൂറായി കുറക്കും

    ഖത്തർ സൗദി അതിവേഗ റെയിൽ: യാത്രാസമയം 2 മണിക്കൂറായി കുറക്കും

    ഖത്തറും സൗദി അറേബ്യയും തമ്മിൽ നടപ്പാക്കാനിരിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ഇരു രാജ്യങ്ങൾക്കിടയിലെ സഹകരണ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുകയും മേഖലയിൽ ഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രധാന പദ്ധതിയായി ഖത്തർ ഗതാഗത മന്ത്രാലയം വിലയിരുത്തി. ദോഹയും റിയാദും തമ്മിൽ അൽ-ഹോഫുഫ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന 785 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽ പാത ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും സൗദിയിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ മേൽ വേഗതയിലുള്ള ട്രെയിനുകൾ പ്രവർത്തനം തുടങ്ങിയാൽ, രണ്ടു തലസ്ഥാനങ്ങൾക്കിടയിലെ യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി ചുരുങ്ങും.

    പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് റെയിൽ സേവനം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവഴി ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം ടൂറിസം, വ്യാപാരം, ബിസിനസ് മേഖലകൾക്കും കാര്യമായ വളർച്ച ഉണ്ടാകും. കൂടാതെ, നിർമാണത്തിലും അനുബന്ധ മേഖലകളിലും 30,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു അധികൃതർ വ്യക്തമാക്കി.
    ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് ഏകദേശം 115 ബില്യൺ റിയാൽ വരെ സാമ്പത്തിക നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഗോള സുരക്ഷാ മാനദണ്ഡങ്ങളും അതിവേഗ റെയിൽ സാങ്കേതിക നിലവാരങ്ങളും പാലിച്ചായിരിക്കും നിർമ്മാണം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

    ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

    പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

    യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

    ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

    പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

    പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

    ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • പൊതു വൈ-ഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

    പൊതു വൈ-ഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

    യാത്രകളിലോ വീടുവിട്ട അകലെ കഴിയുമ്പോഴോ കഫേകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ലഭിക്കുന്ന പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമായി തോന്നാറുണ്ട്. എന്നാൽ ഇത്തരം നെറ്റ്‌വർക്കുകളാണ് സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് എന്നതാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത പൊതു നെറ്റ്‌വർക്കുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനും എളുപ്പമായ വഴി നൽകുന്നതിനാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.

    പലരും സൈബർ ആക്രമണങ്ങൾ വലിയ സ്ഥാപനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന തെറ്റായ ധാരണയിലാണ്. എന്നാൽ സുരക്ഷയില്ലാത്ത പൊതു വൈ-ഫൈ ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളാണ് പലപ്പോഴും ഹാക്കർമാരുടെ ഏറ്റവും എളുപ്പമുള്ള ഇര victims ആകുന്നത്. ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്റ്റ് ചെയ്താൽ ബാങ്കിംഗ് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, ഇമെയിലുകൾ, വ്യക്തിഗത ഫയലുകൾ എന്നിവ വളരെ എളുപ്പത്തിൽ അനധികൃത വ്യക്തികളുടെ കൈകളിലെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

    സൈബർ ആക്രമണങ്ങൾ ഭൂരിഭാഗവും ഉപയോക്താവിനറിയാതെ, ശാന്തമായി പിന്നിൽ നടക്കുന്നതിനാലാണ് അപകടം പലർക്കും തിരിച്ചറിയാൻ വൈകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിക്ക പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളിലും ശക്തമായ എൻക്രിപ്ഷൻ സംവിധാനങ്ങൾ നിലനിൽക്കുന്നില്ല. ചിലത് പരമാവധി സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി നെറ്റ്‌വർക്കിലൂടെ കൈമാറ്റം ചെയ്യുന്ന ഡാറ്റ പാക്കറ്റ് സ്നിഫിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹാക്കർമാർക്ക് പിടിച്ചെടുക്കാൻ സാധിക്കും.

    ഇതുപോലെ തന്നെ യഥാർത്ഥ വൈ-ഫൈ ആക്സസ് പോയിന്റുകളെ അനുകരിക്കുന്ന വ്യാജ നെറ്റ്‌വർക്കുകൾ സൃഷ്ടിച്ച് ഉപയോക്താക്കളെ അതിലേക്കു ആകർഷിക്കുന്ന ‘ഈവിൽ ട്വിൻ’ ആക്രമണങ്ങളും വർധിക്കുകയാണ്. ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്റ്റ് ചെയ്യപ്പെടുന്നതോടെ ബ്രൗസിങ് ചരിത്രം, യൂസർനേമുകൾ, പാസ്‌വേഡുകൾ, സെഷൻ കുക്കികൾ തുടങ്ങിയവ ഹാക്കർമാർക്ക് ലഭിക്കുകയും, ഇതുവഴി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ കൈവശപ്പെടുത്തപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്. ഒരേ നെറ്റ്‌വർക്കിൽ ഉള്ള മറ്റ് ഉപയോക്താക്കൾക്ക് പോലും മതിയായ സുരക്ഷയില്ലെങ്കിൽ നിങ്ങളുടെ ഡിവൈസുകളിലെ ഫയലുകൾ പരിശോധിക്കാനുള്ള അവസരം ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.

    ഈ സാഹചര്യത്തിലാണ് പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധർ തുറന്നു പറയുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുന്നത് നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ പൊതു വൈ-ഫൈയിൽ പോലും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. HTTPS സുരക്ഷയുള്ള വെബ്‌സൈറ്റുകളിൽ മാത്രമേ ലോഗിൻ ചെയ്യാവൂ എന്നും വെബ് വിലാസത്തിലെ പാഡ്‌ലോക്ക് അടയാളം പരിശോധിക്കണമെന്നും നിർദേശം നൽകുന്നു.

    ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷൻ, ഫയൽ ഷെയറിങ്, നെറ്റ്‌വർക്ക് ഡിസ്കവറി എന്നിവ നിർജ്ജീവമാക്കുന്നതും ഫയർവാൾ പ്രവർത്തനക്ഷമമാക്കുന്നതും സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കും. സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷാ വിടവുകൾ അടച്ചുപൂട്ടാൻ സഹായകമാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പാസ്‌വേഡ് മോഷണം സംഭവിച്ചാലും അക്കൗണ്ടുകളിൽ പ്രവേശനം തടയാൻ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സംവിധാനം ഉപയോഗിക്കുന്നത് അനിവാര്യമായി കണക്കാക്കുന്നു.

    അതേസമയം, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില പ്രവർത്തനങ്ങൾ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ബാങ്കിംഗ് ഇടപാടുകൾ, ഓൺലൈൻ പണമിടപാടുകൾ, രഹസ്യസ്വഭാവമുള്ള ഫയൽ കൈമാറ്റങ്ങൾ, മെഡിക്കൽ അല്ലെങ്കിൽ സാമ്പത്തിക പോർട്ടലുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി പൊതു വൈ-ഫൈ ഉപയോഗിക്കുന്നത് അതീവ അപകടകരമാണ്. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഡാറ്റയോ വ്യക്തിഗത ഹോട്ട്‌സ്പോട്ടോ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നാണ് നിർദേശം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിലെ ജീവനക്കാർക്ക് ആശ്വാസം: അപ്രൈസൽ അനീതി ചോദ്യം ചെയ്യാം; തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമവഴികൾ

    യുഎഇയിലെ ജീവനക്കാർക്ക് ആശ്വാസം: അപ്രൈസൽ അനീതി ചോദ്യം ചെയ്യാം; തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമവഴികൾ

    ദുബായ്: യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിസ്ഥലത്തെ അനീതികൾക്കും, പ്രത്യേകിച്ച് പ്രകടന വിലയിരുത്തലിൽ (Performance Appraisal) ഉണ്ടാകുന്ന പക്ഷപാതപരവും അന്യായവുമായ സമീപനങ്ങൾക്കുമെതിരെ പരാതിപ്പെടാൻ യുഎഇ തൊഴിൽ നിയമം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് യുഎഇയുടെ പുതിയ തൊഴിൽ നിയമം. ഒരു ജീവനക്കാരന് തന്റെ പ്രകടന വിലയിരുത്തൽ (അപ്രൈസൽ) അന്യായമാണെന്ന് തോന്നിയാൽ, യുഎഇ ഫെഡറൽ ഡിക്രി-ലോ നമ്പർ 33/2021 (പുതിയ തൊഴിൽ നിയമം) പ്രകാരം തർക്കങ്ങൾ പരിഹരിക്കാൻ വ്യക്തമായ നടപടികളുണ്ട്. മിക്ക സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ പരാതികൾ (Grievances) പരിഹരിക്കുന്നതിന് ആഭ്യന്തര നടപടിക്രമങ്ങളുണ്ട്. നിയമനടപടികളിലേക്ക് പോകുന്നതിന് മുൻപ് ഈ സംവിധാനം വഴി പരാതി നൽകുന്നത് എളുപ്പത്തിൽ പരിഹാരം കാണാൻ സഹായിക്കും. ആഭ്യന്തര പരാതി സംവിധാനം ഉപയോഗിച്ചിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ, ജീവനക്കാർക്ക് മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ (MOHRE) ഔദ്യോഗികമായി പരാതി സമർപ്പിക്കാം. തൊഴിലുടമയുടെ നിയമലംഘനം നടന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിക്കാൻ ശ്രമിക്കണം. MOHRE-യുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ തസ്ഹീൽ സർവീസ് സെന്ററുകൾ വഴിയും പരാതി നൽകാം. ശമ്പള സ്ലിപ്പുകൾ, തൊഴിൽ കരാർ, പ്രകടന വിലയിരുത്തലുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ആശയവിനിമയങ്ങൾ (ഇമെയിലുകൾ, ഔദ്യോഗിക മെമ്മോകൾ), മറ്റ് തെളിവുകൾ എന്നിവ പരാതിക്കൊപ്പം സമർപ്പിക്കണം. MOHRE-യുടെ മദ്ധ്യസ്ഥതയിൽ തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യും. 50,000 ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മന്ത്രാലയത്തിന് തന്നെ അന്തിമ തീരുമാനം എടുക്കാൻ സാധിക്കും. പ്രകടന വിലയിരുത്തലുകൾ ഉൾപ്പെടെ, വേതനം നൽകാതിരിക്കുക, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടുക, വിവേചനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ എല്ലാവിധ അനീതികൾക്കെതിരെയും നിയമപരമായ സംരക്ഷണം യുഎഇ ഉറപ്പാക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇയിലെ നിയമ സംവിധാനം മുൻഗണന നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

    ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
    വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഡിസംബർ 13 വരെ

    ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഡിസംബർ 13 വരെ

    ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ആഘോഷങ്ങളിലൊന്നായ ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആവേശകരമായി തുടരുന്നു. ഇത്തവണ പത്താമത് പതിപ്പായി നടക്കുന്ന ഈ ഉത്സവം ഡിസംബർ 13 വരെ നീളും. പത്ത് ദിവസത്തെ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോഫി–ചായ ഇനങ്ങൾ, ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന 40 കിയോസ്‌കുകളും ഏകദേശം 15 റെസ്റ്റോറന്റുകളടങ്ങിയ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.

    ദിവസേന വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റിവൽ സന്ദർശകർക്കായി തുറന്നിരിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ വിനോദമേഖല, കാർണിവൽ റൈഡുകൾ, മാസ്കറ്റ് പരേഡുകൾ, തത്സമയ കലാപരിപാടികൾ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് അധിക ആകർഷണമാകുന്നു. വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്കും ഫെസ്റ്റിവലിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
    ആരംഭിച്ച ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ഫെസ്റ്റിവൽ നേടിയത്. പ്രവേശനം സൗജന്യമാകുന്നത് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയ്ക്ക് വഴിവെച്ചു. ഭക്ഷണവും വിനോദവും ഒന്നിച്ചുകൂട്ടുന്ന ഈ കോഫി & ചോക്ലേറ്റ് ഫെസ്റ്റിവൽ ഖത്തറിലെ ഏറ്റവും ജനപ്രിയമായ വാർഷിക പരിപാടികളിലൊന്നായി ഇതിനകം തന്നെ മാറിയതായി നിരീക്ഷകർ പറയുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ക്യൂ നിന്ന് മടുക്കേണ്ട; ദുബായിലെ ഹോട്ടൽ ചെക്ക്-ഇൻ ഇനി ‘നോ ടച്ച്’! നിർണായക ഡിജിറ്റൽ സംവിധാനത്തിന് അംഗീകാരം

    ക്യൂ നിന്ന് മടുക്കേണ്ട; ദുബായിലെ ഹോട്ടൽ ചെക്ക്-ഇൻ ഇനി ‘നോ ടച്ച്’! നിർണായക ഡിജിറ്റൽ സംവിധാനത്തിന് അംഗീകാരം

    ദുബായ്: ദുബായിലെ ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യുന്ന രീതി അടിമുടി മാറുന്നു. ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ സംവിധാനത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.ഇനി ഹോട്ടൽ അതിഥികൾക്ക് ഫ്രണ്ട് ഡെസ്‌കിൽ ക്യൂ നിൽക്കാതെ അതിവേഗം പ്രവേശനം നേടാം. ഈ പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കൾ അവരുടെ ഐഡി വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഒരിക്കൽ മാത്രം അപ്‌ലോഡ് ചെയ്താൽ മതി. പിന്നീടുള്ള സന്ദർശനങ്ങളിൽ, ഈ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ച് കാത്തിരിപ്പില്ലാതെ കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ പൂർത്തിയാക്കാൻ സാധിക്കും. ഉപയോക്താവിന്റെ ഐഡിയുടെ കാലാവധി തീരുന്നത് വരെ ഈ വിവരങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കപ്പെടും.

    പ്രധാന നേട്ടങ്ങൾ:

    ക്യൂ ഒഴിവാക്കാം: ഹോട്ടലിൽ എത്തുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ വഴി അതിഥികൾക്ക് ചെക്ക്-ഇൻ പൂർത്തിയാക്കാം.

    ഫെയ്‌സ് റെക്കഗ്നിഷൻ: സ്ഥിരം സന്ദർശകർക്ക് മുഖം തിരിച്ചറിയൽ പോലുള്ള അതിവേഗ വെരിഫിക്കേഷൻ വഴി എളുപ്പത്തിൽ പ്രവേശനം ലഭിക്കും.

    ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) വികസിപ്പിച്ചെടുത്ത ഈ സംവിധാനം നിലവിൽ ദുബായിലെ ഹോട്ടലുകളിലും ഹോളിഡേ ഹോമുകളിലും ഉപയോഗിക്കാൻ തയ്യാറാണ്. നിലവിലുള്ള ഹോട്ടൽ ആപ്പുകളിലും വെബ് പ്ലാറ്റ്‌ഫോമുകളിലും എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോട്ടൽ ചെക്ക്-ഇൻ കൂടാതെ, കാർ വാടകയ്‌ക്കെടുക്കൽ പോലുള്ള മറ്റ് ടൂറിസം മേഖലകളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്. ദുബായിലെ വിനോദസഞ്ചാര രംഗത്തെ ഏറ്റവും പുതിയ പരിഷ്കരണമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഈ രാജ്യത്തേക്ക് യാത്ര വേണ്ട; യാത്രവിലക്കുമായി യുഎഇ; നിർദേശങ്ങൾ ഇങ്ങനെ

    ഈ രാജ്യത്തേക്ക് യാത്ര വേണ്ട; യാത്രവിലക്കുമായി യുഎഇ; നിർദേശങ്ങൾ ഇങ്ങനെ

    അബുദാബി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലേക്കുള്ള യാത്ര യുഎഇ വിലക്കി. രാജ്യത്തെ നിലവിലെ സംഭവവികാസങ്ങൾ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ, പൗരന്മാർ ഉടൻ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്തണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) ആവശ്യപ്പെട്ടു. യുഎഇ പൗരന്മാർ മാലിയിലേക്ക് യാത്ര ചെയ്യരുതെന്നും നിലവിൽ അവിടെയുള്ളവർ താമസിയാതെ യുഎഇയിലേക്ക് മടങ്ങിയെത്തണമെന്നും മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.

    മാലിയിലെ പൗരന്മാർ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും അതീവ ജാഗ്രത പുലർത്തുകയും വേണം. പൗരന്മാർക്ക് അടിയന്തര സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹോട്ട്‌ലൈൻ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുമായി ബന്ധപ്പെട്ട് സഹായവും മാർഗ്ഗനിർദ്ദേശങ്ങളും തേടണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ഈ നിർദ്ദേശങ്ങൾ കൃത്യസമയത്ത് പാലിക്കുന്നത് വ്യക്തിഗത സുരക്ഷയ്ക്കും നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ ഫലപ്രദമായ ഏകോപനത്തിനും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ച: യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടം; പലചരക്ക് സാധനങ്ങളുടെ വില കുറയുമോ?

    ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ച: യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടം; പലചരക്ക് സാധനങ്ങളുടെ വില കുറയുമോ?

    ദുബായ്: ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തിയ സാഹചര്യത്തിൽ, യുഎഇയിലെ പ്രവാസികൾക്ക് ഇത് ഇരട്ടി മധുരമാകുന്നു. ഒരു യുഎസ് ഡോളറിന് 90 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തിയിരുന്നു. ദിർഹം ഡോളറുമായി ബന്ധിപ്പിച്ചതിനാൽ, ഒരു ദിർഹത്തിന് ലഭിക്കുന്ന ഇന്ത്യൻ രൂപയുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചത് യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് നൽകുന്നത്. നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ഇപ്പോൾ റെക്കോർഡ് ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നു.

    യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വിലയിൽ പ്രതീക്ഷ

    രൂപയുടെ ഈ തകർച്ച യുഎഇയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് യുഎഇ ദിർഹത്തിൽ കൂടുതൽ മൂല്യം ലഭിക്കുന്നതിനാൽ, ഇറക്കുമതിക്കാർക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. ഇത് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കുറയാൻ കാരണമാകും. എന്നാൽ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില, കയറ്റുമതിയുടെ അളവ്, യുഎഇയിലെ വിപണിയിലെ ഡിമാൻഡ് എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമമായി വില കുറയുമോ എന്നത്. ദിർഹത്തിന്റെ മൂല്യം വർദ്ധിക്കുന്നത് പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും, നാട്ടിലേക്കുള്ള പണമയയ്ക്കൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ? മരുന്നുകൾ വാങ്ങി സൂക്ഷിക്കാറുണ്ടോ? യുഎഇയിൽ വൻ ഡിമാൻഡ്

    വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ? മരുന്നുകൾ വാങ്ങി സൂക്ഷിക്കാറുണ്ടോ? യുഎഇയിൽ വൻ ഡിമാൻഡ്

    വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ, “എന്തെങ്കിലും അസുഖം വന്നാൽ?” എന്ന മുൻകരുതൽ ചിന്ത പലരെയും അധികമായി മരുന്നുകൾ വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. ശൈത്യകാല അവധികൾ ആരംഭിച്ചതോടെ, യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ ഇടയിൽ കോൾഡ്-ഫ്ലൂ മരുന്നുകളും വിറ്റാമിൻ സപ്ലിമെൻ്റുകളും വാങ്ങുന്ന പ്രവണത ഉയർന്നതായി ദുബായിലെയും ഷാർജയിലെയും ഫാർമസികൾ വ്യക്തമാക്കി. യാത്രയ്ക്ക് നാളുകൾ മുൻപേ തന്നെ മൾട്ടി വൈറ്റമിനുകൾ, വിറ്റാമിൻ-സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കാനെന്ന പേരിലുള്ള സപ്ലിമെൻ്റുകൾ, ദേഹവെള്ളം നിലനിർത്താൻ സഹായിക്കുന്ന ഹൈഡ്രേഷൻ ഉത്പന്നങ്ങൾ എന്നിവ വലിയ ആവശ്യത്തിലാണെന്ന് ഫാർമസിസ്റ്റുകൾ പറഞ്ഞു. യാത്രാവേളയിൽ ഉപയോഗിക്കാനുള്ള ഒരു “മെഡിക്കൽ കിറ്റ്” തയ്യാറാക്കാനാണ് പലരും ഫാർമസികളിലെത്തുന്നതെന്നും അവർ പറയുന്നു.

    പൊതുവായി ഉപയോഗിക്കുന്ന വേദനസംഹാരികൾ, ജലദോഷ-ജ്വരംക്കുള്ള മരുന്നുകൾ എന്നിവയ്‌ക്കൊപ്പം സപ്ലിമെൻ്റുകൾക്കും വിറ്റാമിനുകൾക്കും വലിയ ഡിമാൻഡുണ്ടെന്ന് ഒരു കമ്മ്യൂണിറ്റി ഫാർമസി ജീവനക്കാരൻ അറിയിച്ചു. തണുപ്പുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ അസുഖങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സപ്ലിമെൻ്റുകൾ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾ ഉണ്ടായിരിക്കില്ലെന്ന ഉറപ്പ് നൽകുന്നില്ലെന്ന് ഉപഭോക്താക്കളെ ബോധിപ്പിക്കാറുണ്ടെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. ഇതേസമയം, ഡോക്ടറുടെ കുറിപ്പില്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ നിയമപ്രകാരം നിരസിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. അനാവശ്യ സ്വയം ചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് സപ്ലിമെൻ്റുകളും മരുന്നുകളും അമിതമായി അല്ലെങ്കിൽ അനുപാതമില്ലാതെ ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കിടെ കൊണ്ടുപോകേണ്ടത് അത്യാവശ്യ മരുന്നുകളിലേക്കു മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും, പനി-വേദനക്കുള്ള മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അടിസ്ഥാന പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മതിയെന്നും ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

    യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

    യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ

    പുതുവർഷമായ 2026 കടന്നുവരുമ്പോൾ യുഎഇ നിവാസികൾക്ക് അവരുടെ ദിനസഞ്ചാരങ്ങളെ സ്വാധീനിക്കുന്ന നിരവധി ഗതാഗത നിയമഭേദഗതികളോടെയാണ് വർഷാരംഭം. 2025-ന്റെ ആദ്യകാലത്ത് സാലിക് ടോൾ നിരക്കുകളിലുണ്ടായ മാറ്റങ്ങൾ, പാർക്കിങ് ചാർജുകളുടെ വർധന, കൂടാതെ ഗതാഗതക്കുരുക്ക് എന്നിവ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് അധികൃതർ ഉയർത്തുന്നത്. ഈ മാറ്റങ്ങൾ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. പള്ളികളോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആരാധകർക്കു മുൻഗണന നൽകുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചു. അബുദാബിയിൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ അകമ്പടിയില്ലാതെ ബസിലോ സ്വകാര്യ വാഹനങ്ങളിലോ സ്കൂളിൽ നിന്ന് കൊണ്ടുപോകുകയോ വിടുകയോ ചെയ്യുന്നത് നിരോധിച്ചു. ദുബായിൽ, ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ തന്ത്രപ്രധാന മേഖലകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

    രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വൻ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുകയാണ്. 120 കിലോമീറ്റർ നീളവും 12 ലേനുകളുമുള്ള നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമാണമാണ് അതിൽ പ്രധാനപ്പെട്ടത്. നിലവിലുള്ള മൂന്ന് ഹൈവേകൾ കൂടി വീതികൂട്ടുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ബുർ ദുബായ്, ദെയ്റ, ഡൗൺടൗൺ, അൽ റിഗ്ഗ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വാണിജ്യ മേഖലകളിൽ അഞ്ച് മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

    പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് അബുദാബിയിൽ ദർബ് (Darb) ടോൾ ഈടാക്കുന്ന സമയക്രമത്തിലെ പരിഷ്കാരം. സെപ്റ്റംബർ 1 മുതൽ തിങ്കൾ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ ടോൾ ഈടാക്കും; ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം തുടരും. ഒക്ടോബർ 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ സാഹചര്യങ്ങൾ അനുസരിച്ച് വേഗപരിധി സ്വയം ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നിലവിൽ വന്നു.

    ഈ വർഷം നവംബർ 1 മുതൽ ദുബായിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് ഹൈ-സ്പീഡ് ലേനുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. അതേ തീയതി മുതൽ ശാർജയിൽ മോട്ടോർ ബൈക്കുകൾക്കും ഭാരവാഹക വാഹനങ്ങൾക്കും ബസുകൾക്കും പ്രത്യേക ലേനുകൾ അനുവദിച്ചു. അജ്മാനിൽ ടാക്സികളിലും ലിമോസിനുകളിലും റോഡ് പരിധിയനുസരിച്ച് വേഗത സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ രാജ്യത്ത് ആദ്യമായി നടപ്പാക്കി.

    ഡിസംബർ 1 മുതൽ അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റാഹ ബീച്ച് റോഡ് (E10) എന്നീ വഴികളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി അവയെ മറ്റു റോഡുകളിലേക്ക് തിരിച്ചുവിടും. നവംബർ മാസത്തിൽ ദുബായിലെ ഇത്തിഹാദ് റോഡ്, എയർപോർട്ട് ടണൽ, E311, E611 തുടങ്ങിയ സ്ഥലങ്ങളിൽ ‘നോ പാസിംഗ്’ ലേനുകളും ഓവർഹെഡ് കാമറകളും സ്ഥാപിച്ചു. അതേസമയം, സ്മാർട്ട് ആപ്പുകൾ മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് Dh12ൽ നിന്ന് Dh13 ആയി ഉയർത്തി.

    ഒക്ടോബർ മുതൽ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കുടിശികയായ പിഴകളുള്ള വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ദുബായ് പോലീസിന് അധികാരം നൽകി. കൂടാതെ, ഓഗസ്റ്റുമുതൽ ദുബായിൽ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനം നടപ്പാക്കി. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

    വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
    ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

    ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
    യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ

    പുതുവർഷമായ 2026 കടന്നുവരുമ്പോൾ യുഎഇ നിവാസികൾക്ക് അവരുടെ ദിനസഞ്ചാരങ്ങളെ സ്വാധീനിക്കുന്ന നിരവധി ഗതാഗത നിയമഭേദഗതികളോടെയാണ് വർഷാരംഭം. 2025-ന്റെ ആദ്യകാലത്ത് സാലിക് ടോൾ നിരക്കുകളിലുണ്ടായ മാറ്റങ്ങൾ, പാർക്കിങ് ചാർജുകളുടെ വർധന, കൂടാതെ ഗതാഗതക്കുരുക്ക് എന്നിവ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് അധികൃതർ ഉയർത്തുന്നത്. ഈ മാറ്റങ്ങൾ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. പള്ളികളോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആരാധകർക്കു മുൻഗണന നൽകുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചു. അബുദാബിയിൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ അകമ്പടിയില്ലാതെ ബസിലോ സ്വകാര്യ വാഹനങ്ങളിലോ സ്കൂളിൽ നിന്ന് കൊണ്ടുപോകുകയോ വിടുകയോ ചെയ്യുന്നത് നിരോധിച്ചു. ദുബായിൽ, ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ തന്ത്രപ്രധാന മേഖലകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

    രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വൻ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുകയാണ്. 120 കിലോമീറ്റർ നീളവും 12 ലേനുകളുമുള്ള നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമാണമാണ് അതിൽ പ്രധാനപ്പെട്ടത്. നിലവിലുള്ള മൂന്ന് ഹൈവേകൾ കൂടി വീതികൂട്ടുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ബുർ ദുബായ്, ദെയ്റ, ഡൗൺടൗൺ, അൽ റിഗ്ഗ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വാണിജ്യ മേഖലകളിൽ അഞ്ച് മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

    പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് അബുദാബിയിൽ ദർബ് (Darb) ടോൾ ഈടാക്കുന്ന സമയക്രമത്തിലെ പരിഷ്കാരം. സെപ്റ്റംബർ 1 മുതൽ തിങ്കൾ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ ടോൾ ഈടാക്കും; ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം തുടരും. ഒക്ടോബർ 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ സാഹചര്യങ്ങൾ അനുസരിച്ച് വേഗപരിധി സ്വയം ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നിലവിൽ വന്നു.

    ഈ വർഷം നവംബർ 1 മുതൽ ദുബായിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് ഹൈ-സ്പീഡ് ലേനുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. അതേ തീയതി മുതൽ ശാർജയിൽ മോട്ടോർ ബൈക്കുകൾക്കും ഭാരവാഹക വാഹനങ്ങൾക്കും ബസുകൾക്കും പ്രത്യേക ലേനുകൾ അനുവദിച്ചു. അജ്മാനിൽ ടാക്സികളിലും ലിമോസിനുകളിലും റോഡ് പരിധിയനുസരിച്ച് വേഗത സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ രാജ്യത്ത് ആദ്യമായി നടപ്പാക്കി.

    ഡിസംബർ 1 മുതൽ അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റാഹ ബീച്ച് റോഡ് (E10) എന്നീ വഴികളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി അവയെ മറ്റു റോഡുകളിലേക്ക് തിരിച്ചുവിടും. നവംബർ മാസത്തിൽ ദുബായിലെ ഇത്തിഹാദ് റോഡ്, എയർപോർട്ട് ടണൽ, E311, E611 തുടങ്ങിയ സ്ഥലങ്ങളിൽ ‘നോ പാസിംഗ്’ ലേനുകളും ഓവർഹെഡ് കാമറകളും സ്ഥാപിച്ചു. അതേസമയം, സ്മാർട്ട് ആപ്പുകൾ മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് Dh12ൽ നിന്ന് Dh13 ആയി ഉയർത്തി.

    ഒക്ടോബർ മുതൽ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കുടിശികയായ പിഴകളുള്ള വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ദുബായ് പോലീസിന് അധികാരം നൽകി. കൂടാതെ, ഓഗസ്റ്റുമുതൽ ദുബായിൽ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനം നടപ്പാക്കി. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മരണാനന്തര നടപടികൾ ഇനി ഒറ്റ കേന്ദ്രത്തിൽ: ‘ജബ്‌ർ’ ഏകീകൃത പ്ലാറ്റ്‌ഫോമിന് തുടക്കം

    ദുബായ്: പ്രവാസികളടക്കമുള്ളവർക്ക് ദുബായിൽ ഒരാൾ മരണപ്പെട്ടാൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുന്നു. ദുബായ് സർക്കാർ ‘ജബ്‌ർ’ (Jabr Unified Platform) എന്ന പേരിൽ സമഗ്രമായ പുതിയ ഏകീകൃത സംവിധാനത്തിന് തുടക്കമിട്ടു. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി മരണാനന്തരമുള്ള എല്ലാ കാര്യങ്ങളും ഇനി ഒരിടത്ത് നിന്ന് ഒറ്റത്തവണയായി കൈകാര്യം ചെയ്യാൻ സാധിക്കും. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി, ഓരോ കേസിനും ഒരു പ്രത്യേക ഗവൺമെൻ്റ് സർവീസ് ഓഫീസറെ (GSO) ചുമതലപ്പെടുത്തും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുന്ന എല്ലാ കാര്യങ്ങളും ഈ ഉദ്യോഗസ്ഥൻ കുടുംബത്തിന് വേണ്ടി കൈകാര്യം ചെയ്യും. ഏതെങ്കിലും പൊതു-സ്വകാര്യ ആശുപത്രിയിൽ ഒരു മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം തന്നെ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഓട്ടോമാറ്റിക്കായി അറിയിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ‘ജബ്‌ർ’ പ്രവർത്തിക്കുന്നത്. കുടുംബങ്ങൾ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ സ്വയം നൽകുകയും ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.ദുബായ് കോടതികൾ സ്വത്ത് കൈമാറ്റത്തിനുള്ള ഫയലുകൾ മുൻകൂട്ടി തുറക്കുകയും, മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്വത്ത് സംബന്ധമായ ഫയലുകൾ സ്വയം രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യുന്നതിലൂടെ അവകാശികൾക്ക് അനന്തരാവകാശ രേഖകൾ എളുപ്പത്തിൽ നേടാം. അനുശോചന കാലയളവിന് മുൻപും ശേഷവും കുടുംബങ്ങൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകാനും ‘ജബ്‌ർ’ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി, ദുരിതത്തിലായ കുടുംബങ്ങൾക്ക് വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ഈ സംവിധാനം സഹായകമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ

    വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ

    പുതുവർഷമായ 2026 കടന്നുവരുമ്പോൾ യുഎഇ നിവാസികൾക്ക് അവരുടെ ദിനസഞ്ചാരങ്ങളെ സ്വാധീനിക്കുന്ന നിരവധി ഗതാഗത നിയമഭേദഗതികളോടെയാണ് വർഷാരംഭം. 2025-ന്റെ ആദ്യകാലത്ത് സാലിക് ടോൾ നിരക്കുകളിലുണ്ടായ മാറ്റങ്ങൾ, പാർക്കിങ് ചാർജുകളുടെ വർധന, കൂടാതെ ഗതാഗതക്കുരുക്ക് എന്നിവ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് അധികൃതർ ഉയർത്തുന്നത്. ഈ മാറ്റങ്ങൾ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. പള്ളികളോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആരാധകർക്കു മുൻഗണന നൽകുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചു. അബുദാബിയിൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ അകമ്പടിയില്ലാതെ ബസിലോ സ്വകാര്യ വാഹനങ്ങളിലോ സ്കൂളിൽ നിന്ന് കൊണ്ടുപോകുകയോ വിടുകയോ ചെയ്യുന്നത് നിരോധിച്ചു. ദുബായിൽ, ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ തന്ത്രപ്രധാന മേഖലകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

    രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വൻ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുകയാണ്. 120 കിലോമീറ്റർ നീളവും 12 ലേനുകളുമുള്ള നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമാണമാണ് അതിൽ പ്രധാനപ്പെട്ടത്. നിലവിലുള്ള മൂന്ന് ഹൈവേകൾ കൂടി വീതികൂട്ടുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ബുർ ദുബായ്, ദെയ്റ, ഡൗൺടൗൺ, അൽ റിഗ്ഗ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വാണിജ്യ മേഖലകളിൽ അഞ്ച് മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

    പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് അബുദാബിയിൽ ദർബ് (Darb) ടോൾ ഈടാക്കുന്ന സമയക്രമത്തിലെ പരിഷ്കാരം. സെപ്റ്റംബർ 1 മുതൽ തിങ്കൾ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ ടോൾ ഈടാക്കും; ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം തുടരും. ഒക്ടോബർ 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ സാഹചര്യങ്ങൾ അനുസരിച്ച് വേഗപരിധി സ്വയം ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നിലവിൽ വന്നു.

    ഈ വർഷം നവംബർ 1 മുതൽ ദുബായിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് ഹൈ-സ്പീഡ് ലേനുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. അതേ തീയതി മുതൽ ശാർജയിൽ മോട്ടോർ ബൈക്കുകൾക്കും ഭാരവാഹക വാഹനങ്ങൾക്കും ബസുകൾക്കും പ്രത്യേക ലേനുകൾ അനുവദിച്ചു. അജ്മാനിൽ ടാക്സികളിലും ലിമോസിനുകളിലും റോഡ് പരിധിയനുസരിച്ച് വേഗത സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ രാജ്യത്ത് ആദ്യമായി നടപ്പാക്കി.

    ഡിസംബർ 1 മുതൽ അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റാഹ ബീച്ച് റോഡ് (E10) എന്നീ വഴികളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി അവയെ മറ്റു റോഡുകളിലേക്ക് തിരിച്ചുവിടും. നവംബർ മാസത്തിൽ ദുബായിലെ ഇത്തിഹാദ് റോഡ്, എയർപോർട്ട് ടണൽ, E311, E611 തുടങ്ങിയ സ്ഥലങ്ങളിൽ ‘നോ പാസിംഗ്’ ലേനുകളും ഓവർഹെഡ് കാമറകളും സ്ഥാപിച്ചു. അതേസമയം, സ്മാർട്ട് ആപ്പുകൾ മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് Dh12ൽ നിന്ന് Dh13 ആയി ഉയർത്തി.

    ഒക്ടോബർ മുതൽ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കുടിശികയായ പിഴകളുള്ള വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ദുബായ് പോലീസിന് അധികാരം നൽകി. കൂടാതെ, ഓഗസ്റ്റുമുതൽ ദുബായിൽ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനം നടപ്പാക്കി. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മരണാനന്തര നടപടികൾ ഇനി ഒറ്റ കേന്ദ്രത്തിൽ: ‘ജബ്‌ർ’ ഏകീകൃത പ്ലാറ്റ്‌ഫോമിന് തുടക്കം

    ദുബായ്: പ്രവാസികളടക്കമുള്ളവർക്ക് ദുബായിൽ ഒരാൾ മരണപ്പെട്ടാൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുന്നു. ദുബായ് സർക്കാർ ‘ജബ്‌ർ’ (Jabr Unified Platform) എന്ന പേരിൽ സമഗ്രമായ പുതിയ ഏകീകൃത സംവിധാനത്തിന് തുടക്കമിട്ടു. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി മരണാനന്തരമുള്ള എല്ലാ കാര്യങ്ങളും ഇനി ഒരിടത്ത് നിന്ന് ഒറ്റത്തവണയായി കൈകാര്യം ചെയ്യാൻ സാധിക്കും. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി, ഓരോ കേസിനും ഒരു പ്രത്യേക ഗവൺമെൻ്റ് സർവീസ് ഓഫീസറെ (GSO) ചുമതലപ്പെടുത്തും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുന്ന എല്ലാ കാര്യങ്ങളും ഈ ഉദ്യോഗസ്ഥൻ കുടുംബത്തിന് വേണ്ടി കൈകാര്യം ചെയ്യും. ഏതെങ്കിലും പൊതു-സ്വകാര്യ ആശുപത്രിയിൽ ഒരു മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം തന്നെ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഓട്ടോമാറ്റിക്കായി അറിയിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ‘ജബ്‌ർ’ പ്രവർത്തിക്കുന്നത്. കുടുംബങ്ങൾ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ സ്വയം നൽകുകയും ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.ദുബായ് കോടതികൾ സ്വത്ത് കൈമാറ്റത്തിനുള്ള ഫയലുകൾ മുൻകൂട്ടി തുറക്കുകയും, മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്വത്ത് സംബന്ധമായ ഫയലുകൾ സ്വയം രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യുന്നതിലൂടെ അവകാശികൾക്ക് അനന്തരാവകാശ രേഖകൾ എളുപ്പത്തിൽ നേടാം. അനുശോചന കാലയളവിന് മുൻപും ശേഷവും കുടുംബങ്ങൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകാനും ‘ജബ്‌ർ’ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി, ദുരിതത്തിലായ കുടുംബങ്ങൾക്ക് വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ഈ സംവിധാനം സഹായകമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മരണാനന്തര നടപടികൾ ഇനി ഒറ്റ കേന്ദ്രത്തിൽ: ‘ജബ്‌ർ’ ഏകീകൃത പ്ലാറ്റ്‌ഫോമിന് തുടക്കം

    യുഎഇയിൽ മരണാനന്തര നടപടികൾ ഇനി ഒറ്റ കേന്ദ്രത്തിൽ: ‘ജബ്‌ർ’ ഏകീകൃത പ്ലാറ്റ്‌ഫോമിന് തുടക്കം

    ദുബായ്: പ്രവാസികളടക്കമുള്ളവർക്ക് ദുബായിൽ ഒരാൾ മരണപ്പെട്ടാൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുന്നു. ദുബായ് സർക്കാർ ‘ജബ്‌ർ’ (Jabr Unified Platform) എന്ന പേരിൽ സമഗ്രമായ പുതിയ ഏകീകൃത സംവിധാനത്തിന് തുടക്കമിട്ടു. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി മരണാനന്തരമുള്ള എല്ലാ കാര്യങ്ങളും ഇനി ഒരിടത്ത് നിന്ന് ഒറ്റത്തവണയായി കൈകാര്യം ചെയ്യാൻ സാധിക്കും. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി, ഓരോ കേസിനും ഒരു പ്രത്യേക ഗവൺമെൻ്റ് സർവീസ് ഓഫീസറെ (GSO) ചുമതലപ്പെടുത്തും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുന്ന എല്ലാ കാര്യങ്ങളും ഈ ഉദ്യോഗസ്ഥൻ കുടുംബത്തിന് വേണ്ടി കൈകാര്യം ചെയ്യും. ഏതെങ്കിലും പൊതു-സ്വകാര്യ ആശുപത്രിയിൽ ഒരു മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം തന്നെ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഓട്ടോമാറ്റിക്കായി അറിയിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ‘ജബ്‌ർ’ പ്രവർത്തിക്കുന്നത്. കുടുംബങ്ങൾ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ സ്വയം നൽകുകയും ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.ദുബായ് കോടതികൾ സ്വത്ത് കൈമാറ്റത്തിനുള്ള ഫയലുകൾ മുൻകൂട്ടി തുറക്കുകയും, മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്വത്ത് സംബന്ധമായ ഫയലുകൾ സ്വയം രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യുന്നതിലൂടെ അവകാശികൾക്ക് അനന്തരാവകാശ രേഖകൾ എളുപ്പത്തിൽ നേടാം. അനുശോചന കാലയളവിന് മുൻപും ശേഷവും കുടുംബങ്ങൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകാനും ‘ജബ്‌ർ’ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി, ദുരിതത്തിലായ കുടുംബങ്ങൾക്ക് വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ഈ സംവിധാനം സഹായകമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടുത്തം; കെട്ടിടത്തിൽ തീ പടർന്നു

    യുഎഇയിലെ ഈ റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടുത്തം; കെട്ടിടത്തിൽ തീ പടർന്നു

    അബുദാബി: അബുദാബിയിലെ പ്രമുഖ റെസിഡൻഷ്യൽ മേഖലയായ അൽ റീം ഐലൻഡിൽ ഒരു കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായി. കട്ടിയുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. അൽ റീം ഐലൻഡിലെ ഒരു നിർമ്മാണത്തിലിരിക്കുന്ന 22 നില കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി 11.33-ഓടെ തീ പടർന്നു പിടിച്ചത്. അബുദാബി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അബുദാബി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി എത്രയും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കെട്ടിട ഉടമകളും കരാറുകാരും സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വെള്ളിയാഴ്ച നിസ്‌കാര സമയം മാറുന്നു; പുതിയ ക്രമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അറിഞ്ഞോ?

    യുഎഇയിൽ വെള്ളിയാഴ്ച നിസ്‌കാര സമയം മാറുന്നു; പുതിയ ക്രമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അറിഞ്ഞോ?

    ദുബായ്/അബുദാബി: യുഎഇയിൽ താമസിക്കുന്ന ഇസ്‌ലാം മതവിശ്വാസികൾക്ക് പ്രധാന മാറ്റം. രാജ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെയും ഖുതുബയുടെയും (പ്രസംഗം) സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചു. പുതിയ സമയക്രമം 2026 ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഷെഡ്യൂൾ പ്രകാരം, വെള്ളിയാഴ്ചത്തെ ഖുതുബയും നമസ്‌കാരവും ഉച്ചയ്ക്ക് 12:45 PM ന് ആയിരിക്കും നടക്കുക. നേരത്തെ ഇത് ഓരോ എമിറേറ്റിലെയും പള്ളിയിലെ ബാങ്കിന്റെ (ദുഹ്ര്) സമയത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. രാജ്യത്ത് വാരാന്ത്യ അവധി ശനിയാഴ്ചയും ഞായറാഴ്ചയുമായി മാറ്റിയതിന് പിന്നാലെയാണ് ഈ പരിഷ്കാരം. ജുമുഅ നമസ്കാരത്തിന് പോകുന്നവർക്ക്, ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും അന്താരാഷ്ട്ര വ്യാപാര സമയം കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഈ മാറ്റം. പുതിയ സമയക്രമം ആരംഭിക്കുമ്പോൾ, നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർ ഖുതുബ നഷ്ടപ്പെടാതിരിക്കാൻ പള്ളിയിൽ നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മാറ്റം യുഎഇയിലെ മുഴുവൻ പള്ളികൾക്കും ബാധകമായിരിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? ഇനി ആശയക്കുഴപ്പങ്ങൾ വേണ്ട

    പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? ഇനി ആശയക്കുഴപ്പങ്ങൾ വേണ്ട

    വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിൽ നേരിടുന്ന അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും പരിഹാരം പ്രതീക്ഷിക്കാം. കസ്റ്റംസ് നിയമങ്ങളിൽ സമഗ്ര പരിഷ്കാരം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വിമാനത്താവളങ്ങളിലെ കസ്റ്റംസ് നടപടികൾ കൂടുതൽ ലളിതമാക്കുകയും വ്യക്തത ഉറപ്പാക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

    ഗൾഫ് രാജ്യങ്ങളിലടക്കമുള്ള വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾ വർഷങ്ങളായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ നീക്കം. യാത്രക്കാർക്ക് അനാവശ്യ തടസ്സങ്ങളില്ലാതെ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഒരു പൊതുപരിപാടിയിൽ പറഞ്ഞു. നിലവിലുള്ള പരിശോധനകൾ പലപ്പോഴും അനാവശ്യമായി കടുപ്പമുള്ളവയാണെന്നും ഇത് പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

    പ്രത്യേകിച്ച് യുഎഇയിലെ പ്രവാസികൾക്കിടയിൽ നികുതി ഒഴിവാക്കി കൊണ്ടുവരാൻ അനുവദിച്ചിരിക്കുന്ന സ്വർണപരിധി പുതുക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. 2016-ൽ നിശ്ചയിച്ച പരിധി ഇപ്പോഴത്തെ സ്വർണവിലയും സാമ്പത്തിക സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് പ്രവാസി സംഘടനകളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ അടുത്തിടെയായി ധനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

    ഇപ്പോൾ ഇന്ത്യയിൽ സ്വർണം ഗ്രാമിന് ഏകദേശം 13,000 രൂപയ്ക്കും ദുബായിൽ 500 ദിർഹത്തിന് മുകളിലും വിലവരുകയാണ്. എന്നാൽ നികുതിയിളവോടെയുള്ള സ്വർണപരിധി പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമുമെന്ന രീതിയിൽ മാറ്റമില്ലാതെ തുടരുന്നു. ഇതിന്റെ മൂല്യം യഥാക്രമം 50,000 രൂപയും ഒരു ലക്ഷവും എന്നതാണ്. നിലവിലെ വില കണക്കിലെടുത്താൽ ഈ പരിധിയിൽ വരുന്ന സ്വർണത്തിന്റെ തൂക്കം വളരെ കുറവായി തീരുന്നുവെന്നാണ് വിലയിരുത്തൽ.

    പണിക്കൂലിയും മറ്റ് ചെലവുകളും ചേർത്താൽ, നികുതി ഒഴിവോടെ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഗണ്യമായി കുറയുന്നുവെന്നും ഇതുമൂലം സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയുടെ പരിധിയിലാവുന്ന സാഹചര്യമുണ്ടാകുന്നുവെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. വിവാഹ ടൂറിസവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ നിലവിലെ ചട്ടങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • പുതിയ ഹൈവേകൾ, ട്രെയിനുകൾ, മെട്രോ: യുഎഇയിലെ നിത്യയാത്രകൾ താമസക്കാർക്ക് എങ്ങനെ മാറും?

    പുതിയ ഹൈവേകൾ, ട്രെയിനുകൾ, മെട്രോ: യുഎഇയിലെ നിത്യയാത്രകൾ താമസക്കാർക്ക് എങ്ങനെ മാറും?

    ദുബായ്/അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലെയും അബുദാബിയിലെയും വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ വൻകിട ഗതാഗത പദ്ധതികൾ ആവിഷ്കരിക്കുന്നു. സുസ്ഥിരവും കാര്യക്ഷമവുമായ യാത്രാസൗകര്യമാണ് ഈ ഭാവി പദ്ധതികളുടെ പ്രധാന ലക്ഷ്യം.നിലവിലെ ഗതാഗത സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളാണ് ഇരു എമിറേറ്റുകളിലുമായി നടപ്പിലാക്കുന്നത്. ഇതിൽ പ്രധാനം ദുബായ് മെട്രോ, ട്രാം ശൃംഖലകളുടെ വികസനമാണ്. പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ നഗരങ്ങളിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും.കൂടാതെ, രാജ്യത്തിന്റെ ഗതാഗത ഭൂപടം തന്നെ മാറ്റിയെഴുതുന്ന ഇത്തിഹാദ് റെയിൽ (Etihad Rail) പദ്ധതിയാണ് മറ്റൊരു സുപ്രധാന ചുവടുവെപ്പ്. അബുദാബിയെയും ദുബായിയെയും മറ്റ് പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ദേശീയ റെയിൽ ശൃംഖല, റോഡ് യാത്രകൾക്ക് വേഗമേറിയതും സുഖപ്രദവുമായ ബദലാണ് നൽകുന്നത്. ഇത് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. രണ്ട് എമിറേറ്റുകളും സ്മാർട്ട് മൊബിലിറ്റി (Smart Mobility) സൊല്യൂഷനുകളിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങൾ (Autonomous Vehicles), അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ, ഭാവിയിലെ അതിവേഗ ട്രാൻസിറ്റ് സാങ്കേതികവിദ്യകളായ ഹൈപ്പർലൂപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ യാത്രകൾ ഉറപ്പാക്കുക എന്നതാണ് യുഎഇയുടെ ദീർഘവീക്ഷണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരാൻ ഇനി ‘പേടിക്കേണ്ടാ’; കസ്റ്റംസ് നിയമങ്ങൾ ഉടൻ മാറും; യുഎഇ പ്രവാസികൾക്ക് ആശ്വാസം

    നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരാൻ ഇനി ‘പേടിക്കേണ്ടാ’; കസ്റ്റംസ് നിയമങ്ങൾ ഉടൻ മാറും; യുഎഇ പ്രവാസികൾക്ക് ആശ്വാസം

    ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികൾക്കിടയിൽ വിമാനത്താവളങ്ങളിലെ പുതിയ കസ്റ്റംസ് നിയമങ്ങളെ ചൊല്ലി കടുത്ത ആശങ്ക. നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതും, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവുമാണ് പ്രവാസികൾക്ക് ദുരിതമാകുന്നത്. പ്രധാനമായും, ഉയർന്ന വിലയുള്ള വാച്ചുകൾ, സ്വർണ്ണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ രാജ്യത്തേക്ക് കൊണ്ടുവരുമ്പോൾ പ്രവാസി യാത്രക്കാർ കസ്റ്റംസ് പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതി. ഈ വിഷയത്തിൽ വ്യക്തമായതും ലളിതവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കണമെന്നും, വിമാനത്താവളങ്ങളിൽ പ്രവാസികളോട് മാന്യമായി പെരുമാറാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു.

    പ്രധാന ആവശ്യങ്ങൾ:

    നിയമങ്ങളിൽ വ്യക്തത: ഉയർന്ന മൂല്യമുള്ള വസ്തുക്കൾ (Luxury Items) കൊണ്ടുവരുമ്പോൾ എത്രത്തോളം ഡ്യൂട്ടി അടയ്ക്കണം, എങ്ങനെയാണ് ഡിക്ലയർ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കണം. നടപടിക്രമങ്ങൾ ലളിതമാക്കണം: കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും, വിമാനത്താവളങ്ങളിൽ വ്യക്തമായ റെഡ്, ഗ്രീൻ ചാനലുകൾ സ്ഥാപിക്കുകയും ചെയ്യണം. മാന്യമായ പെരുമാറ്റം: കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രവാസികളോട് ബഹുമാനത്തോടെയും മാന്യമായും പെരുമാറുന്നുവെന്ന് ഉറപ്പാക്കണം. ജയ്പൂർ വിമാനത്താവളത്തിൽ പ്രമുഖ ദുബായ് വ്യവസായിയായ വാസു ഷറോഫിന് അദ്ദേഹത്തിന്റെ റോലെക്സ് വാച്ചിന്റെ പേരിൽ നേരിട്ട ദുരനുഭവം ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുഃഖക്കടലിൽ കുടുംബങ്ങൾക്ക് ആശ്വാസം; ഓഫിസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം; മരണാനന്തര നടപടികൾ ഇനി ഈ പ്ലാറ്റ്‌ഫോം വഴി

    ദുഃഖക്കടലിൽ കുടുംബങ്ങൾക്ക് ആശ്വാസം; ഓഫിസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം; മരണാനന്തര നടപടികൾ ഇനി ഈ പ്ലാറ്റ്‌ഫോം വഴി

    മരണശേഷം ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്ക് സാമൂഹിക പ്രവർത്തകരെ സമീപിക്കേണ്ടിവരുന്നതും വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യവും ഒഴിവാക്കുന്നതിനായി ദുബായ് സർക്കാർ സമഗ്രമായ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ‘ജബ്‌ർ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഏകീകൃത പ്ലാറ്റ്‌ഫോം വഴി മരണാനന്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ ഇടത്തിലൂടെ, ഒറ്റത്തവണയായി പൂർത്തിയാക്കാൻ സാധിക്കും. ഡിജിറ്റൽ സംവിധാനങ്ങളെയും മാനുഷിക സഹാനുഭൂതിയെയും ഒരുമിപ്പിക്കുന്ന ഈ സേവനം, ദുഃഖത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിൽ സർക്കാർ നടപടികളുടെ സമീപനത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത കാലയളവിൽ, ഇത്തരം വിഷയങ്ങളിൽ സഹായം തേടി പ്രവാസികൾ സാമൂഹിക പ്രവർത്തകരെ സമീപിക്കുന്നതും തുടർന്നുണ്ടായ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നടപ്പിൽ വരുത്തിയത്.

    ദുബായ് ആരോഗ്യ വകുപ്പിന്റെ (ഡിഎച്ച്എ) ‘സിറ്റി മേക്കേഴ്‌സ്’ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ‘ജബ്‌ർ’ സംവിധാനത്തിലൂടെ, മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനായി കുടുംബങ്ങൾ ഇനി വിവിധ സ്ഥാപനങ്ങളെ സമീപിക്കേണ്ടതില്ല. ഓരോ കേസിനും പ്രത്യേകം ഒരു ഗവൺമെന്റ് സർവീസ് ഓഫീസറെ (ജിഎസ്ഒ) നിയോഗിക്കുകയും, സംസ്‌കാര ചടങ്ങുകൾ മുതൽ മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും ഇയാൾ കുടുംബത്തിന് വേണ്ടി ഏകോപിപ്പിക്കുകയും ചെയ്യും. പൊതു–സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതു കൂടെ, ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും വിവരം സ്വയമേവ കൈമാറുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ‘ജബ്‌ർ’ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടെ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ സ്വയം സൃഷ്ടിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് കൈമാറുകയും ചെയ്യും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും സംസ്‌കാര ചടങ്ങുകൾക്ക് വേണ്ട സമയം ഗണ്യമായി കുറയ്ക്കാനും ഇതു സഹായിക്കും.

    ഭരണപരമായ നടപടികളുടെ സമ്മർദ്ദത്തിൽ നിന്ന് ഒഴിവായി, കുടുംബങ്ങൾക്ക് അവരുടെ വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് അധികൃതർ വ്യക്തമാക്കി.

    ‘ജബ്‌ർ’ സംവിധാനം ദുബായ് സർക്കാർ ജനങ്ങൾക്ക് നൽകുന്ന പരിചരണത്തിന്റെയും മാനുഷികതയുടെയും ശക്തമായ ഉദാഹരണമാണെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറൽ ഡോ. അലവി അൽഷെയ്ഖ് അലി പറഞ്ഞു. ഭരണപരമായ നടപടി മാത്രമല്ല, നഷ്ടത്തെ തുടർന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികളെ പരിഹരിക്കുന്നതിലും “ജബ്‌ർ” ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പദ്ധതിയുടെ ഔദ്യോഗിക വക്താവ് മജീദ് അൽ മുഹൈരി പറഞ്ഞു. അനുശോചന കാലയളവിന് മുൻപും ശേഷവും കുടുംബങ്ങൾക്കു വേണ്ട സഹായം നൽകുന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യം.

    ദുഃഖത്തിലായ കുടുംബങ്ങൾക്ക് എല്ലാ തലത്തിലുള്ള പിന്തുണയും നൽകുന്നതിനായി നിരവധി സർക്കാർ സ്ഥാപനങ്ങളെയാണ് ‘ജബ്‌ർ’ സംവിധാനം ഏകോപിപ്പിക്കുന്നത്. എമിറാത്തി കുടുംബങ്ങൾക്കായി കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) മൂന്ന് ദിവസത്തെ അനുശോചന ചടങ്ങുകൾക്കായി മുഴുവൻ സൗകര്യങ്ങളോടുകൂടിയ കൂടാരം ഒരുക്കും. ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ദുബായിൽ 70ലേറെ സ്ഥലങ്ങൾ അനുശോചന കൂടാരങ്ങൾക്കായി നിശ്ചയിച്ചിട്ടുണ്ട്.

    മറ്റ് താമസക്കാരായ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനായി എട്ട് പൊതു-ക്ഷേമ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സഹകരിച്ച് പ്രവർത്തിക്കും. കൂടാതെ, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനായി, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) 230 സ്കൂൾ കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

    സംയുക്ത പേയ്‌മെന്റ് സംവിധാനം ഉൾപ്പെടെയുള്ള സ്മാർട്ട് ഡാഷ്‌ബോർഡും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ദുബായ് കോടതികൾ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട ഫയലുകൾ സ്വയം രജിസ്റ്റർ ചെയ്യുകയും അനന്തരാവകാശ നടപടികൾ വേഗത്തിലാക്കുകയും ചെയ്യും. ഇതോടെ അവകാശികൾക്ക് രേഖകൾ എളുപ്പത്തിൽ ലഭ്യമാകും.

    മൃതദേഹം കുളിപ്പിക്കലിനും കഫൻ ചെയ്യലിനുമായി 130ത്തിലധികം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് കബർസ്ഥാനങ്ങളിലെ സൗകര്യങ്ങൾ നവീകരിക്കുകയും കഫൻ കിറ്റുകളും നടത്തിപ്പ് മാർഗരേഖകളും ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.

    ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് പ്രായോഗിക കാര്യക്ഷമതയും മാനസിക പിന്തുണയും നൽകിക്കൊണ്ട് മാനുഷിക മൂല്യങ്ങൾ ഉറപ്പിക്കുന്ന ദുബായ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ‘ജബ്‌ർ’ സംവിധാനത്തിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

    ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.

    “ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

    വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

    നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

    എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

    ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

    ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.

    “ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

    ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

    ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.

    “ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

    ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
    വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

    ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

    ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
    വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു! ‘സൂപ്പർമാൻ’ ദേവേഷ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസലോകം

    ദുബായ്:യുഎഇയുടെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ അതികായനും, റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് (RBBi) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ ഇന്ത്യൻ പ്രവാസി വ്യവസായി ദേവേഷ് മിസ്ത്രി (ദേവ്) ദുബായിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും യുഎഇയിലെ ഡിജിറ്റൽ ലോകവും ഞെട്ടിയിരിക്കുകയാണ്.

    യുഎഇയിലെ യൂസർ എക്സ്പീരിയൻസ് (UX), യൂസർ ഇന്റർഫേസ് (UI) മേഖലകൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ദേവേഷ് മിസ്ത്രി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണബോധവും കാരണം കമ്പനിയിൽ സഹപ്രവർത്തകർ അദ്ദേഹത്തെ ‘സൂപ്പർമാൻ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.

    2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച RBBi, യുഎഇയിലെ മുൻനിര UX, UI ഏജൻസികളിൽ ഒന്നായി വളർന്നു. മൈക്രോസോഫ്റ്റ്, ഐബിഎം, എമിറേറ്റ്സ് എൻബിഡി, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    തൊഴിൽപരമായ നേട്ടങ്ങൾക്കപ്പുറം, യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ ഡിജിറ്റൽ സ്ട്രാറ്റജി പ്രോഗ്രാമുകളുടെ ലെക്ചറർ, മെന്റർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവേഷിന്റെ മരണം യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനും ഡിജിറ്റൽ സംരംഭകർക്കും തീരാനഷ്ടമാണ്. മരണകാരണം കമ്പനി പുറത്തുവിട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

    ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

    ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
    വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു! ‘സൂപ്പർമാൻ’ ദേവേഷ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസലോകം

    ദുബായ്:യുഎഇയുടെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ അതികായനും, റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് (RBBi) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ ഇന്ത്യൻ പ്രവാസി വ്യവസായി ദേവേഷ് മിസ്ത്രി (ദേവ്) ദുബായിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും യുഎഇയിലെ ഡിജിറ്റൽ ലോകവും ഞെട്ടിയിരിക്കുകയാണ്.

    യുഎഇയിലെ യൂസർ എക്സ്പീരിയൻസ് (UX), യൂസർ ഇന്റർഫേസ് (UI) മേഖലകൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ദേവേഷ് മിസ്ത്രി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണബോധവും കാരണം കമ്പനിയിൽ സഹപ്രവർത്തകർ അദ്ദേഹത്തെ ‘സൂപ്പർമാൻ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.

    2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച RBBi, യുഎഇയിലെ മുൻനിര UX, UI ഏജൻസികളിൽ ഒന്നായി വളർന്നു. മൈക്രോസോഫ്റ്റ്, ഐബിഎം, എമിറേറ്റ്സ് എൻബിഡി, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    തൊഴിൽപരമായ നേട്ടങ്ങൾക്കപ്പുറം, യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ ഡിജിറ്റൽ സ്ട്രാറ്റജി പ്രോഗ്രാമുകളുടെ ലെക്ചറർ, മെന്റർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവേഷിന്റെ മരണം യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനും ഡിജിറ്റൽ സംരംഭകർക്കും തീരാനഷ്ടമാണ്. മരണകാരണം കമ്പനി പുറത്തുവിട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഒരാഴ്ച സമൂഹമാധ്യമത്തിൽ നിന്ന് പൂർണമായും മാറി നിൽക്കൂ; നിങ്ങളുടെ മാനസിക നിലയിൽ വരുന്ന മാറ്റങ്ങൾ അറിയാം

    ഒരാഴ്ച സമൂഹമാധ്യമത്തിൽ നിന്ന് പൂർണമായും മാറി നിൽക്കൂ; നിങ്ങളുടെ മാനസിക നിലയിൽ വരുന്ന മാറ്റങ്ങൾ അറിയാം

    സോഷ്യൽ മീഡിയയിൽ നിന്ന് ഒരാഴ്ച പൂർണമായും വിട്ടുനിൽക്കുകയോ ഉപയോഗ സമയം വൻതോതിൽ കുറയ്ക്കുകയോ ചെയ്താൽ മാനസികാരോഗ്യത്തിൽ വ്യക്തമായ മാറ്റമുണ്ടാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ആധുനിക സമൂഹത്തിൽ യുവജനങ്ങൾ നേരിടുന്ന അമിത ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിൽ ഇത്തരം ഇടവേളകൾ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.
    ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. ജെഎംഎ നെറ്റ്‌വർക്ക് ഓപ്പൺ (JAMA Network Open) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നത് പോലും മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. 18 മുതൽ 24 വയസ് വരെ പ്രായമുള്ള 295 സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, കഴിയുന്നത്ര സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് നിർദേശം നൽകിയത്. പഠന കാലയളവിൽ ദിവസം ശരാശരി അരമണിക്കൂർ മാത്രമാണ് സമൂഹമാധ്യമ ഉപയോഗം അനുവദിച്ചത്. നേരത്തേ വിഷാദലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നവരിലും പോലും ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.

    ഒരാഴ്ച നീണ്ട പരീക്ഷണത്തിന് ശേഷം ഉത്കണ്ഠയിൽ 16.1 ശതമാനവും വിഷാദത്തിൽ 24.8 ശതമാനവും ഉറക്കമില്ലായ്മയിൽ 14.5 ശതമാനവും കുറവുണ്ടായതായി പഠനം കണ്ടെത്തി. എന്നാൽ സാമൂഹ്യമാധ്യമ ഉപയോഗം കുറച്ചിട്ടും പങ്കെടുത്തവരിൽ ഏകാന്തത വർധിച്ചില്ലെന്നതും ശ്രദ്ധേയമായ നിരീക്ഷണമായി റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങൾ ഏകാന്തത അകറ്റുന്നില്ലെന്നും മറിച്ച് മാനസിക സമ്മർദ്ദങ്ങൾ വർധിപ്പിക്കാമെന്നുമാണ് പഠനത്തിന്റെ സൂചന. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രഫസർ ഡോ. ജോൺ ടോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ ഏക മാർഗമല്ലെങ്കിലും, പ്രയോജനകരമായ ഒരു വഴിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം മാത്രമല്ല, കാണുന്ന ഉള്ളടക്കത്തിന്റെ സ്വഭാവവും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അരക്ഷിതാവസ്ഥയും ഭീതിയും വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും, സമയം കുറച്ചിട്ടും ഇത്തരം ഉള്ളടക്കം തന്നെ പിന്തുടരുന്നുവെങ്കിൽ പ്രതീക്ഷിക്കുന്ന ഗുണഫലം ലഭിക്കില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ആഹാ കൊള്ളാല്ലോ! അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത വാട്സാപ് മെസേജുകൾ തിരിച്ചെടുക്കാം; അറിയേണ്ടതെല്ലാം!

    പഴയ വാട്സാപ് ചാറ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ പ്രധാനപ്പെട്ട സന്ദേശങ്ങളോ ഫോട്ടോകളോ അബദ്ധത്തിൽ ഡിലീറ്റ് ചെയ്തുപോയാൽ പലർക്കും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ, കൃത്യമായ ക്ലൗഡ് ബാക്കപ്പ് ഉണ്ടായാൽ നഷ്ടമായ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് വാട്സാപ് സംവിധാനങ്ങൾ വ്യക്തമാക്കുന്നു. ഗൂഗിൾ ഡ്രൈവ് (ആൻഡ്രോയിഡ്) അല്ലെങ്കിൽ ഐക്ലൗഡ് (ഐഫോൺ) എന്നിവയിലേക്കുള്ള ഓട്ടോമാറ്റിക് ബാക്കപ്പുകളാണ് ഇതിന് സഹായകരമാകുന്നത്.

    ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് എടുത്ത ബാക്കപ്പ് ഉണ്ടായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. മെസേജുകൾ മായ്ച്ചതിന് ശേഷം എടുത്ത ഏറ്റവും പുതിയ ബാക്കപ്പ് മാത്രമേ ലഭ്യമാകുന്നുള്ളുവെങ്കിൽ, ഈ രീതിയിൽ പഴയ ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയില്ല.

    വാട്സാപ് മെസേജ് വീണ്ടെടുക്കൽ എങ്ങനെ സാധിക്കും?

    വാട്സാപ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ, നിലവിലുള്ള ബാക്കപ്പ് റീസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ആപ്പ് നൽകും. അത് സ്വീകരിക്കുന്നതിലൂടെ ഡിലീറ്റ് ചെയ്യുന്നതിന് മുൻപുള്ള ചാറ്റ് ചരിത്രം തിരികെ ലഭിക്കും.

    ആദ്യം ഉറപ്പാക്കേണ്ട കാര്യങ്ങൾ

    അവസാനം എടുത്ത ബാക്കപ്പ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപുള്ളതാണോയെന്ന് പരിശോധിക്കുക

    ബാക്കപ്പിന് ഉപയോഗിച്ച അതേ ഫോൺ നമ്പർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക

    ആൻഡ്രോയിഡിൽ Google Account, ഐഫോണിൽ Apple ID മാറ്റപ്പെട്ടിട്ടില്ലെന്ന് പരിശോധിക്കുക

    ആൻഡ്രോയിഡിൽ മെസേജുകൾ വീണ്ടെടുക്കുന്ന വിധം

    -Settings > Chats > Chat Backup തുറന്ന് ‘Last Backup’ തീയതി പരിശോധിക്കുക

    -വാട്സാപ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക

    -നമ്പർ വെരിഫൈ ചെയ്ത ശേഷം Restore എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

    -ഐഫോണിൽ iCloud വഴി ചാറ്റുകൾ തിരികെ ലഭിക്കാൻ

    -Settings > Chats > Chat Backup വഴി ബാക്കപ്പ് വിവരങ്ങൾ പരിശോധിക്കുക

    -വാട്സാപ് വീണ്ടും ഇൻസ്റ്റാൾ ചെയ്ത ശേഷം

    -Restore Chat History തിരഞ്ഞെടുക്കുക

    ശ്രദ്ധിക്കേണ്ട പ്രധാന മുന്നറിയിപ്പുകൾ

    പഴയ ബാക്കപ്പ് റീസ്റ്റോർ ചെയ്യുമ്പോൾ, ബാക്കപ്പിന് ശേഷം ലഭിച്ച പുതിയ സന്ദേശങ്ങൾ സ്ഥിരമായി നഷ്ടപ്പെടും. കൂടാതെ, വാട്സാപ് പ്ലാറ്റ്‌ഫോം ഏറ്റവും പുതിയ ഒരു ക്ലൗഡ് ബാക്കപ്പ് മാത്രമാണ് സൂക്ഷിക്കുന്നത്. അതിനാൽ അതിൽക്കൂടി പഴയ ഡാറ്റ ഈ രീതിയിൽ വീണ്ടെടുക്കാൻ സാധിക്കില്ല.

    റീസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റാളേഷൻ സമയത്ത് ഒരിക്കൽ മാത്രമേ ലഭിക്കൂ. അത് അബദ്ധത്തിൽ ഒഴിവാക്കിയാൽ വീണ്ടും അൺഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

    അപ്രതീക്ഷിതമായി വിലപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ, വാട്സാപ് ഓട്ടോമാറ്റിക് ബാക്കപ്പ് സംവിധാനം സജീവമാണെന്നു ഉറപ്പാക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ദിവസേനയോ കുറഞ്ഞത് ആഴ്ചയിലൊരിക്കൽയോ ബാക്കപ്പ് എടുക്കുന്ന ക്രമീകരണം ഡാറ്റാ നഷ്ടങ്ങളിൽ നിന്ന് രക്ഷ നൽകും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ആഹാ കൊള്ളാല്ലോ! അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത വാട്സാപ് മെസേജുകൾ തിരിച്ചെടുക്കാം; അറിയേണ്ടതെല്ലാം!

    ആഹാ കൊള്ളാല്ലോ! അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത വാട്സാപ് മെസേജുകൾ തിരിച്ചെടുക്കാം; അറിയേണ്ടതെല്ലാം!

    പഴയ വാട്സാപ് ചാറ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ പ്രധാനപ്പെട്ട സന്ദേശങ്ങളോ ഫോട്ടോകളോ അബദ്ധത്തിൽ ഡിലീറ്റ് ചെയ്തുപോയാൽ പലർക്കും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ, കൃത്യമായ ക്ലൗഡ് ബാക്കപ്പ് ഉണ്ടായാൽ നഷ്ടമായ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് വാട്സാപ് സംവിധാനങ്ങൾ വ്യക്തമാക്കുന്നു. ഗൂഗിൾ ഡ്രൈവ് (ആൻഡ്രോയിഡ്) അല്ലെങ്കിൽ ഐക്ലൗഡ് (ഐഫോൺ) എന്നിവയിലേക്കുള്ള ഓട്ടോമാറ്റിക് ബാക്കപ്പുകളാണ് ഇതിന് സഹായകരമാകുന്നത്.

    ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് എടുത്ത ബാക്കപ്പ് ഉണ്ടായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. മെസേജുകൾ മായ്ച്ചതിന് ശേഷം എടുത്ത ഏറ്റവും പുതിയ ബാക്കപ്പ് മാത്രമേ ലഭ്യമാകുന്നുള്ളുവെങ്കിൽ, ഈ രീതിയിൽ പഴയ ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയില്ല.

    വാട്സാപ് മെസേജ് വീണ്ടെടുക്കൽ എങ്ങനെ സാധിക്കും?

    വാട്സാപ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ, നിലവിലുള്ള ബാക്കപ്പ് റീസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ആപ്പ് നൽകും. അത് സ്വീകരിക്കുന്നതിലൂടെ ഡിലീറ്റ് ചെയ്യുന്നതിന് മുൻപുള്ള ചാറ്റ് ചരിത്രം തിരികെ ലഭിക്കും.

    ആദ്യം ഉറപ്പാക്കേണ്ട കാര്യങ്ങൾ

    അവസാനം എടുത്ത ബാക്കപ്പ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപുള്ളതാണോയെന്ന് പരിശോധിക്കുക

    ബാക്കപ്പിന് ഉപയോഗിച്ച അതേ ഫോൺ നമ്പർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക

    ആൻഡ്രോയിഡിൽ Google Account, ഐഫോണിൽ Apple ID മാറ്റപ്പെട്ടിട്ടില്ലെന്ന് പരിശോധിക്കുക

    ആൻഡ്രോയിഡിൽ മെസേജുകൾ വീണ്ടെടുക്കുന്ന വിധം

    -Settings > Chats > Chat Backup തുറന്ന് ‘Last Backup’ തീയതി പരിശോധിക്കുക

    -വാട്സാപ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക

    -നമ്പർ വെരിഫൈ ചെയ്ത ശേഷം Restore എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

    -ഐഫോണിൽ iCloud വഴി ചാറ്റുകൾ തിരികെ ലഭിക്കാൻ

    -Settings > Chats > Chat Backup വഴി ബാക്കപ്പ് വിവരങ്ങൾ പരിശോധിക്കുക

    -വാട്സാപ് വീണ്ടും ഇൻസ്റ്റാൾ ചെയ്ത ശേഷം

    -Restore Chat History തിരഞ്ഞെടുക്കുക

    ശ്രദ്ധിക്കേണ്ട പ്രധാന മുന്നറിയിപ്പുകൾ

    പഴയ ബാക്കപ്പ് റീസ്റ്റോർ ചെയ്യുമ്പോൾ, ബാക്കപ്പിന് ശേഷം ലഭിച്ച പുതിയ സന്ദേശങ്ങൾ സ്ഥിരമായി നഷ്ടപ്പെടും. കൂടാതെ, വാട്സാപ് പ്ലാറ്റ്‌ഫോം ഏറ്റവും പുതിയ ഒരു ക്ലൗഡ് ബാക്കപ്പ് മാത്രമാണ് സൂക്ഷിക്കുന്നത്. അതിനാൽ അതിൽക്കൂടി പഴയ ഡാറ്റ ഈ രീതിയിൽ വീണ്ടെടുക്കാൻ സാധിക്കില്ല.

    റീസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റാളേഷൻ സമയത്ത് ഒരിക്കൽ മാത്രമേ ലഭിക്കൂ. അത് അബദ്ധത്തിൽ ഒഴിവാക്കിയാൽ വീണ്ടും അൺഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

    അപ്രതീക്ഷിതമായി വിലപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ, വാട്സാപ് ഓട്ടോമാറ്റിക് ബാക്കപ്പ് സംവിധാനം സജീവമാണെന്നു ഉറപ്പാക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ദിവസേനയോ കുറഞ്ഞത് ആഴ്ചയിലൊരിക്കൽയോ ബാക്കപ്പ് എടുക്കുന്ന ക്രമീകരണം ഡാറ്റാ നഷ്ടങ്ങളിൽ നിന്ന് രക്ഷ നൽകും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു! ‘സൂപ്പർമാൻ’ ദേവേഷ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസലോകം

    ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു! ‘സൂപ്പർമാൻ’ ദേവേഷ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസലോകം

    ദുബായ്:യുഎഇയുടെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ അതികായനും, റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് (RBBi) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ ഇന്ത്യൻ പ്രവാസി വ്യവസായി ദേവേഷ് മിസ്ത്രി (ദേവ്) ദുബായിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും യുഎഇയിലെ ഡിജിറ്റൽ ലോകവും ഞെട്ടിയിരിക്കുകയാണ്.

    യുഎഇയിലെ യൂസർ എക്സ്പീരിയൻസ് (UX), യൂസർ ഇന്റർഫേസ് (UI) മേഖലകൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ദേവേഷ് മിസ്ത്രി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണബോധവും കാരണം കമ്പനിയിൽ സഹപ്രവർത്തകർ അദ്ദേഹത്തെ ‘സൂപ്പർമാൻ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.

    2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച RBBi, യുഎഇയിലെ മുൻനിര UX, UI ഏജൻസികളിൽ ഒന്നായി വളർന്നു. മൈക്രോസോഫ്റ്റ്, ഐബിഎം, എമിറേറ്റ്സ് എൻബിഡി, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    തൊഴിൽപരമായ നേട്ടങ്ങൾക്കപ്പുറം, യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ ഡിജിറ്റൽ സ്ട്രാറ്റജി പ്രോഗ്രാമുകളുടെ ലെക്ചറർ, മെന്റർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവേഷിന്റെ മരണം യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനും ഡിജിറ്റൽ സംരംഭകർക്കും തീരാനഷ്ടമാണ്. മരണകാരണം കമ്പനി പുറത്തുവിട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സുപ്രധാന പ്രഖ്യാപനം:152 പുതിയ പാർക്കുകൾ, ഡിജിറ്റൽ പ്രതിരോധ നയം; പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന!

    യുഎഇയിൽ സുപ്രധാന പ്രഖ്യാപനം:152 പുതിയ പാർക്കുകൾ, ഡിജിറ്റൽ പ്രതിരോധ നയം; പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന!

    ദുബൈയുടെ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നഗരാസൂത്രണം, പൗരന്മാരുടെ ഭവനം, എമിറേറ്റിൻ്റെ ഡിജിറ്റൽ പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ നയരേഖകൾക്ക് അംഗീകാരം നൽകി. പൗരന്മാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റി പ്ലാനിംഗ് മോഡലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ദുബൈയിൽ 152 പുതിയ പാർക്കുകൾ സ്ഥാപിക്കും. പുതിയ പാർക്കുകൾ വഴി താമസക്കാർക്ക് 150 മീറ്റർ ദൂരത്തിനുള്ളിൽ ഒരു ഗ്രീൻ സ്‌പേസിലേക്ക് എത്താൻ സാധിക്കും. ഇതിനുപുറമെ, 33 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകളും പൊതു സൗകര്യങ്ങളും പുതിയ കമ്മ്യൂണിറ്റികളിൽ ഒരുക്കും.ഡിജിറ്റൽ പ്രതിരോധ നയം (Digital Resilience Policy): സൈബർ സുരക്ഷയും ഡിജിറ്റൽ സേവനങ്ങളുടെ സുശക്തമായ നിലനിൽപ്പും ഉറപ്പാക്കുന്നതിനായി ‘ഡിജിറ്റൽ റെസിലിയൻസ് പോളിസി’ നടപ്പാക്കും. ദുബൈയുടെ ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്താനും, ഏത് പ്രതിസന്ധിയിലും ഡിജിറ്റൽ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി നിലനിർത്താനും ഈ നയം സഹായിക്കും.ഈ പുതിയ നയങ്ങൾ ‘ദുബൈ സോഷ്യൽ അജണ്ട 33’ നും ‘കുടുംബ വർഷം’ (Year of the Family) പ്രഖ്യാപനത്തിനും അനുസൃതമാണ്. പൗരന്മാരുടെ ക്ഷേമവും കുടുംബ ശാക്തീകരണവുമാണ് ദുബൈയുടെ ഭാവി പദ്ധതികളുടെ അടിസ്ഥാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. പുതിയ പദ്ധതികളിലൂടെ ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ നഗരമായി ദുബൈയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

    ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

    സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു

    അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ട് മുതൽ അൽ ഖോർ സിറ്റി വരെയുള്ള റോഡ് അടച്ചിടൽ ഇന്ന്, ഡിസംബർ 7, ഞായറാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയുടെ ഭൂപട ചിത്രം പങ്കിട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സിന് ഇന്ന് മുതൽ പുതിയ സിഇഒ

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
    ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.

    ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിലെ ഈ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു

    അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ട് മുതൽ അൽ ഖോർ സിറ്റി വരെയുള്ള റോഡ് അടച്ചിടൽ ഇന്ന്, ഡിസംബർ 7, ഞായറാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയുടെ ഭൂപട ചിത്രം പങ്കിട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

    ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഉസ്ബെകിസ്താന്റെ ‘ഹീറോ’ ആയി യുഎഇ പ്രവാസി മലയാളിയുടെ മകൻ! വിമാനത്തിൽ ജീവൻ രക്ഷിച്ചതിന് അപൂർവ്വ ബഹുമതി

    ഉസ്ബെകിസ്താന്റെ ‘ഹീറോ’ ആയി യുഎഇ പ്രവാസി മലയാളിയുടെ മകൻ! വിമാനത്തിൽ ജീവൻ രക്ഷിച്ചതിന് അപൂർവ്വ ബഹുമതി

    ദുബൈ: വിമാനയാത്രക്കിടെ ഒരു ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിച്ചതിന് തിരൂർ പുറത്തൂർ സ്വദേശി അനീസ് മുഹമ്മദിന് ഉസ്ബെകിസ്താന്റെ പ്രത്യേക അംഗീകാരം. താഷ്കന്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ വിദ്യാർഥിയായ അനീസ് മുഹമ്മദിനെ ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകിയാണ് ഉസ്ബെകിസ്താനിലെ അർധ സർക്കാർ സ്ഥാപനമായ യുക്കാലിഷ് മൂവ്‌മെൻ്റ് പ്രൗഢമായ സദസ്സിൽ ആദരിച്ചത്.നാലുമാസം മുമ്പ് താഷ്കന്റ്-ഡൽഹി യാത്രക്കിടെയായിരുന്നു ഈ നിർണായക സംഭവം. വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിക്കാൻ അനീസിന്റെ സമയബന്ധിതവും നിർണായകവുമായ ഇടപെടൽ സഹായകമായി. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായുള്ള യാത്രക്കിടെ വിമാനത്തിൽ അടിയന്തര സഹായം തേടിയുള്ള അനൗൺസ്മെൻ്റ് കേട്ടാണ് അനീസ് ഇടപെടുന്നത്. ഹൃദ്രോഗിയായ ഉസ്ബെക് വനിതയ്ക്ക് ആവശ്യമായ അടിയന്തര പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അനീസിന് കഴിഞ്ഞു. യു.എ.ഇയിൽ പ്രവാസിയായ പുറത്തൂർ ശാന്തിനഗറിൽ പാടശ്ശേരി ഹുസൈനിന്റെയും റഹ്മത്തിന്റെയും മകനാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ച മലയാളി വിദ്യാർഥി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തറിലെ ഈ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു

    ഖത്തറിലെ ഈ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു

    അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ട് മുതൽ അൽ ഖോർ സിറ്റി വരെയുള്ള റോഡ് അടച്ചിടൽ ഇന്ന്, ഡിസംബർ 7, ഞായറാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയുടെ ഭൂപട ചിത്രം പങ്കിട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

    ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിൽ ഈ രോഗങ്ങൾ കൂടുന്നു, ഫ്ലൂ ഷോട്ടെടുക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്!

    യുഎഇയിൽ ഈ രോഗങ്ങൾ കൂടുന്നു, ഫ്ലൂ ഷോട്ടെടുക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്!

    യുഎഇയിൽ തണുപ്പുകാലത്തേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് സീസണൽ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും, അവധിക്കാല യാത്ര കഴിഞ്ഞ് നിരവധി താമസക്കാർ രാജ്യത്തേക്ക് മടങ്ങിയെത്തിയതുമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പനി, കടുത്ത ക്ഷീണം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഗ്യാസ്ട്രോഎൻറൈറ്റിസ് തുടങ്ങിയ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്.

    ഈ സാഹചര്യത്തിൽ, താമസക്കാർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ ഉപദേശിക്കുന്നു. പ്രത്യേകിച്ചും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ദുർബല വിഭാഗക്കാർ യാത്രകൾക്ക് പോകുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുൻപെങ്കിലും ഫ്ലൂ ഷോട്ട് പൂർത്തിയാക്കിയിരിക്കണം. തിരക്കേറിയ വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയെല്ലാം വൈറസുകൾ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ പുതിയ അണുബാധകൾ ഉണ്ടാകുന്നത് തടയാൻ ഫ്ലൂ വാക്സിൻ സഹായിക്കും.

    രോഗങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട ചില നടപടികളെക്കുറിച്ചും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ട് ഉപയോഗിച്ച് വായും മൂക്കും മൂടുക, സാധിക്കുമെങ്കിൽ മാസ്ക് ധരിക്കുക എന്നിവ ശീലമാക്കണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ശ്വാസംമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ തുടങ്ങിയ കഠിനമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്. പുതിയ സാഹചര്യത്തിൽ, യുഎഇ നിവാസികൾ തങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, രോഗങ്ങൾ ഗുരുതരമാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ട്രാഫിക് നിയമങ്ങൾ അടിമുടി മാറി: ലൈസൻസ് പ്രായപരിധി കുറച്ചു, നിയമലംഘകർക്ക് കടുത്ത ശിക്ഷ! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    യുഎഇയിൽ ട്രാഫിക് നിയമങ്ങൾ അടിമുടി മാറി: ലൈസൻസ് പ്രായപരിധി കുറച്ചു, നിയമലംഘകർക്ക് കടുത്ത ശിക്ഷ! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന യുഎഇയിലെ പുതിയ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14 ഓഫ് 2024 രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിരവധി സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസിനായുള്ള കുറഞ്ഞ പ്രായപരിധി 18-ൽ നിന്ന് 17 വയസ്സായി കുറച്ചതാണ് പുതിയ നിയമത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. എന്നാൽ ലൈസൻസ് ലഭിക്കുന്നതിന് മറ്റ് നിബന്ധനകളും പരീക്ഷകളും തുടർന്നും പാലിക്കേണ്ടതുണ്ട്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരം അധികാരികൾക്കുണ്ട്.

    ഗുരുതരമായ നിയമലംഘനങ്ങൾക്ക് പുതിയ നിയമം കടുപ്പമേറിയ ശിക്ഷകളാണ് വ്യവസ്ഥ ചെയ്യുന്നത്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് ഉയർന്ന പിഴയും തടവുശിക്ഷയും ലൈസൻസ് സസ്പെൻഷനും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ Dh20,000 മുതൽ Dh100,000 വരെയും മയക്കുമരുന്ന് ഉപയോഗിച്ചാൽ Dh30,000 മുതൽ Dh200,000 വരെയും പിഴ ചുമത്താം. കൂടാതെ, അപകടമുണ്ടാക്കിയ ശേഷം നിർത്താതെ ഓടിപ്പോകുന്നവർക്ക് (Hit-and-Run) ഒരു വർഷം വരെ തടവും Dh50,000 മുതൽ Dh100,000 വരെ പിഴയും ലഭിക്കും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ Dh5,000 മുതൽ Dh50,000 വരെ പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോൾ വാഹനമോടിച്ചാൽ കുറഞ്ഞത് Dh10,000 പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും.

    കാൽനടയാത്രക്കാർക്കുള്ള നിയമങ്ങൾ പുതിയ നിയമത്തിൽ കർശനമാക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടക്കുന്നവർക്ക് Dh5,000 മുതൽ Dh10,000 വരെ പിഴ ചുമത്തും. മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗതയുള്ള റോഡുകൾ കാൽനടയായി മുറിച്ചുകടക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ച് അപകടമുണ്ടാക്കിയാൽ സിവിൽ, ക്രിമിനൽ ബാധ്യത കാൽനടയാത്രക്കാർക്ക് ഉണ്ടാകുമെന്നും നിയമം വ്യക്തമാക്കുന്നു. കൂടാതെ, സ്വയം ഓടിക്കുന്ന വാഹനങ്ങൾ (Self-Driving Cars) രജിസ്റ്റർ ചെയ്യുന്നതിനും ലൈസൻസ് എടുക്കുന്നതിനും പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ തുടങ്ങിയ വ്യക്തിഗത ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രായപരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ ബാധകമാക്കി. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് കുറഞ്ഞ പ്രായപരിധി 16 വയസ്സാണ്. റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും എല്ലാ യുഎഇ നിവാസികളും ഈ പുതിയ നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ; പുതിയ നിയമങ്ങളും ശിക്ഷകളും 2026 ജനുവരി 1 മുതൽ!

    യുഎഇയിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ; പുതിയ നിയമങ്ങളും ശിക്ഷകളും 2026 ജനുവരി 1 മുതൽ!

    യുഎഇയിൽ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമ പരിഷ്കാരങ്ങളെക്കുറിച്ചും പുതിയ ചട്ടങ്ങളെക്കുറിച്ചുമുള്ള ‍വിവരങ്ങൾ പരിശോധിക്കാം.

    1. സാമ്പത്തിക, നികുതി നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ (VAT & Tax Procedures)

    2026 ജനുവരി 1 മുതൽ രാജ്യത്തെ വാറ്റ് (VAT) നിയമങ്ങളിലും നികുതി നടപടിക്രമങ്ങളിലും സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നിരവധി മാറ്റങ്ങൾ വരും. റീഫണ്ട് ലഭിക്കാനുള്ള വാറ്റ് ക്ലെയിമുകൾക്ക് അക്കൗണ്ടുകൾ തീർപ്പാക്കിയ ശേഷം അഞ്ചു വർഷത്തെ സമയപരിധി നിശ്ചയിച്ചു. ഈ സമയപരിധിക്ക് ശേഷം ക്ലെയിമുകൾ സ്വീകരിക്കില്ല. റിവേഴ്‌സ് ചാർജ് മെക്കാനിസം ഉപയോഗിക്കുമ്പോൾ ബിസിനസ്സുകൾ സ്വയം ഇൻവോയ്‌സുകൾ (Self-Invoices) നൽകേണ്ടതില്ല. പകരം, ആവശ്യമായ രേഖകൾ സൂക്ഷിച്ചാൽ മതിയാകും. ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോർപ്പറേറ്റ് ടാക്സ് നിയമത്തിൽ ഇളവുകളും ക്രെഡിറ്റുകളും നൽകും. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഇൻപുട്ട് ടാക്സ് കിഴിവുകൾ (Input-Tax Deductions) നിഷേധിക്കാൻ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) അധികാരം ലഭിക്കും.

    1. പരിസ്ഥിതി നിയമം: ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം

    പരിസ്ഥിതിയോടുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി, 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, പാത്രങ്ങൾ, കട്ട്ലറി എന്നിവയുടെ ഇറക്കുമതിയും ഉൽപാദനവും വ്യാപാരവും പൂർണ്ണമായി നിരോധിക്കും. 2024-ൽ പ്ലാസ്റ്റിക് ബാഗുകൾക്കും, 2025-ൽ സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

    1. ഗതാഗത നിയമ പരിഷ്കാരങ്ങൾ

    റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ 2026-ലും തുടരും. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സായി കുറച്ചു. അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. 80 കി.മീ/മണിക്കൂറിൽ കൂടുതൽ വേഗതയുള്ള റോഡുകൾ കാൽനടയായി മുറിച്ചുകടക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും മറ്റ് ശിക്ഷകളും ചുമത്തും. ആരോഗ്യപരമായ കാരണങ്ങൾ, കഴിവില്ലായ്മ, അല്ലെങ്കിൽ തെറ്റായ ലൈസൻസ് വിഭാഗം ഉപയോഗിക്കൽ എന്നിവയുടെ പേരിൽ അധികൃതർക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരം വർദ്ധിപ്പിച്ചു.

    1. ഇ-ഇൻവോയിസിംഗ് സിസ്റ്റം

    നികുതി നടപടിക്രമങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി 2026 ജൂലൈ മുതൽ ഇ-ഇൻവോയിസിംഗ് സിസ്റ്റം ഘട്ടംഘട്ടമായി നടപ്പിലാക്കും. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് Dh5,000 വരെ പിഴ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇ-ഇൻവോയ്‌സിങ് ലംഘനങ്ങൾക്ക് കനത്ത പിഴ: നിയമം ഉടന്‍ പ്രാബല്യത്തിൽ

    യുഎഇയിൽ ഇ-ഇൻവോയ്‌സിങ് ലംഘനങ്ങൾക്ക് കനത്ത പിഴ: നിയമം ഉടന്‍ പ്രാബല്യത്തിൽ

    2026 ജൂലൈയിൽ പ്രാബല്യത്തിൽ വരുന്ന ഇ-ഇൻവോയ്സിങ് സംവിധാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും കടുത്ത പിഴകളും ഫീസുകളും ചുമത്തുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. കാബിനറ്റ് തീരുമാനം നമ്പർ 106 ഓഫ് 2025 അനുസരിച്ചാണ് ഇലക്ട്രോണിക് ഇൻവോയ്സിങ് നിയമലംഘനങ്ങൾക്കായുള്ള അഡ്മിനിസ്ട്രേറ്റീവ് പിഴകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസ പരമാവധി 5,000 ദിർഹം വരെയാണ് പിഴ ഈടാക്കുക. യുഎഇ ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനപ്രകാരം, പരമ്പരാഗത പേപ്പർ അല്ലെങ്കിൽ പി.ഡി.എഫ് ഇൻവോയ്സുകൾക്ക് പകരം XML പോലുള്ള മെഷീൻ-റീഡബിൾ ഫോർമാറ്റിലാണ് ഇൻവോയ്സുകൾ തയ്യാറാക്കുകയും കൈമാറ്റം ചെയ്യുകയും വേണം. ഇതോടൊപ്പം, ഇൻവോയ്സുകൾ ഫെഡറൽ ടാക്‌സ് അതോറിറ്റിക്ക് (FTA) ഇലക്ട്രോണിക് ആയി റിപ്പോർട്ട് ചെയ്യുന്നതും നിർബന്ധമാണ്. വാറ്റ് ഉൾപ്പെടെയുള്ള നികുതി നടപടികളിൽ കൃത്യതയും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് ഇ-ഇൻവോയ്സിങ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

    2025-ലെ രണ്ടാം പാദത്തിലാണ് യുഎഇ ഇ-ഇൻവോയ്സിങ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടം 2026 ജൂലൈയിൽ രാജ്യവ്യാപകമായി നടപ്പിലാക്കും. കാബിനറ്റ് തീരുമാനത്തിൽ വിവിധ ലംഘനങ്ങൾക്കുള്ള പിഴ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

    ഇ-ഇൻവോയ്സിങ് സംവിധാനം സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെടുകയും, അംഗീകൃത സേവനദാതാവിനെ നിയമിക്കാതിരിക്കുകയും ചെയ്താൽ, ഓരോ മാസത്തിനോ അതിന്റെ ഭാഗത്തിനോ 5,000 ദിർഹം പിഴ ചുമത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-ഇൻവോയ്സിങ് സംവിധാനത്തിലൂടെ സ്വീകർത്താവിന് ഇൻവോയ്സ് ഇഷ്യൂ ചെയ്യാനും കൈമാറാനും പരാജയപ്പെട്ടാൽ, ഓരോ ഇൻവോയ്സിനും 100 ദിർഹം വീതം പിഴ നൽകേണ്ടിവരും. എന്നാൽ ഒരു കലണ്ടർ മാസത്തിൽ ഇത് പരമാവധി 5,000 ദിർഹമായി പരിധി നിശ്ചയിച്ചിട്ടുണ്ട്.

    ഇതുപോലെ തന്നെ, സമയബന്ധിതമായി ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകാതിരുന്നാൽ, ഓരോ ക്രെഡിറ്റ് നോട്ടിനും 100 ദിർഹം വീതവും, പ്രതിമാസം പരമാവധി 5,000 ദിർഹം വരെയും പിഴ ചുമത്തും. കൂടാതെ, ഇ-ഇൻവോയ്സിങ് സംവിധാനത്തിൽ ഉണ്ടാകുന്ന സിസ്റ്റം പരാജയങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ അധികാരികളെ അറിയിക്കാത്ത പക്ഷം, കാലതാമസം നേരിടുന്ന ഓരോ ദിവസത്തിനും – അതിന്റെ ഭാഗത്തിനും – 1,000 ദിർഹം പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പിറന്നാൾ ദിനത്തിലെ ‘സര്‍പ്രൈസ്’; യുഎഇയിലെ ഈ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തമിഴ് നടിയുമായി പ്രണയത്തിൽ

    പിറന്നാൾ ദിനത്തിലെ ‘സര്‍പ്രൈസ്’; യുഎഇയിലെ ഈ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തമിഴ് നടിയുമായി പ്രണയത്തിൽ

    ദുബായിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി, തമിഴ് നടി സുനൈന യെല്ലയുമായുള്ള പ്രണയബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സുനൈന ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഖാലിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. പങ്കുവെച്ച ചിത്രങ്ങളിലുടനീളം ഇരുവരുടെയും അടുപ്പം വ്യക്തമാകുന്നുണ്ട്. അവസാനമായി പങ്കിട്ട മിറർ സെൽഫിയിൽ കൈകോർത്ത് നിൽക്കുന്ന ഇരുവരും ശ്രദ്ധേയരായിരുന്നു. പർപ്പിൾ നിറത്തിലുള്ള സാരിയിലാണ് സുനൈന എത്തിയത്, കറുപ്പ് വസ്ത്രങ്ങളിലാണ് ഖാലിദ് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സുനൈനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘മനോഹരമായ പിറന്നാളിന് നന്ദി’ എന്നും ഖാലിദ് കുറിച്ചു. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 2024 ജൂൺ 5-ന് സുനൈന ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചെങ്കിലും പ്രതിശ്രുത വരനെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ, ജൂൺ 26-ന് ഖാലിദ് അൽ അമേരിയും സമാനമായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മോതിരം അണിഞ്ഞ കൈകൾ പരസ്പരം ചേർത്തുവെച്ച ആ ചിത്രത്തിലും വധുവിനെ സംബന്ധിച്ച വിവരങ്ങൾ ഇല്ലായിരുന്നു. ഇതോടൊപ്പം, സുനൈനയുടെ പല സാമൂഹിക മാധ്യമ പോസ്റ്റുകളിലും ഖാലിദ് സ്ഥിരമായി കമന്റ് ചെയ്തിരുന്നതോടെ ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തまりവന്നു.

    ഇതിനിടെ, മലയാള സിനിമയിലൂടെ ഖാലിദ് അൽ അമേരി വീണ്ടും ശ്രദ്ധ നേടുകയാണ്. മലയാള ചിത്രം ‘ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ്’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി അദ്ദേഹം നിലവിൽ കൊച്ചിയിലാണ്. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണെങ്കിലും നിർണായക കഥാപാത്രമാണ് ഖാലിദ് അവതരിപ്പിക്കുന്നത്. മലയാളികൾക്ക് സുപരിചിതനായ വ്ലോഗറായ ഖാലിദ്, അടുത്തിടെ ‘ടർബോ’ എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു. ഖാലിദ് അൽ അമേരിയുടെ ആദ്യ ഭാര്യ കോസ്‌മെറ്റിക്‌സ് കമ്പനിയായ പീസ്ഫുൾ സ്‌കിൻ കെയറിന്റെ സിഇഒയായ സൽമ മുഹമ്മദ് ആയിരുന്നു. ഏകദേശം ഒരു വർഷം മുൻപ് ഇരുവരും വിവാഹമോചിതരായി. നാഗ്പൂർ സ്വദേശിയായ സുനൈന യെല്ല, 2005-ൽ പുറത്തിറങ്ങിയ ‘കുമാർ വേഴ്‌സസ് കുമാരി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടി. മലയാളത്തിൽ ‘ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന ചിത്രത്തിലും സുനൈന അഭിനയിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    പ്ലാൻ ചെയ്ത അവധിയാത്രകൾ നടക്കുമോ? ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന; നാലംഗ കുടുംബത്തിന് വേണ്ടത് ഇത്ര ലക്ഷം

    ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.

    യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.

    നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യാത്രക്കാരെ വലച്ച പ്രതിസന്ധി; യുഎഇ-ഇന്ത്യ ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

    യാത്രക്കാരെ വലച്ച പ്രതിസന്ധി; യുഎഇ-ഇന്ത്യ ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

    വാരാന്ത്യത്തിൽ ഉണ്ടായ കടുത്ത പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ 10 മണിക്കൂറിലധികം വൈകിയതിന് ശേഷം, യുഎഇയും ഇന്ത്യയും തമ്മിലുള്ള ഇൻഡിഗോ സർവീസുകൾ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി. ഞായറാഴ്ചത്തെ പല വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുകയും ലാൻഡ് ചെയ്യുകയും ചെയ്തു, മറ്റുള്ളവ 15 മുതൽ 90 മിനിറ്റ് വരെ വൈകി. എന്നിരുന്നാലും, ചിലത് ഏകദേശം 10 മണിക്കൂർ നിർത്തിവച്ചു. ഞായറാഴ്ച പുലർച്ചെ, റാസൽഖൈമയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം പുലർച്ചെ 2.30 ന് പുറപ്പെട്ടു, ഷാർജ-ലഖ്‌നൗ സർവീസ് പുലർച്ചെ 2 മണിക്ക് പുറപ്പെട്ടു. ദുബായ്-ചെന്നൈ വിമാനവും കൃത്യസമയത്ത് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. അതേസമയം, ദുബായ്-മുംബൈ സർവീസ് 15 മിനിറ്റ് വൈകി, ഡൽഹി-ദുബായ് വിമാനം (6E 1463) 17 മിനിറ്റ് വൈകി. ഇതിനു വിപരീതമായി, ദുബായ്-കോഴിക്കോട് വിമാനം ഉച്ചയ്ക്ക് 12.44 ന് പുറപ്പെട്ടു; പുലർച്ചെ 3.20 ന് പുറപ്പെടേണ്ട പത്ത് മണിക്കൂർ മുമ്പ്. ഇന്ത്യയിലുടനീളം, വിമാന സർവീസുകൾ തടസ്സപ്പെട്ടു. വിമാന സർവീസുകൾ തടസ്സപ്പെട്ടതിന്റെ ആറാം ദിവസം, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികൾ 500 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി, ശനിയാഴ്ച 700 ഉം വെള്ളിയാഴ്ച 1,000 ഉം ആയിരുന്നു ഇത്. ശനിയാഴ്ച 1500 വിമാന സർവീസുകളിൽ നിന്ന് 1650 ലധികം വിമാന സർവീസുകൾ നടത്താൻ എയർലൈൻ തയ്യാറാണെന്ന് കമ്പനി ഒരു അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു. ഞായറാഴ്ച കൃത്യസമയത്ത് പ്രകടനം 30 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർന്നു, ഡിസംബർ 15 വരെ ബുക്കിംഗുകൾക്കുള്ള റദ്ദാക്കലുകൾക്കും റീഷെഡ്യൂൾ അഭ്യർത്ഥനകൾക്കും കമ്പനി പൂർണ്ണ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇൻഡിഗോയുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടത്, പ്രധാനമായും ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (എഫ്ഡിടിഎൽ) നടപ്പിലാക്കിയതാണ് ഇതിന് പ്രധാന കാരണം. പൈലറ്റുമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ വിശ്രമം നൽകണമെന്നും ആഴ്ചയിൽ രണ്ട് രാത്രി ലാൻഡിംഗുകളായി പരിമിതപ്പെടുത്തണമെന്നും നിയമങ്ങൾ നിഷ്കർഷിക്കുന്നു, നേരത്തെ ആറ് മണിക്കൂർ വിശ്രമം അനുവദിച്ചിരുന്ന സ്ഥാനത്ത് നിന്ന് ഇത് കുറച്ചു. കൂടുതൽ ജീവനക്കാരെ നിയമിക്കാൻ എയർലൈനുകൾക്ക് സമയം നൽകുന്നതിനായി 2024 ൽ അവതരിപ്പിച്ച ഈ നിയമങ്ങൾ, പൈലറ്റ് ക്ഷീണ പരാതികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ്.

    സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ട് വെള്ളിയാഴ്ച, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം പുതിയ എഫ്ഡിടിഎൽ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. തടസ്സ സമയത്ത് ടിക്കറ്റ് വില ഉയർന്നതിനെത്തുടർന്ന് വിമാന നിരക്കുകൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള അധിക നടപടികളും സർക്കാർ നടപ്പിലാക്കി. കഴിഞ്ഞ ആഴ്ചയിൽ, വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ കുടുങ്ങിപ്പോയതിനെ തുടർന്ന് പൊതുജന രോഷം വർദ്ധിച്ചു. ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വിവാഹങ്ങളും ശവസംസ്കാരങ്ങളും ഉൾപ്പെടെയുള്ള പ്രധാന അവസരങ്ങളിൽ പങ്കെടുക്കാൻ ചിലർക്ക് അവസരം നഷ്ടപ്പെട്ടു, മറ്റുള്ളവർക്ക് ജോലിയും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരങ്ങളും നഷ്ടപ്പെട്ടു. ബന്ധുക്കളും സഹോദരങ്ങളും പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഒരു ഇന്ത്യൻ സംരംഭക ലിങ്ക്ഡ്ഇൻ സന്ദർശിച്ചു. അതേസമയം, തടസ്സങ്ങൾ അന്വേഷിക്കാനും ഉത്തരവാദികളായവരെ ഉത്തരവാദിത്തപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളെക്കുറിച്ച് എയർലൈനിന്റെ ഉന്നത മാനേജ്‌മെന്റിനോട് പാർലമെന്ററി പാനലും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കാറിൻ്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ചു; യുഎഇയിൽ പ്രതിയ്ക്ക് കനത്ത പിഴ

    കാറിൻ്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ചു; യുഎഇയിൽ പ്രതിയ്ക്ക് കനത്ത പിഴ

    കാറിന്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ച കേസിൽ പ്രതി മോഷ്ടിച്ച തുക തിരികെ നൽകാനും പിഴയടക്കാനും അൽ ദഫ്ര പ്രൈമറി കോടതി ഉത്തരവിട്ടു. വാഹനത്തിൽ നിന്ന് മോഷ്ടിച്ച 6,300 ദിർഹം ഉടമയ്ക്ക് തിരികെ നൽകുന്നതിനൊപ്പം, കേസ് സാഹചര്യങ്ങൾ പരിഗണിച്ച് 3,000 ദിർഹം അധികമായി അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. മോഷണം നടന്നതിനെ തുടർന്ന് വാഹന ഉടമ, നഷ്ടമായ തുകയ്ക്ക് പുറമെ മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 5,000 ദിർഹം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിന്റെയും പ്രതിയുടെ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്. ഇതിന് മുമ്പ് ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയിൽ, പ്രതിക്ക് മൂന്ന് മാസത്തെ തടവുശിക്ഷ (സസ്പെൻഡ് ചെയ്തത്) വിധിക്കുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.

    വിധിയിൽ കോടതി നിരീക്ഷിച്ചത്, നേരിട്ടുള്ള തെറ്റായ നടപടിയുടെ ഫലമായി ഉടനെ സംഭവിക്കുന്നതോ ഭാവിയിൽ ഉറപ്പായി ഉണ്ടാകുന്നതോ ആയ നഷ്ടങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാകൂ എന്നതാണ്. സംഭവിക്കാത്തതോ തെളിയിക്കപ്പെടാത്തതോ ആയ സാധ്യതാ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് രേഖകൾ പ്രകാരം, വാഹനത്തിന്റെ ഗ്ലാസ് തകർത്തതിലും പണം മോഷ്ടിച്ചതിലും പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. തെളിവുകൾക്ക് വിരുദ്ധമായ യാതൊരു అంశവും നടപടികളിൽ കണ്ടെത്തിയിട്ടില്ല. മോഷ്ടിച്ച തുക തിരികെ നൽകാനുള്ള നിയമബാധ്യത പ്രതിക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണു വാഹനത്തിൽ നിന്ന് മോഷ്ടിച്ച 6,300 ദിർഹം ഉടമയ്ക്ക് തിരിച്ചുനൽകാനും, നഷ്ടപരിഹാരമായി 3,000 ദിർഹം അടയ്ക്കാനും അൽ ദഫ്ര പ്രൈമറി കോടതി ഉത്തരവിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇ-ഇൻവോയ്‌സിങ് നിർബന്ധം: നിയമം തെറ്റിച്ചാൽ വൻതുക പിഴ

    യുഎഇയിൽ ഇ-ഇൻവോയ്‌സിങ് നിർബന്ധം: നിയമം തെറ്റിച്ചാൽ വൻതുക പിഴ

    ദുബായ്: യുഎഇയിൽ 2026 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഇലക്ട്രോണിക് ഇൻവോയ്‌സിങ് (E-Invoicing) സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഭീമമായ പിഴ ചുമത്തുമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കാബിനറ്റ് തീരുമാനം നമ്പർ 106 ഓഫ് 2025 അനുസരിച്ച്, നിയമം പാലിക്കാത്തവർക്ക് പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുക. വാറ്റ്, മറ്റ് നികുതി സംബന്ധമായ പ്രക്രിയകളിൽ കൃത്യതയും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം, പരമ്പരാഗത പേപ്പർ അല്ലെങ്കിൽ PDF ഇൻവോയ്‌സുകൾക്ക് പകരം, ബിസിനസ്സുകൾ ഇനി മുതൽ XML പോലുള്ള മെഷീൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) ഇലക്ട്രോണിക് ആയി റിപ്പോർട്ട് ചെയ്യുകയും വേണം. യുഎഇ 2025-ന്റെ രണ്ടാം പാദത്തിലാണ് ഇ-ഇൻവോയ്‌സിംഗ് നിയമങ്ങൾ അവതരിപ്പിച്ചത്, ഇതിൻ്റെ ആദ്യ ഘട്ടം 2026 ജൂലൈയിൽ രാജ്യത്ത് നടപ്പിലാകും.

    പുതിയ കാബിനറ്റ് തീരുമാനമനുസരിച്ച്, ഇ-ഇൻവോയ്‌സിങ് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ചില പ്രധാന പിഴകൾ ഇതാ:

    സംവിധാനം നടപ്പാക്കാതിരുന്നാൽ: അംഗീകൃത സേവനദാതാവിനെ നിയമിക്കാതെ ഇ-ഇൻവോയ്‌സിംഗ് സംവിധാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഓരോ മാസത്തിനും 5,000 ദിർഹം പിഴ.

    ഇൻവോയ്‌സ് നൽകാതിരുന്നാൽ: സമയപരിധിക്കുള്ളിൽ ഇലക്ട്രോണിക് ഇൻവോയ്‌സ് സ്വീകർത്താവിന് നൽകാത്ത ഓരോ ഇൻവോയ്‌സിനും 100 ദിർഹം പിഴ (മാസത്തിൽ പരമാവധി 5,000 ദിർഹം വരെ).

    ക്രെഡിറ്റ് നോട്ട്: സമയപരിധിക്കുള്ളിൽ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകാത്ത ഓരോ നോട്ടിനും 100 ദിർഹം പിഴ (മാസത്തിൽ പരമാവധി 5,000 ദിർഹം വരെ).

    സിസ്റ്റം തകരാർ അറിയിക്കാതിരുന്നാൽ: സിസ്റ്റത്തിലെ തകരാർ കൃത്യസമയത്ത് അധികാരികളെ അറിയിക്കാത്ത ഓരോ ദിവസത്തിനും 1,000 ദിർഹം പിഴ.

    യുഎഇയിൽ ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങൾ 2026 ജൂലൈക്ക് മുൻപ് തന്നെ പുതിയ ഇ-ഇൻവോയ്‌സിങ് സംവിധാനത്തിലേക്ക് മാറാൻ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&adk=47926477&adf=1867112942&w=645&fwrn=4&fwrnh=100&lmt=1765122322&rafmt=1&armr=3&sem=mc&pwprc=7737740706&ad_type=text_image&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2025%2F12%2F07%2Fdubai-police-arrest-leader-of-notorious-cross-border-gang-in-global-operation%2F&fwr=0&pra=3&rh=162&rw=645&rpe=1&resp_fmts=3&wgl=1&aieuf=1&aicrs=1&fa=27&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQyLjAuNzQ0NC4xNzYiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxNDIuMC43NDQ0LjE3NiJdLFsiR29vZ2xlIENocm9tZSIsIjE0Mi4wLjc0NDQuMTc2Il0sWyJOb3RfQSBCcmFuZCIsIjk5LjAuMC4wIl1dLDBd&abgtt=6&dt=1765122322127&bpp=1&bdt=2587&idt=-M&shv=r20251203&mjsv=m202512020501&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1765122319%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280&nras=4&correlator=6866779572623&frm=20&pv=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=4236&biw=1351&bih=599&scr_x=0&scr_y=2096&eid=31084128%2C31095902%2C95376242%2C95376582%2C95378600%2C95379030%2C95377245%2C42533294%2C31061690&oid=2&pvsid=2897487624077970&tmod=1098706515&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2F&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C599&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAEQARoFNC45LjA.~CAEaBTYuOC4z&num_ads=1&ifi=9&uci=a!9&btvi=4&fsb=1&dtd=411

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&slotname=9588505748&adk=2401748538&adf=2206613955&pi=t.ma~as.9588505748&w=645&fwrn=4&fwrnh=100&lmt=1765122327&rafmt=1&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2025%2F12%2F07%2Fdubai-police-arrest-leader-of-notorious-cross-border-gang-in-global-operation%2F&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQyLjAuNzQ0NC4xNzYiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxNDIuMC43NDQ0LjE3NiJdLFsiR29vZ2xlIENocm9tZSIsIjE0Mi4wLjc0NDQuMTc2Il0sWyJOb3RfQSBCcmFuZCIsIjk5LjAuMC4wIl1dLDBd&abgtt=6&dt=1765122319721&bpp=1&bdt=181&idt=672&shv=r20251203&mjsv=m202512020501&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1765122319%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280%2C645x280%2C1351x599&nras=5&correlator=6866779572623&frm=20&pv=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=5006&biw=1351&bih=599&scr_x=0&scr_y=2620&eid=31084128%2C31095902%2C95376242%2C95376582%2C95378600%2C95379030%2C95377245%2C42533294%2C31061690&oid=2&pvsid=2897487624077970&tmod=1098706515&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C599&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&pgls=CAEQARoFNC45LjA.~CAEaBTYuOC4z&ifi=5&uci=a!5&btvi=5&fsb=1&dtd=7846

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!

    ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.

    രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നടുക്കം: ആൾക്കൂട്ടത്തിനിടയിൽ വാൾ വീശി ഭീഷണി; പ്രവാസി യുവതി അറസ്റ്റിൽ

    യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നടുക്കം: ആൾക്കൂട്ടത്തിനിടയിൽ വാൾ വീശി ഭീഷണി; പ്രവാസി യുവതി അറസ്റ്റിൽ

    ഫുജൈറ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തിനിടെ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായി വാൾ വീശിയ പ്രവാസി യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ ഫിഖൈത്തിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയായിരുന്നു സംഭവം. മൊറോക്കൻ പൗരത്വമുള്ള 23 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ആഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വെച്ച് യുവതി വാളെടുത്ത് വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഉടൻ നടപടിയെടുത്തത്. ഈ സംഭവത്തിനിടെ ഏഷ്യൻ പൗരത്വമുള്ള ഒരാൾക്ക് വാളുകൊണ്ട് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

    അപകടകരവും അനുചിതവുമായ ഈ പ്രവൃത്തി രാജ്യത്തെ നിയമവ്യവസ്ഥയുടെയും പൊതു സുരക്ഷാ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഫുജൈറ പോലീസ് വ്യക്തമാക്കി. യുവതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ദേശീയ ആഘോഷങ്ങൾക്കിടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി. പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി ശക്തമായ നടപടികൾ തുടരുമെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി ജനറൽ കമാൻഡർ ബ്രി. മുഹമ്മദ് ബിൻ നയിഫ് അൽ തിനൈജി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 55 വയസ്സിന് ശേഷവും ജോലി ഇല്ലാതെ രാജ്യത്ത് തുടരാം; അറിയാം ഈ രാജ്യത്തെ റിട്ടയർമെന്റ് വിസ

    55 വയസ്സിന് ശേഷവും ജോലി ഇല്ലാതെ രാജ്യത്ത് തുടരാം; അറിയാം ഈ രാജ്യത്തെ റിട്ടയർമെന്റ് വിസ

    55 വയസ്സിന് മുകളിലുള്ള വിദേശ പൗരന്മാർക്ക് ജോലി ചെയ്യാതെയേയും യുഎഇയിൽ തുടരാൻ അവസരം നൽകുന്ന അഞ്ചു വർഷത്തെ പുതുക്കാവുന്ന റിട്ടയർമെന്റ് വിസ പദ്ധതി നിലവിലുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. നിർദ്ദിഷ്ട പ്രായം, പ്രവൃത്തി പരിചയം, സാമ്പത്തിക യോഗ്യതകൾ എന്നിവ പാലിക്കുന്നവർക്ക് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നത്. താമസത്തിനുള്ള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

    യോഗ്യതാ മാനദണ്ഡങ്ങൾ

    റിട്ടയർമെന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ 55 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം. യു.എ.ഇയ്ക്കുള്ളിലോ പുറത്തോ ആകെ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഇതിന് പുറമേ, താഴെ പറയുന്ന സാമ്പത്തിക യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് പാലിക്കണം:
    ഒരു മില്യൺ ദിർഹം മൂല്യമുള്ള സ്വത്ത് സ്വന്തമാക്കുക, അല്ലെങ്കിൽ ഒരു മില്യൺ ദിർഹത്തിന്റെ സമ്പാദ്യം തെളിയിക്കുക, അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. ദുബായിലെ താമസക്കാർക്ക് കുറഞ്ഞ പ്രതിമാസ വരുമാനം 15,000 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഏത് വ്യവസ്ഥയും പാലിച്ചാൽ അപേക്ഷകൻ യോഗ്യനാകും.

    സർക്കാർ ഫീസുകൾ

    വിശാ അപേക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഫീസുകളിൽ വിസ ഫീസ്, മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐഡി, പ്രോസസ്സിംഗ് ചാർജുകൾ എന്നിവ ഉൾപ്പെടും. വിസ ഫീസ് 2,256.75 ദിർഹമാണ്. മെഡിക്കൽ പരിശോധനയ്ക്ക് ഏകദേശം 700 ദിർഹവും എമിറേറ്റ്സ് ഐഡിക്ക് ഏകദേശം 653 ദിർഹവും ചെലവാകും. പ്രോസസ്സിംഗ് ചാർജുകൾ ആയി 2,020 ദിർഹവും 1,155 ദിർഹവും കൂടി അടയ്ക്കണം. ഇതെല്ലാം കൂടി ആരോഗ്യ ഇൻഷുറൻസ് ഒഴികെ ഏകദേശം 2,300 മുതൽ 3,800 ദിർഹം വരെയാണ് സർക്കാർ ഫീസായി പ്രതീക്ഷിക്കപ്പെടുന്നത്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്; പ്രായത്തെയും ഇൻഷുറൻസ് ദാതാവിനെയും ആശ്രയിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്.

    വിസ ഉടമകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ

    റിട്ടയർമെന്റ് വിസ കൈവശമുള്ളവർക്ക് സ്വന്തം ഇണയെയും ആശ്രിതരായ കുട്ടികളെയും സ്പോൺസർ ചെയ്യാം. യുഎഇയിലെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ പ്രയോജനപ്പെടുത്താനും രാജ്യത്തിനകത്തും പുറത്തും തടസമില്ലാതെ യാത്ര ചെയ്യാനും അവർക്കവകാശമുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ തുടർച്ചയായി പാലിക്കുന്ന സാഹചര്യത്തിൽ ഓരോ അഞ്ച് വർഷത്തിലും വിസ പുതുക്കാനും സാധിക്കും.

    പ്രാധാന്യം

    ജോലി അവസാനിപ്പിച്ചതിനുശേഷവും പ്രവാസികൾക്ക് താമസസ്ഥിരത ഉറപ്പാക്കുന്ന പദ്ധതിയായാണ് റിട്ടയർമെന്റ് വിസ കണക്കാക്കപ്പെടുന്നത്. വരുമാന നികുതിയോ സ്വത്ത് നികുതിയോ ഇല്ലാതെ സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പ്രവാസികൾക്ക് യുഎഇയെ കൂടുതൽ ആകർഷകമാക്കുന്നതാണ് ഈ പദ്ധതിയെന്ന് നിരീക്ഷകർ പറയുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

    ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

    ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിൽ വമ്പൻ തട്ടിപ്പ്: 2 കോടിയിലേറെ തട്ടിയ പ്രവാസിക്ക് കടുത്ത ശിക്ഷ! തട്ടിപ്പ് നടത്തിയത് ഇങ്ങനെ

    യുഎഇയിൽ വമ്പൻ തട്ടിപ്പ്: 2 കോടിയിലേറെ തട്ടിയ പ്രവാസിക്ക് കടുത്ത ശിക്ഷ! തട്ടിപ്പ് നടത്തിയത് ഇങ്ങനെ

    അബുദാബി: യുഎഇയിലെ ഒരു ബാങ്കിനെ വ്യാജരേഖകൾ ചമച്ച് കബളിപ്പിച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ (ഏകദേശം 2 കോടിയിലേറെ ഇന്ത്യൻ രൂപ) കടം തീർക്കാൻ ശ്രമിച്ച പ്രവാസിക്ക് ഫെഡറൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കേസിൽ പ്രതിക്ക് മൂന്ന് മാസം താൽക്കാലിക തടവും, ബാങ്ക് ഒടുക്കിയ തുകയ്ക്ക് തുല്യമായ വൻ പിഴയും കോടതി വിധിച്ചു.പ്രവാസി നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ ഒറ്റയടിക്ക് ഒതുക്കിത്തീർക്കാൻ ലക്ഷ്യമിട്ട് ഇയാൾ ‘ഡെറ്റ് പർച്ചേസ് ഫെസിലിറ്റി’ക്ക് ബാങ്കിൽ അപേക്ഷിച്ചു. ഇതിനായി, തന്റെ മാസശമ്പളം 50,000 ദിർഹത്തിന് മുകളിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ‘ടു ഹൂം ഇറ്റ് കൺസേൺ’ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കൂടാതെ, 1,90,000 ദിർഹം വാർഷിക വാടക ബാധ്യത കാണിക്കുന്ന ഒരു ലീസ്‌-അപ്രൂവൽ നോട്ടിസും ഹാജരാക്കി. ഔദ്യോഗിക മുദ്രകളും ഒപ്പുകളും സഹിതം ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയതാണെന്ന രീതിയിലാണ് ഈ രണ്ട് രേഖകളും സമർപ്പിച്ചത്. രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് ബാങ്ക് അപേക്ഷ അംഗീകരിച്ചു. മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലായി ഇയാൾക്കുണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ വരുന്ന കുടിശ്ശിക ബാങ്ക് അടച്ചുതീർക്കുകയും ചെയ്തു. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റർമാർ ഫയലുകൾ പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രേഖകളിൽ പേര് പറഞ്ഞിരുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെട്ടപ്പോൾ, അവർ അത്തരത്തിലുള്ള ഒരു ശമ്പള സർട്ടിഫിക്കറ്റോ ലീസ്‌-അപ്രൂവൽ നോട്ടീസുകളോ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർ അന്വേഷണത്തിൽ അപേക്ഷാ ഫോം പോലും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യാജരേഖ ചമച്ചതിനും തട്ടിപ്പിനും വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയതായി ചൂണ്ടിക്കാട്ടി കോടതി പ്രതിയുടെ വാദങ്ങൾ തള്ളി. ഇതോടെ മൂന്ന് മാസം തടവും, ബാങ്ക് നൽകിയ കൃത്യം തുകയായ 882,500 ദിർഹം പിഴയായും (ഏകദേശം 2 കോടി രൂപ) അടയ്ക്കാൻ കോടതി ഉത്തരവിട്ടു. യുഎഇയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ശക്തമായ നിയമപരിരക്ഷയും രേഖാപരമായ കൃത്രിമങ്ങളോടുള്ള സഹിഷ്ണുതയില്ലായ്മയുമാണ് ഈ വിധിയിലൂടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുന്നതെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    അജ്മാൻ: പാലക്കാട് വടക്കഞ്ചേരി, പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ ഷഹാനസ് (23) അജ്മാനിൽ അന്തരിച്ചു. പ്രവാസജീവിതം തുടങ്ങിയിട്ട് അധികനാളാകും മുമ്പേയുണ്ടായ അപ്രതീക്ഷിത വിയോഗം നാടിനെയും പ്രവാസലോകത്തെ സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. അജ്മാനിലെ സോന റോസ്റ്ററിയിലെ ജീവനക്കാരനായിരുന്നു ഷഹാനസ്.പകുതിപ്പറമ്പിൽ സുലൈമാൻ, മുബീന എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷംനാസ്, ഷാനവാസ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം, പുതുക്കോട് ഉളികുത്താൻപാടത്തെ കുടുംബ കബർസ്ഥാനിൽ കബറടക്കം നടത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ടിക്കറ്റ് വിലയ്ക്ക് തീ പിടിച്ചു! യു.എ.ഇ.-ഇന്ത്യ വിമാന നിരക്ക് കുതിക്കുന്നു, റദ്ദാക്കലിൽ വലഞ്ഞ് പ്രവാസികൾ!

    ടിക്കറ്റ് വിലയ്ക്ക് തീ പിടിച്ചു! യു.എ.ഇ.-ഇന്ത്യ വിമാന നിരക്ക് കുതിക്കുന്നു, റദ്ദാക്കലിൽ വലഞ്ഞ് പ്രവാസികൾ!

    ദുബായ്/അബുദാബി: യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാമേഖല കടുത്ത പ്രതിസന്ധിയിൽ. നിരവധി സർവീസുകൾ റദ്ദാക്കിയതും, ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചതുമാണ് പ്രവാസികളെയും സാധാരണ യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്.പ്രധാനമായും, ചില റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രാ തടസ്സങ്ങൾ രൂക്ഷമായി. ഇതോടെ മറ്റ് വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾക്ക് നാലിരട്ടിയിലധികം വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. അവധിക്ക് നാട്ടിലേക്ക് പോകാനും ജോലി സ്ഥലത്തേക്ക് തിരിച്ചെത്താനുമുള്ള യാത്രക്കാരെയാണ് ഈ സാഹചര്യം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്.

    പ്രധാന വിവരങ്ങൾ:

    അപ്രതീക്ഷിത റദ്ദാക്കലുകൾ: സാങ്കേതിക പ്രശ്‌നങ്ങൾ, കാലാവസ്ഥാ മാറ്റങ്ങൾ, അല്ലെങ്കിൽ ഷെഡ്യൂൾ പുനഃക്രമീകരണം എന്നിവ കാരണം നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നു.

    ടിക്കറ്റ് നിരക്ക് റെക്കോഡിൽ: അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നവർക്ക് താങ്ങാനാവാത്ത വിലയാണ് നൽകേണ്ടി വരുന്നത്. സാധാരണ നിരക്കിനെക്കാൾ 40% മുതൽ 50% വരെയാണ് ഇപ്പോഴത്തെ വർധനവ്.

    പ്രതിസന്ധിയിൽ യാത്രക്കാർ: യാത്രാ തടസ്സങ്ങളും അമിത നിരക്കും കാരണം അവധിക്കാല യാത്രകൾ, ബിസിനസ് യാത്രകൾ, അടിയന്തിര ആവശ്യങ്ങൾക്കുള്ള യാത്രകൾ എന്നിവയെല്ലാം താളം തെറ്റി.

    വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനും റദ്ദാക്കൽ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും അധികൃതർ ഇടപെടണമെന്ന ആവശ്യം പ്രവാസി സമൂഹത്തിൽ ശക്തമായിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ യുഎഇയിലെത്തി; മലയാളി വനിത അന്തരിച്ചു

    ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ യുഎഇയിലെത്തി; മലയാളി വനിത അന്തരിച്ചു

    ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ ഷാർജയിലെത്തിയ മലയാളി സ്ത്രീ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട് (67) ആണ് അന്തരിച്ചത്. പുതിയ പറമ്പത്ത് കെ.ഇ. ഹുസ്സൻകുട്ടി (വിച്ചാപ്പു)യോടൊപ്പം ഏകദേശം ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെയടുത്തേക്ക് സന്ദർശനാർഥം എത്തിയ ശേഷമാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് റുഖിയയെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ നില മോശമാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മക്കൾ: കെ.ഇ. ഹാഷിംകുഞ്ഞ്, കെ.ഇ. ഹാരിസ് കോയ (എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ: പി.ടി. മുഹമ്മദ് സുനീഷ്, സജ്ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്ന (ദുബായ്). ഇന്ന് (7) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ എംബാമിങ് നടപടികൾക്ക് ശേഷം മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ സ്വദേശത്ത് നടക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 400 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബ്ലൂചിപ്പ് തട്ടിപ്പ്, യുഎഇയിൽ ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

    400 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബ്ലൂചിപ്പ് തട്ടിപ്പ്, യുഎഇയിൽ ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണങ്ങൾ ഇന്ത്യയിൽ കൂടുതൽ വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. കേസിന്റെ മുഖ്യപ്രതിയായ ബ്ലൂചിപ്പ് സ്ഥാപകനും ഉടമയുമായ രവീന്ദ്ര നാഥ് സോണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രതിയുടെ പേരിലുള്ള പത്തിലധികം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചതായി കാൻപൂർ നഗർ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അഞ്ജലി വിശ്വകർമ്മ ഖലീജ് ടൈംസിനോട് പറഞ്ഞു. അനൗപചാരിക ധനവിനിമയ മാർഗങ്ങളിലൂടെയും ഔപചാരിക ബാങ്കിങ് സംവിധാനത്തിന് പുറത്തെയും നടന്ന പണമിടപാടുകൾ അന്വേഷണ സംഘങ്ങൾ പരിശോധിച്ചുവരികയാണെന്നും, പ്രത്യേകിച്ച് ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിയതായി സംശയിക്കുന്ന ഫണ്ടുകൾ വിശദമായി പിന്തുടരുകയാണെന്നും അവർ വ്യക്തമാക്കി.

    സാമ്പത്തിക വിവരങ്ങളുടെ സമഗ്രമായ മാപ്പിങ് പൂർത്തിയായാൽ, കള്ളപ്പണം വെളുപ്പിക്കൽ, അതിർത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. ദുബായിൽ ആവശ്യമായിരുന്ന 44കാരനായ രവീന്ദ്ര നാഥ് സോണിയെ 18 മാസത്തെ നീണ്ട അന്വേഷണത്തിനൊടുവിൽ നവംബർ 30ന് ഡെറാഡൂണിൽ നിന്നാണ് കാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതി നൽകിയ ഒരു ഫുഡ് ഡെലിവറി ഓർഡർ പിന്തുടർന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. കാണാതായ വലിയ തോതിലുള്ള ഫണ്ടുകൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തുടർന്ന്, ഈ ആഴ്ച തുടക്കത്തിൽ സോണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി ആദ്യം കരുതിയതിനെക്കാൾ ഏറെ വലുതാണെന്നും, ഇതിൽ അന്തർദേശീയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ രേഖകൾ വ്യക്തമായി കാണുന്നുണ്ടെന്നും കാൻപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2026 ല്‍ വരുന്ന ആറ് മാറ്റങ്ങള്‍; യുഎഇയില്‍ ഇനി പണമിടപാട് പല വിധത്തില്‍

    2026 ല്‍ വരുന്ന ആറ് മാറ്റങ്ങള്‍; യുഎഇയില്‍ ഇനി പണമിടപാട് പല വിധത്തില്‍

    പണമിടപാടുകളുടെ രീതിയിൽ വേഗമേറിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ വ്യക്തിഗതവും സുരക്ഷിതവും കാര്യക്ഷമവുമായ പുതിയ പേയ്‌മെന്റ് ലോകത്തേക്കാണ് ഉപഭോക്താക്കൾ നീങ്ങുന്നതെന്നും മാസ്റ്റർകാർഡ് വ്യക്തമാക്കി. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പേയ്‌മെന്റ് രംഗത്തെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ ഉപഭോക്താക്കൾ ഇതിനകം തന്നെ ‘ഹൈപ്പർ-ഡിജിറ്റൽ ഇക്കോണമി’യിൽ പ്രവർത്തിക്കുന്നവരാണെന്നും, 2026ഓടെ പേയ്‌മെന്റ് അനുഭവങ്ങൾ കൂടുതൽ വ്യക്തിഗതവും മുൻകൂട്ടി പ്രവചിക്കാനാകുന്നതുമായതും തടസ്സരഹിതവുമായതും ആയിത്തീരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026ലെ പ്രധാന പ്രവണത പേയ്‌മെന്റുകൾ എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്നതിലാണ് കേന്ദ്രീകരിക്കുന്നതെന്നും, പരമ്പരാഗതവും പുതുതലമുറയുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന സംവിധാനം രൂപപ്പെടുമെന്നുമാണ് മാസ്റ്റർകാർഡിന്റെ വിലയിരുത്തൽ. ദുബായിൽ വേഗത്തിൽ വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ അടുത്ത കാലയളവിൽ ദൃശ്യമായേക്കാവുന്ന ആറു പ്രധാന പ്രവണതകളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

    എഐ സാങ്കേതികവിദ്യ പേയ്‌മെന്റ് രംഗത്ത് കൂടുതൽ ആഴത്തിൽ ഇടപെടുമെന്ന് മാസ്റ്റർകാർഡ് പ്രവചിക്കുന്നു. ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും വേണ്ടി ഷോപ്പിംഗ് മുതൽ പണമിടപാട് വരെ നേരിട്ട് കൈകാര്യം ചെയ്യാൻ കഴിയുന്ന എഐ അധിഷ്ഠിത ഏജന്റുമാർ പ്രാധാന്യമാർജ്ജിക്കും. അതേസമയം, ക്രിപ്‌റ്റോകറൻസി രംഗത്തെ നിയമനിയന്ത്രണങ്ങൾ കൂടുതൽ വ്യക്തതയിലേക്കു നീങ്ങുന്നതോടെ, ക്രിപ്‌റ്റോ പേയ്‌മെന്റുകൾ പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. സ്റ്റേബിൾകോയിനുകളെ സംബന്ധിച്ചുള്ള നിയന്ത്രണപരമായ വ്യക്തത വാണിജ്യ ഉപയോഗത്തിന് ആവശ്യമായ ആത്മവിശ്വാസം വിപണിക്ക് നൽകുന്നതായും മാസ്റ്റർകാർഡ് ചൂണ്ടിക്കാട്ടുന്നു.

    സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഐഡന്റിറ്റിയും ശക്തമായ തിരിച്ചറിയൽ പരിശോധനയും അനിവാര്യമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ആഗോള ഉപഭോക്താക്കളിൽ ഏകദേശം 80 ശതമാനം പേരും തട്ടിപ്പിന് ശ്രമങ്ങൾ നേരിട്ടതായി മാസ്റ്റർകാർഡിന്റെ പഠനം വ്യക്തമാക്കുന്നു. ഇതോടൊപ്പം, പേയ്‌മെന്റുകൾ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ദിശയിലേക്ക് നീങ്ങുമെന്നും പറയുന്നു. പുനരുപയോഗം, പുനർവിൽപന, റിപ്പയർ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘സർക്കുലർ ഇക്കോണമി’ മാതൃകകൾ Gen Z ഉപഭോക്താക്കളുടെ നേതൃത്വത്തിൽ വ്യാപകമായി സ്വീകരിക്കപ്പെടുന്ന പ്രവണത ശക്തമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് പേയ്‌മെന്റ് സംവിധാനങ്ങൾ മാറുന്ന പ്രവണതയാണുണ്ടാകുന്നതെന്നും മാസ്റ്റർകാർഡ് വിലയിരുത്തുന്നു. ബാങ്കിംഗും പേയ്‌മെന്റുകളും ഉപഭോക്താവിനനുസരിച്ച് രൂപപ്പെടുകയാണ്, ഉപഭോക്താവ് സംവിധാനങ്ങളോട് പൊരുത്തപ്പെടേണ്ട അവസ്ഥ മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, ഇൻസ്റ്റന്റ് പേയ്‌മെന്റുകൾ ആഗോളതലത്തിൽ ഒരു സാധാരണ ഘടകമായി മാറുമെന്നും, വേഗത തന്നെയാണ് ഇനി പ്രധാന മാനദണ്ഡമെന്നും ചൂണ്ടിക്കാട്ടുന്നു.

    ബയോമെട്രിക് സാങ്കേതികവിദ്യകളുടെ വ്യാപക ഉപയോഗത്തോടെ ഇൻ-സ്റ്റോർ ചെക്ക്ഔട്ടുകളും ഓൺലൈൻ പേയ്‌മെന്റുകളും കൂടുതൽ ലളിതവും തടസ്സമില്ലാത്തതുമായ അനുഭവമാകുമെന്നും മാസ്റ്റർകാർഡ് വ്യക്തമാക്കി. ആവർത്തിച്ചുള്ള കാർഡ് വിവരങ്ങൾ നൽകേണ്ടതും അനാവശ്യ ഘട്ടങ്ങളും ടോക്കണൈസേഷൻ ഒഴിവാക്കും. ഇതിനൊപ്പമായി, ‘വൺ-ക്ലിക്ക് ചെക്ക്ഔട്ട്’ സംവിധാനം 2030ഓടെ വ്യാപകമായി യാഥാർത്ഥ്യമാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വാടക അടയ്ക്കാതെ 2 വർഷം, ഹോട്ടലിലെ ‘താമസം’ ഒടുവിൽ ഒഴിപ്പിക്കലിൽ; യുഎഇയിൽ ആറംഗ കുടുംബം കുടുങ്ങി, 35 ലക്ഷം നൽകണം!

    വാടക അടയ്ക്കാതെ 2 വർഷം, ഹോട്ടലിലെ ‘താമസം’ ഒടുവിൽ ഒഴിപ്പിക്കലിൽ; യുഎഇയിൽ ആറംഗ കുടുംബം കുടുങ്ങി, 35 ലക്ഷം നൽകണം!

    ദുബായ് ∙ ഒരു ഹോട്ടൽ മുറിയിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം ബിൽ തുക അടയ്ക്കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തിന് ദുബായ് സിവിൽ കോടതിയുടെ കനത്ത തിരിച്ചടി. കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ദമ്പതികളെയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ മുറിയിൽ നിന്ന് ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. 2023 മുതൽ രണ്ട് വർഷത്തോളമാണ് ആറംഗ കുടുംബം ഹോട്ടൽ മുറിയിൽ താമസിച്ചത്. ആകെ ബില്ലിന്റെ ഒരു ഭാഗം മാത്രം അടച്ച കുടുംബം, ബാക്കിയുള്ള തുക 2,75,000 ദിർഹം കവിഞ്ഞതോടെ ഒഴിയാൻ തയ്യാറായില്ല.കുടിശ്ശികയും മറ്റ് ഫീസുകളും ഉൾപ്പെടെ ഹോട്ടലിന് നൽകാനുള്ള 1,55,837 ദിർഹം (ഏകദേശം 35 ലക്ഷം രൂപ) അടച്ചുതീർക്കാൻ കോടതി കുടുംബത്തോട് ഉത്തരവിട്ടു. മാസങ്ങളോളം കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഹോട്ടൽ മാനേജ്‌മെന്റ് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് വാസസ്ഥലം വാടകയ്ക്ക് നൽകുന്ന കരാറല്ല, മറിച്ച് ഹോട്ടൽ താമസത്തിനുള്ള കരാറാണെന്ന് നിരീക്ഷിച്ച കോടതി, കേസ് വാടക തർക്ക കേന്ദ്രം കൈകാര്യം ചെയ്യണമെന്ന കുടുംബത്തിന്റെ വാദം തള്ളി. ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടതിന് പുറമെ, ഭാര്യാഭർത്താക്കന്മാർ സംയുക്തമായി കുടിശ്ശിക തുക പൂർണമായും അടയ്ക്കണം. കൂടാതെ, മുറി പൂർണമായി ഒഴിയുന്നത് വരെ പ്രതിദിനം 375 ദിർഹം താമസച്ചെലവും, കേസ് ഫയൽ ചെയ്ത തീയതി മുതൽ മുഴുവൻ തുകയും അടച്ചു തീർക്കുന്നതുവരെ 5 ശതമാനം നിയമപരമായ പലിശയും നൽകണമെന്നും കോടതി കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഫിഫ അറബികപ്പ് സ്റ്റേ​ഡി​യ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃദം

    ഫിഫ അറബികപ്പ് സ്റ്റേ​ഡി​യ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃദം

    മേഖലയിലെ വൻ കായികമേളയായ ഫിഫ അറബ് കപ്പിന് വേദിയാകുമ്പോൾ, കളിയെയും കളിയാവേശത്തെയും എല്ലാവർക്കും ഒരുപോലെ ആസ്വാദ്യകരമാക്കുന്ന ഖത്തറിന്റെ ഒരുക്കങ്ങൾ ശ്രദ്ധേയമാകുന്നു. ഭിന്നശേഷിക്കാരായ ആരാധകർക്ക് തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുന്നതിനായി സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി സമഗ്ര സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. 2022ലെ ലോകകപ്പിൽ ഭിന്നശേഷിക്കാർക്കായി സജ്ജമാക്കിയ സൗകര്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. അതേ മാതൃകയിൽ തന്നെ അറബ് കപ്പിലും ഈ സംവിധാനങ്ങൾ വീണ്ടും നടപ്പാക്കുകയാണ് ഖത്തർ. ഫുട്ബോൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കായിക വിനോദമാണെന്നും അറബ് കപ്പിന്റെ ആവേശവും അഭിമാനവും ഭിന്നശേഷി ആരാധകർക്കും ഉറപ്പാക്കുമെന്നും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ (LOC) ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ ഖാതിർ വ്യക്തമാക്കി. ഭിന്നശേഷി ആരാധകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിരവധി പദ്ധതികളാണ് സംഘാടകർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഗാലറിയിലെ പ്രധാന മേഖലയിൽ നിന്ന് കളി കാണാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ആറ് സ്റ്റേഡിയങ്ങളിലുമുള്ള വീൽചെയർ പ്രവേശനമുള്ള സീറ്റുകൾ, പരിമിതമായ ചലനശേഷിയുള്ളവർക്കായുള്ള ഇടങ്ങൾ തുടങ്ങി വിവിധ ഇരിപ്പിട ഓപ്ഷനുകൾ ലഭ്യമാണ്. ഇതോടൊപ്പം പ്രത്യേക പാർക്കിംഗ് സൗകര്യം, കൺസഷൻ സ്റ്റാൻഡുകൾ, ടോയ്ലറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം ഉൾപ്പെടെ തിരഞ്ഞെടുത്ത ചില മത്സരങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾ കളിക്കളത്തിലിറങ്ങിയ എസ്കോർട്ടുകളായി പങ്കെടുത്തതും ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളെ സമൂഹത്തിലേക്ക് കൂടുതൽ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായി ഈ നടപടി വിലയിരുത്തപ്പെടുന്നു.

    ഭിന്നശേഷി ആരാധകർക്ക് [email protected]എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സന്ദേശം അയച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇ-മെയിൽ അയച്ചതിന് പിന്നാലെ ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിന് ഓട്ടോമേറ്റഡ് മറുപടി ലഭിക്കും. ടിക്കറ്റ് കൈവശമുള്ളവർ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുമ്പോൾ ആവശ്യമായ രേഖകൾ കൈയിൽ കരുതണം. സഹായികൾക്ക് കമ്പാനിയൻ ടിക്കറ്റുകളും ലഭ്യമാണ്. മത്സര ഷെഡ്യൂളിനെയും പ്രവേശന സൗകര്യങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്രവും രത്നക്കല്ലുകളും മൂല്യനിർണയം ചെയ്യുന്നതിൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള മേഖലയിലെ ആദ്യ അഡ്വാൻസ്ഡ് ഡയമണ്ട് മൂല്യനിർണയ പരിശീലന പരിപാടിക്ക് ഖത്തറിൽ തുടക്കം. ജർമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി (ജിഐഎ) ചേർന്ന് ജെംസ്റ്റോൺസ് വിഷ്വൽ ആർട്സ് സെന്റർ നയിക്കുന്ന പദ്ധതി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് ആരംഭിച്ചത്. ദോഹയിലെ കിംബർലി ലബോറട്ടറി ഫോർ ഡയമണ്ട് ആൻഡ് ജെംസ്റ്റോൺ ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

    വജ്ര-രത്നക്കല്ല് വിലയിരുത്തൽ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധരെ പരിശീലിപ്പിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാന educational പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉയർന്ന നിലവാരമുള്ള തൊഴിൽപരമായ പരിശീലനത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ഖത്തറിന്റെ സ്ഥാനവും ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകുന്നു. പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ നിക്ഷേപം വ്യാപിപ്പിക്കാനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന വകുപ്പ് വ്യക്തമാക്കി. മൂല്യമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അതീവ സെൻസിറ്റീവ് മേഖലയിലാവശ്യമായ കൃത്യവും വൈദഗ്ധ്യപരവുമായ പരിശീലനം നൽകുന്ന പദ്ധതി ഖത്തറിലും ജിസിസിയിലും ആദ്യമായാണെന്ന് വകുപ്പ് ഡയറക്ടർ ഇമാൻ അൽ-നുഐമി പറഞ്ഞു.

    യുഎസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം നിക്ഷേപകരുടെ വലിയ താൽപ്പര്യം ഇതിനകം ആകർഷിച്ചിട്ടുണ്ട്. സമാനമായ തൊഴിൽപരമായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദേശീയ പ്രൊഫഷണൽ, നിയമ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകളാണ് ഖത്തറിൽ നിലവിലുള്ളത്. പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗുണനിലവാര മാർഗ്ഗനിർദേശങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

    2024ലെ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഫോറത്തിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രധാന സ്ഥാപനങ്ങളിൽ നിന്ന് വൻ പിന്തുണ പദ്ധതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെൽഡിംഗ്, മരപ്പണി, ഇലക്ട്രിക്കൽ ജോലി ഉൾപ്പെടെയുള്ള പല ട്രേഡ് മേഖലകളിലേക്കും അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക വിപുലീകരിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളോട് ചേർന്ന് അക്കാദമികേതര കരിയർ പാതകൾ ലക്ഷ്യമിട്ട് പുതിയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനവും രൂപീകരിക്കാൻ പദ്ധതിയുണ്ട്. പരിപാടികളുടെ നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും ലൈസൻസിംഗ്, രേഖകളുടെ പരിശോധന, പതിവ് പരിശോധനകൾ എന്നിവക്ക് വിദ്യാഭ്യാസ സേവന വകുപ്പ് കർശന മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • സുഹൃത്തിന്റെ രേഖകൾ ഉപയോഗിച്ച് നടത്തിയത് വൻ കുറ്റകൃത്യം! യുഎഇയിൽ യുവതിക്ക് ജയിൽ ശിക്ഷ

    സുഹൃത്തിന്റെ രേഖകൾ ഉപയോഗിച്ച് നടത്തിയത് വൻ കുറ്റകൃത്യം! യുഎഇയിൽ യുവതിക്ക് ജയിൽ ശിക്ഷ

    ദുബായ് ∙ മയക്കുമരുന്ന് അടങ്ങിയ പാഴ്സൽ കൈപ്പറ്റാൻ സുഹൃത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച കേസിൽ ഏഷ്യൻ വംശജയായ യുവതിയെ ദുബായ് കോടതി ശിക്ഷിച്ചു. പാസ്‌പോർട്ട് ദുരുപയോഗം ചെയ്യൽ, ലഹരിവസ്തുക്കൾ കൈവശം വെക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കോടതി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. കേസിന്റെ വിവരങ്ങൾ അനുസരിച്ച്, വിദേശത്ത് നിന്ന് ദുബായിലെത്തിയ ലഹരിവസ്തുക്കൾ ഒളിപ്പിച്ച പാഴ്സൽ കൈപ്പറ്റാനാണ് യുവതി സുഹൃത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ചത്. പാഴ്സൽ കൈപ്പറ്റാൻ പോസ്റ്റ് ഓഫിസിലെത്തിയപ്പോൾ തന്നെ അധികൃതർ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ യുവതിയെ അറസ്റ്റ് ചെയ്തത്. പാഴ്സലിൽ ലഹരിമരുന്ന് ചേർത്ത തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ആയിരിക്കാം ഉണ്ടായിരുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുകളിലെ യുഎഇയിലെ കർശന നിയമങ്ങൾ ഈ കേസിൽ വീണ്ടും ഊട്ടി ഉറപ്പിക്കുന്നതാണ് കോടതി വിധി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്തും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്രവും രത്നക്കല്ലുകളും മൂല്യനിർണയം ചെയ്യുന്നതിൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള മേഖലയിലെ ആദ്യ അഡ്വാൻസ്ഡ് ഡയമണ്ട് മൂല്യനിർണയ പരിശീലന പരിപാടിക്ക് ഖത്തറിൽ തുടക്കം. ജർമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി (ജിഐഎ) ചേർന്ന് ജെംസ്റ്റോൺസ് വിഷ്വൽ ആർട്സ് സെന്റർ നയിക്കുന്ന പദ്ധതി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് ആരംഭിച്ചത്. ദോഹയിലെ കിംബർലി ലബോറട്ടറി ഫോർ ഡയമണ്ട് ആൻഡ് ജെംസ്റ്റോൺ ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

    വജ്ര-രത്നക്കല്ല് വിലയിരുത്തൽ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധരെ പരിശീലിപ്പിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാന educational പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉയർന്ന നിലവാരമുള്ള തൊഴിൽപരമായ പരിശീലനത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ഖത്തറിന്റെ സ്ഥാനവും ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകുന്നു. പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ നിക്ഷേപം വ്യാപിപ്പിക്കാനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന വകുപ്പ് വ്യക്തമാക്കി. മൂല്യമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അതീവ സെൻസിറ്റീവ് മേഖലയിലാവശ്യമായ കൃത്യവും വൈദഗ്ധ്യപരവുമായ പരിശീലനം നൽകുന്ന പദ്ധതി ഖത്തറിലും ജിസിസിയിലും ആദ്യമായാണെന്ന് വകുപ്പ് ഡയറക്ടർ ഇമാൻ അൽ-നുഐമി പറഞ്ഞു.

    യുഎസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം നിക്ഷേപകരുടെ വലിയ താൽപ്പര്യം ഇതിനകം ആകർഷിച്ചിട്ടുണ്ട്. സമാനമായ തൊഴിൽപരമായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദേശീയ പ്രൊഫഷണൽ, നിയമ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകളാണ് ഖത്തറിൽ നിലവിലുള്ളത്. പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗുണനിലവാര മാർഗ്ഗനിർദേശങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

    2024ലെ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഫോറത്തിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രധാന സ്ഥാപനങ്ങളിൽ നിന്ന് വൻ പിന്തുണ പദ്ധതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെൽഡിംഗ്, മരപ്പണി, ഇലക്ട്രിക്കൽ ജോലി ഉൾപ്പെടെയുള്ള പല ട്രേഡ് മേഖലകളിലേക്കും അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക വിപുലീകരിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളോട് ചേർന്ന് അക്കാദമികേതര കരിയർ പാതകൾ ലക്ഷ്യമിട്ട് പുതിയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനവും രൂപീകരിക്കാൻ പദ്ധതിയുണ്ട്. പരിപാടികളുടെ നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും ലൈസൻസിംഗ്, രേഖകളുടെ പരിശോധന, പതിവ് പരിശോധനകൾ എന്നിവക്ക് വിദ്യാഭ്യാസ സേവന വകുപ്പ് കർശന മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • കരുതിയിരുന്നോളൂ! തണുപ്പേറും, മഴയെത്തും! യുഎഇയുടെ ഈ മേഖലകളിൽ മഴയ്ക്ക് സാധ്യത

    കരുതിയിരുന്നോളൂ! തണുപ്പേറും, മഴയെത്തും! യുഎഇയുടെ ഈ മേഖലകളിൽ മഴയ്ക്ക് സാധ്യത

    ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. മഴ ലഭിക്കുന്നതോടെ രാജ്യത്ത് തണുപ്പ് വർധിക്കും. കിഴക്കൻ, വടക്കൻ മേഖലകളിലും ചില ദ്വീപുകളിലുമാണ് മഴ പ്രധാനമായും പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 30 കിലോമീറ്റർ വരെ വർധിച്ചേക്കാം. രാത്രിയിലും ഞായറാഴ്ച രാവിലെയും രാജ്യത്തെ ഉൾപ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്ന് രാവിലെ റെഡ്, യെലോ ലെവൽ മുന്നറിയിപ്പുകൾ NCM നൽകിയിരുന്നു. വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില 30°C ആയിരിക്കും. എന്നാൽ, താഴ്ന്ന താപനില ഉൾപ്രദേശങ്ങളിൽ 11°C വരെയായി കുറയാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 40 മുതൽ 90 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. അതേസമയം, അറബിക്കടലും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 17 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി ഹൃദ്രോഗി, വീല്‍ച്ചെയര്‍ പോലും കിട്ടിയില്ല; യാത്രക്കാരെ വലച്ച് ഇൻഡിഗോ

    17 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി ഹൃദ്രോഗി, വീല്‍ച്ചെയര്‍ പോലും കിട്ടിയില്ല; യാത്രക്കാരെ വലച്ച് ഇൻഡിഗോ

    യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കി ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലാകെ തുടരുകയാണ്. വ്യാപകമായ റദ്ദാക്കലുകളും കാലതാമസവും മൂലം നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത് ബെംഗളൂരുവിലാണു – 124 സർവീസുകൾ. ഡൽഹിയിൽ 50 സർവീസുകളും അഹമ്മദാബാദിൽ വരവും പോക്കുമായി 19 സർവീസുകളും റദ്ദാക്കി. ചെന്നൈയിൽ ഒൻപത് സർവീസുകളാണ് റദ്ദാക്കപ്പെട്ടത്.

    കേരളത്തിലേക്കും തിരിച്ചും നടത്തിയ ഇൻഡിഗോ സർവീസുകളും പ്രതിസന്ധിയിൽപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ 10 സർവീസുകളും, കൊച്ചിയിൽ മൂന്ന്, കണ്ണൂരിൽ രണ്ട്, കരിപ്പൂരിൽ ഒരു സർവീസ് എന്നിങ്ങനെയാണ് റദ്ദാക്കലുകൾ രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ദീർഘനേരം കാത്തിരിക്കേണ്ടി വന്ന് വലിയ ബുദ്ധിമുട്ടിലായി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഹൃദ്രോഗി ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതം അനുഭവിച്ചു. ചികിത്സാ ആവശ്യങ്ങൾക്കായി യുഎസിൽ നിന്ന് എത്തിയ ഒരു മലയാളി ഹൃദ്രോഗി 17 മണിക്കൂറിലേറെയായി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നതായി ബന്ധുക്കൾ അറിയിച്ചു. വീൽചെയർ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയില്ലെന്ന പരാതിയും ഉയർന്നു. മുംബൈയിലേക്കുള്ള കണക്ഷൻ വിമാനം ലഭിക്കാത്തതിനെ തുടർന്ന് യുഎസിലേക്കുള്ള മടക്കയാത്രയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഒരു വനിതാ യാത്രക്കാരി വിമാനത്താവളത്തിനുള്ളിൽ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇവിടെ പുലർച്ചെ 12 മണി മുതൽ രാവിലെ 6 മണി വരെ ഏഴ് വിമാനങ്ങളുടെ പുറപ്പെടലുകളും 12 വിമാനങ്ങളുടെ വരവും റദ്ദാക്കിയിരുന്നു.

    റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് ലഭിക്കാൻ കുറഞ്ഞത് രണ്ട് ദിവസം വരെ സമയം എടുക്കുമെന്ന് ഇൻഡിഗോ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡി.ജി.സി.എ.യുടെ നിർദേശങ്ങൾ പോലും എയർലൈൻ കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ച് യാത്രക്കാരിൽ നിന്നും ശക്തമായ പരാതികളാണ് ഉയരുന്നത്. ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതോടെ യാത്രക്കാരുടെ ദുരിതം തുടരുമെന്ന ആശങ്കയും ശക്തമാണ്.

    തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ വിമാന സർവീസുകളിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ശനിയാഴ്ച റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം ആയിരത്തിൽ താഴെയാകുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. സർവീസുകളിലുണ്ടായ തടസ്സത്തിൽ യാത്രക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, ഡിസംബർ 10 മുതൽ 15 വരെ എല്ലാ സർവീസുകളും പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പൈലറ്റുമാരുടെ ക്ഷാമവും ഷെഡ്യൂൾ പ്ലാനിംഗിലുണ്ടായ പാളിച്ചകളുമാണ് വെള്ളിയാഴ്ച ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഇൻഡിഗോ വിശദീകരിച്ചു.
    ഇതിനിടെ ഇൻഡിഗോ വിമാന സർവീസുകൾ “സ്ഥിരമായി പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക്” എത്തുകയാണെന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഷെഡ്യൂളുകൾക്ക് സ്ഥിരത കൈവരുമെന്നും തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. സാഹചര്യം ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ക്ഷാമമാണ് ചൊവ്വാഴ്ച സർവീസ് തടസ്സങ്ങൾ ആരംഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ഉച്ചസമയത്തെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്നും രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകളിലുണ്ടായ തടസ്സങ്ങൾ മൂലം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഡൽഹി ഐ.ജി.ഐ. വിമാനത്താവളത്തിൽ ഇൻഡിഗോയുടെ ചില സർവീസുകൾ ഇപ്പോഴും താറുമാറായി തുടരുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് നില എയർലൈനിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകളുടെ റദ്ദാക്കലും വൈകിപ്പിക്കുന്നതും മൂലം നീണ്ട യാത്രാ ക്യൂകളുണ്ടായ ദൃശ്യങ്ങളും പുറത്തുവന്നു.

    അഹമ്മദാബാദ് വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെ 12 മണിയും രാവിലെ 6 മണിയും ഇടയിൽ ഏഴ് വിമാനങ്ങളുടെ വരവും 12 വിമാനങ്ങളുടെ പുറപ്പെടലും റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ആഭ്യന്തര വിമാന സർവീസുകളാണ് മുഴുവൻ റദ്ദാക്കപ്പെട്ടത്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആകെ 26 ഷെഡ്യൂൾഡ് സർവീസുകളിൽ 22 എണ്ണം ആഭ്യന്തരവും നാല് അന്താരാഷ്ട്രവുമായിരുന്നു.
    ഇതിനിടെ ഇൻഡിഗോയുടെ വ്യാപക റദ്ദാക്കലുകളും കാലതാമസവും മൂലം കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ സ്പൈസ് ജെറ്റ് രംഗത്തെത്തി. ഡൽഹിയിലും മുംബൈയിലും നിന്ന് ശനിയാഴ്ച അധിക വിമാന സർവീസുകൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ ഒരുക്കാനും തിരക്കേറിയ വിമാനത്താവളങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ വിമാന സർവീസുകളിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ശനിയാഴ്ച റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം ആയിരത്തിൽ താഴെയാകുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. സർവീസുകളിലുണ്ടായ തടസ്സത്തിൽ യാത്രക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, ഡിസംബർ 10 മുതൽ 15 വരെ എല്ലാ സർവീസുകളും പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പൈലറ്റുമാരുടെ ക്ഷാമവും ഷെഡ്യൂൾ പ്ലാനിംഗിലുണ്ടായ പാളിച്ചകളുമാണ് വെള്ളിയാഴ്ച ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഇൻഡിഗോ വിശദീകരിച്ചു.
    ഇതിനിടെ ഇൻഡിഗോ വിമാന സർവീസുകൾ “സ്ഥിരമായി പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക്” എത്തുകയാണെന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഷെഡ്യൂളുകൾക്ക് സ്ഥിരത കൈവരുമെന്നും തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. സാഹചര്യം ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ക്ഷാമമാണ് ചൊവ്വാഴ്ച സർവീസ് തടസ്സങ്ങൾ ആരംഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ഉച്ചസമയത്തെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്നും രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകളിലുണ്ടായ തടസ്സങ്ങൾ മൂലം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഡൽഹി ഐ.ജി.ഐ. വിമാനത്താവളത്തിൽ ഇൻഡിഗോയുടെ ചില സർവീസുകൾ ഇപ്പോഴും താറുമാറായി തുടരുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് നില എയർലൈനിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകളുടെ റദ്ദാക്കലും വൈകിപ്പിക്കുന്നതും മൂലം നീണ്ട യാത്രാ ക്യൂകളുണ്ടായ ദൃശ്യങ്ങളും പുറത്തുവന്നു.

    അഹമ്മദാബാദ് വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെ 12 മണിയും രാവിലെ 6 മണിയും ഇടയിൽ ഏഴ് വിമാനങ്ങളുടെ വരവും 12 വിമാനങ്ങളുടെ പുറപ്പെടലും റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ആഭ്യന്തര വിമാന സർവീസുകളാണ് മുഴുവൻ റദ്ദാക്കപ്പെട്ടത്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആകെ 26 ഷെഡ്യൂൾഡ് സർവീസുകളിൽ 22 എണ്ണം ആഭ്യന്തരവും നാല് അന്താരാഷ്ട്രവുമായിരുന്നു.
    ഇതിനിടെ ഇൻഡിഗോയുടെ വ്യാപക റദ്ദാക്കലുകളും കാലതാമസവും മൂലം കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ സ്പൈസ് ജെറ്റ് രംഗത്തെത്തി. ഡൽഹിയിലും മുംബൈയിലും നിന്ന് ശനിയാഴ്ച അധിക വിമാന സർവീസുകൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ ഒരുക്കാനും തിരക്കേറിയ വിമാനത്താവളങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പതിനായിരത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍; യുഎഇയില്‍ 34 ദശലക്ഷം ദിർഹം പിഴ ചുമത്തി

    പതിനായിരത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍; യുഎഇയില്‍ 34 ദശലക്ഷം ദിർഹം പിഴ ചുമത്തി

    ഈ വർഷം ജനുവരി മുതൽ ജൂൺ വരെ നടത്തിയ വ്യാപക പരിശോധനയിൽ ഏകദേശം 13,000 വ്യാജ തൊഴിൽ സ്ഥാപനങ്ങൾ കണ്ടെത്തിയതായി യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ഏകദേശം 18,000 ഉടമകളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതെന്നും ലൈസൻസ് അനുസരിച്ചുള്ള യാതൊരു പ്രവർത്തനവും ഇവ നടത്താത്തതായി പരിശോധനയിൽ വ്യക്തമായതായും മന്ത്രാലയം വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിൽ നിരവധി പേരുടെ പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തൊഴിലാളികൾക്ക് യാഥാർഥ്യത്തിൽ ഒരു ജോലി പോലും ഉണ്ടായിരുന്നില്ല. ഗുരുതരമായ നിയമലംഘനങ്ങളായി വിലയിരുത്തിയ കേസുകളിൽ മന്ത്രാലയം ഏഴ് ഭരണപരമായ നടപടികളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 34 ദശലക്ഷം ദിർഹത്തിലധികം പിഴ ചുമത്തുകയും, പുതിയ വർക്ക് പെർമിറ്റുകൾ നേടാനുള്ള യോഗ്യത താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. കൂടാതെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ റേറ്റിംഗ് സംവിധാനത്തിൽ ഇവയെ മൂന്നാമത് വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഈ വ്യാജ സ്ഥാപനങ്ങളെ വിലക്കി. ഓരോ സ്ഥാപനത്തിൻ്റെയും പ്രവർത്തനം വിലയിരുത്തുന്നതിനും, ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും സ്മാർട്ട് മോണിറ്ററിങ്, പരിശോധനാ സംവിധാനങ്ങളാണ് മന്ത്രാലയം ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

    തൊഴിൽ വിപണിയിൽ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് തൊഴിലുടമകളും സമൂഹവും ബോധവാന്മാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴിയോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി! സംഭവിച്ചത് ഇതാണ്

    ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്‌സ് വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എങ്കിലും, വിമാനം സുരക്ഷിതമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RGIA) നിലത്തിറക്കി. എമിറേറ്റ്‌സിന്റെ ഇ.കെ. 526 വിമാനത്തിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 7:30-ഓടെ ഹൈദരാബാദ് വിമാനത്താവളത്തിന്റെ കസ്റ്റമർ സപ്പോർട്ട് ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.ഇതറിഞ്ഞ ഉടൻ വിമാനത്താവള അധികൃതർ വിമാനത്തിന് കനത്ത നിരീക്ഷണമേർപ്പെടുത്തി. തുടർന്ന്, രാവിലെ 8:30-ഓടെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി വിമാനം ഉടൻതന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും സ്നിഫർ ഡോഗുകളും വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹൈദരാബാദിലേക്ക് വന്ന മറ്റ് വിമാനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി! സംഭവിച്ചത് ഇതാണ്

    ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്‌സ് വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എങ്കിലും, വിമാനം സുരക്ഷിതമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RGIA) നിലത്തിറക്കി. എമിറേറ്റ്‌സിന്റെ ഇ.കെ. 526 വിമാനത്തിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 7:30-ഓടെ ഹൈദരാബാദ് വിമാനത്താവളത്തിന്റെ കസ്റ്റമർ സപ്പോർട്ട് ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.ഇതറിഞ്ഞ ഉടൻ വിമാനത്താവള അധികൃതർ വിമാനത്തിന് കനത്ത നിരീക്ഷണമേർപ്പെടുത്തി. തുടർന്ന്, രാവിലെ 8:30-ഓടെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി വിമാനം ഉടൻതന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും സ്നിഫർ ഡോഗുകളും വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹൈദരാബാദിലേക്ക് വന്ന മറ്റ് വിമാനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തറിൽ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ്

    ഖത്തറിൽ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ്

    ഖത്തറിൽ സിനിമാ നിർമ്മാണ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതായി ഖത്തർ മീഡിയ സിറ്റി ഫിലിം കമ്മിറ്റി അറിയിച്ചു. ‘ഖത്തർ സ്ക്രീൻ പ്രൊഡക്ഷൻ ഇൻസെന്റീവ്’ എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായി, ഖത്തറിൽ സിനിമ നിർമ്മിക്കുന്നവർക്ക് 50 ശതമാനം വരെയുള്ള സാമ്പത്തിക ഇളവ് ലഭിക്കുന്നതാണ്. ഖത്തറിലെ പ്രതിഭകൾക്ക് അവസരം നൽകുന്നവരും പ്രാദേശിക കഴിവുകളെ പരിശീലിപ്പിക്കുന്നവരും രാജ്യത്തെ സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നവരുമായിരിക്കുമെന്ന് ചെയർമാൻ ഹസൻ അൽ തവാദി വ്യക്തമാക്കി.
    ചലച്ചിത്രങ്ങൾ സമീപ അറബ് രാജ്യങ്ങളിൽ ചിത്രീകരിക്കാൻ അനുവാദമുണ്ടെങ്കിലും, ഇളവ് ലഭിക്കാൻ നിർദ്ദിഷ്ട നിബന്ധനകൾ പാലിക്കണം. ഖത്തറിലെ സിനിമാ നിർമ്മാണ മേഖലയ്ക്ക് പിന്തുണ നൽകുമെന്ന് സോണി പിക്ചേഴ്സ്, നിയോൺ, മിറാമാക്സ്, പാരറ്റ് അനലിറ്റിക്സ്, കമ്പനി 3 തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങൾ അറിയിച്ചു. ലോകചലച്ചിത്ര ഭൂപടത്തിൽ ഖത്തറിനെ പ്രധാന കേന്ദ്രമായി ഉയർത്തുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള നിർമ്മാതാക്കളെയും സംവിധായകരെയും പ്രതിഭകളെയും സ്വാഗതം ചെയ്യാൻ ഖത്തർ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

    സിനിമാ നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് സമഗ്രമായി ഒരുക്കുമെന്ന് ഹസൻ അൽ തവാദി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യ, പരിശീലനം നേടിയ പ്രതിഭകൾ, ആകർഷകമായ സാമ്പത്തിക സഹായങ്ങൾ എന്നിവയിലൂടെ ലോക സിനിമാ വ്യവസായത്തെ ഖത്തർ തുറന്ന മനസ്സോടെ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും സിനിമകളുടെ മാധ്യമത്തിലൂടെ ആഗോള വേദിയിലെത്തിക്കാനാണ് ഫിലിം കമ്മിറ്റിയുടെ ലക്ഷ്യം. സിനിമ, ടെലിവിഷൻ, പരസ്യ ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് പ്രവർത്തനം എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും സാമ്പത്തിക ഇളവ് ലഭിക്കുമെന്ന് കമ്മിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സാമ്പത്തിക സഹായ പദ്ധതി അടുത്ത വർഷത്തെ രണ്ടാം പകുതിയിൽ ആരംഭിക്കും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ അറബ് കപ്പ്: അനുബന്ധ പരിപാടികൾക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസ്

    ഖത്തർ അറബ് കപ്പ്: അനുബന്ധ പരിപാടികൾക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസ്

    അറബ് കപ്പ് ഖത്തർ 2025 ന്റെ ഭാഗമായി, ഏഷ്യൻ ടൗൺ, ബർവ ബരാഹ, ക്രീക്ക് സ്പോർട്സ് എന്നിവിടങ്ങളിൽ നടക്കുന്ന അസോസിയേറ്റഡ് ആക്ടിവിറ്റികളിൽ ആരാധകരെ എത്തിക്കാൻ സഹായിക്കുന്നതിന് വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി ഏകോപിപ്പിച്ച് സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ക്രമീകരിച്ചതായി അറിയിച്ചു. ഇന്ന്, ഡിസംബർ 4, 2025, ഉച്ചകഴിഞ്ഞ് 3 മണി മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.

    പിക്കപ്പ് സ്ഥലങ്ങളും സമയക്രമങ്ങളും

    – ഉം ഗുവൈലിന – ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിംഗ്

    – സലാഹുദ്ദീൻ സ്ട്രീറ്റ് – അൽ അസ്മാഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തുള്ള സ്ഥലം

    – അൽ വതൻ സെന്ററിന് സമീപം

    പിക്കപ്പ് സമയം: ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 7 വരെ

    തിരിച്ചുവരവ് സമയം: രാത്രി 9 മുതൽ പുലർച്ചെ 12 വരെ

    സൗജന്യ ഷട്ടിൽ സർവീസ് ഇനിപ്പറയുന്ന ദിവസങ്ങളിൽ നടക്കും:

    ഡിസംബർ 4, 5 തീയതികൾ

    ഡിസംബർ 11, 12 തീയതികൾ

    ഖത്തർ ദേശീയ ദിനം – ഡിസംബർ 18, 2025

    ഇവന്റ് സ്ഥലങ്ങൾ:

    – ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കാർ പാർക്കിംഗ് ഏരിയ

    – വസീഫ് നിയന്ത്രിക്കുന്ന ബർവ ബരാഹയിലെ ഫുട്ബോൾ ഗ്രൗണ്ട്

    – ബർവ വില്ലേജിന് പിന്നിലുള്ള ക്രീക്ക് സ്പോർട്സ് സ്റ്റേഡിയം (പാകിസ്ഥാൻ കലാകാരന്മാർക്കൊപ്പമുള്ള സംഗീത കച്ചേരികൾ)

    – ബർവ വിനോദ സമുച്ചയം, അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ (അൽ ഖോർ ആക്ടിവിറ്റീസ്)

    അനുബന്ധ പ്രവർത്തനങ്ങൾ താഴെ പറയുന്നു:

    – അറബ് കപ്പിന്റെ സൗജന്യ പ്രദർശനം

    – കമ്മ്യൂണിറ്റികളുടെയും സ്കൂൾ ടീമുകളുടെയും സാംസ്കാരികവും പരമ്പരാഗതവുമായ ഷോകൾ

    – പ്രാദേശിക ബാൻഡുകളുടെ സംഗീത കച്ചേരികൾ

    – പ്രേക്ഷകർക്കായി ടാലന്റ് ഷോകൾ

    – വിലയേറിയ സമ്മാനങ്ങളോടെ റാഫിൾ ഡ്രോകൾ

    – ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അവബോധ പരിപാടികൾ

    – സ്വകാര്യ ക്ലിനിക്കുകളുടെ സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണം; നേട്ടമുണ്ടാക്കാം

    യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണം; നേട്ടമുണ്ടാക്കാം

    ദുബായിലും യുഎഇയിലും 14 കാരറ്റ് സ്വർണ്ണത്തിനായുള്ള ഔദ്യോഗിക വില പ്രഖ്യാപിച്ചതോടെ വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെയും കുറഞ്ഞ വിലയിൽ ആഭരണങ്ങൾ തേടുന്നവരെയും ഇത് കൂടുതൽ ആകർഷിക്കുമെന്ന് ജ്വല്ലറി വ്യാപാരികൾ വിലയിരുത്തുന്നു. ദുബായിലെ ഏറ്റവും വലിയ ജ്വല്ലറി വ്യാപാര സംഘടനയായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) — ഏകദേശം 600 അംഗങ്ങൾ — കഴിഞ്ഞ ആഴ്ചയാണ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായിൽ ആദ്യമായി 14K സ്വർണ്ണത്തെ വിലനിർണ്ണയ പട്ടികയിൽ ഉൾപ്പെടുത്തിയത്.

    വ്യാഴാഴ്ച രാവിലെ യുഎഇയിൽ 14K സ്വർണ്ണം ഗ്രാമിന് 300.25 ദിർഹമിനാണ് വില നിശ്ചയിച്ചത്. ഇത് 24K സ്വർണ്ണത്തേക്കാൾ 200 ദിർഹത്തിലധികം കുറവും 18K സ്വർണ്ണത്തേക്കാൾ ഏകദേശം 85 ദിർഹം കുറവുമാണ്. ഇതോടെ യുഎഇയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്വർണ്ണ വകഭേദമായി 14K മാറുകയും ചെയ്തു.

    കാൻസ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക് വ്യക്തമാക്കി: 14K സ്വർണ്ണം പ്രത്യേകിച്ച് വജ്രം അല്ലെങ്കിൽ ലാബ്-വളർത്തിയ വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്നവർക്കിടയിൽ കൂടുതൽ ജനപ്രിയമാകും. ഇത്തരം ആഭരണങ്ങളിൽ സ്വർണ്ണത്തിൻ്റെ പ്രധാന പങ്ക് മൂല്യം സൃഷ്ടിക്കുന്നതിലല്ല, മറിച്ച് വജ്രത്തിന് സ്ഥിരതയുള്ള, കരുത്തുള്ള താങ്ങ് നൽകുന്നതിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 14K കൂടുതൽ ദൃഢമായ മൗണ്ടിംഗുകൾ നൽകുന്നു. അതേസമയം ആഭരണത്തിൻ്റെ സൗന്ദര്യവും രൂപകല്പനയും ബാധിക്കാതെയും കൂടുതൽ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരവും ഇത് ഒരുക്കുന്നു,” ധനക് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    യുഎഇയിൽ സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായി നടിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി രംഗത്ത്. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്റ്റ്” എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും www.financialgcc.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ പ്രവർത്തിക്കാനുള്ള യാതൊരു ലൈസൻസും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അതോറിറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സംശയാസ്പദമായ ഏതൊരു സാമ്പത്തിക പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ ഉടൻ അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി അപേക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    യുഎഇയിൽ സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായി നടിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി രംഗത്ത്. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്റ്റ്” എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും www.financialgcc.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ പ്രവർത്തിക്കാനുള്ള യാതൊരു ലൈസൻസും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അതോറിറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സംശയാസ്പദമായ ഏതൊരു സാമ്പത്തിക പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ ഉടൻ അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി അപേക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇനി ‘ഒറ്റ ക്ലിക്കിൽ’ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം! എങ്ങനെയെന്ന് അറിഞ്ഞോ?

    ദുബായ്: യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ (Zero Government Bureaucracy – ZGB) പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിന് യുഎഇ തുടക്കമിട്ടു. ഈ പുതിയ ഏകീകൃത സംവിധാനം വഴി ഒരു അപേക്ഷയിലൂടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഒരുമിച്ച് പുതുക്കാൻ സാധിക്കും.

    പ്രധാന സവിശേഷതകൾ:

    ഒറ്റ അപേക്ഷ: പൗരന്മാർക്ക് ഇനി പാസ്‌പോർട്ട് പുതുക്കുന്നതിന് പ്രത്യേകം അപേക്ഷിക്കുകയും എമിറേറ്റ്‌സ് ഐഡിക്ക് മറ്റൊരു അപേക്ഷ നൽകുകയും ചെയ്യേണ്ടതില്ല.

    നടപടിക്രമങ്ങൾ 50% കുറയും: ഈ പുതിയ സ്മാർട്ട് സംവിധാനം വഴി സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറഞ്ഞത് 50 ശതമാനമായി കുറയും.

    എളുപ്പമുള്ള ഡാറ്റാ അപ്‌ഡേഷൻ: വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഒരു തവണ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും.

    സമയം ലാഭിക്കാം: ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ കയറി ഇറങ്ങുന്നതിലുള്ള കാലതാമസം ഒഴിവാക്കി, കുറഞ്ഞ പരിശ്രമത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

    ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ സ്മാർട്ട് സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്. കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കി ലോകോത്തര നിലവാരമുള്ള സർക്കാർ സേവനങ്ങൾ നൽകാനുള്ള യുഎഇയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇനി ‘ഒറ്റ ക്ലിക്കിൽ’ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം! എങ്ങനെയെന്ന് അറിഞ്ഞോ?

    ദുബായ്: യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ (Zero Government Bureaucracy – ZGB) പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിന് യുഎഇ തുടക്കമിട്ടു. ഈ പുതിയ ഏകീകൃത സംവിധാനം വഴി ഒരു അപേക്ഷയിലൂടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഒരുമിച്ച് പുതുക്കാൻ സാധിക്കും.

    പ്രധാന സവിശേഷതകൾ:

    ഒറ്റ അപേക്ഷ: പൗരന്മാർക്ക് ഇനി പാസ്‌പോർട്ട് പുതുക്കുന്നതിന് പ്രത്യേകം അപേക്ഷിക്കുകയും എമിറേറ്റ്‌സ് ഐഡിക്ക് മറ്റൊരു അപേക്ഷ നൽകുകയും ചെയ്യേണ്ടതില്ല.

    നടപടിക്രമങ്ങൾ 50% കുറയും: ഈ പുതിയ സ്മാർട്ട് സംവിധാനം വഴി സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറഞ്ഞത് 50 ശതമാനമായി കുറയും.

    എളുപ്പമുള്ള ഡാറ്റാ അപ്‌ഡേഷൻ: വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഒരു തവണ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും.

    സമയം ലാഭിക്കാം: ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ കയറി ഇറങ്ങുന്നതിലുള്ള കാലതാമസം ഒഴിവാക്കി, കുറഞ്ഞ പരിശ്രമത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

    ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ സ്മാർട്ട് സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്. കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കി ലോകോത്തര നിലവാരമുള്ള സർക്കാർ സേവനങ്ങൾ നൽകാനുള്ള യുഎഇയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇതെന്തുപറ്റി ഇങ്ങനെ റദ്ദാക്കാൻ; കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോയ്ക്ക് നോട്ടീസ്, അന്വേഷണം തുടങ്ങി, പിന്നിൽ കാരണങ്ങൾ പലത്

    ഇതെന്തുപറ്റി ഇങ്ങനെ റദ്ദാക്കാൻ; കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോയ്ക്ക് നോട്ടീസ്, അന്വേഷണം തുടങ്ങി, പിന്നിൽ കാരണങ്ങൾ പലത്

    ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വലിയ പ്രതിസന്ധിയിലേക്ക്. നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി സർവീസുകൾ താറുമാറാകുകയും ചെയ്ത സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന ഇടപെടൽ നടത്തി. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് DGCA ഇൻഡിഗോയ്ക്ക് നോട്ടീസ് നൽകി. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ ദിവസങ്ങളോളം യാത്രക്കാർ വലഞ്ഞ സാഹചര്യത്തിലാണ് വ്യോമയാന റെഗുലേറ്ററി അതോറിറ്റിയുടെ ഈ നടപടി. കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കാനും വൈകാനും ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കമ്പനി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്നും അടിയന്തരമായി വ്യക്തമാക്കാനാണ് DGCA ആവശ്യപ്പെട്ടിരിക്കുന്നത്.

    പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ:

    വിവിധ കാരണങ്ങളാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്ന് ഇൻഡിഗോ വക്താക്കൾ വിശദീകരിച്ചു. ഷെഡ്യൂൾ മാറ്റങ്ങൾ, സാങ്കേതിക തകരാറുകൾ, പ്രതികൂല കാലാവസ്ഥ, അതുപോലെ ക്രൂ റോസ്റ്ററിങ് നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായെന്ന് കമ്പനി പറയുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ക്ഷമ ചോദിക്കുകയും ചെയ്തു. എങ്കിലും, സർക്കാരിന്റെ പുതിയ പൈലറ്റ് വിശ്രമ നിയമങ്ങൾ (FDTL) കാരണം മതിയായ പൈലറ്റുമാരില്ലാത്തതാണ് യഥാർത്ഥ പ്രശ്നമെന്ന് വ്യോമയാന മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ നിയമിക്കുന്നത് നിർത്തിവെച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായി പൈലറ്റ് സംഘടനകളും ആരോപണം ഉന്നയിക്കുന്നുണ്ട്. നിലവിൽ, വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ഇൻഡിഗോ ഊർജ്ജിതമാക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtDecember 4, 2025

    ’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

    അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt