Category: Uncategorized

  • യുഎഇ: ചെറിയ തുകകളുടെ തട്ടിപ്പുകള്‍ വ്യാപകം; താമസക്കാർ ‘മൈക്രോ ഫ്രോഡുകൾ’ക്ക് ഇരയാകുന്നത് എന്തുകൊണ്ട്?

    യുഎഇ: ചെറിയ തുകകളുടെ തട്ടിപ്പുകള്‍ വ്യാപകം; താമസക്കാർ ‘മൈക്രോ ഫ്രോഡുകൾ’ക്ക് ഇരയാകുന്നത് എന്തുകൊണ്ട്?

    ഓൺലൈൻ തട്ടിപ്പുകൾ പുതിയ മുഖം ധരിക്കുകയാണ്. വലിയ തുകകൾ ലക്ഷ്യമിട്ടിരുന്ന തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ട് ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകമാക്കുകയാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിശ്വസ്ത ബ്രാൻഡുകളുടെ പേരും രൂപകൽപ്പനയും ഉപയോഗിച്ച് യഥാർത്ഥമെന്നു തോന്നുന്ന തട്ടിപ്പുകൾ സൃഷ്ടിക്കാനാണ് തട്ടിപ്പുകാർ ഇപ്പോൾ ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ചെറിയ തുകകളായതുകൊണ്ട് ഉപഭോക്താക്കൾക്ക് വലിയ അപകടസാധ്യത തോന്നില്ലെന്ന മനോഭാവമാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ ഫലപ്രദമാക്കുന്നത്.

    യുഎഇയിലെ നിരവധി താമസക്കാർക്ക് ഇത്തരം മൈക്രോ തട്ടിപ്പുകളുടെ ഇരയാകേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പലരെയും തട്ടിപ്പുകാർ സമീപിച്ചത്. സാധനങ്ങളോ സേവനങ്ങളോ ലഭിക്കുന്നതിന്റെ പേരിൽ ചെറിയ തുക (Dh100 അല്ലെങ്കിൽ Dh200-ൽ താഴെ) അടയ്ക്കാൻ ആവശ്യപ്പെടുന്ന ലിങ്കുകൾ അയക്കുന്നതായിരുന്നു രീതി. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ആ ലിങ്കുകൾ വ്യാജമാണെന്ന് കണ്ടെത്തി. സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നതനുസരിച്ച്, വലിയ തുകകൾ ലക്ഷ്യമിട്ട ഫിഷിംഗ് തട്ടിപ്പുകൾ ഇപ്പോൾ ചെറുതും വേഗതയേറിയതുമായ രൂപത്തിലേക്ക് മാറുകയാണ്. അപരിചിതമായ ലിങ്കുകളിൽ ക്ലിക്കുചെയ്യരുതെന്നും, ചെറുതെങ്കിലും ഓൺലൈൻ പേയ്‌മെന്റുകൾക്കു മുൻപ് ഉറപ്പ് വരുത്തണമെന്നും ആണ് വിദഗ്ധർ ഉപഭോക്താക്കളോട് മുന്നറിയിപ്പ് നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

    വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി യുഎഇയിലേക്ക് എത്തിക്കുന്ന നിരവധി സ്ത്രീകൾ മനുഷ്യക്കടത്തിന്റെ ഇരകളാകുന്നുവെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. മികച്ച തൊഴിലും സുരക്ഷിതമായ ജീവിതവുമെന്ന വാഗ്ദാനങ്ങളിലൂടെ ഇവരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ, പിന്നീട് സ്വാതന്ത്ര്യം നിഷേധിക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
    പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ, അല്ലെങ്കിൽ ദേശീയ സഹായ ഹെൽപ്‌ലൈൻ വഴിയുള്ള ഇടപെടലുകളിലൂടെ ഇത്തരം കേസുകൾ തിരിച്ചറിയുമ്പോൾ, ഇരകളെ സംരക്ഷണവും പുനരധിവാസവും ലഭ്യമാക്കുന്ന പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അമാൻ സെൻ്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ.

    അമാൻ സെൻ്ററിൽ എത്തുന്ന സ്ത്രീകൾക്ക് വൈദ്യസഹായം, മാനസിക പിന്തുണ, നിയമസഹായം, തൊഴിൽ പരിശീലനം തുടങ്ങിയ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. മാസങ്ങളോളം നീണ്ട ചൂഷണത്തിനുശേഷം മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന നിരവധി സ്ത്രീകളാണ് ഇവിടെ എത്തുന്നത്. താമസകാലയളവിൽ ഇരകൾക്ക് ചികിത്സ, കൗൺസിലിംഗ്, കഴിവുകൾ വികസിപ്പിക്കുന്ന പരിശീലനം എന്നിവ ലഭ്യമാക്കുന്നു. നിയമനടപടികൾ പൂർത്തിയായ ശേഷം, അതിജീവിച്ചവർക്ക് യുഎഇയിൽ ജോലി തുടരാനോ, സ്വന്തം നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിക്ടിം സപ്പോർട്ട് ഫണ്ടിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.

    ഈ ഫണ്ട് മുഖേന ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, പലചരക്ക് കടകൾ തുടങ്ങിയ ചെറിയ ബിസിനസുകൾ ആരംഭിക്കാൻ ഇരകൾക്ക് സഹായം ലഭിക്കുന്നതായും അധികൃതർ അറിയിച്ചു. അമാൻ സെൻ്ററിൽ നിന്നു കഴിഞ്ഞ നിരവധി സ്ത്രീകൾ പിന്നീട് സ്വന്തം രാജ്യങ്ങളിൽ ചെറുകിട സംരംഭങ്ങൾ വിജയകരമായി ആരംഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ പറഞ്ഞു. “ഞങ്ങൾ ഇവർക്ക് അന്തസ്സും സ്വാശ്രയത്വവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ചിലർ ഇവിടെ പുതിയ ജീവിതം തുടങ്ങുമ്പോൾ, മറ്റുചിലർ ആത്മവിശ്വാസത്തോടെയും കഴിവുകളോടെയും നാട്ടിലേക്ക് മടങ്ങുന്നു,” – അമാൻ സെൻ്റർ ഡയറക്ടർ പറഞ്ഞു.

    കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ ഭയം ഉണ്ടാക്കാതിരിക്കാൻ, അഭിമുഖങ്ങളും ഹിയറിംഗുകളും ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ കുട്ടി-സൗഹൃദ മുറികളിലാണ് നടത്തുന്നത്. ഔപചാരികമായ കോടതിമുറി രീതികൾ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്. “കുട്ടികൾക്ക് സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷം ലഭിക്കുമ്പോഴാണ് അവർ തുറന്നു സംസാരിക്കുകയും വിശ്വസിക്കുകയും ചെയ്യുക,” – ഡയറക്ടർ വ്യക്തമാക്കി. കേസിന്റെ സ്വഭാവം അനുസരിച്ച് ഒരു ദിവസം മുതൽ ആറുമാസം വരെ താത്കാലിക അഭയം ലഭിക്കും. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും പുനരധിവാസം കൂടാതെ സമൂഹത്തിൽ തിരിച്ചുചേരൽ (Reintegration) പ്രക്രിയയാണ് അമാൻ സെൻ്റർ പ്രധാനമായി ലക്ഷ്യമാക്കുന്നത്.
    ഇതിനായി കൗൺസിലിംഗ്, സ്കിൽ ട്രെയിനിംഗ്, വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കുട്ടികളുടെ വൈകാരിക പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

    അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

    നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

    ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

    മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

    വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി യുഎഇയിലേക്ക് എത്തിക്കുന്ന നിരവധി സ്ത്രീകൾ മനുഷ്യക്കടത്തിന്റെ ഇരകളാകുന്നുവെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. മികച്ച തൊഴിലും സുരക്ഷിതമായ ജീവിതവുമെന്ന വാഗ്ദാനങ്ങളിലൂടെ ഇവരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ, പിന്നീട് സ്വാതന്ത്ര്യം നിഷേധിക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
    പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ, അല്ലെങ്കിൽ ദേശീയ സഹായ ഹെൽപ്‌ലൈൻ വഴിയുള്ള ഇടപെടലുകളിലൂടെ ഇത്തരം കേസുകൾ തിരിച്ചറിയുമ്പോൾ, ഇരകളെ സംരക്ഷണവും പുനരധിവാസവും ലഭ്യമാക്കുന്ന പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അമാൻ സെൻ്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ.

    അമാൻ സെൻ്ററിൽ എത്തുന്ന സ്ത്രീകൾക്ക് വൈദ്യസഹായം, മാനസിക പിന്തുണ, നിയമസഹായം, തൊഴിൽ പരിശീലനം തുടങ്ങിയ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. മാസങ്ങളോളം നീണ്ട ചൂഷണത്തിനുശേഷം മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന നിരവധി സ്ത്രീകളാണ് ഇവിടെ എത്തുന്നത്. താമസകാലയളവിൽ ഇരകൾക്ക് ചികിത്സ, കൗൺസിലിംഗ്, കഴിവുകൾ വികസിപ്പിക്കുന്ന പരിശീലനം എന്നിവ ലഭ്യമാക്കുന്നു. നിയമനടപടികൾ പൂർത്തിയായ ശേഷം, അതിജീവിച്ചവർക്ക് യുഎഇയിൽ ജോലി തുടരാനോ, സ്വന്തം നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിക്ടിം സപ്പോർട്ട് ഫണ്ടിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.

    ഈ ഫണ്ട് മുഖേന ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, പലചരക്ക് കടകൾ തുടങ്ങിയ ചെറിയ ബിസിനസുകൾ ആരംഭിക്കാൻ ഇരകൾക്ക് സഹായം ലഭിക്കുന്നതായും അധികൃതർ അറിയിച്ചു. അമാൻ സെൻ്ററിൽ നിന്നു കഴിഞ്ഞ നിരവധി സ്ത്രീകൾ പിന്നീട് സ്വന്തം രാജ്യങ്ങളിൽ ചെറുകിട സംരംഭങ്ങൾ വിജയകരമായി ആരംഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ പറഞ്ഞു. “ഞങ്ങൾ ഇവർക്ക് അന്തസ്സും സ്വാശ്രയത്വവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ചിലർ ഇവിടെ പുതിയ ജീവിതം തുടങ്ങുമ്പോൾ, മറ്റുചിലർ ആത്മവിശ്വാസത്തോടെയും കഴിവുകളോടെയും നാട്ടിലേക്ക് മടങ്ങുന്നു,” – അമാൻ സെൻ്റർ ഡയറക്ടർ പറഞ്ഞു.

    കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ ഭയം ഉണ്ടാക്കാതിരിക്കാൻ, അഭിമുഖങ്ങളും ഹിയറിംഗുകളും ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ കുട്ടി-സൗഹൃദ മുറികളിലാണ് നടത്തുന്നത്. ഔപചാരികമായ കോടതിമുറി രീതികൾ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്. “കുട്ടികൾക്ക് സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷം ലഭിക്കുമ്പോഴാണ് അവർ തുറന്നു സംസാരിക്കുകയും വിശ്വസിക്കുകയും ചെയ്യുക,” – ഡയറക്ടർ വ്യക്തമാക്കി. കേസിന്റെ സ്വഭാവം അനുസരിച്ച് ഒരു ദിവസം മുതൽ ആറുമാസം വരെ താത്കാലിക അഭയം ലഭിക്കും. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും പുനരധിവാസം കൂടാതെ സമൂഹത്തിൽ തിരിച്ചുചേരൽ (Reintegration) പ്രക്രിയയാണ് അമാൻ സെൻ്റർ പ്രധാനമായി ലക്ഷ്യമാക്കുന്നത്.
    ഇതിനായി കൗൺസിലിംഗ്, സ്കിൽ ട്രെയിനിംഗ്, വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കുട്ടികളുടെ വൈകാരിക പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

    അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

    നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

    ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

    അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

    സമ്മാനം നേടിയ മലയാളികൾ:

    അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

    ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് ആശ്വാസം! നോര്‍ക്ക കെയറില്‍ പരിരക്ഷയെടുത്ത് 25,000 കുടുംബങ്ങൾ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

    പ്രവാസികൾക്ക് ആശ്വാസം! നോര്‍ക്ക കെയറില്‍ പരിരക്ഷയെടുത്ത് 25,000 കുടുംബങ്ങൾ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

    പ്രവാസി മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ മികച്ച പ്രതികരണം നേടി. രാജ്യത്തും വിദേശത്തുമായി ഇതുവരെ 25,000-ത്തിലധികം പ്രവാസി കുടുംബങ്ങള്‍ പദ്ധതിയിൽ ചേർന്നതായി അധികൃതര്‍ അറിയിച്ചു.
    മികച്ച പ്രതികരണവും പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും അഭ്യർത്ഥനകളും പരിഗണിച്ച്, എൻറോള്്മെന്റിനുള്ള അവസാന തീയതി ഒക്ടോബര്‍ 22ൽ നിന്ന് ഒക്ടോബര്‍ 30 വരെ നീട്ടിയതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ആര്‍ ഡെവലപ്മെന്റ് ഓഫീസുകളുടെയും ആഗോളതലത്തിലുള്ള പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

    നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.norkaroots.kerala.gov.in വഴിയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പിലൂടെ (ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍) വഴിയോ രജിസ്റ്റര്‍ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് രജിസ്ട്രേഷന്‍ സാധ്യമാണ്. അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ് എൻറോള്്മെന്റിനും വിദേശത്തു പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) ₹13,411 പ്രീമിയത്തിൽ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കേരളപിറവി ദിനമായ നവംബർ 1 മുതൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ വരും. നിലവിൽ കേരളത്തിലെ 500-ത്തിലധികം ആശുപത്രികളെയും രാജ്യത്തുടനീളം 16,000-ത്തിലധികം ആശുപത്രികളെയും പദ്ധതിയുമായി ബന്ധപ്പെടുത്തി, ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്ന സംവിധാനമാണ് നോര്‍ക്ക കെയര്‍ വഴി ഒരുക്കിയിരിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

    അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

    നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

    ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

    അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

    സമ്മാനം നേടിയ മലയാളികൾ:

    അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

    ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ഇനി കൂടുതൽ എളുപ്പം; നാട്ടിലെത്താതെ കെ.വൈ.സി പൂര്‍ത്തിയാക്കാം

    പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ഇനി കൂടുതൽ എളുപ്പം; നാട്ടിലെത്താതെ കെ.വൈ.സി പൂര്‍ത്തിയാക്കാം

    പ്രവാസി ഇന്ത്യാക്കാർക്ക് (എൻ‌ആർ‌ഐ) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ സെബി (Securities and Exchange Board of India) അടിയന്തര നടപടികൾ ആരംഭിച്ചതായി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എൻ‌ആർ‌ഐ നിക്ഷേപ നടപടികൾ ലളിതമാക്കുന്നതാണ് സെബിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ബ്രോക്കേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ തന്നെ എൻ‌ആർ‌ഐകൾക്ക് KYC (Know Your Customer) നടപടികൾ പൂർത്തിയാക്കാനാകുംവിധം ആർ‌ബി‌ഐയുമായും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായും (UIDAI) ചേർന്ന് ഡിജിറ്റൽ KYC സംവിധാനം രൂപപ്പെടുത്തുകയാണെന്ന് പാണ്ഡേ പറഞ്ഞു.

    3.5 കോടി പ്രവാസികൾക്ക് വലിയ നേട്ടം


    ലോകമെമ്പാടുമായി ഏകദേശം 3.5 കോടി പ്രവാസി ഇന്ത്യാക്കാരാണുള്ളത്. 2025 സാമ്പത്തിക വർഷത്തിൽ 135 ബില്യൺ ഡോളർ റമിറ്റൻസ് അവർ അയച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വിപണി പ്രവേശനം ലളിതമാകുന്നത് കൂടുതൽ നിക്ഷേപങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും വഴിതെളിക്കുമെന്ന് സെബി ചെയർമാൻ പറഞ്ഞു. ആഭ്യന്തര റീറ്റൈൽ നിക്ഷേപങ്ങളിൽ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലേക്കുള്ള (SIP) പണമൊഴുക്ക് കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

    എഫ്.പി.ഐ രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈൻ


    ഫോറിന്‍ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർമാർക്കുള്ള (FPI) നിയമ നടപടികൾ കൂടി ലളിതവും ഡിജിറ്റലുമാക്കുകയാണ് സെബിയുടെ ലക്ഷ്യം. ഇതിനായി സെപ്റ്റംബറിൽ സിംഗിൾ വിൻഡോ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ എഫ്.പി.ഐ രജിസ്‌ട്രേഷൻ പൂർണമായും പോർട്ടൽ അടിസ്ഥാനത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

    ആർ‌ബി‌ഐയും ആദായ നികുതി വകുപ്പും ചേർന്ന് ഡിജിറ്റൽ രജിസ്‌ട്രേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും ശക്തമായ റിസ്ക് കൺട്രോൾ സംവിധാനം ഉറപ്പാക്കുമെന്നും പാണ്ഡേ വ്യക്തമാക്കി. ബ്രോക്കർ ചട്ടങ്ങളിൽ ഡിസംബർ മാസത്തോടെ പരിഷ്കാരങ്ങൾ പൂർത്തിയാക്കും. അതോടൊപ്പം സൈബർ സുരക്ഷാ മാർഗനിർദേശങ്ങളും ശക്തമാക്കുമെന്നും സെബി ചെയർമാൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

    അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

    നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

    ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

    അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

    സമ്മാനം നേടിയ മലയാളികൾ:

    അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

    ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

    യുഎഇയിൽ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

    യുഎഇയിലെ ഫുജൈറയിൽ ഞായറാഴ്ച വൈകുന്നേരം നടന്ന വാഹനാപകടത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. ഘുബ്ബ് ഇൻ്റേണൽ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ യാത്രക്കാരനായ എമിറാത്തി യുവാവ് സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു. ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനിയാണ് സംഭവം സ്ഥിരീകരിച്ചത്. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

    വിവരം ലഭിച്ചതിനെ തുടർന്ന് പട്രോൾ യൂണിറ്റുകളും നാഷണൽ ആംബുലൻസും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ നാലുപേരെയും ദിബ്ബ ആശുപത്രിയിലേക്ക് മാറ്റി, മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഗതാഗത തിരക്ക് കൂടുതലാകുന്ന ആഭ്യന്തര റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ് ഓർമ്മിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

    അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

    നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

    ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

    അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

    സമ്മാനം നേടിയ മലയാളികൾ:

    അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

    ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 34,500 പുതിയ ജോലികൾ! മലയാളികൾക്കും സുവർണാവസരം; യുഎഇയിൽ നിക്ഷേപ സാധ്യതകളേറുന്നു

    34,500 പുതിയ ജോലികൾ! മലയാളികൾക്കും സുവർണാവസരം; യുഎഇയിൽ നിക്ഷേപ സാധ്യതകളേറുന്നു

    ലോക വിനോദസഞ്ചാര ഭൂപടത്തിൽ അതിവേഗം മുന്നേറുന്ന യുഎഇ, പ്രത്യേകിച്ച് ദുബായ്, ആഡംബര ഹോട്ടൽ മുറികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വളർച്ച അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 34,500 പുതിയ ജോലികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    രാജ്യത്തുടനീളം 23,000-ത്തിലധികം പുതിയ ഹോട്ടൽ മുറികളാണ് നിലവിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഈ പുതിയ മുറികളിൽ പകുതിയിലധികം, അതായത് 12,861 എണ്ണം ദുബായിലാണ് നിർമിക്കുന്നത്. നിലവിൽ യുഎഇയിലുള്ള 2,13,928 ഹോട്ടൽ മുറികളുടെ എണ്ണം 2030-ഓടെ 2,35,674 ആയി ഉയരും. ദുബായിൽ മാത്രം നിലവിലെ 1,52,478 മുറികൾ 2030-ഓടെ 1,65,339 ആയി വർദ്ധിക്കുമെന്നാണ് കണക്ക്.

    34,500 പുതിയ ജോലികൾ:

    യുഎഇയുടെ ആതിഥേയ മേഖലയിൽ ഈ വികസനം വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നൈറ്റ് ഫ്രാങ്കിന്റെ പ്രവചനം അനുസരിച്ച്, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 11,500 മുതൽ 34,500 വരെ പുതിയ ജോലികൾ ഉണ്ടാകും. ഹൗസ്‌കീപ്പിങ്, ഭക്ഷണ-പാനീയ വിഭാഗം, കൺസേർജ്, സ്പാ ജോലികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ശരാശരി ഒരു ആഡംബര ഹോട്ടൽ മുറി 1.5 പേർക്കും, ഇടത്തരം മുറി ഒരാൾക്കും, ബജറ്റ് മുറി 0.5 പേർക്കും തൊഴിൽ നൽകുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തൊഴിൽ സാധ്യതകൾ വിലയിരുത്തിയിരിക്കുന്നത്.

    ആഡംബര കേന്ദ്രമായി യുഎഇ:

    ലോകോത്തര ആഡംബര വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ പുതിയ ഹോട്ടൽ സപ്ലൈയുടെ ഭൂരിഭാഗവും ഉയർന്ന നിലവാരമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നിലവിലുള്ള 2,13,928 മുറികളിൽ 26% അപ്‌സ്‌കെയിൽ വിഭാഗത്തിലും, 22% ആഡംബര വിഭാഗത്തിലും, 21% അപ്പർ അപ്‌സ്‌കെയിൽ വിഭാഗത്തിലുമാണ് ഉള്ളത്. റെക്കോർഡ് വിനോദസഞ്ചാരികളുടെ വരവാണ് ദുബായിലെ ഈ വളർച്ചയുടെ പ്രധാന പ്രേരക ശക്തിയെന്ന് നൈറ്റ് ഫ്രാങ്കിലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ (മെന) റിസർച്ച് തലവൻ ഫൈസൽ ദുറാനി അഭിപ്രായപ്പെട്ടു. 2025 അവസാനത്തോടെ 2.2 കോടി വിനോദസഞ്ചാരികൾ ദുബായ് സന്ദർശിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

    മറ്റു എമിറേറ്റുകളിലെ വളർച്ച:

    യുഎഇയിൽ വരാനിരിക്കുന്ന ഹോട്ടൽ മുറികളുടെ 55.9% ദുബായിലാണ്. ദുബായ് കഴിഞ്ഞാൽ മറ്റു പ്രധാന എമിറേറ്റുകളിലെ നിലവിലെ മുറികളുടെ എണ്ണം ഇങ്ങനെയാണ്: അബുദാബിയിൽ 37,016, ഷാർജയിൽ 14,478, റാസൽഖൈമയിൽ 11,902. ഈ വിപണി മാറ്റം പ്രാദേശിക സ്ഥാപനങ്ങളെയും രാജ്യാന്തര ഫണ്ടുകളെയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതായി നൈറ്റ് ഫ്രാങ്കിലെ ഹോസ്പിറ്റാലിറ്റി വിഭാഗം തലവൻ ഒസാമ എൽ കദിരി പറഞ്ഞു. അബുദാബിയും റാസൽഖൈമയും വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള മികച്ച നിക്ഷേപ കേന്ദ്രങ്ങളായി ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തട്ടിപ്പിൽ പോയി വീഴല്ലേ! ശ്രദ്ധിക്കുക യുഎഇയിൽ ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകം; ഈ ലിങ്കുകൾ തുറക്കല്ലേ!

    ദുബായ്: വലിയ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ‘മൈക്രോ ഫ്രോഡുകൾ’ യുഎഇയിൽ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. ഈ തട്ടിപ്പുകൾ കൂടുതൽ യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കാനും, വിശ്വാസ്യതയുള്ള ബ്രാൻഡുകളുമായി ബന്ധമുള്ളതായി വരുത്തിത്തീർക്കാനും തട്ടിപ്പുകാർ ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

    മൈക്രോ ഫ്രോഡുകൾ കൂടുതൽ ഫലപ്രദമാകുന്നതെന്തുകൊണ്ട്?

    ചെറിയ തുകകളായതുകൊണ്ട് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമോ അപകടസാധ്യതയോ തോന്നില്ല എന്നതിനാലാണ് മൈക്രോ തട്ടിപ്പുകൾ കൂടുതൽ ഫലപ്രദമാകുന്നത്. അതുകൊണ്ട് തന്നെ, പലരും ഇത്തരം ചെറിയ തട്ടിപ്പുകൾക്ക് പരാതി നൽകാനോ കൂടുതൽ ശ്രദ്ധിക്കാനോ മെനക്കെടാറില്ല.

    തട്ടിപ്പ് രീതികൾ:

    യുഎഇയിലെ നിരവധി താമസക്കാർ തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചു. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ പലരെയും സമീപിക്കുന്നത്. സാധനങ്ങൾക്കോ സേവനങ്ങൾക്കോ വേണ്ടി ഒരു വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചെറിയ തുക (Dh100 അല്ലെങ്കിൽ Dh200-ൽ താഴെ) അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഇവർ ആളുകളെ സമീപിക്കുന്നത്. എന്നാൽ, പിന്നീട് പരിശോധിക്കുമ്പോൾ ഈ പേയ്‌മെൻ്റ് ലിങ്കുകൾ വ്യാജമാണെന്ന് കണ്ടെത്തുന്നു.

    ദുബായ് താമസക്കാരൻ്റെ അനുഭവം:

    ദുബായിൽ താമസിക്കുന്ന കെ. മഹേഷിൻ്റെ അനുഭവം ഇതാണ്: “ഞാൻ ഒരു ട്രാൻസാക്ഷനും തുടങ്ങിയില്ല. എന്നിട്ടും എൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് Dh770-ൻ്റെ അലർട്ട് വന്നപ്പോൾ ഞാൻ ഞെട്ടി. എൻ്റെ മാതാപിതാക്കളും ഞാനും ഒരു ഇ-കൊമേഴ്‌സ് അക്കൗണ്ട് പങ്കിടുന്നതിനാൽ, അവർ എന്തെങ്കിലും വാങ്ങിയതാകാം എന്ന് ആദ്യം കരുതി. എന്നാൽ, അവർ ഒന്നും വാങ്ങിയിട്ടില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ഉടൻ കാർഡ് ബ്ലോക്ക് ചെയ്തു.”

    പ്രൂഫ്പോയിൻ്റിലെ സീനിയർ സിസ്റ്റംസ് എഞ്ചിനീയറായ ഹൈഫ കേറ്റിറ്റി പറയുന്നതനുസരിച്ച്: “വലിയ തുകകൾ ലക്ഷ്യമിട്ട ഹൈ-വാല്യു ഫിഷിംഗ് തട്ടിപ്പുകൾ ഇന്ന് ചെറുതും വേഗതയേറിയതുമായ ചെറിയ തട്ടിപ്പുകളായി മാറിയിരിക്കുന്നു. ഇത് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും.”

    അതുകൊണ്ട്, യുഎഇയിലെ താമസക്കാർ ചെറിയ തുകകളുടെ പേയ്‌മെൻ്റ് ലിങ്കുകൾ ലഭിക്കുമ്പോൾ പോലും അതീവ ജാഗ്രത പാലിക്കണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വീണ്ടും തീപിടിത്തം; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

    ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്ച രാവിലെ വൻ തീപിടിത്തം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നത്. രാവിലെ ഏകദേശം 9 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സംഭവം കണ്ട താമസക്കാർ പറഞ്ഞു.

    “അൽ ഖാൻ പാലത്തിന് സമീപം, (നേരത്തെ സഫീർ മാൾ എന്നറിയപ്പെട്ടിരുന്ന) മാളിന് പുറകുവശത്തുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്,” തീപിടിത്തത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച ഒരു യാത്രക്കാരൻ അറിയിച്ചു.

    വൻതോതിൽ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ചത്തെ തീപിടിത്തത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

    ശ്രദ്ധേയമായ മറ്റൊരു കാര്യം, കഴിഞ്ഞ ആഴ്ചയും ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു തീപിടിത്തം രേഖപ്പെടുത്തിയിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ ഒരേ പ്രദേശത്ത് വീണ്ടും തീപിടിത്തമുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ആളപായം ഉണ്ടായോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്നോ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.
    വാർത്തകൾ തത്സമയം അറിയാൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ​ ഹോ​ട്ട​ൽ മു​റി​ക​ൾ വ​ർ​ധി​ക്കു​ന്നു; ഒപ്പം തൊ​ഴി​ല​വ​സ​ര​വും; കൂടുതൽ വിവരങ്ങൾ അറിയാം

    രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തരത്തിൽ 23,000-ത്തിലധികം ഹോട്ടൽ മുറികൾ നിർമിക്കുന്നതായി നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. ഇതിലൂടെ യുഎഇയിൽ വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ ഹോട്ടൽ മുറികളുടെ എണ്ണം 2,13,928 ആണ്. 2030ഓടെ ഇത് 2,35,674 ആയി ഉയരും. ഇതിൽ പകുതിയിലധികവും ദുബൈയിലായിരിക്കും. ഇപ്പോൾ ദുബൈയിൽ മാത്രം 12,861 മുറികൾ നിർമാണത്തിലാണ്. ലോകത്തിലെ ആഡംബര ടൂറിസം ലക്ഷ്യസ്ഥാനമായി മാറുന്ന ദുബൈയിൽ നിർമ്മിക്കുന്ന പുതിയ ഹോട്ടലുകളിൽ ഭൂരിഭാഗവും ലക്സറി വിഭാഗത്തിലാണ്.

    അബൂദബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളാണ് ദുബൈയ്ക്ക് പിന്നാലെ കൂടുതൽ ഹോട്ടൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹോട്ടൽ മേഖലയിലെ ഈ വളർച്ച നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഓരോ ആഡംബര ഹോട്ടൽ മുറിയും ശരാശരി 1.5 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഹൗസ്‌കീപ്പിംഗ്, എഫ് ആൻഡ് ബി സ്റ്റാഫ്, സ്പാ, കൺസർജ് എന്നീ മേഖലകളിലായിരിക്കും കൂടുതലായും നിയമനം.

    ഇതിനനുസരിച്ച്, അടുത്ത വർഷങ്ങളിൽ യുഎഇയിൽ 34,500-ത്തിലധികം പുതിയ തൊഴിൽ അവസരങ്ങൾ ഹോസ്പിറ്റാലിറ്റി രംഗത്ത് ഉണ്ടാകും. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ദുബൈ ഇതിനകം വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത് — ഈ വർഷം ആദ്യ പകുതിയിൽ മാത്രം 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം വർധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, എളുപ്പമുള്ള ആക്സസ്, വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ അന്തരീക്ഷം എന്നിവയാൽ ദുബൈ ഇപ്പോഴും ലോകത്തെ മുൻനിര ടൂറിസം ലക്ഷ്യസ്ഥാനമായി തുടരുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

    ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും ഏകദേശം 27 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളാണ് കാരണം. ഹൃദയാരോഗ്യത്തിന് അനുകൂലമായ ചില ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്.

    ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡായി മാറി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു — അതിനാൽ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ ലിനോലെനിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ഹൃദയനാളങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു; ദിവസം ഒന്നോ രണ്ടോ വാൾനട്ട് കഴിക്കുന്നത് ശീലമാക്കണം.
    സാൽമൺ പോലുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡ് നില കുറയ്ക്കുകയും രക്തനാളങ്ങളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോളുകൾ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

    പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ഹൃദയത്തെ കരുത്താർജ്ജിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ഈ ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അറിഞ്ഞോ? യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇനി മുതല്‍ ചെക്ക് കേസുകള്‍ നല്‍കാം

    ഷാർജയിൽ ബാങ്ക് ചെക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് ഇനി കൂടുതൽ എളുപ്പമാകും. എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇത്തരം കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് പ്രഖ്യാപിച്ചു. സെൻട്രൽ ഓഫീസ് സന്ദർശിക്കാതെ തന്നെ താമസക്കാർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പരാതികൾ ഫയൽ ചെയ്യാൻ സാധിക്കും. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക. കൂടാതെ ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകളും ലഭ്യമാക്കാൻ സൗകര്യമുണ്ടാകും.

    പുതിയ സംവിധാനം വ്യക്തികൾക്കും ബിസിനസ് സംരംഭകർക്കും സമയം ലാഭിക്കാൻ സഹായകരമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വിഭജിച്ചതിലൂടെ മെയിൻ സെൻററുകളിലെ ജോലി സമ്മർദ്ദം കുറക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനുമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ​ ഹോ​ട്ട​ൽ മു​റി​ക​ൾ വ​ർ​ധി​ക്കു​ന്നു; ഒപ്പം തൊ​ഴി​ല​വ​സ​ര​വും; കൂടുതൽ വിവരങ്ങൾ അറിയാം

    യുഎഇയിൽ ​ ഹോ​ട്ട​ൽ മു​റി​ക​ൾ വ​ർ​ധി​ക്കു​ന്നു; ഒപ്പം തൊ​ഴി​ല​വ​സ​ര​വും; കൂടുതൽ വിവരങ്ങൾ അറിയാം

    രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തരത്തിൽ 23,000-ത്തിലധികം ഹോട്ടൽ മുറികൾ നിർമിക്കുന്നതായി നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. ഇതിലൂടെ യുഎഇയിൽ വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ ഹോട്ടൽ മുറികളുടെ എണ്ണം 2,13,928 ആണ്. 2030ഓടെ ഇത് 2,35,674 ആയി ഉയരും. ഇതിൽ പകുതിയിലധികവും ദുബൈയിലായിരിക്കും. ഇപ്പോൾ ദുബൈയിൽ മാത്രം 12,861 മുറികൾ നിർമാണത്തിലാണ്. ലോകത്തിലെ ആഡംബര ടൂറിസം ലക്ഷ്യസ്ഥാനമായി മാറുന്ന ദുബൈയിൽ നിർമ്മിക്കുന്ന പുതിയ ഹോട്ടലുകളിൽ ഭൂരിഭാഗവും ലക്സറി വിഭാഗത്തിലാണ്.

    അബൂദബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളാണ് ദുബൈയ്ക്ക് പിന്നാലെ കൂടുതൽ ഹോട്ടൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹോട്ടൽ മേഖലയിലെ ഈ വളർച്ച നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഓരോ ആഡംബര ഹോട്ടൽ മുറിയും ശരാശരി 1.5 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഹൗസ്‌കീപ്പിംഗ്, എഫ് ആൻഡ് ബി സ്റ്റാഫ്, സ്പാ, കൺസർജ് എന്നീ മേഖലകളിലായിരിക്കും കൂടുതലായും നിയമനം.

    ഇതിനനുസരിച്ച്, അടുത്ത വർഷങ്ങളിൽ യുഎഇയിൽ 34,500-ത്തിലധികം പുതിയ തൊഴിൽ അവസരങ്ങൾ ഹോസ്പിറ്റാലിറ്റി രംഗത്ത് ഉണ്ടാകും. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ദുബൈ ഇതിനകം വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത് — ഈ വർഷം ആദ്യ പകുതിയിൽ മാത്രം 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം വർധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, എളുപ്പമുള്ള ആക്സസ്, വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ അന്തരീക്ഷം എന്നിവയാൽ ദുബൈ ഇപ്പോഴും ലോകത്തെ മുൻനിര ടൂറിസം ലക്ഷ്യസ്ഥാനമായി തുടരുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

    ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും ഏകദേശം 27 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളാണ് കാരണം. ഹൃദയാരോഗ്യത്തിന് അനുകൂലമായ ചില ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്.

    ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡായി മാറി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു — അതിനാൽ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ ലിനോലെനിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ഹൃദയനാളങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു; ദിവസം ഒന്നോ രണ്ടോ വാൾനട്ട് കഴിക്കുന്നത് ശീലമാക്കണം.
    സാൽമൺ പോലുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡ് നില കുറയ്ക്കുകയും രക്തനാളങ്ങളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോളുകൾ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

    പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ഹൃദയത്തെ കരുത്താർജ്ജിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ഈ ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അറിഞ്ഞോ? യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇനി മുതല്‍ ചെക്ക് കേസുകള്‍ നല്‍കാം

    ഷാർജയിൽ ബാങ്ക് ചെക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് ഇനി കൂടുതൽ എളുപ്പമാകും. എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇത്തരം കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് പ്രഖ്യാപിച്ചു. സെൻട്രൽ ഓഫീസ് സന്ദർശിക്കാതെ തന്നെ താമസക്കാർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പരാതികൾ ഫയൽ ചെയ്യാൻ സാധിക്കും. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക. കൂടാതെ ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകളും ലഭ്യമാക്കാൻ സൗകര്യമുണ്ടാകും.

    പുതിയ സംവിധാനം വ്യക്തികൾക്കും ബിസിനസ് സംരംഭകർക്കും സമയം ലാഭിക്കാൻ സഹായകരമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വിഭജിച്ചതിലൂടെ മെയിൻ സെൻററുകളിലെ ജോലി സമ്മർദ്ദം കുറക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനുമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

    യുഎഇയിലെ ബാങ്കുകൾ വായ്പകളിൽ കൂട്ടുപലിശ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യഥാർത്ഥ വായ്പ തുകയെക്കാൾ പലിശയുടെ മൊത്തം തുക കൂടുതലാകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി, കേസ് പുനർവിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു.

    6.34 ലക്ഷം ദിർഹവും 66,000 ദിർഹവും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 19.19 ലക്ഷം ദിർഹവും 11.25% വാർഷിക പലിശയും ആവശ്യപ്പെട്ട് ബാങ്ക് കേസ് നൽകിയിരുന്നു. പ്രാഥമിക കോടതി ഭാഗികമായി ബാങ്കിന്റെ ആവശ്യം അംഗീകരിച്ചപ്പോൾ, അപ്പീൽ കോടതി 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

    എന്നാൽ, കൂട്ടുപലിശ ചേർത്താണ് ഈ തുക കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി വായ്പക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. 7 ലക്ഷം ദിർഹം വായ്പയ്ക്കു 8.6 ലക്ഷം ദിർഹത്തിലേറെ പലിശ ഈടാക്കാൻ ശ്രമിച്ചതായി കോടതി ശ്രദ്ധപ്പെടുത്തി. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപുള്ള കുടിശികയ്‌ക്ക് മാത്രമേ പലിശ ഈടാക്കാനാവൂവെന്നും അതിനുശേഷം സാധാരണ പലിശ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി. കാലതാമസത്തിനുള്ള പലിശ യഥാർത്ഥ വായ്പ തുകയെ മറികടക്കരുതെന്നും സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

    ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

    ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും ഏകദേശം 27 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളാണ് കാരണം. ഹൃദയാരോഗ്യത്തിന് അനുകൂലമായ ചില ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്.

    ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡായി മാറി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു — അതിനാൽ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ ലിനോലെനിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ഹൃദയനാളങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു; ദിവസം ഒന്നോ രണ്ടോ വാൾനട്ട് കഴിക്കുന്നത് ശീലമാക്കണം.
    സാൽമൺ പോലുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡ് നില കുറയ്ക്കുകയും രക്തനാളങ്ങളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോളുകൾ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

    പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ഹൃദയത്തെ കരുത്താർജ്ജിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ഈ ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അറിഞ്ഞോ? യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇനി മുതല്‍ ചെക്ക് കേസുകള്‍ നല്‍കാം

    ഷാർജയിൽ ബാങ്ക് ചെക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് ഇനി കൂടുതൽ എളുപ്പമാകും. എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇത്തരം കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് പ്രഖ്യാപിച്ചു. സെൻട്രൽ ഓഫീസ് സന്ദർശിക്കാതെ തന്നെ താമസക്കാർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പരാതികൾ ഫയൽ ചെയ്യാൻ സാധിക്കും. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക. കൂടാതെ ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകളും ലഭ്യമാക്കാൻ സൗകര്യമുണ്ടാകും.

    പുതിയ സംവിധാനം വ്യക്തികൾക്കും ബിസിനസ് സംരംഭകർക്കും സമയം ലാഭിക്കാൻ സഹായകരമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വിഭജിച്ചതിലൂടെ മെയിൻ സെൻററുകളിലെ ജോലി സമ്മർദ്ദം കുറക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനുമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

    യുഎഇയിലെ ബാങ്കുകൾ വായ്പകളിൽ കൂട്ടുപലിശ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യഥാർത്ഥ വായ്പ തുകയെക്കാൾ പലിശയുടെ മൊത്തം തുക കൂടുതലാകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി, കേസ് പുനർവിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു.

    6.34 ലക്ഷം ദിർഹവും 66,000 ദിർഹവും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 19.19 ലക്ഷം ദിർഹവും 11.25% വാർഷിക പലിശയും ആവശ്യപ്പെട്ട് ബാങ്ക് കേസ് നൽകിയിരുന്നു. പ്രാഥമിക കോടതി ഭാഗികമായി ബാങ്കിന്റെ ആവശ്യം അംഗീകരിച്ചപ്പോൾ, അപ്പീൽ കോടതി 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

    എന്നാൽ, കൂട്ടുപലിശ ചേർത്താണ് ഈ തുക കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി വായ്പക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. 7 ലക്ഷം ദിർഹം വായ്പയ്ക്കു 8.6 ലക്ഷം ദിർഹത്തിലേറെ പലിശ ഈടാക്കാൻ ശ്രമിച്ചതായി കോടതി ശ്രദ്ധപ്പെടുത്തി. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപുള്ള കുടിശികയ്‌ക്ക് മാത്രമേ പലിശ ഈടാക്കാനാവൂവെന്നും അതിനുശേഷം സാധാരണ പലിശ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി. കാലതാമസത്തിനുള്ള പലിശ യഥാർത്ഥ വായ്പ തുകയെ മറികടക്കരുതെന്നും സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അറിഞ്ഞോ? യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇനി മുതല്‍ ചെക്ക് കേസുകള്‍ നല്‍കാം

    അറിഞ്ഞോ? യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇനി മുതല്‍ ചെക്ക് കേസുകള്‍ നല്‍കാം

    ഷാർജയിൽ ബാങ്ക് ചെക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് ഇനി കൂടുതൽ എളുപ്പമാകും. എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ഇത്തരം കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് പ്രഖ്യാപിച്ചു. സെൻട്രൽ ഓഫീസ് സന്ദർശിക്കാതെ തന്നെ താമസക്കാർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പരാതികൾ ഫയൽ ചെയ്യാൻ സാധിക്കും. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക. കൂടാതെ ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകളും ലഭ്യമാക്കാൻ സൗകര്യമുണ്ടാകും.

    പുതിയ സംവിധാനം വ്യക്തികൾക്കും ബിസിനസ് സംരംഭകർക്കും സമയം ലാഭിക്കാൻ സഹായകരമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വിഭജിച്ചതിലൂടെ മെയിൻ സെൻററുകളിലെ ജോലി സമ്മർദ്ദം കുറക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനുമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

    യുഎഇയിലെ ബാങ്കുകൾ വായ്പകളിൽ കൂട്ടുപലിശ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യഥാർത്ഥ വായ്പ തുകയെക്കാൾ പലിശയുടെ മൊത്തം തുക കൂടുതലാകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി, കേസ് പുനർവിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു.

    6.34 ലക്ഷം ദിർഹവും 66,000 ദിർഹവും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 19.19 ലക്ഷം ദിർഹവും 11.25% വാർഷിക പലിശയും ആവശ്യപ്പെട്ട് ബാങ്ക് കേസ് നൽകിയിരുന്നു. പ്രാഥമിക കോടതി ഭാഗികമായി ബാങ്കിന്റെ ആവശ്യം അംഗീകരിച്ചപ്പോൾ, അപ്പീൽ കോടതി 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

    എന്നാൽ, കൂട്ടുപലിശ ചേർത്താണ് ഈ തുക കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി വായ്പക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. 7 ലക്ഷം ദിർഹം വായ്പയ്ക്കു 8.6 ലക്ഷം ദിർഹത്തിലേറെ പലിശ ഈടാക്കാൻ ശ്രമിച്ചതായി കോടതി ശ്രദ്ധപ്പെടുത്തി. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപുള്ള കുടിശികയ്‌ക്ക് മാത്രമേ പലിശ ഈടാക്കാനാവൂവെന്നും അതിനുശേഷം സാധാരണ പലിശ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി. കാലതാമസത്തിനുള്ള പലിശ യഥാർത്ഥ വായ്പ തുകയെ മറികടക്കരുതെന്നും സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടോ? എങ്കിൽ നിങ്ങൾ സേഫാണ്

    യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ജോലി ചെയ്യുന്ന എമിറേറ്റ്, യോഗ്യത, പരിചയം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ശമ്പള നിരക്ക് വ്യത്യാസപ്പെടുന്നത്. അതിനാൽ ഒരേ ജോലിയാണെങ്കിലും ദുബായിലോ അബുദാബിയിലോ ലഭിക്കുന്ന ശമ്പളം മറ്റ് എമിറേറ്റുകളിലേതിനെക്കാൾ കൂടുതലായിരിക്കും. പ്രവാസികൾ യുഎഇയിലേക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്കും ജീവിതച്ചെലവിനും അനുയോജ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താമസം, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകൾ എമിറേറ്റുകളിൽ വ്യത്യാസപ്പെടുന്നതിനാൽ, ആകെ ജീവിതച്ചെലവ് പരിഗണിച്ചാണ് തൊഴിൽ കരാറുകൾ സ്വീകരിക്കേണ്ടത്.

    സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ യുഎഇയിലെ വിവിധ തൊഴിൽ മേഖലകളിലെ ശരാശരി ശമ്പള നിരക്കുകൾ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, ഓഫീസ് ബോയിക്ക് മാസത്തിൽ 2,000 മുതൽ 3,000 ദിർഹം വരെ, സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 മുതൽ 2,500 ദിർഹം വരെ (താമസവും ഭക്ഷണവും ഉൾപ്പെടെ), മാർക്കറ്റിങ് സ്റ്റാഫിന് 12,000 ദിർഹം, എഞ്ചിനീയർമാർക്ക് 15,000 മുതൽ 20,000 ദിർഹം വരെ, വക്കീൽമാർക്ക് ഏകദേശം 25,000 ദിർഹം, കാബിൻ ക്രൂ അംഗങ്ങൾക്ക് 7,000 മുതൽ 10,000 ദിർഹം വരെ, പ്രോജക്ട് മാനേജർമാർക്ക് 30,000 ദിർഹത്തിന് സമീപം, ഫാർമസി സ്റ്റാഫിന് 5,000 മുതൽ 6,000 ദിർഹം വരെ ശമ്പളം ലഭിക്കുന്നതായി വീഡിയോയിൽ പറയുന്നു.

    വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ലഭിക്കുന്ന ശമ്പളത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനം വരെ സംരക്ഷിക്കാനാകുന്നുവെങ്കിൽ മാത്രമേ ആ ശമ്പളം ‘നല്ലത്’ എന്ന് പറയാൻ സാധിക്കൂ എന്നതാണ്. അതായത്, വ്യക്തി മാസവരുമാനത്തിൽ നിന്ന് സമ്പാദ്യത്തിനായി ഭാഗം മാറ്റിവെക്കാൻ കഴിയുന്നുവെങ്കിൽ മാത്രമേ സാമ്പത്തികമായി സുരക്ഷിതനായി നിലനിൽക്കാനാകൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

    ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

    യുഎഇയിലെ ബാങ്കുകൾ വായ്പകളിൽ കൂട്ടുപലിശ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യഥാർത്ഥ വായ്പ തുകയെക്കാൾ പലിശയുടെ മൊത്തം തുക കൂടുതലാകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി, കേസ് പുനർവിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു.

    6.34 ലക്ഷം ദിർഹവും 66,000 ദിർഹവും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 19.19 ലക്ഷം ദിർഹവും 11.25% വാർഷിക പലിശയും ആവശ്യപ്പെട്ട് ബാങ്ക് കേസ് നൽകിയിരുന്നു. പ്രാഥമിക കോടതി ഭാഗികമായി ബാങ്കിന്റെ ആവശ്യം അംഗീകരിച്ചപ്പോൾ, അപ്പീൽ കോടതി 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

    എന്നാൽ, കൂട്ടുപലിശ ചേർത്താണ് ഈ തുക കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി വായ്പക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. 7 ലക്ഷം ദിർഹം വായ്പയ്ക്കു 8.6 ലക്ഷം ദിർഹത്തിലേറെ പലിശ ഈടാക്കാൻ ശ്രമിച്ചതായി കോടതി ശ്രദ്ധപ്പെടുത്തി. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപുള്ള കുടിശികയ്‌ക്ക് മാത്രമേ പലിശ ഈടാക്കാനാവൂവെന്നും അതിനുശേഷം സാധാരണ പലിശ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി. കാലതാമസത്തിനുള്ള പലിശ യഥാർത്ഥ വായ്പ തുകയെ മറികടക്കരുതെന്നും സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടോ? എങ്കിൽ നിങ്ങൾ സേഫാണ്

    യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ജോലി ചെയ്യുന്ന എമിറേറ്റ്, യോഗ്യത, പരിചയം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ശമ്പള നിരക്ക് വ്യത്യാസപ്പെടുന്നത്. അതിനാൽ ഒരേ ജോലിയാണെങ്കിലും ദുബായിലോ അബുദാബിയിലോ ലഭിക്കുന്ന ശമ്പളം മറ്റ് എമിറേറ്റുകളിലേതിനെക്കാൾ കൂടുതലായിരിക്കും. പ്രവാസികൾ യുഎഇയിലേക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്കും ജീവിതച്ചെലവിനും അനുയോജ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താമസം, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകൾ എമിറേറ്റുകളിൽ വ്യത്യാസപ്പെടുന്നതിനാൽ, ആകെ ജീവിതച്ചെലവ് പരിഗണിച്ചാണ് തൊഴിൽ കരാറുകൾ സ്വീകരിക്കേണ്ടത്.

    സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ യുഎഇയിലെ വിവിധ തൊഴിൽ മേഖലകളിലെ ശരാശരി ശമ്പള നിരക്കുകൾ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, ഓഫീസ് ബോയിക്ക് മാസത്തിൽ 2,000 മുതൽ 3,000 ദിർഹം വരെ, സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 മുതൽ 2,500 ദിർഹം വരെ (താമസവും ഭക്ഷണവും ഉൾപ്പെടെ), മാർക്കറ്റിങ് സ്റ്റാഫിന് 12,000 ദിർഹം, എഞ്ചിനീയർമാർക്ക് 15,000 മുതൽ 20,000 ദിർഹം വരെ, വക്കീൽമാർക്ക് ഏകദേശം 25,000 ദിർഹം, കാബിൻ ക്രൂ അംഗങ്ങൾക്ക് 7,000 മുതൽ 10,000 ദിർഹം വരെ, പ്രോജക്ട് മാനേജർമാർക്ക് 30,000 ദിർഹത്തിന് സമീപം, ഫാർമസി സ്റ്റാഫിന് 5,000 മുതൽ 6,000 ദിർഹം വരെ ശമ്പളം ലഭിക്കുന്നതായി വീഡിയോയിൽ പറയുന്നു.

    വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ലഭിക്കുന്ന ശമ്പളത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനം വരെ സംരക്ഷിക്കാനാകുന്നുവെങ്കിൽ മാത്രമേ ആ ശമ്പളം ‘നല്ലത്’ എന്ന് പറയാൻ സാധിക്കൂ എന്നതാണ്. അതായത്, വ്യക്തി മാസവരുമാനത്തിൽ നിന്ന് സമ്പാദ്യത്തിനായി ഭാഗം മാറ്റിവെക്കാൻ കഴിയുന്നുവെങ്കിൽ മാത്രമേ സാമ്പത്തികമായി സുരക്ഷിതനായി നിലനിൽക്കാനാകൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ , മറക്കല്ലേ!; നോർക്ക കെയർ പരിരക്ഷ ഉറപ്പാക്കാൻ ഇനി ദിവസങ്ങൾ മാത്രം

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് ഇനി 10 ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. ‘നോർക്ക കെയർ’ ഇനി മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോർക്ക കെയർ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

    ഉടൻ ഡൗൺലോഡ് ചെയ്യൂ :

    IPHONE https://apps.apple.com/in/app/norka-care/id6753747852

    ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടോ? എങ്കിൽ നിങ്ങൾ സേഫാണ്

    യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടോ? എങ്കിൽ നിങ്ങൾ സേഫാണ്

    യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ജോലി ചെയ്യുന്ന എമിറേറ്റ്, യോഗ്യത, പരിചയം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ശമ്പള നിരക്ക് വ്യത്യാസപ്പെടുന്നത്. അതിനാൽ ഒരേ ജോലിയാണെങ്കിലും ദുബായിലോ അബുദാബിയിലോ ലഭിക്കുന്ന ശമ്പളം മറ്റ് എമിറേറ്റുകളിലേതിനെക്കാൾ കൂടുതലായിരിക്കും. പ്രവാസികൾ യുഎഇയിലേക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്കും ജീവിതച്ചെലവിനും അനുയോജ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താമസം, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകൾ എമിറേറ്റുകളിൽ വ്യത്യാസപ്പെടുന്നതിനാൽ, ആകെ ജീവിതച്ചെലവ് പരിഗണിച്ചാണ് തൊഴിൽ കരാറുകൾ സ്വീകരിക്കേണ്ടത്.

    സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ യുഎഇയിലെ വിവിധ തൊഴിൽ മേഖലകളിലെ ശരാശരി ശമ്പള നിരക്കുകൾ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, ഓഫീസ് ബോയിക്ക് മാസത്തിൽ 2,000 മുതൽ 3,000 ദിർഹം വരെ, സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 മുതൽ 2,500 ദിർഹം വരെ (താമസവും ഭക്ഷണവും ഉൾപ്പെടെ), മാർക്കറ്റിങ് സ്റ്റാഫിന് 12,000 ദിർഹം, എഞ്ചിനീയർമാർക്ക് 15,000 മുതൽ 20,000 ദിർഹം വരെ, വക്കീൽമാർക്ക് ഏകദേശം 25,000 ദിർഹം, കാബിൻ ക്രൂ അംഗങ്ങൾക്ക് 7,000 മുതൽ 10,000 ദിർഹം വരെ, പ്രോജക്ട് മാനേജർമാർക്ക് 30,000 ദിർഹത്തിന് സമീപം, ഫാർമസി സ്റ്റാഫിന് 5,000 മുതൽ 6,000 ദിർഹം വരെ ശമ്പളം ലഭിക്കുന്നതായി വീഡിയോയിൽ പറയുന്നു.

    വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ലഭിക്കുന്ന ശമ്പളത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനം വരെ സംരക്ഷിക്കാനാകുന്നുവെങ്കിൽ മാത്രമേ ആ ശമ്പളം ‘നല്ലത്’ എന്ന് പറയാൻ സാധിക്കൂ എന്നതാണ്. അതായത്, വ്യക്തി മാസവരുമാനത്തിൽ നിന്ന് സമ്പാദ്യത്തിനായി ഭാഗം മാറ്റിവെക്കാൻ കഴിയുന്നുവെങ്കിൽ മാത്രമേ സാമ്പത്തികമായി സുരക്ഷിതനായി നിലനിൽക്കാനാകൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികളെ , മറക്കല്ലേ!; നോർക്ക കെയർ പരിരക്ഷ ഉറപ്പാക്കാൻ ഇനി ദിവസങ്ങൾ മാത്രം

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് ഇനി 10 ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. ‘നോർക്ക കെയർ’ ഇനി മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോർക്ക കെയർ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

    ഉടൻ ഡൗൺലോഡ് ചെയ്യൂ :

    IPHONE https://apps.apple.com/in/app/norka-care/id6753747852

    ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    36,000 അടി ഉയരത്തിൽ പറന്ന ബോയിങ് വിമാനത്തിൽ ദുരൂഹത; വിൻഡ് ഷീൽഡ് തകർന്നു, പൈലറ്റിന് പരിക്ക്: ഇടിച്ചത് ഉൽക്കയോ?

    വാഷിങ്ടൺ: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ അജ്ഞാത വസ്തു ഇടിച്ച് ബോയിങ് 737 വിമാനത്തിന്റെ വിൻഡ് ഷീൽഡ് തകർന്നു. അപകടത്തിൽ പൈലറ്റിന് പരിക്കേൽക്കുകയും വിമാനം അടിയന്തരമായി വഴിതിരിച്ചുവിടുകയും ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 1093-നാണ് അപകടം സംഭവിച്ചത്.

    ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേയാണ് വിമാനത്തിൽ അജ്ഞാത വസ്തു ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കോക്ക്പിറ്റിലെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. പൊട്ടിയ ചില്ലുകഷണങ്ങൾ തെറിച്ച് പൈലറ്റിന്റെ കൈകളിൽ രക്തം ഒഴുകി, ഡാഷ്‌ബോർഡിലും ചില്ലുകൾ ചിതറി വീണു.

    അടിയന്തര ലാൻഡിംഗും സംശയങ്ങളും

    വിമാനം ഉടൻ തന്നെ സാൾട്ട് ലേക്ക് സിറ്റിയിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ടു. 26,000 അടിയിലേക്ക് താഴ്ന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. യാത്രക്കാർക്കായി മറ്റൊരു വിമാനം ഉടൻ തന്നെ സജ്ജമാക്കി.

    വിൻഡ് ഷീൽഡ് തകരാൻ കാരണം ബഹിരാകാശ അവശിഷ്ടങ്ങളോ (Space Debris) ഒരു ഉൽക്കയോ (Meteoroid) ആകാം എന്ന് ചില നിരീക്ഷകർ അനുമാനിക്കുന്നുണ്ട്. എങ്കിലും, ബഹിരാകാശ അവശിഷ്ടങ്ങൾ വിമാനത്തിൽ ഇടിച്ച് ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഒരു ട്രില്യണിൽ ഒരു ശതമാനം മാത്രമാണെന്നും വിദഗ്ധർ പറയുന്നു.

    സാധാരണയായി പക്ഷികൾ, ആലിപ്പഴം തുടങ്ങിയ വസ്തുക്കൾ താഴ്ന്ന ഉയരങ്ങളിൽ മാത്രമേ വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാറുള്ളൂ. എന്നാൽ 36,000 അടി ഉയരത്തിൽ നടന്ന ഈ സംഭവം അസാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. തകർന്ന ഗ്ലാസിന്റെ സ്വഭാവവും പൊള്ളലേറ്റ പാടുകളും കണക്കിലെടുക്കുമ്പോൾ ശക്തമായ ഒരു വസ്തു വിമാനത്തിൽ ഇടിച്ചിരിക്കാനാണ് സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു.

    നിലവിൽ നാല് ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള 25,000-ത്തിലധികം ബഹിരാകാശ അവശിഷ്ടങ്ങൾ നാസ നിരീക്ഷിച്ചു വരുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.010225 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.95 ആയി. അതായത് 41.75 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ശ്രദ്ധിക്കാം; യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു

    യുഎഇയിൽ ഇന്ന് (ഞായർ) ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ രാജ്യത്ത് ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. ദുബായിലും അബുദാബിയിലും പരമാവധി താപനില 37°C വരെ എത്താമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ 2 മണി മുതൽ രാവിലെ 9 മണിവരെ കാഴ്ചാപരിധി കുറയാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

    ഇന്നലെ (ശനിയാഴ്ച) രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ഷവാമെഖിൽ ഉച്ചയ്ക്ക് 1.45-ന് 37.7°C ആയിരുന്നു. കാഴ്ചാപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇന്ന് രാത്രി മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം കൂടാനാണ് സാധ്യത. ഇതുവഴി മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. തെക്കുകിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റായി ശക്തമാകാനും പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 10–25 കി.മീ/മണിക്കൂർ മുതൽ 40 കി.മീ/മണിക്കൂർ വരെ എത്തുമെന്ന് പ്രവചനം. അറബിക്കടലും ഒമാൻ കടലും ശാന്തമായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്

    ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത് എയർ ചൈന തന്നെയാണ്. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന കാരി-ഓൺ ലഗേജിലെ ബാറ്ററിയിലാണ് തീപിടിത്തമുണ്ടായത്. കാബിൻ ജീവനക്കാർ സുരക്ഷാ നടപടികൾ അനുസരിച്ച് വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കി, അതുവഴി വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എയർ ചൈന ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

    ഓവർഹെഡ് കംപാർട്ട്‌മെൻ്റിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീ അണയ്ക്കാൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക സമയം രാവിലെ 9:47ന് ഹാങ്‌ഷൗവിൽ നിന്ന് പുറപ്പെട്ട വിമാനം, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്, രാവിലെ 11 മണിയോടെ സുരക്ഷിതമായി നിലത്തിറങ്ങി. കടലിനു മുകളിലൂടെ യു-ടേൺ എടുത്ത് ചൈനീസ് മെയിൻലാൻഡിലേക്ക് മടങ്ങിയതിന്റെ വിവരങ്ങൾ FlightRadar24 വെബ്സൈറ്റ് സ്ഥിരീകരിച്ചു. ബാറ്ററി തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും എയർ ചൈന അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ശ്രദ്ധിക്കാം; യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു

    ശ്രദ്ധിക്കാം; യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു

    യുഎഇയിൽ ഇന്ന് (ഞായർ) ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ രാജ്യത്ത് ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. ദുബായിലും അബുദാബിയിലും പരമാവധി താപനില 37°C വരെ എത്താമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ 2 മണി മുതൽ രാവിലെ 9 മണിവരെ കാഴ്ചാപരിധി കുറയാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

    ഇന്നലെ (ശനിയാഴ്ച) രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ഷവാമെഖിൽ ഉച്ചയ്ക്ക് 1.45-ന് 37.7°C ആയിരുന്നു. കാഴ്ചാപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇന്ന് രാത്രി മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം കൂടാനാണ് സാധ്യത. ഇതുവഴി മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. തെക്കുകിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റായി ശക്തമാകാനും പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 10–25 കി.മീ/മണിക്കൂർ മുതൽ 40 കി.മീ/മണിക്കൂർ വരെ എത്തുമെന്ന് പ്രവചനം. അറബിക്കടലും ഒമാൻ കടലും ശാന്തമായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്

    ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത് എയർ ചൈന തന്നെയാണ്. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന കാരി-ഓൺ ലഗേജിലെ ബാറ്ററിയിലാണ് തീപിടിത്തമുണ്ടായത്. കാബിൻ ജീവനക്കാർ സുരക്ഷാ നടപടികൾ അനുസരിച്ച് വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കി, അതുവഴി വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എയർ ചൈന ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

    ഓവർഹെഡ് കംപാർട്ട്‌മെൻ്റിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീ അണയ്ക്കാൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക സമയം രാവിലെ 9:47ന് ഹാങ്‌ഷൗവിൽ നിന്ന് പുറപ്പെട്ട വിമാനം, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്, രാവിലെ 11 മണിയോടെ സുരക്ഷിതമായി നിലത്തിറങ്ങി. കടലിനു മുകളിലൂടെ യു-ടേൺ എടുത്ത് ചൈനീസ് മെയിൻലാൻഡിലേക്ക് മടങ്ങിയതിന്റെ വിവരങ്ങൾ FlightRadar24 വെബ്സൈറ്റ് സ്ഥിരീകരിച്ചു. ബാറ്ററി തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും എയർ ചൈന അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t


    ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

    ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.

    യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
    പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.

    വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
    ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.

    സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
    തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

    മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
    സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

    പോലീസ് അന്വേഷണം ശക്തമാക്കി
    തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്

    ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്

    ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത് എയർ ചൈന തന്നെയാണ്. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന കാരി-ഓൺ ലഗേജിലെ ബാറ്ററിയിലാണ് തീപിടിത്തമുണ്ടായത്. കാബിൻ ജീവനക്കാർ സുരക്ഷാ നടപടികൾ അനുസരിച്ച് വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കി, അതുവഴി വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എയർ ചൈന ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

    ഓവർഹെഡ് കംപാർട്ട്‌മെൻ്റിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീ അണയ്ക്കാൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക സമയം രാവിലെ 9:47ന് ഹാങ്‌ഷൗവിൽ നിന്ന് പുറപ്പെട്ട വിമാനം, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്, രാവിലെ 11 മണിയോടെ സുരക്ഷിതമായി നിലത്തിറങ്ങി. കടലിനു മുകളിലൂടെ യു-ടേൺ എടുത്ത് ചൈനീസ് മെയിൻലാൻഡിലേക്ക് മടങ്ങിയതിന്റെ വിവരങ്ങൾ FlightRadar24 വെബ്സൈറ്റ് സ്ഥിരീകരിച്ചു. ബാറ്ററി തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും എയർ ചൈന അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t


    ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

    ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.

    യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
    പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.

    വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
    ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.

    സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
    തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

    മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
    സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

    പോലീസ് അന്വേഷണം ശക്തമാക്കി
    തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തു; യുവാവിന് കനത്ത പിഴ

    യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തു; യുവാവിന് കനത്ത പിഴ

    യുഎഇയിൽ സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസിൽ യുവാവിന് അബുദാബി കോടതി കനത്ത ശിക്ഷ വിധിച്ചു. പ്രതിക്ക് 20,000 ദിർഹം പിഴ അടയ്ക്കണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിലൂടെ സ്ത്രീയുടെ സ്വകാര്യതയും മാനസിക ശാന്തിയും ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കേസിന്റെ ക്രിമിനൽ, സിവിൽ വശങ്ങൾ പരിശോധിച്ച ശേഷമാണ് ഒക്ടോബർ 16-ന് അന്തിമ വിധി പ്രഖ്യാപിച്ചത്.

    സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മാനസിക പീഡനവും വ്യക്തിത്വനഷ്ടവും നേരിട്ടതായി ചൂണ്ടിക്കാട്ടി സ്ത്രീ സിവിൽ കോടതിയെ സമീപിച്ചിരുന്നു. ഇതിനുമുമ്പ് അബുദാബി ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നതും അപ്പീൽ കോടതിയും ആ ശിക്ഷ മാർച്ചിൽ ശരിവെച്ചതുമാണ്. സ്വകാര്യത ലംഘനം ഗുരുതരമായ ധാർമിക-മാനസിക കുറ്റം ആണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ തെളിയിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നഷ്ടപരിഹാരത്തുക 20,000 ദിർഹമായി നിശ്ചയിക്കപ്പെട്ടു. കോടതി വിധി ഫെഡറൽ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരമാണ് പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

    ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.

    യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
    പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.

    വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
    ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.

    സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
    തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

    മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
    സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

    പോലീസ് അന്വേഷണം ശക്തമാക്കി
    തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

    ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

    ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.

    യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
    പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.

    വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
    ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.

    സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
    തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

    മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
    സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

    പോലീസ് അന്വേഷണം ശക്തമാക്കി
    തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

    ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

    2002 ജൂൺ 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിനാണ് സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടെത്തിയത്.

    ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന് 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ബി. ബാലാജി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

    യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്ത് നിന്നുള്ള കാറ്ററിംഗ് ഏജൻസിയാണ് (അംബാസഡർ പല്ലവ ഹോട്ടൽ) തയ്യാറാക്കിയതെങ്കിൽ പോലും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. കാറ്ററിംഗ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ല.

    യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

    യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ 6 കിടിലൻ ഫീച്ചറുകൾ എത്തി! ഇനി ലൈവ് ഫോട്ടോകൾ ഷെയർ ചെയ്യാം, AI ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കോൾ വിളിക്കാം

    മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാണ് ഇവ. പുതിയ ഫീച്ചറുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    1. ലൈവ്, മോഷൻ പിക്‌ചറുകൾ ഷെയർ ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ലൈവ് ഫോട്ടോകളും മോഷൻ ഫോട്ടോകളും വാട്‌സ്ആപ്പ് വഴി പങ്കുവെക്കാം. ചിത്രങ്ങളെ ഓഡിയോയും ആനിമേഷനും ചേർത്ത ജിഫ് (GIF) രൂപത്തിലേക്ക് മാറ്റാൻ കഴിയും. ഇവ വീഡിയോയായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാം.
    2. മെറ്റാ AI-യുടെ ചാറ്റ് തീമുകൾ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയോടെ ആകർഷകമായ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
    3. വീഡിയോ കോൾ ബാക്ക്‌ഗ്രൗണ്ടിൽ AI മാജിക്: വീഡിയോ കോളുകൾ ചെയ്യുമ്പോൾ മെറ്റാ AI-യുടെ സഹായത്തോടെ മനോഹരവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ പശ്ചാത്തലങ്ങൾ (ബാക്ക്‌ഗ്രൗണ്ടുകൾ) സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
    4. ആൻഡ്രോയിഡിൽ ഡോക്യുമെന്റ് സ്കാനിംഗ്: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി ഇനി തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
    5. ഗ്രൂപ്പ് സെർച്ച് എളുപ്പമായി: വാട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ, നിങ്ങൾ ഇരുവരും അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും.
    6. പുതിയ സ്റ്റിക്കർ പാക്കുകൾ: വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന ആകർഷകമായ പുതിയ സ്റ്റിക്കർ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ റോഡ് ഭാഗികമായി അടച്ചിടും

    വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ റോഡ് ഭാഗികമായി അടച്ചിടും

    അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡും അൽ ദഫ്ര പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. ഇന്ന് (ഒക്ടോബർ 18, ശനി) മുതൽ ഒക്ടോബർ 29, ബുധനാഴ്ച വരെ ഈ താത്കാലിക അടച്ചിടൽ പ്രാബല്യത്തിൽ വരും. ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് (E12)യും ശൈഖ് സലാമ ബിൻത് ബുട്ടി റോഡ് (E45)യും അടച്ചിടൽ ബാധിക്കുന്ന പ്രധാന പാതകളാണ്. യാസ് ഐലൻഡിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ (E12) ഒക്ടോബർ 18-ന് സാദിയാത്ത് ഐലൻഡിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലെയ്‌നുകൾ രാത്രി 12 മുതൽ വൈകുന്നേരം 4 വരെ അടച്ചിടും. അതുപോലെ ഒക്ടോബർ 19-ന് ഇതേ ദിശയിൽ ഇടതുവശത്തെ മൂന്ന് ലെയ്‌നുകളും രാത്രി 12 മുതൽ വൈകുന്നേരം 4 വരെ അടച്ചിടും. ഈ സമയങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടൽ ബോർഡുകൾ വ്യക്തമായി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

    അൽ ദഫ്ര മേഖലയിൽ മദീനത്ത് സായിദ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശൈഖ് സലാമ ബിൻത് ബുട്ടി റോഡിൽ (E45) ഒക്ടോബർ 19-ന് പുലർച്ചെ 12 മുതൽ ഒക്ടോബർ 29-ന് രാവിലെ 6 വരെ ലിവായിലേക്കുള്ള ദിശയിൽ ഇടതുവശത്തെ ലെയ്ൻ അടച്ചിടും. ഗതാഗത പ്രവാഹം നിലനിർത്തുന്നതിനായി റോഡ് ഭാഗികമായി തുറന്നിരിക്കും, കൂടാതെ ബദൽ റൂട്ടുകളും ഒരുക്കിയിട്ടുണ്ട്. അബുദാബി മൊബിലിറ്റി അധികൃതർ ഡ്രൈവർമാരോട് ഗതാഗത ചിഹ്നങ്ങൾ പാലിക്കാനും, ജോലി നടക്കുന്ന ഭാഗങ്ങളിൽ വേഗത കുറയ്ക്കാനും, യാത്രയ്ക്കിടെ പരമാവധി ജാഗ്രത പാലിക്കാനും നിർദേശം നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

    ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

    2002 ജൂൺ 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിനാണ് സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടെത്തിയത്.

    ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന് 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ബി. ബാലാജി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

    യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്ത് നിന്നുള്ള കാറ്ററിംഗ് ഏജൻസിയാണ് (അംബാസഡർ പല്ലവ ഹോട്ടൽ) തയ്യാറാക്കിയതെങ്കിൽ പോലും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. കാറ്ററിംഗ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ല.

    യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

    യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ 6 കിടിലൻ ഫീച്ചറുകൾ എത്തി! ഇനി ലൈവ് ഫോട്ടോകൾ ഷെയർ ചെയ്യാം, AI ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കോൾ വിളിക്കാം

    മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാണ് ഇവ. പുതിയ ഫീച്ചറുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    1. ലൈവ്, മോഷൻ പിക്‌ചറുകൾ ഷെയർ ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ലൈവ് ഫോട്ടോകളും മോഷൻ ഫോട്ടോകളും വാട്‌സ്ആപ്പ് വഴി പങ്കുവെക്കാം. ചിത്രങ്ങളെ ഓഡിയോയും ആനിമേഷനും ചേർത്ത ജിഫ് (GIF) രൂപത്തിലേക്ക് മാറ്റാൻ കഴിയും. ഇവ വീഡിയോയായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാം.
    2. മെറ്റാ AI-യുടെ ചാറ്റ് തീമുകൾ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയോടെ ആകർഷകമായ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
    3. വീഡിയോ കോൾ ബാക്ക്‌ഗ്രൗണ്ടിൽ AI മാജിക്: വീഡിയോ കോളുകൾ ചെയ്യുമ്പോൾ മെറ്റാ AI-യുടെ സഹായത്തോടെ മനോഹരവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ പശ്ചാത്തലങ്ങൾ (ബാക്ക്‌ഗ്രൗണ്ടുകൾ) സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
    4. ആൻഡ്രോയിഡിൽ ഡോക്യുമെന്റ് സ്കാനിംഗ്: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി ഇനി തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
    5. ഗ്രൂപ്പ് സെർച്ച് എളുപ്പമായി: വാട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ, നിങ്ങൾ ഇരുവരും അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും.
    6. പുതിയ സ്റ്റിക്കർ പാക്കുകൾ: വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന ആകർഷകമായ പുതിയ സ്റ്റിക്കർ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കുട്ടികളുടെ സുരക്ഷ; യുഎഇയിലെ സ്കൂളുകളിൽ ഇ– സ്കൂട്ടറുകൾ നിരോധിക്കാനൊരുങ്ങി മാനേജ്മെന്റുകൾ

    കുട്ടികളുടെ സുരക്ഷ; യുഎഇയിലെ സ്കൂളുകളിൽ ഇ– സ്കൂട്ടറുകൾ നിരോധിക്കാനൊരുങ്ങി മാനേജ്മെന്റുകൾ

    കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി ദുബായിലെ നിരവധി സ്കൂളുകൾ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം നിരോധിച്ചു. സ്കൂളിലേക്ക് വരുന്നതിനും മടങ്ങുന്നതിനുമായി വിദ്യാർത്ഥികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത് അപകടങ്ങൾ വർധിച്ചതോടെ, സ്കൂൾ മാനേജ്മെന്റുകൾ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
    ഗതാഗത നിരക്കിൽ നിന്നുള്ള ചെലവ് ഒഴിവാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇ-സ്കൂട്ടറുകൾ ആശ്രയിച്ചിരുന്നു. സ്കൂൾ ബസ് ഫീസായി 700 മുതൽ 1500 ദിർഹം വരെ ചെലവാക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് സഹായകമായിരുന്നു. എങ്കിലും, അശ്രദ്ധമായ ഓട്ടം, സുരക്ഷാ ഉപകരണങ്ങൾ ധരിക്കാത്തത്, തിരക്കേറിയ റോഡുകളിൽ പാഞ്ഞോടൽ തുടങ്ങിയ കാരണങ്ങൾ അപകടങ്ങൾ വർധിക്കാൻ വഴിവെച്ചു.

    ചെറിയ വീഴ്ചകൾ പോലും ഗുരുതര പരുക്കുകൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, നിരവധി സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം പാടില്ലെന്നുള്ള സർക്കുലർ പുറപ്പെടുവിച്ചു. പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപം താമസിക്കുന്ന കുട്ടികളിലാണ് ഇ-സ്കൂട്ടർ ഉപയോഗം കൂടുതലെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രകൾ കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് സ്കൂൾ അധികൃതരും ഗതാഗത വകുപ്പും മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

    ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

    2002 ജൂൺ 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിനാണ് സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടെത്തിയത്.

    ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന് 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ബി. ബാലാജി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

    യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്ത് നിന്നുള്ള കാറ്ററിംഗ് ഏജൻസിയാണ് (അംബാസഡർ പല്ലവ ഹോട്ടൽ) തയ്യാറാക്കിയതെങ്കിൽ പോലും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. കാറ്ററിംഗ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ല.

    യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

    യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ 6 കിടിലൻ ഫീച്ചറുകൾ എത്തി! ഇനി ലൈവ് ഫോട്ടോകൾ ഷെയർ ചെയ്യാം, AI ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കോൾ വിളിക്കാം

    മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാണ് ഇവ. പുതിയ ഫീച്ചറുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    1. ലൈവ്, മോഷൻ പിക്‌ചറുകൾ ഷെയർ ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ലൈവ് ഫോട്ടോകളും മോഷൻ ഫോട്ടോകളും വാട്‌സ്ആപ്പ് വഴി പങ്കുവെക്കാം. ചിത്രങ്ങളെ ഓഡിയോയും ആനിമേഷനും ചേർത്ത ജിഫ് (GIF) രൂപത്തിലേക്ക് മാറ്റാൻ കഴിയും. ഇവ വീഡിയോയായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാം.
    2. മെറ്റാ AI-യുടെ ചാറ്റ് തീമുകൾ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയോടെ ആകർഷകമായ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
    3. വീഡിയോ കോൾ ബാക്ക്‌ഗ്രൗണ്ടിൽ AI മാജിക്: വീഡിയോ കോളുകൾ ചെയ്യുമ്പോൾ മെറ്റാ AI-യുടെ സഹായത്തോടെ മനോഹരവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ പശ്ചാത്തലങ്ങൾ (ബാക്ക്‌ഗ്രൗണ്ടുകൾ) സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
    4. ആൻഡ്രോയിഡിൽ ഡോക്യുമെന്റ് സ്കാനിംഗ്: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി ഇനി തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
    5. ഗ്രൂപ്പ് സെർച്ച് എളുപ്പമായി: വാട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ, നിങ്ങൾ ഇരുവരും അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും.
    6. പുതിയ സ്റ്റിക്കർ പാക്കുകൾ: വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന ആകർഷകമായ പുതിയ സ്റ്റിക്കർ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ശൈത്യകാലമിങ്ങെത്തി; അനധികൃത ക്യാമ്പിങ് ചെയ്താൽ പിടിവീഴും; സുരക്ഷ ശക്തമാക്കി അധികൃതർ

    യുഎഇയിൽ ശൈത്യകാലമിങ്ങെത്തി; അനധികൃത ക്യാമ്പിങ് ചെയ്താൽ പിടിവീഴും; സുരക്ഷ ശക്തമാക്കി അധികൃതർ

    ശൈത്യകാലം ആരംഭിച്ചതോടെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും ക്യാംപിങ് ആവേശം ഉയരുന്ന പശ്ചാത്തലത്തിൽ, സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഷാർജ പൊലീസ് കർശന നടപടികൾ ആരംഭിച്ചു.

    അനുമതിയില്ലാതെ ക്യാംപിങ് നടത്തുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും എന്നും അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ വാഹന രജിസ്ട്രേഷൻ പുതുക്കുമ്പോൾ അത് തീർക്കാതെ കഴിയില്ല, കാരണം ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അൽ ബദായർ, അൽ ഫായ, മലീഹ പോലുള്ള പ്രധാന മരുഭൂമി കേന്ദ്രങ്ങളിൽ ഒക്ടോബർ ആദ്യം മുതൽ സമഗ്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന പാതകളിലും ക്യാംപിങ് മേഖലകളിലും പട്രോളിങ് ശക്തമാക്കി, അടിയന്തര സാഹചര്യം നേരിടാൻ റസ്ക്യൂ യൂണിറ്റുകളും ഓപ്പറേഷൻസ് റൂമും സജ്ജമാക്കിയിട്ടുണ്ട്.

    അമിത വേഗത്തിലുള്ള ഓഫ്-റോഡ് ഡ്രൈവിങ്, ഉച്ചത്തിലുള്ള സംഗീതം, പൊതുജനശല്യം തുടങ്ങിയ നിയമലംഘനങ്ങൾ കർശനമായി വിലക്കിയതായി പൊലീസ് അറിയിച്ചു. തെരുവുമൃഗങ്ങളുമായുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡരികുകളിൽ മുള്ളുവേലികളും സ്ഥാപിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർമാരെ പിടികൂടുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനും പ്രത്യേക പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുമ്പോഴേ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ക്യാംപിങ് അനുഭവം ഉറപ്പാക്കാൻ കഴിയൂ എന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് ഓർമ്മിപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

    ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

    2002 ജൂൺ 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിനാണ് സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടെത്തിയത്.

    ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന് 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ബി. ബാലാജി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

    യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്ത് നിന്നുള്ള കാറ്ററിംഗ് ഏജൻസിയാണ് (അംബാസഡർ പല്ലവ ഹോട്ടൽ) തയ്യാറാക്കിയതെങ്കിൽ പോലും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. കാറ്ററിംഗ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ല.

    യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

    യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ 6 കിടിലൻ ഫീച്ചറുകൾ എത്തി! ഇനി ലൈവ് ഫോട്ടോകൾ ഷെയർ ചെയ്യാം, AI ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കോൾ വിളിക്കാം

    മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാണ് ഇവ. പുതിയ ഫീച്ചറുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    1. ലൈവ്, മോഷൻ പിക്‌ചറുകൾ ഷെയർ ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ലൈവ് ഫോട്ടോകളും മോഷൻ ഫോട്ടോകളും വാട്‌സ്ആപ്പ് വഴി പങ്കുവെക്കാം. ചിത്രങ്ങളെ ഓഡിയോയും ആനിമേഷനും ചേർത്ത ജിഫ് (GIF) രൂപത്തിലേക്ക് മാറ്റാൻ കഴിയും. ഇവ വീഡിയോയായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാം.
    2. മെറ്റാ AI-യുടെ ചാറ്റ് തീമുകൾ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയോടെ ആകർഷകമായ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
    3. വീഡിയോ കോൾ ബാക്ക്‌ഗ്രൗണ്ടിൽ AI മാജിക്: വീഡിയോ കോളുകൾ ചെയ്യുമ്പോൾ മെറ്റാ AI-യുടെ സഹായത്തോടെ മനോഹരവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ പശ്ചാത്തലങ്ങൾ (ബാക്ക്‌ഗ്രൗണ്ടുകൾ) സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
    4. ആൻഡ്രോയിഡിൽ ഡോക്യുമെന്റ് സ്കാനിംഗ്: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി ഇനി തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
    5. ഗ്രൂപ്പ് സെർച്ച് എളുപ്പമായി: വാട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ, നിങ്ങൾ ഇരുവരും അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും.
    6. പുതിയ സ്റ്റിക്കർ പാക്കുകൾ: വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന ആകർഷകമായ പുതിയ സ്റ്റിക്കർ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം

    യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.

    പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

    ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

    2002 ജൂൺ 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിനാണ് സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടെത്തിയത്.

    ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന് 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ബി. ബാലാജി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

    യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്ത് നിന്നുള്ള കാറ്ററിംഗ് ഏജൻസിയാണ് (അംബാസഡർ പല്ലവ ഹോട്ടൽ) തയ്യാറാക്കിയതെങ്കിൽ പോലും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. കാറ്ററിംഗ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ല.

    യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

    യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ 6 കിടിലൻ ഫീച്ചറുകൾ എത്തി! ഇനി ലൈവ് ഫോട്ടോകൾ ഷെയർ ചെയ്യാം, AI ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കോൾ വിളിക്കാം

    മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാണ് ഇവ. പുതിയ ഫീച്ചറുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    1. ലൈവ്, മോഷൻ പിക്‌ചറുകൾ ഷെയർ ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ലൈവ് ഫോട്ടോകളും മോഷൻ ഫോട്ടോകളും വാട്‌സ്ആപ്പ് വഴി പങ്കുവെക്കാം. ചിത്രങ്ങളെ ഓഡിയോയും ആനിമേഷനും ചേർത്ത ജിഫ് (GIF) രൂപത്തിലേക്ക് മാറ്റാൻ കഴിയും. ഇവ വീഡിയോയായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാം.
    2. മെറ്റാ AI-യുടെ ചാറ്റ് തീമുകൾ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയോടെ ആകർഷകമായ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
    3. വീഡിയോ കോൾ ബാക്ക്‌ഗ്രൗണ്ടിൽ AI മാജിക്: വീഡിയോ കോളുകൾ ചെയ്യുമ്പോൾ മെറ്റാ AI-യുടെ സഹായത്തോടെ മനോഹരവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ പശ്ചാത്തലങ്ങൾ (ബാക്ക്‌ഗ്രൗണ്ടുകൾ) സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
    4. ആൻഡ്രോയിഡിൽ ഡോക്യുമെന്റ് സ്കാനിംഗ്: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി ഇനി തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
    5. ഗ്രൂപ്പ് സെർച്ച് എളുപ്പമായി: വാട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ, നിങ്ങൾ ഇരുവരും അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും.
    6. പുതിയ സ്റ്റിക്കർ പാക്കുകൾ: വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന ആകർഷകമായ പുതിയ സ്റ്റിക്കർ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന പാതയിൽ വേഗപരിധി താത്കാലികമായി കുറച്ചു

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന പാതയിൽ വേഗപരിധി താത്കാലികമായി കുറച്ചു

    ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര പാതയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് റോഡിലെ വേഗപരിധി താത്കാലികമായി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ഭാഗമായാണ് വേഗനിയന്ത്രണം. അൽ നോഫ് പാലത്തിനും അൽ അര്യാം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്തെ അറ്റകുറ്റപ്പണികളും അടിയന്തര സേവന വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതുവരെ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ താത്കാലിക നടപടി. ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ വേഗപരിധി നിർബന്ധമായും പാലിക്കണമെന്നും റോഡിലെ ട്രാഫിക് സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിന്റെ നിർദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ; ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവ്

    ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ യാത്രാ രീതികളിലും ഇൻഷുറൻസ് മേഖലയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിലൂടെ വിദേശികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം നൽകുന്നതാണ് ഈ പദ്ധതി. ഗൾഫിനെ ഒരു സംയുക്ത ടൂറിസം കേന്ദ്രമായി രൂപപ്പെടുത്താനും പ്രാദേശിക ടൂറിസത്തിന് പുതുജീവൻ പകരാനും ഈ നീക്കം സഹായകമാകും. “ജിസിസി ഗ്രാൻഡ് ടൂർസ് വിസ” എന്നറിയപ്പെടുന്ന ഈ പദ്ധതി ടൂറിസത്തിനൊപ്പം യാത്രാ ഇൻഷുറൻസ് വ്യവസായത്തെയും വളരെയധികം സ്വാധീനിക്കും എന്ന് ഇൻഷുറൻസ് മാർക്കറ്റ് ഡെപ്യൂട്ടി സിഇഒ ഹിതേഷ് മോട്വാനി വ്യക്തമാക്കി. മോട്വാനി പറഞ്ഞു: “ഏകീകൃത വിസ നടപ്പായാൽ ഹ്രസ്വ വിനോദയാത്രകളും അതിർത്തി കടന്നുള്ള ബിസിനസ് യാത്രകളും ഗണ്യമായി വർധിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമായതിനാൽ, ഓരോ രാജ്യത്തിനും വേറെ ഇൻഷുറൻസ് പോളിസി എടുക്കേണ്ട ആവശ്യം ഇല്ലാതാകും.”

    ഇതിനനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ വിശാലമായ കവറേജും അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന എളുപ്പമുള്ള ക്ലെയിം സംവിധാനവുമുള്ള പുതിയ പ്ലാനുകൾ രൂപപ്പെടുത്താൻ തയ്യാറെടുക്കുകയാണ്.
    ഒന്നിലധികം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്രക്കാരൻമാർക്കും കുടുംബ യാത്രകൾക്കും ഒരേ പോളിസിയിൽ മുഴുവൻ സംരക്ഷണവും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യാത്രയും ഇൻഷുറൻസും കൈകോർക്കുന്ന ഗൾഫ് ഏകീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരിക്കും ഇത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

    ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.

    സാമ്പത്തിക പ്രശ്‌നങ്ങളും ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിൻ്റെ അന്ത്യയാത്രയിൽ അനുഗമിക്കും. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് ശ്രീലയുടെ യാത്രാവിലക്ക് നീങ്ങിയത്.

    കഴിഞ്ഞ മാസം 29-നാണ് പ്രിൻ്റിങ് പ്രസ്സിൽ ഡിസൈനറായിരുന്ന ബിനു രാജനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് നടപടികളിലെ കാലതാമസവും, പിന്നാലെ ശ്രീലയ്ക്ക് നേരിട്ട യാത്രാവിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമുണ്ടാക്കിയത്.സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്ന ബിനുവിന് പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.

    എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ; ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവ്

    ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ; ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവ്

    ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ യാത്രാ രീതികളിലും ഇൻഷുറൻസ് മേഖലയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിലൂടെ വിദേശികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം നൽകുന്നതാണ് ഈ പദ്ധതി. ഗൾഫിനെ ഒരു സംയുക്ത ടൂറിസം കേന്ദ്രമായി രൂപപ്പെടുത്താനും പ്രാദേശിക ടൂറിസത്തിന് പുതുജീവൻ പകരാനും ഈ നീക്കം സഹായകമാകും. “ജിസിസി ഗ്രാൻഡ് ടൂർസ് വിസ” എന്നറിയപ്പെടുന്ന ഈ പദ്ധതി ടൂറിസത്തിനൊപ്പം യാത്രാ ഇൻഷുറൻസ് വ്യവസായത്തെയും വളരെയധികം സ്വാധീനിക്കും എന്ന് ഇൻഷുറൻസ് മാർക്കറ്റ് ഡെപ്യൂട്ടി സിഇഒ ഹിതേഷ് മോട്വാനി വ്യക്തമാക്കി. മോട്വാനി പറഞ്ഞു: “ഏകീകൃത വിസ നടപ്പായാൽ ഹ്രസ്വ വിനോദയാത്രകളും അതിർത്തി കടന്നുള്ള ബിസിനസ് യാത്രകളും ഗണ്യമായി വർധിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമായതിനാൽ, ഓരോ രാജ്യത്തിനും വേറെ ഇൻഷുറൻസ് പോളിസി എടുക്കേണ്ട ആവശ്യം ഇല്ലാതാകും.”

    ഇതിനനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ വിശാലമായ കവറേജും അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന എളുപ്പമുള്ള ക്ലെയിം സംവിധാനവുമുള്ള പുതിയ പ്ലാനുകൾ രൂപപ്പെടുത്താൻ തയ്യാറെടുക്കുകയാണ്.
    ഒന്നിലധികം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്രക്കാരൻമാർക്കും കുടുംബ യാത്രകൾക്കും ഒരേ പോളിസിയിൽ മുഴുവൻ സംരക്ഷണവും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യാത്രയും ഇൻഷുറൻസും കൈകോർക്കുന്ന ഗൾഫ് ഏകീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരിക്കും ഇത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

    ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.

    സാമ്പത്തിക പ്രശ്‌നങ്ങളും ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിൻ്റെ അന്ത്യയാത്രയിൽ അനുഗമിക്കും. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് ശ്രീലയുടെ യാത്രാവിലക്ക് നീങ്ങിയത്.

    കഴിഞ്ഞ മാസം 29-നാണ് പ്രിൻ്റിങ് പ്രസ്സിൽ ഡിസൈനറായിരുന്ന ബിനു രാജനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് നടപടികളിലെ കാലതാമസവും, പിന്നാലെ ശ്രീലയ്ക്ക് നേരിട്ട യാത്രാവിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമുണ്ടാക്കിയത്.സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്ന ബിനുവിന് പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.

    എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പണം പോക്കറ്റിൽ വെച്ചോളൂ!; യുഎഇയിൽ നോൾ കാർഡ് ഉണ്ടെങ്കിൽ മെട്രോ യാത്ര മാത്രമല്ല, എല്ലാം നടക്കും!

    ദുബായിലെയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും പ്രവാസികൾക്കും സന്ദർശകർക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ഒരു സ്മാർട്ട് പേയ്‌മെന്റ് സംവിധാനമാണ് നോൾ കാർഡ് (Nol Card). റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കിയ ഈ കാർഡ് വെറുമൊരു യാത്രാ ടിക്കറ്റ് മാത്രമല്ല, മറിച്ച് നിങ്ങളുടെ പോക്കറ്റിലെ ഒരു ഡിജിറ്റൽ പേഴ്‌സ് കൂടിയാണ്.

    നോൾ കാർഡിന്റെ പ്രധാന സവിശേഷതകൾ

    നോൾ കാർഡിനെ യുഎഇയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റുന്ന ചില പ്രധാന പ്രത്യേകതകളുണ്ട്:

    ഒറ്റ കാർഡ്, നിരവധി യാത്രകൾ: ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ഫെറി, ടാക്സി തുടങ്ങി എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളിലും നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. ഓരോ യാത്രയ്ക്കും ടിക്കറ്റ് എടുക്കുന്ന ബുദ്ധിമുട്ട് ഇത് ഒഴിവാക്കുന്നു.

    പണം ലാഭിക്കാം: സാധാരണ ടിക്കറ്റുകളെ അപേക്ഷിച്ച് നോൾ കാർഡ് ഉപയോഗിക്കുമ്പോൾ യാത്രാ നിരക്കുകൾ കുറവായിരിക്കും. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു യാത്രാ സംവിധാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ (ഉദാഹരണത്തിന്, മെട്രോയിൽ നിന്ന് ബസ്സിലേക്ക്) ചില സന്ദർഭങ്ങളിൽ രണ്ടാമത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല.

    റീചാർജ് എളുപ്പം: മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ, RTA-യുടെ വെബ്സൈറ്റ്, ‘നോൾ പേ’ (nol Pay) പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വളരെ വേഗത്തിലും എളുപ്പത്തിലും കാർഡ് റീചാർജ് ചെയ്യാം.

    ഡിജിറ്റൽ സൗകര്യം: നോൾ പേ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നോൾ കാർഡ് ഡിജിറ്റൈസ് ചെയ്യാനും മൊബൈൽ ഫോൺ ഉപയോഗിച്ച് ടാപ്പ് ചെയ്ത് പണമടയ്ക്കാനും സാധിക്കും.

    വിവിധ തരം കാർഡുകൾ: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നോൾ കാർഡുകൾ വിവിധ തരം നിറങ്ങളിൽ ലഭ്യമാണ്:

    റെഡ് ടിക്കറ്റ് (Red Ticket): സന്ദർശകർക്കായി, കുറഞ്ഞ യാത്രകൾക്ക് ഉപയോഗിക്കാം.

    സിൽവർ കാർഡ് (Silver Card): പതിവ് യാത്രക്കാർക്ക്. പൊതുഗതാഗത സംവിധാനങ്ങളിൽ എല്ലാം ഉപയോഗിക്കാം.

    ഗോൾഡ് കാർഡ് (Gold Card): മെട്രോയിലെയും ട്രാമിലെയും ഗോൾഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി.

    ബ്ലൂ കാർഡ് (Blue Card): വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡ്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിരക്കിളവുകൾ (കൺസഷനുകൾ) ലഭിക്കാൻ ഇത് സഹായിക്കും.

    യുഎഇയിൽ നോൾ കാർഡ് എവിടെയെല്ലാം ഉപയോഗിക്കാം?

    പൊതുഗതാഗതത്തിനു പുറമെ യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, മറ്റ് നിരവധി സേവനങ്ങൾക്കായി നോൾ കാർഡ് ഉപയോഗിക്കാനാകും.

    പൊതുഗതാഗതം (Public Transport): ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്സി.

    പാം മോണോറെയിൽ (Palm Monorail): നിശ്ചിത നോൾ കാർഡുകൾ ഉപയോഗിച്ച് പാം മോണോറെയിൽ യാത്രകൾക്കും പണമടയ്ക്കാം.

    പാർക്കിംഗ് ഫീസ് (Parking Fees): ദുബായിലെ RTA-യുടെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് അടയ്ക്കാൻ നോൾ കാർഡ് ഉപയോഗിക്കാം.

    റീട്ടെയിൽ പർച്ചേസുകൾ (Retail Purchases): ദുബായിലെ 2000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും (ഉദാഹരണത്തിന്, സൂം സ്റ്റോറുകൾ, ചില കഫേകൾ) നോൾ കാർഡ് വഴി പണമടയ്ക്കാൻ സാധിക്കും.

    മറ്റ് സേവനങ്ങൾ: ചില പ്രത്യേക നോൾ കാർഡുകൾ വഴി റസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടൽ ബുക്കിംഗുകൾ എന്നിവയിൽ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.

    ചുരുക്കത്തിൽ, നോൾ കാർഡ് യുഎഇയിലെ, പ്രത്യേകിച്ച് ദുബായിലെ, യാത്രകളും ദൈനംദിന ഇടപാടുകളും ലളിതമാക്കാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്. ‘ഓൾ-ഇൻ-വൺ’ എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട്, യുഎഇയിലെ ജീവിതത്തിൽ പണരഹിതവും കാര്യക്ഷമവുമായ ഒരു അനുഭവം ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. നോൾ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ യാത്രാ സമയം ലാഭിക്കുകയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ ഇനി തണുത്ത് വിറയ്ക്കും; ശൈത്യകാലം ഉടൻ

    യുഎഇ ഇനി തണുത്ത് വിറയ്ക്കും; ശൈത്യകാലം ഉടൻ

    വേനൽക്കാലത്തും ശൈത്യകാലത്തും ഇടയിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യത ഉയർന്നിട്ടുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച മുതൽ മഴയുടെ അളവ് വർധിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലായി അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മിതമായതോ കനത്തതോ ആയ മഴയും താപനിലയിലുണ്ടായ കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    കാലാവസ്ഥാ വ്യതിയാനത്തിന് ഉപരിതല ന്യൂനമർദ്ദവും ഉയർന്ന അന്തരീക്ഷത്തിലെ ട്രഫും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് കാരണം എന്ന് NCM വ്യക്തമാക്കി. ഇതാണ് അന്തരീക്ഷത്തിൽ മേഘാവൃതതയും അസ്ഥിരതയും വർധിക്കാൻ ഇടയാക്കുന്നത്. “ഒക്ടോബർ 21 മുതൽ യുഎഇയുടെ കിഴക്കും തെക്കും ഭാഗങ്ങളിൽ കൂടുതൽ മേഘങ്ങൾ രൂപപ്പെടുകയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടാകും,” എന്ന് എൻ.സി.എം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
    ഒരു ആഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോൾ പ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്നും, മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമർദ്ദം കൂടി ഈർപ്പം വർധിപ്പിക്കുകയും മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഭാത സമയങ്ങളിൽ ഈർപ്പനില ഉയരുകയും, മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

    ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.

    സാമ്പത്തിക പ്രശ്‌നങ്ങളും ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിൻ്റെ അന്ത്യയാത്രയിൽ അനുഗമിക്കും. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് ശ്രീലയുടെ യാത്രാവിലക്ക് നീങ്ങിയത്.

    കഴിഞ്ഞ മാസം 29-നാണ് പ്രിൻ്റിങ് പ്രസ്സിൽ ഡിസൈനറായിരുന്ന ബിനു രാജനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് നടപടികളിലെ കാലതാമസവും, പിന്നാലെ ശ്രീലയ്ക്ക് നേരിട്ട യാത്രാവിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമുണ്ടാക്കിയത്.സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്ന ബിനുവിന് പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.

    എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പണം പോക്കറ്റിൽ വെച്ചോളൂ!; യുഎഇയിൽ നോൾ കാർഡ് ഉണ്ടെങ്കിൽ മെട്രോ യാത്ര മാത്രമല്ല, എല്ലാം നടക്കും!

    ദുബായിലെയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും പ്രവാസികൾക്കും സന്ദർശകർക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ഒരു സ്മാർട്ട് പേയ്‌മെന്റ് സംവിധാനമാണ് നോൾ കാർഡ് (Nol Card). റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കിയ ഈ കാർഡ് വെറുമൊരു യാത്രാ ടിക്കറ്റ് മാത്രമല്ല, മറിച്ച് നിങ്ങളുടെ പോക്കറ്റിലെ ഒരു ഡിജിറ്റൽ പേഴ്‌സ് കൂടിയാണ്.

    നോൾ കാർഡിന്റെ പ്രധാന സവിശേഷതകൾ

    നോൾ കാർഡിനെ യുഎഇയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റുന്ന ചില പ്രധാന പ്രത്യേകതകളുണ്ട്:

    ഒറ്റ കാർഡ്, നിരവധി യാത്രകൾ: ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ഫെറി, ടാക്സി തുടങ്ങി എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളിലും നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. ഓരോ യാത്രയ്ക്കും ടിക്കറ്റ് എടുക്കുന്ന ബുദ്ധിമുട്ട് ഇത് ഒഴിവാക്കുന്നു.

    പണം ലാഭിക്കാം: സാധാരണ ടിക്കറ്റുകളെ അപേക്ഷിച്ച് നോൾ കാർഡ് ഉപയോഗിക്കുമ്പോൾ യാത്രാ നിരക്കുകൾ കുറവായിരിക്കും. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു യാത്രാ സംവിധാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ (ഉദാഹരണത്തിന്, മെട്രോയിൽ നിന്ന് ബസ്സിലേക്ക്) ചില സന്ദർഭങ്ങളിൽ രണ്ടാമത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല.

    റീചാർജ് എളുപ്പം: മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ, RTA-യുടെ വെബ്സൈറ്റ്, ‘നോൾ പേ’ (nol Pay) പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വളരെ വേഗത്തിലും എളുപ്പത്തിലും കാർഡ് റീചാർജ് ചെയ്യാം.

    ഡിജിറ്റൽ സൗകര്യം: നോൾ പേ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നോൾ കാർഡ് ഡിജിറ്റൈസ് ചെയ്യാനും മൊബൈൽ ഫോൺ ഉപയോഗിച്ച് ടാപ്പ് ചെയ്ത് പണമടയ്ക്കാനും സാധിക്കും.

    വിവിധ തരം കാർഡുകൾ: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നോൾ കാർഡുകൾ വിവിധ തരം നിറങ്ങളിൽ ലഭ്യമാണ്:

    റെഡ് ടിക്കറ്റ് (Red Ticket): സന്ദർശകർക്കായി, കുറഞ്ഞ യാത്രകൾക്ക് ഉപയോഗിക്കാം.

    സിൽവർ കാർഡ് (Silver Card): പതിവ് യാത്രക്കാർക്ക്. പൊതുഗതാഗത സംവിധാനങ്ങളിൽ എല്ലാം ഉപയോഗിക്കാം.

    ഗോൾഡ് കാർഡ് (Gold Card): മെട്രോയിലെയും ട്രാമിലെയും ഗോൾഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി.

    ബ്ലൂ കാർഡ് (Blue Card): വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡ്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിരക്കിളവുകൾ (കൺസഷനുകൾ) ലഭിക്കാൻ ഇത് സഹായിക്കും.

    യുഎഇയിൽ നോൾ കാർഡ് എവിടെയെല്ലാം ഉപയോഗിക്കാം?

    പൊതുഗതാഗതത്തിനു പുറമെ യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, മറ്റ് നിരവധി സേവനങ്ങൾക്കായി നോൾ കാർഡ് ഉപയോഗിക്കാനാകും.

    പൊതുഗതാഗതം (Public Transport): ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്സി.

    പാം മോണോറെയിൽ (Palm Monorail): നിശ്ചിത നോൾ കാർഡുകൾ ഉപയോഗിച്ച് പാം മോണോറെയിൽ യാത്രകൾക്കും പണമടയ്ക്കാം.

    പാർക്കിംഗ് ഫീസ് (Parking Fees): ദുബായിലെ RTA-യുടെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് അടയ്ക്കാൻ നോൾ കാർഡ് ഉപയോഗിക്കാം.

    റീട്ടെയിൽ പർച്ചേസുകൾ (Retail Purchases): ദുബായിലെ 2000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും (ഉദാഹരണത്തിന്, സൂം സ്റ്റോറുകൾ, ചില കഫേകൾ) നോൾ കാർഡ് വഴി പണമടയ്ക്കാൻ സാധിക്കും.

    മറ്റ് സേവനങ്ങൾ: ചില പ്രത്യേക നോൾ കാർഡുകൾ വഴി റസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടൽ ബുക്കിംഗുകൾ എന്നിവയിൽ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.

    ചുരുക്കത്തിൽ, നോൾ കാർഡ് യുഎഇയിലെ, പ്രത്യേകിച്ച് ദുബായിലെ, യാത്രകളും ദൈനംദിന ഇടപാടുകളും ലളിതമാക്കാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്. ‘ഓൾ-ഇൻ-വൺ’ എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട്, യുഎഇയിലെ ജീവിതത്തിൽ പണരഹിതവും കാര്യക്ഷമവുമായ ഒരു അനുഭവം ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. നോൾ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ യാത്രാ സമയം ലാഭിക്കുകയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സ്റ്റാര്‍ ഹോട്ടലിലെ താമസം മുതൽ സ്പാ സേവനങ്ങളും, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരവും; വിമാനം വൈകിയാല്‍ നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയുമോ?

    സ്റ്റാര്‍ ഹോട്ടലിലെ താമസം മുതൽ സ്പാ സേവനങ്ങളും, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരവും; വിമാനം വൈകിയാല്‍ നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയുമോ?

    വിമാനത്താവളത്തിലെ ഗേറ്റില്‍ ബോര്‍ഡിങ് പാസ് കൈയില്‍ പിടിച്ച് ഫ്‌ളൈറ്റിനായി കാത്തിരിക്കുമ്പോഴാണ് പലപ്പോഴും വിമാനം വൈകിയതായി വിമാനക്കമ്പനികള്‍ അറിയിക്കുന്നത്. പിന്നെ സമയം ചെലവഴിക്കാന്‍ വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്യും. എന്നാൽ, വിമാന ഷെഡ്യൂൾ സമയത്ത് പുറപ്പെട്ടില്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാമോ?

    യാത്രക്കാരുടെ അവകാശങ്ങള്‍

    ഇന്ത്യയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഇതിനായി പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് EU261 (യൂറോപ്യന്‍ റൂട്ടുകള്‍ക്ക്) അല്ലെങ്കില്‍ DOT (അമേരിക്കന്‍ റൂട്ടുകള്‍ക്ക്) പോലുള്ള വ്യത്യസ്ത നിയമങ്ങളും നിലവിലുണ്ട്. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിമാനക്കമ്പനിയുടെ നയങ്ങളും നിയമങ്ങളും മനസിലാക്കുന്നത് അനിവാര്യമാണ്. ആവശ്യമായ വിവരം സ്‌ക്രീന്‍ഷോട്ട് എടുക്കുകയും സൂക്ഷിക്കുകയും ചെയ്യാം.

    എത്ര വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കും?

    എല്ലാ വൈകലുകളെയും വിമാനക്കമ്പനികള്‍ നഷ്ടപരിഹാരയോഗ്യമെന്ന് കണക്കാക്കുന്നില്ല. ആഭ്യന്തര സര്‍വീസുകളില്‍ 2 മണിക്കൂറോ അതിലധികമോ, അന്താരാഷ്ട്ര സര്‍വീസുകളില്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത.

    നഷ്ടപരിഹാര തുക

    -ആഭ്യന്തര വിമാനസര്‍വീസുകളില്‍ ₹5,000 മുതല്‍ ₹20,000 വരെ നഷ്ടപരിഹാരം ലഭിക്കും.
    -യൂറോപ്യന്‍ യൂണിയന്‍ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 യൂറോ വരെ ലഭിക്കും.

    -യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചാല്‍, ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമാണ്. മറ്റൊരു എയര്‍ലൈന്‍ വഴി റീബുക്കിങ് സൗകര്യവും നല്‍കേണ്ടതാണ്.

    അര്‍ധരാത്രി വൈകലുകള്‍

    അര്‍ധരാത്രിയിലുണ്ടാകുന്ന വൈകലുകള്‍ കാരണം യാത്ര തടസപ്പെട്ടാല്‍, വിമാനക്കമ്പനി യാത്രക്കാരന് ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചെത്തിക്കുന്ന സൗകര്യവും ഒരുക്കണം.

    വിമാനക്കമ്പനികള്‍ നിര്‍ബന്ധമായും നല്‍കേണ്ട സേവനങ്ങള്‍

    ഫ്ലൈറ്റ് രണ്ടുമണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ —

    സൗജന്യ ഭക്ഷണവും റിഫ്രഷ്‌മെന്റും

    വീട്ടിലേക്കോ മറ്റോ വിളിക്കാനുള്ള സൗകര്യം

    അര്‍ധരാത്രി വൈകിയാല്‍ താമസ സൗകര്യവും ട്രാന്‍സ്‌പോര്‍ട്ടേഷനും
    ചില വിമാനക്കമ്പനികള്‍ സ്പാ സര്‍വീസും ലോഞ്ച് ആക്സസും വരെ വാഗ്ദാനം ചെയ്യാറുണ്ട്.

    ആവശ്യപ്പെടാന്‍ മടിക്കരുത്

    പല യാത്രക്കാരും നിയമനടപടികളിലെ ബുദ്ധിമുട്ട് ഭയന്ന് അവകാശം ആവശ്യപ്പെടാറില്ല. എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമല്ല. റെസീറ്റുകള്‍, ഫോട്ടോകള്‍, ഫ്‌ളൈറ്റ് ഡിലേ ബോര്‍ഡിന്റെ ചിത്രങ്ങള്‍ എന്നിവ തെളിവായി സൂക്ഷിക്കുക. ആദ്യം കമ്പനി വിസമ്മതിച്ചാലും AirHelp, CompensAir പോലുള്ള സേവനങ്ങളിലൂടെ വീണ്ടും അപേക്ഷിക്കാം.

    നഷ്ടപരിഹാരം നല്‍കേണ്ടതില്ലാത്ത സാഹചര്യങ്ങള്‍

    കാലാവസ്ഥാ പ്രശ്‌നങ്ങള്‍, എയര്‍ട്രാഫിക് നിയന്ത്രണ സമരങ്ങള്‍, സുരക്ഷാ ഭീഷണികള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ബാധകമല്ല. എന്നാൽ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ ക്രൂ അഭാവം തുടങ്ങിയവയ്ക്ക് വിമാനക്കമ്പനികള്‍ ഉത്തരവാദികളായിരിക്കും.

    മറ്റു നിര്‍ദേശങ്ങള്‍

    ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ പരിശോധിക്കുക.

    എല്ലാ റെസീറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും സൂക്ഷിക്കുക.

    യാത്രയ്ക്ക് മുമ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

    വിമാനം വൈകിയാലും യാത്രക്കാരന് അവകാശപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള ബോധവത്കരണം അനിവാര്യമാണ്. നിയമപരമായ സംരക്ഷണം നിങ്ങളുടേതാണ് — അത് ആവശ്യപ്പെടാന്‍ മടിക്കരുത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

    ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.

    സാമ്പത്തിക പ്രശ്‌നങ്ങളും ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിൻ്റെ അന്ത്യയാത്രയിൽ അനുഗമിക്കും. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് ശ്രീലയുടെ യാത്രാവിലക്ക് നീങ്ങിയത്.

    കഴിഞ്ഞ മാസം 29-നാണ് പ്രിൻ്റിങ് പ്രസ്സിൽ ഡിസൈനറായിരുന്ന ബിനു രാജനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് നടപടികളിലെ കാലതാമസവും, പിന്നാലെ ശ്രീലയ്ക്ക് നേരിട്ട യാത്രാവിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമുണ്ടാക്കിയത്.സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്ന ബിനുവിന് പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.

    എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പണം പോക്കറ്റിൽ വെച്ചോളൂ!; യുഎഇയിൽ നോൾ കാർഡ് ഉണ്ടെങ്കിൽ മെട്രോ യാത്ര മാത്രമല്ല, എല്ലാം നടക്കും!

    ദുബായിലെയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും പ്രവാസികൾക്കും സന്ദർശകർക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ഒരു സ്മാർട്ട് പേയ്‌മെന്റ് സംവിധാനമാണ് നോൾ കാർഡ് (Nol Card). റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കിയ ഈ കാർഡ് വെറുമൊരു യാത്രാ ടിക്കറ്റ് മാത്രമല്ല, മറിച്ച് നിങ്ങളുടെ പോക്കറ്റിലെ ഒരു ഡിജിറ്റൽ പേഴ്‌സ് കൂടിയാണ്.

    നോൾ കാർഡിന്റെ പ്രധാന സവിശേഷതകൾ

    നോൾ കാർഡിനെ യുഎഇയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റുന്ന ചില പ്രധാന പ്രത്യേകതകളുണ്ട്:

    ഒറ്റ കാർഡ്, നിരവധി യാത്രകൾ: ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ഫെറി, ടാക്സി തുടങ്ങി എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളിലും നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. ഓരോ യാത്രയ്ക്കും ടിക്കറ്റ് എടുക്കുന്ന ബുദ്ധിമുട്ട് ഇത് ഒഴിവാക്കുന്നു.

    പണം ലാഭിക്കാം: സാധാരണ ടിക്കറ്റുകളെ അപേക്ഷിച്ച് നോൾ കാർഡ് ഉപയോഗിക്കുമ്പോൾ യാത്രാ നിരക്കുകൾ കുറവായിരിക്കും. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു യാത്രാ സംവിധാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ (ഉദാഹരണത്തിന്, മെട്രോയിൽ നിന്ന് ബസ്സിലേക്ക്) ചില സന്ദർഭങ്ങളിൽ രണ്ടാമത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല.

    റീചാർജ് എളുപ്പം: മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ, RTA-യുടെ വെബ്സൈറ്റ്, ‘നോൾ പേ’ (nol Pay) പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വളരെ വേഗത്തിലും എളുപ്പത്തിലും കാർഡ് റീചാർജ് ചെയ്യാം.

    ഡിജിറ്റൽ സൗകര്യം: നോൾ പേ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നോൾ കാർഡ് ഡിജിറ്റൈസ് ചെയ്യാനും മൊബൈൽ ഫോൺ ഉപയോഗിച്ച് ടാപ്പ് ചെയ്ത് പണമടയ്ക്കാനും സാധിക്കും.

    വിവിധ തരം കാർഡുകൾ: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നോൾ കാർഡുകൾ വിവിധ തരം നിറങ്ങളിൽ ലഭ്യമാണ്:

    റെഡ് ടിക്കറ്റ് (Red Ticket): സന്ദർശകർക്കായി, കുറഞ്ഞ യാത്രകൾക്ക് ഉപയോഗിക്കാം.

    സിൽവർ കാർഡ് (Silver Card): പതിവ് യാത്രക്കാർക്ക്. പൊതുഗതാഗത സംവിധാനങ്ങളിൽ എല്ലാം ഉപയോഗിക്കാം.

    ഗോൾഡ് കാർഡ് (Gold Card): മെട്രോയിലെയും ട്രാമിലെയും ഗോൾഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി.

    ബ്ലൂ കാർഡ് (Blue Card): വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡ്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിരക്കിളവുകൾ (കൺസഷനുകൾ) ലഭിക്കാൻ ഇത് സഹായിക്കും.

    യുഎഇയിൽ നോൾ കാർഡ് എവിടെയെല്ലാം ഉപയോഗിക്കാം?

    പൊതുഗതാഗതത്തിനു പുറമെ യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, മറ്റ് നിരവധി സേവനങ്ങൾക്കായി നോൾ കാർഡ് ഉപയോഗിക്കാനാകും.

    പൊതുഗതാഗതം (Public Transport): ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്സി.

    പാം മോണോറെയിൽ (Palm Monorail): നിശ്ചിത നോൾ കാർഡുകൾ ഉപയോഗിച്ച് പാം മോണോറെയിൽ യാത്രകൾക്കും പണമടയ്ക്കാം.

    പാർക്കിംഗ് ഫീസ് (Parking Fees): ദുബായിലെ RTA-യുടെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് അടയ്ക്കാൻ നോൾ കാർഡ് ഉപയോഗിക്കാം.

    റീട്ടെയിൽ പർച്ചേസുകൾ (Retail Purchases): ദുബായിലെ 2000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും (ഉദാഹരണത്തിന്, സൂം സ്റ്റോറുകൾ, ചില കഫേകൾ) നോൾ കാർഡ് വഴി പണമടയ്ക്കാൻ സാധിക്കും.

    മറ്റ് സേവനങ്ങൾ: ചില പ്രത്യേക നോൾ കാർഡുകൾ വഴി റസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടൽ ബുക്കിംഗുകൾ എന്നിവയിൽ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.

    ചുരുക്കത്തിൽ, നോൾ കാർഡ് യുഎഇയിലെ, പ്രത്യേകിച്ച് ദുബായിലെ, യാത്രകളും ദൈനംദിന ഇടപാടുകളും ലളിതമാക്കാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്. ‘ഓൾ-ഇൻ-വൺ’ എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട്, യുഎഇയിലെ ജീവിതത്തിൽ പണരഹിതവും കാര്യക്ഷമവുമായ ഒരു അനുഭവം ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. നോൾ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ യാത്രാ സമയം ലാഭിക്കുകയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പാസ്‌വേഡായി പേരും ഫോണ്‍ നമ്പറുമൊക്കെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വാങ്ങല്ലേ, ശക്തമായ പാസ്‌വേഡുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം

    പാസ്‌വേഡായി പേരും ഫോണ്‍ നമ്പറുമൊക്കെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വാങ്ങല്ലേ, ശക്തമായ പാസ്‌വേഡുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം

    ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും എളുപ്പം ഓർക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിക്കുകയാണ്.

    വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ശക്തമായ പാസ്‌വേഡ് എന്നത് രസകരമോ മനോഹരമോ ആയത് അല്ല, മറിച്ച് പ്രവചിക്കാനാവാത്തതും സങ്കീർണ്ണവുമായതും ആയിരിക്കണം. പലരും പേരും ജനനതീയതിയും ഫോൺ നമ്പറും ചേർത്താണ് പാസ്‌വേഡുകൾ സജ്ജീകരിക്കുന്നത്. ഇതു വഴി ഹാക്കർമാർക്ക് അക്കൗണ്ട് എളുപ്പത്തിൽ തുറക്കാനാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

    എങ്ങനെ ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാം?

    -പാസ്‌വേഡുകൾ ദൈർഘ്യമേറിയതായിരിക്കണം. ചെറുതായ പാസ്‌വേഡുകൾ എളുപ്പം ഹാക്ക് ചെയ്യപ്പെടും.

    -ലോവർകേസ്, അപ്പർകേസ്, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ (ഉദാ: #, @, _) എന്നിവ ചേർന്ന പാസ്‌വേഡുകൾ കൂടുതൽ സുരക്ഷിതമാണ്.

    -വ്യക്തിപരമായ വിവരങ്ങൾ — പേരു, ജനനതീയതി, ഫോൺ നമ്പർ തുടങ്ങിയവ — ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.

    -“123”, “abcd”, “password” തുടങ്ങിയ പാറ്റേണുകൾ ഒഴിവാക്കുക.

    പാസ്‌വേഡുകൾ സ്ഥിരമായി മാറ്റണം

    -ഒരു പാസ്‌വേഡ് ദീർഘകാലം ഉപയോഗിക്കുന്നത് അപകടകരമാണ്. അതിനാൽ പാസ്‌വേഡുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുക.

    -കൂടാതെ, സാധ്യമായ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ അല്ലെങ്കിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) സജ്ജീകരിക്കുക. ഇതിലൂടെ മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും, ഉപയോക്താവിന് ഒടിപി അല്ലെങ്കിൽ മുന്നറിയിപ്പ് ലഭിക്കും.

    യുപിഐ പിന്‍ സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

    -യുപിഐ ആപ്പുകൾ പോലുള്ളവയിൽ പിന്‍ നമ്പർ തിരഞ്ഞെടുക്കുമ്പോൾ ജനനവർഷം, ഫോൺ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ തുടങ്ങിയ എളുപ്പം തിരിച്ചറിയാവുന്ന നമ്പറുകൾ ഉപയോഗിക്കരുത്.

    -ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ, പാസ്‌വേഡുകൾ കരുത്തുറ്റതാക്കുക, ഇടയ്ക്കിടെ മാറ്റുക, 2FA ഓണാക്കുക — ഈ മൂന്ന് കാര്യങ്ങളും നിർബന്ധമായി പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്.

    പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം.

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത: സിക്ക് ലീവും മെഡിക്കൽ ഫിറ്റ്നസും ഇനി എളുപ്പത്തിൽ

    ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, രോഗാവധി (സിക്ക് ലീവ്) എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ എളുപ്പത്തിലാക്കിയിരിക്കുന്നത്.

    ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മന്ത്രാലയം പുറത്തിറക്കിയ ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിന് വഴിയൊരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR), എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

    കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിവരുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രോസസിങ് സമയം ഗണ്യമായി കുറഞ്ഞത് ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച യുഎഇ സർവ്വീസുകൾ പുന:സ്ഥാപിച്ചു

    പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച യുഎഇ സർവ്വീസുകൾ പുന:സ്ഥാപിച്ചു

    യുഎഇയിലെ മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസവാർത്ത. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗൾഫിലേക്കുള്ള വെട്ടിക്കുറച്ച വിമാന സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു. നിലവിൽ തിരുവനന്തപുരം–ദുബായ്യും തിരുവനന്തപുരം–അബുദാബിയും സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻസ് അറിയിച്ചു.

    ഒക്ടോബർ 28 മുതൽ തിരുവനന്തപുരം–ദുബായ് സർവീസുകളും, ഡിസംബർ 3 മുതൽ തിരുവനന്തപുരം–അബുദാബി സർവീസുകളും പുനരാരംഭിക്കും.

    തിരുവനന്തപുരം–ദുബായ് സർവീസ്:
    ഒക്ടോബർ 28-ന് പുലർച്ചെ 1.50ന് തിരുവനന്തപുരത്തു നിന്ന് വിമാനം പുറപ്പെടും, 4.35ന് ദുബായിൽ എത്തും. തിരിച്ചുള്ള സർവീസ് രാവിലെ 6.05ന് ദുബായിൽ നിന്ന് പുറപ്പെടും.
    ഒക്ടോബർ 30 മുതൽ വൈകിട്ട് 6.20ന് തിരുവനന്തപുരത്തു നിന്ന്, രാത്രി 10.05ന് ദുബായിൽ നിന്ന് സർവീസുകൾ ഉണ്ടായിരിക്കും. ആഴ്ചയിൽ നാലു സർവീസുകൾ എന്ന രീതിയിലാണ് ഷെഡ്യൂൾ.

    തിരുവനന്തപുരം–അബുദാബി സർവീസ്:
    തിരുവനന്തപുരത്തു നിന്ന് രാത്രി 7.55ന് വിമാനം പുറപ്പെടും, 10.55ന് അബുദാബിയിലെത്തും. തിരിച്ചുള്ള സർവീസ് 11.55ന് അബുദാബിയിൽ നിന്ന് പുറപ്പെട്ടു പുലർച്ചെ 5.55ന് തിരുവനന്തപുരത്തെത്തും. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.

    സർവീസുകൾ പുനരാരംഭിച്ചതോടെ, ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്.

    പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം.

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത: സിക്ക് ലീവും മെഡിക്കൽ ഫിറ്റ്നസും ഇനി എളുപ്പത്തിൽ

    ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, രോഗാവധി (സിക്ക് ലീവ്) എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ എളുപ്പത്തിലാക്കിയിരിക്കുന്നത്.

    ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മന്ത്രാലയം പുറത്തിറക്കിയ ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിന് വഴിയൊരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR), എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

    കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിവരുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രോസസിങ് സമയം ഗണ്യമായി കുറഞ്ഞത് ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ടിക്കറ്റെടുത്തത് 20 പേര്‍ ചേര്‍ന്ന്, സമ്മാനത്തുക എല്ലാരുമായി പങ്കുവെയ്ക്കും’; യുഎഇയിൽ ബിഗ് ടിക്കറ്റിൽ മലയാളിക്ക് വന്‍തുക സമ്മാനം

    ‘ടിക്കറ്റെടുത്തത് 20 പേര്‍ ചേര്‍ന്ന്, സമ്മാനത്തുക എല്ലാരുമായി പങ്കുവെയ്ക്കും’; യുഎഇയിൽ ബിഗ് ടിക്കറ്റിൽ മലയാളിക്ക് വന്‍തുക സമ്മാനം

    ബിഗ് ടിക്കറ്റ് അബുദാബിയുടെ സീരീസ് 279 ലെ ‘ബിഗ് വിൻ’ മത്സരത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസിയായ റിയാസ് പനയക്കണ്ടി ഒന്നാം സമ്മാനം നേടി. റിയാസ് സ്വന്തമാക്കിയ സമ്മാനത്തുക 1,50,000 ദിർഹം (ഏകദേശം ₹33.7 ലക്ഷം) ആണ്. 178286 എന്ന ടിക്കറ്റ് നമ്പറാണ് റിയാസിനെ ഭാഗ്യവാനാക്കിയത്. മലയാളിയായ റിയാസ് ഓൺലൈനായാണ് ടിക്കറ്റ് വാങ്ങിയത്. “ബിഗ് വിൻ മത്സരത്തിനായി എൻ്റെ പേര് തെരഞ്ഞെടുത്തതിൽ ബിഗ് ടിക്കറ്റിനോട് ഹൃദയപൂർവ്വം നന്ദിയുണ്ട്,” അദ്ദേഹം പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ അബുദാബിയിൽ എത്താൻ കഴിയാതിരുന്ന റിയാസ്, തൻ്റെ സുഹൃത്ത് ആഷിക് മൊട്ടാമിനെ തനിക്ക് വേണ്ടി വീൽ കറക്കാൻ ചുമതലപ്പെടുത്തി. “എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും എൻ്റെ സുഹൃത്തിന്മേൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു,” റിയാസ് പ്രീ-റെക്കോർഡ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

    വീൽ കറക്കുമ്പോൾ ആഷിക് ആവേശത്തോടെ അത് നിൽക്കുന്നതായി നോക്കി നിന്നു. അവസാനമായി വീൽ പരമാവധി സമ്മാനത്തുകയായ 1,50,000 ദിർഹത്തിൽ നിൽക്കുമ്പോൾ ആഷിക് ഉല്ലാസം മറച്ചുവെക്കാനായില്ല. “വളരെ നന്ദി!” എന്ന് അദ്ദേഹം അവതാരകരായ റിച്ചാർഡിനോടും ബുഷ്രയോടും പറഞ്ഞു. “ഞങ്ങൾ 20 പേർ ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. ഈ സമ്മാനത്തുക എല്ലാവരുമായി പങ്കുവെക്കും,” ആഷിക് കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്.

    പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം.

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത: സിക്ക് ലീവും മെഡിക്കൽ ഫിറ്റ്നസും ഇനി എളുപ്പത്തിൽ

    ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, രോഗാവധി (സിക്ക് ലീവ്) എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ എളുപ്പത്തിലാക്കിയിരിക്കുന്നത്.

    ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മന്ത്രാലയം പുറത്തിറക്കിയ ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിന് വഴിയൊരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR), എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

    കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിവരുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രോസസിങ് സമയം ഗണ്യമായി കുറഞ്ഞത് ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ഇനി വിവാഹം കഴിക്കാൻ നേരിട്ടെത്തേണ്ട ; എവിടെയിരുന്നും സർക്കാർ ആപ്പ് വഴി വിവാഹിതരാകാം

    യുഎഇയിൽ ഇനി വിവാഹം കഴിക്കാൻ നേരിട്ടെത്തേണ്ട ; എവിടെയിരുന്നും സർക്കാർ ആപ്പ് വഴി വിവാഹിതരാകാം

    യുഎഇയിൽ ഇപ്പോൾ ദമ്പതികൾക്ക് ആപ്പ് വഴി ഓൺലൈനായി വിവാഹം കഴിക്കാൻ സൗകര്യം ലഭ്യമായി. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അബുദാബിയിൽ നേരിട്ട് എത്താതെ തന്നെ യുഎഇ സർക്കാരിന്റെ ‘TAMM’ (താം) ആപ്ലിക്കേഷനിലൂടെ വിവാഹിതരാകാൻ സാധിക്കുമെന്ന് പദ്ധതിയുടെ മേധാവി എ.എഫ്.പി (AFP)യോട് വ്യക്തമാക്കി. ഒന്നിലധികം സർക്കാർ സേവനങ്ങൾ നൽകുന്ന അബുദാബി സർക്കാരിന്റെ TAMM ആപ്പിലാണ് ഈ പുതിയ ഓൺലൈൻ വിവാഹ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശയം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായിരിക്കുമ്പോഴും യുഎഇയുടെ ഈ സംരംഭത്തിന് വിപുലമായ ലക്ഷ്യങ്ങളാണുള്ളത്. ദുബായിൽ നടന്ന ജൈറ്റെക്സ് ടെക്നോളജി മേളയ്ക്കിടെ TAMM ആപ്പ് മേധാവി മുഹമ്മദ് അൽ അസ്കർ ഈ വിവരം വെളിപ്പെടുത്തി. “ഈ സേവനം എല്ലാ രാജ്യക്കാരായ ദമ്പതികൾക്കും തുറന്നിരിക്കുകയാണ്. അബുദാബിയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുഴുവൻ നടപടികളും ഓൺലൈനായി പൂർത്തിയാക്കാം,” അദ്ദേഹം പറഞ്ഞു.

    ഓൺലൈൻ നടപടിക്രമങ്ങൾ:

    800 ദിർഹം (ഏകദേശം ₹18,000) ഫീസ് അടച്ച് ഉപയോക്താക്കൾക്ക് ഫോമുകൾ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും, വിവാഹം നടത്തിപ്പുകാരനെ (ഓഫീഷ്യൽ) ബുക്ക് ചെയ്യാനും കഴിയും. വെറും 24 മണിക്കൂറിനുള്ളിൽ വിർച്വൽ വിവാഹചടങ്ങ് സംഘടിപ്പിക്കാനും സൗകര്യമുണ്ട്.

    യുഎഇ പൗരന്മാർക്കും വിദേശ താമസക്കാർക്കും ഈ സേവനം ലഭ്യമാകും. യുഎഇയ്ക്ക് പുറത്തുള്ള വിദേശികൾക്കും ഈ സൗകര്യം ഉപയോഗിക്കാം, എന്നാൽ അവർക്ക് ഒരു അഭിഭാഷകന്റെയോ അംഗീകൃത പ്രതിനിധിയുടെയോ സഹായം ആവശ്യമാണ്. വിദേശികൾക്ക് മാത്രമായി മതേതര (Non-religious) വിവാഹങ്ങൾ അനുവദിക്കുന്ന ഏക ഗൾഫ് രാജ്യമാണ് നിലവിൽ യുഎഇ. 1,000-ത്തിലധികം സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന TAMM ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പുതിയ വിവാഹ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

    പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

    തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്.

    പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

    നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

    ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

    5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

    10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

    നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം.

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത: സിക്ക് ലീവും മെഡിക്കൽ ഫിറ്റ്നസും ഇനി എളുപ്പത്തിൽ

    ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, രോഗാവധി (സിക്ക് ലീവ്) എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ എളുപ്പത്തിലാക്കിയിരിക്കുന്നത്.

    ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മന്ത്രാലയം പുറത്തിറക്കിയ ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിന് വഴിയൊരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR), എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

    കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിവരുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രോസസിങ് സമയം ഗണ്യമായി കുറഞ്ഞത് ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,

    പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,

    പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.

    നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.

    ഉടൻ ഡൗൺലോഡ് ചെയ്യൂ :

    IPHONE https://apps.apple.com/in/app/norka-care/id6753747852

    ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്

    ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്‌സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്യാതെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

    എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ ആപ്പ്

    ചാറ്റ്‌ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ പുറത്തിറക്കിയ സോറ, അവരുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡൽ “Sora 2”-നെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകി ആഗ്രഹിക്കുന്ന വീഡിയോ ആവശ്യപ്പെടുമ്പോൾ, ആപ്പ് തന്നെ വീഡിയോ സൃഷ്ടിക്കും. 2024-ൽ അവതരിപ്പിച്ച സോറ മോഡലിന്റെ നവീകരിച്ച പതിപ്പാണ് സോറ 2, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കാമിയോസ്’ (Cameos) എന്ന ഫീച്ചറാണ് പ്രധാന ആകർഷണം.

    കാമിയോസ് ഫീച്ചറിലൂടെ യൂസർ പങ്കാളിത്തം

    സോറ ആപ്പിന്റെ കാമിയോസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ സ്വന്തം മുഖവും ശബ്ദവും ഉപയോഗിച്ച് എഐ നിർമിക്കുന്ന വീഡിയോകളിൽ സ്വയം പ്രത്യക്ഷപ്പെടാൻ കഴിയും. അതിനായി ഒരുതവണ സ്വന്തം വീഡിയോയും വോയിസും റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഉറപ്പാക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്.

    സോറയുടെ ലഭ്യതയും പ്രധാന സവിശേഷതകളും

    നിലവിൽ സോറ ആപ്പ് യുഎസ്, കാനഡ പ്രദേശങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. ആപ്പിലൂടെ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ സൃഷ്ടിക്കാനും, മറ്റുള്ളവരുടെ വീഡിയോകൾ റീമിക്‌സ് ചെയ്യാനും കഴിയും. ഉപയോക്താവിന്റെ താൽപര്യമനുസരിച്ച് കസ്റ്റമൈസ്ഡ് ഫീഡ് ലഭ്യമാക്കാനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിക് ടോക്കിനോട് സാമ്യമുള്ള വെർട്ടിക്കൽ ഫീഡ്, സ്വൈപ്പ് സ്ക്രോൾ ഡിസൈൻ, റീമിക്‌സ് ഫീച്ചർ എന്നിവയും സോറയിൽ ഉൾപ്പെടുന്നു. എങ്കിലും ഉപയോക്തൃസുരക്ഷ ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    സുരക്ഷയും നിയന്ത്രണങ്ങളും

    ആപ്പിൽ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ അതിരില്ലാത്ത സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ സോറ ഉപയോക്താവിനെ വിശ്രമിപ്പിക്കാൻ നോട്ടിഫിക്കേഷൻ നൽകും. കൂടാതെ, 18 വയസിന് താഴെയുള്ളവർക്ക് സോറ ഉപയോഗം പാടില്ല എന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഇപ്പോൾ നിർമാണ ഘട്ടത്തിലായിരിക്കുന്ന സോറ, അടുത്ത ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പൺഎഐയുടെ തീരുമാനം. എഐ അധിഷ്ഠിതമായ വീഡിയോ നിർമ്മാണ ലോകത്ത് സോറയുടെ വരവ് ഒരു വലിയ വിപ്ലവമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്

    ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്

    ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്‌സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്യാതെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

    എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ ആപ്പ്

    ചാറ്റ്‌ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ പുറത്തിറക്കിയ സോറ, അവരുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡൽ “Sora 2”-നെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകി ആഗ്രഹിക്കുന്ന വീഡിയോ ആവശ്യപ്പെടുമ്പോൾ, ആപ്പ് തന്നെ വീഡിയോ സൃഷ്ടിക്കും. 2024-ൽ അവതരിപ്പിച്ച സോറ മോഡലിന്റെ നവീകരിച്ച പതിപ്പാണ് സോറ 2, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കാമിയോസ്’ (Cameos) എന്ന ഫീച്ചറാണ് പ്രധാന ആകർഷണം.

    കാമിയോസ് ഫീച്ചറിലൂടെ യൂസർ പങ്കാളിത്തം

    സോറ ആപ്പിന്റെ കാമിയോസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ സ്വന്തം മുഖവും ശബ്ദവും ഉപയോഗിച്ച് എഐ നിർമിക്കുന്ന വീഡിയോകളിൽ സ്വയം പ്രത്യക്ഷപ്പെടാൻ കഴിയും. അതിനായി ഒരുതവണ സ്വന്തം വീഡിയോയും വോയിസും റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഉറപ്പാക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്.

    സോറയുടെ ലഭ്യതയും പ്രധാന സവിശേഷതകളും

    നിലവിൽ സോറ ആപ്പ് യുഎസ്, കാനഡ പ്രദേശങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. ആപ്പിലൂടെ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ സൃഷ്ടിക്കാനും, മറ്റുള്ളവരുടെ വീഡിയോകൾ റീമിക്‌സ് ചെയ്യാനും കഴിയും. ഉപയോക്താവിന്റെ താൽപര്യമനുസരിച്ച് കസ്റ്റമൈസ്ഡ് ഫീഡ് ലഭ്യമാക്കാനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിക് ടോക്കിനോട് സാമ്യമുള്ള വെർട്ടിക്കൽ ഫീഡ്, സ്വൈപ്പ് സ്ക്രോൾ ഡിസൈൻ, റീമിക്‌സ് ഫീച്ചർ എന്നിവയും സോറയിൽ ഉൾപ്പെടുന്നു. എങ്കിലും ഉപയോക്തൃസുരക്ഷ ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    സുരക്ഷയും നിയന്ത്രണങ്ങളും

    ആപ്പിൽ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ അതിരില്ലാത്ത സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ സോറ ഉപയോക്താവിനെ വിശ്രമിപ്പിക്കാൻ നോട്ടിഫിക്കേഷൻ നൽകും. കൂടാതെ, 18 വയസിന് താഴെയുള്ളവർക്ക് സോറ ഉപയോഗം പാടില്ല എന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഇപ്പോൾ നിർമാണ ഘട്ടത്തിലായിരിക്കുന്ന സോറ, അടുത്ത ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പൺഎഐയുടെ തീരുമാനം. എഐ അധിഷ്ഠിതമായ വീഡിയോ നിർമ്മാണ ലോകത്ത് സോറയുടെ വരവ് ഒരു വലിയ വിപ്ലവമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗുരുതര പാർശ്വഫലങ്ങൾ; മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

    മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന (WHO) ഗുരുതര മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ “കോൾഡ്രിഫ്”, റെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ “റെസ്പിഫ്രെഷ് ടി ആർ”, ഷേപ് ഫാർമയുടെ “റീലൈഫ്” എന്നീ കഫ് സിറപ്പുകളാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ടനുസരിച്ച്, ഈ മരുന്നുകളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനിടയുണ്ട്, അതിലൂടെ ജീവഹാനിയും സംഭവിക്കാം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കുട്ടികളുടെ മരണത്തിന് കോൾഡ്രിഫ് സിറപ്പാണ് പ്രധാന കാരണം എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. 이에 മറുപടിയായി, ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിയന്ത്രണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാരപരിശോധനയും വിപണന നിയന്ത്രണങ്ങളും ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

    ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

    പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഗോൾഡൻ വിസ ഉടമകളെ അടിയന്തര ഒഴിപ്പിക്കൽ (Evacuation) പദ്ധതികളിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് MoFA-യുടെ പ്രധാന ലക്ഷ്യം. ഇതിനായി ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ പരിചരണവും പിന്തുണയും ഈ സേവനത്തിലൂടെ ഉറപ്പാക്കും.

    മൃതദേഹം നാട്ടിലെത്തിക്കാനും സഹായം:

    വിദേശത്ത് വെച്ച് ഗോൾഡൻ വിസ ഉടമകൾ മരണപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കാരപരമായ നടപടികൾക്കും ഈ സേവനം വഴി സഹായം ലഭിക്കും. ലളിതമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ കുടുംബങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നേടാനും ഇത് സഹായിക്കും.

    ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗോൾഡൻ വിസ ഉടമകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഈ പ്രത്യേക ഹോട്ട്ലൈൻ വഴി സാധിക്കും.

    കൂടാതെ, ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് തിരികെ വരുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.

    2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യുഎഇയിലെ ദീർഘകാല റെസിഡൻസി വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മിടുക്കരായ വിദ്യാർത്ഥികൾ, മുൻനിര പോരാളികൾ, എഞ്ചിനീയറിംഗ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി വിഭാഗക്കാർക്ക് വിസയ്ക്ക് അർഹതയുണ്ട്.

    അടുത്തിടെ ദുബായ്, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. റാസ് അൽ ഖൈമ മികച്ച അധ്യാപകർക്കും അബുദാബി സൂപ്പർ യാട്ട് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ദീപാവലി ആഘോഷിക്കാൻ ഇന്ത്യക്കാർ യുഎഇയിലേക്ക്; സ്പോൺസർഷിപ് നിർബന്ധം, പുതിയ വീസ വിഭാഗങ്ങൾ അറിയാം

    ദീപാവലി ആഘോഷിക്കാൻ ഇന്ത്യക്കാർ യുഎഇയിലേക്ക്; സ്പോൺസർഷിപ് നിർബന്ധം, പുതിയ വീസ വിഭാഗങ്ങൾ അറിയാം

    ദീപാവലി ആഘോഷം നാടിനേക്കാൾ യുഎഇയിൽ ആഘോഷിക്കാനാണ് ഇന്ത്യക്കാർക്ക് താല്പര്യം. സെപ്റ്റംബറും ഒക്ടോബറും തമ്മിൽ യുഎഇയിലേക്കുള്ള വീസ അപേക്ഷകളിൽ വൻ വർധന രേഖപ്പെടുത്തി. ഏഷ്യയിലെയും യൂറോപ്പിലെയും മറ്റ് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മറികടന്ന് ദുബായിയാണ് ഇന്ത്യൻ യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വീസ നടപടികളിലെ വേഗത, കുറഞ്ഞ വിമാനയാത്രാസമയം, ലോകോത്തര ആകർഷണങ്ങൾ എന്നിവയാണ് ഇന്ത്യക്കാർ യുഎഇയെ ദീപാവലി ആഘോഷത്തിനായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. ആഡംബര ഷോപ്പിങ്, വർണാഭമായ ദീപാവലി ആഘോഷങ്ങൾ, ഉയർന്ന സുരക്ഷാ നിലവാരം എന്നിവയിലൂടെ ദുബായ് ആഘോഷത്തിന്റെയും സൗകര്യത്തിന്റെയും സമന്വയം ഒരുക്കുന്നു.

    കൂടാതെ, മിക്ക ഇന്ത്യൻ കുടുംബങ്ങളിലെയും ഒരംഗമോ ബന്ധുവോ യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്, അവരോടൊപ്പം ദീപാവലി ആഘോഷിക്കുക എന്നത് പലരുടെയും ജീവിതത്തിലെ വലിയ ആഗ്രഹമായി മാറിയിരിക്കുകയാണ്. ഈ ദീപാവലിക്ക് ദുബായ് വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, വൻ സമ്മാനങ്ങൾ, കുടുംബ സൗഹൃദ ഓഫറുകൾ തുടങ്ങിയവയുമായി വിശേഷ ആകർഷണം ഒരുക്കിയിട്ടുണ്ട്. സൂഖ് സന്ദർശനം, ദുബായ് ഫൗണ്ടൻ പ്രദർശനം, സ്വർണവിലകളിലെ ഓഫറുകൾ എന്നിവയും യാത്രക്കാർക്കിടയിൽ വലിയ ആകർഷണമാണ്.

    യുഎഇ ടൂറിസ്റ്റ് വീസ – അറിയേണ്ടതെല്ലാം

    ദീപാവലി അവധിക്കാലത്ത് യാത്രാ തിരക്ക് വർധിക്കുന്നതിനാൽ യാത്രക്കാർക്ക് പുതിയ വീസ നിയമങ്ങൾ അറിയുന്നത് അനിവാര്യമാണ്. യുഎഇയിൽ നിലവിലുള്ള പ്രധാന നാല് തരം ടൂറിസ്റ്റ് വീസകൾ താഴെപ്പറയുന്നവയാണ്:

    -ഹ്രസ്വകാല, ഒറ്റത്തവണ പ്രവേശനം: 30 ദിവസം വരെ, നീട്ടാനാവില്ല. ഫീസ്: 250 ദിർഹം

    -ഹ്രസ്വകാല, മൾട്ടിപ്പിൾ എൻട്രി: 30 ദിവസം വരെ, നീട്ടാനാവില്ല. ഫീസ്: 690 ദിർഹം

    -ദീർഘകാല, ഒറ്റത്തവണ പ്രവേശനം: 90 ദിവസം വരെ, നീട്ടാനാവില്ല. ഫീസ്: 600 ദിർഹം

    -ദീർഘകാല, മൾട്ടിപ്പിൾ എൻട്രി: 90 ദിവസം വരെ, നീട്ടാനാവില്ല. ഫീസ്: 1,740 ദിർഹം

    സ്പോൺസർഷിപ്പ് നിർബന്ധം

    -മിക്ക സന്ദർശക വീസകൾക്കും ഒരു സ്പോൺസർ ആവശ്യമാണ്. ഹോട്ടലുകൾ, ലൈസൻസുള്ള ട്രാവൽ ഏജൻസികൾ, യുഎഇ ആസ്ഥാനമായ എയർലൈനുകൾ എന്നിവക്ക് സ്പോൺസർമാരാകാം.

    -ബന്ധുക്കൾക്കായി സ്പോൺസർ ചെയ്യുമ്പോൾ വരുമാനം:

    -ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾ – 4,000 ദിർഹം/മാസം

    -സെക്കൻഡ്/തേർഡ് ഡിഗ്രി ബന്ധുക്കൾ – 8,000 ദിർഹം/മാസം

    -സുഹൃത്തുക്കളെ സ്പോൺസർ ചെയ്യുമ്പോൾ: 15,000 ദിർഹം/മാസം വരുമാനം ആവശ്യമാണ്.

    ആവശ്യമായ രേഖകൾ

    -ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വീസയ്ക്കായി ആവശ്യമായ പ്രധാന രേഖകൾ:

    -കുറഞ്ഞത് ആറ് മാസത്തെ കാലാവധി ശേഷമുള്ള പാസ്‌പോർട്ട്

    -കുറഞ്ഞത് 3,000 ദിർഹം ബാലൻസ് ഉള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്

    -വാലിഡ് ഹോട്ടൽ ബുക്കിങ് രേഖ

    വീസ കാലാവധി നീട്ടൽ

    -സാധാരണ ടൂറിസ്റ്റ് വീസകൾക്ക് നീട്ടൽ അനുവദിക്കാറില്ലെങ്കിലും, പ്രത്യേക നടപടിക്രമങ്ങളിലൂടെ എക്സ്റ്റൻഷൻ ലഭ്യമാണ്.

    -ടൂറിസ്റ്റ് വീസകൾ: ഒറ്റത്തവണ അല്ലെങ്കിൽ മൾട്ടിപ്പിൾ ട്രിപ്പുകൾക്ക് 120 ദിവസം വരെ നീട്ടാം

    -വർക്ക് എക്സ്പ്ലോറേഷൻ വീസ: 180 ദിവസം വരെ നീട്ടാം

    -യുഎഇയ്ക്കുള്ളിൽ നിന്നുള്ള വീസ നീട്ടലിന് 1,150 ദിർഹം, യുഎഇയ്ക്ക് പുറത്തുനിന്നുള്ള നീട്ടലിന് 650 ദിർഹം ഫീസ് ആയിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗുരുതര പാർശ്വഫലങ്ങൾ; മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

    മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന (WHO) ഗുരുതര മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ “കോൾഡ്രിഫ്”, റെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ “റെസ്പിഫ്രെഷ് ടി ആർ”, ഷേപ് ഫാർമയുടെ “റീലൈഫ്” എന്നീ കഫ് സിറപ്പുകളാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ടനുസരിച്ച്, ഈ മരുന്നുകളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനിടയുണ്ട്, അതിലൂടെ ജീവഹാനിയും സംഭവിക്കാം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കുട്ടികളുടെ മരണത്തിന് കോൾഡ്രിഫ് സിറപ്പാണ് പ്രധാന കാരണം എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. 이에 മറുപടിയായി, ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിയന്ത്രണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാരപരിശോധനയും വിപണന നിയന്ത്രണങ്ങളും ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

    ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

    പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഗോൾഡൻ വിസ ഉടമകളെ അടിയന്തര ഒഴിപ്പിക്കൽ (Evacuation) പദ്ധതികളിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് MoFA-യുടെ പ്രധാന ലക്ഷ്യം. ഇതിനായി ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ പരിചരണവും പിന്തുണയും ഈ സേവനത്തിലൂടെ ഉറപ്പാക്കും.

    മൃതദേഹം നാട്ടിലെത്തിക്കാനും സഹായം:

    വിദേശത്ത് വെച്ച് ഗോൾഡൻ വിസ ഉടമകൾ മരണപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കാരപരമായ നടപടികൾക്കും ഈ സേവനം വഴി സഹായം ലഭിക്കും. ലളിതമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ കുടുംബങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നേടാനും ഇത് സഹായിക്കും.

    ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗോൾഡൻ വിസ ഉടമകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഈ പ്രത്യേക ഹോട്ട്ലൈൻ വഴി സാധിക്കും.

    കൂടാതെ, ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് തിരികെ വരുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.

    2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യുഎഇയിലെ ദീർഘകാല റെസിഡൻസി വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മിടുക്കരായ വിദ്യാർത്ഥികൾ, മുൻനിര പോരാളികൾ, എഞ്ചിനീയറിംഗ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി വിഭാഗക്കാർക്ക് വിസയ്ക്ക് അർഹതയുണ്ട്.

    അടുത്തിടെ ദുബായ്, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. റാസ് അൽ ഖൈമ മികച്ച അധ്യാപകർക്കും അബുദാബി സൂപ്പർ യാട്ട് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗുരുതര പാർശ്വഫലങ്ങൾ; മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

    ഗുരുതര പാർശ്വഫലങ്ങൾ; മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

    മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന (WHO) ഗുരുതര മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ “കോൾഡ്രിഫ്”, റെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ “റെസ്പിഫ്രെഷ് ടി ആർ”, ഷേപ് ഫാർമയുടെ “റീലൈഫ്” എന്നീ കഫ് സിറപ്പുകളാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ടനുസരിച്ച്, ഈ മരുന്നുകളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനിടയുണ്ട്, അതിലൂടെ ജീവഹാനിയും സംഭവിക്കാം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കുട്ടികളുടെ മരണത്തിന് കോൾഡ്രിഫ് സിറപ്പാണ് പ്രധാന കാരണം എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. 이에 മറുപടിയായി, ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിയന്ത്രണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാരപരിശോധനയും വിപണന നിയന്ത്രണങ്ങളും ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

    ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

    പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഗോൾഡൻ വിസ ഉടമകളെ അടിയന്തര ഒഴിപ്പിക്കൽ (Evacuation) പദ്ധതികളിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് MoFA-യുടെ പ്രധാന ലക്ഷ്യം. ഇതിനായി ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ പരിചരണവും പിന്തുണയും ഈ സേവനത്തിലൂടെ ഉറപ്പാക്കും.

    മൃതദേഹം നാട്ടിലെത്തിക്കാനും സഹായം:

    വിദേശത്ത് വെച്ച് ഗോൾഡൻ വിസ ഉടമകൾ മരണപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കാരപരമായ നടപടികൾക്കും ഈ സേവനം വഴി സഹായം ലഭിക്കും. ലളിതമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ കുടുംബങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നേടാനും ഇത് സഹായിക്കും.

    ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗോൾഡൻ വിസ ഉടമകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഈ പ്രത്യേക ഹോട്ട്ലൈൻ വഴി സാധിക്കും.

    കൂടാതെ, ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് തിരികെ വരുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.

    2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യുഎഇയിലെ ദീർഘകാല റെസിഡൻസി വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മിടുക്കരായ വിദ്യാർത്ഥികൾ, മുൻനിര പോരാളികൾ, എഞ്ചിനീയറിംഗ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി വിഭാഗക്കാർക്ക് വിസയ്ക്ക് അർഹതയുണ്ട്.

    അടുത്തിടെ ദുബായ്, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. റാസ് അൽ ഖൈമ മികച്ച അധ്യാപകർക്കും അബുദാബി സൂപ്പർ യാട്ട് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒടുവിൽ ഭാ​ഗ്യദേവത കടാക്ഷിച്ചു, ഈ സമ്മാനം സ്വപ്ന യാത്രകൾക്ക്; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് വമ്പൻ സമ്മാനം

    ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന സൂസൻ റോബർട്ടിനാണ് ഭാഗ്യം ലഭിച്ചത്.

    ബിഗ് ടിക്കറ്റിനെക്കുറിച്ച് ഭർത്താവാണ് പറഞ്ഞ് അറിഞ്ഞതെന്നും, അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് എടുക്കാറുണ്ടെന്നും സൂസൻ പറഞ്ഞു. തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഭർത്താവിനൊപ്പം താനും ഭാഗ്യപരീക്ഷണത്തിൽ പങ്കുചേരാൻ തീരുമാനിച്ചത്.

    ലൈവ് നറുക്കെടുപ്പ് പരമ്പര 279-ൽ നടന്ന മത്സരത്തിലാണ് സൂസനെ ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റ് ടീമിൽ നിന്ന് കോൾ ലഭിച്ചപ്പോൾ ആദ്യം അതൊരു തട്ടിപ്പാണെന്നാണ് കരുതിയതെന്നും, പിന്നീട് വിവരം സത്യമാണെന്ന് മനസ്സിലായപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറിയെന്നും സൂസൻ വ്യക്തമാക്കി.

    സമ്മാനത്തുകയുടെ ഒരു ഭാഗം മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, ബാക്കി തുക സ്വപ്ന യാത്രകൾക്കും സമ്പാദ്യത്തിനുമായി (ചെലവഴിക്കാനാണ് സൂസന്റെ തീരുമാനം. അടുത്ത ബിഗ് ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിയതായും സൂസൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ഗോൾഡൻ വീസയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം; പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു, വിശദമായി അറിയാം

    യുഎഇയിൽ ഗോൾഡൻ വീസയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം; പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു, വിശദമായി അറിയാം

    യുഎഇ ഗോൾഡൻ വീസ ഉടമകൾക്കായി വിദേശത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൗൺസിലർ സേവനം ആരംഭിച്ചു. ദുരന്തങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ, ഗോൾഡൻ വീസക്കാരെ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും ഒഴിപ്പിക്കൽ പദ്ധതികളിലും ഉൾപ്പെടുത്താനും, ആവശ്യമായ പരിചരണവും പിന്തുണയും നൽകാനും ഈ സേവനം സഹായിക്കും. വിദേശത്ത് മരണമുണ്ടായാൽ മൃതദേശം നാട്ടിലെത്തിക്കുന്നതിലും അനുബന്ധ നടപടിക്രമങ്ങളിൽ കുടുംബങ്ങൾക്ക് സഹായം ലഭിക്കും. പ്രയാസകരമായ സമയങ്ങളിൽ വേഗത്തിലുള്ള ഇടപെടലും പിന്തുണയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

    ഗോൾഡൻ വീസക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഹോട്ട്‌ലൈൻ (+97124931133) മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് മടങ്ങുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് ലഭിക്കുന്നതിനും ഈ സേവനം സഹായകരമായിരിക്കും. 2019-ൽ യുഎഇ ആരംഭിച്ച ഗോൾഡൻ വീസ പദ്ധതിയിലൂടെ സ്പോൺസറില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും. നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർത്ഥികൾ, ശാസ്ത്ര-സാങ്കേതിക വിദഗ്ധർ എന്നിവർക്കാണ് ഈ ദീർഘകാല താമസാനുമതി ലഭ്യമാകുന്നത്. സമീപകാലത്ത് ദുബായ് ഗെയിമർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും (ഇൻഫ്ലുവൻസർ വീസ), വിദ്യാർത്ഥികൾക്കും ഗോൾഡൻ വീസ നൽകാൻ തീരുമാനിച്ചിരുന്നു. അബുദാബിയിൽ സൂപ്പർയാച്ച് ഉടമകൾക്കും, റാസ് അൽ ഖൈമയിൽ മികച്ച അധ്യാപകർക്കും ഈ വീസ ലഭ്യമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

    ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

    പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഗോൾഡൻ വിസ ഉടമകളെ അടിയന്തര ഒഴിപ്പിക്കൽ (Evacuation) പദ്ധതികളിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് MoFA-യുടെ പ്രധാന ലക്ഷ്യം. ഇതിനായി ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ പരിചരണവും പിന്തുണയും ഈ സേവനത്തിലൂടെ ഉറപ്പാക്കും.

    മൃതദേഹം നാട്ടിലെത്തിക്കാനും സഹായം:

    വിദേശത്ത് വെച്ച് ഗോൾഡൻ വിസ ഉടമകൾ മരണപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കാരപരമായ നടപടികൾക്കും ഈ സേവനം വഴി സഹായം ലഭിക്കും. ലളിതമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ കുടുംബങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നേടാനും ഇത് സഹായിക്കും.

    ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗോൾഡൻ വിസ ഉടമകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഈ പ്രത്യേക ഹോട്ട്ലൈൻ വഴി സാധിക്കും.

    കൂടാതെ, ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് തിരികെ വരുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.

    2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യുഎഇയിലെ ദീർഘകാല റെസിഡൻസി വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മിടുക്കരായ വിദ്യാർത്ഥികൾ, മുൻനിര പോരാളികൾ, എഞ്ചിനീയറിംഗ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി വിഭാഗക്കാർക്ക് വിസയ്ക്ക് അർഹതയുണ്ട്.

    അടുത്തിടെ ദുബായ്, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. റാസ് അൽ ഖൈമ മികച്ച അധ്യാപകർക്കും അബുദാബി സൂപ്പർ യാട്ട് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒടുവിൽ ഭാ​ഗ്യദേവത കടാക്ഷിച്ചു, ഈ സമ്മാനം സ്വപ്ന യാത്രകൾക്ക്; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് വമ്പൻ സമ്മാനം

    ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന സൂസൻ റോബർട്ടിനാണ് ഭാഗ്യം ലഭിച്ചത്.

    ബിഗ് ടിക്കറ്റിനെക്കുറിച്ച് ഭർത്താവാണ് പറഞ്ഞ് അറിഞ്ഞതെന്നും, അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് എടുക്കാറുണ്ടെന്നും സൂസൻ പറഞ്ഞു. തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഭർത്താവിനൊപ്പം താനും ഭാഗ്യപരീക്ഷണത്തിൽ പങ്കുചേരാൻ തീരുമാനിച്ചത്.

    ലൈവ് നറുക്കെടുപ്പ് പരമ്പര 279-ൽ നടന്ന മത്സരത്തിലാണ് സൂസനെ ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റ് ടീമിൽ നിന്ന് കോൾ ലഭിച്ചപ്പോൾ ആദ്യം അതൊരു തട്ടിപ്പാണെന്നാണ് കരുതിയതെന്നും, പിന്നീട് വിവരം സത്യമാണെന്ന് മനസ്സിലായപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറിയെന്നും സൂസൻ വ്യക്തമാക്കി.

    സമ്മാനത്തുകയുടെ ഒരു ഭാഗം മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, ബാക്കി തുക സ്വപ്ന യാത്രകൾക്കും സമ്പാദ്യത്തിനുമായി (ചെലവഴിക്കാനാണ് സൂസന്റെ തീരുമാനം. അടുത്ത ബിഗ് ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിയതായും സൂസൻ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.766433 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.16 ആയി. അതായത് 41.38 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ മെട്രോ യാത്രക്കാർ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ട്രെയിനിനുള്ളിൽ ഉറങ്ങാനോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കാനോ പാടില്ല: പുതിയ നിർദേശങ്ങൾ

    മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രംഗത്ത്. യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കനത്ത പിഴ ചുമത്തും എന്ന് അധികൃതർ അറിയിച്ചു. മെട്രോ യാത്രകൾ കൂടുതൽ സുഗമമാക്കാനും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുമാണ് ആർടിഎയുടെ നിർദ്ദേശം. കാബിനുകൾക്കിടയിലെ ഇന്റർസെക്ഷൻ ഭാഗങ്ങളിൽ ഇരുന്ന് യാത്ര തടസ്സപ്പെടുത്തുന്ന പ്രവണത വർധിച്ചതിനെത്തുടർന്നാണ് പുതിയ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ യാത്ര തടസ്സപ്പെടുത്തുന്നതും സുരക്ഷാ ലംഘനവുമാണ് എന്ന് ആർടിഎ വ്യക്തമാക്കി.

    നിയമലംഘകരെതിരെ 100 ദിർഹം മുതൽ പിഴ ചുമത്തും, മെട്രോയിൽ നിരോധിത സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ എല്ലാ യാത്രക്കാരും പരസ്പര ബഹുമാനം പാലിച്ച് യാത്ര ചെയ്യണമെന്ന് ആർടിഎ ആവശ്യപ്പെട്ടു.

    പ്രധാന യാത്രാ നിർദേശങ്ങൾ

    -വ്യക്തിഗത ഇടം മാനിക്കുക: മറ്റുള്ളവരുടെ സ്വകാര്യ ഇടം ലംഘിക്കരുത്.

    -മുന്നോട്ട് നീങ്ങുക: കാബിനുകൾക്കുള്ളിൽ മുന്നോട്ട് നീങ്ങി നിൽക്കുക.

    -പുറത്ത് പോകാൻ വഴി നൽകുക: കയറുന്നതിന് മുൻപ് ഇറങ്ങുന്നവർക്ക് വഴി കൊടുക്കുക.

    -അനുമതിയില്ലാത്ത ഇടങ്ങളിൽ ഇരിക്കരുത്: തറയിലോ കോച്ചുകളുടെ കൂട്ടിച്ചേരുന്ന ഭാഗങ്ങളിലോ ഇരിക്കുന്നത് ഒഴിവാക്കുക.

    -സീറ്റിൽ കാൽ വയ്ക്കരുത്: സീറ്റുകളിൽ കാൽ വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

    മെട്രോ കോച്ചുകളുടെ ഇന്റർസെക്ഷൻ ഭാഗങ്ങളിൽ ആളുകൾ ഇരിക്കുന്നത് ഒരു യാത്രക്കാരന്റെ പരാതിയെ തുടർന്ന് ആർടിഎയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉടൻ നടപടി സ്വീകരിച്ചു. പിഴ ചുമത്തലിനൊപ്പം മെട്രോ പരിശോധന ശക്തമാക്കിയതായും ആർടിഎ വ്യക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാൽ യാത്രക്കാർക്ക് സ്റ്റേഷൻ ജീവനക്കാരെ നേരിട്ട് അറിയിക്കാവുന്നതാണ്. ദിവസേന ഏകദേശം 9 ലക്ഷം പേർ യാത്ര ചെയ്യുന്ന ദുബായ് മെട്രോ, രാജ്യത്തെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ്. യാത്രയുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

    ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
    സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.

    ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
    ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ മെട്രോ യാത്രക്കാർ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ട്രെയിനിനുള്ളിൽ ഉറങ്ങാനോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കാനോ പാടില്ല: പുതിയ നിർദേശങ്ങൾ

    യുഎഇയിലെ മെട്രോ യാത്രക്കാർ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ട്രെയിനിനുള്ളിൽ ഉറങ്ങാനോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കാനോ പാടില്ല: പുതിയ നിർദേശങ്ങൾ

    മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രംഗത്ത്. യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കനത്ത പിഴ ചുമത്തും എന്ന് അധികൃതർ അറിയിച്ചു. മെട്രോ യാത്രകൾ കൂടുതൽ സുഗമമാക്കാനും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുമാണ് ആർടിഎയുടെ നിർദ്ദേശം. കാബിനുകൾക്കിടയിലെ ഇന്റർസെക്ഷൻ ഭാഗങ്ങളിൽ ഇരുന്ന് യാത്ര തടസ്സപ്പെടുത്തുന്ന പ്രവണത വർധിച്ചതിനെത്തുടർന്നാണ് പുതിയ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ യാത്ര തടസ്സപ്പെടുത്തുന്നതും സുരക്ഷാ ലംഘനവുമാണ് എന്ന് ആർടിഎ വ്യക്തമാക്കി.

    നിയമലംഘകരെതിരെ 100 ദിർഹം മുതൽ പിഴ ചുമത്തും, മെട്രോയിൽ നിരോധിത സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ എല്ലാ യാത്രക്കാരും പരസ്പര ബഹുമാനം പാലിച്ച് യാത്ര ചെയ്യണമെന്ന് ആർടിഎ ആവശ്യപ്പെട്ടു.

    പ്രധാന യാത്രാ നിർദേശങ്ങൾ

    -വ്യക്തിഗത ഇടം മാനിക്കുക: മറ്റുള്ളവരുടെ സ്വകാര്യ ഇടം ലംഘിക്കരുത്.

    -മുന്നോട്ട് നീങ്ങുക: കാബിനുകൾക്കുള്ളിൽ മുന്നോട്ട് നീങ്ങി നിൽക്കുക.

    -പുറത്ത് പോകാൻ വഴി നൽകുക: കയറുന്നതിന് മുൻപ് ഇറങ്ങുന്നവർക്ക് വഴി കൊടുക്കുക.

    -അനുമതിയില്ലാത്ത ഇടങ്ങളിൽ ഇരിക്കരുത്: തറയിലോ കോച്ചുകളുടെ കൂട്ടിച്ചേരുന്ന ഭാഗങ്ങളിലോ ഇരിക്കുന്നത് ഒഴിവാക്കുക.

    -സീറ്റിൽ കാൽ വയ്ക്കരുത്: സീറ്റുകളിൽ കാൽ വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

    മെട്രോ കോച്ചുകളുടെ ഇന്റർസെക്ഷൻ ഭാഗങ്ങളിൽ ആളുകൾ ഇരിക്കുന്നത് ഒരു യാത്രക്കാരന്റെ പരാതിയെ തുടർന്ന് ആർടിഎയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉടൻ നടപടി സ്വീകരിച്ചു. പിഴ ചുമത്തലിനൊപ്പം മെട്രോ പരിശോധന ശക്തമാക്കിയതായും ആർടിഎ വ്യക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാൽ യാത്രക്കാർക്ക് സ്റ്റേഷൻ ജീവനക്കാരെ നേരിട്ട് അറിയിക്കാവുന്നതാണ്. ദിവസേന ഏകദേശം 9 ലക്ഷം പേർ യാത്ര ചെയ്യുന്ന ദുബായ് മെട്രോ, രാജ്യത്തെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ്. യാത്രയുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

    ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
    സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.

    ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
    ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ സാങ്കേതിക വിദഗ്ധരുടെയും സന്ദർശകരുടെയും വൻതിരക്ക് അനുഭവപ്പെട്ടു. ഈ വർഷത്തെ ജൈറ്റെക്സ്, ആഗോള സാങ്കേതിക രംഗത്ത് ഒരു യുഗത്തിന്‍റെ അവസാനവും പുതിയ സാധ്യതകളുടെ തുടക്കവുമാകുമെന്ന് സംഘാടകർ അറിയിച്ചു. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യ, ചൈന, യു.എസ്.എ., യു.കെ., സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക ശക്തികൾ ദുബായിൽ ഒത്തുചേരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ഭീമന്മാരും 1,800-ലധികം സ്റ്റാർട്ടപ്പുകളും അവരുടെ നവീകരണങ്ങൾ അവതരിപ്പിക്കുന്നു. ആകെ 6,000-ത്തിലധികം കമ്പനികൾ ഈ വർഷം പങ്കാളികളായി.

    അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ 1.8 ലക്ഷംത്തിലധികം സാങ്കേതിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം മാത്രമല്ല, നിരവധി ഉപമേളകൾക്കും ഉന്നതതല ഉച്ചകോടികൾക്കും വേദിയുമാണ്. പ്രധാന ആകർഷണങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവി, സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, ഡാറ്റാ സെൻറർ, ഗ്രീൻ കംപ്യൂട്ടിങ്, ഫിൻടെക്, വെബ്3, CBDC, ഓപ്പൺ ബാങ്കിങ് എന്നിവ ഉൾപ്പെടും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനവും എ.ഐ.-അധിഷ്ഠിത ചികിത്സാരീതികളും മരുന്ന് ഗവേഷണവും ഈ വർഷം പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോ വേദിയിൽ ചർച്ചചെയ്യപ്പെടും. യു.എസ്.എ., യു.എ.ഇ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും, ആഗോള ടെക് നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങളും പ്രദർശനത്തിന്റെ ഹൈലൈറ്റുകളായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഏഴ് ദിവസമായി ഉറക്കമില്ല, യുഎഇ പ്രവാസിയ്ക്ക് കടുത്ത വിഷാദം, ഡ്രൈവിങ്ങിനിടെ നിശ്ചലനായി

    ഏഴ് ദിവസമായി ഉറക്കമില്ല, യുഎഇ പ്രവാസിയ്ക്ക് കടുത്ത വിഷാദം, ഡ്രൈവിങ്ങിനിടെ നിശ്ചലനായി

    2024 ആദ്യത്തിൽ ദുബായിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ, 32 കാരനായ പ്രാൺ (അഭ്യർഥന മാനിച്ച് പേര് മാറ്റി) ഒരു നിമിഷം നിശ്ചലനായി. തിരിക്കാനോ ലെയിൻ മാ‍റ്റാനോ കഴിയാതെ വന്ന ആ നിമിഷം, അത് തൻ്റെ അവസാന ദിവസമായിരിക്കുമെന്ന് അദ്ദേഹം ഭയന്നു. ഒക്ടോബർ 10ന് ആചരിച്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ഗൾഫ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ഈ ഇന്ത്യൻ പ്രവാസി തൻ്റെ അനുഭവം പങ്കുവെച്ചത്. “ഡ്രൈവ് ചെയ്യുന്നതിനിടെ പൂർണ്ണമായും മരവിച്ചുപോയിരുന്നു. ആ നിമിഷങ്ങൾക്കുള്ളിൽ ഒന്നുകിൽ ഇന്ന് എൻ്റെ അവസാന ദിവസമാണ്, അല്ലെങ്കിൽ ഞാൻ ഡ്രൈവിങ് തുടരണം. എന്തായാലും ഞാൻ ഡ്രൈവിങ് തുടർന്നു.” ഡിപ്രഷൻ തൻ്റെ ശരീരത്തിൽ ആദ്യമായി ശാരീരികമായി പ്രകടമായത് അപ്പോഴാണ്. എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഭീകരമായിരുന്നു. എന്നാൽ, ഇതിലും മോശമായ അവസ്ഥ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് അനുഭവിച്ചിട്ടുണ്ട്. 2020ൽ, തുടർച്ചയായ ഏഴ് ദിവസമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയാതിരുന്നത്. തൻ്റെ ഉറക്കമില്ലാത്ത ആ ദുരിതകാലം ഓർത്തെടുത്ത് പ്രാൺ ഇങ്ങനെ പറഞ്ഞു. “ഞാൻ തുടർച്ചയായി ഏഴ് ദിവസം ഉറങ്ങിയില്ല. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് അരമണിക്കൂർ നേരത്തേക്കോ മറ്റോ ഒന്ന് മയങ്ങാൻ മാത്രമാണ് കഴിഞ്ഞത്.” ഉറക്കമില്ലായ്മ (Insomnia) വളരെ തീവ്രമായതിനാൽ അദ്ദേഹം ക്രമേണ ഉറക്കഗുളികകളെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങി. ചിലപ്പോൾ ഏതാനും മണിക്കൂർ ഉറക്കം ലഭിക്കാൻ വേണ്ടി മാത്രം രണ്ടോ മൂന്നോ ഡോസ് ഗുളികകൾ വരെ കഴിക്കേണ്ട അവസ്ഥയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാണിൻ്റെ (Pran) മാനസികാരോഗ്യ പ്രതിസന്ധിക്ക് മരുന്നുകൾക്കൊപ്പം പ്രധാനപ്പെട്ട ചില ജീവിതശൈല മാറ്റങ്ങളും ഡോക്ടർ ഷാഫി നിർദ്ദേശിച്ചു. വൈകാരിക അവബോധത്തിലും പ്രായോഗികമായ പ്രതിരോധ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റങ്ങളായിരുന്നു ഇവ. പരിശോധനകളിൽ വിറ്റാമിൻ്റെയും ധാതുക്കളുടെയും കുറവ് കാരണം ശരീരത്തിന് പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് പ്രാണിന് ട്രേസ് മിനറലുകൾ, ബി കോംപ്ലക്‌സ്, ബി12, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള സപ്ലിമെൻ്റുകൾ നിർദേശിച്ചു. കൂടാതെ, ഓളിഗോസ്കാൻ പരിശോധനയുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ പോഷകാഹാര പിന്തുണ (nutritional support) ക്രമീകരിച്ചത്. ഇത് ശരീരത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും വിഷാംശം കുറയ്ക്കാനും സഹായിച്ചു. മരുന്നുകൾക്കപ്പുറം സമഗ്രമായ ഈ സമീപനം പ്രാണിൻ്റെ രോഗമുക്തിക്ക് നിർണായകമായി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

    ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
    സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.

    ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
    ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ സാങ്കേതിക വിദഗ്ധരുടെയും സന്ദർശകരുടെയും വൻതിരക്ക് അനുഭവപ്പെട്ടു. ഈ വർഷത്തെ ജൈറ്റെക്സ്, ആഗോള സാങ്കേതിക രംഗത്ത് ഒരു യുഗത്തിന്‍റെ അവസാനവും പുതിയ സാധ്യതകളുടെ തുടക്കവുമാകുമെന്ന് സംഘാടകർ അറിയിച്ചു. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യ, ചൈന, യു.എസ്.എ., യു.കെ., സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക ശക്തികൾ ദുബായിൽ ഒത്തുചേരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ഭീമന്മാരും 1,800-ലധികം സ്റ്റാർട്ടപ്പുകളും അവരുടെ നവീകരണങ്ങൾ അവതരിപ്പിക്കുന്നു. ആകെ 6,000-ത്തിലധികം കമ്പനികൾ ഈ വർഷം പങ്കാളികളായി.

    അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ 1.8 ലക്ഷംത്തിലധികം സാങ്കേതിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം മാത്രമല്ല, നിരവധി ഉപമേളകൾക്കും ഉന്നതതല ഉച്ചകോടികൾക്കും വേദിയുമാണ്. പ്രധാന ആകർഷണങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവി, സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, ഡാറ്റാ സെൻറർ, ഗ്രീൻ കംപ്യൂട്ടിങ്, ഫിൻടെക്, വെബ്3, CBDC, ഓപ്പൺ ബാങ്കിങ് എന്നിവ ഉൾപ്പെടും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനവും എ.ഐ.-അധിഷ്ഠിത ചികിത്സാരീതികളും മരുന്ന് ഗവേഷണവും ഈ വർഷം പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോ വേദിയിൽ ചർച്ചചെയ്യപ്പെടും. യു.എസ്.എ., യു.എ.ഇ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും, ആഗോള ടെക് നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങളും പ്രദർശനത്തിന്റെ ഹൈലൈറ്റുകളായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

    ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

    ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
    സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.

    ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
    ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ സാങ്കേതിക വിദഗ്ധരുടെയും സന്ദർശകരുടെയും വൻതിരക്ക് അനുഭവപ്പെട്ടു. ഈ വർഷത്തെ ജൈറ്റെക്സ്, ആഗോള സാങ്കേതിക രംഗത്ത് ഒരു യുഗത്തിന്‍റെ അവസാനവും പുതിയ സാധ്യതകളുടെ തുടക്കവുമാകുമെന്ന് സംഘാടകർ അറിയിച്ചു. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യ, ചൈന, യു.എസ്.എ., യു.കെ., സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക ശക്തികൾ ദുബായിൽ ഒത്തുചേരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ഭീമന്മാരും 1,800-ലധികം സ്റ്റാർട്ടപ്പുകളും അവരുടെ നവീകരണങ്ങൾ അവതരിപ്പിക്കുന്നു. ആകെ 6,000-ത്തിലധികം കമ്പനികൾ ഈ വർഷം പങ്കാളികളായി.

    അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ 1.8 ലക്ഷംത്തിലധികം സാങ്കേതിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം മാത്രമല്ല, നിരവധി ഉപമേളകൾക്കും ഉന്നതതല ഉച്ചകോടികൾക്കും വേദിയുമാണ്. പ്രധാന ആകർഷണങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവി, സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, ഡാറ്റാ സെൻറർ, ഗ്രീൻ കംപ്യൂട്ടിങ്, ഫിൻടെക്, വെബ്3, CBDC, ഓപ്പൺ ബാങ്കിങ് എന്നിവ ഉൾപ്പെടും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനവും എ.ഐ.-അധിഷ്ഠിത ചികിത്സാരീതികളും മരുന്ന് ഗവേഷണവും ഈ വർഷം പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോ വേദിയിൽ ചർച്ചചെയ്യപ്പെടും. യു.എസ്.എ., യു.എ.ഇ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും, ആഗോള ടെക് നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങളും പ്രദർശനത്തിന്റെ ഹൈലൈറ്റുകളായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ 14 (നാളെ) മുതൽ ഡിസംബർ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക.

    എന്നാൽ, ബഹ്റൈന് പിന്നാലെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

    വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മലയാളി സംഘത്തിന്റെ 10 വർഷത്തെ കാത്തിരിപ്പ്:’ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ പ്രവാസി മലയാളികൾ

    അബുദാബി ∙ പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ നാല് പേർക്ക് ആശ്വാസ സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് സ്വദേശികളായ നാല് പേരാണ് 50,000 ദിർഹം (ഏകദേശം 11 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്. മൊത്തം 2 ലക്ഷം ദിർഹമാണ് (ഏകദേശം 44 ലക്ഷം രൂപ) ആശ്വാസ സമ്മാനമായി വിതരണം ചെയ്തത്.

    സമ്മാനം നേടിയവരിൽ ഒരാൾ മലയാളിയായ സിദ്ദീഖ് പാമ്പ്ലാത്ത് (42) ആണ്. കഴിഞ്ഞ 17 വർഷമായി ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സിദ്ദീഖ്, 10 വർഷമായി 10 മുതൽ 15 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പുമായി ചേർന്നാണ് എല്ലാ മാസവും ടിക്കറ്റുകൾ എടുക്കുന്നത്. വിജയിച്ച വിവരം അറിയിച്ചുകൊണ്ട് ഫോൺകോൾ വന്നപ്പോൾ ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. “എങ്കിലും ഈ വിജയം വലിയ സന്തോഷം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    സമ്മാനത്തുക ഗ്രൂപ്പ് അംഗങ്ങൾക്കായി പങ്കുവെക്കും. അടുത്ത തവണ ഗ്രാൻഡ് പ്രൈസ് നേടാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. ടിക്കറ്റ് നമ്പർ 279-233157 എടുത്ത ഷിഹാബ് ഉമ്മർ എന്ന ഇന്ത്യക്കാരനും വിജയികളിൽ ഉൾപ്പെടുന്നു.

    ബംഗ്ലദേശ് സ്വദേശിക്കും വിജയം:

    അബുദാബിയിൽ 20 വർഷമായി തൊഴിലാളിയായി ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി അലി ഹുസൈൻ മോസൺ അലി (35) 31 പേർ അടങ്ങുന്ന വലിയ ഗ്രൂപ്പുമായി ചേർന്നാണ് 12 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്നത്. ഇതൊരു ചെറിയ വിജയമാണെങ്കിലും തൻ്റെ കുടുംബത്തിനും ഗ്രൂപ്പ് അംഗങ്ങൾക്കും ഇത് വലിയ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയായ ആദിൽ മുഹമ്മദ് ആണ് സമ്മാനം നേടിയ മറ്റൊരു പ്രവാസി.

    ഗ്രാൻഡ് പ്രൈസ് 55 കോടി രൂപ:

    ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ പ്രമോഷൻ ആവേശകരമായി തുടരുകയാണ്. ഈ മാസത്തെ പ്രധാന സമ്മാനമായ 2.5 കോടി ദിർഹമിന്റെ (ഏകദേശം 55 കോടി രൂപ) ഗ്രാൻഡ് പ്രൈസ് നവംബർ 3-ന് പ്രഖ്യാപിക്കും.

    ഇതുകൂടാതെ, 250 ഗ്രാം തൂക്കമുള്ള 24 കാറ്റ് സ്വർണ ബാറുകൾ സമ്മാനമായി നൽകുന്ന പ്രതിവാര നറുക്കെടുപ്പിൽ ഇതുവരെ അഞ്ച് പേർക്ക് ഭാഗ്യം ലഭിച്ചു. ‘ദ് ബിഗ് വിൻ’ മത്സരത്തിൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ അവസരമുണ്ട്, നവംബർ 1-നാണ് ഇതിന്റെ വിജയികളെ പ്രഖ്യാപിക്കുക. ഡ്രീം കാർ സീരീസിലൂടെ നിസ്സാൻ പട്രോൾ (നവംബർ 3), മസെരാട്ടി ഗ്രെക്കെയിൽ (ഡിസംബർ 3) എന്നീ ആഡംബര കാറുകളും നേടാൻ അവസരമുണ്ട്. ടിക്കറ്റുകൾ www.bigticket.ae വഴിയും വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയും ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

    ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ സാങ്കേതിക വിദഗ്ധരുടെയും സന്ദർശകരുടെയും വൻതിരക്ക് അനുഭവപ്പെട്ടു. ഈ വർഷത്തെ ജൈറ്റെക്സ്, ആഗോള സാങ്കേതിക രംഗത്ത് ഒരു യുഗത്തിന്‍റെ അവസാനവും പുതിയ സാധ്യതകളുടെ തുടക്കവുമാകുമെന്ന് സംഘാടകർ അറിയിച്ചു. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യ, ചൈന, യു.എസ്.എ., യു.കെ., സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക ശക്തികൾ ദുബായിൽ ഒത്തുചേരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ഭീമന്മാരും 1,800-ലധികം സ്റ്റാർട്ടപ്പുകളും അവരുടെ നവീകരണങ്ങൾ അവതരിപ്പിക്കുന്നു. ആകെ 6,000-ത്തിലധികം കമ്പനികൾ ഈ വർഷം പങ്കാളികളായി.

    അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ 1.8 ലക്ഷംത്തിലധികം സാങ്കേതിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം മാത്രമല്ല, നിരവധി ഉപമേളകൾക്കും ഉന്നതതല ഉച്ചകോടികൾക്കും വേദിയുമാണ്. പ്രധാന ആകർഷണങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവി, സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, ഡാറ്റാ സെൻറർ, ഗ്രീൻ കംപ്യൂട്ടിങ്, ഫിൻടെക്, വെബ്3, CBDC, ഓപ്പൺ ബാങ്കിങ് എന്നിവ ഉൾപ്പെടും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനവും എ.ഐ.-അധിഷ്ഠിത ചികിത്സാരീതികളും മരുന്ന് ഗവേഷണവും ഈ വർഷം പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോ വേദിയിൽ ചർച്ചചെയ്യപ്പെടും. യു.എസ്.എ., യു.എ.ഇ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും, ആഗോള ടെക് നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങളും പ്രദർശനത്തിന്റെ ഹൈലൈറ്റുകളായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ 14 (നാളെ) മുതൽ ഡിസംബർ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക.

    എന്നാൽ, ബഹ്റൈന് പിന്നാലെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

    വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മലയാളി സംഘത്തിന്റെ 10 വർഷത്തെ കാത്തിരിപ്പ്:’ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ പ്രവാസി മലയാളികൾ

    അബുദാബി ∙ പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ നാല് പേർക്ക് ആശ്വാസ സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് സ്വദേശികളായ നാല് പേരാണ് 50,000 ദിർഹം (ഏകദേശം 11 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്. മൊത്തം 2 ലക്ഷം ദിർഹമാണ് (ഏകദേശം 44 ലക്ഷം രൂപ) ആശ്വാസ സമ്മാനമായി വിതരണം ചെയ്തത്.

    സമ്മാനം നേടിയവരിൽ ഒരാൾ മലയാളിയായ സിദ്ദീഖ് പാമ്പ്ലാത്ത് (42) ആണ്. കഴിഞ്ഞ 17 വർഷമായി ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സിദ്ദീഖ്, 10 വർഷമായി 10 മുതൽ 15 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പുമായി ചേർന്നാണ് എല്ലാ മാസവും ടിക്കറ്റുകൾ എടുക്കുന്നത്. വിജയിച്ച വിവരം അറിയിച്ചുകൊണ്ട് ഫോൺകോൾ വന്നപ്പോൾ ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. “എങ്കിലും ഈ വിജയം വലിയ സന്തോഷം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    സമ്മാനത്തുക ഗ്രൂപ്പ് അംഗങ്ങൾക്കായി പങ്കുവെക്കും. അടുത്ത തവണ ഗ്രാൻഡ് പ്രൈസ് നേടാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. ടിക്കറ്റ് നമ്പർ 279-233157 എടുത്ത ഷിഹാബ് ഉമ്മർ എന്ന ഇന്ത്യക്കാരനും വിജയികളിൽ ഉൾപ്പെടുന്നു.

    ബംഗ്ലദേശ് സ്വദേശിക്കും വിജയം:

    അബുദാബിയിൽ 20 വർഷമായി തൊഴിലാളിയായി ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി അലി ഹുസൈൻ മോസൺ അലി (35) 31 പേർ അടങ്ങുന്ന വലിയ ഗ്രൂപ്പുമായി ചേർന്നാണ് 12 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്നത്. ഇതൊരു ചെറിയ വിജയമാണെങ്കിലും തൻ്റെ കുടുംബത്തിനും ഗ്രൂപ്പ് അംഗങ്ങൾക്കും ഇത് വലിയ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയായ ആദിൽ മുഹമ്മദ് ആണ് സമ്മാനം നേടിയ മറ്റൊരു പ്രവാസി.

    ഗ്രാൻഡ് പ്രൈസ് 55 കോടി രൂപ:

    ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ പ്രമോഷൻ ആവേശകരമായി തുടരുകയാണ്. ഈ മാസത്തെ പ്രധാന സമ്മാനമായ 2.5 കോടി ദിർഹമിന്റെ (ഏകദേശം 55 കോടി രൂപ) ഗ്രാൻഡ് പ്രൈസ് നവംബർ 3-ന് പ്രഖ്യാപിക്കും.

    ഇതുകൂടാതെ, 250 ഗ്രാം തൂക്കമുള്ള 24 കാറ്റ് സ്വർണ ബാറുകൾ സമ്മാനമായി നൽകുന്ന പ്രതിവാര നറുക്കെടുപ്പിൽ ഇതുവരെ അഞ്ച് പേർക്ക് ഭാഗ്യം ലഭിച്ചു. ‘ദ് ബിഗ് വിൻ’ മത്സരത്തിൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ അവസരമുണ്ട്, നവംബർ 1-നാണ് ഇതിന്റെ വിജയികളെ പ്രഖ്യാപിക്കുക. ഡ്രീം കാർ സീരീസിലൂടെ നിസ്സാൻ പട്രോൾ (നവംബർ 3), മസെരാട്ടി ഗ്രെക്കെയിൽ (ഡിസംബർ 3) എന്നീ ആഡംബര കാറുകളും നേടാൻ അവസരമുണ്ട്. ടിക്കറ്റുകൾ www.bigticket.ae വഴിയും വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയും ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അമ്പമ്പോ കോളടിച്ചല്ലോ! ​ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം ; ഏങ്ങനെയെന്ന് അറിഞ്ഞോ?

    അമ്പമ്പോ കോളടിച്ചല്ലോ! ​ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം ; ഏങ്ങനെയെന്ന് അറിഞ്ഞോ?

    ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിനെ വരവേൽക്കുന്നതിന്റെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ), ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.

    ഈ പദ്ധതിയുടെ ഭാഗമായി, ദുബായിൽനിന്ന് പുറത്തിറക്കുന്ന വിസകളിലും എമിറേറ്റിന്റെ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലെ എൻട്രി സ്റ്റാമ്പുകളിലും ഇനി ഗ്ലോബൽ വില്ലേജിന്റെ ലോഗോ പതിപ്പിക്കും.

    പ്രത്യേക ലോഗോ പതിപ്പിച്ച ഈ സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസത്തിനുള്ളിൽ സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ഓരോ വ്യക്തിക്കും ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

    ദുബായിയുടെ സാംസ്കാരികപരമായ തുറന്ന സമീപനത്തെയും മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭമാണിതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. വിസകളിലും എൻട്രി സ്റ്റാമ്പുകളിലുമുള്ള ഈ പ്രത്യേക ലോഗോ, യു.എ.ഇയുടെ പ്രധാന സാംസ്കാരിക ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജിനെ ലക്ഷക്കണക്കിന് വിദേശ സന്ദർശകർക്ക് പരിചയപ്പെടുത്താൻ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

    ദുബായ് 2033 വിഷന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി, ദുബായ് ഹോൾഡിങ് എൻ്റർടൈൻമെൻ്റ് ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡൻ്റ് സൈന ദാഗർ, മാർക്കറ്റിങ് ആൻഡ് ഇവൻ്റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

    സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര മണിക്കൂർ വൈകിയതിൽ കുടുംബത്തിന് കടുത്ത പ്രതിഷേധം. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. പനിയും ഛർദ്ദിയും മൂലം ചികിത്സയിലിരിക്കെ, കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഹൃദയാഘാതത്തെ തുടർന്ന് എയ്ഞ്ചൽ അന്തരിച്ചത്. ഡിസംബറിൽ അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു എയ്ഞ്ചൽ.

    രേഖകൾ കൈമാറാതെ അനാസ്ഥ; വിമാനത്താവളത്തിൽ പ്രതിഷേധം

    മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ജീവനക്കാരി എന്ന നിലയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസത്തോളം വൈകിയെങ്കിലും, ലോക കേരള സഭാംഗം കൂടിയായ സക്കീർ താമരത്തിൻ്റെ നേതൃത്വത്തിൽ ബാക്കി കാര്യങ്ങൾ വേഗത്തിലാക്കി. വിമാനടിക്കറ്റിന് ആവശ്യമായ തുക അപര്യാപ്തമായപ്പോൾ സഹപ്രവർത്തകർ പണം സമാഹരിച്ചാണ് ടിക്കറ്റ് എടുത്തതെന്നും സക്കീർ താമരത്ത് അറിയിച്ചു.

    അറാർ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിൽ റിയാദിലെത്തിച്ച മൃതദേഹം, അവിടെ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ മുംബൈ വഴിയാണ് ബെംഗളൂരുവിൽ എത്തിച്ചത്. എന്നാൽ, സൗദിയിൽ നിന്ന് മൃതദേഹത്തോടൊപ്പം കൊടുത്തുവിട്ട രേഖകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് അയക്കാൻ എയർ ഇന്ത്യ ശ്രദ്ധിച്ചില്ല. രേഖകൾ ലഭിച്ചശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ സാധിക്കൂ എന്ന് ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ കുടുംബാംഗങ്ങൾ പ്രയാസത്തിലായി.

    തുടർന്ന്, കാർഗോ ഏജൻസികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അഞ്ചര മണിക്കൂർ വൈകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ കടുത്ത അനാസ്ഥയാണ് ഈ മാനസിക ബുദ്ധിമുട്ടിന് കാരണമായതെന്നാണ് കുടുംബാംഗങ്ങൾ ഉയർത്തുന്ന പ്രധാന ആരോപണം.

    സൂക്ഷിച്ചോ! വാഹനങ്ങൾക്ക് വൃത്തിയില്ലെങ്കിൽ പിടിച്ചെടുക്കും; യുഎഇയിൽ കർശന നടപടി

    ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ദുബായിൽ 28 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വർഷങ്ങളായി ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 6,000 ദിർഹമിൽ അധികം പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുവദിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിരവധി നിയമലംഘനങ്ങൾ ഉണ്ടായിരുന്നെന്ന് ദുബായ് പോലീസ് അറിയിച്ചു.

    പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാണ്. അത്തരം വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തും. കൂടാതെ, അധികൃതർ മുന്നറിയിപ്പ് നൽകിയ ശേഷം 15 ദിവസത്തിനകം വാഹനം വൃത്തിയാക്കാതിരുന്നാൽ അത് കണ്ടുകെട്ടുന്നതിനും നടപടിയുണ്ടാകും. ഈ വർഷം ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. ഇതേ കാലയളവിൽ താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

    അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ യുഎഇയിലുടനീളം കർശന നടപടികളാണ് സ്വീകരിക്കുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ ഷാർജയിലും നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഷാർജയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ 100 കാറുകളും 40 മോട്ടർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. ശബ്ദമുണ്ടാക്കുന്ന രൂപമാറ്റങ്ങൾ നിയമലംഘനവും പൊതുജനങ്ങൾക്ക് ശല്യവും മറ്റ് വാഹനമോടിക്കുന്നവർക്ക് അപകടസാധ്യതയുമുണ്ടാക്കുന്നതിനാലാണ് ഈ നടപടി. ഇതിനായി ഷാർജ പോലീസ് വിവിധയിടങ്ങളിൽ സ്ഥിരം ചെക്ക്‌പോസ്റ്റുകളും മൊബൈൽ പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ! ഇതെന്തൊരു പോക്ക്: 14 കാരറ്റ് ആഭരണങ്ങൾ യുഎഇയിലേക്ക് എത്തുമോ?

    22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് വഴിമാറി, 14 കാരറ്റ് (14K) സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ തിളങ്ങിയ ശേഷം ഇപ്പോൾ യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. സ്വർണ്ണവില കൂടിയത് കാരണം, കുറഞ്ഞ വിലയിലുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങൾ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ, നിലവിൽ യുഎഇയിൽ ലഭ്യമല്ലാത്ത ഈ കുറഞ്ഞ വിലയുള്ള സ്വർണ്ണ വകഭേദം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ദുബായിലെ ചില ജ്വല്ലറി വ്യാപാരികൾ ആലോചിക്കുന്നുണ്ട്. നിലവിൽ, 18 കാരറ്റാണ് ഏറ്റവും കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണ്ണം. ശനിയാഴ്ച വൈകുന്നേരത്തെ വില അനുസരിച്ച് ഇതിന് ഗ്രാമിന് 368.5 ദിർഹമാണ് വില.

    ഉപഭോക്താക്കളുടെ മാറുന്ന താൽപ്പര്യങ്ങൾ

    “ഞങ്ങളുടെ പ്രധാന ശ്രദ്ധ എപ്പോഴും 22K, 18K ആഭരണങ്ങളിലായിരുന്നു. അവ പരിശുദ്ധി, കരകൗശലം, നിലനിൽക്കുന്ന മൂല്യം എന്നിവയെയാണ് പ്രതീകപ്പെടുത്തുന്നത്. എന്നിരുന്നാലും, ഇന്നത്തെ ഉപഭോക്താക്കളുടെ മാറുന്ന വാങ്ങൽ രീതികളും താൽപ്പര്യങ്ങളും ഞങ്ങൾ മനസ്സിലാക്കുന്നു,” മീന ജ്വല്ലേഴ്സിലെ പങ്കാളിയായ വിനയ് ജത്വാനി പറഞ്ഞു.

    “ഞങ്ങൾ 14K ശേഖരങ്ങൾ, പ്രത്യേകിച്ച് ഭാരം കുറഞ്ഞതും നിത്യോപയോഗത്തിനുള്ളതുമായ ഡിസൈനുകൾ അവതരിപ്പിക്കാനുള്ള സാധ്യത വിലയിരുത്തുകയാണ്. ഇത് ഞങ്ങളുടെ ഡിസൈൻ, ഗുണനിലവാര മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതൽ ആളുകൾക്ക് താങ്ങാനാവുന്ന വിലയിലും സ്റ്റൈലിലും ആഭരണങ്ങൾ നൽകാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഈ ആഴ്ച സ്വർണ്ണവില ചരിത്രപരമായ റെക്കോർഡിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്പോട്ട് ഗോൾഡിന്റെ വില 4,000 ഡോളർ കടന്നു. യുഎഇയിൽ, 24K, 22K സ്വർണ്ണത്തിന് യഥാക്രമം ഗ്രാമിന് 486.25 ദിർഹം, 450.5 ദിർഹം എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി.

    യുവാക്കളിൽ 14K-ക്ക് പ്രിയമേറുന്നു

    “യുഎഇയിലെ ആഭരണ വിപണി വൈവിധ്യമാർന്നതാണ്—ഓരോ ബ്രാൻഡും അവരുടെ ഉപഭോക്താക്കളെ അടിസ്ഥാനമാക്കി വ്യത്യസ്തമായി നിലകൊള്ളുന്നു. ചിലർ പുതിയ കാരറ്റ് ശ്രേണികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങളെപ്പോലുള്ള മറ്റുള്ളവർ തങ്ങളുടെ പരിശുദ്ധിയുടെയും കരകൗശലത്തിന്റെയും പാരമ്പര്യം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ജത്വാനി അഭിപ്രായപ്പെട്ടു. “എങ്കിലും, ഉപഭോക്താക്കൾക്ക് ഇന്ന് മുമ്പത്തേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്നതും വ്യവസായം മൊത്തത്തിൽ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസിക്കുന്നു എന്നതും വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു.

    പ്രത്യേകിച്ച് യുവതലമുറക്കിടയിൽ 14K സ്വർണ്ണത്തോടുള്ള താൽപ്പര്യം വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “യഥാർത്ഥ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ഒരു പ്രവേശന കവാടമാണ് 14K നൽകുന്നത്. ഇത് സ്റ്റൈലിഷും താങ്ങാനാവുന്നതുമാണ്. എന്നിരുന്നാലും, പരമ്പരാഗതവും നിക്ഷേപ ലക്ഷ്യത്തോടെയുമുള്ള വാങ്ങലുകൾക്ക് ഇപ്പോഴും 22K-ക്കാണ് കൂടുതൽ മുൻഗണന,” അദ്ദേഹം വ്യക്തമാക്കി.

    ഫാഷനും നിക്ഷേപവും

    20-നും 35-നും ഇടയിൽ പ്രായമുള്ള യുവ ഉപഭോക്താക്കളാണ് ഈ ആവശ്യകതയ്ക്ക് പിന്നിൽ. ഇവർക്ക് ഡിസൈനിലെ വൈവിധ്യം, ആധുനിക സൗന്ദര്യം, താങ്ങാനാവുന്ന വില എന്നിവയ്ക്കാണ് പ്രാധാന്യം. “അവരെ സംബന്ധിച്ചിടത്തോളം, ആഭരണങ്ങൾ വെറും നിക്ഷേപം എന്നതിലുപരി വ്യക്തിഗത ശൈലിയെയും ദൈനംദിന ഉപയോഗത്തെയും കുറിച്ചുള്ളതാണ്. ഈ പ്രവണത ഫാഷനും മികച്ച ആഭരണങ്ങളും സമന്വയിപ്പിക്കുന്ന ഒരു പുതിയ തലമുറയുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്,” ജത്വാനി കൂട്ടിച്ചേർത്തു.

    മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടറായ ഷാംലാൽ അഹമ്മദ് പറയുന്നതനുസരിച്ച്, വില പരിഗണനകളേക്കാൾ ഡിസൈനിലുള്ള താൽപ്പര്യം മാറിയതുമൂലമാണ് ഭാരം കുറഞ്ഞതും ലൈഫ്‌സ്റ്റൈൽ ആഭരണങ്ങളിലേക്കും ഉപഭോക്താക്കളുടെ ശ്രദ്ധ മാറിയത്.

    “മിലെനിയൽ, ജനറേഷൻ Z ഉപഭോക്താക്കൾ ഈ ട്രെൻഡിന് മുന്നിട്ടിറങ്ങുന്നു. അവർ അവരുടെ ദൈനംദിന ജീവിതശൈലിയുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാർന്ന, സമകാലിക ആഭരണങ്ങളാണ് തേടുന്നത്. പരമ്പരാഗത ഉപഭോക്താക്കൾ പോലും ഈ ആധുനിക ഡിസൈനുകൾ സ്വീകരിച്ചുതുടങ്ങി,” അഹമ്മദ് പറഞ്ഞു. “സ്വർണ്ണവില റെക്കോർഡ് ഉയരത്തിലാണെങ്കിലും, അത് വിശ്വസനീയവും മൂല്യം വർധിക്കുന്നതുമായ ഒരു ആസ്തി എന്ന അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ്. ഉപഭോക്താക്കൾ സ്വർണ്ണത്തെ വെറുമൊരു അലങ്കാരമായിട്ടല്ല, മറിച്ച് സൗന്ദര്യവും നിലനിൽക്കുന്ന മൂല്യവും സംയോജിക്കുന്ന ഒരു കാലാതീതമായ നിക്ഷേപമായിട്ടാണ് ഇപ്പോഴും കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

    അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു കാരണവശാലും കയറരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി സ്കൂളുകളിലും ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

    ബസ് റൂട്ട്, ഗതാഗതം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി സ്കൂൾ അഡ്മിനിസ്ട്രേഷനെയാണ് ബന്ധപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

    ഈ ചട്ടങ്ങൾ ലംഘിക്കുന്നത് ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സൂക്ഷിച്ചോ! വാഹനങ്ങൾക്ക് വൃത്തിയില്ലെങ്കിൽ പിടിച്ചെടുക്കും; യുഎഇയിൽ കർശന നടപടി

    സൂക്ഷിച്ചോ! വാഹനങ്ങൾക്ക് വൃത്തിയില്ലെങ്കിൽ പിടിച്ചെടുക്കും; യുഎഇയിൽ കർശന നടപടി

    ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ദുബായിൽ 28 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വർഷങ്ങളായി ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 6,000 ദിർഹമിൽ അധികം പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുവദിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിരവധി നിയമലംഘനങ്ങൾ ഉണ്ടായിരുന്നെന്ന് ദുബായ് പോലീസ് അറിയിച്ചു.

    പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാണ്. അത്തരം വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തും. കൂടാതെ, അധികൃതർ മുന്നറിയിപ്പ് നൽകിയ ശേഷം 15 ദിവസത്തിനകം വാഹനം വൃത്തിയാക്കാതിരുന്നാൽ അത് കണ്ടുകെട്ടുന്നതിനും നടപടിയുണ്ടാകും. ഈ വർഷം ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. ഇതേ കാലയളവിൽ താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

    അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ യുഎഇയിലുടനീളം കർശന നടപടികളാണ് സ്വീകരിക്കുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ ഷാർജയിലും നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഷാർജയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ 100 കാറുകളും 40 മോട്ടർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. ശബ്ദമുണ്ടാക്കുന്ന രൂപമാറ്റങ്ങൾ നിയമലംഘനവും പൊതുജനങ്ങൾക്ക് ശല്യവും മറ്റ് വാഹനമോടിക്കുന്നവർക്ക് അപകടസാധ്യതയുമുണ്ടാക്കുന്നതിനാലാണ് ഈ നടപടി. ഇതിനായി ഷാർജ പോലീസ് വിവിധയിടങ്ങളിൽ സ്ഥിരം ചെക്ക്‌പോസ്റ്റുകളും മൊബൈൽ പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എന്റെ പൊന്നേ! ഇതെന്തൊരു പോക്ക്: 14 കാരറ്റ് ആഭരണങ്ങൾ യുഎഇയിലേക്ക് എത്തുമോ?

    22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് വഴിമാറി, 14 കാരറ്റ് (14K) സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ തിളങ്ങിയ ശേഷം ഇപ്പോൾ യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. സ്വർണ്ണവില കൂടിയത് കാരണം, കുറഞ്ഞ വിലയിലുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങൾ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ, നിലവിൽ യുഎഇയിൽ ലഭ്യമല്ലാത്ത ഈ കുറഞ്ഞ വിലയുള്ള സ്വർണ്ണ വകഭേദം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ദുബായിലെ ചില ജ്വല്ലറി വ്യാപാരികൾ ആലോചിക്കുന്നുണ്ട്. നിലവിൽ, 18 കാരറ്റാണ് ഏറ്റവും കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണ്ണം. ശനിയാഴ്ച വൈകുന്നേരത്തെ വില അനുസരിച്ച് ഇതിന് ഗ്രാമിന് 368.5 ദിർഹമാണ് വില.

    ഉപഭോക്താക്കളുടെ മാറുന്ന താൽപ്പര്യങ്ങൾ

    “ഞങ്ങളുടെ പ്രധാന ശ്രദ്ധ എപ്പോഴും 22K, 18K ആഭരണങ്ങളിലായിരുന്നു. അവ പരിശുദ്ധി, കരകൗശലം, നിലനിൽക്കുന്ന മൂല്യം എന്നിവയെയാണ് പ്രതീകപ്പെടുത്തുന്നത്. എന്നിരുന്നാലും, ഇന്നത്തെ ഉപഭോക്താക്കളുടെ മാറുന്ന വാങ്ങൽ രീതികളും താൽപ്പര്യങ്ങളും ഞങ്ങൾ മനസ്സിലാക്കുന്നു,” മീന ജ്വല്ലേഴ്സിലെ പങ്കാളിയായ വിനയ് ജത്വാനി പറഞ്ഞു.

    “ഞങ്ങൾ 14K ശേഖരങ്ങൾ, പ്രത്യേകിച്ച് ഭാരം കുറഞ്ഞതും നിത്യോപയോഗത്തിനുള്ളതുമായ ഡിസൈനുകൾ അവതരിപ്പിക്കാനുള്ള സാധ്യത വിലയിരുത്തുകയാണ്. ഇത് ഞങ്ങളുടെ ഡിസൈൻ, ഗുണനിലവാര മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതൽ ആളുകൾക്ക് താങ്ങാനാവുന്ന വിലയിലും സ്റ്റൈലിലും ആഭരണങ്ങൾ നൽകാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഈ ആഴ്ച സ്വർണ്ണവില ചരിത്രപരമായ റെക്കോർഡിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്പോട്ട് ഗോൾഡിന്റെ വില 4,000 ഡോളർ കടന്നു. യുഎഇയിൽ, 24K, 22K സ്വർണ്ണത്തിന് യഥാക്രമം ഗ്രാമിന് 486.25 ദിർഹം, 450.5 ദിർഹം എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി.

    യുവാക്കളിൽ 14K-ക്ക് പ്രിയമേറുന്നു

    “യുഎഇയിലെ ആഭരണ വിപണി വൈവിധ്യമാർന്നതാണ്—ഓരോ ബ്രാൻഡും അവരുടെ ഉപഭോക്താക്കളെ അടിസ്ഥാനമാക്കി വ്യത്യസ്തമായി നിലകൊള്ളുന്നു. ചിലർ പുതിയ കാരറ്റ് ശ്രേണികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങളെപ്പോലുള്ള മറ്റുള്ളവർ തങ്ങളുടെ പരിശുദ്ധിയുടെയും കരകൗശലത്തിന്റെയും പാരമ്പര്യം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ജത്വാനി അഭിപ്രായപ്പെട്ടു. “എങ്കിലും, ഉപഭോക്താക്കൾക്ക് ഇന്ന് മുമ്പത്തേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്നതും വ്യവസായം മൊത്തത്തിൽ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസിക്കുന്നു എന്നതും വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു.

    പ്രത്യേകിച്ച് യുവതലമുറക്കിടയിൽ 14K സ്വർണ്ണത്തോടുള്ള താൽപ്പര്യം വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “യഥാർത്ഥ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ഒരു പ്രവേശന കവാടമാണ് 14K നൽകുന്നത്. ഇത് സ്റ്റൈലിഷും താങ്ങാനാവുന്നതുമാണ്. എന്നിരുന്നാലും, പരമ്പരാഗതവും നിക്ഷേപ ലക്ഷ്യത്തോടെയുമുള്ള വാങ്ങലുകൾക്ക് ഇപ്പോഴും 22K-ക്കാണ് കൂടുതൽ മുൻഗണന,” അദ്ദേഹം വ്യക്തമാക്കി.

    ഫാഷനും നിക്ഷേപവും

    20-നും 35-നും ഇടയിൽ പ്രായമുള്ള യുവ ഉപഭോക്താക്കളാണ് ഈ ആവശ്യകതയ്ക്ക് പിന്നിൽ. ഇവർക്ക് ഡിസൈനിലെ വൈവിധ്യം, ആധുനിക സൗന്ദര്യം, താങ്ങാനാവുന്ന വില എന്നിവയ്ക്കാണ് പ്രാധാന്യം. “അവരെ സംബന്ധിച്ചിടത്തോളം, ആഭരണങ്ങൾ വെറും നിക്ഷേപം എന്നതിലുപരി വ്യക്തിഗത ശൈലിയെയും ദൈനംദിന ഉപയോഗത്തെയും കുറിച്ചുള്ളതാണ്. ഈ പ്രവണത ഫാഷനും മികച്ച ആഭരണങ്ങളും സമന്വയിപ്പിക്കുന്ന ഒരു പുതിയ തലമുറയുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്,” ജത്വാനി കൂട്ടിച്ചേർത്തു.

    മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടറായ ഷാംലാൽ അഹമ്മദ് പറയുന്നതനുസരിച്ച്, വില പരിഗണനകളേക്കാൾ ഡിസൈനിലുള്ള താൽപ്പര്യം മാറിയതുമൂലമാണ് ഭാരം കുറഞ്ഞതും ലൈഫ്‌സ്റ്റൈൽ ആഭരണങ്ങളിലേക്കും ഉപഭോക്താക്കളുടെ ശ്രദ്ധ മാറിയത്.

    “മിലെനിയൽ, ജനറേഷൻ Z ഉപഭോക്താക്കൾ ഈ ട്രെൻഡിന് മുന്നിട്ടിറങ്ങുന്നു. അവർ അവരുടെ ദൈനംദിന ജീവിതശൈലിയുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാർന്ന, സമകാലിക ആഭരണങ്ങളാണ് തേടുന്നത്. പരമ്പരാഗത ഉപഭോക്താക്കൾ പോലും ഈ ആധുനിക ഡിസൈനുകൾ സ്വീകരിച്ചുതുടങ്ങി,” അഹമ്മദ് പറഞ്ഞു. “സ്വർണ്ണവില റെക്കോർഡ് ഉയരത്തിലാണെങ്കിലും, അത് വിശ്വസനീയവും മൂല്യം വർധിക്കുന്നതുമായ ഒരു ആസ്തി എന്ന അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ്. ഉപഭോക്താക്കൾ സ്വർണ്ണത്തെ വെറുമൊരു അലങ്കാരമായിട്ടല്ല, മറിച്ച് സൗന്ദര്യവും നിലനിൽക്കുന്ന മൂല്യവും സംയോജിക്കുന്ന ഒരു കാലാതീതമായ നിക്ഷേപമായിട്ടാണ് ഇപ്പോഴും കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

    അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു കാരണവശാലും കയറരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി സ്കൂളുകളിലും ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

    ബസ് റൂട്ട്, ഗതാഗതം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി സ്കൂൾ അഡ്മിനിസ്ട്രേഷനെയാണ് ബന്ധപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

    ഈ ചട്ടങ്ങൾ ലംഘിക്കുന്നത് ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

    ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

    ലിംഗഭേദമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

    അവസാന തീയതി: ഒക്ടോബർ 15

    ഒഴിവുകൾ

    ഒമാനിലെ സ്കൂളുകളിലെ താഴെപ്പറയുന്ന വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്:

    ഇംഗ്ലീഷ് – 01

    ഫിസിക്സ് – 01

    മാത്‌സ് – 01

    ഐസിടി (Information & Communication Technology) – 01

    ഫിസിക്കൽ എജ്യുക്കേഷൻ – 01

    ആകെ ഒഴിവുകൾ: 05

    യോഗ്യത

    ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നിർബന്ധം.

    പിജി യോഗ്യതയുള്ളവർക്ക് മുൻഗണന.

    ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

    അധ്യാപന പരിചയം: 2 മുതൽ 5 വർഷം വരെ.

    പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

    ശമ്പളവും ആനുകൂല്യങ്ങളും

    പ്രതിമാസം 300 ഒമാനി റിയാൽ (ഏകദേശം ₹65,000).

    താമസം, മെഡിക്കൽ ഇൻഷുറൻസ്, ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് (വർഷത്തിലൊരിക്കൽ), 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും ലഭിക്കും.

    അപേക്ഷിക്കേണ്ട വിധം

    താൽപര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് Job Openings → Oman Recruitment വിഭാഗം തിരഞ്ഞെടുക്കണം.

    തുടർന്ന്, സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം:
    t[email protected]

    സബ്ജക്ട് ലൈനിൽ “Teacher” എന്ന് രേഖപ്പെടുത്തണം.

    അപേക്ഷകൾ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ മുഖേന അറിയിക്കും.

    കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്, അല്ലെങ്കിൽ ഹെൽപ്‌ലൈൻ നമ്പറുകളായ
    0471-2329440 / 41 / 42 / 43 / 45 എന്നവയിൽ ബന്ധപ്പെടാം.

    അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യാം https://odepc.kerala.gov.in/job/englishphysicsmathsictphysical-education-teachers-required-for-oman

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
    യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

    കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

    രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

    അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു കാരണവശാലും കയറരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി സ്കൂളുകളിലും ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

    ബസ് റൂട്ട്, ഗതാഗതം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി സ്കൂൾ അഡ്മിനിസ്ട്രേഷനെയാണ് ബന്ധപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

    ഈ ചട്ടങ്ങൾ ലംഘിക്കുന്നത് ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

    ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

    ലിംഗഭേദമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

    അവസാന തീയതി: ഒക്ടോബർ 15

    ഒഴിവുകൾ

    ഒമാനിലെ സ്കൂളുകളിലെ താഴെപ്പറയുന്ന വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്:

    ഇംഗ്ലീഷ് – 01

    ഫിസിക്സ് – 01

    മാത്‌സ് – 01

    ഐസിടി (Information & Communication Technology) – 01

    ഫിസിക്കൽ എജ്യുക്കേഷൻ – 01

    ആകെ ഒഴിവുകൾ: 05

    യോഗ്യത

    ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നിർബന്ധം.

    പിജി യോഗ്യതയുള്ളവർക്ക് മുൻഗണന.

    ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

    അധ്യാപന പരിചയം: 2 മുതൽ 5 വർഷം വരെ.

    പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

    ശമ്പളവും ആനുകൂല്യങ്ങളും

    പ്രതിമാസം 300 ഒമാനി റിയാൽ (ഏകദേശം ₹65,000).

    താമസം, മെഡിക്കൽ ഇൻഷുറൻസ്, ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് (വർഷത്തിലൊരിക്കൽ), 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും ലഭിക്കും.

    അപേക്ഷിക്കേണ്ട വിധം

    താൽപര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് Job Openings → Oman Recruitment വിഭാഗം തിരഞ്ഞെടുക്കണം.

    തുടർന്ന്, സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം:
    t[email protected]

    സബ്ജക്ട് ലൈനിൽ “Teacher” എന്ന് രേഖപ്പെടുത്തണം.

    അപേക്ഷകൾ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ മുഖേന അറിയിക്കും.

    കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്, അല്ലെങ്കിൽ ഹെൽപ്‌ലൈൻ നമ്പറുകളായ
    0471-2329440 / 41 / 42 / 43 / 45 എന്നവയിൽ ബന്ധപ്പെടാം.

    അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യാം https://odepc.kerala.gov.in/job/englishphysicsmathsictphysical-education-teachers-required-for-oman

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
    യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

    കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

    അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

    “ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

    തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

    പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

    “മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

    ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

    ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

    ലിംഗഭേദമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

    അവസാന തീയതി: ഒക്ടോബർ 15

    ഒഴിവുകൾ

    ഒമാനിലെ സ്കൂളുകളിലെ താഴെപ്പറയുന്ന വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്:

    ഇംഗ്ലീഷ് – 01

    ഫിസിക്സ് – 01

    മാത്‌സ് – 01

    ഐസിടി (Information & Communication Technology) – 01

    ഫിസിക്കൽ എജ്യുക്കേഷൻ – 01

    ആകെ ഒഴിവുകൾ: 05

    യോഗ്യത

    ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നിർബന്ധം.

    പിജി യോഗ്യതയുള്ളവർക്ക് മുൻഗണന.

    ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

    അധ്യാപന പരിചയം: 2 മുതൽ 5 വർഷം വരെ.

    പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

    ശമ്പളവും ആനുകൂല്യങ്ങളും

    പ്രതിമാസം 300 ഒമാനി റിയാൽ (ഏകദേശം ₹65,000).

    താമസം, മെഡിക്കൽ ഇൻഷുറൻസ്, ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് (വർഷത്തിലൊരിക്കൽ), 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും ലഭിക്കും.

    അപേക്ഷിക്കേണ്ട വിധം

    താൽപര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് Job Openings → Oman Recruitment വിഭാഗം തിരഞ്ഞെടുക്കണം.

    തുടർന്ന്, സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം:
    t[email protected]

    സബ്ജക്ട് ലൈനിൽ “Teacher” എന്ന് രേഖപ്പെടുത്തണം.

    അപേക്ഷകൾ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ മുഖേന അറിയിക്കും.

    കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്, അല്ലെങ്കിൽ ഹെൽപ്‌ലൈൻ നമ്പറുകളായ
    0471-2329440 / 41 / 42 / 43 / 45 എന്നവയിൽ ബന്ധപ്പെടാം.

    അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യാം https://odepc.kerala.gov.in/job/englishphysicsmathsictphysical-education-teachers-required-for-oman

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
    യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

    കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

    അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

    “ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

    തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

    പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

    “മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പാസ്‌പോർട്ട് സ്റ്റാമ്പുകൾ ഇനി ഉണ്ടാകില്ല: യുഎഇ നിവാസികൾക്ക് ഷെങ്കൻ നടപടിക്രമങ്ങള്‍ സുഗമമാകും

    പാസ്‌പോർട്ട് സ്റ്റാമ്പുകൾ ഇനി ഉണ്ടാകില്ല: യുഎഇ നിവാസികൾക്ക് ഷെങ്കൻ നടപടിക്രമങ്ങള്‍ സുഗമമാകും

    യൂറോപ്യൻ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെയും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതോടെ, ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ ചെറിയ ക്യൂകളും വേഗത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും പ്രതീക്ഷിക്കാം.

    പാസ്‌പോർട്ടിൽ കൈകൊണ്ട് മുദ്ര പതിക്കുന്ന പഴയ രീതി ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) മാറ്റിസ്ഥാപിക്കും. ഈ പഴയ രീതി സമയം കൂടുതൽ എടുത്തതും അസൗകര്യങ്ങൾ ഉണ്ടാക്കിയതുമാണെന്ന് കണ്ടെത്തിയ യാത്രക്കാർ പുതിയ സംവിധാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ യാത്രകളുടെ ഓർമ്മയായി പാസ്‌പോർട്ട് സ്റ്റാമ്പുകൾ സൂക്ഷിക്കുന്നവർക്ക് ഈ മാറ്റം ചെറിയ നിരാശയാകുന്നു. പുതിയ സംവിധാനം യൂറോപ്യൻ അല്ലാത്ത പൗരന്മാർക്കാണ് ബാധകമാകുന്നത്, പ്രത്യേകിച്ച് 180 ദിവസത്തിനുള്ളിൽ പരമാവധി 90 ദിവസത്തേക്ക് ഷെങ്കൻ മേഖല സന്ദർശിക്കുന്നവർക്കായി. ബയോമെട്രിക് വിവരങ്ങൾ — മുഖച്ഛായ, വിരലടയാളം, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ — അതിർത്തി ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.

    വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഒക്ടോബർ 12ന് ശേഷം യൂറോപ്പിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ ചെറിയ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആണ്. പാരിസ് ചാൾസ് ഡി ഗോളെ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം ഷിഫോൾ തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഇത് കൂടുതൽ അനുഭവപ്പെടാമെന്നാണ് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ജനറൽ മാനേജർ സഫീർ മഹ്മൂദ് വ്യക്തമാക്കിയത്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഷെങ്കൻ അതിർത്തി പോയിന്റുകളിലെല്ലാം ഈ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കും, 2026 ഏപ്രിലോടെ പൂർണ്ണമായി പ്രാവർത്തികമാക്കാനാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
    യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

    കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

    അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

    “ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

    തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

    പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

    “മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

    ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
    യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

    കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

    അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

    “ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

    തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

    പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

    “മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

    അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

    “ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

    തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

    പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

    “മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വൻ വിസ തട്ടിപ്പ്; യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, യുവാക്കളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി, കേസിൽ പ്രതി പിടിയിൽ

    അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പരിചയക്കാരനായ പ്രിൻസ് നെയും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിസ വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് ഇരുവരും ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

    ശാസ്ത്രീയമായ അന്വേഷണം നടത്തി ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

    പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം) പിഴ ചുമത്തി. കൂടാതെ, മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. എമിറാത്ത് അൽ യൗം ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

    കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലത്തോട്ട് വെട്ടിയ പ്രതിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടുകയായിരുന്നു. അപകടത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും ഗൗരവമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാതിരുന്നതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വൻ വിസ തട്ടിപ്പ്; യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, യുവാക്കളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി, കേസിൽ പ്രതി പിടിയിൽ

    വൻ വിസ തട്ടിപ്പ്; യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, യുവാക്കളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി, കേസിൽ പ്രതി പിടിയിൽ

    അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പരിചയക്കാരനായ പ്രിൻസ് നെയും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിസ വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് ഇരുവരും ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

    ശാസ്ത്രീയമായ അന്വേഷണം നടത്തി ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

    പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം) പിഴ ചുമത്തി. കൂടാതെ, മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. എമിറാത്ത് അൽ യൗം ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

    കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലത്തോട്ട് വെട്ടിയ പ്രതിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടുകയായിരുന്നു. അപകടത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും ഗൗരവമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാതിരുന്നതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

    പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

    നിലവിൽ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടിയാണ് നോർക്ക ഈ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.

    മടങ്ങിയെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രവാസി ലീഗൽ സെൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിൽ വർഷങ്ങളോളം പങ്കുവഹിച്ചവരെ ഒഴിവാക്കുന്നത് നീതിയല്ലെന്നും അവർ വാദിച്ചു.

    നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻ തന്നെ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ നിവേദനത്തിൽ നോർക്ക കെയർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.

    പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം, മുൻ കുവൈത്ത് പ്രവാസി പെരുകിലത്ത് ജോസഫ് (ബെന്നി), പി. അനിൽകുമാർ എന്നിവരാണ് ഹർജി നൽകിയത്.

    ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ, മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

    യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

    പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം) പിഴ ചുമത്തി. കൂടാതെ, മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. എമിറാത്ത് അൽ യൗം ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

    കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലത്തോട്ട് വെട്ടിയ പ്രതിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടുകയായിരുന്നു. അപകടത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും ഗൗരവമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാതിരുന്നതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

    പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

    നിലവിൽ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടിയാണ് നോർക്ക ഈ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.

    മടങ്ങിയെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രവാസി ലീഗൽ സെൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിൽ വർഷങ്ങളോളം പങ്കുവഹിച്ചവരെ ഒഴിവാക്കുന്നത് നീതിയല്ലെന്നും അവർ വാദിച്ചു.

    നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻ തന്നെ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ നിവേദനത്തിൽ നോർക്ക കെയർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.

    പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം, മുൻ കുവൈത്ത് പ്രവാസി പെരുകിലത്ത് ജോസഫ് (ബെന്നി), പി. അനിൽകുമാർ എന്നിവരാണ് ഹർജി നൽകിയത്.

    ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ, മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    ഷാർജ: യു.എ.ഇയിലെ ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പാലനിൽക്കുന്നതിൽ സ്വദേശിയായ തോമസ് ജോൺ (57) ആണ് മരിച്ചത്. മൃതദേഹം ഷാർജ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഷാർജയിൽ വെച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്, മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർഥി, പൂനെ).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

    പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

    പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

    നിലവിൽ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടിയാണ് നോർക്ക ഈ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.

    മടങ്ങിയെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രവാസി ലീഗൽ സെൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിൽ വർഷങ്ങളോളം പങ്കുവഹിച്ചവരെ ഒഴിവാക്കുന്നത് നീതിയല്ലെന്നും അവർ വാദിച്ചു.

    നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻ തന്നെ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ നിവേദനത്തിൽ നോർക്ക കെയർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.

    പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം, മുൻ കുവൈത്ത് പ്രവാസി പെരുകിലത്ത് ജോസഫ് (ബെന്നി), പി. അനിൽകുമാർ എന്നിവരാണ് ഹർജി നൽകിയത്.

    ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ, മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    ഷാർജ: യു.എ.ഇയിലെ ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പാലനിൽക്കുന്നതിൽ സ്വദേശിയായ തോമസ് ജോൺ (57) ആണ് മരിച്ചത്. മൃതദേഹം ഷാർജ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഷാർജയിൽ വെച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്, മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർഥി, പൂനെ).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നവവരൻ, ഉന്നത കുടുംബാംഗം: യുഎഇയിൽ വൻ ലഹരിമരുന്ന് കടത്തിന് യുവാവിന് 10 വർഷം തടവ്; തകർന്ന് കണ്ണീരിലായി കുടുംബം

    ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ ലഹരിമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ 26-കാരന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ (കോടതി രേഖകളിൽ എ.എം.എ. എന്ന് തിരിച്ചറിഞ്ഞത്) നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

    ഉയർന്ന വിദ്യാഭ്യാസം, കുറ്റമറ്റ ഭൂതകാലം, തിളക്കമാർന്ന കരിയർ എന്നിവയുണ്ടായിരുന്ന, മാസങ്ങൾക്ക് മുൻപ് മാത്രം വിവാഹിതനായ യുവാവാണ് ഈ ഒറ്റ സംഭവത്തോടെ തകർന്നുപോയത്. ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ ഇയാളുടെ ലഗേജിൽ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സ്യൂട്ട്കേസിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിലുള്ള ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.

    ലഹരിമരുന്ന് കടത്താനുള്ള ഉദ്ദേശ്യമാണ് ഈ കേസിൽ തെളിഞ്ഞതെന്ന് കോടതി കണ്ടെത്തി. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി വിചാരണ വേളയിൽ കുറ്റസമ്മതം നടത്തുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും, പൊതു സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ലഹരിമരുന്ന് കടത്തിനെ ലഘുവായി കാണാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.

    വിധി കേട്ട് തകർന്നുപോയ കുടുംബാംഗങ്ങൾ കോടതി വളപ്പിൽ കണ്ണീരോടെയാണ് പ്രതികരിച്ചത്. ഉത്തരവാദിത്തമുള്ളവനും കഠിനാധ്വാനിയുമായിരുന്ന യുവാവിന്റെ ദാരുണമായ പതനമായാണ് ഈ സംഭവത്തെ അവർ വിശേഷിപ്പിച്ചത്. യുഎഇയിൽ ലഹരിമരുന്നിനോട് സീറോ ടോളറൻസ് പോളിസിയാണ് അധികൃതർ സ്വീകരിക്കുന്നത് എന്നും, യാത്രക്കാർ തങ്ങളുടെ ലഗേജിൽ എന്താണ് കൊണ്ടുപോകുന്നതെന്ന് പൂർണമായി അറിയണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ വിധി, രാജ്യത്തെ ലഹരിമരുന്ന് വിരുദ്ധ നിയമങ്ങളുടെ കർശന നിലപാടാണ് വ്യക്തമാക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമങ്ങൾ ലംഘിച്ചു, സാധനം വാങ്ങിയ ആളുകൾക്ക് ഭക്ഷ്യവിഷബാധ: യുഎഇയിലെ പ്രമുഖ ബേക്കറിക്ക് ‘പൂട്ടിട്ട് ‘ അധികൃതർ

    അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അൽ ഐനിലെ അൽ മുത്താറെദിൽ പ്രവർത്തിക്കുന്ന ‘അൽ സ്വൈദ മോഡേൺ ബേക്കറീസ്’ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും പാചകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ബേക്കറി സുരക്ഷിതമല്ലാത്ത രീതികൾ അവലംബിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തര നടപടിയുടെ ഭാഗമായാണ് അടച്ചുപൂട്ടൽ. എല്ലാ നിയമലംഘനങ്ങളും പരിഹരിച്ച്, അംഗീകൃത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രമേ ബേക്കറിക്ക് വീണ്ടും തുറക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അഡാഫ്സ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് അബുദാബി അധികൃതർ സ്വീകരിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പോയത് പല്ല് റെഡിയാക്കാൻ, കിട്ടിയത് തീരാവേദന; രോ​ഗിക്ക് 1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: ദന്തൽ ഇംപ്ലാന്റ് ചികിത്സ പിഴച്ചതിനെ തുടർന്ന് രോഗിക്ക് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കേസിൽ, അബുദാബി കോടതി 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) നഷ്ടപരിഹാരം വിധിച്ചു. ചികിത്സയിലെ പിഴവ് കാരണം കടുത്ത വേദനയും മറ്റ് സങ്കീർണ്ണതകളും ഉണ്ടായതിനെ തുടർന്ന് രോഗി ദന്തഡോക്ടർക്കും ഡെന്റൽ സെന്ററിനുമെതിരെ നൽകിയ കേസിലാണ് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ വിധി.

    രോഗിയുടെ പരാതി:

    ദന്തൽ ഇംപ്ലാന്റ് സൈനസ് അറയിലേക്ക് തെന്നിമാറിയതിനെത്തുടർന്ന്, അത് നീക്കം ചെയ്യാൻ പൂർണ്ണമായ അനസ്തേഷ്യയിൽ മറ്റൊരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതായി പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ശാരീരികവും വൈകാരികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 300,000 ദിർഹവും 9% നിയമപരമായ പലിശയും നൽകാൻ ഡോക്ടറോടും ക്ലിനിക്കിനോടും നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    പ്രതിഭാഗത്തിന്റെ വാദങ്ങൾ:

    ഇതേ സംഭവവുമായി ബന്ധപ്പെട്ട് മുൻപ് നടന്ന ക്രിമിനൽ കേസിൽ ഡോക്ടറെ കുറ്റവിമുക്തനാക്കിയതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് ഡോക്ടറും ക്ലിനിക്കും വാദിച്ചത്.കൂടാതെ, ഇൻഷുറൻസ് കമ്പനിയെ (അബുദാബി നാഷണൽ തകാഫുൽ) കേസിൽ മൂന്നാം കക്ഷിയായി ചേർക്കാനും നഷ്ടപരിഹാരം അവർ വഹിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

    മെഡിക്കൽ കമ്മിറ്റിയുടെ കണ്ടെത്തലുകൾ:

    കേസും എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ഉന്നത മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി, ഡോക്ടർ സാധാരണ മെഡിക്കൽ രീതികൾ പാലിച്ചില്ലെന്നും അത് പിഴവിന് കാരണമായെന്നും കണ്ടെത്തി.ദന്തൽ ഇംപ്ലാന്റിന്റെ സ്ഥിരത കൃത്യമായി വിലയിരുത്തുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതാണ് അത് രോഗിയുടെ സൈനസ് അറയിലേക്ക് തെന്നിമാറാൻ കാരണമെന്നും കമ്മിറ്റി വ്യക്തമാക്കി. എങ്കിലും, ഇത് “വലിയതല്ലാത്ത മെഡിക്കൽ പിഴവ്” (non-gross medical error) ആണെന്നും, രോഗിക്ക് സ്ഥിരമായ വൈകല്യം ഉണ്ടാക്കിയിട്ടില്ലാത്ത ചെറിയ പിഴവാണെന്നും കമ്മിറ്റി വ്യക്തമാക്കി.

    കോടതി വിധി:

    മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് അന്തിമമാണെന്നും അതിൽ വ്യക്തമായി മെഡിക്കൽ പിഴവ് സംഭവിച്ചതായി പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി.ഇൻഷുറൻസ് തർക്കങ്ങൾ കോടതിയിൽ വരുന്നതിന് മുമ്പ് ഔദ്യോഗിക ഇൻഷുറൻസ് തർക്ക സമിതിയിൽ ഫയൽ ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ കോടതിയിൽ കുറ്റവിമുക്തനാക്കപ്പെട്ടാലും സിവിൽ കോടതിക്ക് പ്രൊഫഷണൽ ബാധ്യത കണ്ടെത്താൻ കഴിയുമെന്നും കോടതി കൂട്ടിച്ചേർത്തു.

    തുടർന്ന്, രോഗി ആവശ്യപ്പെട്ട 300,000 ദിർഹവും 9% പലിശയും തള്ളിക്കളഞ്ഞുകൊണ്ട്, ഡോക്ടറും ക്ലിനിക്കും ചേർന്ന് 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ശാരീരികവും, വൈകാരികവും, സാമ്പത്തികവുമായ എല്ലാ നഷ്ടങ്ങൾക്കുമുള്ള നഷ്ടപരിഹാരമാണിത്. കോടതി ഫീസും നിയമപരമായ ചിലവുകളും ഇവർ വഹിക്കണം.

    600 ഡ്രോണുകളും കരിമരുന്ന് പ്രയോഗവും വിസ്മയം തീർക്കും; ഗ്ലോബൽ വില്ലേജ് പുതിയ സീണൺ, നിങ്ങളറിയേണ്ടതെല്ലാം ഇതാ..

    ദുബായ്: ദുബായിയുടെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിന് ഈ വാരം വർണ്ണാഭമായ തുടക്കമാകും. 600 ഡ്രോണുകളുടെ പ്രകടനവും, വിംഗ് സ്യൂട്ട് ധരിച്ച സ്കൈഡൈവർമാരുടെ സാഹസിക പ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉദ്ഘാടനത്തിന് മാറ്റ് കൂട്ടും. ഗ്ലോബൽ വില്ലേജിന്റെ മൂന്ന് പതിറ്റാണ്ടുകൾക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ ഒക്ടോബർ 15 വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

    പരേഡ് ഓഫ് ദി വേൾഡ്: ‘പരേഡ് ഓഫ് ദി വേൾഡ്’ എന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. റിറ്റുംബാർ സ്ട്രീറ്റ് ഡ്രമ്മർമാരും എല്ലാ പവലിയനുകളുടെ പ്രതിനിധികളും ഇതിൽ അണിനിരക്കും.

    ആകാശ വിസ്മയം: രാത്രി ആകാശത്ത് ഡ്രോണുകളും പൈറോടെക്നിക് ഷോയും വെളിച്ചം വിതറും. സീസൺ തീം സന്ദേശത്തിനൊപ്പം ’30’ എന്ന് തിളക്കത്തോടെ രൂപപ്പെടുത്തും.

    രാത്രി 9 മണിക്ക് 600 ഡ്രോണുകൾ വീണ്ടും എത്തി സ്വാഗത സന്ദേശങ്ങൾ ആകാശത്ത് എഴുതിക്കാണിക്കും. തുടർന്ന് സീസണിലെ ആദ്യ കരിമരുന്ന് പ്രയോഗവും നടക്കും. ഇതിനിടെ, വിംഗ് സ്യൂട്ട് ധരിച്ച സ്കൈഡൈവർമാർ ആകാശത്ത് തീയുടെയും വെളിച്ചത്തിന്റെയും പാതകൾ അവശേഷിപ്പിച്ച് പറന്നുയരുന്നത് കാണികൾക്ക് ഒരു അവിസ്മരണീയ കാഴ്ചയാകും.

    പുതിയ ആകർഷണങ്ങൾ: ദുബായ് പോലീസ് സൂപ്പർകാറുകൾ, ലൈറ്റ് ഷോകൾ, മറ്റ് നിരവധി പുതിയ ആകർഷണങ്ങൾ എന്നിവയും ഈ വർഷം ഗ്ലോബൽ വില്ലേജ് അതിഥികളെ കാത്തിരിക്കുന്നുണ്ട്. 11 വ്യത്യസ്ത തീമുകളുള്ള മുറികളിലൂടെയുള്ള ‘ഡ്രാഗൺ കിംഗ്ഡം’ ഒരു പുതിയ അനുഭവമാകും.

    ഡ്രാഗൺ ലേക്കിൽ അതിഥികൾക്ക് ലേസർ ഷോയും ആസ്വദിക്കാം. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡിംഗ് സ്ക്രീൻ മാറ്റി സ്ഥാപിച്ചുകൊണ്ട് ഡ്രാഗൺ ലേക്കിൽ ഇത്തവണ വലിയ നവീകരണമാണ് നടത്തിയിട്ടുള്ളത്. ഇത് കാഴ്ചാ രൂപീകരണങ്ങൾക്ക് കൂടുതൽ വ്യക്തത നൽകും. തടാകത്തിന്റെ മധ്യത്തിലുള്ള ഡ്രാഗൺ പ്രതിമയിൽ പുതിയ ഫയർ എഫക്റ്റുകൾ കൂടി ചേർത്തിട്ടുണ്ട്.

    കൂടാതെ, സന്ദർശകർക്കായി നിരവധി സാംസ്കാരിക, സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ അതിഥികളെ ഉൾക്കൊള്ളാനും പുതിയ രൂപം നൽകാനുമായി പ്രധാന സ്റ്റേജും നവീകരിച്ചു. കഴിഞ്ഞ വർഷം 10.5 ദശലക്ഷം സന്ദർശകരെ വരവേറ്റ ഈ മൾട്ടി കൾച്ചറൽ ആകർഷണം 2026 മെയ് 10 വരെ നീണ്ടുനിൽക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ പുതിയ EU എൻട്രി/എക്സിറ്റ് സംവിധാനം; യാത്രാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതർ

    യുഎഇയിൽ പുതിയ EU എൻട്രി/എക്സിറ്റ് സംവിധാനം; യാത്രാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതർ

    യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ പോകുന്ന പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്ന്, യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) എമിറാത്തി പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. പുതിയ നിയമപ്രകാരം, വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ, അതായത് എമിറാത്തി പൗരന്മാർ ഉൾപ്പെടെ, യൂറോപ്യൻ യൂണിയനിലെ ഏതെങ്കിലും അതിർത്തി കടക്കുമ്പോൾ പാസ്‌പോർട്ട് വിവരങ്ങളും ബയോമെട്രിക് ഡാറ്റയും (ഫോട്ടോയും വിരലടയാളവും) ആദ്യമായി രജിസ്റ്റർ ചെയ്യണം.
    യൂറോപ്യൻ യൂണിയൻ ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിച്ച് ഈ ബയോമെട്രിക് വിവരങ്ങൾ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കും. രേഖകളിൽ മാറ്റങ്ങളോ പിഴവുകളോ ഉണ്ടായാൽ മാത്രമേ വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമുള്ളൂ.

    മന്ത്രാലയം, യൂറോപ്യൻ യൂണിയനിലേക്ക് ആദ്യമായി യാത്ര ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് രജിസ്‌ട്രേഷൻ നടപടികൾക്കായി അധിക സമയം അനുവദിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ഈ പുതിയ നിയമത്തിൽ നിന്ന് വ്യത്യാസം നൽകിയിട്ടുണ്ട്.
    പാസ്‌പോർട്ടിൽ കൈയൊപ്പിട്ട് സീൽ ചെയ്യുന്ന പഴയ രീതിക്ക് പകരമായി കൊണ്ടുവരുന്ന ഈ പുതിയ സംവിധാനം അതിർത്തി കടക്കൽ പ്രക്രിയ സുഗമമാക്കുകയും സുരക്ഷ വർധിപ്പിക്കുകയും യൂറോപ്യൻ രാജ്യങ്ങളിലെ ഡാറ്റാ കൃത്യത മെച്ചപ്പെടുത്തുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ദേശീയദിനം: പൊതു അവധി ഒന്‍പത് ദിവസത്തെ ഇടവേളയാക്കി മാറ്റുന്നതെങ്ങനെ?

    യുഎഇയിൽ ഇത്തവണ ഇനി അവശേഷിക്കുന്നത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) എന്ന ഒരു പൊതു അവധിയാണ്. സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള അവധിയുടെ ഔദ്യോഗിക ദൈർഘ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് നാലോ അഞ്ചോ ദിവസത്തേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    ഔദ്യോഗികമായി ഡിസംബർ 2, 3 തീയതികളാണ് അവധി ദിനങ്ങൾ. എന്നാൽ, വാരാന്ത്യങ്ങളും വാർഷിക അവധികളും ചേർത്തുപയോഗിച്ചാൽ അവധിക്കാലം ഒൻപത് ദിവസത്തേക്ക് നീട്ടാനാകും. ഉദാഹരണത്തിന്, നവംബർ 29 (ശനി), നവംബർ 30 (ഞായർ) ദിവസങ്ങളും ഡിസംബർ 6 (ശനി), ഡിസംബർ 7 (ഞായർ) ദിവസങ്ങളും കൂടി അവധി ലഭിക്കും. ഇടയിൽ വരുന്ന ഡിസംബർ 1, 4, 5 തീയതികളിൽ വാർഷിക അവധി എടുത്താൽ, ഒൻപത് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനാകും. ഇത് സാധാരണയായി ‘സാൻഡ്‌വിച്ച് ലീവ്’ എന്നറിയപ്പെടുന്നു. വാർഷിക അവധി ദിനങ്ങൾ വാരാന്ത്യങ്ങളുമായോ പൊതുഅവധികളുമായോ ബന്ധിപ്പിക്കുന്നതിനാൽ, കൂടുതൽ ദിവസത്തെ വിശ്രമം കുറഞ്ഞ അവധി ബാലൻസ് ഉപയോഗിച്ചാണ് നേടുന്നത്. അതിനുപുറമേ, ഡിസംബർ 1 തിങ്കളാഴ്ച സർക്കാർ അധിക അവധിയായി പ്രഖ്യാപിച്ചാൽ, നവംബർ 28 മുതൽ ഡിസംബർ 3 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

    ∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
    ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
    ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
    ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
    ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
    ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
    ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
    ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

    മികച്ച ശമ്പളം

    പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

    അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
    എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

    ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!

    ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:

    നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).

    തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.

    ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.

    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അതിദാരുണം; ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞു വീണ് മരിച്ചു

    അതിദാരുണം; ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞു വീണ് മരിച്ചു

    യുഎഇയിലെ അജ്മാനിൽ ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും. മകൾ: മെഹ്റ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ദേശീയദിനം: പൊതു അവധി ഒന്‍പത് ദിവസത്തെ ഇടവേളയാക്കി മാറ്റുന്നതെങ്ങനെ?

    യുഎഇയിൽ ഇത്തവണ ഇനി അവശേഷിക്കുന്നത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) എന്ന ഒരു പൊതു അവധിയാണ്. സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള അവധിയുടെ ഔദ്യോഗിക ദൈർഘ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് നാലോ അഞ്ചോ ദിവസത്തേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    ഔദ്യോഗികമായി ഡിസംബർ 2, 3 തീയതികളാണ് അവധി ദിനങ്ങൾ. എന്നാൽ, വാരാന്ത്യങ്ങളും വാർഷിക അവധികളും ചേർത്തുപയോഗിച്ചാൽ അവധിക്കാലം ഒൻപത് ദിവസത്തേക്ക് നീട്ടാനാകും. ഉദാഹരണത്തിന്, നവംബർ 29 (ശനി), നവംബർ 30 (ഞായർ) ദിവസങ്ങളും ഡിസംബർ 6 (ശനി), ഡിസംബർ 7 (ഞായർ) ദിവസങ്ങളും കൂടി അവധി ലഭിക്കും. ഇടയിൽ വരുന്ന ഡിസംബർ 1, 4, 5 തീയതികളിൽ വാർഷിക അവധി എടുത്താൽ, ഒൻപത് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനാകും. ഇത് സാധാരണയായി ‘സാൻഡ്‌വിച്ച് ലീവ്’ എന്നറിയപ്പെടുന്നു. വാർഷിക അവധി ദിനങ്ങൾ വാരാന്ത്യങ്ങളുമായോ പൊതുഅവധികളുമായോ ബന്ധിപ്പിക്കുന്നതിനാൽ, കൂടുതൽ ദിവസത്തെ വിശ്രമം കുറഞ്ഞ അവധി ബാലൻസ് ഉപയോഗിച്ചാണ് നേടുന്നത്. അതിനുപുറമേ, ഡിസംബർ 1 തിങ്കളാഴ്ച സർക്കാർ അധിക അവധിയായി പ്രഖ്യാപിച്ചാൽ, നവംബർ 28 മുതൽ ഡിസംബർ 3 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

    ∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
    ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
    ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
    ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
    ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
    ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
    ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
    ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

    മികച്ച ശമ്പളം

    പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

    അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
    എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

    ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!

    ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:

    നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).

    തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.

    ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.

    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ട് വയസുകാരനെ അടിച്ചു, യുഎഇയിൽ പ്രവാസിയ്ക്ക് കനത്ത പിഴ

    ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ട് വയസുകാരനെ അടിച്ചു, യുഎഇയിൽ പ്രവാസിയ്ക്ക് കനത്ത പിഴ

    ദുബായിലെ ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് രണ്ട് വയസ്സുകാരനെ ആക്രമിച്ച കേസിൽ യൂറോപ്യൻ പൗരന് 1,000 ദിർഹം ($1,000) പിഴ ചുമത്തി കോടതി വിധി പ്രസ്താവിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.
    60കാരനായ പ്രതി തന്റെ മകളുമായുള്ള തർക്കത്തിനിടെ ഏഷ്യൻ പൗരന്റെ മകനെ അടിച്ചു എന്ന് പരാതിയിലുണ്ട്. കുട്ടിയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ പിതാവ് സംഭവവികാസങ്ങൾ കണ്ടതായും കുട്ടി പ്രതിയെ ചൂണ്ടിക്കാട്ടിയതായും പറയുന്നു. പിന്നീട് പ്രതി വീണ്ടും കുട്ടിയെ അടിച്ചതിനെ തുടർന്ന് കുട്ടി വീണ് ഭിത്തിയിൽ ഇടിച്ചു, ശരീരത്തിൽ ചതവുകളും വൈകാരിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നുവെന്നും പരാതിയിൽ രേഖപ്പെടുത്തിയിരുന്നു.

    പ്രതി ആരോപണം നിഷേധിച്ചു. തന്റെ മകളെ ശല്യം ചെയ്ത കുട്ടിയെ മാറ്റിനിർത്താനായിരുന്നു ശ്രമമെന്നും ശാരീരികമായി സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് അറിയാതെ സംഭവിച്ചതാണെന്നും അവൻ കോടതിയിൽ വാദിച്ചു. കുട്ടിയുടെ പിതാവാണ് തന്നെ ആക്രമിച്ചതെന്നും അദ്ദേഹം മറുപടി നൽകി.
    വൈദ്യപരിശോധനയിൽ വ്യക്തമായ പരിക്കുകളൊന്നും കണ്ടെത്താനായില്ലെങ്കിലും, ശാരീരിക അടയാളങ്ങളില്ലാത്തത് കുറ്റകൃത്യത്തെ ഇല്ലാതാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ അടിച്ചത് ഉദ്ദേശ്യപരമായും സ്വമേധയാ ചെയ്ത നടപടിയായതിനാൽ ഇത് ആക്രമണമായി കണക്കാക്കപ്പെടുകയും നിയമപ്രകാരം ശിക്ഷാർഹമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രതിക്കെതിരെ 1,000 ദിർഹം പിഴ ചുമത്തിക്കൊണ്ട് കോടതി വിധി പ്രസ്താവിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tOctober 11, 202

    • 24 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കും’; ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനപ്പെരുമഴഗൾഫ് പ്രവാസികളുടെ ഭാഗ്യസ്വപ്നമായ ബിഗ് ടിക്കറ്റിന്റെ സീരീസ് 279 – ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി. നാല് ഭാഗ്യശാലികൾക്ക് കൂടി മൊത്തത്തിൽ 4,30,000 ദിർഹം (ഏകദേശം ഒന്നര കോടി രൂപ) സമ്മാനമായി ലഭിച്ചു.മലയാളി പ്രവാസി റിയാസ് പനയക്കണ്ടി, ഓൺലൈനായി വാങ്ങിയ ടിക്കറ്റ് (നമ്പർ: 279-178286) വഴി 1,50,000 ദിർഹം (ഏകദേശം ₹37 ലക്ഷം) സ്വന്തമാക്കി. സമ്മാനം ഏറ്റുവാങ്ങിയ ശേഷം, ഭാവി പദ്ധതികളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് റിയാസ് വ്യക്തമാക്കി.മുംബൈ സ്വദേശിനി സൂസൻ റോബർട്ട് 1,10,000 ദിർഹം നേടി. കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്ന സൂസൻ, ഒരു എച്ച്.ആർ. പ്രൊഫഷണലാണ്. ഭർത്താവിനൊപ്പം ആദ്യമായി ടിക്കറ്റ് വാങ്ങിയതാണ് വിജയത്തിന് വഴിയായത്. വിജയ വിവരം അറിയിച്ചപ്പോൾ ആദ്യം ഇത് തട്ടിപ്പാണെന്ന് കരുതിയ സൂസൻ, മകന്റെ വിദ്യാഭ്യാസത്തിനും ഭാവി നിക്ഷേപങ്ങൾക്കും തുക വിനിയോഗിക്കാനാണ് പദ്ധതി.നസ്രുൽ ഇസ്‌ലാം ഫക്കീർ അഹമ്മദ്, 24 വർഷമായി കാത്തിരുന്ന വിജയിയാണ്. 2001 മുതൽ അൽ ഐനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നസ്രുൽ, പത്ത് സുഹൃത്തുക്കളോടൊപ്പം വർഷങ്ങളായി തുടർച്ചയായി ടിക്കറ്റെടുത്തുവരികയാണ്. ഇത്തവണ ലഭിച്ച 85,000 ദിർഹം സുഹൃത്തുക്കളുമായി തുല്യമായി പങ്കുവെച്ച് നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. കഴിഞ്ഞ 15 വർഷമായി ദുബായിൽ ലോഡിംഗ്-അൺലോഡിംഗ് മേഖലയിൽ ജോലി ചെയ്യുന്ന അലീം ഉദ്ദീൻ സോഞ്ജാ മിയാഹ് അടക്കമുള്ള മറ്റ് ഭാഗ്യശാലികളും സമ്മാനം പങ്കിട്ടെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേകേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
      ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
      ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
      ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
      ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
      ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
      ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
      ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.മികച്ച ശമ്പളംപ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
      എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tവാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാംലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tOctober 11, 202
  • 24 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കും’; ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനപ്പെരുമഴ

    24 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കും’; ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനപ്പെരുമഴ

    ഗൾഫ് പ്രവാസികളുടെ ഭാഗ്യസ്വപ്നമായ ബിഗ് ടിക്കറ്റിന്റെ സീരീസ് 279 – ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി. നാല് ഭാഗ്യശാലികൾക്ക് കൂടി മൊത്തത്തിൽ 4,30,000 ദിർഹം (ഏകദേശം ഒന്നര കോടി രൂപ) സമ്മാനമായി ലഭിച്ചു.

    മലയാളി പ്രവാസി റിയാസ് പനയക്കണ്ടി, ഓൺലൈനായി വാങ്ങിയ ടിക്കറ്റ് (നമ്പർ: 279-178286) വഴി 1,50,000 ദിർഹം (ഏകദേശം ₹37 ലക്ഷം) സ്വന്തമാക്കി. സമ്മാനം ഏറ്റുവാങ്ങിയ ശേഷം, ഭാവി പദ്ധതികളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് റിയാസ് വ്യക്തമാക്കി.

    മുംബൈ സ്വദേശിനി സൂസൻ റോബർട്ട് 1,10,000 ദിർഹം നേടി. കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്ന സൂസൻ, ഒരു എച്ച്.ആർ. പ്രൊഫഷണലാണ്. ഭർത്താവിനൊപ്പം ആദ്യമായി ടിക്കറ്റ് വാങ്ങിയതാണ് വിജയത്തിന് വഴിയായത്. വിജയ വിവരം അറിയിച്ചപ്പോൾ ആദ്യം ഇത് തട്ടിപ്പാണെന്ന് കരുതിയ സൂസൻ, മകന്റെ വിദ്യാഭ്യാസത്തിനും ഭാവി നിക്ഷേപങ്ങൾക്കും തുക വിനിയോഗിക്കാനാണ് പദ്ധതി.

    നസ്രുൽ ഇസ്‌ലാം ഫക്കീർ അഹമ്മദ്, 24 വർഷമായി കാത്തിരുന്ന വിജയിയാണ്. 2001 മുതൽ അൽ ഐനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നസ്രുൽ, പത്ത് സുഹൃത്തുക്കളോടൊപ്പം വർഷങ്ങളായി തുടർച്ചയായി ടിക്കറ്റെടുത്തുവരികയാണ്. ഇത്തവണ ലഭിച്ച 85,000 ദിർഹം സുഹൃത്തുക്കളുമായി തുല്യമായി പങ്കുവെച്ച് നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. കഴിഞ്ഞ 15 വർഷമായി ദുബായിൽ ലോഡിംഗ്-അൺലോഡിംഗ് മേഖലയിൽ ജോലി ചെയ്യുന്ന അലീം ഉദ്ദീൻ സോഞ്ജാ മിയാഹ് അടക്കമുള്ള മറ്റ് ഭാഗ്യശാലികളും സമ്മാനം പങ്കിട്ടെടുത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

    ∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
    ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
    ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
    ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
    ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
    ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
    ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
    ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

    മികച്ച ശമ്പളം

    പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

    അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
    എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

    ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!

    ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:

    നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).

    തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.

    ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.

    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ദേശീയദിനം: പൊതു അവധി ഒന്‍പത് ദിവസത്തെ ഇടവേളയാക്കി മാറ്റുന്നതെങ്ങനെ?

    യുഎഇയിലെ ദേശീയദിനം: പൊതു അവധി ഒന്‍പത് ദിവസത്തെ ഇടവേളയാക്കി മാറ്റുന്നതെങ്ങനെ?

    യുഎഇയിൽ ഇത്തവണ ഇനി അവശേഷിക്കുന്നത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) എന്ന ഒരു പൊതു അവധിയാണ്. സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള അവധിയുടെ ഔദ്യോഗിക ദൈർഘ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് നാലോ അഞ്ചോ ദിവസത്തേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    ഔദ്യോഗികമായി ഡിസംബർ 2, 3 തീയതികളാണ് അവധി ദിനങ്ങൾ. എന്നാൽ, വാരാന്ത്യങ്ങളും വാർഷിക അവധികളും ചേർത്തുപയോഗിച്ചാൽ അവധിക്കാലം ഒൻപത് ദിവസത്തേക്ക് നീട്ടാനാകും. ഉദാഹരണത്തിന്, നവംബർ 29 (ശനി), നവംബർ 30 (ഞായർ) ദിവസങ്ങളും ഡിസംബർ 6 (ശനി), ഡിസംബർ 7 (ഞായർ) ദിവസങ്ങളും കൂടി അവധി ലഭിക്കും. ഇടയിൽ വരുന്ന ഡിസംബർ 1, 4, 5 തീയതികളിൽ വാർഷിക അവധി എടുത്താൽ, ഒൻപത് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനാകും. ഇത് സാധാരണയായി ‘സാൻഡ്‌വിച്ച് ലീവ്’ എന്നറിയപ്പെടുന്നു. വാർഷിക അവധി ദിനങ്ങൾ വാരാന്ത്യങ്ങളുമായോ പൊതുഅവധികളുമായോ ബന്ധിപ്പിക്കുന്നതിനാൽ, കൂടുതൽ ദിവസത്തെ വിശ്രമം കുറഞ്ഞ അവധി ബാലൻസ് ഉപയോഗിച്ചാണ് നേടുന്നത്. അതിനുപുറമേ, ഡിസംബർ 1 തിങ്കളാഴ്ച സർക്കാർ അധിക അവധിയായി പ്രഖ്യാപിച്ചാൽ, നവംബർ 28 മുതൽ ഡിസംബർ 3 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

    ∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
    ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
    ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
    ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
    ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
    ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
    ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
    ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

    മികച്ച ശമ്പളം

    പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

    അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
    എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

    ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!

    ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:

    നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).

    തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.

    ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.

    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

    കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

    ∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
    ∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
    ∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
    ∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
    ∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
    ∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
    ∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
    ∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

    മികച്ച ശമ്പളം

    പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

    അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
    എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

    ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ, വിവർത്തനം ചെയ്ത ഉള്ളടക്കം വാട്സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ല; നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും!

    ഈ ഫീച്ചർ ഉപയോഗിക്കേണ്ട വിധം:

    നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട സന്ദേശത്തിൽ ദീർഘനേരം അമർത്തുക (Long Press).

    തുടർന്ന് “Translate” (വിവർത്തനം ചെയ്യുക) എന്ന ഓപ്ഷൻ ടാപ്പുചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യുക.

    ഇതോടെ ഭാവിയിലെ സന്ദേശങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ സാധിക്കും. മറ്റ് ആപ്പുകളുടെയോ കോപ്പി-പേസ്റ്റ് ചെയ്യുന്നതിൻ്റെയോ ആവശ്യം ഇല്ലാതാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് വിവർത്തന ഓപ്ഷനും ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും: ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക്. ഐഫോൺ ഉപയോക്താക്കൾക്ക്, ഈ ഫീച്ചർ 19-ൽ അധികം ഭാഷകളെ പിന്തുണയ്ക്കും, ഇത് ആപ്പിളിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ഓപ്ഷനുകൾ തുടക്കത്തിൽ നൽകുന്നു.

    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ത്രെഡുകൾക്കായി ഓട്ടോമാറ്റിക് വിവർത്തനം പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇത് സജീവമാക്കുമ്പോൾ, ആ സംഭാഷണത്തിലെ ഭാവിയിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങളും സ്വയമേവ വിവർത്തനം ചെയ്യപ്പെടും. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും പ്രൊഫഷണൽ ചർച്ചകൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ലോഞ്ച് സമയത്ത് ആൻഡ്രോയിഡിന് മാത്രമുള്ള ഒരു സവിശേഷതയാണിത്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്, ലഭ്യതയ്ക്കായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു; ഏഴാം സീസൺ അടുത്തയാഴ്ച മുതൽ, സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം

    ദുബായ്: ദുബായ് സഫാരി പാർക്ക് അതിന്റെ ഏഴാമത്തെ സീസണിനായി ഒക്ടോബർ 14-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. ‘Wild Rules’ (കാടിന്റെ നിയമങ്ങൾ) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസൺ പ്രവർത്തിക്കുക. വേനൽ മാസങ്ങളിൽ അടച്ചിട്ടിരുന്ന പാർക്ക്, പുതിയ വിദ്യാഭ്യാസ സംരംഭങ്ങൾ, വിപുലീകരിച്ച സന്ദർശകാനുഭവങ്ങൾ, മൃഗങ്ങളുമായുള്ള സംവേദനാത്മക കൂടിക്കാഴ്ചകൾ എന്നിവയുമായിട്ടാണ് മടങ്ങിയെത്തുന്നത്.

    സൗജന്യ ടിക്കറ്റുകൾ നേടാൻ ഒരു വഴി!‌

    പാർക്കിന്റെ തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ ആകാശത്ത് ഒരു ഫ്ലൈയിംഗ് എൽഇഡി സ്ക്രീൻ പ്രദർശിപ്പിച്ചിരുന്നു. ഇതിന് പുറമെ, ഒക്ടോബർ 10 മുതൽ ദുബായ് ഫ്രെയിം, ഖുർആനിക് പാർക്ക്, കൈറ്റ് ബീച്ച്, മിർദിഫ് അപ്‌ടൗൺ പാർക്ക് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിലേക്ക് പാർക്കിന്റെ ബ്രാൻഡഡ് സഫാരി ബസുകൾ യാത്ര തിരിക്കുന്നുണ്ട്. ഈ ബസുകളുടെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പാർക്കിനെ ടാഗ് ചെയ്യുന്ന സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരമുണ്ട്.

    ഏഴാം സീസണിലെ പ്രധാന ആകർഷണങ്ങൾ:

    ഈ സീസണിൽ പുതിയതും വിപുലീകരിച്ചതുമായ സേവനങ്ങൾ അവതരിപ്പിക്കുന്നുണ്ട്:

    ഫാസ്റ്റ് ട്രാക്ക് പ്രവേശനം (Fast Track Access): എക്‌സ്‌പ്ലോറർ സഫാരി ടൂർ പോലുള്ള ജനപ്രിയ ആകർഷണങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം നേടാൻ ഇത് സഹായിക്കും.

    പ്രൈവറ്റ് ടൂർ ഗൈഡ് പാക്കേജുകൾ: ഇഷ്ടാനുസൃതമാക്കിയ വന്യജീവി അനുഭവങ്ങൾ തേടുന്ന ചെറിയ ഗ്രൂപ്പുകൾക്കായി പ്രത്യേക ഗൈഡ് പാക്കേജുകൾ.

    വിദ്യാഭ്യാസപരമായ പരിപാടികൾ ഇത്തവണ ‘Guardians of the Wild’ (വന്യജീവികളുടെ കാവൽക്കാർ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ലൈവ് വൈൽഡ് ലൈഫ് ടോക്കുകൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, മെച്ചപ്പെടുത്തിയ ലൈവ് ബേർഡ്‌സ് അവതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉൾപ്പെടെയുള്ള ഫണ്ടുകൾ ഉപയോഗിച്ച് പാർക്കിന്റെ സംരക്ഷണ ശ്രമങ്ങൾ, മൃഗങ്ങളുടെ പ്രജനന പരിപാടികൾ, പരിചരണം എന്നിവ തുടരും.

    വരാനിരിക്കുന്ന സീസൺ സംരക്ഷണ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുമെന്നും അതേസമയം വൈവിധ്യമാർന്ന, കുടുംബസൗഹൃദ അനുഭവങ്ങൾ ഉറപ്പാക്കുമെന്നും ദുബായ് സഫാരി പാർക്ക് ഡയറക്ടർ മുന അൽഹാജെരി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.555192 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ പിതാവും കുഞ്ഞും അപകടത്തില്‍ മരിച്ച സംഭവം; കാരണം പുറത്തുവിട്ട് അന്വേഷണസംഘം

    ഖോർഫക്കാനിൽ നടന്ന വാഹനാപകടത്തിൽ 41 വയസ്സുള്ള എമിറാത്തി പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ച സംഭവത്തില്‍ അപകടകാരണം പുറത്തുവിട്ട് അന്വേഷണസംഘം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ അധികൃതർ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഷാർജ പോലീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ ആറ് തിങ്കളാഴ്ച രാത്രി 8:55-നാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചുള്ള അപകടം സംഭവിച്ചത്. ഇവരുടെ കാര്‍ പെട്ടെന്നുണ്ടായ ദിശമാറ്റം കാരണം നിയന്ത്രണം വിട്ട് മീഡിയൻ ബാരിയർ മറികടന്ന് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗവും വാഹനത്തിന്റെ പെട്ടെന്നുള്ള ദിശ മാറ്റവുമാണ് അപകടത്തിന് പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കിഴക്കൻ മേഖല പോലീസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. വലീദ് ഖമീസ് അൽ-യമാഹി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പോലീസും സിവിൽ ഡിഫൻസും ആംബുലൻസ് സംഘവും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരണപ്പെട്ട പിതാവിൻ്റെയും മകൻ്റെയും ഖബറടക്കം അൽ-ഷാർക്ക് മസ്ജിദിൽ വെച്ച് നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക സമൂഹാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

    തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

    മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

    വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

    പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

    ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ പിതാവും കുഞ്ഞും അപകടത്തില്‍ മരിച്ച സംഭവം; കാരണം പുറത്തുവിട്ട് അന്വേഷണസംഘം

    യുഎഇയില്‍ പിതാവും കുഞ്ഞും അപകടത്തില്‍ മരിച്ച സംഭവം; കാരണം പുറത്തുവിട്ട് അന്വേഷണസംഘം

    ഖോർഫക്കാനിൽ നടന്ന വാഹനാപകടത്തിൽ 41 വയസ്സുള്ള എമിറാത്തി പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ച സംഭവത്തില്‍ അപകടകാരണം പുറത്തുവിട്ട് അന്വേഷണസംഘം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ അധികൃതർ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഷാർജ പോലീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ ആറ് തിങ്കളാഴ്ച രാത്രി 8:55-നാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചുള്ള അപകടം സംഭവിച്ചത്. ഇവരുടെ കാര്‍ പെട്ടെന്നുണ്ടായ ദിശമാറ്റം കാരണം നിയന്ത്രണം വിട്ട് മീഡിയൻ ബാരിയർ മറികടന്ന് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗവും വാഹനത്തിന്റെ പെട്ടെന്നുള്ള ദിശ മാറ്റവുമാണ് അപകടത്തിന് പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കിഴക്കൻ മേഖല പോലീസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. വലീദ് ഖമീസ് അൽ-യമാഹി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പോലീസും സിവിൽ ഡിഫൻസും ആംബുലൻസ് സംഘവും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരണപ്പെട്ട പിതാവിൻ്റെയും മകൻ്റെയും ഖബറടക്കം അൽ-ഷാർക്ക് മസ്ജിദിൽ വെച്ച് നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക സമൂഹാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

    തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

    മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

    വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

    പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

    ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

    ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

    1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

    1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

    ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫ് പര്യടനത്തിന് മുഖ്യമന്ത്രിക്ക് അനുമതിയില്ല

    ഗൾഫ് പര്യടനത്തിന് മുഖ്യമന്ത്രിക്ക് അനുമതിയില്ല

    മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നടപടി കൈക്കൊണ്ടത്. അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിന് അറിയിപ്പായി ലഭിച്ചു. എന്നാൽ, തീരുമാനത്തിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.
    മുഖ്യമന്ത്രി നവംബർ 7 മുതൽ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് അനുമതി തേടിയിരുന്നു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു. നവംബർ 16ന് ബഹ്‌റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്നേദിവസം രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ പൊതുപരിപാടി നടത്താനായിരുന്നു ക്രമീകരണം.

    പ്രവാസികൾക്കായി ഇടതു സർക്കാർ നടപ്പാക്കിയ പദ്ധതികളും പുതിയ പ്രവർത്തനങ്ങളും അവതരിപ്പിക്കുക, നോർക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് യാത്ര തുടരാനായിരുന്നു തീരുമാനം. നവംബർ 17ന് ദമാമിലും, 18ന് ജിദ്ദയിലും, 19ന് റിയാദിലുമുള്ള പൊതുപരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി.
    അതിനു ശേഷം 24, 25 തീയതികളിൽ ഒമാനിലെ മസ്‌കത്തും സലാലയിലുമുള്ള യോഗങ്ങളിലും, നവംബർ 30ന് ഖത്തർ സന്ദർശനത്തിലും പങ്കെടുക്കാനായിരുന്നു ഒരുക്കം. നവംബർ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

    തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

    മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

    വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

    പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

    ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

    ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

    1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

    1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

    ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ശമ്പളം ഉള്‍പ്പെടെ ഒരു കോടിയോളം രൂപ, തൊഴിലാളിയ്ക്ക് അനുകൂലവിധിയുമായി യുഎഇ കോടതി

    ശമ്പളം ഉള്‍പ്പെടെ ഒരു കോടിയോളം രൂപ, തൊഴിലാളിയ്ക്ക് അനുകൂലവിധിയുമായി യുഎഇ കോടതി

    തൊഴിലുടമക്കെതിരെ കേസ് ഫയല്‍ ചെയ്ത തൊഴിലാളിക്ക് 4,66,465 ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) നല്‍കണമെന്ന് അല്‍ഐനിലെ സിവില്‍, വാണിജ്യ, ഭരണകേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. നല്‍കാത്ത ശമ്പളം, വാർഷിക അവധിക്കുള്ള നഷ്ടപരിഹാരം, സേവനാന്ത ആനുകൂല്യങ്ങൾ, നോട്ടീസ് കാലയളവിലെ തുക എന്നിവയാണ് വിധിയില്‍ ഉള്‍പ്പെടുത്തിയത്. 2023 ജനുവരി മുതൽ 2025 മേയ് വരെയുള്ള കാലയളവിൽ ലഭിക്കാത്ത ശമ്പളമായി 4,20,000 ദിര്‍ഹം, സേവനാന്ത ഗ്രാറ്റുവിറ്റി 24,465 ദിര്‍ഹം, വാർഷിക അവധിക്കുള്ള നഷ്ടപരിഹാരം 35,000 ദിര്‍ഹം, നോട്ടീസ് പീരിയഡിനുള്ള 15,000 ദിര്‍ഹം എന്നിവയാണ് തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ടത്. തെളിവുകൾ പരിശോധിച്ച കോടതി തൊഴിലാളിയുടെ വാദങ്ങൾ ശരിവെച്ചു.

    കോടതി രേഖകൾ പ്രകാരം, തൊഴിലാളി 2023 ജനുവരി മുതൽ ജോലിയിൽ പ്രവേശിച്ചിരുന്നുവെന്നും പ്രതിമാസം 15,000 ദിര്‍ഹമാണ് ശമ്പളമെന്നും സ്ഥിരീകരിച്ചു. എന്നാൽ, തൊഴിലുടമ ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ പരാജയപ്പെട്ടു. തൊഴിലുടമയുടെ നിയമ പ്രതിനിധി ആവശ്യങ്ങൾ തള്ളണമെന്നും മതിയായ തെളിവുകൾ ഇല്ലെന്നും വാദിച്ചെങ്കിലും, അത് കോടതി അംഗീകരിച്ചില്ല. ഫെഡറൽ നിയമം നമ്പർ 9/2022 അനുസരിച്ച്, തൊഴിലുടമകൾ ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ നല്‍കേണ്ടതാണ്. ഇത് പാലിക്കാതിരുന്നതോടെയാണ് തൊഴിലാളിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

    തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

    മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

    വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

    പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

    ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

    ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

    1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

    1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

    ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു

    യുഎഇയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു

    യുഎഇയിലെ ഷാർജയിൽ നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായ അപകടങ്ങളിൽ ഒരു സ്ത്രീയും ഒരു പുരുഷനും മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. വാസിത് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച നടന്ന ആദ്യ അപകടത്തിൽ, 52 കാരിയായ പാകിസ്ഥാനി വനിത റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ നടന്ന രണ്ടാമത്തെ അപകടത്തിൽ, 31 കാരനായ അഫ്ഗാൻ പൗരൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരണത്തിന് കീഴടങ്ങി. ഈ കേസിലും ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

    തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

    മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

    വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

    പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

    ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

    ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

    1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

    1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

    ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗാസ വെടിനിർത്തൽ പദ്ധതി പ്രാബല്യത്തിൽ; കരാർ ഈജിപ്തിൽ ഒപ്പുവെച്ചു

    ഗാസ വെടിനിർത്തൽ പദ്ധതി പ്രാബല്യത്തിൽ; കരാർ ഈജിപ്തിൽ ഒപ്പുവെച്ചു

    അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഇസ്രയേൽ അധികൃതരും ഹമാസും ധാരണയിലെത്തിയതിനെത്തുടർന്ന്, ഗാസ വെടിനിർത്തൽ ഉടമ്പടി വ്യാഴാഴ്ച, ഒക്ടോബർ 9-ന് പ്രാബല്യത്തിൽ വന്നു. ഈജിപ്തിലെ അൽ ഖാഹിറ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് വർഷത്തെ തുടർച്ചയായ ബോംബാക്രമണത്തിൽ ഗാസ മുനമ്പ് തകർന്നിതിന് ശേഷമാണ് ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ വെച്ച് കരാർ ഒപ്പുവെച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

    നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

    യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പണം ഇല്ലേ, വിഷമിക്കേണ്ട; യുഎഇയിലെ ഈ കടയിൽ സൗജന്യ ഭക്ഷണം

    പണം ഇല്ലേ, വിഷമിക്കേണ്ട; യുഎഇയിലെ ഈ കടയിൽ സൗജന്യ ഭക്ഷണം

    മിർദിഫ് സമൂഹത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഒരു അറവുശാലയും ഗ്രിൽ ഷോപ്പും കഴിഞ്ഞ നാല് വർഷമായി സൗജന്യ ഭക്ഷണം നൽകി വരുന്നു. 2021-ലാണ് ജോർദാൻ സ്വദേശിയായ ഒരു പ്രവാസിയുടെ ഉടമസ്ഥതയിലുള്ള അൽ അഫാൻഡി ബുച്ചറി ആൻഡ് ഗ്രിൽസ് (Al Afandi Butchery and Grills) സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. വിശന്നവർക്കാരാണെന്നോ എവിടെ നിന്നാണെന്നോ നോക്കാതെ ഭക്ഷണം നൽകുക എന്നതാണ് സ്ഥാപനത്തിന്റെ ദൗത്യം. യുഎഇയുടെ സുരക്ഷിതത്വവും മാനുഷികതയും വിലമതിക്കുന്നതിന്റെയും, രാജ്യത്തിന്റെ അനുകമ്പയും സഹിഷ്ണുതയും നിറഞ്ഞ ജീവിത മൂല്യങ്ങളിൽ നിന്നുള്ള പ്രചോദനവുമാണ് ഈ സംരംഭത്തിന് പിന്നിലെന്നാണ് ഉടമ വ്യക്തമാക്കുന്നത്.

    “ബുദ്ധിമുട്ടുന്ന ആരും മിർദിഫിലെ റെസ്റ്റോറന്റിലേക്ക് വരാം. ദേശീയതയോ പശ്ചാത്തലമോ നോക്കാതെ, ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകും,” എന്ന് റെസ്റ്റോറന്റ് അഡ്മിനിസ്ട്രേറ്റർ അബൂ അബ്ദോ പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

    നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

    യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

    ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

    നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

    യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

    മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

    യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

    യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

    മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

    മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാൻ ഈ ഓഫർ അവസരം നൽകുന്നു. ഗൾഫിലെ വലിയ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഘോഷ സന്തോഷം വ്യാപിപ്പിക്കാനാണ് ഈ പ്രൊമോഷൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. നവംബർ 30 വരെ യാത്ര ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. ശ്രദ്ധിക്കുക: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം അധിക ബാഗേജ് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കാൻ വേണ്ടിയാണ് ഈ സംരംഭം എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. “ഈ Dh1 അധിക ബാഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് മൂല്യവും യാത്രാസൗകര്യവും നൽകാനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ഉത്സവകാല യാത്രകളിൽ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളും കൊണ്ടുപോകേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ നിങ്ങളുടെ പോക്കറ്റിന് ഭാരം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണ്,” എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം തിരിച്ചുപോക്ക് യാത്രകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഈ കുറഞ്ഞ നിരക്കിലുള്ള ബാഗേജ് ഡീൽ യാത്രക്കാർക്കിടയിൽ വലിയ താൽപര്യമുണ്ടാക്കാൻ സാധ്യതയുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

    പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

    മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാൻ ഈ ഓഫർ അവസരം നൽകുന്നു. ഗൾഫിലെ വലിയ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഘോഷ സന്തോഷം വ്യാപിപ്പിക്കാനാണ് ഈ പ്രൊമോഷൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. നവംബർ 30 വരെ യാത്ര ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. ശ്രദ്ധിക്കുക: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം അധിക ബാഗേജ് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കാൻ വേണ്ടിയാണ് ഈ സംരംഭം എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. “ഈ Dh1 അധിക ബാഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് മൂല്യവും യാത്രാസൗകര്യവും നൽകാനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ഉത്സവകാല യാത്രകളിൽ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളും കൊണ്ടുപോകേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ നിങ്ങളുടെ പോക്കറ്റിന് ഭാരം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണ്,” എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം തിരിച്ചുപോക്ക് യാത്രകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഈ കുറഞ്ഞ നിരക്കിലുള്ള ബാഗേജ് ഡീൽ യാത്രക്കാർക്കിടയിൽ വലിയ താൽപര്യമുണ്ടാക്കാൻ സാധ്യതയുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; ശമ്പളവും യോ​ഗ്യതയും അറിയാം; അവസാന തീയതിക്ക് മുൻപ് അപേക്ഷിച്ചോളൂ..

    കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ) തസ്തികയിൽ 2 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും (അല്ലെങ്കിൽ തത്തുല്യം) 12 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 17 വരെ അപേക്ഷിക്കാം.

    തസ്തിക, ശമ്പളം, യോഗ്യത എന്നിവ അറിയാം:

    തസ്തിക: ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ)

    ഒഴിവുകൾ: 02

    ശമ്പളം: ₹16,000നും ₹20,800നും ഇടയിൽ (പ്രതിമാസം)

    പ്രായപരിധി: 42 വയസ്സ് വരെ.

    വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും:
    അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി / തത്തുല്യ യോഗ്യത.

    സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ പ്ലാനിങ്, കൺസ്ട്രക്ഷൻ, ഡിസൈൻ, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ 12 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

    എങ്ങനെ അപേക്ഷിക്കണം?

    താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കരിയർ ലിങ്കിലൂടെ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ വായിച്ച ശേഷം, അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം സമർപ്പിക്കണം.

    അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 17

    അപേക്ഷ ലിങ്ക്: https://www.cochinport.gov.in/careers

    വിജ്ഞാപനം https://www.cochinport.gov.in/sites/default/files/2025-10/Dy.CE%28C%29%20Vacancy%20circular.PDF

    കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

    പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

    ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാൻ ഈ ഓഫർ അവസരം നൽകുന്നു. ഗൾഫിലെ വലിയ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഘോഷ സന്തോഷം വ്യാപിപ്പിക്കാനാണ് ഈ പ്രൊമോഷൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. നവംബർ 30 വരെ യാത്ര ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. ശ്രദ്ധിക്കുക: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം അധിക ബാഗേജ് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കാൻ വേണ്ടിയാണ് ഈ സംരംഭം എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. “ഈ Dh1 അധിക ബാഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് മൂല്യവും യാത്രാസൗകര്യവും നൽകാനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ഉത്സവകാല യാത്രകളിൽ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളും കൊണ്ടുപോകേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ നിങ്ങളുടെ പോക്കറ്റിന് ഭാരം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണ്,” എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം തിരിച്ചുപോക്ക് യാത്രകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഈ കുറഞ്ഞ നിരക്കിലുള്ള ബാഗേജ് ഡീൽ യാത്രക്കാർക്കിടയിൽ വലിയ താൽപര്യമുണ്ടാക്കാൻ സാധ്യതയുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; ശമ്പളവും യോ​ഗ്യതയും അറിയാം; അവസാന തീയതിക്ക് മുൻപ് അപേക്ഷിച്ചോളൂ..

    കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ) തസ്തികയിൽ 2 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും (അല്ലെങ്കിൽ തത്തുല്യം) 12 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 17 വരെ അപേക്ഷിക്കാം.

    തസ്തിക, ശമ്പളം, യോഗ്യത എന്നിവ അറിയാം:

    തസ്തിക: ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ)

    ഒഴിവുകൾ: 02

    ശമ്പളം: ₹16,000നും ₹20,800നും ഇടയിൽ (പ്രതിമാസം)

    പ്രായപരിധി: 42 വയസ്സ് വരെ.

    വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും:
    അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി / തത്തുല്യ യോഗ്യത.

    സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ പ്ലാനിങ്, കൺസ്ട്രക്ഷൻ, ഡിസൈൻ, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ 12 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

    എങ്ങനെ അപേക്ഷിക്കണം?

    താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കരിയർ ലിങ്കിലൂടെ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ വായിച്ച ശേഷം, അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം സമർപ്പിക്കണം.

    അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 17

    അപേക്ഷ ലിങ്ക്: https://www.cochinport.gov.in/careers

    വിജ്ഞാപനം https://www.cochinport.gov.in/sites/default/files/2025-10/Dy.CE%28C%29%20Vacancy%20circular.PDF

    കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ അഞ്ച് ദിവസത്തേക്ക് മഴയും കാലാവസ്ഥാ മാറ്റവും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    അബുദാബി ∙ യുഎഇയിൽ വരും ദിവസങ്ങളിൽ കാര്യമായ കാലാവസ്ഥാ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വെള്ളിയാഴ്ച (ഒക്ടോബർ 10) മുതൽ ചൊവ്വാഴ്ച വരെ രാജ്യത്ത് പലയിടത്തും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

    തെക്ക് ഭാഗത്ത് നിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഇതിനു പുറമെ, താരതമ്യേന തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന മറ്റൊരു ഉയർന്ന തലത്തിലെ ന്യൂനമർദ്ദവും മഴയ്ക്ക് അനുകൂലമാകും.

    ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ എമിറേറ്റുകളെയാണ് മഴ പ്രധാനമായും ബാധിക്കുക. ചില സമയങ്ങളിൽ ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും മഴയെത്താൻ സാധ്യതയുണ്ട്. പരിമിതമായ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (ഗ്രൗപ്പൽ) വീഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

    താപനില കുറയും, കാറ്റ് ശക്തമാകും

    മഴയെത്തുന്നതോടെ രാജ്യത്തെ താപനിലയിൽ കുറവുണ്ടാകും. കാറ്റിന്റെ ദിശ തെക്കുകിഴക്ക്, വടക്കുകിഴക്ക് എന്നിവിടങ്ങളിൽ നിന്ന് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാവുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം.

    മുന്നറിയിപ്പ്:

    കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും യാത്ര ചെയ്യുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും അതീവ ശ്രദ്ധ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

  • വില്ല വായ്പാ തിരിച്ചടവ് മുടങ്ങി: ഹര്‍ജിക്കാരിക്കെതിരെ കടുത്ത നടപടിയുമായി യുഎഇ കോടതി

    വില്ല വായ്പാ തിരിച്ചടവ് മുടങ്ങി: ഹര്‍ജിക്കാരിക്കെതിരെ കടുത്ത നടപടിയുമായി യുഎഇ കോടതി

    വില്ല വായ്പയുടെ ഗഡുക്കൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി സ്ത്രീ നൽകിയ അപ്പീൽ അബുദാബി കോർട്ട് ഓഫ് കസേഷൻ തള്ളി. ബാങ്കിന്റെ ധനസഹായത്തോടെ വാങ്ങിയ റെസിഡൻഷ്യൽ വില്ലയുടെ പ്രതിമാസ ഗഡുക്കളായ 32,500 ദിർഹം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണ് വായ്പ ദാതാവ് 2023-ൽ കോടതിയിൽ ഉന്നയിച്ചത്. കേസിൽ അടിയന്തര നടപടിയായി, 8,12,500 ദിർഹം കുടിശ്ശികയും 20,000 ദിർഹം നഷ്ടപരിഹാരവും, കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണമായി അടയ്ക്കുന്നതുവരെ 5% വാർഷിക പലിശയോടെയും വനിത നൽകേണ്ടതാണെന്ന് കോടതി വിധി.

    ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആദ്യം 7,15,000 ദിർഹം കുടിശ്ശികയും 10,000 ദിർഹം നഷ്ടപരിഹാരവും വിധിച്ചിരുന്നു. പിന്നീട് കോർട്ട് ഓഫ് അപ്പീൽ ഈ തുക 8,12,500 ദിർഹമായും നഷ്ടപരിഹാരം 20,000 ദിർഹമായും ഉയർത്തുകയും 5% വാർഷിക പലിശ നിർബന്ധമാക്കുകയും ചെയ്തു. ഇതിനെതിരെ വനിത കോർട്ട് ഓഫ് കസേഷൻ സമീപിച്ചെങ്കിലും, മുൻകൂർ സമാന കേസുകൾ പരിഗണിച്ചതിനാൽ ജഡ്ജിമാർക്ക് കൂടുതൽ അന്വേഷണം നടത്താനാകില്ലെന്ന് കോടതി തെളിയിച്ചു. വിദഗ്ദ്ധ റിപ്പോർട്ടുകളും മറ്റ് തെളിവുകളും പരിശോധിച്ചതിന് ശേഷം, വനിത 22 ഗഡുക്കളിൽ വീഴ്ച വരുത്തിയതും മൂന്ന് മാസത്തെ തുക കൂടി നൽകണമെന്നും കോടതി കണ്ടെത്തി. പണം വൈകിയതിലൂടെ പരാതിക്കാരന് നേരിട്ട സാമ്പത്തികവും വ്യക്തിപരമായ ബുദ്ധിമുട്ടും പരിഗണിച്ച് നഷ്ടപരിഹാരവും പലിശയും നൽകേണ്ടതായിരിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

    സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

    ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

    വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

    കണ്ണീരിലാഴ്ത്തി ദുരന്തം:

    മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

    അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

    ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

    ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

    പ്രധാന യോഗ്യതകളും ശമ്പളവും

    മെഡിക്കൽ ഓഫീസർ

    യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 50,000.

    പ്രായപരിധി: 62 വയസ്സിന് താഴെ.

    ഓഫീസ് സെക്രട്ടറി

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 24,000.

    പ്രായപരിധി: 40 വയസ്സിന് താഴെ.

    മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

    യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

    ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

    പ്രായപരിധി: 40 വയസ്സിന് താഴെ.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

    ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

    അപേക്ഷാ ഫീസ്: ₹ 350.

    ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

    അപേക്ഷ അയക്കേണ്ട വിലാസം:
    ‘The District Programme Manager,
    Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
    Thiruvananthapuram 14′

    അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

    വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, പിന്നാലെ അറിയിപ്പ്

    യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, പിന്നാലെ അറിയിപ്പ്

    ജയ്‌പൂരിൽ നിന്നുള്ള ദുബായ് വിമാന സർവീസുകൾ നിരന്തരമായി വൈകുന്നതിനും റദ്ദാക്കുന്നതിനുമിടയിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഈ തിരക്കേറിയ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് പ്രധാന വിമാനക്കമ്പനികളുടെ വൈകല്യങ്ങൾ നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
    ഒക്ടോബർ 7, ചൊവ്വാഴ്ച, ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 9.30-ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് SG-57 ആദ്യം 14 മണിക്കൂർ വൈകി, പിന്നീട് രാത്രി റദ്ദാക്കപ്പെട്ടു. വിമാന റദ്ദാക്കിയ കാരണമായി എയർലൈൻ അധികൃതർ “പ്രവർത്തനപരമായ കാരണങ്ങൾ” തന്നെയാണ് പറഞ്ഞത്. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണ സൗകര്യവും താമസസൗകര്യവും നൽകിയില്ലെന്നാണ് പരാതി. ടെർമിനൽ 1-ൽ ഡസൻ കണക്കിന് യാത്രക്കാർ എയർലൈൻ ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടു.

    ജയ്‌പൂർ-ദുബായ് റൂട്ടിലെ ഇത soortcalതാമസവും റദ്ദാക്കലും മുൻപ് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്ടോബർ 5-ന് എയർ ഇന്ത്യ എക്സ്പ്രസ് IX-195 സർവീസ് നാലു ദിവസങ്ങൾ തുടർച്ചയായി വൈകിപ്പിക്കുകയും, യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കേണ്ടി വരുകയും ചെയ്തിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

    സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

    ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

    വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

    കണ്ണീരിലാഴ്ത്തി ദുരന്തം:

    മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

    അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

    ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

    ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

    പ്രധാന യോഗ്യതകളും ശമ്പളവും

    മെഡിക്കൽ ഓഫീസർ

    യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 50,000.

    പ്രായപരിധി: 62 വയസ്സിന് താഴെ.

    ഓഫീസ് സെക്രട്ടറി

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 24,000.

    പ്രായപരിധി: 40 വയസ്സിന് താഴെ.

    മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

    യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

    ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

    പ്രായപരിധി: 40 വയസ്സിന് താഴെ.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

    ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

    അപേക്ഷാ ഫീസ്: ₹ 350.

    ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

    അപേക്ഷ അയക്കേണ്ട വിലാസം:
    ‘The District Programme Manager,
    Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
    Thiruvananthapuram 14′

    അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

    വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; അസുഖമാണോ, അതോ വിവാഹമോ? എങ്കിൽ ഈ ആറു സാഹചര്യങ്ങളിൽ പിഴയില്ലാതെ നിങ്ങൾക്ക് അവധി ലഭിക്കും

    യുഎഇയിലെ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; അസുഖമാണോ, അതോ വിവാഹമോ? എങ്കിൽ ഈ ആറു സാഹചര്യങ്ങളിൽ പിഴയില്ലാതെ നിങ്ങൾക്ക് അവധി ലഭിക്കും

    വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും മാനുഷിക തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും യുഎഇയിൽ വ്യക്തമായ നിയമങ്ങൾ നിലവിലുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ, ജീവനക്കാർക്ക് ആറു പ്രത്യേക സാഹചര്യങ്ങളിൽ ശമ്പളത്തോടെയോ പിഴകളില്ലാതെയോ അവധി ലഭിക്കും. ജോലിസ്ഥലത്തെ ക്ഷേമവും വ്യക്തിഗത ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് ഈ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

    രോഗാവധി, ബന്ധുവിന്റെ വിയോഗാവധി, വിവാഹ അവധി, പ്രസവാവധി, പിതൃത്വ അവധി, പരിശീലന-വർക്ക്‌ഷോപ്പ് സംബന്ധമായ അവധി, അടിയന്തര സാഹചര്യങ്ങളിൽ അനുവദിക്കുന്ന അവധി എന്നിവയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ അതോറിറ്റി അംഗീകരിച്ച മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മെഡിക്കൽ ലീവിന് അർഹത ലഭിക്കും. ബന്ധുവിന്റെ മരണാനന്തര വിയോഗാവധിയുടെ കാലാവധി ബന്ധുത്വത്തെ ആശ്രയിച്ചിരിക്കും. വിവാഹം, പ്രസവം, പിതൃത്വം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലും തൊഴിലുടമയുടെ അനുമതിയോടെ പരിശീലന-വർക്ക്‌ഷോപ്പുകളിലും ജീവനക്കാർക്ക് അവധി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

    സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

    ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

    വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

    കണ്ണീരിലാഴ്ത്തി ദുരന്തം:

    മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

    അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

    ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

    ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

    പ്രധാന യോഗ്യതകളും ശമ്പളവും

    മെഡിക്കൽ ഓഫീസർ

    യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 50,000.

    പ്രായപരിധി: 62 വയസ്സിന് താഴെ.

    ഓഫീസ് സെക്രട്ടറി

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 24,000.

    പ്രായപരിധി: 40 വയസ്സിന് താഴെ.

    മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

    യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

    ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

    പ്രായപരിധി: 40 വയസ്സിന് താഴെ.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

    ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

    അപേക്ഷാ ഫീസ്: ₹ 350.

    ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

    അപേക്ഷ അയക്കേണ്ട വിലാസം:
    ‘The District Programme Manager,
    Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
    Thiruvananthapuram 14′

    അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

    വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ പാർട്ട് ടൈം ജോലിക്ക് ശമ്പളം 10000 ദിർഹം’: സത്യമോ വ്യാജമോ? വിശദമായി അറിയാം

    യുഎഇയിൽ പാർട്ട് ടൈം ജോലിക്ക് ശമ്പളം 10000 ദിർഹം’: സത്യമോ വ്യാജമോ? വിശദമായി അറിയാം

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും പ്രചരിക്കുന്ന, ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന പാർട്ട്-ടൈം ജോലി വിജ്ഞാപനങ്ങൾക്കെതിരെ ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം അറിയിപ്പുകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് പോലീസ് അറിയിക്കുന്നു. ആൻ്റി-ഫ്രോഡ് സെൻ്റർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇത്തരം തട്ടിപ്പുകൾ സാധാരണക്കാരെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നു. ദുബായ് പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കുന്നത്. വ്യാജ വിജ്ഞാപനങ്ങൾ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ അജ്ഞാത സ്രോതസുകളിൽ നിന്നുള്ള ഫണ്ട് ട്രാൻസ്ഫറുകൾ നടത്തുകയോ ചെയ്യുന്നതിലൂടെ ആളുകൾ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടപ്പെടുന്നു. ഇത്തരം കേസുകളിൽ പലപ്പോഴും പിടിക്കപ്പെടുന്നത് സാധാരണക്കാരാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. പാർട്ട്-ടൈം ജോലിക്കായി മാസം 10,000 ദിർഹമോ അതിലധികമോ ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് പ്രധാനമായും പരസ്യം. ആളുകളെ വലയിൽ വീഴ്ത്താനായി ‘എളുപ്പമുള്ള ജോലി’, ‘വീട്ടിൽ നിന്ന് പ്രവർത്തിക്കാം’ എന്നിങ്ങനെയുള്ള ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്നു. ജോലി സ്വീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ, ആളുകൾ വ്യക്തിഗത വിവരങ്ങൾ (പാസ്‌പോർട്ട്, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ) നൽകാൻ നിർബന്ധിതരാകുന്നു. ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ് പ്രകാരം, പാർട്ട്-ടൈം ജോലിയുടെ പേരിൽ ആളുകളെ ആകർഷിച്ച ശേഷം, തട്ടിപ്പുകാർ ഇരകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള പണം മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതോടെ, ഇരകൾ അറിയാതെ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളുടെ (കള്ളപ്പണം വെളുപ്പിക്കൽ) ഭാഗമാകുകയും അത് ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

    2025-ലെ ആദ്യ പാദത്തിൽ മാത്രം, ദുബായ് പോലീസിൻ്റെ eCrime ഡിവിഷന് സമാന തട്ടിപ്പുകളെക്കുറിച്ച് 20% കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചതായി ഔദ്യോഗിക സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, AI ബോട്ടുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ നടത്തി ഇരകളെ വഞ്ചിക്കുന്ന പുതിയ രീതികളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായ് പോലീസിൻ്റെ eCrime പ്ലാറ്റ്‌ഫോം അനുസരിച്ച്, തട്ടിപ്പ് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്: വ്യാജ കമ്പനി പേരുകൾ: പ്രശസ്ത ദുബായ് കമ്പനികളെപ്പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നു. ആദ്യം പണം ആവശ്യപ്പെടൽ: വിസ പ്രോസസിങ്ങിനോ, ട്രെയിനിങ്ങിനോ, ബാക്ക്ഗ്രൗണ്ട് ചെക്കിനോ വേണ്ടി ആദ്യം തന്നെ പണം നൽകാൻ ആവശ്യപ്പെടുന്നു. (ശരിയായ ദുബായ് തൊഴിലുടമകൾ ഇത്തരം ഫീസുകൾ ആവശ്യപ്പെടാറില്ല.) ഔദ്യോഗികമല്ലാത്ത ആശയവിനിമയം: വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സൗജന്യ ഇമെയിൽ സർവീസുകൾ (Free Email Services) മാത്രം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. അസാധാരണമായ വാഗ്ദാനങ്ങൾ: പാർട്ട്-ടൈം ജോലിക്കായി അസാധാരണമാംവിധം ഉയർന്ന ശമ്പളം, അല്ലെങ്കിൽ ‘പേപ്പർവർക്ക് കുറവാണ്’ തുടങ്ങിയ വാഗ്ദാനങ്ങൾ. വ്യക്തിഗത വിവരങ്ങൾ ചോർത്തൽ: പാസ്‌പോർട്ട്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട്, അത് മറ്റ് തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നു.
    ദുബായ് പോലീസ് നൽകുന്ന പ്രധാന നിർദേശങ്ങൾ- തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ദുബായ് പോലീസ് ജനങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ ഇതാണ്: മനുഷ്യവിഭവ മന്ത്രാലയം (MOHRE) നൽകിയ ഔദ്യോഗിക ഓഫർ ലെറ്റർ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇതിൻ്റെ സാധുത inquiry.mohre.gov.ae എന്ന വെബ്‌സൈറ്റിൽ പരിശോധിക്കുക. നാഷണൽ ഇക്കണോമിക് രജിസ്റ്റർ (NER) പ്ലാറ്റ്‌ഫോമിൽ കമ്പനി പേരും എമിറേറ്റും നൽകി തിരയുക. കമ്പനിക്ക് ആക്ടീവ് ട്രേഡ് ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കുക. വിസയുടെ സാധുത ദുബായ് GDRFA വെബ്‌സൈറ്റിലോ (gdrfad.gov.ae) അല്ലെങ്കിൽ ICP സ്മാർട്ട് സർവീസസിലോ (smartservices.icp.gov.ae) ഫയൽ നമ്പർ, ദേശീയത, ജനന തീയതി എന്നിവ നൽകി പരിശോധിച്ച് ഉറപ്പുവരുത്തുക. ജോലി അപേക്ഷയ്ക്കോ വിസയ്‌ക്കോ വേണ്ടി ഒരിക്കലും പണം നൽകരുത്; എല്ലാ നിയമപരമായ ചെലവുകളും തൊഴിലുടമയാണ് സാധാരണയായി വഹിക്കുക. സംശയാസ്പദമായ ജോലിയുടെ സ്ക്രീൻഷോട്ടുകൾ, മെസ്സേജുകൾ എന്നിവ സൂക്ഷിക്കുകയും ഉടൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. തട്ടിപ്പുകാരുമായി കൂടുതൽ ഇടപഴകരുത്. സംശയാസ്പദമായ ജോലി വിജ്ഞാപനങ്ങൾ കണ്ടാൽ, eCrime.ae പ്ലാറ്റ്‌ഫോം വഴിയോ ദുബായ് പോലീസ് ആപ്പിലെ eCrime സെക്ഷൻ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യുക. 901-ലേക്ക് വിളിക്കുകയോ ദുബായ് പോലീസിൻ്റെ ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കുകയോ ചെയ്യാം. “പൊതു ബോധവൽക്കരണം തട്ടിപ്പുകാർക്കെതിരായ ആദ്യ പ്രതിരോധമാണ്” എന്ന് ദുബായ് അധികൃതർ ഓർമിപ്പിക്കുന്നു. ഈ തട്ടിപ്പുകൾ യുഎഇയിലെ ജോലി തേടുന്നവർക്ക്, പ്രത്യേകിച്ച് വിദേശികൾക്കും പുതിയ തൊഴിലാളികൾക്കും വലിയ ഭീഷണിയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

    സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

    ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

    വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

    കണ്ണീരിലാഴ്ത്തി ദുരന്തം:

    മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

    അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

    ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

    ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

    പ്രധാന യോഗ്യതകളും ശമ്പളവും

    മെഡിക്കൽ ഓഫീസർ

    യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 50,000.

    പ്രായപരിധി: 62 വയസ്സിന് താഴെ.

    ഓഫീസ് സെക്രട്ടറി

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 24,000.

    പ്രായപരിധി: 40 വയസ്സിന് താഴെ.

    മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

    യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

    ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

    പ്രായപരിധി: 40 വയസ്സിന് താഴെ.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

    ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

    അപേക്ഷാ ഫീസ്: ₹ 350.

    ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

    അപേക്ഷ അയക്കേണ്ട വിലാസം:
    ‘The District Programme Manager,
    Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
    Thiruvananthapuram 14′

    അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

    വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

    2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

    സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

    ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

    വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

    കണ്ണീരിലാഴ്ത്തി ദുരന്തം:

    മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

    അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

    ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

    ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

    പ്രധാന യോഗ്യതകളും ശമ്പളവും

    മെഡിക്കൽ ഓഫീസർ

    യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 50,000.

    പ്രായപരിധി: 62 വയസ്സിന് താഴെ.

    ഓഫീസ് സെക്രട്ടറി

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

    ശമ്പളം: പ്രതിമാസം ₹ 24,000.

    പ്രായപരിധി: 40 വയസ്സിന് താഴെ.

    മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

    യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

    ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

    പ്രായപരിധി: 40 വയസ്സിന് താഴെ.

    അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

    ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

    അപേക്ഷാ ഫീസ്: ₹ 350.

    ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

    അപേക്ഷ അയക്കേണ്ട വിലാസം:
    ‘The District Programme Manager,
    Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
    Thiruvananthapuram 14′

    അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

    വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നോർക്ക കെയർ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം

    പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നോർക്ക കെയർ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം

    പ്രവാസി മലയാളികൾക്കായുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്ന നോഡൽ ഏജൻസിയായ നോർക്ക റൂട്ട്‌സ്, പ്രവാസികൾക്കായി വിപുലമായ ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയാണ്.

    പദ്ധതിയുടെ ഭാഗമായി, പ്രവാസികേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭ്യമാകും. നിലവിൽ കേരളത്തിലെ 500-ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം പദ്ധതിയിലൂടെ ലഭ്യമാക്കും. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 22-ന് തിരുവനന്തപുരത്ത് നിർവഹിച്ചു. ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് ഒക്ടോബർ 22 വരെ തുടരും. തുടർന്ന്, കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ഒരുക്കും.

    “വളരെയധികം കാലമായി പ്രവാസികൾ ആവശ്യപ്പെട്ടിരുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയുടെ സാക്ഷാത്കാരമാണ് നോർക്ക കെയർ. ലോകകേരള സഭ ഉൾപ്പെടെ ഉയർന്ന ആശയമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്,” എന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പദ്ധതി വിജയകരമാക്കാൻ പ്രവാസിസമൂഹം സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

    പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോൾ സർവീസ്), വഴിയോ, വെബ്സൈറ്റ് വഴിയോ https://norkaroots.org/ ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാനുള്ള കഴിവ് നഷ്ടമായിഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക്

    ദുബായിൽ മികച്ച ജോലി തേടിയെത്തിയ ഇന്ത്യൻ യുവാവിനെ ഗുരുതരമായ മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മാറ്റി. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ വി. സായ് കൃഷ്ണ (26) ആണ് രോഗബാധിതനായത്. ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ ഡിപ്ലോമ നേടിയ സായ്, സന്ദർശക വിസയിൽ ജൂലൈ 16ന് യുഎഇയിൽ എത്തി. ടെക്നീഷ്യൻ ജോലിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 28ന് കടുത്ത പനി ബാധിച്ചത്.

    രോഗം വേഗത്തിൽ വഷളായി. ചെവിയിൽ അണുബാധ, കഴുത്ത് കടുപ്പം, ഒടുവിൽ ബോധക്ഷയം എന്നിവ അനുഭവപ്പെട്ട സായിയെ സെപ്റ്റംബർ 2ന് സഹപ്രവർത്തകർ ബോധരഹിതനിലയിൽ കണ്ടെത്തി ദുബായിലെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അക്യൂട്ട് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചു. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ചുറ്റിപ്പറ്റിയിരിക്കുന്ന പാളികളിൽ ഉണ്ടാകുന്ന ഗുരുതരമായ വീക്കമാണ് മെനിഞ്ചൈറ്റിസ്. 24 മണിക്കൂറിനുള്ളിൽ ജീവഹാനിക്ക് കാരണമാകാവുന്ന രോഗമാണിത്.

    27 ദിവസം ഐസൊലേഷനിൽ; നടക്കാനുള്ള കഴിവ് നഷ്ടമായി

    27 ദിവസത്തോളം ഐസൊലേഷൻ വാർഡിലായിരുന്ന സായിക്ക് 21 ദിവസം ശക്തമായ ആന്റിബയോട്ടിക് ചികിത്സ നൽകി. അണുബാധ മാറിയെങ്കിലും കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. നടക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. സായിയുടെ ദുരിതം മനസിലാക്കി കമ്യൂണിറ്റി വളണ്ടിയർമാരും ഇന്ത്യൻ കോൺസുലേറ്റും രംഗത്തെത്തി. പ്രവീൺ കുമാർ എന്ന വളണ്ടിയർ കോൺസുലേറ്റിന്റെ ഏകോപനത്തിൽ സായിയെ നാട്ടിലേക്ക് അനുഗമിച്ചു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സാ ചെലവ് ഒഴിവാക്കി. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ സഹായത്തോടെ വിമാന ടിക്കറ്റുകളും ഒരുക്കി. ഹൈദരാബാദിലെത്തിയ സായിയെ ആംബുലൻസിൽ വിജയവാഡയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

    കിടപ്പിലായ സായിയുടെ മുന്നിലുള്ളത് ഇപ്പോൾ അനിശ്ചിതമായ ഭാവിയാണ്. അടിസ്ഥാന ചലനശേഷി വീണ്ടെടുക്കാനായുള്ള ശ്രമത്തിലാണ് അദ്ദേഹം. “തൊഴിൽ അന്വേഷിച്ച് വരുന്നവർ തൊഴിൽ വീസയിലും ഇൻഷുറൻസോടെയും മാത്രം എത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം തെളിയിക്കുന്നു,” എന്ന് വളണ്ടിയർ പ്രവീൺ കുമാർ പറഞ്ഞു. ഒക്ടോബർ 5-ന് ആചരിക്കുന്ന ലോക മെനിഞ്ചൈറ്റിസ് ദിനത്തിന് തൊട്ടുമുമ്പാണ് സായിയുടെ ദുരിതകഥ പുറത്തുവന്നത്. 2030 ഓടെ മെനിഞ്ചൈറ്റിസിനെ പരാജയപ്പെടുത്താൻ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ചട്ടക്കൂടിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

    യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. ശൈത്യകാലവും ക്രിസ്മസ് അവധിയും മുന്നിൽ കണ്ടു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നവംബർ മാസത്തിൽ വിമാന ടിക്കറ്റുകളിൽ വലിയ തോതിൽ ലാഭം നേടാനാകും. യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്കായി ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഫാൾ ട്രാവൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് യാത്രാ പ്ലാറ്റ്‌ഫോമായ എക്‌സ്പീഡിയ പുറത്തിറക്കി.

    റിപ്പോർട്ട് പ്രകാരം നവംബർ 11, 19 തീയതികളിൽ യാത്ര ആരംഭിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഇളവ് ലഭിക്കും. നവംബർ 24 ഏറ്റവും ചെലവേറിയ ദിവസമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനും പണം ലാഭിക്കാനും നവംബർ 20 മുതൽ 22 വരെ യാത്ര തിരഞ്ഞെടുക്കുന്നത് മികച്ചതായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നവംബർ മൂന്നാം ആഴ്ചയിൽ വിമാന റൂട്ടുകൾ ശാന്തമാകുന്നതോടെ യുഎസ്, കാനഡ തുടങ്ങിയ ദീർഘദൂര യാത്രകൾക്കും മികച്ച അവസരമുണ്ടാകുമെന്ന് പ്രവചിക്കുന്നു.

    വേനൽക്കാലത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് നവംബർ-ഡിസംബർ മാസങ്ങളിലെ വിമാന ടിക്കറ്റുകൾ ലഭിക്കുന്നത്.ജോർജിയ, അസർബൈജാൻ, അർമേനിയ, കിഴക്കൻ യൂറോപ്പ് തുടങ്ങിയിടങ്ങളാണ് ഇപ്പോൾ പ്രവാസികളുടെ പ്രധാന യാത്രാ കേന്ദ്രങ്ങൾ. കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാൻ ടിക്കറ്റ് അലേർട്ടുകൾ സജ്ജീകരിക്കണമെന്നും, ഹോട്ടൽ ബുക്കിംഗിൽ ഇളവുകൾ ശ്രദ്ധിക്കണമെന്നും, വിമാന ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്താൽ കൂടുതൽ ലാഭം നേടാനാകുമെന്നും റിപ്പോർട്ടിൽ ഉപദേശിക്കുന്നു.

  • യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാനുള്ള കഴിവ് നഷ്ടമായിഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക്

    യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാനുള്ള കഴിവ് നഷ്ടമായിഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക്

    ദുബായിൽ മികച്ച ജോലി തേടിയെത്തിയ ഇന്ത്യൻ യുവാവിനെ ഗുരുതരമായ മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മാറ്റി. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ വി. സായ് കൃഷ്ണ (26) ആണ് രോഗബാധിതനായത്. ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ ഡിപ്ലോമ നേടിയ സായ്, സന്ദർശക വിസയിൽ ജൂലൈ 16ന് യുഎഇയിൽ എത്തി. ടെക്നീഷ്യൻ ജോലിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 28ന് കടുത്ത പനി ബാധിച്ചത്.

    രോഗം വേഗത്തിൽ വഷളായി. ചെവിയിൽ അണുബാധ, കഴുത്ത് കടുപ്പം, ഒടുവിൽ ബോധക്ഷയം എന്നിവ അനുഭവപ്പെട്ട സായിയെ സെപ്റ്റംബർ 2ന് സഹപ്രവർത്തകർ ബോധരഹിതനിലയിൽ കണ്ടെത്തി ദുബായിലെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അക്യൂട്ട് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചു. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ചുറ്റിപ്പറ്റിയിരിക്കുന്ന പാളികളിൽ ഉണ്ടാകുന്ന ഗുരുതരമായ വീക്കമാണ് മെനിഞ്ചൈറ്റിസ്. 24 മണിക്കൂറിനുള്ളിൽ ജീവഹാനിക്ക് കാരണമാകാവുന്ന രോഗമാണിത്.

    27 ദിവസം ഐസൊലേഷനിൽ; നടക്കാനുള്ള കഴിവ് നഷ്ടമായി

    27 ദിവസത്തോളം ഐസൊലേഷൻ വാർഡിലായിരുന്ന സായിക്ക് 21 ദിവസം ശക്തമായ ആന്റിബയോട്ടിക് ചികിത്സ നൽകി. അണുബാധ മാറിയെങ്കിലും കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. നടക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. സായിയുടെ ദുരിതം മനസിലാക്കി കമ്യൂണിറ്റി വളണ്ടിയർമാരും ഇന്ത്യൻ കോൺസുലേറ്റും രംഗത്തെത്തി. പ്രവീൺ കുമാർ എന്ന വളണ്ടിയർ കോൺസുലേറ്റിന്റെ ഏകോപനത്തിൽ സായിയെ നാട്ടിലേക്ക് അനുഗമിച്ചു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സാ ചെലവ് ഒഴിവാക്കി. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ സഹായത്തോടെ വിമാന ടിക്കറ്റുകളും ഒരുക്കി. ഹൈദരാബാദിലെത്തിയ സായിയെ ആംബുലൻസിൽ വിജയവാഡയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

    കിടപ്പിലായ സായിയുടെ മുന്നിലുള്ളത് ഇപ്പോൾ അനിശ്ചിതമായ ഭാവിയാണ്. അടിസ്ഥാന ചലനശേഷി വീണ്ടെടുക്കാനായുള്ള ശ്രമത്തിലാണ് അദ്ദേഹം. “തൊഴിൽ അന്വേഷിച്ച് വരുന്നവർ തൊഴിൽ വീസയിലും ഇൻഷുറൻസോടെയും മാത്രം എത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം തെളിയിക്കുന്നു,” എന്ന് വളണ്ടിയർ പ്രവീൺ കുമാർ പറഞ്ഞു. ഒക്ടോബർ 5-ന് ആചരിക്കുന്ന ലോക മെനിഞ്ചൈറ്റിസ് ദിനത്തിന് തൊട്ടുമുമ്പാണ് സായിയുടെ ദുരിതകഥ പുറത്തുവന്നത്. 2030 ഓടെ മെനിഞ്ചൈറ്റിസിനെ പരാജയപ്പെടുത്താൻ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ചട്ടക്കൂടിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

    യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. ശൈത്യകാലവും ക്രിസ്മസ് അവധിയും മുന്നിൽ കണ്ടു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നവംബർ മാസത്തിൽ വിമാന ടിക്കറ്റുകളിൽ വലിയ തോതിൽ ലാഭം നേടാനാകും. യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്കായി ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഫാൾ ട്രാവൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് യാത്രാ പ്ലാറ്റ്‌ഫോമായ എക്‌സ്പീഡിയ പുറത്തിറക്കി.

    റിപ്പോർട്ട് പ്രകാരം നവംബർ 11, 19 തീയതികളിൽ യാത്ര ആരംഭിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഇളവ് ലഭിക്കും. നവംബർ 24 ഏറ്റവും ചെലവേറിയ ദിവസമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനും പണം ലാഭിക്കാനും നവംബർ 20 മുതൽ 22 വരെ യാത്ര തിരഞ്ഞെടുക്കുന്നത് മികച്ചതായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നവംബർ മൂന്നാം ആഴ്ചയിൽ വിമാന റൂട്ടുകൾ ശാന്തമാകുന്നതോടെ യുഎസ്, കാനഡ തുടങ്ങിയ ദീർഘദൂര യാത്രകൾക്കും മികച്ച അവസരമുണ്ടാകുമെന്ന് പ്രവചിക്കുന്നു.

    വേനൽക്കാലത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് നവംബർ-ഡിസംബർ മാസങ്ങളിലെ വിമാന ടിക്കറ്റുകൾ ലഭിക്കുന്നത്.ജോർജിയ, അസർബൈജാൻ, അർമേനിയ, കിഴക്കൻ യൂറോപ്പ് തുടങ്ങിയിടങ്ങളാണ് ഇപ്പോൾ പ്രവാസികളുടെ പ്രധാന യാത്രാ കേന്ദ്രങ്ങൾ. കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാൻ ടിക്കറ്റ് അലേർട്ടുകൾ സജ്ജീകരിക്കണമെന്നും, ഹോട്ടൽ ബുക്കിംഗിൽ ഇളവുകൾ ശ്രദ്ധിക്കണമെന്നും, വിമാന ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്താൽ കൂടുതൽ ലാഭം നേടാനാകുമെന്നും റിപ്പോർട്ടിൽ ഉപദേശിക്കുന്നു.

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

    ദുബായിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുന്നവർക്കു വാടകയ്ക്ക് പുറമേ നിരവധി അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇജാരി രജിസ്‌ട്രേഷൻ, യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ, മൂവിംഗ് കമ്പനി ചാർജുകൾ തുടങ്ങി പല ചെലവുകളും കുടിയേറ്റക്കാർക്കായി കാത്തിരിക്കുന്നു.

    ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴിയാണ് വാടക കരാർ രജിസ്റ്റർ ചെയ്യേണ്ടത്. കരാർ രജിസ്റ്റർ ചെയ്താൽ മാത്രമേ ജല-വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ അവശ്യ സേവനങ്ങൾ സജീവമാക്കാൻ സാധിക്കൂ. കൂടാതെ, താമസം തുടങ്ങുന്നതിനുമുമ്പ് വീട്ടുടമസ്ഥർ സുരക്ഷാ ഡെപ്പോസിറ്റും ആവശ്യപ്പെടും. വാടക സമയത്ത് നൽകാത്തതോ വീടിന് നാശനഷ്ടം വരുത്തിയതോ ആയാൽ ഈ തുക തിരികെ ലഭിക്കില്ല.

    ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷൻ എടുക്കുന്നതിനായി ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. വാർഷിക വാടകയുടെ 5 ശതമാനം ഭവനഫീസ് ദുബായ് മുനിസിപ്പാലിറ്റി ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ ചേർക്കപ്പെടും. പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചാൽ വാർഷിക വാടകയുടെ 5 ശതമാനം, കുറഞ്ഞത് 5,000 ദിർഹം കമ്മീഷനായി നൽകേണ്ടതുണ്ടാകും.

    താമസം മാറ്റുന്നതിനായി മൂവിംഗ് കമ്പനികളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഫീസും ചേർന്നുതന്നെ വരും. വൃത്തിയാക്കൽ, നവീകരണ ചെലവുകൾ, ഇന്റർനെറ്റ്-ടിവി-ടെലികോം ഇൻസ്റ്റലേഷൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയവയ്ക്കും അധികമായി വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

    യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

    യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. ശൈത്യകാലവും ക്രിസ്മസ് അവധിയും മുന്നിൽ കണ്ടു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നവംബർ മാസത്തിൽ വിമാന ടിക്കറ്റുകളിൽ വലിയ തോതിൽ ലാഭം നേടാനാകും. യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്കായി ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഫാൾ ട്രാവൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് യാത്രാ പ്ലാറ്റ്‌ഫോമായ എക്‌സ്പീഡിയ പുറത്തിറക്കി.

    റിപ്പോർട്ട് പ്രകാരം നവംബർ 11, 19 തീയതികളിൽ യാത്ര ആരംഭിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഇളവ് ലഭിക്കും. നവംബർ 24 ഏറ്റവും ചെലവേറിയ ദിവസമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനും പണം ലാഭിക്കാനും നവംബർ 20 മുതൽ 22 വരെ യാത്ര തിരഞ്ഞെടുക്കുന്നത് മികച്ചതായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നവംബർ മൂന്നാം ആഴ്ചയിൽ വിമാന റൂട്ടുകൾ ശാന്തമാകുന്നതോടെ യുഎസ്, കാനഡ തുടങ്ങിയ ദീർഘദൂര യാത്രകൾക്കും മികച്ച അവസരമുണ്ടാകുമെന്ന് പ്രവചിക്കുന്നു.

    വേനൽക്കാലത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് നവംബർ-ഡിസംബർ മാസങ്ങളിലെ വിമാന ടിക്കറ്റുകൾ ലഭിക്കുന്നത്.ജോർജിയ, അസർബൈജാൻ, അർമേനിയ, കിഴക്കൻ യൂറോപ്പ് തുടങ്ങിയിടങ്ങളാണ് ഇപ്പോൾ പ്രവാസികളുടെ പ്രധാന യാത്രാ കേന്ദ്രങ്ങൾ. കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാൻ ടിക്കറ്റ് അലേർട്ടുകൾ സജ്ജീകരിക്കണമെന്നും, ഹോട്ടൽ ബുക്കിംഗിൽ ഇളവുകൾ ശ്രദ്ധിക്കണമെന്നും, വിമാന ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്താൽ കൂടുതൽ ലാഭം നേടാനാകുമെന്നും റിപ്പോർട്ടിൽ ഉപദേശിക്കുന്നു.

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

    ദുബായിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുന്നവർക്കു വാടകയ്ക്ക് പുറമേ നിരവധി അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇജാരി രജിസ്‌ട്രേഷൻ, യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ, മൂവിംഗ് കമ്പനി ചാർജുകൾ തുടങ്ങി പല ചെലവുകളും കുടിയേറ്റക്കാർക്കായി കാത്തിരിക്കുന്നു.

    ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴിയാണ് വാടക കരാർ രജിസ്റ്റർ ചെയ്യേണ്ടത്. കരാർ രജിസ്റ്റർ ചെയ്താൽ മാത്രമേ ജല-വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ അവശ്യ സേവനങ്ങൾ സജീവമാക്കാൻ സാധിക്കൂ. കൂടാതെ, താമസം തുടങ്ങുന്നതിനുമുമ്പ് വീട്ടുടമസ്ഥർ സുരക്ഷാ ഡെപ്പോസിറ്റും ആവശ്യപ്പെടും. വാടക സമയത്ത് നൽകാത്തതോ വീടിന് നാശനഷ്ടം വരുത്തിയതോ ആയാൽ ഈ തുക തിരികെ ലഭിക്കില്ല.

    ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷൻ എടുക്കുന്നതിനായി ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. വാർഷിക വാടകയുടെ 5 ശതമാനം ഭവനഫീസ് ദുബായ് മുനിസിപ്പാലിറ്റി ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ ചേർക്കപ്പെടും. പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചാൽ വാർഷിക വാടകയുടെ 5 ശതമാനം, കുറഞ്ഞത് 5,000 ദിർഹം കമ്മീഷനായി നൽകേണ്ടതുണ്ടാകും.

    താമസം മാറ്റുന്നതിനായി മൂവിംഗ് കമ്പനികളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഫീസും ചേർന്നുതന്നെ വരും. വൃത്തിയാക്കൽ, നവീകരണ ചെലവുകൾ, ഇന്റർനെറ്റ്-ടിവി-ടെലികോം ഇൻസ്റ്റലേഷൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയവയ്ക്കും അധികമായി വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

    യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

    അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ അക്ഷാംശം 19.6 വടക്ക്, രേഖാംശം 60.5 കിഴക്ക് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ ന്യൂനമർദം യുഎഇക്ക് ഭീഷണിയല്ലെന്ന് NCM വ്യക്തമാക്കി.

    ശ്രീലങ്കൻ ഭാഷയിൽ ‘ശക്തി’ എന്നാൽ ഊർജ്ജം അല്ലെങ്കിൽ ശക്തി എന്നാണർത്ഥമാക്കുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടുകൂടി പടിഞ്ഞാറൻ അറബിക്കടലിലാണ് ഈ ട്രോപ്പിക്കൽ കൊടുങ്കാറ്റ് നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

    നേരത്തെ, കാലാവസ്ഥാ മുന്നറിയിപ്പായി റെഡ് അലർട്ട് നൽകിയിരുന്നെങ്കിലും, ഈ കൊടുങ്കാറ്റ് രാജ്യത്തെ ബാധിക്കില്ലെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്നു. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും NCM അറിയിച്ചു.

    അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞ്, ക്രമേണ ഉഷ്ണമേഖലാ ന്യൂനമർദ്ദമായും തുടർന്ന് ന്യൂനമർദ്ദമായും മാറാനാണ് സാധ്യത. ഇത് മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്ക് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കും.

    അതേസമയം, ശനിയാഴ്ച ഒക്ടോബർ 4 ന് ഒമാൻ അധികൃതർ വടക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സാഫിർ-സിംപ്സൺ സ്കെയിലിലെ ഏറ്റവും താഴ്ന്ന നിലയാണ് കാറ്റഗറി 1 ചുഴലിക്കാറ്റ്. ഇതിന് മണിക്കൂറിൽ 119 മുതൽ 153 കിലോമീറ്റർ വരെ വേഗതയുണ്ടാകാം, കൂടാതെ ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറഞ്ഞതോ മിതമായതോ ആയിരിക്കും.

    ഒമാനിലെ അധികൃതർ പൊതുജനങ്ങളോട് ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പിന്തുടരാനും കടലിൽ നീന്തുന്നതോ ജലാശയങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതോ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

    ദുബായിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുന്നവർക്കു വാടകയ്ക്ക് പുറമേ നിരവധി അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇജാരി രജിസ്‌ട്രേഷൻ, യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ, മൂവിംഗ് കമ്പനി ചാർജുകൾ തുടങ്ങി പല ചെലവുകളും കുടിയേറ്റക്കാർക്കായി കാത്തിരിക്കുന്നു.

    ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴിയാണ് വാടക കരാർ രജിസ്റ്റർ ചെയ്യേണ്ടത്. കരാർ രജിസ്റ്റർ ചെയ്താൽ മാത്രമേ ജല-വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ അവശ്യ സേവനങ്ങൾ സജീവമാക്കാൻ സാധിക്കൂ. കൂടാതെ, താമസം തുടങ്ങുന്നതിനുമുമ്പ് വീട്ടുടമസ്ഥർ സുരക്ഷാ ഡെപ്പോസിറ്റും ആവശ്യപ്പെടും. വാടക സമയത്ത് നൽകാത്തതോ വീടിന് നാശനഷ്ടം വരുത്തിയതോ ആയാൽ ഈ തുക തിരികെ ലഭിക്കില്ല.

    ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷൻ എടുക്കുന്നതിനായി ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. വാർഷിക വാടകയുടെ 5 ശതമാനം ഭവനഫീസ് ദുബായ് മുനിസിപ്പാലിറ്റി ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ ചേർക്കപ്പെടും. പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചാൽ വാർഷിക വാടകയുടെ 5 ശതമാനം, കുറഞ്ഞത് 5,000 ദിർഹം കമ്മീഷനായി നൽകേണ്ടതുണ്ടാകും.

    താമസം മാറ്റുന്നതിനായി മൂവിംഗ് കമ്പനികളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഫീസും ചേർന്നുതന്നെ വരും. വൃത്തിയാക്കൽ, നവീകരണ ചെലവുകൾ, ഇന്റർനെറ്റ്-ടിവി-ടെലികോം ഇൻസ്റ്റലേഷൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയവയ്ക്കും അധികമായി വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

    യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

    അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ അക്ഷാംശം 19.6 വടക്ക്, രേഖാംശം 60.5 കിഴക്ക് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ ന്യൂനമർദം യുഎഇക്ക് ഭീഷണിയല്ലെന്ന് NCM വ്യക്തമാക്കി.

    ശ്രീലങ്കൻ ഭാഷയിൽ ‘ശക്തി’ എന്നാൽ ഊർജ്ജം അല്ലെങ്കിൽ ശക്തി എന്നാണർത്ഥമാക്കുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടുകൂടി പടിഞ്ഞാറൻ അറബിക്കടലിലാണ് ഈ ട്രോപ്പിക്കൽ കൊടുങ്കാറ്റ് നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

    നേരത്തെ, കാലാവസ്ഥാ മുന്നറിയിപ്പായി റെഡ് അലർട്ട് നൽകിയിരുന്നെങ്കിലും, ഈ കൊടുങ്കാറ്റ് രാജ്യത്തെ ബാധിക്കില്ലെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്നു. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും NCM അറിയിച്ചു.

    അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞ്, ക്രമേണ ഉഷ്ണമേഖലാ ന്യൂനമർദ്ദമായും തുടർന്ന് ന്യൂനമർദ്ദമായും മാറാനാണ് സാധ്യത. ഇത് മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്ക് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കും.

    അതേസമയം, ശനിയാഴ്ച ഒക്ടോബർ 4 ന് ഒമാൻ അധികൃതർ വടക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സാഫിർ-സിംപ്സൺ സ്കെയിലിലെ ഏറ്റവും താഴ്ന്ന നിലയാണ് കാറ്റഗറി 1 ചുഴലിക്കാറ്റ്. ഇതിന് മണിക്കൂറിൽ 119 മുതൽ 153 കിലോമീറ്റർ വരെ വേഗതയുണ്ടാകാം, കൂടാതെ ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറഞ്ഞതോ മിതമായതോ ആയിരിക്കും.

    ഒമാനിലെ അധികൃതർ പൊതുജനങ്ങളോട് ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പിന്തുടരാനും കടലിൽ നീന്തുന്നതോ ജലാശയങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതോ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

    അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ അക്ഷാംശം 19.6 വടക്ക്, രേഖാംശം 60.5 കിഴക്ക് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ ന്യൂനമർദം യുഎഇക്ക് ഭീഷണിയല്ലെന്ന് NCM വ്യക്തമാക്കി.

    ശ്രീലങ്കൻ ഭാഷയിൽ ‘ശക്തി’ എന്നാൽ ഊർജ്ജം അല്ലെങ്കിൽ ശക്തി എന്നാണർത്ഥമാക്കുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടുകൂടി പടിഞ്ഞാറൻ അറബിക്കടലിലാണ് ഈ ട്രോപ്പിക്കൽ കൊടുങ്കാറ്റ് നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

    നേരത്തെ, കാലാവസ്ഥാ മുന്നറിയിപ്പായി റെഡ് അലർട്ട് നൽകിയിരുന്നെങ്കിലും, ഈ കൊടുങ്കാറ്റ് രാജ്യത്തെ ബാധിക്കില്ലെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്നു. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും NCM അറിയിച്ചു.

    അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞ്, ക്രമേണ ഉഷ്ണമേഖലാ ന്യൂനമർദ്ദമായും തുടർന്ന് ന്യൂനമർദ്ദമായും മാറാനാണ് സാധ്യത. ഇത് മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്ക് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കും.

    അതേസമയം, ശനിയാഴ്ച ഒക്ടോബർ 4 ന് ഒമാൻ അധികൃതർ വടക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സാഫിർ-സിംപ്സൺ സ്കെയിലിലെ ഏറ്റവും താഴ്ന്ന നിലയാണ് കാറ്റഗറി 1 ചുഴലിക്കാറ്റ്. ഇതിന് മണിക്കൂറിൽ 119 മുതൽ 153 കിലോമീറ്റർ വരെ വേഗതയുണ്ടാകാം, കൂടാതെ ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറഞ്ഞതോ മിതമായതോ ആയിരിക്കും.

    ഒമാനിലെ അധികൃതർ പൊതുജനങ്ങളോട് ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പിന്തുടരാനും കടലിൽ നീന്തുന്നതോ ജലാശയങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതോ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മധുരപ്രിയരെ ഇക്കാര്യം അറിഞ്ഞോ? യുഎഇയിൽ മധുരപാനീയങ്ങൾക്ക് നികുതി, വിശദമായി അറിയാം

    അബുദാബി: പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. 2026 ജനുവരി ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. യുഎഇ ധനമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും നികുതി ഏർപ്പെടുത്തുക. നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നിശ്ചയിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കുന്നതിനുമാണ് തീരുമാനം.

    പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ഉയർന്ന നികുതിയും കുറഞ്ഞ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കുറഞ്ഞ നികുതിയുമായിരിക്കും ഈടാക്കുക.

    പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം എക്സൈസ് നികുതി നൽകി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്ത നികുതിദായകർക്ക് ഒരു പ്രത്യേക ആനുകൂല്യവും പുതിയ ഭേദഗതികളിലുണ്ട്. ഭേദഗതികൾ വന്ന ശേഷം നികുതി ബാധ്യത കുറയുകയാണെങ്കിൽ, മുൻപ് അടച്ച നികുതിയുടെ ഒരു ഭാഗം കുറയ്ക്കാൻ (deduct) കഴിയുന്ന വ്യക്തമായ ഒരു സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് മുൻപാണ് ഈ കിഴിവ് ലഭിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒറ്റനോട്ടത്തില്‍ ഒരു കുഴപ്പവുമില്ല, മയക്കുമരുന്ന് ഒളിപ്പിക്കുന്നത് ഇത്തരം വസ്തുക്കളില്‍; യുഎഇയില്‍ മുന്നറിയിപ്പ്

    ഒറ്റനോട്ടത്തില്‍ ഒരു കുഴപ്പവുമില്ല, മയക്കുമരുന്ന് ഒളിപ്പിക്കുന്നത് ഇത്തരം വസ്തുക്കളില്‍; യുഎഇയില്‍ മുന്നറിയിപ്പ്

    പ്രാദേശിക വിപണിയിലേക്ക് വിഷാംശമുള്ള ലഹരിവസ്തുക്കൾ കടത്താൻ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്ന പുതിയതും തന്ത്രപരവുമായ രീതികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. അവിശ്വസനീയമായ ഈ കടത്ത് രീതികൾ സാധാരണക്കാർക്ക് ഒരു ദോഷവും ഉണ്ടാക്കാത്ത ഉത്പന്നങ്ങൾ പോലെയാണ് തോന്നുക. യുവാക്കൾ പതിവായി ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യുന്ന എനർജി ഡ്രിങ്ക്‌സ് പോലുള്ള സാധാരണ ഉത്പന്നങ്ങളിൽ ഒളിപ്പിച്ചാണ് ഇപ്പോൾ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. ദുബായ് ഡ്രഗ്‌സ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ അബ്ദുള്ള സാലിഹ് അൽ റൈസി പറയുന്നതനുസരിച്ച്, ഈ സിന്തറ്റിക് മയക്കുമരുന്നുകൾ ഇപ്പോൾ “അമ്പരപ്പിക്കുന്ന പുതിയ രൂപങ്ങളിൽ” നിർമിക്കപ്പെടുന്നു: ഉയർന്ന വീര്യമുള്ള രാസവസ്തുക്കൾ ലയിപ്പിച്ച സാധാരണ കടലാസ് ഷീറ്റുകൾ ആക്കിയാണ് ഒരു രീതി. പ്രശസ്ത ബ്രാൻഡുകളുടെ ലോഗോ പതിച്ച വ്യാജ എനർജി ഡ്രിങ്ക്‌സുകളിലും ലഹരിവസ്തുക്കൾ കലർത്തുന്നു. “ഈ വസ്തുക്കളെ കൂടുതൽ അപകടകരമാക്കുന്നത്,” അൽ റൈസി മുന്നറിയിപ്പ് നൽകി, “അവയ്ക്ക് നിറമോ, രുചിയോ, മണമോ ഇല്ല എന്നതാണ്. ഉപഭോക്താവ് അറിയാതെ പാനീയങ്ങളിൽ ഇത് കലർത്താൻ സാധിക്കും. ഇത് പെട്ടെന്ന് ബോധക്ഷയം ഉണ്ടാക്കുകയും ഇരകളെ പൂർണ്ണമായും അപകടാവസ്ഥയിലാക്കുകയും ചെയ്യുന്നു.” ലഹരിവസ്തുക്കൾ വിൽക്കുന്നവർ കൗമാരക്കാരെയും യുവജനങ്ങളെയും ആകർഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സുഹൃത്തുക്കളുടെ സ്വാധീനവും ഉപയോഗിക്കുന്നതായും അൽ റൈസി ഊന്നിപ്പറഞ്ഞു. “ഒരൊറ്റ തവണ മാത്രം ഉപയോഗിക്കാൻ” പ്രേരിപ്പിച്ചാണ് ഇവർ കെണിയിൽപ്പെടുത്തുന്നത്. ഇത് നിരവധി വാഗ്ദാനമുള്ള ജീവിതങ്ങളെ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഭാഗ്യം ഇങ്ങനെ വരുമോ?! വിശ്വസിക്കാനാവാതെ യുഎഇയിലെ പ്രവാസി: ബിഗ് ടിക്കറ്റിൽ വമ്പൻ സമ്മാനം!

    കഴിഞ്ഞ 25 വർഷമായി ദുബായിൽ താമസിക്കുന്ന ലെബനീസ് മാർക്കറ്റിങ് പ്രൊഫഷണലായ ചുക്രി ഹെലയേൽ (57) വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ 50,000 ദിർഹം (Dh50,000) സമ്മാനം നേടി. വർഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന ഹെലയേലിന് ഒടുവിൽ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം ഷോയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചറിയിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “നിങ്ങൾ കാര്യമായിട്ടാണോ? അവിശ്വസനീയം, നന്ദി,” ഹെലയേൽ പറഞ്ഞു. ടിക്കറ്റ് നമ്പർ 401060 ആണ് സമ്മാനാർഹമായത്.

    “ഒരുപാട് കാലമായി ദുബായിൽ താമസിക്കുന്നതുകൊണ്ട് ബിഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. അങ്ങനെയാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്,” അദ്ദേഹം വ്യക്തമാക്കി. “ഇത്രയും വർഷത്തെ ശ്രമത്തിന് ശേഷം, ഞാൻ വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ എനിക്ക് അത്ഭുതമായി! ആദ്യം ഇതൊരു തട്ടിപ്പായിരിക്കുമോ എന്ന് കരുതി. എന്നാൽ അത് സ്ഥിരീകരിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി, എങ്കിലും എനിക്കിപ്പോഴും അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.” പല വിജയികളെയും പോലെ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ചേർന്നല്ല, മറിച്ച് ഒറ്റയ്ക്കാണ് ഹെലയേൽ ടിക്കറ്റ് വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ ചെയ്യാനുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരുന്നതെന്നും അതുകൊണ്ട് ഈ സമ്മാനത്തുക എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്തായാലും, തീർച്ചയായും ബിഗ് ടിക്കറ്റിൽ എൻ്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. മറ്റുള്ളവരോട് എനിക്ക് പറയാനുള്ള സന്ദേശം ഇതാണ്: നിങ്ങൾ ടിക്കറ്റെടുക്കാൻ ആ ധൈര്യം കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്ത് നേടാൻ കഴിയുമെന്ന് ഒരിക്കലും അറിയില്ല,” ഹെലയേൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പിതാവും മകനും ചേർന്ന് ആക്രമണം: പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധി

    പിതാവും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന് 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ച സംഭവത്തിൽ പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.
    ആക്രമണത്തിൽ വലതു കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു 10 ശതമാനം വൈകല്യം സംഭവിച്ചതായി കോടതി കണ്ടെത്തി. കൈയിലെ പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടെങ്കിലും, സ്ഥിര വൈകല്യം ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ അഞ്ചുലക്ഷം ദിർഹം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശയും ആവശ്യപ്പെട്ടിരുന്നു.

    മുന്‍പ്, ക്രിമിനല്‍ കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 21,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിവിൽ ഫാമിലി കോടതി മൊത്തം 51,000 ദിർഹം നഷ്ടപരിഹാരം ലഭിക്കാനവകാശമുണ്ടെന്ന് വിധിച്ചു. ഇതിൽ ക്രിമിനല്‍ കോടതി വിധിച്ച 21,000 ദിർഹത്തിന് പുറമെ 30,000 ദിർഹം കൂടി പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. മകൻ പ്രായപൂർത്തിയാകാത്തതിനാൽ നഷ്ടപരിഹാര തുക നൽകാനുള്ള ഉത്തരവാദിത്വം പിതാവിനാണെന്നും കോടതി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഭാഗ്യം ഇങ്ങനെ വരുമോ?! വിശ്വസിക്കാനാവാതെ യുഎഇയിലെ പ്രവാസി: ബിഗ് ടിക്കറ്റിൽ വമ്പൻ സമ്മാനം!

    ഭാഗ്യം ഇങ്ങനെ വരുമോ?! വിശ്വസിക്കാനാവാതെ യുഎഇയിലെ പ്രവാസി: ബിഗ് ടിക്കറ്റിൽ വമ്പൻ സമ്മാനം!

    കഴിഞ്ഞ 25 വർഷമായി ദുബായിൽ താമസിക്കുന്ന ലെബനീസ് മാർക്കറ്റിങ് പ്രൊഫഷണലായ ചുക്രി ഹെലയേൽ (57) വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ 50,000 ദിർഹം (Dh50,000) സമ്മാനം നേടി. വർഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന ഹെലയേലിന് ഒടുവിൽ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം ഷോയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചറിയിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “നിങ്ങൾ കാര്യമായിട്ടാണോ? അവിശ്വസനീയം, നന്ദി,” ഹെലയേൽ പറഞ്ഞു. ടിക്കറ്റ് നമ്പർ 401060 ആണ് സമ്മാനാർഹമായത്.

    “ഒരുപാട് കാലമായി ദുബായിൽ താമസിക്കുന്നതുകൊണ്ട് ബിഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. അങ്ങനെയാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്,” അദ്ദേഹം വ്യക്തമാക്കി. “ഇത്രയും വർഷത്തെ ശ്രമത്തിന് ശേഷം, ഞാൻ വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ എനിക്ക് അത്ഭുതമായി! ആദ്യം ഇതൊരു തട്ടിപ്പായിരിക്കുമോ എന്ന് കരുതി. എന്നാൽ അത് സ്ഥിരീകരിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി, എങ്കിലും എനിക്കിപ്പോഴും അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.” പല വിജയികളെയും പോലെ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ചേർന്നല്ല, മറിച്ച് ഒറ്റയ്ക്കാണ് ഹെലയേൽ ടിക്കറ്റ് വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ ചെയ്യാനുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരുന്നതെന്നും അതുകൊണ്ട് ഈ സമ്മാനത്തുക എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്തായാലും, തീർച്ചയായും ബിഗ് ടിക്കറ്റിൽ എൻ്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. മറ്റുള്ളവരോട് എനിക്ക് പറയാനുള്ള സന്ദേശം ഇതാണ്: നിങ്ങൾ ടിക്കറ്റെടുക്കാൻ ആ ധൈര്യം കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്ത് നേടാൻ കഴിയുമെന്ന് ഒരിക്കലും അറിയില്ല,” ഹെലയേൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പിതാവും മകനും ചേർന്ന് ആക്രമണം: പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധി

    പിതാവും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന് 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ച സംഭവത്തിൽ പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.
    ആക്രമണത്തിൽ വലതു കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു 10 ശതമാനം വൈകല്യം സംഭവിച്ചതായി കോടതി കണ്ടെത്തി. കൈയിലെ പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടെങ്കിലും, സ്ഥിര വൈകല്യം ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ അഞ്ചുലക്ഷം ദിർഹം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശയും ആവശ്യപ്പെട്ടിരുന്നു.

    മുന്‍പ്, ക്രിമിനല്‍ കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 21,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിവിൽ ഫാമിലി കോടതി മൊത്തം 51,000 ദിർഹം നഷ്ടപരിഹാരം ലഭിക്കാനവകാശമുണ്ടെന്ന് വിധിച്ചു. ഇതിൽ ക്രിമിനല്‍ കോടതി വിധിച്ച 21,000 ദിർഹത്തിന് പുറമെ 30,000 ദിർഹം കൂടി പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. മകൻ പ്രായപൂർത്തിയാകാത്തതിനാൽ നഷ്ടപരിഹാര തുക നൽകാനുള്ള ഉത്തരവാദിത്വം പിതാവിനാണെന്നും കോടതി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പാസ്പോർട്ട് പുതുക്കാൻ വൈകി; വാഹനാപകടത്തിൽ മരിച്ച മകനെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി മലയാളി, കണ്ണീരോടെ ഉറ്റവർ

    വാഹനാപകടത്തിൽ മരിച്ച എട്ടുവയസ്സുകാരനായ മകനെ അവസാനമായി ഒരു നോക്കു പോലും കാണാനാകാതെ പ്രവാസി മലയാളിക്ക് നേരിടേണ്ടിവന്നത് ഹൃദയഭേദകമായ അനുഭവം. നീർക്കുന്നം സ്വദേശിയായ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഹിൽ (8) പുന്നപ്രയിൽ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം, മകനെ അവസാനമായി കാണാൻ നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ യാത്ര സാധിച്ചിരുന്നില്ല. പുതുക്കൽ നടപടികൾ വൈകിയതോടെ മകന്റെ മൃതദർശനത്തിന് സമയത്ത് എത്താൻ കഴിഞ്ഞില്ല. സംഭവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇരട്ടി വേദനയായി.

    എന്നാൽ സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയിൽ നിന്നും അടിയന്തരമായി പാസ്‌പോർട്ട് പുതുക്കി നൽകിയതോടെ അബ്ദുൽ സലാം ഒടുവിൽ ഒമാൻ എയർലൈൻസിലൂടെ നാട്ടിലെത്താനായി. സഹായത്തിനായി മുന്നോട്ട് വന്ന ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവാ) വിമാന ടിക്കറ്റും മറ്റ് ഒരുക്കങ്ങളും നടത്തി. ട്രഷറർ നിസാർ മുസ്തഫ, അംഗം ഷാജഹാൻ എന്നിവർ ശിഹാബ് കൊട്ടുകാടുമായി ചേർന്ന് നടപടികൾ ഏകോപിപ്പിച്ചു. ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാംവെളി, സുരേഷ് കുമാർ, ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ അബ്ദുൽ സലാമിനെ യാത്രയയപ്പ് നൽകാൻ എയർപോർട്ടിൽ എത്തുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പാസ്പോർട്ട് പുതുക്കാൻ വൈകി; വാഹനാപകടത്തിൽ മരിച്ച മകനെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി മലയാളി, കണ്ണീരോടെ ഉറ്റവർ

    പാസ്പോർട്ട് പുതുക്കാൻ വൈകി; വാഹനാപകടത്തിൽ മരിച്ച മകനെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി മലയാളി, കണ്ണീരോടെ ഉറ്റവർ

    വാഹനാപകടത്തിൽ മരിച്ച എട്ടുവയസ്സുകാരനായ മകനെ അവസാനമായി ഒരു നോക്കു പോലും കാണാനാകാതെ പ്രവാസി മലയാളിക്ക് നേരിടേണ്ടിവന്നത് ഹൃദയഭേദകമായ അനുഭവം. നീർക്കുന്നം സ്വദേശിയായ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഹിൽ (8) പുന്നപ്രയിൽ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം, മകനെ അവസാനമായി കാണാൻ നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ യാത്ര സാധിച്ചിരുന്നില്ല. പുതുക്കൽ നടപടികൾ വൈകിയതോടെ മകന്റെ മൃതദർശനത്തിന് സമയത്ത് എത്താൻ കഴിഞ്ഞില്ല. സംഭവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇരട്ടി വേദനയായി.

    എന്നാൽ സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയിൽ നിന്നും അടിയന്തരമായി പാസ്‌പോർട്ട് പുതുക്കി നൽകിയതോടെ അബ്ദുൽ സലാം ഒടുവിൽ ഒമാൻ എയർലൈൻസിലൂടെ നാട്ടിലെത്താനായി. സഹായത്തിനായി മുന്നോട്ട് വന്ന ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവാ) വിമാന ടിക്കറ്റും മറ്റ് ഒരുക്കങ്ങളും നടത്തി. ട്രഷറർ നിസാർ മുസ്തഫ, അംഗം ഷാജഹാൻ എന്നിവർ ശിഹാബ് കൊട്ടുകാടുമായി ചേർന്ന് നടപടികൾ ഏകോപിപ്പിച്ചു. ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാംവെളി, സുരേഷ് കുമാർ, ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ അബ്ദുൽ സലാമിനെ യാത്രയയപ്പ് നൽകാൻ എയർപോർട്ടിൽ എത്തുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

    ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. പുറത്തേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലേർട്ടിന്റെ നിർദേശം. അതേസമയം, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിലെ താമസക്കാരും സന്ദർശകരും അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

    ഖോർഫക്കാൻ ഉൾപ്പെടെയുള്ള ചില മേഖലകളിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെട്ടതായി റിപ്പോർട്ട്. കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ഉയർന്നതായും കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറിയതായും അധികൃതർ അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമം തെറ്റിച്ചാൽ ₹22 ലക്ഷം വരെ പിഴ: യുഎഇയിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് പുതിയ നിയമം

    ദുബായ്: എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ദുബായിൽ പുതിയ നിയമം നിലവിൽ വന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ 2025-ലെ നമ്പർ (14) നിയമം അനുസരിച്ച്, എമിറേറ്റിലെ എല്ലാ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് ശരിയായ അംഗീകാരവും രജിസ്ട്രേഷനും നിർബന്ധമാക്കി.

    നിയമപരമായ ലൈസൻസില്ലാതെ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ ദുബായിൽ നടത്തുന്നത് നിയമം നിരോധിക്കുന്നു. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പെട്രോളിയം, കെമിക്കൽ തുടങ്ങിയ എല്ലാ എഞ്ചിനീയറിംഗ് മേഖലകളെയും ഈ നിയമം ഉൾക്കൊള്ളുന്നു.

    പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും:

    ലൈസൻസ് നിർബന്ധം: സാധുവായ ട്രേഡ് ലൈസൻസും ദുബായ് മുനിസിപ്പാലിറ്റിയിൽ രജിസ്ട്രേഷനും ഇല്ലാതെ ഒരു വ്യക്തിക്കോ ഓഫീസിനോ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസായി പ്രവർത്തിക്കാനോ സ്വയം ചിത്രീകരിക്കാനോ കഴിയില്ല.

    പരിധിക്കപ്പുറം പ്രവർത്തിക്കരുത്: ലൈസൻസിൽ അനുവദിച്ച പരിധിക്കപ്പുറം പ്രവർത്തിക്കുന്നതോ, രജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാരെ നിയമിക്കുന്നതോ, ലൈസൻസില്ലാത്ത കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു.

    കൺസൾട്ടൻസി ഓഫീസുകളുടെ തരംതിരിവ്:

    പുതിയ നിയമം ബാധകമാകുന്ന എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ തരംതിരിക്കുന്നുണ്ട്.

    എമിറേറ്റിൽ സ്ഥാപിച്ച പ്രാദേശിക കമ്പനികൾ.

    തുടർച്ചയായി മൂന്ന് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള യുഎഇ ആസ്ഥാനമായുള്ള ഓഫീസുകളുടെ ബ്രാഞ്ചുകൾ.

    തുടർച്ചയായി പത്ത് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള വിദേശ ഓഫീസുകളുടെ ബ്രാഞ്ചുകൾ.

    പ്രാദേശിക, വിദേശ ഓഫീസുകൾ സംയുക്തമായി രൂപീകരിക്കുന്ന സംരംഭങ്ങൾ.

    കുറഞ്ഞത് പത്ത് വർഷം പ്രവർത്തിപരിചയമുള്ള രജിസ്റ്റർ ചെയ്ത എഞ്ചിനീയർമാരുടെ ഉടമസ്ഥതയിലുള്ള ഉപദേശം നൽകുന്ന എഞ്ചിനീയറിംഗ് അഡ്വൈസറി ഓഫീസുകൾ.

    ഏകീകൃത ഇലക്ട്രോണിക് സംവിധാനം:

    ദുബായ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ, ക്ലാസിഫിക്കേഷൻ, പ്രൊഫഷണൽ കോമ്പറ്റൻസി സർട്ടിഫിക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്യും.

    ലംഘിച്ചാൽ കനത്ത പിഴയും മറ്റ് ശിക്ഷകളും
    നിയമലംഘനം നടത്തുന്നവർക്ക് Dh100,000 (ഏകദേശം 22.5 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിക്കും. പിഴ കൂടാതെ മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകാം:

    ഒരു വർഷം വരെ കൺസൾട്ടൻസി ഓഫീസുകൾ സസ്‌പെൻഡ് ചെയ്യുക.

    ഓഫീസുകളുടെ ക്ലാസിഫിക്കേഷൻ താഴ്ത്തുക അല്ലെങ്കിൽ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുക.

    വാണിജ്യ ലൈസൻസുകൾ റദ്ദാക്കുക.

    ജീവനക്കാരെ സസ്പെൻഡ് ചെയ്യുക, സർട്ടിഫിക്കറ്റുകൾ റദ്ദാക്കുക.

    നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളും ജീവനക്കാരും തങ്ങളുടെ പദവി പുതിയ നിയമത്തിനനുസരിച്ച് ക്രമീകരിക്കണം. നിയമം പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

    യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

    ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. പുറത്തേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലേർട്ടിന്റെ നിർദേശം. അതേസമയം, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിലെ താമസക്കാരും സന്ദർശകരും അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

    ഖോർഫക്കാൻ ഉൾപ്പെടെയുള്ള ചില മേഖലകളിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെട്ടതായി റിപ്പോർട്ട്. കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ഉയർന്നതായും കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറിയതായും അധികൃതർ അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിയമം തെറ്റിച്ചാൽ ₹22 ലക്ഷം വരെ പിഴ: യുഎഇയിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് പുതിയ നിയമം

    ദുബായ്: എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ദുബായിൽ പുതിയ നിയമം നിലവിൽ വന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ 2025-ലെ നമ്പർ (14) നിയമം അനുസരിച്ച്, എമിറേറ്റിലെ എല്ലാ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് ശരിയായ അംഗീകാരവും രജിസ്ട്രേഷനും നിർബന്ധമാക്കി.

    നിയമപരമായ ലൈസൻസില്ലാതെ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ ദുബായിൽ നടത്തുന്നത് നിയമം നിരോധിക്കുന്നു. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പെട്രോളിയം, കെമിക്കൽ തുടങ്ങിയ എല്ലാ എഞ്ചിനീയറിംഗ് മേഖലകളെയും ഈ നിയമം ഉൾക്കൊള്ളുന്നു.

    പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും:

    ലൈസൻസ് നിർബന്ധം: സാധുവായ ട്രേഡ് ലൈസൻസും ദുബായ് മുനിസിപ്പാലിറ്റിയിൽ രജിസ്ട്രേഷനും ഇല്ലാതെ ഒരു വ്യക്തിക്കോ ഓഫീസിനോ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസായി പ്രവർത്തിക്കാനോ സ്വയം ചിത്രീകരിക്കാനോ കഴിയില്ല.

    പരിധിക്കപ്പുറം പ്രവർത്തിക്കരുത്: ലൈസൻസിൽ അനുവദിച്ച പരിധിക്കപ്പുറം പ്രവർത്തിക്കുന്നതോ, രജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാരെ നിയമിക്കുന്നതോ, ലൈസൻസില്ലാത്ത കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു.

    കൺസൾട്ടൻസി ഓഫീസുകളുടെ തരംതിരിവ്:

    പുതിയ നിയമം ബാധകമാകുന്ന എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ തരംതിരിക്കുന്നുണ്ട്.

    എമിറേറ്റിൽ സ്ഥാപിച്ച പ്രാദേശിക കമ്പനികൾ.

    തുടർച്ചയായി മൂന്ന് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള യുഎഇ ആസ്ഥാനമായുള്ള ഓഫീസുകളുടെ ബ്രാഞ്ചുകൾ.

    തുടർച്ചയായി പത്ത് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള വിദേശ ഓഫീസുകളുടെ ബ്രാഞ്ചുകൾ.

    പ്രാദേശിക, വിദേശ ഓഫീസുകൾ സംയുക്തമായി രൂപീകരിക്കുന്ന സംരംഭങ്ങൾ.

    കുറഞ്ഞത് പത്ത് വർഷം പ്രവർത്തിപരിചയമുള്ള രജിസ്റ്റർ ചെയ്ത എഞ്ചിനീയർമാരുടെ ഉടമസ്ഥതയിലുള്ള ഉപദേശം നൽകുന്ന എഞ്ചിനീയറിംഗ് അഡ്വൈസറി ഓഫീസുകൾ.

    ഏകീകൃത ഇലക്ട്രോണിക് സംവിധാനം:

    ദുബായ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ, ക്ലാസിഫിക്കേഷൻ, പ്രൊഫഷണൽ കോമ്പറ്റൻസി സർട്ടിഫിക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്യും.

    ലംഘിച്ചാൽ കനത്ത പിഴയും മറ്റ് ശിക്ഷകളും
    നിയമലംഘനം നടത്തുന്നവർക്ക് Dh100,000 (ഏകദേശം 22.5 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിക്കും. പിഴ കൂടാതെ മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകാം:

    ഒരു വർഷം വരെ കൺസൾട്ടൻസി ഓഫീസുകൾ സസ്‌പെൻഡ് ചെയ്യുക.

    ഓഫീസുകളുടെ ക്ലാസിഫിക്കേഷൻ താഴ്ത്തുക അല്ലെങ്കിൽ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുക.

    വാണിജ്യ ലൈസൻസുകൾ റദ്ദാക്കുക.

    ജീവനക്കാരെ സസ്പെൻഡ് ചെയ്യുക, സർട്ടിഫിക്കറ്റുകൾ റദ്ദാക്കുക.

    നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളും ജീവനക്കാരും തങ്ങളുടെ പദവി പുതിയ നിയമത്തിനനുസരിച്ച് ക്രമീകരിക്കണം. നിയമം പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഈ രേഖയില്ലെങ്കിൽ വിമാനത്താവളത്തിൽ കാത്തിരിപ്പ് കൂടും, പണിയും കിട്ടും; എമിറേറ്റ്‌സിന്റെ പുതിയ യാത്രാ നിർദേശം

    ദുബായ് ∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ‘ഇ-അറൈവൽ കാർഡ്’ നിർബന്ധമായും പൂരിപ്പിച്ച് സമർപ്പിക്കണം എന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അറിയിച്ചു. ഈ പുതിയ യാത്രാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ക്ലിയറൻസിനുള്ള കാത്തിരിപ്പ് സമയം കൂടാനും തുടർയാത്രകൾക്ക് തടസ്സം നേരിടാനും സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.

    എന്താണ് ഇ-അറൈവൽ കാർഡ്?

    ഇമിഗ്രേഷൻ നടപടികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Disembarkation Forms) പകരമായി സുരക്ഷിതമായ ഒരു ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.ഇത് വിമാനത്താവളങ്ങളിലെ നടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇമിഗ്രേഷൻ പരിശോധനകളിലെ പിശകുകൾ ഒഴിവാക്കാനും സഹായിക്കും.ഇത് വീസയ്ക്ക് പകരമാവില്ല. ടൂറിസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് സാധുവായ വീസ ഇപ്പോഴും ആവശ്യമാണ്.

    ഇ-അറൈവൽ കാർഡ് എങ്ങനെ സമർപ്പിക്കാം?

    ആർക്കാണ് നിർബന്ധം: ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാവർക്കും. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും ഇത് നിർബന്ധമില്ല.

    എപ്പോൾ സമർപ്പിക്കണം: യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ ഡിജിറ്റൽ ഫോം സമർപ്പിക്കാവുന്നതാണ്.

    എവിടെ സമർപ്പിക്കണം: ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് വഴിയാണ് (ഉദാഹരണത്തിന്: boi.gov.in) ഈ ഫോം സമർപ്പിക്കേണ്ടത്. Indian Visa website: indianvisaonline.gov.in, Su-Swagatam മൊബൈൽ ആപ്പ് വഴിയും ഇത് പൂർത്തിയാക്കാം.

    ചെലവ്: ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.

    നൽകേണ്ട വിവരങ്ങൾ: പാസ്‌പോർട്ട് നമ്പർ, രാജ്യം, ഫ്ലൈറ്റ് നമ്പർ, സന്ദർശന ലക്ഷ്യം (ടൂറിസം, ബിസിനസ്, പഠനം), ഇന്ത്യയിലെ താമസസ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കഴിഞ്ഞ ആറ് ദിവസങ്ങളിൽ സന്ദർശിച്ച രാജ്യങ്ങൾ തുടങ്ങിയ പ്രധാന വിവരങ്ങൾ നൽകണം.

    സ്ഥിരീകരണം: വിവരങ്ങൾ സമർപ്പിച്ച ശേഷം ലഭിക്കുന്ന സ്ഥിരീകരണം ഡിജിറ്റലായി സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്ത് ഇമിഗ്രേഷൻ കൗണ്ടറിൽ ഹാജരാക്കണം. ഒരു പ്രിന്റ് കോപ്പി കൈവശം കരുതുന്നത് കൂടുതൽ സൗകര്യപ്രദമാകും.

    യാത്രക്കാർ ശ്രദ്ധിക്കാൻ: തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ, വിമാനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും കൃത്യസമയത്ത് ലഭിക്കുന്നതിനായി എയർലൈൻ വെബ്‌സൈറ്റിലെ ‘മാനേജ് യുവർ ബുക്കിങ്’ (Manage Your Booking) പോർട്ടൽ വഴി നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണം എന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ നിന്ന് എത്തിയ പ്രവാസിയുടെ റോളക്സ് വാച്ച് പിടിച്ചെടുത്തു; 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാം

    യുഎഇയിൽ നിന്ന് എത്തിയ പ്രവാസിയുടെ റോളക്സ് വാച്ച് പിടിച്ചെടുത്തു; 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാം

    2024 മാർച്ച് 7-നാണ് സംഭവം. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ മഹേഷ് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് 13,48,500 രൂപ വില വരുന്ന മോഡൽ നമ്പർ 126610LV റോളക്സ് വാച്ച് പിടിച്ചെടുത്ത് തടങ്കൽ റെസീപ്റ്റ് നൽകി. യാത്രക്കാരുടെ ബാഗേജായി സാധനങ്ങൾ എത്തിക്കുന്നതിനിടെ നിയമലംഘനം നടത്തിയെന്നും, വാച്ച് വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യ ഉപയോഗത്തിനുവേണ്ടിയുള്ളതാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.

    2025 ജനുവരി 30-ന് കസ്റ്റംസ് വകുപ്പ് വാച്ച് 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ കസ്റ്റംസ് ആക്ട് പ്രകാരം ഉത്തരവ് ലഭിച്ച് 120 ദിവസത്തിനുള്ളിൽ വീണ്ടെടുക്കൽ പൂർത്തിയാക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. നിശ്ചിത കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, മഹേഷ് കേസ് കോടതിയിൽ ഫയൽ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി പ്രത്യേക അനുമതി നൽകി.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; തടവ് ശിക്ഷ വിധിച്ച് കോടതി

    ലഹരിക്കടത്ത് കേസിൽ പിടിയിലായ 26കാരനായ യുവാവിന് ദുബൈ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ യുവാവിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ലഹരി സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം

    യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് 5000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ചുമത്തും.

    വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്താൽ 100,000 ദിർഹം വരെ പിഴ ലഭിക്കും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ (കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം) എന്നിവയ്ക്ക് 150,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

    ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ ലഭിക്കും. സംസ്ഥാന ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 500,000 ദിർഹം വരെ പിഴ. ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 250,000 ദിർഹം വരെ പിഴയും ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ അനാദരിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ അവഹേളിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. വിദേശ ബന്ധങ്ങൾക്ക് ഹാനികരമോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവ തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് 250,000 ദിർഹം വരെ പിഴ ചുമത്തുന്നത്.

    ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെയും സംരക്ഷിക്കുന്നതിനൊപ്പം അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പറഞ്ഞാൽ 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ 40,000 ദിർഹം വരെ പിഴ ലഭിച്ചേക്കാം. അംഗീകാരമില്ലാതെ അധിക മാധ്യമ പ്രവർത്തനം പരിശീലിക്കുന്നതിന് 5000 ദിർഹം പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ 16,000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം 150 ദിർഹം പിഴയായി ലഭിക്കും. പരമാവധി 3,000 ദിർഹം പിഴ ലഭിച്ചേക്കാനിടയുണ്ട്. ട്രേഡ് ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിൽപ്പന നടത്തുകയാണെങ്കിൽ 500,000 ദിർഹം വരെ പിഴയും സാധനങ്ങൾ കണ്ടുകെട്ടൽ, തടവ് തുടങ്ങിയവയും ലഭിക്കും.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; തടവ് ശിക്ഷ വിധിച്ച് കോടതി

    യുഎഇയിൽ നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; തടവ് ശിക്ഷ വിധിച്ച് കോടതി

    ലഹരിക്കടത്ത് കേസിൽ പിടിയിലായ 26കാരനായ യുവാവിന് ദുബൈ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ യുവാവിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ലഹരി സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം

    യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് 5000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ചുമത്തും.

    വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്താൽ 100,000 ദിർഹം വരെ പിഴ ലഭിക്കും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ (കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം) എന്നിവയ്ക്ക് 150,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

    ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ ലഭിക്കും. സംസ്ഥാന ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 500,000 ദിർഹം വരെ പിഴ. ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 250,000 ദിർഹം വരെ പിഴയും ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ അനാദരിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ അവഹേളിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. വിദേശ ബന്ധങ്ങൾക്ക് ഹാനികരമോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവ തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് 250,000 ദിർഹം വരെ പിഴ ചുമത്തുന്നത്.

    ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെയും സംരക്ഷിക്കുന്നതിനൊപ്പം അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പറഞ്ഞാൽ 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ 40,000 ദിർഹം വരെ പിഴ ലഭിച്ചേക്കാം. അംഗീകാരമില്ലാതെ അധിക മാധ്യമ പ്രവർത്തനം പരിശീലിക്കുന്നതിന് 5000 ദിർഹം പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ 16,000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം 150 ദിർഹം പിഴയായി ലഭിക്കും. പരമാവധി 3,000 ദിർഹം പിഴ ലഭിച്ചേക്കാനിടയുണ്ട്. ട്രേഡ് ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിൽപ്പന നടത്തുകയാണെങ്കിൽ 500,000 ദിർഹം വരെ പിഴയും സാധനങ്ങൾ കണ്ടുകെട്ടൽ, തടവ് തുടങ്ങിയവയും ലഭിക്കും.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കോളടിച്ചു; യുഎഇയിൽ 223 അധ്യാപകർക്ക് ഗോൾഡൻ വിസ

    എമിറേറ്റിലെ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ നിർദേശപ്രകാരമാണ് പത്തു വർഷത്തെ വിസ നൽകിയത്. കഴിഞ്ഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളോടുകൂടിയ വിസ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.

    “മുന്നോട്ടുള്ള പാത തെളിയിക്കുന്നവരാണ് അധ്യാപകർ. അവർ പ്രചോദകരും വഴികാട്ടികളുമാണ്. കുട്ടികളെ വിജയത്തിനായി തയ്യാറാക്കുന്നതിൽ അധ്യാപകർ ചെയ്യുന്ന സംഭാവനകൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നു. ലോക അധ്യാപക ദിനത്തിൽ അധ്യാപകരെ പിന്തുണക്കുന്നത് ദുബൈയുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച നിക്ഷേപമാണ്” – ശൈഖ് ഹംദാൻ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസയ്ക്കായി ലഭിച്ചത്. അവയിൽ നിന്ന് 223 പേരെയാണ് തെരഞ്ഞെടുക്കിയത്. വിദ്യാഭ്യാസ നേട്ടങ്ങൾ, സാമൂഹിക സംഭാവനകൾ, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പോസിറ്റീവ് പ്രതികരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. അനുവദിച്ച വിസകളിൽ 157 എണ്ണം സ്കൂൾ അധ്യാപകർക്കും, 60 എണ്ണം സർവകലാശാല ഫാക്കൽറ്റി അംഗങ്ങൾക്കും, 6 എണ്ണം നഴ്‌സറി അധ്യാപകർക്കുമാണ്. രണ്ടാം റൗണ്ടിനായുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കോളടിച്ചു; യുഎഇയിൽ 223 അധ്യാപകർക്ക് ഗോൾഡൻ വിസ

    കോളടിച്ചു; യുഎഇയിൽ 223 അധ്യാപകർക്ക് ഗോൾഡൻ വിസ

    എമിറേറ്റിലെ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ നിർദേശപ്രകാരമാണ് പത്തു വർഷത്തെ വിസ നൽകിയത്. കഴിഞ്ഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളോടുകൂടിയ വിസ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.

    “മുന്നോട്ടുള്ള പാത തെളിയിക്കുന്നവരാണ് അധ്യാപകർ. അവർ പ്രചോദകരും വഴികാട്ടികളുമാണ്. കുട്ടികളെ വിജയത്തിനായി തയ്യാറാക്കുന്നതിൽ അധ്യാപകർ ചെയ്യുന്ന സംഭാവനകൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നു. ലോക അധ്യാപക ദിനത്തിൽ അധ്യാപകരെ പിന്തുണക്കുന്നത് ദുബൈയുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച നിക്ഷേപമാണ്” – ശൈഖ് ഹംദാൻ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസയ്ക്കായി ലഭിച്ചത്. അവയിൽ നിന്ന് 223 പേരെയാണ് തെരഞ്ഞെടുക്കിയത്. വിദ്യാഭ്യാസ നേട്ടങ്ങൾ, സാമൂഹിക സംഭാവനകൾ, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പോസിറ്റീവ് പ്രതികരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. അനുവദിച്ച വിസകളിൽ 157 എണ്ണം സ്കൂൾ അധ്യാപകർക്കും, 60 എണ്ണം സർവകലാശാല ഫാക്കൽറ്റി അംഗങ്ങൾക്കും, 6 എണ്ണം നഴ്‌സറി അധ്യാപകർക്കുമാണ്. രണ്ടാം റൗണ്ടിനായുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

    .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ

    മദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ‘ബ്ലഡ് മണി’ (നഷ്ടപരിഹാരം) നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈയിടെ ദുബായിലെ അൽ ഖുദ്ര പ്രദേശത്താണ് ദാരുണമായ അപകടം നടന്നത്. മദ്യപിച്ച നിലയിലായിരുന്ന യുവതിക്ക് രണ്ട് ദിശകളിലേക്കും ഗതാഗതമുള്ള സൈഡ് സ്ട്രീറ്റിൽ വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് പെട്ടെന്ന് വെട്ടിച്ച ഇവരുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷം മൂന്നാമതൊരു കാറുമായി കൂട്ടിയിടിച്ചു. യുവതിയുടെ വാഹനം റോഡിലൂടെ മുന്നോട്ട് പോയി മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മറ്റ് രണ്ടുപേർക്ക് വിവിധ അളവിൽ പരിക്കേറ്റു. നിയമം ലംഘിച്ചതിനും ഒരാളുടെ മരണത്തിന് കാരണമായതിനും യുവതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

    ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഡോളറുകളാണ് ആവശ്യപ്പെടുന്നത്. ക്ലയൻ്റുകളായി നടിച്ചെത്തിയ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ തട്ടിപ്പ് സംഘത്തെ ഖലീജ് ടൈംസ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പുകാർ $25,000 (ഏകദേശം 92,000 ദിർഹം) വരെ വിലവരുന്ന പ്രത്യേക പാക്കേജുകളാണ് പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പണമിടപാടുകളെ TED ശക്തമായി അപലപിച്ചു, ഈ വാഗ്ദാനങ്ങൾ നിയമപരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വാനകൂവറിലുള്ള TED-ൻ്റെ ആസ്ഥാനത്ത് നിന്നുള്ള വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “TEDx ഇവന്റുകൾ ലോകമെമ്പാടുമുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരാണ് TED-ൽ നിന്നുള്ള സൗജന്യ ലൈസൻസിന് കീഴിൽ സ്വതന്ത്രമായി സംഘടിപ്പിക്കുന്നത്. TED ഇവൻ്റുകൾ പോലെ, TEDx ഇവൻ്റുകൾക്കും ഒരു തരത്തിലുള്ള വാണിജ്യ ലക്ഷ്യവും (Commercial Agenda) ഉണ്ടാകാൻ പാടില്ല.” ആഗോളതലത്തിൽ സ്വാധീനമുള്ള പ്രഭാഷണങ്ങളാൽ അറിയപ്പെടുന്ന TED എന്ന പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ശാഖയാണ് TEDx. TED-ന്റെ വക്താവ്, ഇത്തരം തട്ടിപ്പുകളോട് പ്രതികരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങൾ വ്യക്തമാക്കി: “ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നത്, പ്രസംഗകരിൽ നിന്ന് പണം ഈടാക്കാനോ അവർക്ക് പ്രതിഫലം നൽകാനോ പാടില്ല എന്നാണ്. പ്രസംഗകരിൽ നിന്ന് പണം വാങ്ങുന്നതായോ അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായോ കണ്ടെത്തിയാൽ, ആ സംഘാടകരുടെ ഇവന്റ് ലൈസൻസ് നീക്കം ചെയ്യപ്പെടുകയും ആവശ്യമെങ്കിൽ നിയമനടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രഭാഷണങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്,” വക്താവ് കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

    ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    അബുധാബിയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് നിര്യാതനായത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു ജാസിർ. ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസമായിരുന്നു. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ്: മൈമൂന, സഹോദൻ: ജിഷാദ്. മൃതദേഹം ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tOctober 4, 2025

    • കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർമദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ‘ബ്ലഡ് മണി’ (നഷ്ടപരിഹാരം) നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈയിടെ ദുബായിലെ അൽ ഖുദ്ര പ്രദേശത്താണ് ദാരുണമായ അപകടം നടന്നത്. മദ്യപിച്ച നിലയിലായിരുന്ന യുവതിക്ക് രണ്ട് ദിശകളിലേക്കും ഗതാഗതമുള്ള സൈഡ് സ്ട്രീറ്റിൽ വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് പെട്ടെന്ന് വെട്ടിച്ച ഇവരുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷം മൂന്നാമതൊരു കാറുമായി കൂട്ടിയിടിച്ചു. യുവതിയുടെ വാഹനം റോഡിലൂടെ മുന്നോട്ട് പോയി മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മറ്റ് രണ്ടുപേർക്ക് വിവിധ അളവിൽ പരിക്കേറ്റു. നിയമം ലംഘിച്ചതിനും ഒരാളുടെ മരണത്തിന് കാരണമായതിനും യുവതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tപ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഡോളറുകളാണ് ആവശ്യപ്പെടുന്നത്. ക്ലയൻ്റുകളായി നടിച്ചെത്തിയ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ തട്ടിപ്പ് സംഘത്തെ ഖലീജ് ടൈംസ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പുകാർ $25,000 (ഏകദേശം 92,000 ദിർഹം) വരെ വിലവരുന്ന പ്രത്യേക പാക്കേജുകളാണ് പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പണമിടപാടുകളെ TED ശക്തമായി അപലപിച്ചു, ഈ വാഗ്ദാനങ്ങൾ നിയമപരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വാനകൂവറിലുള്ള TED-ൻ്റെ ആസ്ഥാനത്ത് നിന്നുള്ള വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “TEDx ഇവന്റുകൾ ലോകമെമ്പാടുമുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരാണ് TED-ൽ നിന്നുള്ള സൗജന്യ ലൈസൻസിന് കീഴിൽ സ്വതന്ത്രമായി സംഘടിപ്പിക്കുന്നത്. TED ഇവൻ്റുകൾ പോലെ, TEDx ഇവൻ്റുകൾക്കും ഒരു തരത്തിലുള്ള വാണിജ്യ ലക്ഷ്യവും (Commercial Agenda) ഉണ്ടാകാൻ പാടില്ല.” ആഗോളതലത്തിൽ സ്വാധീനമുള്ള പ്രഭാഷണങ്ങളാൽ അറിയപ്പെടുന്ന TED എന്ന പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ശാഖയാണ് TEDx. TED-ന്റെ വക്താവ്, ഇത്തരം തട്ടിപ്പുകളോട് പ്രതികരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങൾ വ്യക്തമാക്കി: “ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നത്, പ്രസംഗകരിൽ നിന്ന് പണം ഈടാക്കാനോ അവർക്ക് പ്രതിഫലം നൽകാനോ പാടില്ല എന്നാണ്. പ്രസംഗകരിൽ നിന്ന് പണം വാങ്ങുന്നതായോ അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായോ കണ്ടെത്തിയാൽ, ആ സംഘാടകരുടെ ഇവന്റ് ലൈസൻസ് നീക്കം ചെയ്യപ്പെടുകയും ആവശ്യമെങ്കിൽ നിയമനടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രഭാഷണങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്,” വക്താവ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നുദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_tOctober 4, 2025
  • കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ

    കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ

    മദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ‘ബ്ലഡ് മണി’ (നഷ്ടപരിഹാരം) നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈയിടെ ദുബായിലെ അൽ ഖുദ്ര പ്രദേശത്താണ് ദാരുണമായ അപകടം നടന്നത്. മദ്യപിച്ച നിലയിലായിരുന്ന യുവതിക്ക് രണ്ട് ദിശകളിലേക്കും ഗതാഗതമുള്ള സൈഡ് സ്ട്രീറ്റിൽ വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് പെട്ടെന്ന് വെട്ടിച്ച ഇവരുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷം മൂന്നാമതൊരു കാറുമായി കൂട്ടിയിടിച്ചു. യുവതിയുടെ വാഹനം റോഡിലൂടെ മുന്നോട്ട് പോയി മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മറ്റ് രണ്ടുപേർക്ക് വിവിധ അളവിൽ പരിക്കേറ്റു. നിയമം ലംഘിച്ചതിനും ഒരാളുടെ മരണത്തിന് കാരണമായതിനും യുവതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

    ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഡോളറുകളാണ് ആവശ്യപ്പെടുന്നത്. ക്ലയൻ്റുകളായി നടിച്ചെത്തിയ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ തട്ടിപ്പ് സംഘത്തെ ഖലീജ് ടൈംസ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പുകാർ $25,000 (ഏകദേശം 92,000 ദിർഹം) വരെ വിലവരുന്ന പ്രത്യേക പാക്കേജുകളാണ് പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പണമിടപാടുകളെ TED ശക്തമായി അപലപിച്ചു, ഈ വാഗ്ദാനങ്ങൾ നിയമപരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വാനകൂവറിലുള്ള TED-ൻ്റെ ആസ്ഥാനത്ത് നിന്നുള്ള വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “TEDx ഇവന്റുകൾ ലോകമെമ്പാടുമുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരാണ് TED-ൽ നിന്നുള്ള സൗജന്യ ലൈസൻസിന് കീഴിൽ സ്വതന്ത്രമായി സംഘടിപ്പിക്കുന്നത്. TED ഇവൻ്റുകൾ പോലെ, TEDx ഇവൻ്റുകൾക്കും ഒരു തരത്തിലുള്ള വാണിജ്യ ലക്ഷ്യവും (Commercial Agenda) ഉണ്ടാകാൻ പാടില്ല.” ആഗോളതലത്തിൽ സ്വാധീനമുള്ള പ്രഭാഷണങ്ങളാൽ അറിയപ്പെടുന്ന TED എന്ന പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ശാഖയാണ് TEDx. TED-ന്റെ വക്താവ്, ഇത്തരം തട്ടിപ്പുകളോട് പ്രതികരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങൾ വ്യക്തമാക്കി: “ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നത്, പ്രസംഗകരിൽ നിന്ന് പണം ഈടാക്കാനോ അവർക്ക് പ്രതിഫലം നൽകാനോ പാടില്ല എന്നാണ്. പ്രസംഗകരിൽ നിന്ന് പണം വാങ്ങുന്നതായോ അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായോ കണ്ടെത്തിയാൽ, ആ സംഘാടകരുടെ ഇവന്റ് ലൈസൻസ് നീക്കം ചെയ്യപ്പെടുകയും ആവശ്യമെങ്കിൽ നിയമനടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രഭാഷണങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്,” വക്താവ് കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

    ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

    പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

    ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഡോളറുകളാണ് ആവശ്യപ്പെടുന്നത്. ക്ലയൻ്റുകളായി നടിച്ചെത്തിയ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ തട്ടിപ്പ് സംഘത്തെ ഖലീജ് ടൈംസ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പുകാർ $25,000 (ഏകദേശം 92,000 ദിർഹം) വരെ വിലവരുന്ന പ്രത്യേക പാക്കേജുകളാണ് പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പണമിടപാടുകളെ TED ശക്തമായി അപലപിച്ചു, ഈ വാഗ്ദാനങ്ങൾ നിയമപരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വാനകൂവറിലുള്ള TED-ൻ്റെ ആസ്ഥാനത്ത് നിന്നുള്ള വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “TEDx ഇവന്റുകൾ ലോകമെമ്പാടുമുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരാണ് TED-ൽ നിന്നുള്ള സൗജന്യ ലൈസൻസിന് കീഴിൽ സ്വതന്ത്രമായി സംഘടിപ്പിക്കുന്നത്. TED ഇവൻ്റുകൾ പോലെ, TEDx ഇവൻ്റുകൾക്കും ഒരു തരത്തിലുള്ള വാണിജ്യ ലക്ഷ്യവും (Commercial Agenda) ഉണ്ടാകാൻ പാടില്ല.” ആഗോളതലത്തിൽ സ്വാധീനമുള്ള പ്രഭാഷണങ്ങളാൽ അറിയപ്പെടുന്ന TED എന്ന പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ശാഖയാണ് TEDx. TED-ന്റെ വക്താവ്, ഇത്തരം തട്ടിപ്പുകളോട് പ്രതികരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങൾ വ്യക്തമാക്കി: “ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നത്, പ്രസംഗകരിൽ നിന്ന് പണം ഈടാക്കാനോ അവർക്ക് പ്രതിഫലം നൽകാനോ പാടില്ല എന്നാണ്. പ്രസംഗകരിൽ നിന്ന് പണം വാങ്ങുന്നതായോ അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായോ കണ്ടെത്തിയാൽ, ആ സംഘാടകരുടെ ഇവന്റ് ലൈസൻസ് നീക്കം ചെയ്യപ്പെടുകയും ആവശ്യമെങ്കിൽ നിയമനടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രഭാഷണങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്,” വക്താവ് കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

    ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

    ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ദുബായ് എമിറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് ഈ അടച്ചിടൽ. ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ 11 ശനിയാഴ്ച വരെയാണ് താത്കാലികമായി അടയ്ക്കുക. ഗതാഗതത്തിൻ്റെ ഒഴുക്ക് മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ ജോലികൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ദുബായിലേക്കുള്ള ഒരു പ്രധാന പാതയും ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി എന്ന നിലയിലും ഈ അടച്ചിടൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് പ്രാധാന്യമർഹിക്കുന്നതാണ്. ഈ താത്കാലിക അടച്ചിടൽ കാരണം മറ്റ് വഴികൾ ഉപയോഗിക്കാനും (Alternative Routes) ഗതാഗത സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എല്ലാ ഡ്രൈവർമാരോടും അഭ്യർഥിച്ചു. ഈ കാലയളവിൽ ഡ്രൈവർമാരെ സഹായിക്കുന്നതിനായി സൈൻ ബോർഡുകളും (Signage) സ്ഥലത്തെ മാർഗനിർദേശങ്ങളും നൽകും. യാത്രക്കാർ അവരുടെ യാത്രാ സമയം കണക്കാക്കുമ്പോൾ കൂടുതൽ സമയം അനുവദിക്കാനും (Extra Travel Time), യാത്രാ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർദേശിക്കുന്നു. നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസങ്ങൾ കുറയ്ക്കാനും സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

    ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

    ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

    ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ദുബായ് എമിറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് ഈ അടച്ചിടൽ. ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ 11 ശനിയാഴ്ച വരെയാണ് താത്കാലികമായി അടയ്ക്കുക. ഗതാഗതത്തിൻ്റെ ഒഴുക്ക് മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ ജോലികൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ദുബായിലേക്കുള്ള ഒരു പ്രധാന പാതയും ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി എന്ന നിലയിലും ഈ അടച്ചിടൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് പ്രാധാന്യമർഹിക്കുന്നതാണ്. ഈ താത്കാലിക അടച്ചിടൽ കാരണം മറ്റ് വഴികൾ ഉപയോഗിക്കാനും (Alternative Routes) ഗതാഗത സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എല്ലാ ഡ്രൈവർമാരോടും അഭ്യർഥിച്ചു. ഈ കാലയളവിൽ ഡ്രൈവർമാരെ സഹായിക്കുന്നതിനായി സൈൻ ബോർഡുകളും (Signage) സ്ഥലത്തെ മാർഗനിർദേശങ്ങളും നൽകും. യാത്രക്കാർ അവരുടെ യാത്രാ സമയം കണക്കാക്കുമ്പോൾ കൂടുതൽ സമയം അനുവദിക്കാനും (Extra Travel Time), യാത്രാ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർദേശിക്കുന്നു. നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസങ്ങൾ കുറയ്ക്കാനും സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുവ പ്രവാസികൾക്ക് അപകടസൂചന: യുഎഇയിൽ ഈ രോ​ഗം വരുന്നവരിൽ പകുതിയും 50 വയസിൽ താഴെയുള്ളവർ; കാരണം ജീവിതശൈലി

    ദുബായ്: ഐക്യ അറബ് എമിറേറ്റിലെ (യുഎഇ) ആശുപത്രികളിൽ ഹൃദയാഘാതം കാരണം ചികിത്സ തേടുന്നവരിൽ പകുതിയോളം പേരും 50 വയസ്സിന് താഴെയുള്ളവരാണെന്ന് പുതിയ റിപ്പോർട്ടുകൾ. പ്രവാസികൾ ഉൾപ്പെടെയുള്ള യുവജനതയിൽ വർധിച്ചുവരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

    ലോക ഹൃദയദിനത്തോടനുബന്ധിച്ച് യുഎഇയിലെ മെഡിക്കൽ വിദഗ്ദ്ധരാണ് ഈ ഗൗരവമായ പ്രശ്നം എടുത്തു കാട്ടിയത്. 15 വർഷം മുൻപുതന്നെ ആഗോള ശരാശരിയേക്കാൾ കൂടുതൽ ഹൃദ്രോഗികൾ യുഎഇയിൽ ഉണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹൃദയാഘാതം വരുന്നവരുടെ ശരാശരി പ്രായം മുൻപത്തേക്കാൾ അഞ്ചു മുതൽ പത്തു വയസ്സു വരെ കുറഞ്ഞിട്ടുണ്ട്.

    പല ചെറുപ്പക്കാരും, പ്രത്യേകിച്ച് പ്രവാസികൾ, ഹൃദ്രോഗ സാധ്യതയെക്കുറിച്ച് വേണ്ടത്ര ചിന്തിക്കാറില്ല. മുമ്പ് അപൂർവമായി കണ്ടിരുന്ന യുവജനങ്ങളിലെ ഗുരുതര രോഗാവസ്ഥ ഇന്ന് വർധിച്ചിരിക്കുന്നു. തെറ്റായ ജീവിതശൈലി, അമിതമായ ജോലി സമ്മർദ്ദം, പുകവലി, മദ്യപാനം, അമിതവണ്ണം തുടങ്ങിയവയെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

    അതുകൊണ്ട്, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതം എന്നിവ ശീലമാക്കണമെന്നും, പ്രായഭേദമന്യേ ഹൃദയാരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ശക്തമായി നിർദ്ദേശിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

    ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ദുബായ് എമിറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് ഈ അടച്ചിടൽ. ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ 11 ശനിയാഴ്ച വരെയാണ് താത്കാലികമായി അടയ്ക്കുക. ഗതാഗതത്തിൻ്റെ ഒഴുക്ക് മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ ജോലികൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ദുബായിലേക്കുള്ള ഒരു പ്രധാന പാതയും ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി എന്ന നിലയിലും ഈ അടച്ചിടൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് പ്രാധാന്യമർഹിക്കുന്നതാണ്. ഈ താത്കാലിക അടച്ചിടൽ കാരണം മറ്റ് വഴികൾ ഉപയോഗിക്കാനും (Alternative Routes) ഗതാഗത സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എല്ലാ ഡ്രൈവർമാരോടും അഭ്യർഥിച്ചു. ഈ കാലയളവിൽ ഡ്രൈവർമാരെ സഹായിക്കുന്നതിനായി സൈൻ ബോർഡുകളും (Signage) സ്ഥലത്തെ മാർഗനിർദേശങ്ങളും നൽകും. യാത്രക്കാർ അവരുടെ യാത്രാ സമയം കണക്കാക്കുമ്പോൾ കൂടുതൽ സമയം അനുവദിക്കാനും (Extra Travel Time), യാത്രാ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർദേശിക്കുന്നു. നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസങ്ങൾ കുറയ്ക്കാനും സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുവ പ്രവാസികൾക്ക് അപകടസൂചന: യുഎഇയിൽ ഈ രോ​ഗം വരുന്നവരിൽ പകുതിയും 50 വയസിൽ താഴെയുള്ളവർ; കാരണം ജീവിതശൈലി

    ദുബായ്: ഐക്യ അറബ് എമിറേറ്റിലെ (യുഎഇ) ആശുപത്രികളിൽ ഹൃദയാഘാതം കാരണം ചികിത്സ തേടുന്നവരിൽ പകുതിയോളം പേരും 50 വയസ്സിന് താഴെയുള്ളവരാണെന്ന് പുതിയ റിപ്പോർട്ടുകൾ. പ്രവാസികൾ ഉൾപ്പെടെയുള്ള യുവജനതയിൽ വർധിച്ചുവരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

    ലോക ഹൃദയദിനത്തോടനുബന്ധിച്ച് യുഎഇയിലെ മെഡിക്കൽ വിദഗ്ദ്ധരാണ് ഈ ഗൗരവമായ പ്രശ്നം എടുത്തു കാട്ടിയത്. 15 വർഷം മുൻപുതന്നെ ആഗോള ശരാശരിയേക്കാൾ കൂടുതൽ ഹൃദ്രോഗികൾ യുഎഇയിൽ ഉണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹൃദയാഘാതം വരുന്നവരുടെ ശരാശരി പ്രായം മുൻപത്തേക്കാൾ അഞ്ചു മുതൽ പത്തു വയസ്സു വരെ കുറഞ്ഞിട്ടുണ്ട്.

    പല ചെറുപ്പക്കാരും, പ്രത്യേകിച്ച് പ്രവാസികൾ, ഹൃദ്രോഗ സാധ്യതയെക്കുറിച്ച് വേണ്ടത്ര ചിന്തിക്കാറില്ല. മുമ്പ് അപൂർവമായി കണ്ടിരുന്ന യുവജനങ്ങളിലെ ഗുരുതര രോഗാവസ്ഥ ഇന്ന് വർധിച്ചിരിക്കുന്നു. തെറ്റായ ജീവിതശൈലി, അമിതമായ ജോലി സമ്മർദ്ദം, പുകവലി, മദ്യപാനം, അമിതവണ്ണം തുടങ്ങിയവയെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

    അതുകൊണ്ട്, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതം എന്നിവ ശീലമാക്കണമെന്നും, പ്രായഭേദമന്യേ ഹൃദയാരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ശക്തമായി നിർദ്ദേശിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

    അബുദാബി: തിരുവനന്തപുരം സ്വദേശിയായ ഷറൂഫ് നസീർ (37) യുഎഇയിലെ അബുദാബിയിൽ വെച്ച് അന്തരിച്ചു. ആലങ്കോട് പെരുംകുളം സ്വദേശിയാണ്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അബ്ദുൽറഹീം, നൂർജഹാൻ എന്നിവരാണ് മാതാപിതാക്കൾ. ഷൈനി ഷെറൂഫ് ആണ് ഭാര്യ. ഫാത്തിഹ ഐറാൻ ഏക മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം കബറടക്കം നടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  •  വിശ്വാസം മുതലെടുത്തു, കമ്പനിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു, യുഎഇയില്‍ പ്രവാസിയ്ക്ക് വന്‍തുക പിഴ

     വിശ്വാസം മുതലെടുത്തു, കമ്പനിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു, യുഎഇയില്‍ പ്രവാസിയ്ക്ക് വന്‍തുക പിഴ

    തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് 15 കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ മുൻ ബിസിനസ് പങ്കാളിക്ക് 3.1 ദശലക്ഷം ദിർഹമിലധികം (Dh3.1 million) തുക നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ‘എമിറാത്ത് അൽ യൗം’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രതിക്ക് ആറ് മാസം തടവും സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായ പിഴയും യുഎഇയിൽ നിന്ന് നാടുകടത്തലും വിധിച്ച അന്തിമ ക്രിമിനൽ വിധിക്ക് പിന്നാലെയാണ് ഇപ്പോൾ സിവിൽ കോടതിയുടെ ഈ വിധി വന്നത്. 2024-ന്റെ തുടക്കത്തിലാണ് കേസിന് ആസ്പദമായ സംഭവം. തങ്ങളുടെ പങ്കാളി ഏകദേശം Dh3.5 ദശലക്ഷം വിലമതിക്കുന്ന 24-കാരറ്റ് സ്വർണ്ണം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് രണ്ട് പങ്കാളികൾ പരാതി നൽകുകയായിരുന്നു. തൻ്റെ ഉത്തരവാദിത്തത്തിലുള്ള ആസ്തികൾ വഴിതിരിച്ചുവിടുകയും പങ്കാളികൾക്ക് നേരിട്ട് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തതിനാണ് പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ വിശ്വാസ ലംഘനത്തിനും തട്ടിപ്പിനും കേസെടുത്തത്.  ട്രയൽ കോടതി ശിക്ഷിച്ച തടവുശിക്ഷ പിന്നീട് അപ്പീൽ കോടതിയും കോർട്ട് ഓഫ് കസേഷനും ശരിവെച്ചതോടെ ക്രിമിനൽ വിധി അന്തിമമായി. ക്രിമിനൽ കേസിന് ശേഷം, തങ്ങൾക്ക് നേരിട്ട ഭൗതികവും ധാർമികവുമായ നഷ്ടത്തിന് Dh4.5 ദശലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പങ്കാളികൾ സിവിൽ കോടതിയെ സമീപിച്ചു. സ്വർണ്ണം നഷ്ടപ്പെട്ടത് കാരണം അത് നിക്ഷേപിച്ച് നേടാൻ സാധ്യതയുണ്ടായിരുന്ന വരുമാനം നഷ്ടപ്പെടുകയും ഗണ്യമായ നിയമച്ചെലവുകൾ വഹിക്കേണ്ടിവരികയും ചെയ്തതായി അവർ വാദിച്ചു. വിധിപ്രകാരം പ്രതി തട്ടിപ്പ് നടത്തിയെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും സ്ഥാപനത്തിൻ്റെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനും കാരണമായെന്നും സിവിൽ കോടതിയുടെ വിധിയിൽ വ്യക്തമാക്കി. കോടതി Dh3.15 ദശലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. കൂടാതെ, പൂർണ്ണമായ തിരിച്ചടവ് വരെ അന്തിമ വിധി പുറപ്പെടുവിച്ച തീയതി മുതൽ 5% വാർഷിക പലിശയും കോടതിച്ചെലവുകളും നിയമപരമായ ഫീസുകളും നൽകാനും കോടതി ഉത്തരവിട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    രണ്ട് വർഷമായി തുടരുന്ന ഭാഗ്യ പരീക്ഷണം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളി നേടിയത് എട്ട് കോടി

    ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് വീണ്ടും സ്വപ്ന സമ്മാനം. അജ്മാനിൽ താമസിക്കുന്ന സുഭാഷ് മഠം എന്ന 48-കാരനാണ് 10 ലക്ഷം യുഎസ് ഡോളർ, അതായത് എട്ട് കോടിയിലധികം ഇന്ത്യൻ രൂപ, സമ്മാനമായി നേടിയത്.

    രണ്ട് വർഷമായി തുടർച്ചയായി ഈ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്ന സുഭാഷ്, സെപ്റ്റംബർ 12-ന് ഓൺലൈനായി വാങ്ങിയ 2550 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഈ ഭാഗ്യം കൊണ്ടുവന്നത്. ബുധനാഴ്ച ദുബൈയിൽ നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

    കഴിഞ്ഞ 14 വർഷമായി അജ്മാനിലെ സനയ്യ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനാണ് സുഭാഷ്. ഈ അവിസ്മരണീയ നിമിഷത്തിൽ ദുബൈ ഡ്യൂട്ടി ഫ്രീക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സുഭാഷ് മഠം, ഡിഡിഎഫ് മില്ലേനിയം മില്യണയർ പ്രൊമോഷനിലെ 260-ാമത്തെ ഇന്ത്യൻ വിജയിയാണ്.

    പ്രധാന സമ്മാനത്തിന് പുറമെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ ‘ഫൈനസ്റ്റ് സർപ്രൈസ്’ ഡ്രോയിൽ ഒരു ഫ്രഞ്ച് സ്വദേശിയും ദുബൈയിൽ താമസിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനും ആഢംബര വാഹനങ്ങൾ സ്വന്തമാക്കി.

    ഇവ കൂടാതെ, ദുബൈയിൽ താമസിക്കുന്ന മറ്റൊരു മലയാളിയായ കുഞ്ഞുമൊയ്തീൻ മടക്കൻ ഒരു ബിഎംഡബ്ല്യു എസ് 1000 ആർ (BMW S 1000 R) ആഢംബര ബൈക്കും സമ്മാനമായി നേടി. കഴിഞ്ഞ ആറ് വർഷമായി മുടങ്ങാതെ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന കുഞ്ഞുമൊയ്തീന്, സെപ്റ്റംബർ 18-ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് ഈ നേട്ടം സമ്മാനിച്ചത്.

    അനധികൃത ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്ക്: താമസസ്ഥലത്ത് ശസ്ത്രക്രിയ; യുഎഇയിൽ യുവാവ് അറസ്റ്റിൽ

    ദുബായ് ∙ ലൈസൻസില്ലാതെ ചികിത്സ നടത്തിയതിന് ദുബായിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം താമസസ്ഥലത്തെ അപ്പാർട്ട്‌മെന്റിൽ ഇയാൾ മുടി മാറ്റിവെക്കൽ (ഹെയർ ട്രാൻസ്‌പ്ലാന്റ്) ശസ്ത്രക്രിയകൾ നടത്തിവരികയായിരുന്നു.

    ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാതെയുള്ള ഈ പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും യുഎഇ നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ്. ഇയാൾ തന്റെ നിയമവിരുദ്ധ സേവനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കളെ ആകർഷിക്കാൻ ശസ്ത്രക്രിയകളുടെ വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

    പോലീസ് നടത്തിയ റെയ്ഡിൽ, ഹെയർ ട്രാൻസ്‌പ്ലാന്റ് നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും കണ്ടെത്തി. കൂടാതെ, അനസ്തീസിയയും അണുനാശിനികളും പോലുള്ള വിവിധ രാസവസ്തുക്കളും ലായനികളും പിടിച്ചെടുത്തു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അപ്പാർട്ട്‌മെൻ്റ് അടച്ചുപൂട്ടുകയും എല്ലാ മെഡിക്കൽ ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.

    പ്രതി താമസിച്ചിരുന്ന മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെൻ്റ് അനധികൃത ക്ലിനിക്കായി മാറ്റിയെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതിൽ ഒരു മുറി ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുകയും ബാക്കിയുള്ള രണ്ട് മുറികൾ താമസത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഈ താൽക്കാലിക ക്ലിനിക്ക് ആവശ്യമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.

    ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ വിഭാഗവും ദുബായ് ആരോഗ്യ അതോറിറ്റിയും (DHA) ചേർന്നാണ് വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

    ലൈസൻസുള്ള മെഡിക്കൽ ക്ലിനിക്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാത്രം സേവനം തേടാനും ആരോഗ്യ-സൗന്ദര്യ സംരക്ഷണ ദാതാക്കളുടെ യോഗ്യതയും പരിചയവും ഉറപ്പുവരുത്താനും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജീവൻ അപകടത്തിലാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകളിൽ വഞ്ചിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിൻ്റെ വിവിധ കമ്മ്യൂണിക്കേഷൻ ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യൽ നടക്കില്ല, നിയമങ്ങളിൽ വൻ മാറ്റങ്ങൾ: ; യാത്രയ്ക്ക് മുൻപ് അറിയേണ്ട 10 പുതിയ കാര്യങ്ങൾ

    ദുബായ്/അബുദാബി ∙ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ സ്വപ്ന യാത്രയാണ് ഉംറ. എന്നാൽ വിസ അപേക്ഷ, ഹോട്ടൽ ക്രമീകരണം, യാത്രാ ബുക്കിംഗ് എന്നിവ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്കും കാലതാമസത്തിനും കാരണമാകാറുണ്ട്. ടൂർ ഓപ്പറേറ്റർമാരെ ആശ്രയിച്ചും ചിലർ ടൂറിസ്റ്റ് വിസകളിലുമാണ് പലരും തീർത്ഥാടനം പൂർത്തിയാക്കിയിരുന്നത്.

    ഇപ്പോൾ, ഉംറ തീർത്ഥാടന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി സൗദി അറേബ്യ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. വിസ അപേക്ഷ മുതൽ താമസം, ഗതാഗതം എന്നിവ വരെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചുകൊണ്ട് യാത്ര സുതാര്യവും ചിട്ടയുള്ളതുമാക്കാൻ സൗദി ലക്ഷ്യമിടുന്നു. അതേസമയം, തീർഥാടകർക്ക് കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

    യാത്ര പുറപ്പെടുന്നതിന് മുൻപ് ഓരോ തീർഥാടകനും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങൾ ഇതാ:

    1. വിസ അപേക്ഷിക്കുമ്പോൾ തന്നെ താമസം ബുക്ക് ചെയ്യണം
      ഹോട്ടൽ ബുക്കിംഗ് ഇനി യാത്രയ്ക്ക് ശേഷം ചെയ്യാനാവില്ല. ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തീർഥാടകർ ഒന്നുകിൽ മസാർ (Masar) സിസ്റ്റം വഴി അംഗീകൃത ഹോട്ടൽ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ സൗദി അറേബ്യയിലെ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുകയോ വേണം. ഹോട്ടലും ഗതാഗതവും സൗദി സിസ്റ്റത്തിൽ പരസ്പരം ബന്ധിപ്പിച്ചതായി ട്രാവൽ ഏജൻ്റുമാർ പറയുന്നു.
    2. ബന്ധുക്കൾക്കൊപ്പമുള്ള താമസത്തിന് സൗദി ഐഡി നിർബന്ധം
      കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കാൻ ഉദ്ദേശിക്കുന്നവർ, ആതിഥേയൻ്റെ യൂണിഫൈഡ് സൗദി ഐഡി നമ്പർ വിസയുമായി ബന്ധിപ്പിക്കണം. യാത്രാപദ്ധതിയിൽ മാറ്റം വരുത്തുകയാണെങ്കിൽ, താമസസ്ഥലത്തിൻ്റെ തെളിവായി ഇതേ ഐഡി സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യണം.
    3. ടൂറിസ്റ്റ് വിസയിൽ ഉംറ അനുവദിക്കില്ല
      ടൂറിസ്റ്റ് വിസയിൽ ഇനി ഉംറ നിർവഹിക്കാൻ സാധിക്കില്ല. ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവരെ തടയാനും മദീനയിലെ റിയാളുൽ ജന്നയിൽ പ്രവേശനം നിഷേധിക്കാനും സാധ്യതയുണ്ടെന്ന് ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകുന്നു.
    4. ഉംറ വിസ നിർബന്ധമാക്കി
      എല്ലാ തീർഥാടകരും നൂസുക് (Nusuk) പ്ലാറ്റ്‌ഫോം വഴി ഇ-വിസയായോ അല്ലെങ്കിൽ അംഗീകൃത ഓപ്പറേറ്റർമാർ വഴി പാക്കേജാക്കിയോ പ്രത്യേക ഉംറ വിസയ്ക്ക് അപേക്ഷിക്കണം. ഉംറ വിസ മാത്രമാണ് നിയമപരമായ ഏക മാർഗ്ഗമെന്ന് സൗദി സിസ്റ്റം വ്യക്തമാക്കുന്നു.
    5. യാത്രാപദ്ധതിയിൽ കർശന നിബന്ധനകൾ
      വിസയ്ക്ക് അപേക്ഷിക്കുമ്പോൾ യാത്രയുടെ പൂർണ്ണമായ ഇതിനറി (Itinerary) അപ്‌ലോഡ് ചെയ്യണം, അതിൽ മാറ്റം വരുത്താനോ നീട്ടിവെക്കാനോ സാധിക്കില്ല. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് പിഴയ്ക്ക് കാരണമാകും.
    6. ചില രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ
      ബ്രിട്ടൻ, യുഎസ്, കാനഡ അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള വിസകളോ അവിടത്തെ താമസരേഖകളോ ഉള്ള യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. എന്നാൽ ഈ രാജ്യങ്ങൾ മുമ്പ് ഒരു തവണയെങ്കിലും സന്ദർശിച്ചിരിക്കണം. ഈ വിസയുടെ കാലാവധി ഒരു വർഷമാണ്.
    7. ബുക്കിംഗുകൾ എയർപോർട്ടിൽ പരിശോധിക്കും
      തീർഥാടകർ സൗദിയിൽ എത്തിയാൽ, താമസ, യാത്രാ ബുക്കിംഗുകൾ നൂസുക് അല്ലെങ്കിൽ മസാർ സിസ്റ്റത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കും. ബുക്കിംഗുകൾ ഇല്ലെങ്കിൽ പിഴ ചുമത്തുകയോ തുടർ യാത്ര നിഷേധിക്കുകയോ ചെയ്യാം.
    8. അംഗീകൃത ടാക്സികളും ഗതാഗത സംവിധാനങ്ങളും മാത്രം
      തീർഥാടകർ നൂസുക് ആപ്പ് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്തതോ ആയ രജിസ്റ്റർ ചെയ്ത ടാക്സികളോ ട്രെയിനുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിമാനത്താവളത്തിൽ നിന്ന് തോന്നുന്ന കാറുകൾ എടുക്കാൻ കഴിയില്ല.
    9. ട്രെയിൻ സമയക്രമം പാലിക്കണം
      ഹറമൈൻ എക്സ്പ്രസ് ട്രെയിനാണ് പ്രധാന യാത്രാമാർഗ്ഗം. എന്നാൽ ഇത് രാത്രി 9 മണി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അവസാന ട്രെയിനിന് ശേഷം ആണ് നിങ്ങൾ എത്തിച്ചേരുന്നതെങ്കിൽ, അംഗീകൃത ബദൽ ഗതാഗത മാർഗ്ഗം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം.
    10. നിയമലംഘനങ്ങൾക്ക് കനത്ത പിഴ
      നിയമങ്ങൾ ലംഘിക്കുന്ന തീർഥാടകർക്കും ഏജൻ്റുമാർക്കും അധികൃതർ കനത്ത പിഴ ചുമത്തും. അംഗീകാരമില്ലാത്ത ടാക്സികൾ ഉപയോഗിക്കുന്നത് മുതൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതുൾപ്പെടെയുള്ള ഏത് നിയമലംഘനത്തിനും 750 ദിർഹം (ഏകദേശം 16,900 രൂപ) മുതൽ പിഴ ഈടാക്കും. തീർഥാടകർ നിയമങ്ങൾ കർശനമായി പാലിക്കണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗോള്‍ഡ് ലോണ്‍ പുതുക്കല്‍ ഇനി കൂടുതൽ കടുപ്പം; പലിശ മാത്രം അടച്ച് നീട്ടാന്‍ കഴിയില്ല, അറിയേണ്ട പ്രധാന മാറ്റങ്ങള്‍

    ഗോള്‍ഡ് ലോണ്‍ പുതുക്കല്‍ ഇനി കൂടുതൽ കടുപ്പം; പലിശ മാത്രം അടച്ച് നീട്ടാന്‍ കഴിയില്ല, അറിയേണ്ട പ്രധാന മാറ്റങ്ങള്‍

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വർണ്ണവും വെള്ളിയും പണയപ്പെടുത്തി നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ നടപടികളിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. വ്യവസ്ഥകൾ രണ്ട് ഘട്ടങ്ങളിലായാണ് പ്രാബല്യത്തിലാകുക. ഒക്ടോബർ ഒന്നുമുതൽ പ്രഥമ ഘട്ടവും 2026 ഏപ്രിൽ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും നിലവിൽ വരും.

    2025 ഒക്ടോബർ ഒന്നുമുതൽ നിലവിൽ വന്ന മാറ്റങ്ങൾ

    സ്വർണം വാങ്ങുന്നതിനുള്ള വായ്പ നിരോധിച്ചു – ആഭരണങ്ങൾ, കോയിൻ, ETF ഉൾപ്പെടെ ഏത് രൂപത്തിലുള്ള സ്വർണം വാങ്ങുന്നതിനും ഇനി വായ്പ അനുവദിക്കില്ല.

    ശുദ്ധീകരിക്കാത്ത സ്വർണത്തിനും വെള്ളിക്കും വായ്പ നിരോധനം – അസംസ്‌കൃത രൂപത്തിലുള്ള സ്വർണം/വെള്ളി ഇനി വായ്പയ്ക്കായി സ്വീകരിക്കില്ല.

    മൂലധന വായ്പയുടെ വ്യാപനം – സ്വർണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമ്മാതാക്കൾക്ക് (ജ്വല്ലറികൾക്ക് മാത്രമല്ല) പ്രവർത്തന മൂലധന വായ്പ അനുവദിക്കും.

    സഹകരണ ബാങ്കുകൾക്കും അനുമതി – ചെറുപട്ടണങ്ങളിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും സ്വർണ വായ്പ നൽകാനാവും.

    തിരിച്ചടവ് കാലാവധി – ഗോൾഡ് മെറ്റൽ ലോൺ (GML) 270 ദിവസം വരെ തിരിച്ചടയ്ക്കാം. പുറംകരാർ അടിസ്ഥാനത്തിൽ ആഭരണ നിർമ്മാണം നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

    2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ

    വായ്പാ പരിധികൾ (LTV):

    ₹2.5 ലക്ഷം വരെയുള്ള വായ്പകൾ – സ്വർണ മൂല്യത്തിന്റെ 85% വരെ

    ₹2.5 ലക്ഷം മുതൽ ₹5 ലക്ഷം വരെ – 80%

    ₹5 ലക്ഷത്തിന് മുകളിൽ – 75%

    ബുള്ളറ്റ് തിരിച്ചടവ് കര്‍ശനമായി – മുതലും പലിശയും 12 മാസത്തിനുള്ളിൽ തന്നെ തിരിച്ചടയ്ക്കണം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഒഴിവാക്കി.

    സ്വർണം തിരിച്ചുനൽകൽ – വായ്പ മുഴുവനും അടച്ചുതീർത്താൽ പണയ സ്വർണം അന്നുതന്നെ അല്ലെങ്കിൽ പരമാവധി ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ നൽകണം. വൈകിയാൽ ദിവസവും ₹5,000 വീതം പിഴ.

    വായ്പാ കരാർ – വായ്പാ കരാറിൽ സ്വർണ മൂല്യനിർണയ രീതി, ഈടാക്കുന്ന പലിശ, ലേല നടപടികൾ, തിരിച്ചുനൽകൽ സമയക്രമം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

    മൂല്യനിർണയം – 30 ദിവസത്തെ ശരാശരി വിലയോ തലേദിവസത്തെ വിലയോ (IBJA/SEBI എക്‌സ്‌ചേഞ്ച് നിരക്ക്) എത്ര കുറവാണോ അതനുസരിച്ചായിരിക്കും. സ്വർണത്തിന്റെ തനത് മൂല്യം മാത്രം പരിഗണിക്കും.

    ലേല നടപടി – ലേലത്തിന് മുമ്പ് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം. ലേലത്തിന് കുറഞ്ഞ വില വിപണി മൂല്യത്തിന്റെ 90% ആയിരിക്കണം. രണ്ട് ലേലങ്ങൾ പരാജയപ്പെട്ടാൽ 85% വരെ കുറയ്ക്കാം. ലേലത്തിൽ നിന്നുള്ള അധിക തുക ഏഴ് ദിവസത്തിനുള്ളിൽ വായ്പയെടുത്തയാൾക്ക് തിരികെ നൽകണം.

    പ്രാദേശിക ഭാഷ നിർദേശം – വായ്പാ കരാർ, നിബന്ധനകൾ, മൂല്യനിർണയ വിശദാംശങ്ങൾ വായ്പയെടുത്തയാളുടെ അഭ്യർത്ഥന പ്രകാരം പ്രാദേശിക ഭാഷയിൽ നൽകണം. നിരക്ഷരർക്കു സ്വതന്ത്ര സാക്ഷിയുടെ മുന്നിൽ വിശദീകരണം നൽകണം.

    ഗോൾഡ് മെറ്റൽ ലോൺ (GML) – പുതുക്കിയ കരട് രൂപരേഖ

    1998-ൽ ആഭരണ നിർമ്മാതാക്കൾക്ക് സഹായം നൽകാൻ ആരംഭിച്ച ഗോൾഡ് മെറ്റൽ ലോൺ പദ്ധതിയുടെ പരിഷ്‌കരിച്ച കരട് ആർബിഐ പുറത്തിറക്കി. ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ പദ്ധതി കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പുവരുത്തി ജ്വല്ലറികൾക്ക് വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കൾക്കും ആഭരണ വ്യവസായത്തിനും വായ്പാ ഇടപാടുകളിൽ കൂടുതൽ സുരക്ഷയും സുതാര്യതയും ലഭ്യമാകുമെന്ന് ആർബിഐ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

    യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.

    എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
    എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

    ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.737416  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

    യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.

    എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
    എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

    ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

    യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

    യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.

    എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
    എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

    ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

    ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

    ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

    യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

    ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

    ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

    ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

    13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

    പുനിറ്റീവ്​ ആൻഡ്​ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്​ നടത്തിയ 21ാമത്​ ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ്​​ തടവുകാരുടെ മോചനം സംബന്ധിച്ച്​​ വെളിപ്പെടുത്തിയത്​. കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക്​ അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്​തിപ്പെടുത്താനും ഇത്​ മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത്​ അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ

    യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ

    ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം. യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

    പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഓൺലൈൻ ഫോമിൽ ആവശ്യമായിരിക്കുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. “യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന സുപ്രധാന മാറ്റമാണിത്” എന്നാണ് അവരുടെ അഭിപ്രായം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂർത്തിയാക്കാനാകുന്നതോടെ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനുമുമ്പ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും. ഇതോടെ വിമാനത്താവളത്തിൽ അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ഒഴിവാക്കാനാകും. പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുകയും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

    ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

    ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

    13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

    പുനിറ്റീവ്​ ആൻഡ്​ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്​ നടത്തിയ 21ാമത്​ ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ്​​ തടവുകാരുടെ മോചനം സംബന്ധിച്ച്​​ വെളിപ്പെടുത്തിയത്​. കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക്​ അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്​തിപ്പെടുത്താനും ഇത്​ മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത്​ അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

    ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

    ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

    ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

    13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

    പുനിറ്റീവ്​ ആൻഡ്​ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്​ നടത്തിയ 21ാമത്​ ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ്​​ തടവുകാരുടെ മോചനം സംബന്ധിച്ച്​​ വെളിപ്പെടുത്തിയത്​. കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക്​ അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്​തിപ്പെടുത്താനും ഇത്​ മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത്​ അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

    യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

    13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

    പുനിറ്റീവ്​ ആൻഡ്​ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്​ നടത്തിയ 21ാമത്​ ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ്​​ തടവുകാരുടെ മോചനം സംബന്ധിച്ച്​​ വെളിപ്പെടുത്തിയത്​. കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക്​ അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്​തിപ്പെടുത്താനും ഇത്​ മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത്​ അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ ശാരീരിക- വൈകാരിക ബുദ്ധിമുട്ടുകൾക്ക് വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരി കേസ് ഫയൽ ചെയ്തത്. വിമാന കമ്പനി 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു യാത്രക്കാരിയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ തന്റെ പരാതികൾ അവഗണിച്ചുവെന്നും യുവതി വ്യക്തമാക്കി. വിമാനയാത്രക്കിടെയുണ്ടായ സീറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരിയ്ക്ക് മുറിവ് ഉൾപ്പെടെയുള്ള പരിക്കുകളാണ് സംഭവിച്ചത്. വൈദ്യചികിത്സയ്ക്ക് ഉൾപ്പെടെ യുവതി വിധേയയാകുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ ശാരീരിക- വൈകാരിക ബുദ്ധിമുട്ടുകൾക്ക് വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരി കേസ് ഫയൽ ചെയ്തത്. വിമാന കമ്പനി 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു യാത്രക്കാരിയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ തന്റെ പരാതികൾ അവഗണിച്ചുവെന്നും യുവതി വ്യക്തമാക്കി. വിമാനയാത്രക്കിടെയുണ്ടായ സീറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരിയ്ക്ക് മുറിവ് ഉൾപ്പെടെയുള്ള പരിക്കുകളാണ് സംഭവിച്ചത്. വൈദ്യചികിത്സയ്ക്ക് ഉൾപ്പെടെ യുവതി വിധേയയാകുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

    വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ ശാരീരിക- വൈകാരിക ബുദ്ധിമുട്ടുകൾക്ക് വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരി കേസ് ഫയൽ ചെയ്തത്. വിമാന കമ്പനി 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു യാത്രക്കാരിയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ തന്റെ പരാതികൾ അവഗണിച്ചുവെന്നും യുവതി വ്യക്തമാക്കി. വിമാനയാത്രക്കിടെയുണ്ടായ സീറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരിയ്ക്ക് മുറിവ് ഉൾപ്പെടെയുള്ള പരിക്കുകളാണ് സംഭവിച്ചത്. വൈദ്യചികിത്സയ്ക്ക് ഉൾപ്പെടെ യുവതി വിധേയയാകുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകർത്തി; യുവാവിന് പിഴ വിധിച്ച് കോടതി

    അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകർത്തി; യുവാവിന് പിഴ വിധിച്ച് കോടതി

    അനുമതി ഇല്ലാതെ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യുവാവിനെതിരെ അബുദാബി സിവില്‍ ഫാമിലി കോടതി കർശന നടപടി എടുത്തു. കേസ് പരിഗണിച്ച് കോടതി യുവാവിന് 10,000 ദിര്‍ഹം പിഴ വഹിക്കാനും, യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസ് വിധി പ്രകാരം, 20,000 ദിര്‍ഹം നഷ്ടപരിഹാരത്തിൽ പൂർണ്ണമായും 10,000 ദിര്‍ഹം പ്രഥമ പിഴയുമായി ചേർത്ത് നൽകേണ്ടതായാണ് നിർദ്ദേശം. യുവതി താൻ അനുഭവിച്ച മാനസിക വേദനയും ബുദ്ധിമുട്ടുകളും കോടതി മുന്നിൽ വിശദീകരിച്ചു.
    പുറകെ, പ്രതി കോടതി ചെലവുകളും വഹിക്കേണ്ടതായിട്ടാണ് വിധി. കേസിന് സമാപനം ലഭിച്ചതോടെ നിയമം സംബന്ധിച്ച വ്യക്തമായ സന്ദേശം സമൂഹത്തിന് ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

    കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

    നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

    യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

    ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

    യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

    ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

    നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

    അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
    നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.

    കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t