റിയാദ്: ഖത്തറിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ സഊദി അറേബ്യ എപ്പോഴും ഖത്തറിനൊപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
ദോഹയിലെ ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് സഊദിയുടെ ശക്തമായ പ്രതികരണം. ഖത്തറിനെതിരായ ആക്രമണം ഗൾഫ് മേഖലയിലെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും നേരിട്ടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ ഐക്യത്തോടെ മുന്നോട്ട് വരണം എന്നും, പാലസ്തീൻ പ്രശ്നത്തിന് 2002ലെ അറബ് സമാധാന പദ്ധതിയും രണ്ടുരാജ്യ പരിഹാരം മാത്രമാണ് ദീർഘകാലത്തേക്ക് വഴിയൊരുക്കുകയെന്നും പ്രിൻസ് അഭിപ്രായപ്പെട്ടു.
ഖത്തറിനുവേണ്ടി സഊദി പ്രഖ്യാപിച്ച ഈ തുറന്ന പിന്തുണ, ഗൾഫ് രാഷ്ട്രീയത്തിൽ വലിയൊരു സന്ദേശമായി വിലയിരുത്തപ്പെടുന്നു.
രാജ്യത്തുടനീളം ഓൺലൈൻ ഗെയിമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം . രാഷ്ട്രപതിയുടെ ഒപ്പോടെ പ്രാബല്യത്തിൽ വന്ന ‘ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2025’ പ്രകാരം, ഇനി പണം വെച്ച് കളിക്കുന്ന ഗെയിമുകളും അവയുടെ പരസ്യങ്ങളും ഇടപാടുകളും പൂർണ്ണമായും ഇന്ത്യയിൽ നിരോധിതമാണ്.
നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും ലഭിക്കും. ഇതിനൊപ്പം നിരവധി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ അവരുടെ റിയൽ മണി ഗെയിം സേവനങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുണ്ട്.
സർക്കാരിന്റെ വാദമനുസരിച്ച്, യുവാക്കളെ സാമ്പത്തിക നഷ്ടത്തിൽ നിന്നും മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടുത്താനും, കള്ളപ്പണ ഇടപാടുകളും തട്ടിപ്പുകളും തടയാനും വേണ്ടിയാണ് ഈ കർശന നടപടി.
വ്യവസായത്തിന് വൻ ആഘാതം സൃഷ്ടിച്ച ഈ നിയമം, രാജ്യത്ത് ഏറെ ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും എസ്‌ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാംപ് വ്യാഴാഴ്ച (ഫെബ്രുവരി 6) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാംപില്‍ രാവിലെ 9.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാർട്ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് അഥവാ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാംപ്.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.പാസ്പോർട്ട്, ആധാർ, പാൻ കാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ക്യാംപിന്‍റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി നിര്‍വഹിക്കും. ചടങ്ങില്‍ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സ്മിത സുന്ദരേശന്‍ മുഖ്യാതിഥിയാകും. നോര്‍ക്ക പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയുടെ അവതരണം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, എസ്‌ബിഐ ലോണ്‍ സ്കീം വിശദീകരണം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസും നിർവഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി സ്വാഗതം പറയും.
ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ നമ്മൾ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ.
വൈറ്റ് ബ്രെഡ് ഇനി മുതല്‍ ഒഴിവാക്കുക. വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്. വൈറ്റ് ബ്രെഡില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍, ധാതുക്കള്‍, നല്ല കൊഴുപ്പുകള്‍ യാതൊന്നും തന്നെ അടങ്ങിയിട്ടില്ല.പ്രഭാതത്തിലോ അല്ലെങ്കിൽ വൈകുന്നേരമോ നമ്മൾ കഴിക്കുന്ന ബേക്കറി പലഹാരങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. അവ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് അളവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
കൂടാതെ, സോഡയില്‍ ഫോസ്‌ഫോറിക് ആസിഡ് ഉണ്ട്. ഇത് കാല്‍സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാല്‍സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോള്‍ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലില്‍ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.
പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. പർപ്പിൾ , മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്.
കേരളം പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ് എന്നതുകൊണ്ട് തന്നെ ഇക്കാലത്ത് പല വീടുകളിലും കൃഷി ചെയ്യുന്നത് കണ്ടുവരാറുണ്ട്. കലോറി കുറഞ്ഞതും ഉയർന്ന തോതിൽ നാരുകൾ ഉള്ളതുമായ പാഷൻ ഫ്രൂട്ട് ഏവർക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. രുചി കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് മധുരം ചേർത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകൾ കഴിക്കാറുണ്ട്. വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്നതിനാൽ തന്നെ ഇവ പേടികൂടാതെ ആർക്കും കഴിക്കാം.ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ഹൃദയാരോഗ്യം നിയന്ത്രിക്കാൻ വരെ ഈ പഴത്തിന് കഴിയുമെന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രക്തക്കുഴലുകൾ അയവുള്ളതാക്കി അതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോളിഫെനോൾ പാഷൻ ഫ്രൂട്ടിന്റെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യും.
കൂടാതെ, ഇവയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. പലർക്കും ഇവയിലുള്ള വിത്തുകൾ അത്ര ഇഷ്ടപ്പെടാറില്ലെങ്കിലും വിത്തുകളിലാണ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, കരോട്ടിനോയിഡുകൾ, നിക്കോട്ടിനിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ഇവയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.
ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം ഗംഭീരമാക്കും.അപ്പൊ പിന്നെ നിങ്ങളുടെ ഫോട്ടോ വെച്ച് ഒരു കിടിലൻ ആശംസ അയക്കാൻ സാധിച്ചാലോ.. അതും കളർഫുള്ളായി. ഇനി വളരെ എളുപ്പത്തിൽ സിംപിളായി ന്യൂഇയർ ഫോട്ടോ ഫ്രെയിം നിർമിക്കാം.ഈ ആഘോഷരാവിൽ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ ഫോട്ടോ വെച്ചുള്ള ആശംസാകാർഡുകളും അയക്കാം ഞൊടിയിടയിൽ. To download Application ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ …
ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി ആശംസകൾ നിർമിക്കാനുള്ള ആപ്പുകളും വെബ്സൈറ്റുകളുമാണ് ഇവിടം പരിചയപ്പെടുത്തുന്നത്.
സൗജന്യമായി മാർക്കറ്റിംഗ് പോസ്റ്ററുകൾ create posters and flyers free നിർമ്മിക്കാൻ ഇനി എളുപ്പം. ആദ്യം പോസ്റ്റർ തയ്യാറാക്കാനുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. പോസ്റ്റർ മേക്കർ ഉപയോഗിച്ച് വാചകവും ഫോട്ടോകളും നൽകുക . ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ മേക്കർ. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ എളുപ്പത്തിൽ ഉണ്ടാക്കാം.
സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കുക. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാം.
നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്:
ട്രോളുകൾ
ബക്രീദ്, ക്രിസ്മസ്, വിവാഹം, സൗഹൃദം & 100+ സീസണൽ ആശംസാ കാർഡുകൾ
നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്. ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതിന്റെ വേരാണ് ഉപകാരപ്രദം.
മനുഷ്യരില്‍ കണ്ടുവരുന്ന രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. ക്യാൻസർ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം. കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു. രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമാണെന്നു പറയുന്നു. ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലുണ്ട്. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ഉപയോഗിക്കാവുന്നതാണ്. ചെടി അടിവേരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തിളപ്പിച്ചതിനു ശേഷം 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാൻ അനുവദിയ്ക്കണം. അതിനു ശേഷം വെള്ളം കുടിക്കാവുന്നതാണ്.
ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്.
വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപ മാര്‍ഗമാണ്. സര്‍ക്കാര്‍ ഉറപ്പോടെ ഉയര്‍ന്ന പലിശ നേടാന്‍ പോസ്റ്റ് ആര്‍ഡി നിക്ഷേപകര്‍ക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ സ്‌കീം അനുവദിക്കുന്നു.പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയില്‍ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.
സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ ഇല്ല.ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിലവില്‍ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.
ഹൃദയാഘാതം എന്നത് വളരെയധികം ആളുകള്‍ ഭയപ്പെടുന്ന വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും ലോകമെമ്പാടും നോക്കുകയാണെങ്കില്‍ ഓരോ ദിവസവും ഹൃദയാഘാതം ഉണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കൃത്യമായി രോഗാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കാത്തതാണ് ഗുരുതരാവസ്ഥയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും എത്തിയ്ക്കുന്നത്. വളരെ ചെറിയ ലക്ഷണങ്ങള്‍ പോലും ശരീരം പ്രകടിപ്പിക്കുമ്പോള്‍ പലരും അതിനെ അവഗണിച്ച് വിടുന്നു.
എന്നാല്‍ രോഗം പ്രകടമാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പോ അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുന്‍പോ നിങ്ങള്‍ക്ക് പല ലക്ഷണങ്ങളും പ്രകടമായി വരും. പലപ്പോഴും ഇതിനെ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല എന്ന് തിരിച്ചറിയുന്നതിനും കൃത്യ സമയത്ത് ചികിത്സ തേടുന്നതിനും ഇത്തരം ലക്ഷണങ്ങള്‍ സഹായിക്കുന്നു. പലപ്പോഴും അകാരണമായുണ്ടാവുന്ന നെഞ്ച് വേദനയാണ് ആദ്യത്തെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച്, ഹൃദയാഘാതത്തിന് ചികിത്സിക്കുന്ന മിക്ക ആളുകളും കൂടുതലും പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അത് കൂടാതെ കണ്ണുകളും നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നു.
സാധാരണ ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന വളരെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന് നെഞ്ച് വേദന തന്നെയാണ്. ഇത് കൂടാതെ നെഞ്ചിന് ഭാരം അനുഭവപ്പെടുകയും, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ നെഞ്ചിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ എല്ലാം കത്തുന്നത് പോലെയുള്ള അനുഭവവും ഉണ്ടാവും. കൂടാതെ വിട്ടുമാറാതെ നില്‍ക്കുന്ന ക്ഷീണവും വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ഉറക്കമില്ലായ്മ, ഉറക്കസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ഹൃദയാഘാതത്തിന് ഒരാഴ്ചക്ക് മുന്‍പ് തന്നെ പ്രകടമായിവരുന്നു. പലപ്പോഴും ധമനികളില്‍ അടഞ്ഞ് പോയവരില്‍ ഒരു മാസത്തിന് മുന്‍പ് തന്നെ ലക്ഷണങ്ങള്‍ പ്രകടമാവും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങള്‍
ഹൃദയാഘാതം നിങ്ങളെ ബാധിയ്ക്കാന്‍ പോവുകയാണെന്നതിന്റെ സൂചനയില്‍ പലപ്പോഴും കണ്ണുകളില്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. അതില്‍ ആദ്യത്തെ കാര്യം കണ്ണില്‍ മഞ്ഞ നിറം കാണപ്പെടുന്നു എന്നതാണ്. ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ ഉണ്ടെന്നത് സൂചിപ്പിക്കുന്നതാണ് ഇത്.
രക്തനിറമുള്ള കണ്ണുകള്‍
എപ്പോഴും രക്ത നിറമുള്ള കണ്ണുകള്‍ ഉള്ളവരില്‍ അല്‍പം കരുതലോടെ ഇരിക്കണം. ഇത് കൂടാതെ കടുത്ത ക്ഷീണവും അല്ലെങ്കില്‍ ഉറക്കമില്ലായ്മയും എല്ലാം ശ്രദ്ധിക്കണം. പലപ്പോഴും രക്തസമ്മര്‍ദ്ദം അമിതമാവുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത്. പലപ്പോഴും കണ്ണിലെ രക്തക്കുഴലുകള്‍ വികസിക്കുന്ന അവസ്ഥയില്‍ ശരീരത്തിനും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇതാണ് കണ്ണില്‍ രക്ത നിറത്തില്‍ കാണപ്പെടുന്നത് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതും.
കണ്ണുകള്‍ക്ക് ചുറ്റും വീക്കം
ഇത് കൂടാതെ നിങ്ങളുടെ രണ്ട് കണ്ണുകള്‍ക്ക് ചുറ്റും ഉള്ള വീക്കവും നിസ്സാരമല്ല. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചന കൂടിയാവാം ഇത്. ശരീരത്തില്‍ ദ്രാവകത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹൃദയാരോഗ്യം മികച്ചതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ ഇതിനോട് ചേര്‍ന്ന് കണ്ണിന് വേദന തോന്നുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് വ്യക്തമായ കാരണങ്ങളില്ലാതെയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ശരിയായ രക്തപ്രവാഹത്തിന്റെ അഭാവമാണ് ഇതിന് പിന്നില്‍.
വിട്ടുമാറാത്ത തലവേദന
വിട്ടുമാറാത്ത തലവേദനയും വളരെയധികം ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനായായിരിക്കാം ഇത്തരം തലവേദനകള്‍. ഇവ പലപ്പോഴും കാഴ്ച പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും പുരുഷന്‍മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതം കൂടുതലുണ്ടാവുന്നത്. എന്നാല്‍ മരണ സാധ്യത കൂടുതലുള്ളത് സ്ത്രീകളിലാണ്. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിക്ക് അത് സ്ത്രീയാണെങ്കില്‍ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ 50%ത്തിലധികം കാണപ്പെടുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് 32% മാത്രമേ കാണപ്പെടുന്നുള്ളൂ എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍ മാത്രം ഭക്ഷിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. എന്നാല്‍, പഴങ്ങള്‍ അമിതമായാലും പ്രശ്‌നക്കാര്‍ തന്നെയാണ്. നിരവധി ദോഷവശങ്ങള്‍ പഴങ്ങള്‍ക്കും ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പഴങ്ങളും ഗുണങ്ങളും
ഓരോ പഴങ്ങള്‍ക്കും വ്യത്യസ്ത ഗുണങ്ങളാണ് അടങ്ങിയരിക്കുന്നത്. നല്ല പുളിയുള്ള പഴങ്ങള്‍ എടുത്താല്‍, പ്രത്യേകിച്ച്, ഓറഞ്ച്, മുന്തിരി, കിവി എന്നിവയില്‍ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നത് കാണാം. അതുപോലെ, അവക്കാഡോ, ആപ്പിള്‍ എന്നിവയില്‍ ധാരാളം നാരുകളും, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. വാഴപ്പഴം എടുത്താല്‍ അതില്‍ ധാരാളം വിറ്റമിന്‍ ബി6, വിറ്റമിന്‍ സി, മഗാനീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം കാണാം. ഇത്തരത്തില്‍ ഓരോ പഴങ്ങള്‍ എടുത്താല്‍, അതിലെല്ലാം ഓരോ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ പഴങ്ങള്‍
ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ പഴങ്ങള്‍ സഹായിക്കും. പ്രത്യേകിച്ച്, ഡയറ്റില്‍ തണ്ണിമത്തന്‍ ചേര്‍ക്കുന്നത്, ശരീരത്തിലേയ്ക്ക് നാരുകള്‍ സമൃദ്ധമായി എത്തുന്നതിനും, വെള്ളത്തിന്റെ അംശം ധാരാളം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. അവക്കാഡോ കഴിക്കുന്നതും ശരീരത്തിലേയ്ക്ക് ഹെല്‍ത്തി ഫാറ്റ് എത്തുന്നതിനും, പോഷകങ്ങള്‍ എത്തുന്നതിനും സഹായിക്കുന്നു. പപ്പായ, പൈനാപ്പിള്‍, പേരയ്ക്ക എന്നിവയെല്ലാം തന്നെ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന പഴങ്ങളാണ്. കൃത്യമായ അളവില്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ നല്‍കാനും സഹായിക്കുന്നതാണ്.
അമിതമായാല്‍ വിഷം
പഴങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും എന്നത് സത്യം. എന്നാല്‍, ഇതേ പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ വിപരീതഫലമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഏതൊരു വസ്തുവും അമിതമായി ശരീരത്തില്‍ എത്തുന്നത് നല്ലതല്ല. വെള്ളം പോലും അമിതമായി കുടിച്ചാല്‍ നിരവധി ദോഷഫലമാണ് നല്‍കുന്നത്. പഴങ്ങളില്‍ തന്നെ സിട്രിക് പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. തൊണ്ടയില്‍ കരകരപ്പ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നു. അതുപോലെ, ആപ്പിള്‍, പഴം, പപ്പായ എന്നിങ്ങനെ മധുരം അമിതമായി അടങ്ങിയ പഴങ്ങള്‍ അമിതമായി ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നിതിനും ഇതൊരു കാരണമാണ്. കൂടാതെ, ഷുഗര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നതിനും ഇത് കാരണമാകുന്നു. കൂടാതെ, പഴങ്ങള്‍ മാത്രം കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെയധികമാണ്. ഇത് അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നു.
കഴിക്കേണ്ട ശരിയായ വിധം
മിതമായ രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തിന് ചേരുന്ന വിധത്തില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അമിതവണ്ണം ഉള്ളവര്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഡയറ്റീഷ്യന്റെ അഭിപ്രായത്തോടെ മിതമായ രീതിയില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം
ബജറ്റിൽ ഉറച്ചുനിൽക്കുക
കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികൾക്ക് പോയോ, ഓൺലൈൻ ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിയോ പണം ചെലവാകാതിരിക്കാൻ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ബജറ്റിൽ ഉറച്ചുനിൽക്കണം. സാമ്പത്തിക ഇടപാടുകൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാൻ ഇത് സഹായിക്കും
ഷോപ്പിങ് ഫ്രീ ടൈമിൽ മാത്രം
ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങൾ ഷോപ്പിങിന് പോകുന്നത് എങ്കിൽ ആ ശീലം മാറ്റാം. ഫ്രീ ടൈമിൽ, മനസ് ശാന്തമായിരിക്കുമ്പോൾ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂർവം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് ഒരേ വിഭാഗത്തിൽ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാൻഡുകൾ. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങൾ ഷോപ്പിങിന് പോകുന്നതെങ്കിൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാങ്ങാൻ സാധിക്കില്ല
സ്മാർട് ഷോപ്പിങ്
നിത്യോപയോഗ സാധനങ്ങൾ പരമാവധി ഡിസ്കൗണ്ടിൽ വാങ്ങാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക. ആപ്പുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാം. ഓഫറുകൾ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താൻ ശ്രമിക്കുക
സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക
മറ്റുള്ളവരുടെ ജീവിത ശൈലി നമ്മൾ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലിൽ ജീവിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.
ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകൾ ഒഴിവാക്കുക
പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ അത് വാങ്ങാൻ തോന്നുന്നുണ്ടോ എങ്കിൽ ആപ്പ് ഇപ്പോൾ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോൾ മാത്രം ആപ്പുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോൾ ആപ്പിൻറെ ആവശ്യമേയില്ല
അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്
ചില വ്യക്തികൾക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലർ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോർന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്
സേവിംഗ്സ് ഉറപ്പാക്കുക
ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇൻ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിൻറെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിൻറെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇൻ അകൗണ്ടുകൾ.
നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം രാജ്യത്തെ നിക്ഷേപ നിരക്കുകൾ മുകളിലാണ്. എന്നാൽ അധികം വൈകാതെ ആർബിഐ നിരക്കു കുറ്‌യ്ക്കൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സ്ഥിര നിക്ഷേപ പലിശയും ആകർഷകമല്ലാതാകും. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്ന് മറക്കരുത്.
പണപ്പെരുപ്പം ഒരു വശത്തും, മറുവശത്ത് നിരക്ക് കുറയ്ക്കലും പരിഗണിക്കുമ്പോൾ നിക്ഷേപകർ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവിടെയാണ് സർക്കാർ ബോണ്ടുകൾ വ്യത്യസ്തമാകുന്നത്. പലർക്കും സർക്കാർ ബോണ്ടുകളെ പറ്റി വേണ്ടത്ര അറിവില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്.
ധനസമ്പാദനം തന്നെയാണ് സർക്കാർ ബോ്ണ്ടുകൾ വഴി ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക പ്രശ്‌നം, അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോൾ സർക്കാരുകൾ ബോണ്ടുകൾ ഇറക്കുന്നു. ഇവ സർക്കാരാണ് ഇറക്കുന്നത്. അതിനാൽ തന്നെ ഉയർന്ന സുരക്ഷ വാഗ്ാദനം ചെയ്യുന്നു. ഇതു ബോണ്ട് പുറത്തിറക്കുന്ന സർക്കാരും നിക്ഷേപകനും തമ്മിലുള്ള ഒരു കരാറാണ്. ഒരു നിശ്ചിത തീയതിയിൽ ബോണ്ടിന്റെ അടിസ്ഥാന തുക തിരികെ നൽകാമെന്നും നിക്ഷേപകരുടെ കൈവശമുള്ള ബോണ്ടിന്റെ മുഖവിലയ്ക്ക് പലിശ നൽകാമെന്നുമുള്ള വാഗ്ദാനം.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർക്കാർ ബോണ്ടുകളാണ് താഴെ പറയുന്നത്.
തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കൂപ്പൺ റേറ്റ്: 9.72% വരുമാനം: 13.50% ക്രെഡിറ്റ് റേറ്റിംഗ്: എ
കർണാടക സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ
കൂപ്പൺ റേറ്റ്: 9.24% വരുമാനം: 12.08% ക്രെഡിറ്റ് റേറ്റിംഗ്: എഎ
വെസ്റ്റ് ബംഗാൾ സ്‌റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ഡിസ്ട്രിബ്യൂഷൺ കമ്പനി
കൂപ്പൺ റേറ്റ്: 9.34% വരുമാനം: 11.95% ക്രെഡിറ്റ് റേറ്റിംഗ്: എ
ഇൻഡെൽ മണി ലിമിറ്റഡ്
കൂപ്പൺ റേറ്റ്: 0% വരുമാനം: 11.88% ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി
പഞ്ചാബ് ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ബോർഡ്
കൂപ്പൺ റേറ്റ്: 0.40% വരുമാനം: 11.70% ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി
ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാൽ ആ ഊർജ്ജം ദിവസം മുഴുവൻ നിലനിൽക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം നിരവധി വിദേശ ഭക്ഷണങ്ങൾ നാട്ടിൽ പ്രചാരത്തിലായി കഴിഞ്ഞു. എന്നാൽ ഇവയിൽ ചിലത് പ്രഭാതത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളാണ്. ഇതറിയാത്തവർ അത് കഴിക്കുന്നു ഇത്തരത്തിൽ തെറ്റായ ഭക്ഷണക്രമം ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾ വരുത്തിവെക്കും. അതിനാൽ ഏവരുടെയും അറിവിലേക്കായി പ്രഭാതത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന് ചുവടെ ചേർക്കുന്നു.
ചോക്ലേറ്റ് കേക്ക് അമിതമായ മധുരം അടങ്ങിയിട്ടുള്ള ഇത്തരം കേക്കുകൾ രാവിലെ കഴിച്ചാൽ ശാരീരികക്ഷമത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് വിപരീതഫലമാകും ലഭിക്കുക. അമിതവണ്ണം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകും
2 പാൻകേക്ക് അമിതമായ മധുരമുള്ളതിനാൽ പാൻകേക്കിൽ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ഫ്രൈഡ് ബ്രഡ് മുട്ടയോ വെണ്ണയോ ഉപയോഗിച്ച് ബ്രഡ് പൊരിച്ചെടുക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ ഇത് കഴിച്ചാൽ അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാകുന്നു
4.ടീകേക്ക് കാരറ്റ്, വാൽനട്ട്, ബദാം, വാഴപ്പഴം എന്നിവ ഉപയോഗിച്ചാണ് ടീകേക്ക് ഉണ്ടാക്കുന്നതെങ്കിലും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. ല്ല അളവിൽ മധുരം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന് കാരണമാകുന്നു
5.പ്രിസർവേറ്റിവ്
വിപണിയിൽ ലഭിക്കുന്ന പാക്കേജ്ഡ് ഫുഡിൽ അധികവും വിവിധതരം പ്രിസർവേറ്റിവ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്താവുന്നവയാണ്. അതിനാൽ ഇത്തരം ഭക്ഷണം രാവിലെ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതിനാൽ എപ്പോഴും ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ പ്രഭാത ഭക്ഷണമായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇഡലി, ഇടിയപ്പം, പുട്ട്, പുഴുങ്ങിയ നേന്ത്രപ്പഴം എന്നിവ വളരെ നല്ലതാണ്.
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.
മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.
ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാപ്പി കുടിക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം. പോഷകാഹാര വിദഗ്ധയായ റിതിക കുക്രേജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കാര്യങ്ങൾ പറയുന്നുണ്ട്.
ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം
കാപ്പിയിലെ കഫീനും ആസിഡുകളും വയറ്റിലെ ആസിഡിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വർധിപ്പിക്കും. ഇത് അസ്വസ്ഥത, വയറു വീർപ്പ്, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങൾക്ക് പതിവായി ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുകയാണെങ്കിൽ കാപ്പി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. പകരം ഇഞ്ചി ചേർക്കുന്നത് പോലുള്ള ഹെർബൽ ടീകൾ തിരഞ്ഞെടുക്കുക. അവ ദഹനപ്രശ്നങ്ങൾ ഒരുപരിധി വരെ ശമിപ്പിക്കാൻ സഹായിക്കും.
ഉത്കണ്ഠ ഉണ്ടാകാനും ഉറക്കമില്ലായ്മ വരാനും സാധ്യത
ഉത്കണ്ഠ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കാപ്പിയിലെ കഫീൻ വലിയ പ്രശ്നമായിരിക്കും. ഉത്കണ്ഠയ്ക്ക് സാധ്യതയുള്ളവർക്ക് രോഗലക്ഷണങ്ങൾ വഷളാക്കുകയും വിശ്രമിക്കാൻ പ്രയാസമാക്കുകയും ചെയ്യും. കാപ്പിയിലെ കഫീൻ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടുക്കുന്നത് ഒഴിവാക്കണം.
ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശക്തി ഇല്ലാതാക്കും
ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ കാപ്പി തടസ്സപ്പെടുത്തും. ഭക്ഷണത്തോടൊപ്പം പരമാവധി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ കാപ്പിയുടെ സ്വാധീനം കുറയ്ക്കുന്നതിന് കാപ്പി കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ വ്യത്യാസം ഉണ്ടായിരിക്കണം.
ഗർഭാവസ്ഥയിൽ കാപ്പി ഒഴിവാക്കണം
ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. കഫീനിന്റെ ഉയർന്ന അളവ് കുഞ്ഞിൻ്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. ഗർഭാവസ്ഥയിൽ അമിതമായ കഫീൻ കഴിക്കുന്നത് മാസം തികയാതെയുള്ള ജനനം, കുഞ്ഞിൻ്റെ ഭാരം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പി കുടിക്കണം എന്ന നിർബന്ധം ഉള്ളവർ കഫീൻ പ്രതിദിനം 200 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഇത് ഏകദേശം ഒരു ചെറിയ കപ്പ് കാപ്പിയിൽ കാണപ്പെടുന്ന അളവാണ്. കാപ്പിക്ക് പകരം, കുങ്കുമപ്പൂവോ ഏലക്കായോ ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കാൻ ശ്രമിക്കുക.
2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുൾപ്പെടെ പഴയ ഐഫോണ്‍ മോഡലുകളുള്ള ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ആൻഡ്രോയിഡ് 5.0ലും പുതിയ പതിപ്പുകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളും ഐഒഎസ് 12ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളെയും വാട്സാപ്പ് പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി ഒത്തുചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള പിന്തുണ വാട്സാപ്പ് നിർത്തലാക്കും. അതേസമയം, ആൻഡ്രോയിഡ് ഉപയോക്താക്കളെ ഈ അപ്‌ഡേറ്റ് ബാധിക്കില്ല. സാധാരണ പോലെ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാം. പുതിയ ഐഫോണ്‍ മോഡലുകളുള്ള ഉപയോക്താക്കൾക്ക് ഐഒഎസ് 15.1ലേക്കോ അതിനുമുകളിലോ അപ്‌ഡേറ്റ് ചെയ്യാനാകുന്നവർക്ക് ലഭ്യമായ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പ്രവർത്തിപ്പിക്കുന്നിടത്തോളം ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ആപ്പിൻ്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുക, മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ ഫീച്ചറുകൾ, നൂതനതകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വാട്ട്‌സ്ആപ്പ് ഊന്നിപ്പറഞ്ഞു. പഴയ ഉപകരണങ്ങൾക്കുള്ള പിന്തുണ നിർത്തുന്നത്, ആധുനിക സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്ലാറ്റ്‌ഫോമിനെ അനുവദിക്കുമെന്ന് വാട്സാപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിശദീകരിക്കുന്നു. അതിനാൽ ഇതിന് പുതിയവയെ പിന്തുണയ്‌ക്കാനും സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നിലനിർത്താനും കഴിയും.
വാട്സാപ്പ് ഇനി പിന്തുണയ്ക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും
2025 മെയ് സമയപരിധിക്ക് ശേഷവും വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾ ഒന്നുകിൽ പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം അല്ലെങ്കിൽ ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് (സാധ്യമെങ്കിൽ) അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് അതിൻ്റെ വെബ്‌സൈറ്റിൽ പ്രസ്താവിച്ചു, “ഞങ്ങൾ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പിന്തുണയ്‌ക്കുന്നത് നിർത്തുന്നതിന് മുമ്പ്, നിങ്ങളെ വാട്ട്‌സ്ആപ്പിൽ അറിയിക്കുകയും അപ്‌ഗ്രേഡ് ചെയ്യാൻ നിരവധി തവണ ഓർമ്മപ്പെടുത്തുകയും ചെയ്യും. പുതിയ ഐഫോണ്‍ മോഡലുകളുള്ളവർക്ക്, 15.1-നേക്കാൾ മുമ്പാണ് ഐഒഎസ് പതിപ്പ് പ്രവർത്തിപ്പിക്കുന്നതെങ്കിൽപ്പോലും നിങ്ങൾക്ക് ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും മാറ്റം പ്രാബല്യത്തിൽ വന്നാൽ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാനും കഴിയും. അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഐഫോണിൽ ക്രമീകരണങ്ങൾ > പൊതുവായ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നതിലേക്ക് പോകുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭര്‍ത്താവിനെയോ കുടുംബത്തിലെ ആണുങ്ങളെയോ ഏല്‍പ്പിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ദിവസമോ ആഴ്ചയിലൊരിക്കലോ ചിലവുകളും വരവും ബാങ്ക് ബാലന്‍സുമെല്ലാം പരിശോധിക്കുക. വരവുചിലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ബജറ്റ് തയ്യാറാക്കുക. മറ്റാരെങ്കിലുമായി അക്കൗണ്ട് വിവരങ്ങളോ സമ്പാദ്യ വിവരങ്ങളോ പങ്കുവെക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ നിയന്ത്രണം അവരെ ഏല്‍പ്പിക്കാതിരിക്കുക. ഇനി സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവരാണെങ്കില്‍ പങ്കാളിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഇടപെടുക. ഓരോ മാസവുമുള്ള അടവുകളെ കുറിച്ചും വരവുചിലവുകളെ കുറിച്ചും ക്യതൃമായി അറിഞ്ഞിരിക്കുക.
ഭാവിയെ കുറിച്ച് ഒരു പ്ലാന്‍ വേണം ഭാവിയെ കുറിച്ച് കൃത്യമായൊരു പ്ലാനിംഗ് ഉള്ളത് സാമ്പത്തികമായി സുരക്ഷിതമാകുന്നതില്‍ പ്രധാനമാണ്. വാര്‍ധക്യകാലം സുരക്ഷിതമാക്കുന്നതിന് ഒരു നീക്കിയിരുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. പൊതുവേ പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് പങ്കാളിയുടെ സാമ്പത്തിക രപിന്തുണ നഷ്ടമായാലുള്ള അവസ്ഥ മുമ്പില്‍ കാണണം. മറ്റാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍ വാര്‍ധക്യ കാലത്തേക്ക് മാത്രമായി ഒരു സമ്പാദ്യം മാറ്റിവെക്കുക.
ലോണ്‍ നല്ലതാണ് ബാധ്യതകള്‍ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളി ആണെങ്കിലും ലോണുകള്‍ ഒന്നും ഇല്ലെങ്കില്‍ അതും സാമ്പത്തികസുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താല്‍ ഇവര്‍ക്ക് പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അതുകൊണ്ട് വളരെ ആലോചിച്ച് സാമ്പത്തികമായി വലിയ ബാധ്യതയാകാത്ത ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുക, അത് വിദഗ്ധമായി ഉപയോഗപ്പെടുത്തുക.
ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ കുറയ്ക്കുക ചില വായ്പകള്‍ നല്ലതാണെങ്കില്‍ മറ്റുചില വായ്പകള്‍ എന്നന്നേക്കുമായി നമ്മളെ കുരുക്കിലാക്കും. ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ എടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അത്തരം വായ്പകള്‍ ഉണ്ടൈങ്കില്‍ എത്രയും വേഗം അവ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.
ബാങ്കുകളുമായി നല്ല ബന്ധം പുലര്‍ത്തുക സാമ്പത്തികമായി ആശ്രയിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. സാമ്പത്തികമായ സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അക്കൗണ്ട് സംബന്ധമായ സംശയങ്ങള്‍ക്കും ആരെയാണ് ബന്ധപ്പെടേണ്ടത് എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പലിശസംബന്ധമായതും ലോണ്‍ സംബന്ധമായതുമായ കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇവര്‍ക്ക് സാധിക്കും.
യുഎഇയിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ് എമിറേററ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഈ കാര്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. കാര്‍ഡ് ഉടമയുടെ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ഉണ്ടാകും. അംഗീകൃത അധികാരികള്‍ക്ക് അത് പരിശോധിക്കാന്‍ കഴിയും. എമിറേറ്റ്സ് ഐഡി രാജ്യത്തുടനീളം തിരിച്ചറിയല്‍ രേഖയായും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു. എമിറേറ്റ്സ് ഐഡിയുടെ മറ്റ് ഗുണങ്ങള്‍ അറിയാം…
രാജ്യത്ത് എളുപ്പത്തില്‍ എന്‍ട്രി , എക്സിറ്റ് (പ്രവേശിക്കാനും പുറത്തുകടക്കാനും)- രാജ്യത്തെ ഇമിഗ്രേഷന്‍, എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാണ്. എമിറേറ്റ്സ് ഐഡി ഇല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഈ പ്രക്രിയകള്‍ പൂര്‍ത്തിയാകും. എന്നാല്‍, എമിറേറ്റ്സ് ഐഡി ഒരു മുന്‍തൂക്കം നല്‍കുന്നു. യുഎഇയിലെ താമസക്കാർക്ക് അവരുടെ മുഖം സ്‌കാൻ ഉപയോഗിച്ച് ഇ-ഗേറ്റുകളിലൂടെ ബോർഡിങ് പാസ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.
വിസ രഹിത യാത്ര- യുഎഇ നിവാസികൾക്ക് ലോകമെമ്പാടുമുള്ള നിരവധി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
ഇന്ധനത്തിന് പണമടയ്ക്കാം- രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഇന്ധനത്തിന് പണമടയ്ക്കാം. അടുത്ത തവണ ഒരു അഡ്‌നോക് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുകയാണെങ്കിൽ, ഒരു അഡ്‌നോക് വാലറ്റിനായി രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി വാലറ്റുമായി ലിങ്ക് ചെയ്‌ത് അതിൽ ഫണ്ട് ലോഡ് ചെയ്യാം. അതിനാൽ, ഭാവിയിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നതിനുപകരം, ഇന്ധനത്തിന് പണമടയ്ക്കാൻ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം.
ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലേ? ഒരു പ്രശ്നവുമില്ല!– ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം.
വിസ നില പരിശോധിക്കാം- എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വിസ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം. ജിഡിആർഎഫ്എ (GDRFA ദുബായ്) അല്ലെങ്കിൽ ഐസിപി (ICP യുഎഇ) വെബ്‌സൈറ്റിൽ നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.
യാത്രാ നിരോധനം പരിശോധിക്കാം- ദുബായ് പോലീസ് ആപ്ലിക്കേഷൻ അല്ലെങ്കിൽ ഐസിപി വെബ്സൈറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് യാത്രാ നിരോധനം കിട്ടിയിട്ടുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. സേവന വിഭാഗത്തിലേക്ക് പോയി യാത്രാ നിരോധന ഓപ്ഷൻ തെരഞ്ഞെടുക്കുക, തുടർന്ന് നിങ്ങൾക്ക് യാത്രാ നിരോധനമുണ്ടോയെന്ന് പരിശോധിക്കാൻ എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ നൽകുക.
സർക്കാർ സേവനങ്ങൾ ഓൺലൈനായി പരിശോധിക്കാം– ഒരു താമസക്കാരന് എമിറേറ്റ്സ് ഐഡി ലഭിച്ചുകഴിഞ്ഞാൽ സർക്കാർ സേവനങ്ങൾ ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാകും. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള സേവനങ്ങൾ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടലുകളിൽ ഒന്ന് താമസക്കാർക്ക് ഉപയോഗിക്കാം.
ഡ്രൈവിങ് ലൈസൻസ് നേടാം– ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് അപേക്ഷിക്കുന്നതും കർശനമായ പരിശോധനകൾ നൽകുന്നതും യുഎഇയിൽ എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഒരു അപേക്ഷകന് എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജിലൂടെ സഹായിക്കും. സന്ദര്‍ശകവിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് കുറച്ച് കാലത്തേക്ക് മാത്രം സന്ദര്‍ശനം നടത്തുന്നവരെ ഉദ്ധേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പരിരക്ഷ മറ്റ് സാഹചര്യങ്ങളിലും കിട്ടും. ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പാസ്‌പോര്‍ട്ട് നഷ്ടമാകുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നത് മുതല്‍ പുതിയതിന് അപേക്ഷിക്കുന്നത് വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് സഹായകമാകുമെന്ന് നോര്‍ക്ക അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെയാണ് വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.3.3 ശതമാനത്തിന്റെ വളർച്ചയാണ് എടിഎഫിന്റെ വിലയിൽ ഒരുമാസം കൊണ്ട് ഉണ്ടായത്. ഡൽഹിയിൽ ഒരു കിലോലിറ്റർ എടിഎഫിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് ഇന്നത്തെ വില.
ഒക്ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചിരുന്നു. പിന്നീട് നവംബർ മാസത്തിൽ ഇന്ധന വില 1318 രൂപയും ഡിസംബർ ഒന്നിന് 2941 രൂപയും വില വർധിപ്പിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). മാത്രമല്ല, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ.
കർശനമാക്കിയ നടപടികൾ നോക്കാം….
പേരിലെ അക്ഷരങ്ങളും ആദ്യഭാഗവും തിരുത്താനും- ഗസ്റ്റ് വിജ്ഞാപനവും പഴയപേരിന്റെ തിരിച്ചറിയൽ രേഖകളും ആവശ്യമാണ്, പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും രേഖയായി സമര്‍പ്പിക്കാം.
പേര് തിരുത്താൻ പരമാവധി രണ്ടവസരമാണ് ലഭിക്കുക, ജനനത്തീയതി ഒരുതവണയാണ് തിരുത്താനാകുക
പുതിയ ആധാര്‍ എടുക്കുന്നതിനുളള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല
18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താൻ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതര്‍ നൽകുന്ന ജനനസർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക- പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയ രേഖകള്‍ പരിഗണിക്കില്ല
18 വയസിന് മുകളിലുള്ളവർക്ക് എസ്എസ്എൽസി ബുക്ക് ജനന തീയതിയുടെ രേഖയായി സമര്‍പ്പിക്കാം- എസ്എസ്എൽസി ബുക്കിന്റെ കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് തുടങ്ങിയവ നല്‍കണം
ജനന തീയതി തിരുത്താൻ എസ്എസ്എൽസി ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ക്യാൻസർ പല അവയവങ്ങളിലെയും ബാധിക്കാം. അതിൽ പ്രധാനമായും പലരിലും ഇപ്പോൾ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാൻസർ. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ ( ചെറിയ മുഴകൾ) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം.
കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാൽ ഒരു പരിധി വരെ ക്യാൻസർ അഥവാ അർബുദം വരാതെ തടയാം. കുടലിലെ ക്യാൻസർ ബാധിച്ചവരിൽ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാൽ അർബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ബദാം, വാൾനട്ട്, ഹേസൽ നട്ട്, പെക്കൺ, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാൽ കുടലിലെ അർബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. കുടലിലെ അർബുദം ബാധിച്ച 862 പേരിൽ അരവർഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയിൽ ഒന്നോ രണ്ടോ ഔൺസ് നട്സ് കഴിച്ചവരിൽ 42 ശതമാനം പേർക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേർക്ക് രോഗം മാറിയതായും കണ്ടു.
അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ചായയോ കാപ്പിയോ പോലുള്ള പാനീയങ്ങൾ അമിതമായ ചൂടോടെ കൂടിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കും. അന്നനാള കാൻസറും ഉയർന്ന ചൂടും തമ്മിലുള്ള ബന്ധമാണ് പഠനവിധേയമായത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയില്ലെങ്കിലും, ഉയർന്ന താപനിലയാണ് ആശങ്കയാകുന്നത്. ചൂടുള്ള ചായ കുടിക്കുന്നവർക്ക് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഓസോഫാഗൽ സ്ക്വാമസ് സെൽ കാർസിനോമ (ഇഎസ്സിസി) വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കുന്നത് പോലെ അന്നനാളത്തേയും പൊളളിക്കുന്നു. വർഷങ്ങളോളം ഈ പ്രക്രിയ തുടരുമ്പോൾ അന്നനാളത്തെ ദോഷകരമായി ബാധിക്കുകയും കാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. കാപ്പി, പുകവലിയും ഉയർന്ന പൂരിത കൊഴുപ്പുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണവും കൂടിച്ചേർന്നാൽ, കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൂടുള്ള ഭക്ഷണങ്ങൾക്കും ഇത് ബാധകമാണ്. മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും ചൂട് കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി വിഭാഗം ചെയർമാനും മേധാവിയുമായ പ്രൊഫ ചിന്താമണി ചൂണ്ടിക്കാട്ടി. ചായയാലും കാപ്പിയായാലും കുടിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ മിനിറ്റ് തണുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ ലഭിക്കുക. കാരണം അത് ദഹിക്കാൻ കുറച്ച് സമയമെടുക്കും.
പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോൾ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തിൽ മാറ്റമുണ്ടായാൽ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളിൽ പലരും. റവ ഇത്തരത്തിൽ ശീലമാക്കിയാൽ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഊർജ്ജം വർദ്ധിപ്പിക്കുന്നു: ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം.
എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ പകുതിയിലേറെ പേരും ജീവനൊടുക്കുന്നത് കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ഇന്ത്യൻ സമൂഹത്തിലെ ‘അറേഞ്ച്ഡ് മാര്യേജ്’ സംവിധാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ ഉയരുന്ന അഭിപ്രായ ഭിന്നതകളും വലിയ വഴക്കുകളിലേക്കും മാനസികനില തെറ്റുന്നതിലേക്കും നയിക്കുന്നതായാണ് ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ. നവംബർ 19ന് അന്താരാഷ്ട്ര പുരുഷദിനം ആചരിക്കുന്ന വേളയിലാണ് റിപ്പോർട്ട് പുറത്തുവന്നത്.വിവാഹിതരാകുന്ന വധൂവരന്മാർ തുടക്കത്തിൽ വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു. എന്നാൽ രണ്ട് വർഷം പിന്നിടുന്നതോടെ പങ്കാളികൾക്കിടയിൽ ഭിന്നതകൾ രൂപപ്പെട്ടു തുടങ്ങും. ചെറിയ വിഷയങ്ങളിൽനിന്ന് വലിയ വഴക്കിലേക്ക് നയിക്കുന്ന വാഗ്വാദങ്ങൾ ഭാര്യയിൽനിന്ന് ആരംഭിക്കും. തുടർച്ചയായുണ്ടാകുന്ന വഴക്കുകളിൽ പരിഹാരം കാണാനും പിണക്കം മാറ്റാനും ഭർത്താവാകും മിക്കപ്പോഴും മുൻകൈയെടുക്കുക. ഭർതൃവീട്ടിലെ മറ്റംഗങ്ങളുമായി ചേർന്നുപോകാനും മിക്കപ്പോഴും ഭാര്യക്ക് കഴിയാറില്ല. ഇത് പങ്കാളികൾ വേറെ വീട്ടിലേക്ക് മാറുന്നതിലേക്ക് നയിക്കുന്നു.ഭാര്യയും അമ്മയും തമ്മിലുള്ള പ്രശ്നം തീർക്കാൻ തന്നെ ഭർത്താവിന് പലപ്പോഴും പണിപ്പെടേണ്ടിവരുന്നു. ഇതുമൂലം മാനസിക സമ്മർദവും ഏറും. ഭാര്യവീട്ടുകാരുടെ ഇടപെടലുകൾ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാക്കും. സ്വന്തം വീട്ടിൽനിന്ന് മാറിനിൽക്കുന്നതോടെ കുടുംബത്തിന്‍റെ പിന്തുണയും ഭർത്താവിന് നഷ്ടമാകും. മാനസിക സമ്മർദമേറുന്നതോടെ പുരുഷന്മാർ ജീവനൊടുക്കാനുള്ള തീരുമാനത്തിൽ എത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് വർധിക്കുകയാണെന്നും 51 ശതമാനം ആത്മഹത്യയുടെയും കാരണം കുടുംബ പ്രശ്നങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 മുതൽ 2022 വരെ രാജ്യത്ത് 83,713 പുരുഷന്മാരാണ് ജീവനൊടുക്കിയതെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണക്കുകളിൽ പറയുന്നു. മൂന്ന് വർഷത്തിനിടെ 14,898 കേസുകളുടെ വർധനയുണ്ടായി. എന്നാൽ വിവാഹിതരായ സ്ത്രീകളുടെ ആത്മഹത്യ നിരക്ക് 15 വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. 28,000ത്തോളം സ്ത്രീകളാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്.
ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിങ്ങനെ എപ്പളാ തരത്തിലും പല രൂപത്തിലുമായാണ് അവ എടുത്തു വയ്ക്കുന്നത്. സാങ്കേതികത എത്രയേറെ വളർന്നു എന്നത് നാം പല തരത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ, നമ്മൾ ഫോണിൽ സൂക്ഷിച്ചു വച്ചിരുന്ന പല ഫോട്ടോകളോ, വിഡിയോകളോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡോക്യൂമെന്റുകളോ നഷ്ടപ്പെട്ടാലും നമുക്കിനി പേടിക്കേണ്ട സാഹചര്യമില്ല. എന്തെന്നാൽ, ഇപ്പോൾ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ട ഈ ആപ്ലിക്കേഷനിൽ അതിനുള്ള ഉത്തരമുണ്ട്. ഒരു സുപ്രഭാതത്തിൽ നമ്മുക് ഏത് ഡാറ്റ നഷ്ടപ്പെട്ടാലും, അതെല്ലാം തിരികെ കിട്ടാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.
ഏറ്റവും എളുപ്പമുള്ള Android ഡാറ്റ വീണ്ടെടുക്കൽ. ഫോണിന്റെ ഇന്റേണൽ മെമ്മറിയിൽ നിന്നും എക്‌സ്‌റ്റേണൽ മൈക്രോ എസ്‌ഡി കാർഡിൽ നിന്നും ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, സംഭാഷണങ്ങൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള നിങ്ങളുടെ മികച്ച ഉപാധിയാണ് ഈ ആപ്പ്.നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ട്‌ഫോണിന് ഒരു പ്രധാന പങ്കാണുള്ളത്. നിരവധി കാര്യങ്ങൾ ചെയ്യുന്നതിനായി നമ്മുടെ സ്മാർട്ട് ഫോണുകൾ നിരന്തരം നമ്മളെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ആശയവിനിമയം, ഗെയിമിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഫോട്ടോയെടുക്കൽ എന്നിവയ്‌ക്കായി ഞങ്ങൾ ഇത് സാധാരണയായി ഉപയോഗിക്കുന്നു. അതിനാൽ കോൺടാക്റ്റുകൾ, ചിത്രങ്ങൾ, മ്യൂസിക്, നോട്ട് തുടങ്ങി നിരവധി സ്വകാര്യവും വിലപ്പെട്ടതുമായ ഡാറ്റ ഫോണിൽ സംഭരിക്കുന്നു. ചില അവസരങ്ങളിൽ, ഞങ്ങൾ അബദ്ധത്തിൽ ഇനങ്ങൾ ഇല്ലാതാക്കിയേക്കാം. പരിഭ്രാന്തി വേണ്ട! Android Now-നുള്ള ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയും .
Android ഉപകരണങ്ങളിൽ നിന്ന് നഷ്‌ടപ്പെട്ട കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിവ വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ഉപകരണമാണ് Android-നുള്ള ഈ അപ്ലിക്കേഷൻ.
EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ മുന്നോട്ടുവയ്ക്കുന്ന ഫീച്ചറുകൾ ഇതെല്ലാമാണ്:
Android-നുള്ള അതിവേഗ ഡാറ്റ വീണ്ടെടുക്കൽ ഇതിലൂടെ സാധ്യമാകുന്നു. പേർസണൽ കംപ്യൂട്ടറുകളിലേക്ക് യിലേക്ക് യാന്ത്രികമായി കണക്റ്റുചെയ്‌ത Android ഉപകരണങ്ങൾ തിരിച്ചറിയാം. അതിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ഒരു നിമിഷം കൊണ്ട് ഡിവൈസ് സ്കാൻ ചെയ്താൽ മതിയാകും. 100% സുരക്ഷിതവും ക്ലീനുമാണ് ഈ ആപ്ലികേഷൻ. ഇത് വളരെ സുതാര്യവും ഉപയോഗിക്കാൻ എളുപ്പവുമാണ് മൂന്നു എളുപ്പ ഘട്ടങ്ങളിലൂടെ Android-ൽ നിന്ന് നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുക്കാൻ അനുയോജ്യമായ UI ഡിസൈൻ സഹായകമാണ്. അപകടരഹിതമായ ആൻഡ്രോയിഡ് ഡാറ്റ വീണ്ടെടുക്കൽ സോഫ്‌റ്റ്‌വെയർ നഷ്ടപ്പെട്ട ഫയലുകൾ കണ്ടെത്തുകയും ഡാറ്റ പുനരാലേഖനം ചെയ്യാതെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആജീവനാന്ത സൗജന്യ അപ്‌ഗ്രേഡ് നയം നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പിന്റെ എല്ലാ അപ്‌ഡേറ്റുകളും സൗജന്യമായി ലഭിക്കുന്നതിന് സഹായിക്കുന്നു.ഈ അപ്ലികേഷനുമായി ബന്ധപ്പെട്ട് വന്ന സമീപകാല അപ്ഡേറ്റുകൾ താഴെ ചേർക്കുന്നു : നഷ്ടപ്പെട്ട ഡാറ്റ റിക്കവർ ചെയ്യുന്നതിനായി ഈ ഉപകരണത്തിന്റെ സ്കാൻ ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുക. സന്ദേശങ്ങളും കോൾ ലോഗുകളും ബാക്കപ്പും വീണ്ടെടുക്കലും കൂടുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. Android SD കാർഡിലെ ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കുന്നത് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ, ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് എന്നിവയിൽ മികച്ച Android അപ്ലിക്കേഷനായി ഈ അപ്ലിക്കേഷൻ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും, ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂചിപ്പിച്ച മെച്ചപ്പെടുത്തലുകൾ ഓര്മപ്പെടുത്താനും തിരുത്തലുകൾക്കായും ഈ സോഫ്റ്റ്‌വെയറിനെ സഹായിക്കാൻ മടിക്കരുത്! അപ്പോൾ തന്നെ ടാപ്പു ചെയ്യുക EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ പിന്തുണയ്‌ക്കുന്ന ഫോട്ടോ ഫോർമാറ്റുകൾ: JPG/JPEG, PNG, GIF, BMP, TIF/TIFF എന്നിവയും പിന്തുണയ്ക്കുന്ന വീഡിയോ ഫോർമാറ്റുകൾ: MP4, 3GP, AVI, MOV. എന്നിവയുമാണ്. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.. ഫിൽട്ടർ – സ്കാൻ പ്രക്രിയയ്ക്ക് ശേഷം അല്ലെങ്കിൽ ഇടയിൽ പോലും, നിങ്ങൾക്ക് ആവശ്യമുള്ള ഡാറ്റ കൃത്യമായി കണ്ടെത്തുന്നതിന് ഫയലുകൾ നേരായ രീതിയിൽ ഫിൽട്ടർ ചെയ്യാം. സ്കാൻ – നിമിഷ നേരം കൊണ്ട് , ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവയ്ക്കായി നിങ്ങളുടെ ഉപകരണം സ്കാൻ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. ഡിസ്പ്ലേ – കണ്ടെത്തിയ ഫയലുകൾ ലിസ്റ്റുചെയ്യുകയും സ്കാനിംഗ് പ്രക്രിയയിൽ പ്രിവ്യൂ അനുവദിക്കുകയും ചെയ്യും.ഫോട്ടോ, വീഡിയോ, SMS, കോൺടാക്റ്റുകൾ, കോൾ ലോഗുകൾ, WhatsApp, SD കാർഡ് എന്നിവയ്ക്കിടയിൽ ഒരു റിക്കവറി മോഡ് തിരഞ്ഞെടുക്കുക. ഇപ്പോൾ, നമുക്ക് ആരംഭിക്കാവുന്നതാണ്. ചിത്രങ്ങളും ഫോട്ടോകളും ഫയൽ ഫോർമാറ്റും ഫയൽ വലുപ്പവും ലഘുചിത്രങ്ങളിൽ (thumbnails) കാണിച്ചിരിക്കുന്നു. കൃത്യമായ വ്യക്തിയുടെ പേരും ഫോൺ നമ്പറും സഹിതം കോൺടാക്റ്റുകൾ വിശദമായി കാണിക്കുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കും, ക്രമീകരണങ്ങളിൽ 4 ഓപ്ഷനുകൾ ലഭ്യമാണ്: ഇല്ലാതാക്കിയ ഇനങ്ങൾ മാത്രം പ്രദർശിപ്പിക്കുക, വലുപ്പം, ഫയൽ തരങ്ങൾ, തീയതി എന്നിവ പ്രകാരം ഫയലുകൾ ഫിൽട്ടർ ചെയ്യുക. വീണ്ടെടുക്കുക – ഫയലുകൾ തിരഞ്ഞെടുത്ത് വീണ്ടെടുക്കുക എന്നതിൽ ടാപ്പുചെയ്യുക. ഈ ആപ്ലികേഷൻറെ അനിവാര്യത :- നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് ഈ ആപ്പിന് സ്വയമേവ കണ്ടെത്താനാകും. ഉൽപ്പന്നത്തിൽ റൂട്ട് ചെയ്യണം എന്ന് നിര്ബന്ധമില്ല . എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര ചിത്രങ്ങളും വീഡിയോകളും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ, റൂട്ട് ആവശ്യമാണ്. ആൻഡ്രോയിഡ് ഒരു റൂട്ട് അല്ല – കാഷെയും ലഘുചിത്രങ്ങളും തിരഞ്ഞുകൊണ്ട് നിങ്ങളുടെ ഇല്ലാതാക്കിയ ഫയലുകൾക്കായി ആപ്പ് ദ്രുതഗതിയിൽ സ്കാനിങ് നടത്തും. Android റൂട്ട് ചെയ്‌തത് – നഷ്‌ടമായ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണ മെമ്മറി ആഴത്തിൽ തിരയും. For Android: DOWNLOAD NOW : https://play.google.com/store/apps/details?id=com.easeus.mobisaver For iPhone (Use Laptop/Desktop): https://www.easeus.com/mobile-tool/free-iphone-data-recovery.html
ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാർ വിശദാംശങ്ങളിലേക്ക് ആർക്കെങ്കിലും ആക്‌സസ് ഉണ്ടെങ്കിലും അവർക്ക് ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാം- ഘട്ടങ്ങൾ
ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോർട്ടലില്‍ ആദ്യം പ്രവേശിക്കുക
നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും
നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇതിലൂടെ സഹായിക്കും
“ഓതന്‍റിക്കേഷൻ ഹിസ്റ്ററി” ഓപ്‌ഷൻ തെരഞ്ഞെടുത്ത് അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തെരഞ്ഞെടുക്കുക
ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകൾ ഉണ്ടോയെന്ന് നോക്കുക
സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനെ അത് UIDAIയിൽ റിപ്പോർട്ട് ചെയ്യണം
യുഐഡിഎഐയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനായ 1947ന്‍റെ സഹായം ഇതിനായി തേടാവുന്നതാണ്
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്കും റിപ്പോർട്ട് അയയ്ക്കാം
ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ, എവിടെയാണെന്ന് ഓര്‍മ്മ ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ യുവാക്കളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഓര്‍മ്മക്കുറവ് വന്ന തുടങ്ങിയിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമായിരിക്കും? ഇവ പരിഹരിക്കാന്‍ പതിവാക്കാവുന്ന ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഓര്‍മ്മക്കുറവിന് പിന്നില്‍ ഉറക്കക്കുറവ്, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗം, സ്‌ട്രോക്ക്, തലച്ചോറിനുണ്ടാകുന്ന ക്ഷതം, തലച്ചോറില്‍ മുഴ, ഫേയ്‌സ് ബ്ലൈന്‍ഡ്‌നസ്സ്, കോഗ്നീഷ്യല്‍ ഫേയ്‌സ് ബ്ലൈന്‍ഡ്‌നസ്സ്, അമിതമായി ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഡിജിറ്റല്‍ ഡിമെന്‍ഷ്യ എന്നിവയെല്ലാം ഓര്‍മ്മക്കുറവിനും അതുപോലെ, കുറച്ച് നേരത്തേയ്ക്ക് മറവി സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. കൂടാതെ അമിതമായിട്ടുള്ള സ്‌ട്രെസ്സ്, പ്രായം കൂടുന്നത് എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഏത് പ്രായത്തിലും ഓര്‍മ്മക്കുറവ് പരിഹരിക്കണെങ്കില്‍ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
തലച്ചോറിന്റെ ആഹാരങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ വളരെയധികം പോഷകങ്ങള്‍ നിറഞ്ഞ ആഹാരങ്ങള്‍ പതിവായി കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി നിലനിര്‍ത്താനും, കാര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് മാത്രമല്ല, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ ബി എന്നിവയും തലച്ചോറിന് വേണ്ട പോഷകങ്ങള്‍ തന്നെയാണ്. ഇവയെല്ലാം കൃത്യമായി ആഹാരത്തിലൂടെ ദിവസേന ലഭിച്ചാല്‍ മാത്രമേ, തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുക. കൂടാതെ, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മറവി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്തരം ആഹാരങ്ങള്‍ സഹായിക്കും. ഈ പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഒമേഗ-3 ഫാറ്റി ആസിഡ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷകമാണ് ഓമേഗ-3 ഫാറ്റി ആസിഡ്. ഒരു വ്യക്തിയെ കാണുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാധനം കാണുമ്പോള്‍ കൃത്യമായി അതിനെ മനസ്സിലാക്കണമെങ്കില്‍ തലച്ചോറിന്റെ തിരിച്ചറിയാനുള്ള ശേഷി മെച്ചപ്പെടണം. ഇതിന് സഹായിക്കുന്ന ഒരു പോഷകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്. സാല്‍മണ്‍ ഫിഷ്, അയല, മത്തി, ഫ്‌ലാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ്, വാള്‍നട്ട് എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ഭക്ഷ്യ വസ്തുക്കള്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്.
വിറ്റമിന്‍ ബി തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും തലച്ചോറിലേയ്ക്ക് സിഗ്നലുകള്‍ കൃത്യമായി എത്തുന്നതിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റമിന്‍ ബി. ഞരമ്പുകളില്‍ നിന്നും തലച്ചോറിലേയ്ക്ക് കൃത്യമായി സിഗ്നല്‍ ലഭിക്കാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സിന്റെ ഉല്‍പാദനത്തിന് വിറ്റമിന്‍ ബി അനിവാര്യമാണ്. വിറ്റമിന്‍ ബി ശരീരത്തില്‍ ലഭിക്കുന്നതിനായി മുഴുവന്‍ ധാന്യങ്ങള്‍, നല്ല ഇലക്കറികള്‍, നട്‌സ്, സീഡ്‌സ് എന്നിവ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും അതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമാകാനും സഹായിക്കുന്നു. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
ആന്റിഓക്‌സിഡന്റ്‌സ് ആന്റിഓക്‌സിഡന്റ്‌സ് അല്ലെങ്കില്‍ പോളിഫെനോള്‍സ് എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതമായിട്ടുള്ള സ്‌ട്രെസ്സ്, തലച്ചോറിനുണ്ടാകുന്ന വീക്കം എന്നിവ കുറയ്ക്കാന്‍ ആന്റിഓക്‌സിഡന്റ്‌സ്, പോളിഫെനോള്‍സ് എന്നിവ സഹായിക്കുന്നു. കൂടാതെ, നാഢീവ്യൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും. ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ആന്റിഓക്‌സിഡന്റ്‌സും അതുപോലെ പോളിഫെനോള്‍സും ലഭിക്കുന്നതിനായി ഡാര്‍ക്ക് ചോക്ലേറ്റ്. ബെറീസ്, ഗ്രീന്‍ ടീ, കോഫി എന്നിവ കഴിക്കുന്നത് നല്ലതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത ഉറപ്പാക്കുന്ന പഠന റിപ്പോർട്ട് പുറത്തുവരുന്നത്.
പത്തുഗ്രാമിൽ കൂടുതൽ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അർബുദത്തിന് ഇടയാക്കുമെന്ന് മുമ്പ് പുറത്തുവന്നിട്ടുള്ള ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നുണ്ട്. എലികൾക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവിൽ ഉപയോഗിച്ചത് വയറിന്റെ ആവരണത്തിൽ മാറ്റംവരുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഉദര അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ബാക്ടീരിയമാണ് ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori ). ഇത് ഗ്യാസ്ട്രിക് അൾസറിനു കാരണമാവുകയും ഉദര അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
എച്ച്.പൈലോറിയുടെ തോത് വർധിപ്പിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ടെന്നാണ് പ്രസ്തുത ലേഖനത്തിൽ പറയുന്നത്.ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അർബുദത്തിന്റെ ലക്ഷണങ്ങൾ.സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് ഉദര അർബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തിൽ പറയുന്നത്.471,144 വ്യക്തികളിൽ നടന്ന പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.
നേരത്തെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളാൻ ലോകാരോഗ്യസംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്.
മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.
ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ നമുക്ക് ബാധിക്കുന്നതിന് പ്രധാന കാരണം പുകവലിയാണ്. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്.
വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുകവലിക്കാത്തവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്‌മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.സിഗരറ്റ്, ബീഡി, ഹുക്ക, മുറുക്കാന്‍ എന്നിവയാണ് പുകയില ഉപയോഗിക്കുന്നതിന്റെ വിവിധ രൂപങ്ങള്‍. ഇതില്‍ നിക്കോട്ടിന്‍ അല്ലാതെ കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ഇതെല്ലാം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല. സിഗരറ്റ് വലിക്കുന്നതിലൂടെ പല വിധത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും പുകവലിക്കാരില്‍ പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് ശ്വാസകോശാര്‍ബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം. ഇത് ശരീരത്തില്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. തൊണ്ടയിലെ ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. എന്നാല്‍ അതിനെ അവഗണിക്കുന്നതിലൂടെ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.
വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിക്കുന്നുണ്ട്. അതിലുപരി ഇത് ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. കിഡ്‌നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്.ആദ്യം പുകവലി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്.വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളുടെ ശരീരത്തെ തള്ളിവിടുന്നു. വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതും പുകവലി മൂലമാണ് ഉണ്ടാവുന്നത്. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
രോഗ ലക്ഷണങ്ങള്‍ പോലും വളരെ പതുക്കെയാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ആമാശയാര്‍ബുദവും ഇത്തരത്തില്‍ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതും പുകവലിയിലൂടെ ഉണ്ടാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡര്‍. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് മുരിങ്ങ പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുരിങ്ങ പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ വളരെയധികം സഹായിക്കുന്നു.ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിന്‍റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡര്‍. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്‍റും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനോട് പൊരുതുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇത് ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗഡര്‍ വളരെ മികച്ചതാണ്. ന്യൂട്രിയന്‍സിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു പഴത്തില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി പ്രോട്ടീന്‍ ആണ് ഇതിലുള്ളത്.
ശരീരത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുന്നത് മൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രമേ കൊളസ്‌ട്രോൾ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോൾ വൻ തോതിൽ വർദ്ധിക്കുമ്പോൾ വലിയ തോതിൽ ലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണാൻ കഴിയും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തണം.
പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കാണാറുള്ളത്. എന്നാൽ, കാലിലും കൊളസ്ട്രോൾ കൂടുന്നതിന്റെ ചില ലക്ഷണങ്ങൾ കാണാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കൂടുമ്പോൾ കാലിലേക്ക് രക്തം എത്തിക്കുന്ന ചില ധമനികളുടെ പ്രവർത്തനവും തടസപ്പെടും. ഇത് മൂലം കൊളസ്‌ട്രോൾ ഉയരുന്നത് മൂലം കാലുകൾക്കും പ്രശ്‍നങ്ങൾ ഉണ്ടാകും. കാലുകൾക്ക് തണുപ്പ് തോന്നും.
ഏത് ചൂട് കാലാവസ്ഥയിലും നിങ്ങളുടെ കാലുകൾക്ക് തണുപ്പ് തോന്നിയാൽ അത് ശ്രദ്ധിക്കണം. കാരണം ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ഇത് സംഭവിക്കാം. കൂടാതെ, ഇത് പെരിഫെറൽ ആർട്ടറി ഡിസീസിന്റെയും ലക്ഷണമാകാം. ഈ രോഗാവസ്ഥയിൽ ഒരു കാലിന് മാത്രമാകും തണുപ്പ് തോന്നുക. ഈ പ്രശ്‌നം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാൽ വേദന. കാലിലേക്ക് രക്തയോട്ടം കുറയുന്നതും ആവശ്യത്തിന് ഓക്സിജൻ എത്താത്തതുമാണ് ഇതിന് കാരണമാകുന്നത്. ഇതുമൂലം കാലിന് ഭാരം തോന്നുകയും, ക്ഷീണം തോന്നുകയും ചെയ്യും. നടത്തം, ഓട്ടം, പടികൾ കയറുക എന്നീ സമയത്തൊക്കെ കാലുകൾക്ക് വേദനയുണ്ടാകും. അതിനാൽ തന്നെ ഇത്തരത്തിൽ വേദനയുണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ത്വക്കിന് നിറവ്യത്യാസം ഉണ്ടാകും.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മൂലം കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയാകും. ഇത് ത്വക്കിന്റെ നിറത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. നിങ്ങൾ കാൽ ഉയർത്തുമ്പോൾ നിങ്ങളുടെ കാലിന്റെ നിറം മങ്ങുകയോ കാലുകൾ താഴ്ത്തിയിട്ട് ഇരിക്കുമ്പോൾ കാലുകളുടെ നിറം നീലയാകുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം.
ഫോണിൽ ഗെയിമുകൾ കളിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു അടിപൊളി ഗെയിം. ഒരു മികച്ച സൗജന്യ ഗെയിം, ടെമ്പിൾ റണ്ണിൻ്റെ ആവേശകരമായ തുടർച്ചയാണ് ടെമ്പിൾ റൺ 2. ഗെയിമിൽ വിഗ്രഹവുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അപകടകരമായ പാറക്കെട്ടുകൾ, സിപ്പ് ലൈനുകൾ, ഖനികളിൽ നിന്ന് അകന്നുപോകുക, സമൃദ്ധമായ വനങ്ങൾ പര്യവേക്ഷണം ചെയ്യുക. നിങ്ങൾക്ക് എത്ര ദൂരം ഓടാനാകും എന്നതാണ് ഗെയിം.
ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുള്ള എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി). ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും തിരിച്ച് ബാങ്ക് നിങ്ങൾക്ക് പലിശ നൽകുകയും ചെയ്യുന്നു എന്നതാണ് സ്ഥിര നിക്ഷേപത്തിന്‍റെ രീതി. നിക്ഷേപം നടത്തുമ്പോൾ തന്നെ പലിശ നിരക്ക് അറിയാം. നിക്ഷേപ കാലാവധിയിൽ അത് പിന്നീട് മാറില്ല. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ ലഭിക്കും.നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, സമ്പാദ്യം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ശരിയായ തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതിനാൽ, നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന 7 വ്യത്യസ്ത തരം സ്ഥിര നിക്ഷേപങ്ങളുടെ വിശദ വിവരങ്ങൾ പരിശോധിക്കാം.
സ്ഥിര നിക്ഷേപങ്ങൾ നിശ്ചിത പലിശ നിരക്കിൽ നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കിൽ ഒരു തുക നിക്ഷേപിക്കുന്ന സേവിംഗ്സ് ഓപ്ഷനാണ് റെഗുലർ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി). സ്കീമിൻ്റെ നിബന്ധനകൾ അനുസരിച്ച് പലിശ പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ ലഭിക്കും. അപകട സാധ്യതകളില്ലാത്ത നിക്ഷേപ പദ്ധതി.
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾ
ഡിജിറ്റൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ നിക്ഷേപകർക്ക് ബാങ്കുകൾ സന്ദർശിക്കാതെ എഫ്ഡി ഓൺലൈനായി തുറക്കാനും നിയന്ത്രിക്കാനും അനുവദിക്കുന്നു. കെവൈസി മുതൽ നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള മുഴുവൻ പ്രക്രിയയും ഓൺലൈനിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ബാങ്കിംഗ് ആപ്പുകൾ വഴി അവരുടെ നിക്ഷേപങ്ങൾ എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയും.
ക്യുമുലേറ്റീവ് എഫ്ഡി ക്യുമുലേറ്റീവ് എഫ്ഡി എന്നും അറിയപ്പെടുന്ന റീഇൻവെസ്റ്റ്മെൻ്റ് ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരുതരം സ്ഥിര നിക്ഷേപമാണ്. അവിടെ സമ്പാദിച്ച പലിശ പണം നൽകുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ പ്രധാന തുകയിലേക്ക് ചേർക്കുന്നു. ആനുകാലികമായി പലിശ അടയ്‌ക്കുന്ന സാധാരണ എഫ്‌ഡികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന മെച്യൂരിറ്റി തുകയിലേക്ക് നയിക്കുന്നു. ഉടനടി പണമടയ്ക്കാതെ തങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാൻ ശ്രമിക്കുന്ന ദീർഘകാല നിക്ഷേപകർക്ക് ഈ സ്ഥിര നിക്ഷേപം നല്ലതാണ്.
ക്യുമുലേറ്റീവ് എഫ്ഡി ക്യുമുലേറ്റീവ് എഫ്ഡി എന്നും അറിയപ്പെടുന്ന റീഇൻവെസ്റ്റ്മെൻ്റ് ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരുതരം സ്ഥിര നിക്ഷേപമാണ്. അവിടെ സമ്പാദിച്ച പലിശ പണം നൽകുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ പ്രധാന തുകയിലേക്ക് ചേർക്കുന്നു. ആനുകാലികമായി പലിശ അടയ്‌ക്കുന്ന സാധാരണ എഫ്‌ഡികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന മെച്യൂരിറ്റി തുകയിലേക്ക് നയിക്കുന്നു. ഉടനടി പണമടയ്ക്കാതെ തങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാൻ ശ്രമിക്കുന്ന ദീർഘകാല നിക്ഷേപകർക്ക് ഈ സ്ഥിര നിക്ഷേപം നല്ലതാണ്.
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾ സീനിയർ സിറ്റിസൺ എഫ്ഡി 60 വയസ്സിനു മുകളിൽ പ്രായമുള്ള നിക്ഷേപകർക്ക് മാത്രമുള്ളതാണ്. ഈ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏകദേശം 3.00% മുതൽ 8.75 വരെ പ്രതിവർഷം ലഭിക്കും. കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാകാം. റിട്ടയർമെൻ്റ് സമയത്ത് വിശ്വസനീയമായ വരുമാന സ്ട്രീം നൽകിക്കൊണ്ട് മുതിർന്നവർക്ക് പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ വാർഷിക പലിശ പേഔട്ടുകൾ തിരഞ്ഞെടുക്കാം.
ഈ സൗജന്യ രക്ഷാകർതൃ നിയന്ത്രണ ആപ്പ് പരീക്ഷിക്കുക. നിങ്ങളുടെ കുട്ടികൾ ചെറുപ്പമോ കൗമാരക്കാരോ ആകട്ടെ, അവർ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും പര്യവേക്ഷണം ചെയ്യുമ്പോഴും അവരെ നയിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ സ്വന്തം ഉപകരണത്തിൽ നിന്ന് ഡിജിറ്റൽ അടിസ്ഥാന നിയമങ്ങൾ വിദൂരമായി സജ്ജീകരിക്കാൻ ഈ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് സമ്മതത്തിൻ്റെ ബാധകമായ പ്രായം), മിക്ക Google സേവനങ്ങളിലേക്കും ആക്‌സസ് ഉള്ള നിങ്ങളുടെ ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കാനും ഈ ആപ്പ് നിങ്ങളെ അനുവദിക്കുന്നു.
ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇവ ചെയ്യാനാകും:
അവരുടെ ആപ്പ് പ്രവർത്തനം കാണുക – എല്ലാ സ്ക്രീൻ സമയവും ഒരുപോലെയല്ല. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിൽ അവർ എത്ര സമയം ചെലവഴിക്കുന്നുവെന്ന് കാണിക്കുന്ന പ്രവർത്തന റിപ്പോർട്ടുകൾ ഉപയോഗിച്ച്, അവരുടെ Android ഉപകരണത്തിൽ അവർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. നിങ്ങൾക്ക് പ്രതിദിന, പ്രതിവാര അല്ലെങ്കിൽ പ്രതിമാസ റിപ്പോർട്ടുകൾ കാണാൻ കഴിയും.
അവരുടെ ആപ്പുകൾ മാനേജുചെയ്യുക – നിങ്ങളുടെ കുട്ടി Google Play സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ അംഗീകരിക്കാനോ തടയാനോ, നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ആപ്പ് വഴിയുള്ള വാങ്ങലുകൾ വിദൂരമായി മാനേജ് ചെയ്യാനും അവരുടെ ഉപകരണത്തിൽ നിർദ്ദിഷ്‌ട ആപ്പുകൾ മറയ്ക്കാനും കഴിയും, എല്ലാം നിങ്ങളുടെ സ്വന്തം ഉപകരണത്തിൽ നിന്ന്.
അവരുടെ ജിജ്ഞാസ ഫീഡ് ചെയ്യുക – നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ ആപ്പുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അതിനാൽ അവരുടെ ഉപകരണത്തിലേക്ക് നേരിട്ട് ചേർക്കാൻ കഴിയുന്ന Android-ൽ അധ്യാപകർ ശുപാർശ ചെയ്യുന്ന ആപ്പുകൾ ഈ ആപ്പ് കാണിക്കുന്നു.
സ്ക്രീൻ സമയം നിരീക്ഷിക്കുക
പരിധികൾ സജ്ജീകരിക്കുക – നിങ്ങളുടെ കുട്ടിക്ക് എത്ര സ്ക്രീൻ സമയം അനുയോജ്യമാണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അവരുടെ മേൽനോട്ടത്തിലുള്ള ഉപകരണങ്ങൾക്കായി സമയ പരിധികളും ഉറക്ക സമയവും സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അതുവഴി ഒരു നല്ല ബാലൻസ് കണ്ടെത്താൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും.
അവരുടെ ഉപകരണം ലോക്ക് ചെയ്യുക – പുറത്ത് പോയി കളിക്കാനോ അത്താഴം കഴിക്കാനോ ഒരുമിച്ച് സമയം ചെലവഴിക്കാനോ ഉള്ള സമയമായാലും, വിശ്രമിക്കാൻ സമയമാകുമ്പോഴെല്ലാം നിങ്ങൾക്ക് മേൽനോട്ടത്തിലുള്ള ഉപകരണം വിദൂരമായി ലോക്ക് ചെയ്യാം.
അവർ എവിടെയാണെന്ന് നോക്കൂ
നിങ്ങളുടെ കുട്ടി യാത്രയിലായിരിക്കുമ്പോൾ അവരെ കണ്ടെത്താൻ കഴിയുന്നത് സഹായകരമാണ്. അവർ അവരുടെ Android ഉപകരണങ്ങൾ കൈവശം വച്ചിരിക്കുന്നിടത്തോളം കാലം അവരെ കണ്ടെത്താൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.
പ്രധാനപ്പെട്ട വിവരങ്ങൾ
നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തെ ആശ്രയിച്ച് ഈ ഉപകരണങ്ങൾ വ്യത്യാസപ്പെടുന്നു.
Google Play-യിൽ നിന്ന് നിങ്ങളുടെ കുട്ടിയുടെ വാങ്ങലുകളും ഡൗൺലോഡുകളും മാനേജ് ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കുമ്പോൾ, ആപ്പ് അപ്‌ഡേറ്റുകൾ (അനുമതികൾ വിപുലീകരിക്കുന്ന അപ്‌ഡേറ്റുകൾ ഉൾപ്പെടെ), നിങ്ങൾ മുമ്പ് അംഗീകരിച്ച ആപ്പുകൾ അല്ലെങ്കിൽ ഫാമിലി ലൈബ്രറിയിൽ പങ്കിട്ട ആപ്പുകൾ എന്നിവ ഇൻസ്‌റ്റാൾ ചെയ്യുന്നതിന് അവർക്ക് അനുമതി ആവശ്യമില്ല. മാതാപിതാക്കൾ ഈ ആപ്പിൽ അവരുടെ കുട്ടിയുടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളും ആപ്പ് അനുമതികളും പതിവായി അവലോകനം ചെയ്യണം.
നിങ്ങളുടെ കുട്ടിയുടെ മേൽനോട്ടത്തിലുള്ള ഉപകരണത്തിലെ ആപ്പുകൾ നിങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയും അവർ ഉപയോഗിക്കാൻ പാടില്ലാത്തവ പ്രവർത്തനരഹിതമാക്കുകയും വേണം. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ചില ആപ്പുകൾ നിങ്ങൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിഞ്ഞേക്കില്ല എന്നത് ശ്രദ്ധിക്കുക.
നിങ്ങളുടെ കുട്ടിയുടെയോ കൗമാരക്കാരൻ്റെയോ ഉപകരണത്തിൻ്റെ ലൊക്കേഷൻ കാണുന്നതിന്, അത് ഓണാക്കിയിരിക്കണം, ഈയിടെ സജീവവും ഇൻ്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കണം.
അധ്യാപകർ ശുപാർശ ചെയ്യുന്ന ആപ്പുകൾ യുഎസിലെ Android ഉപകരണങ്ങളിൽ ചില പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് മാത്രമേ ലഭ്യമാകൂ.
ഈ ആപ്പ് നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ അനുഭവം മാനേജ് ചെയ്യാനുള്ള ടൂളുകൾ നൽകുമ്പോൾ, അത് ഇൻ്റർനെറ്റിനെ സുരക്ഷിതമാക്കുന്നില്ല. പകരം, കുട്ടികൾ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പുകൾ മാതാപിതാക്കൾക്ക് നൽകാനും ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്.
എത്തിസലാത്ത് യുഎഇയുടെ സൗജന്യ വോയ്‌സ്, വീഡിയോ കോളിംഗ് ആപ്പായ GoChat Messenger മികച്ച സ്വീകാര്യത play store console. ഇതിനോടകം ലോകമെമ്പാടും 3.5 ദശലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചാറ്റ് ചെയ്യാനും, അവരുടെ കുടുംബങ്ങൾക്ക് പണം കൈമാറാനും, ബില്ലുകൾ അടയ്‌ക്കാനും, ഗെയിമുകൾ കളിക്കാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന തടസ്സരഹിതമായ അനുഭവത്തിനായി യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും ആളുകളും ആപ്പ് ഡൗൺലോഡ് ചെയ്യുന്നുണ്ട്. ഫാഷൻ , ഓട്ടോമൊബൈലുകൾ, ഭക്ഷണം എന്നിങ്ങനെ വ്യത്യസ്തമായ ഓഫറുകൾ, കിഴിവുകൾ, പുതിയ ലോഞ്ചുകൾ എന്നിവയെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ പിന്തുടരാനും മെസഞ്ചർ ആപ്പ് സഹായിക്കുന്നുണ്ട്. സേവന വിഭാഗത്തിൽ പലചരക്ക് ഷോപ്പിംഗും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. GoChat-ന്റെ ഉപഭോക്താക്കൾക്കായി, GoChat മെസഞ്ചറിൽ ചേരാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതിന് അവരെ എല്ലാ ദിവസവും 2,500 സ്‌മൈൽസ് പോയിന്റുകൾ വരെ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. GoChat Messenger എന്നത് ലോകമെമ്പാടുമുള്ള ആർക്കും ഡൗൺലോഡ് ചെയ്യാവുന്ന ഒരു ആഗോള ആപ്ലിക്കേഷനാണ്, രജിസ്ട്രേഷനായി ഒരു മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം. ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും യുഎഇ ജനസംഖ്യയെ ബന്ധിപ്പിക്കുകയും Android, iOS ആപ്പ് സ്റ്റോറുകൾ വഴി ഈ ആപ്പ്ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.
സാമ്പത്തിക ആസൂത്രണം വളരെ ബുദ്ധിമുട്ടേറിയതും, പ്രാധാന്യമേറിയതുമായ കാര്യമാണ്. അതിനായി ഒരു മികച്ച ആപ്പ് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ലേ? എന്നാൽ ഇതാ സാമ്പത്തിക ആസൂത്രണം, അവലോകനം, ചെലവ് ട്രാക്കിംഗ്, ആൻഡ്രോയിഡിനുള്ള വ്യക്തിഗത അസറ്റ് മാനേജ്മെന്റ് എന്നിവയ്ക്കായി ഇനി ട്രാക്കർ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഈ ആപ്പ് വ്യക്തിഗത ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സിംപിളായും എളുപ്പത്തിലുമാണ്. ഇപ്പോൾ നിങ്ങളുടെ സ്വകാര്യ, ബിസിനസ് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ റെക്കോർഡ് ചെയ്യുക, ചെലവ് റിപ്പോർട്ടുകൾ സൃഷ്ടിക്കുക, നിങ്ങളുടെ ദൈനംദിന, പ്രതിവാര, പ്രതിമാസ സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുക, ഈ ആപ്പിന്റെ ചെലവ് ട്രാക്കറും ബജറ്റ് പ്ലാനറും ഉപയോഗിച്ച് നിങ്ങളുടെ ആസ്തികൾ നിയന്ത്രിക്കുക.
ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് അക്കൗണ്ടിംഗ് സിസ്റ്റം പ്രയോഗിക്കുന്നു
ഈ ആപ്പ് കാര്യക്ഷമമായ അസറ്റ് മാനേജ്മെന്റും അക്കൗണ്ടിംഗും സുഗമമാക്കുന്നു. ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നതും പോകുന്നതുമായ പണം രേഖപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ വരുമാനം ഇൻപുട്ട് ആയയുടനെ നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും നിങ്ങളുടെ ചെലവ് ഇൻപുട്ട് ആയയുടൻ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നു.
ബജറ്റ്, ചെലവ് മാനേജ്മെന്റ് പ്രവർത്തനം ഇങ്ങനെ-
ഈ ആപ്പ് നിങ്ങളുടെ ബജറ്റും ചെലവുകളും ഒരു ഗ്രാഫ് മുഖേന കാണിക്കുന്നതിനാൽ നിങ്ങളുടെ ബഡ്ജറ്റിനെതിരായ നിങ്ങളുടെ ചെലവിന്റെ തുക പെട്ടെന്ന് കാണാനും അനുയോജ്യമായ സാമ്പത്തിക അനുമാനങ്ങൾ ഉണ്ടാക്കാനും ഇതിലൂടെ കഴിയും.
ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മാനേജ്മെന്റ് ഫംഗ്ഷൻ ഇങ്ങനെ-
ഒരു സെറ്റിൽമെന്റ് തീയതി നൽകുമ്പോൾ, അസറ്റ് ടാബിൽ പേയ്‌മെന്റ് തുകയും കുടിശ്ശികയുള്ള പേയ്‌മെന്റും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ഡെബിറ്റ് കാർഡ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് ക്രമീകരിക്കാം.
പാസ്‌കോഡ് –
നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക അവലോകന അക്കൗണ്ട് ബുക്ക് സുരക്ഷിതമായി മാനേജ് ചെയ്യാൻ കഴിയുന്ന പാസ്‌കോഡ് പരിശോധിക്കാം.
കൈമാറ്റം, അഥവാ നേരിട്ടുള്ള ഡെബിറ്റ്, ആവർത്തന പ്രവർത്തനം ഇങ്ങനെ-
അസറ്റുകൾക്കിടയിൽ കൈമാറ്റം സാധ്യമാണ്, ഇത് നിങ്ങളുടെ വ്യക്തിപരവും ബിസിനസ്സ് അസറ്റ് മാനേജ്മെന്റും കൂടുതൽ കാര്യക്ഷമമാക്കുന്നു. കൂടാതെ, സ്വയമേവയുള്ള കൈമാറ്റവും ആവർത്തനവും സജ്ജീകരിച്ച് നിങ്ങൾക്ക് ശമ്പളം, ഇൻഷുറൻസ്, ടേം ഡെപ്പോസിറ്റ്, ലോൺ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
തൽക്ഷണ സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ-
നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കി, ഓരോ മാസവും വിഭാഗവും മാറ്റങ്ങളും അനുസരിച്ച് നിങ്ങളുടെ ചെലവ് തൽക്ഷണം കാണാനാകും. കൂടാതെ ഒരു ഗ്രാഫ് സൂചിപ്പിക്കുന്ന നിങ്ങളുടെ ആസ്തികളുടെയും വരുമാനത്തിന്റെയും/ചെലവിന്റെയും മാറ്റവും നിങ്ങൾക്ക് കാണാൻ കഴിയും.
ബുക്ക്മാർക്ക് പ്രവർത്തനം ഇങ്ങനെ-
ബുക്ക്‌മാർക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ പതിവ് ചെലവുകൾ ഒറ്റയടിക്ക് എളുപ്പത്തിൽ ഇൻപുട്ട് ചെയ്യാം.
ബാക്കപ്പ് / പുനഃസ്ഥാപിക്കുന്നത് ഇങ്ങനെ-
Excel ഫയലിൽ നിങ്ങൾക്ക് ബാക്കപ്പ് ഫയലുകൾ നിർമ്മിക്കാനും കാണാനും കഴിയും, ബാക്കപ്പ്/പുനഃസ്ഥാപിക്കൽ സാധ്യമാണ്.
മറ്റ് പ്രവർത്തനങ്ങൾ ഇങ്ങനെ-
ആരംഭിക്കുന്ന തീയതിയിലെ മാറ്റം കാൽക്കുലേറ്റർ പ്രവർത്തനം (തുക > മുകളിൽ വലത് ബട്ടൺ) ഉപവിഭാഗം ഓൺ-ഓഫ് ഫംഗ്‌ഷൻ Wi-Fi ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ കാണാൻ കഴിയും. നിങ്ങളുടെ പിസിയുടെ സ്ക്രീനിൽ തീയതി, വിഭാഗം അല്ലെങ്കിൽ അക്കൗണ്ട് ഗ്രൂപ്പ് അനുസരിച്ച് നിങ്ങൾക്ക് ഡാറ്റ എഡിറ്റ് ചെയ്യാനും അടുക്കാനും കഴിയും. കൂടാതെ, നിങ്ങളുടെ പിസിയിലെ ഗ്രാഫുകളിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ അക്കൗണ്ടുകളുടെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ, നിങ്ങൾ എന്താണ് കാത്തിരിക്കുന്നത്? ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ ബജറ്റ്, ചെലവുകൾ, വ്യക്തിഗത ധനകാര്യങ്ങൾ എന്നിവ നിയന്ത്രിക്കാനും ട്രാക്കുചെയ്യാനും ആസൂത്രണം ചെയ്യാനും ഈ ആപ്പ് ഉപയോഗപ്പെടുത്തുക.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് പരീക്ഷണ സർവീസ് തുടങ്ങും. ഇതിനായി 16 ബസ്സുകൾ ഉടൻ സജ്ജീകരിക്കും. ബുക്കിങ് ഉൾപ്പടെ എല്ലാ ഓൺലൈൻ. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തുമെന്നത് മറ്റൊരു പ്രത്യേകത. ദീർഘദൂര ബസ്സുകളിൽ സ്നാക്സ് ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ടുത്ത മാർച്ച് 30 ന് മുമ്പ് എല്ലാ ബസ്സുകളും ബസ് സ്റ്റേഷനുകളും പൂർണ്ണമായി മാലിന്യമുക്തമാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തിന് പുറത്ത് ലൈസൻസ് സമ്പദ്രായം പരിഷ്കരിച്ചതോടെ പുതിയ ലൈസൻസിനുള്ള അപേക്ഷകൾ ധാരാളം വരുന്നുണ്ട്. ഇതിനൊപ്പമാണ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളും വരുന്നത്. അപേക്ഷകളുടെ എണ്ണം കൂടുതലാണ്. ഒരു ദിവസം 40 സ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പ്രവാസികൾക്കായി ഒരു ദിവസം 5 സ്ലോട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ആ സ്ലോട്ടുകൾ തരാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അടിയന്തരമായി ഗതാഗതവകുപ്പുമായി ബന്ധപ്പെടണമെന്നും ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നൽകി കഴിഞ്ഞാൽ ഉടനടി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ അഞ്ച് സ്ലോട്ടുകൾ പ്രവാസികൾക്കായി മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവും നിലവിലുണ്ട്.
ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകുമ്പോൾ ടെസ്റ്റിന് ഒരു തീയതി ലഭിക്കും. ഈ തീയതിയുമായി ആർടിഒയോ ജോയിൻറ് ആർടിഒയോ സമീപിക്കുക. അടുത്ത ദിവസങ്ങളിൽ തന്നെ അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെടുന്ന തീയതിയിലേക്ക് അവസരം നൽകും. തീയതി തന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം.
വിദേശ രാജ്യത്തുള്ള മലയാളികൾക്ക് അവരുടെ ലൈസൻസ് അവസാനിക്കുന്ന കാലാവധിക്ക് ശേഷം മാത്രമെ നാട്ടിൽ എത്താനാകൂ എന്ന സ്ഥിതിയുണ്ടെങ്കിൽ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 6 മാസം മുമ്പൊക്കെ നാട്ടിൽ എത്തുകയാണെങ്കിൽ, ലൈസൻസ് തീരുന്നതിന് 6 മാസം മുമ്പേ മുൻകൂറായി ലൈസൻസ് അടുത്ത 5 വർഷത്തേക്ക് പുതുക്കാനാകും. ഇനി അഥവാ ലൈസൻസ് പുതുക്കാനുള്ള തീയതിക്ക് ശേഷമാണ് നാട്ടിലെത്തുന്നതെങ്കിലും 1 വർഷം വരെ പിഴ അടയ്ക്കാതെ ലൈസൻസ് പുതുക്കാനാകും. പക്ഷേ ആ സമയത്ത് വാഹനമോടിക്കരുത്.
സാധുവായ ലൈസൻസ് ലഭിക്കുന്ന വരെ കാത്തിരിക്കുക. ഈ ഒരു വർഷത്തിനകം പുതുക്കാനായില്ലെങ്കിൽ അടുത്ത 4 വർഷം വരെ വീണ്ടും സമയം ഉണ്ട്. ഈ സമയം പിഴ അടച്ച് ലൈസൻസ് പുതുക്കാം. ഈ കാലാവധിയും കഴിഞ്ഞെങ്കിൽ പിന്നീട് ആദ്യമായി ലൈസൻസ് ലഭിക്കുമ്പോൾ കടന്നുപോകേണ്ട, ലേണേഴ്സ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. വിദേശത്ത് പഠിക്കാൻ പോകുന്ന, ജോലി ചെയ്യുന്ന മലയാളികൾക്ക് ഇത് ബാധകമാണ്.
ലേണേഴ്സ് എഴുതി കഴിഞ്ഞാൽ 30 ദിവസം കഴിഞ്ഞാണ് ഒരു സ്ലോട്ട് ലഭിക്കുക. ഇത് നിങ്ങൾ പറയുന്ന ദിവസം ലഭിക്കും. 5 സ്ലോട്ടുകളാണ് പ്രവാസികൾക്കായി മാറ്റിവെച്ചിരിക്കുക. വിദേശത്തുള്ളവർക്ക് മോട്ടോർ വാഹന വകുപ്പിൻറെ പരിവാഹൻ വെബ്സൈറ്റിൽ സാരഥി എന്ന ഓപ്ഷനിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകാം. നാട്ടിലെത്തിയാൽ കാലതാമസം കൂടാതെ ലൈസൻസ് പുതുക്കാനുമാകും.
താരൻ, മുടിയുടെ അറ്റം പൊട്ടൽ, നര തുടങ്ങി പല വിധ പ്രേശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മരുന്നുകൾ ചേർത്ത എണ്ണകൾ ഇവയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വെളിച്ചെണ്ണയും ജീരകവും. ചേർത്ത് തയ്യാറാക്കുന്ന ഹെയർപാക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഉത്തമമാണ്.
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് വെളിച്ചെണ്ണയും ജീരകവും. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂൺ ജീരകം ചേർക്കണം. അതിന് ശേഷം ഇവ നല്ലതുപോലെ കലർത്തി അൽപ നേരം ചൂടാക്കുക. രണ്ട് മിനിറ്റോളം ചൂടാക്കിയ ശേഷം നല്ലതുപോലെ തണുത്ത് കഴിഞ്ഞാൽ തലയോട്ടിയിലും മുടിയുടെ വേരുകളിലും തേച്ച് പിടിപ്പിക്കണം. അരമണിക്കൂർ കഴിഞ്ഞു വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുന്നതും നല്ലതാണ്.
വാട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. റീഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടർച്ചയായി മെസേജുകൾ സ്വീകരിക്കാനും മറുപടി നൽകാനും വാട്സ്ആപ്പിൽ കഴിയും.
മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പിലേക്ക് അടുത്ത ഫീച്ചർ വരികയാണ്. പുതുക്കി ഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചർ ലഭ്യമാകും. ഒരാൾ മെസേജ് ടൈപ്പ് ചെയ്യുമ്പോൾ വാട്സ്ആപ്പ് യൂസർ ഇന്റർഫേസിന്റെ ഏറ്റവും മുകളിലായി, അതായത് ഫോൺ സ്‌ക്രീനിന് ഏറ്റവും മുകളിലായി ‘ടൈപ്പിംഗ്’ എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി. എന്നാൽ പുതിയ അപ്ഡേറ്റോടെ ഇതിൽ മാറ്റം വരും. ചാറ്റ് ഇന്റർഫേസിനുള്ളിൽ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാർക്കുകളാണ് ഇനി മുതൽ പ്രത്യക്ഷപ്പെടുക.
വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് 2.24.21.18 ബീറ്റാ വേർഷനിലാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്ഫ്‌ലൈറ്റ് വേർഷനിലും ടൈപ്പിംഗ് ഇൻഡിക്കേറ്ററിന്റെ റീഡിസൈൻ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കിൽ മൈക്കിന്റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്റർഫേസിനുള്ളിൽ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് ‘റെക്കോർഡിംഗ്’ എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്‌ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇൻഡിക്കേറ്റർ അപ്രത്യക്ഷമാകും. വരും ആഴ്ചകളിൽ കൂടുതൽ പേർക്ക് പുത്തൻ ഫീച്ചർ ലഭ്യമാകും എന്നും വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന മരണം. ഇതല്ലാതെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടായി പെട്ടെന്ന് അത് അടഞ്ഞു പോവുകയും ഹാർട്ട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യുന്നു. അതുമൂലവും പെട്ടെന്നുള്ള മരണം ഉണ്ടാകാം.
രക്തക്കുഴലുകളുടെ ബ്ലോക്കില്ലാതെയുള്ള ചില ഹൃദ്രോഗങ്ങളും ഉണ്ട്. അതിൽ പലതും ജന്മനാ ഉണ്ടാകുന്ന പല വൈകല്യങ്ങള്‍ കൊണ്ടുള്ളതാണ്. ആ രോഗാവസ്ഥയ്ക്ക് ലോങ് ക്യൂറ്റി സിൻഡ്രോം (Long QT Syndrome) എന്നു പറയാറുണ്ട്. ഒരു ഇസിജി എടുത്ത് നോക്കിയാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. മറ്റു ചില അനുബന്ധ രോഗങ്ങളിലും പെട്ടെന്ന് ഒരു കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും ഉറക്കത്തിൽ മരണം ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അല്ലെങ്കിൽ ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ഇങ്ങനെയുള്ള രോഗാവസ്ഥകൾ, ചെറിയ കുട്ടികളിൽ കാണുന്ന സഡൻ ഇൻഫന്റ് സിൻഡ്രോം എന്ന അവസ്ഥ, ഇവയിലെല്ലാം തന്നെ പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
പലപ്പോഴും ഇതിനെ തടയാൻ പറ്റുന്നതല്ല. ഒരു ഹെല്‍ത് ചെക്കപ്പ് ചെയ്യുന്നതു വഴി, ഇസിജി എടുത്താൽ പ്രശ്നം മനസ്സിലാവുകയും കൂടുതൽ െടസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പിക്കുകയും ചെയ്യാം. അതുപോലെ ഈ അസുഖങ്ങൾ പലപ്പോഴും കുടുംബത്തിൽ പലർക്കും ഉണ്ടാകുന്നതായിട്ട് കണ്ടു വരുന്നുണ്ട്. പല തലമുറകളിലും ഇങ്ങനെ സഡൻ കാർഡിയാക് മരണങ്ങൾ ഉള്ള ഹിസ്റ്ററി പല രോഗികൾക്കും കാണാറുണ്ട്. ഒരു വ്യക്തിക്ക് അങ്ങനെ സംഭവിക്കുമ്പോൾ സഹോദരങ്ങൾക്കോ മക്കൾക്കോ ഈ രോഗം ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തേണ്ടതാണ്.
ഇന്ത്യൻ നഗരമായ ആഗ്രയിലെ വെണ്ണക്കൽ കൊട്ടാരമായ താജ്മഹൽ കാണാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ പണികഴിപ്പിച്ചത്. വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗൾ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു. 1983ൽ താജ്മഹൽ യുനെസ്‌കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി. 1631ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപ്പികളും ചേർന്ന് 22 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവർത്തി ചെലവിട്ടത്.എല്ലാ വർഷവും, ലോകമെമ്പാടുമുള്ള നാല് ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നത്. ഈ സന്ദർശകരിൽ 500,000-ത്തിലധികം വിദേശത്തുനിന്നുള്ളവരാണ്. ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
യുനെസ്‌കോ ഈ കൂറ്റൻ കെട്ടിടത്തെ ഔദ്യോഗിക ലോക പൈതൃക സൈറ്റായി തിരഞ്ഞെടുത്തു. കാൽനടയാത്രക്കാരുടെ തിരക്ക് ഈ ലോകാത്ഭുതത്തെ പ്രതികൂലമായി ബാധിക്കുന്നതായി യുനെസ്കോ അഭിപ്രായപ്പെടുന്നു. എന്നിട്ടും, താജ് കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുറ്റപ്പെടുത്താൻ പ്രയാസമാണ്. കാരണം, മധ്യവർഗം വളരുന്നു, അവരുടെ രാജ്യത്തെ വലിയ നിധികൾ സന്ദർശിക്കാൻ സമയം ചെലവഴിക്കുന്നു.
പേഴ്‌സ്യൻ, തുർക്കിക്ക്, സാരസൻ, യൂറോപ്പ്യൻ, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്. കേവലമായ ഒരു ശവകുടീരത്തിൽ നിന്ന് കാലാതിവർത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കൽ സൗധം മാറിയതും അതുകൊണ്ടു തന്നെ. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്.
ഒരു ദശാബ്ദത്തിനിടെ താജ്മഹൽ പണിയാൻ 20,000-ത്തിലധികം കരകൗശല വിദഗ്ധരെ കൊണ്ടുവന്നു. വെളുത്ത മാർബിൾ കല്ലുകൾ വിലയേറിയ കല്ലുകളിൽ നിന്ന് കൊത്തിയ പൂക്കളുടെ വിശദാംശങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
Google വെർച്വൽ റിയാലിറ്റിയെക്കുറിച്ച്
കൊവിഡ് ബാധിച്ച് യാത്ര നഷ്ടപ്പെട്ടവർക്കായി വെർച്വൽ റിയാലിറ്റി സംവിധാനവുമായി ഗൂഗിൾ. ലോകത്തിലെ നിധികൾ ഓൺലൈനിൽ എത്തിക്കുന്നതിന് Google കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 2000-ലധികം പ്രമുഖ മ്യൂസിയങ്ങളിൽ നിന്നും ആർക്കൈവുകളിൽ നിന്നുമുള്ള ഉള്ളടക്കം Google Arts & Culture അവതരിപ്പിക്കുന്നു.
യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട. തൊഴിൽ ആവശ്യകതകൾ, ലഭ്യമായ ഒഴിവുകൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിഞ്ഞുകൊണ്ട് നൽകിക്കൊണ്ട് യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റ് കരിയറിൽ ജോലി സുരക്ഷിതമാക്കാം.
ലുലു ഹൈപ്പർമാർക്കറ്റ് കരിയറിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ചില ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്. ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ ദയവായി ശ്രദ്ധിക്കുക:
-നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. -യുഎഇ ഇതര പൗരന്മാർക്ക് സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. -കുറഞ്ഞത് 1 വർഷത്തെ പ്രസക്തമായ അനുഭവം അഭികാമ്യമാണ്, പ്രത്യേകിച്ച് ഒരു റീട്ടെയിൽ അല്ലെങ്കിൽ ഉപഭോക്തൃ സേവന ക്രമീകരണത്തിൽ. -ചില സ്ഥാനങ്ങൾക്ക് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമായി വന്നേക്കാം. -ഇംഗ്ലീഷിൽ പ്രാവീണ്യം അനിവാര്യമാണ്, അറബി ഭാഷയിലുള്ള അറിവ് പ്രയോജനകരമാണ്. -നേതൃത്വം, ടീം വർക്ക്, ഫലപ്രദമായ ആശയവിനിമയ കഴിവുകൾ എന്നിവ വളരെ വിലമതിക്കുന്നു.
കുഴഞ്ഞുവീണു മരിക്കുന്ന മിക്ക സംഭവങ്ങളിലും അതിനു പ്രധാനകാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരിക്കും. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്നത്, അല്ലെങ്കിൽ ഹൃദയത്തിന്റെ താളം അഥവാ സ്പന്ദനം അമിത വേഗത്തിലാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. ചെറുപ്പക്കാരിൽ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുതലായി കാണുന്നതെന്നു ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല; ചില സാധ്യതകളാണു പറയാനാകുക.
താളം തെറ്റിക്കുന്ന ഹോർമോണുകൾ
ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ. ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്‌മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥകളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.
നമ്മൾ അറിയാത്ത ഹൃദയ പരാജയം
രോഗമാണെന്നു നമുക്കു മനസ്സിലാക്കാനാകാത്തൊരു രോഗമുണ്ട്– ഡൈലേറ്റഡ് കാർഡിയോമയോപ്പതിയെ (ഡിസിഎം) തുടർന്നുണ്ടാകുന്ന ഹൃദയ പരാജയം. കോവിഡ് പോലുള്ള ശക്തമായ വൈറൽ പനിയുടെ പാർശ്വഫലമായാണ് ഇത്തരം അസുഖമുണ്ടാകുന്നത്. പനിയെത്തുടർന്നു ചെറിയ ശ്വാസംമുട്ടോ ചുമയോ അനുഭവപ്പെടും. ഡോക്ടർമാർ ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ നൽകും. പക്ഷേ, ഈ വൈറൽ പനി ഹൃദയത്തിലെ മാംസപേശികളെ ബാധിക്കും (വൈറൽ മയോകാർഡൈറ്റിസ്). പലപ്പോഴും ഇതു കണ്ടെത്താൻ വൈകും. വൈറൽ പനിയുമായി ചികിത്സ തേടുന്ന ഒരാളിന്റെ ഹൃദയ പരിശോധനകൾ (എക്കോകാർഡിയോഗ്രാം, ഇസിജി തുടങ്ങിയവ) സാധാരണഗതിയിൽ നടത്താറില്ല. അതിനാൽ വൈറൽ മയോകാർഡൈറ്റിസ് കണ്ടെത്താൻ കാലതാമസമുണ്ടാകും. മാംസപേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ അണുബാധ മൂലം ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയും. അതു മെല്ലെ ഹൃദയപരാജയത്തിലേക്കു നീങ്ങും; നമ്മൾ അറിയുക പോലുമില്ല. കാർഡിയോമയോപ്പതി എന്ന ഈ അസുഖം അമിതമായി കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ പെട്ടെന്നു ഹൃദയ സ്തംഭനത്തിനുള്ള സാഹചര്യം സൃഷ്ടിക്കും. അങ്ങനെ ആളുകൾ പെട്ടെന്നു കുഴഞ്ഞു വീഴും.
സൂക്ഷിക്കണം മനസ്സിനെയും
മാനസിക സമ്മർദം അഥവാ സ്ട്രെസ് മൂലം പെട്ടെന്നു കുഴഞ്ഞുവീണ് ഒരാൾ മരിക്കുമോയെന്നു സംശയം തോന്നാം. സാധാരണഗതിയിൽ ഒരാളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, രക്തധമനിയിൽ തടസ്സങ്ങളുള്ളവർ, വാൽവിനു തകരാറുള്ളവർ, കാർഡിയോമയോപ്പതിയുള്ളവർ തുടങ്ങിയവരിൽ താങ്ങാനാകുന്നതിലുമപ്പുറം സമ്മർദമുണ്ടായാൽ പെട്ടെന്നു ഹൃദയതാളങ്ങൾക്കു വ്യതിയാനം വന്നു ഹൃദയം നിശ്ചലമാകാം. ഇതും കൃത്യസമയത്തു കണ്ടെത്താൻ നമുക്കു കഴിയില്ല.
അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ
പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാകുന്നവർക്കു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപു ശരീരം ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. നമ്മൾ പലപ്പോഴും അത് അവഗണിക്കും. അകാരണമായി ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാരണം മനസ്സിലാക്കാൻ കഴിയാത്ത ക്ഷീണം, ഊർജസ്വലതയില്ലായ്മ, ഉറങ്ങണമെന്ന തോന്നൽ തുടങ്ങിയവ നമ്മുടെ ഹൃദയാരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കണം. ഇത്തരം സൂചനകൾ ലഭിക്കുമ്പോൾതന്നെ വിദഗ്ധപരിശോധന നടത്തുന്നതുവഴി ചികിത്സ തേടാനും പെട്ടെന്നുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയും.
വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്
ഒരു പ്രത്യേക വ്യായാമമുറ ആരംഭിക്കുകയോ അല്ലെങ്കിൽ ജീവിതശൈലിയിൽ ക്രമീകരണം വരുത്തുകയോ ചെയ്യുന്നവർ അതിനു മുൻപു വിദഗ്ധ പരിശോധനയ്ക്കു വിധേയരാകുന്നതാണു നല്ലത്. ഉദാഹരണത്തിന്, ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ആരംഭിക്കുന്നതിനു മുൻപു ശരീരം, പ്രത്യേകിച്ചു ഹൃദയം ആ സമ്മർദം താങ്ങുമോയെന്നറിയണം. കാർഡിയോളജിസ്റ്റിനെ സമീപിച്ചു വിശദപരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ വ്യായാമം ആരംഭിക്കാവൂ. അമിത രക്തസമ്മർദം, ഹൃദയത്തിലെ മാംസപേശികൾക്ക് അമിതമായ കട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. അതിനനുസരിച്ചു ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക. പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവര്‍ ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട്. 70 വയസ്സോ അതിന് മുകളിലോ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്.
പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്‌ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതിവര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം. 60ശതമാനം വിഹിതം കേന്ദ്ര സര്‍്ക്കാര്‍ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും. നീതി ആയോഗ് സമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസൻസുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം. ചടങ്ങില്‍ നോര്‍ക്ക ബിസ്സിനസ്സ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വൈവിധ്യമാർന്ന സവിശേഷതകളുമായാണ് ആപ്പിൾ ഐഫോൺ 16 എത്തിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമാകുകയാണ് ആപ്പിൾ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ സ്വകാര്യതയ്ക്കുള്ള അസാധാരണമായ മുന്നേറ്റമായാണ് ഇതിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത മാസം യു.എസ് ഇംഗ്ലീഷിൽ ആദ്യ സെറ്റ് ഫീച്ചറുകൾ പുറത്തിറക്കുന്നതോടെ ആപ്പിൾ ഇൻ്റലിജൻസ് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റായി ലഭ്യമാകും.
ആപ്പിൾ ഇൻ്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ എഴുത്ത് മെച്ചപ്പെടുത്താനാകും. ഐഒഎസിൽ നിർമ്മിച്ച സിസ്റ്റം വൈഡ് റൈറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെയിൽ, കുറിപ്പുകൾ, പേജുകൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവയുൾപ്പെടെ അവർ എഴുതുന്ന മിക്കവാറും എല്ലായിടത്തും വാചകം തിരുത്തിയെഴുതാനും പ്രൂഫ് റീഡുചെയ്യാനും സംഗ്രഹിക്കാനും കഴിയും. കുറിപ്പുകളിലും ഫോൺ ആപ്പുകളിലും, ഉപയോക്താക്കൾക്ക് ഓഡിയോ റെക്കോർഡ് ചെയ്യാനും പകർത്താനും സംഗ്രഹിക്കാനും കഴിയുമെന്നതും പ്രത്യേകതയാണ്. ഫോൺ ആപ്പ് ഉപയോഗിച്ച് കോൾ റെക്കോർഡ് ചെയ്യുന്നതിന് മുന്നറിയിപ്പുമുണ്ടാകും. കോൾ അവസാനിച്ചുകഴിഞ്ഞാൽ പ്രധാന മിനിറ്റ്സ് മാർക്ക് ചെയ്യാനുമാകും.
കൂടാതെ മെയിലിലെ മുൻഗണനാ സന്ദേശങ്ങൾക്കും അറിയിപ്പുകൾക്കും മുൻഗണന നൽകാൻ ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കളെ സഹായിക്കുന്നു, ഇമെയിലുകളുടെ ഉള്ളടക്കം മനസ്സിലാക്കുകയും പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്ന സവിശേഷതയും ഇക്കൂട്ടത്തിലുണ്ട്. ഉപയോക്താവിന്റെ ഇൻബോക്‌സിൽ ഉടനീളം, ആദ്യത്തെ കുറച്ച് വരികൾ പ്രിവ്യൂ ചെയ്യുന്നതിന് പകരം ഓരോ ഇമെയിലിന്റെയും ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ചുരുക്കി വായിക്കാനുള്ള സംവിധാനവുമുണ്ടാകും.
ഇമേജ് പ്ലേ ഗ്രൗണ്ട് ഉൾപ്പെടെ, ഈ വർഷാവസാനവും തുടർന്നുള്ള മാസങ്ങളിലും കൂടുതൽ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ പുറത്തിറങ്ങും. ഇത് ഉപയോക്താക്കളെ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതാണ്. ഒരു വിവരണം ടൈപ്പ് ചെയ്തുകൊണ്ടോ ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഫോട്ടോ തിരഞ്ഞെടുത്ത് ഒറിജിനൽ ജെൻമോജി സൃഷ്ടിക്കാനുള്ള കഴിവുള്ള ഇമോജിയെ തികച്ചും പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകും. സിരി, റൈറ്റിംഗ് ടൂളുകൾ തുടങ്ങിയ ഐഒഎസ്18 സവിശേഷതകൾ ഉപയോഗിക്കുമ്പോൾ, ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ചാറ്റ്ജിപിടി ആക്സസ് ചെയ്യാനുമാകും.
ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ്. രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജയില്‍ നിന്നുമാണ് മിക്കവാറും രക്താര്‍ബുദത്തിന്റെ ആരംഭം. രക്ത കോശങ്ങള്‍ അനിയന്ത്രിമായി വളരുകയും സാധാരണനിലയിലുള്ള, ആരോഗ്യമുള്ള രക്തകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് രക്താര്‍ബുദം. മറ്റേത് രോഗത്തെയും പോലെ തുടക്കത്തിലേ രോഗം തിരിച്ചറിയുക രക്താര്‍ബുദ ചികിത്സയില്‍ നിര്‍ണ്ണായകമാണ്.
രക്താര്‍ബുദത്തിന്റെ നമ്മള്‍ അറിയുന്ന ലക്ഷണങ്ങളും സൂചനകളും അല്ലാതെ ര്ക്താര്‍ബുദത്തിന്റെ ആദ്യ സൂചനകള്‍ എന്ന് പറയാവുന്ന തരത്തില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് രോഗങ്ങള്‍ കൊണ്ടും ഈ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകാം. എന്തായാലും ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്.
രക്താര്‍ബുദത്തിന്റെ അത്തരം ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നറിയാം.
ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍
രക്താര്‍ബുദമുള്ള ചിലയാളുകളില്‍ ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ വരാറുണ്ട്. ത്വക്കിന് താഴെയുള്ള രക്തസ്രാവമാണ് ഇത്തരം പാടുകള്‍ ഉണ്ടാക്കുന്നത്. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നതാണ് ഇത്തരം രക്തസ്രാവത്തിന് കാരണം. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.
ഭാരം കുറയുക
അകാരണമായി ഭാരം കുറയുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഭാരം കുറയാന്‍ ശ്രമിക്കാതെ തന്നെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
അകാരണമായ ചൊറിച്ചില്‍
രക്താര്‍ബുദമുള്ള ചിലയാളുകളില്‍ അകാരണമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും ഉടലിലും. നാഡികളുടെ അഗ്രഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഹിസ്റ്റമൈന്‍ എന്ന രാസവസ്തുവാണ് ചൊറിച്ചിലിന് കാരണമാകുന്നത്.
മുറിവ്, ബ്ലീഡിംഗ്
രക്താര്‍ബുദമുള്ളയാളുകളില്‍ മുറിവുകള്‍ ഉണ്ടായാല്‍ വളരെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാകാം. കട്ട പിടിക്കാനുള്ള രക്തത്തിന്റെ കഴിവിനെ കാന്‍സര്‍ ബാധിക്കുന്നത് കൊണ്ടാണിത്. അടിക്കടി മൂക്കില്‍ നിന്നും രക്തം വരിക, മോണകളില്‍ നിന്ന് രക്തം വരിക, ചെറിയ പരിക്കുകള്‍ പറ്റുമ്പോള്‍ പോലും വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകുക എന്നിവയെല്ലാം രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.
അടിക്കടി അണുബാധ
രക്താര്‍ബുദം നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കും. രോഗങ്ങള്‍ക്കെതിരെയും അണുബാധയ്‌ക്കെതിരെയും പോരാടാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അടിക്കടി ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഒരു ഡോക്ടറെ കാണുക.
ലിംഫ് നോഡില്‍ വീക്കം
കഴുത്തിലോ കക്ഷത്തിലോ നാഭിയിലോ ഉള്ള ലിഫ് നോഡുകളില്‍ വീക്കമുണ്ടാകുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇവ തൊടുമ്പോള്‍ വേദനയുണ്ടാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
ജാതിമതഭേതമന്യേ കേരളക്കരയാതെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന വിളവെടുപ്പുത്സവമാണ് ഓണം.ഇതിഹാസ രാജാവായ മഹാബലി/മാവേലി സംസ്ഥാനത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവമാണ് ഓണം. മലയാളി കലണ്ടർ പ്രകാരം ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ ചിങ്ങമാസത്തിലാണ് ഉത്സവം. കൊല്ലവർഷം എന്ന മലയാളവർഷത്തിന്റെ ആരംഭം കൂടിയാണിത്.ഓണം ഫോട്ടോ എഡിറ്റർ ആപ്പ് , ഓണാഘോഷത്തിന്റെ ചൈതന്യം പിടിച്ചെടുക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു ടൂൾ പരിചയപ്പെടാം. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസും വൈവിധ്യമാർന്ന സവിശേഷതകളും ഉള്ളതിനാൽ, ഈ ആഹ്ലാദകരമായ അവസരത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന അതിശയകരമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ഫോട്ടോകൾ മനോഹരവും ക്രിയാത്മകവുമായ രീതിയിൽ വ്യക്തിഗതമാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഓണം തീം ഫ്രെയിമുകൾ, സ്റ്റിക്കറുകൾ, ഫിൽട്ടറുകൾ എന്നിവയുടെ വിപുലമായ ശ്രേണി ആപ്പ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന പൂക്കളുടെ ഫ്രെയിമുകൾ, പരമ്പരാഗത രൂപങ്ങൾ, ഉത്സവ ആശംസകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇവയെല്ലാം ഈ അവസരത്തിന്റെ ഉത്സവഭാവം പൂർത്തീകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിങ്ങളുടെ ചിത്രങ്ങൾക്ക് കാലാതീതമായ സ്പർശം നൽകുന്നതിന് വിന്റേജ്, ബ്ലാക്ക് ആൻഡ് വൈറ്റ്, സെപിയ എന്നിവയുൾപ്പെടെ വിവിധ ഫിൽട്ടറുകളും ഇഫക്റ്റുകളും ആപ്പ് വാഗ്ദാനം ചെയ്യുന്നു.നിങ്ങളുടെ ചിത്രങ്ങളിലേക്ക് വാചകം ചേർക്കാനുള്ള കഴിവാണ് ഓണം ഫോട്ടോ എഡിറ്റർ ആപ്പിന്റെ സവിശേഷതകളിലൊന്ന്. തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന ഫോണ്ടുകളും വർണ്ണങ്ങളും ഉപയോഗിച്ച്, നിങ്ങളുടെ ഫോട്ടോകളിലേക്ക് നിങ്ങളുടേതായ വ്യക്തിഗത ടച്ച് ചേർക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മനോഹരവും പ്രചോദനാത്മകവുമായ സന്ദേശങ്ങൾ സൃഷ്ടിക്കാനും കഴിയും. നിങ്ങൾക്ക് ഇമോട്ടിക്കോണുകളും സ്റ്റിക്കറുകളും നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാനും നിങ്ങളുടെ ചിത്രങ്ങളിലേക്ക് കളിയായതും രസകരവുമായ ഘടകം ചേർക്കാനും കഴിയും.നിങ്ങളുടെ ഫോട്ടോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ലളിതവും അവബോധജന്യവുമായ ഇന്റർഫേസ് ഉപയോഗിച്ച് ഉപയോക്തൃ-സൗഹൃദമായാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിങ്ങളുടെ ഫോട്ടോകളുടെ തെളിച്ചവും ദൃശ്യതീവ്രതയും നിങ്ങൾക്ക് എളുപ്പത്തിൽ ക്രോപ്പ് ചെയ്യാനും തിരിക്കാനും ക്രമീകരിക്കാനും കഴിയും, നിങ്ങളുടെ ചിത്രങ്ങൾ മികച്ചതായി കാണുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഫോട്ടോകൾ നിങ്ങളുടെ ഉപകരണത്തിൽ സംരക്ഷിക്കാനും സോഷ്യൽ മീഡിയയിൽ പങ്കിടാനും അല്ലെങ്കിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ പ്രിന്റ് ഔട്ട് ചെയ്യാനും കഴിയും. ഓണാഘോഷത്തിന്റെ ആവേശം പകർത്താനും ആഘോഷിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഓണം ഫോട്ടോ എഡിറ്റർ ആപ്പ്. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുന്നതിനോ അല്ലെങ്കിൽ ഈ സന്തോഷകരമായ അവസരത്തിന്റെ ശാശ്വതമായ ഓർമ്മ സൃഷ്ടിക്കുന്നതിനോ നിങ്ങൾ മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഫോട്ടോകൾ വേറിട്ടുനിൽക്കാൻ ആവശ്യമായതെല്ലാം ഈ ആപ്പിൽ ഉണ്ട്. ഓണം ഫോട്ടോ എഡിറ്റർ നിങ്ങളുടെ ഫോട്ടോകളിലേക്ക് മനോഹരമായ ഓണം തീം ഫ്രെയിമുകൾ ചേർക്കാൻ നിങ്ങളെ അനുവദിക്കുന്ന രസകരവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ആപ്പാണ്. തിരഞ്ഞെടുക്കാൻ 50-ലധികം ഫ്രെയിമുകൾ ഉപയോഗിച്ച്, വരും വർഷങ്ങളിൽ നിങ്ങൾ വിലമതിക്കുന്ന അതിശയകരമായ ഫോട്ടോകൾ നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും. കൂടാതെ, ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പൂർണ്ണമായും സൗജന്യമാണ്.
ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ ഫോട്ടോയിലേക്ക് ആകർഷകമായ ഫ്രെയിമുകൾ ചേർക്കുക ക്യാമറയിൽ നിന്നുള്ള ഫോട്ടോ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഗാലറിയിൽ നിന്ന് ഫോട്ടോ തിരഞ്ഞെടുക്കുക റൊട്ടേഷൻ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ ക്രോപ്പ് ചെയ്യുക നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഫ്രെയിമുകളിലേക്ക് യോജിപ്പിക്കാൻ ഫോട്ടോ തിരിക്കുക, സ്കെയിൽ ചെയ്യുക, സൂം ഇൻ ഔട്ട് ചെയ്യുക, ഫ്ലിപ്പ് ചെയ്യുക നിങ്ങളുടെ ഫോട്ടോയിൽ സ്റ്റിക്കറുകൾ ചേർക്കുക കൂടുതൽ ഫലപ്രദമാക്കാൻ ഫിൽട്ടർ ഇഫക്റ്റ് ചേർക്കുക ഫോട്ടോകൾ ഗാലറിയിൽ സംരക്ഷിക്കുക സോഷ്യൽ മീഡിയ വഴി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കിടുക അല്ലെങ്കിൽ വാൾപേപ്പറായി സജ്ജമാക്കുക ആശംസകളിൽ നിങ്ങളുടെ ഫോട്ടോ ചേർക്കുക ഫീച്ചറുകൾ:
ഓണാശംസകൾ സൃഷ്‌ടിക്കുകയും ഓണം ഫോട്ടോ ഫ്രെയിം നേരിട്ട് പങ്കിടുകയും ചെയ്യുക. ഓണം ഫ്രെയിമുകളിലേക്ക് നിങ്ങൾക്ക് ഇഷ്‌ടമുള്ളതുപോലെ തിരിക്കുക, സ്കെയിൽ ചെയ്യുക, സൂം ഇൻ-ഔട്ട് ചെയ്യുക, ഫ്ലിപ്പ് ചെയ്യുക നിങ്ങളുടെ ഓണം ഫോട്ടോ ഫ്രെയിം ഒരു ഫോൺ വാൾപേപ്പറായി സജ്ജീകരിക്കുക. സൂപ്പർ ക്വാളിറ്റിയോടെ മനോഹരമായ ഓണം ഫോട്ടോ ഫ്രെയിമുകളുടെ ശേഖരം ഉപയോഗിച്ച് നിങ്ങളുടെ എല്ലാ മികച്ച ക്ലിക്കുകളുടെ ചിത്രങ്ങളും നിങ്ങൾക്ക് ഫ്രെയിം ചെയ്യാം. ഓണം ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് SD കാർഡിലേക്ക് നിങ്ങളുടെ അവസാന ഫോട്ടോ സംരക്ഷിക്കുക. നിങ്ങളുടെ ചിത്രം ക്ലാസിക് ആക്കാൻ ഓണം സ്റ്റിക്കറുകൾ 2023-ന്റെ വിപുലമായ ശ്രേണി ഉപയോഗിക്കുക. ഗ്രേ സ്കെയിൽ, ഹ്യൂ, കോൺട്രാസ്റ്റ്, നിരവധി വർണ്ണ ഇഫക്റ്റുകൾ, ഫിൽട്ടറുകൾ എന്നിവയും അതിലേറെയും പോലുള്ള ഫോട്ടോ ഇഫക്റ്റുകൾ നൽകുക. ഓണം ഫോട്ടോ ഫ്രെയിമുകളിൽ 50+ സ്റ്റിക്കറുകൾക്കൊപ്പം 60++ ഓണാശംസകൾ 2023 അടങ്ങിയിരിക്കുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യാം :ANDROID https://play.google.com/store/apps/details?id=com.krapps.onamphotoframes
ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍ പല കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുന്നതും. പുരുഷന്‍മാരില്‍ ഹൃദ്രോഗത്തിന് മുന്നോടിയായി നിലനില്‍ക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അഡ്ലെയ്ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ഗാരി വിറ്റെര്‍ട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സാധാരണ കാണുന്ന രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും ഉദ്ധാരണക്കുറവും രാത്രിയില്‍ മൂത്രമൊഴിക്കുന്ന നോക്ടൂറിയ പോലുള്ള താഴ്ന്ന മൂത്രനാളി ലക്ഷണങ്ങളും ആണ് ഹൃദ്രോഗ സാധ്യതയെക്കുറിച്ച് പറയുന്നത്.
രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം
പുരുഷന്മാരില്‍ ഉണ്ടാവുന്ന ഉദ്ധാരണക്കുറവും നോക്റ്റൂറിയ പോലുള്ള അവസ്ഥകളും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. എന്നാല്‍ പലരും ഇത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ല എന്നത് അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഈ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയുന്നത് വഴി കാര്‍ഡിയോമെറ്റബോളിക് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ശരിയായ ചികിത്സ ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ഇത് പുരുഷന്മാരിലെ രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പഠനഫലം ഇപ്രകാരം
BJU ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച 2021 ലെ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പുരുഷന്മാരില്‍ ഒരാളെ വരെ ഉദ്ധാരണക്കുറവ് ബാധിക്കുന്നു എന്നാണ് പറയുന്നത്. 2022-ല്‍ നടത്തിയ പഠനത്തില്‍ ഉദ്ദാരണക്കുറവുള്ള പുരുഷന്‍മാര്‍ക്ക് പലപ്പോഴും വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയേയും സൂചിപ്പിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഡോ. സാം തഫാരിയുടെ അഭിപ്രായത്തില്‍ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.
രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക
എന്ത് രോഗമാണെങ്കിലും ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. അതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും പുരുഷന്‍മാരില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്ന അവസ്ഥയുണ്ടാവുന്നു. അനുയോജ്യമായ പരിചരണവും ചികിത്സയും ഉറപ്പ് വരുത്തുക എന്നതാണ് രോഗാവസ്ഥയെ ലഘൂകരിക്കുന്നതിനുള്ള ഏക പോംവഴി. സ്ത്രീകളേക്കാള്‍ ഗുരുതരമായ അവസ്ഥ പലപ്പോഴും നിലനില്‍ക്കുന്നത് പുരുഷന്‍മാരിലാണ്. അതിന് കാരണം പലപ്പോഴും അപകടങ്ങളും രോഗാവസ്ഥയും ലഘൂകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
സാധാരണ ഹൃദ്രോഗ ലക്ഷണങ്ങള്‍
ഹൃദ്രോഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സാധാരണ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും ഉണ്ടാവുന്ന അസ്വസ്ഥതകള്‍. ഇത് പലപ്പോഴും എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. ചിലരില്‍ അത്ര തീവ്രവുമായ വേദനയല്ല ഉണ്ടാവുന്നത്. പലര്‍ക്കും പല തരത്തിലായേക്കാം. ചിലരില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നു. സ്ഥിരമായ സമ്മര്‍ദ്ദം, ഞെരുക്കം പോലെ തോന്നുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ അസ്വസ്ഥത ശാരീരിക അദ്ധ്വാനത്തിനിടയിലോ വൈകാരിക സമ്മര്‍ദ്ദത്തിലോ എല്ലാം സംഭവിക്കാം. ചിലപ്പോള്‍ കൈകളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ വേദനയുടെ ആഴം കൂടുന്നതിനുള്ള സാധ്യതയുണ്ട്.
ശ്വാസതടസ്സം
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഏതെങ്കിലും സാഹചര്യത്തില്‍ നേരിടേണ്ടി വന്നാല്‍ അതിനെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ വ്യായാമത്തിനിടയിലോ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറയുന്നതും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതും എല്ലാം ഇത്തരത്തില്‍ ശ്വാസതടസ്സത്തിന് കാരണമാകുന്നു. കൂടാതെ ക്ഷീണം കാലുകളിലും കണങ്കാലുകളിലും വീക്കം പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം ശ്വാസതടസ്സമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.
160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 55,000-ത്തിലധികം ജീവനക്കാരുള്ള ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഏവിയേഷൻ, ട്രാവൽ കമ്പനികളിലൊന്നാണ് എമിറേറ്റ്സ് ഗ്രൂപ്പ്. എയർലൈൻ, എയർപോർട്ട്, കോർപ്പറേറ്റ്, ഇൻഫർമേഷൻ ടെക്നോളജി, ക്യാബിൻ ക്രൂ, ഉപഭോക്തൃ സേവനങ്ങൾ, പൈലറ്റുകൾ, വാണിജ്യം, എഞ്ചിനീയറിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ വ്യവസായങ്ങളിൽ എമിറേറ്റ്സ് ഗ്രൂപ്പ് നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദുബായിലും യുഎഇയിലും മികച്ച ഒരു കരിയറാണ് നിങ്ങൾ തിരയുന്നതെങ്കിൽ, എമിറേറ്റ്‌സ് ഗ്രൂപ്പ് നിങ്ങൾക്ക് അനുയോജ്യമായിരിക്കും. https://www.emiratesgroupcareers.com/search-and-apply/
വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നർ നിർബന്ധമായും വിസ അപേക്ഷ നടപടി ക്രമങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്ക് അപേക്ഷിച്ച ശേഷം വിസ വരുന്നതു വരെ കാത്തിരിക്കുന്നതും അഥവാ വിസ തള്ളിപ്പോയാലുള്ള സമ്മർദ്ദവും ഒക്കെ അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ. നമ്മുടെ വിസ അപേക്ഷകൾ തള്ളിപ്പോയാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നു പലർക്കും അറിയില്ല. അതിൽ തന്നെ പ്രധാനപ്പെട്ട കാര്യം വിസയ്ക്കായി അപേക്ഷിക്കുമ്പോൾ അടച്ച ഫീസിനെക്കുറിച്ചാണ്. പലപ്പോഴും വിസ അപേക്ഷ നിരസിക്കപ്പെടുമ്പോൾ അതിനൊപ്പം തന്നെ അപേക്ഷയ്ക്ക് ഒപ്പം ഫീസ് ആയി സമർപ്പിച്ച തുകയും നഷ്ടമാകും. വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം നൽകുന്ന ഫീസ് തിരികെ ലഭിക്കാത്തതാണോ?
തിരികെ നൽകാത്ത ഫീസ് ഏതാണ്
ഏറ്റവും ആദ്യം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ വിസ ഫീസുകളും റീഫണ്ടബിൾ അഥവാ തിരികെ ലഭിക്കുന്നത് അല്ല. മിക്ക വിസ അപേക്ഷകൾക്കൊപ്പവും ഫീസ് ആയി നൽകുന്ന തുക തിരികെ ലഭിക്കുന്നതല്ല. അപേക്ഷ നിരസിക്കപ്പെട്ടാലും ആ തുക അപേക്ഷകനി തിരികെ ലഭിക്കില്ല. കാരണം, ഈ ഫീസ് എന്നു പറയുന്നത് വിസ അപേക്ഷയുടെ പ്രൊസസിങ് കോസ്റ്റും അഡ്മിനിസ്ട്രേറ്റീവ് വർക്കിനുള്ള ഫീസും ആണ്.
റീഫണ്ട് പോളിസി എന്താണെന്നു പരിശോധിക്കുക
സാധരണയായി വിസ അപേക്ഷയ്ക്കൊപ്പം നൽകുന്ന അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല. അതേസമയം, അപേക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ചില ഫീസുകൾ തിരികെ ലഭിക്കാൻ സാധ്യതയുള്ളതാണ്. ഉദാഹരണത്തിന് നിങ്ങൾ വേഗത്തിലുള്ള പ്രൊസസിങ്ങിനൊ വിസ കൊറിയർ പോലുള്ള അധികസേവനങ്ങൾക്കോ പണം അടച്ചാൽ ഭാഗികമായി നിങ്ങൾക്കു റീഫണ്ട് ലഭിക്കും. അതുകൊണ്ടു തന്നെ ഏത് വിസയ്ക്ക് വേണ്ടിയാണോ നിങ്ങൾ അപേക്ഷിച്ചിട്ടുള്ളത് ആ എംബസിയുടെയോ കോൺസുലേറ്റിന്റെയോ നിർദ്ദിഷ്ട റീഫണ്ട് നയം പരിശോധിക്കേണം.
റീഫണ്ടിന് എങ്ങനെ അപേക്ഷിക്കാം
വിസ അപേക്ഷ തള്ളിപ്പോയെങ്കിലും നിങ്ങൾക്കു റീഫണ്ടിന് യോഗ്യത ഉണ്ടെന്നു ബോധ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ ബന്ധപ്പെടണം. നിങ്ങൾ വിസ അപേക്ഷ സമർപ്പിച്ച എംബസിയിലോ കോൺസുലേറ്റിലോ എത്രയും എത്തിച്ചേരുക. അപേക്ഷയുടെ വിശദാംശങ്ങൾ, നിങ്ങളുടെ റഫറൻസ് നമ്പർ, അപേക്ഷയുടെ തീയതി, മറ്റ് രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ സഹിതം റീഫണ്ടിനായി അപേക്ഷ സമർപ്പിക്കണം. ചില എംബസികളിലും കോൺസുലേറ്റുകളിലും റീഫണ്ട് അപേക്ഷ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് നൽകണം. ഈ ഫോമിനായി എംബസിയിലോ മറ്റോ നേരിട്ടെത്തുകയോ അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടാതെ അപേക്ഷയ്ക്കൊപ്പം രസീതുകൾ ഉണ്ടെങ്കിൽ അതും പണമടച്ചതിന്റെ തെളിവും വിസ അപേക്ഷ നിരസിക്കപ്പെട്ടതിന്റെ രേഖയും സമർപ്പിക്കണം.
അപേക്ഷ സമർപ്പിച്ച ശേഷം എംബസിയുമായോ കോൺസുലേറ്റുമായോ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുക. അപേക്ഷ നടപടിക്രമങ്ങളിലാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അത്. റീഫണ്ട് അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളുടെയും രേഖകൾ സൂക്ഷിക്കുക. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് മനസ്സിലാക്കുകയും തെറ്റുകൾ തിരുത്തി വിസയ്ക്കായി അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, സാധാരണയായി ക്രെഡിറ്റ് ബ്യൂറോ എന്നും അറിയപ്പെടുന്നു. വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വായ്പകളും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പേയ്‌മെൻ്റുകളുടെ രേഖകൾ കമ്പനി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഈ രേഖകൾ ബാങ്കുകളും മറ്റ് വായ്പക്കാരും പ്രതിമാസ അടിസ്ഥാനത്തിൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിക്ക് സമർപ്പിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികൾക്കായി ഒരു സിബിൽ സ്കോറും റിപ്പോർട്ടും വികസിപ്പിച്ചെടുക്കും. ഇത് വായ്പാ അപേക്ഷകൾ വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനും വായ്പാദാതാക്കളെ പ്രാപ്തരാക്കുന്നു. ക്രെഡിറ്റ് ബ്യൂറോ ആർബിഐയുടെ ലൈസൻസ് ഉള്ളതും 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിൻ്റെ കീഴിലുമുള്ളതാണ്.
എൻ്റെ ലോൺ അനുവദിക്കുന്നതിന് എൻ്റെ സിബിൽ സ്കോർ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ലോൺ അപേക്ഷാ പ്രക്രിയയിൽ സിബിൽ സ്കോറിന് നിർണായക പങ്കുണ്ട്. ഒരു അപേക്ഷകൻ അപേക്ഷാ ഫോം പൂരിപ്പിച്ച് കടം കൊടുക്കുന്നയാൾക്ക് കൈമാറിയ ശേഷം, കടം കൊടുക്കുന്നയാൾ ആദ്യം അപേക്ഷകൻ്റെ സിബിൽ സ്കോറും റിപ്പോർട്ടും പരിശോധിക്കുന്നു. സിബിൽ സ്‌കോർ കുറവാണെങ്കിൽ, കടം കൊടുക്കുന്നയാൾ ലോൺ നിരസിക്കാം. സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, അപേക്ഷകൻ ക്രെഡിറ്റിന് അർഹനാണോ എന്ന് പരിശോധിക്കുകയും മറ്റ് വിശദാംശങ്ങൾ പരിഗണിക്കുകയും ചെയ്യും. സിബിൽ സ്കോർ കടം കൊടുക്കുന്നയാൾക്ക് ആദ്യ മതിപ്പായി പ്രവർത്തിക്കുന്നു. ലോൺ അവലോകനം ചെയ്യപ്പെടുന്നതിനും അംഗീകരിക്കപ്പെടുന്നതിനുമുള്ള നിങ്ങളുടെ സാധ്യതകൾ മികച്ചതാക്കാൻ ഉയർന്ന സ്കോറിന് സാധിക്കും. വായ്പ നൽകാനുള്ള തീരുമാനം കടം കൊടുക്കുന്നയാളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. വായ്പ/ക്രെഡിറ്റ് കാർഡ് അനുവദിക്കണമോ വേണ്ടയോ എന്ന് സിബിൽ ഒരു തരത്തിലും തീരുമാനിക്കുന്നില്ല.
എന്താണ് സിബിൽ സ്‌കോർ, എൻ്റെ സിബിൽ സ്‌കോറിനെ എന്ത് ഘടകങ്ങളാണ് ബാധിക്കുന്നത്?
നിങ്ങളുടെ സിബിൽ റിപ്പോർട്ടിലെ ‘അക്കൗണ്ടുകൾ’, ‘എന്ക്വയറികൾ’ എന്നീ വിഭാഗങ്ങളിൽ കാണപ്പെടുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ഉരുത്തിരിഞ്ഞത് 300 മുതൽ 900 വരെയുള്ള നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിൻ്റെ 3 അക്ക സംഖ്യാ സംഗ്രഹമാണ് സിബിൽ സ്‌കോർ. 900ന് അടുത്താണ് നിങ്ങളുടെ സ്കോർ എങ്കിൽ നിങ്ങളുടെ ലോൺ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
എൻ്റെ സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
ഒരു നല്ല ക്രെഡിറ്റ് ചരിത്രം നിലനിർത്തിക്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും. ഇത് കടം കൊടുക്കുന്നവരുടെ ലോൺ അംഗീകാരങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്ന 6 ഘട്ടങ്ങൾ:
എല്ലായ്‌പ്പോഴും നിങ്ങളുടെ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുക: വൈകിയുള്ള പേയ്‌മെൻ്റുകൾ കടം കൊടുക്കുന്നവർ നെഗറ്റീവ് ആയി കാണുന്നു നിങ്ങളുടെ ബാലൻസ് കുറവായിരിക്കുക: വളരെയധികം ക്രെഡിറ്റ് ഉപയോഗിക്കാതിരിക്കാൻ എപ്പോഴും വിവേകത്തോടെയിരിക്കുക, നിങ്ങളുടെ വിനിയോഗം നിയന്ത്രിക്കുക. ആരോഗ്യകരമായ ക്രെഡിറ്റ് മിക്സ് നിലനിർത്തുക: സുരക്ഷിതവും (ഭവന വായ്പ, വാഹന വായ്പ പോലുള്ളവ) സുരക്ഷിതമല്ലാത്ത വായ്പകളും (വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡുകൾ പോലുള്ളവ) ആരോഗ്യകരമായ ഒരു മിശ്രിതം ഉണ്ടായിരിക്കുന്നതാണ് നല്ലത്. വളരെയധികം സുരക്ഷിതമല്ലാത്ത വായ്പകൾ നെഗറ്റീവ് ആയി കണ്ടേക്കാം. മോഡറേഷനിൽ പുതിയ ക്രെഡിറ്റിനായി അപേക്ഷിക്കുക: നിങ്ങൾ തുടർച്ചയായി അമിതമായ ക്രെഡിറ്റ് തേടുന്നുവെന്ന് പ്രതിഫലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല; പുതിയ ക്രെഡിറ്റിനായി ജാഗ്രതയോടെ അപേക്ഷിക്കുക. നിങ്ങളുടെ ഗ്യാരണ്ടീഡ്, ജോയിൻ്റ് അക്കൗണ്ടുകൾ പ്രതിമാസം നിരീക്ഷിക്കുക: ജോയിന്റ് ഹോൾഡർ ഒപ്പിട്ട, ഗ്യാരണ്ടി അല്ലെങ്കിൽ സംയുക്തമായി കൈവശം വച്ചിരിക്കുന്ന അക്കൗണ്ടുകളിൽ, നഷ്‌ടമായ പേയ്‌മെൻ്റുകൾക്ക് നിങ്ങൾ തുല്യ ബാധ്യസ്ഥരാണ്. നിങ്ങളുടെ ജോയിൻ്റ് ഹോൾഡറുടെ (അല്ലെങ്കിൽ ഉറപ്പുള്ള വ്യക്തിയുടെ) അശ്രദ്ധ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ക്രെഡിറ്റ് ആക്‌സസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ബാധിച്ചേക്കാം. വർഷം മുഴുവനും നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പതിവായി അവലോകനം ചെയ്യുക: നിങ്ങളുടെ സിബിൽ സ്കോർ നിരീക്ഷിച്ച് പതിവായി റിപ്പോർട്ട് ചെയ്യുക.
സിബിലിന് സ്വന്തമായി നിങ്ങളുടെ CIR പ്രതിഫലിപ്പിക്കുന്ന റെക്കോർഡുകൾ ഇല്ലാതാക്കാനോ മാറ്റാനോ കഴിയില്ല. ഞങ്ങളുടെ അംഗങ്ങൾ (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും) ഞങ്ങൾക്ക് നൽകിയ വ്യക്തികളുടെ രേഖകൾ ഞങ്ങൾ ശേഖരിക്കുന്നു. ‘നല്ലത്’, ‘മോശം’ ക്രെഡിറ്റ് അല്ലെങ്കിൽ ഡിഫോൾട്ടർ ലിസ്റ്റുകൾ ഒന്നുമില്ല.
എൻ്റെ സ്കോർ “NA” അല്ലെങ്കിൽ “NH” ആയിരിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?
“NA” അല്ലെങ്കിൽ “NH” സ്കോർ ഒരു മോശം കാര്യമല്ല. ഇവ ഇനിപ്പറയുന്നവയാണ് അർത്ഥമാക്കുന്നത്:
നിങ്ങൾക്ക് ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല അല്ലെങ്കിൽ നിങ്ങൾക്ക് സ്കോർ ചെയ്യാൻ മതിയായ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല, അതായത് നിങ്ങൾ ക്രെഡിറ്റ് സിസ്റ്റത്തിൽ പുതിയതാണ്
കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾക്ക് ക്രെഡിറ്റ് ആക്റ്റിവിറ്റിയൊന്നും ഇല്ല
നിങ്ങൾക്ക് എല്ലാ ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകളും ഉണ്ട് കൂടാതെ ക്രെഡിറ്റ് എക്സ്പോഷർ ഇല്ല.
ഈ സ്കോറുകൾ ഒരു കടം കൊടുക്കുന്നയാൾ നെഗറ്റീവ് ആയി വീക്ഷിക്കുന്നില്ലെങ്കിലും, “NA” അല്ലെങ്കിൽ “NH” (ക്രെഡിറ്റ് ട്രാക്ക് റെക്കോർഡ് ഇല്ലാത്ത അപേക്ഷകർ) സ്കോറുള്ള ഒരു അപേക്ഷകന് വായ്പ നൽകുന്നതിൽ നിന്ന് ചില കടം കൊടുക്കുന്നവരുടെ ക്രെഡിറ്റ് പോളിസി അവരെ തടയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്താണ് സിബിൽ സ്കോർ 2.0?
സിബിൽ സ്‌കോർ 2.0 എന്നത് സിബിൽ സ്‌കോറിൻ്റെ പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ പതിപ്പാണ്. ഇത് ഉപഭോക്തൃ പ്രൊഫൈലുകളിലെയും ക്രെഡിറ്റ് ഡാറ്റയിലെയും നിലവിലെ ട്രെൻഡുകളും മാറ്റങ്ങളും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ബാങ്കുകൾ ക്രമേണ പുതിയ പതിപ്പിലേക്ക് മാറുകയാണ്. മുമ്പത്തെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ പതിപ്പിൽ നിങ്ങൾക്ക് വ്യത്യാസം കണ്ടെത്താം (അതായത്, സ്കോർ 2.0 മുമ്പത്തെ പതിപ്പിനേക്കാൾ കുറവായിരിക്കാം). ദയവായി ശ്രദ്ധിക്കുക, ഡാഷ്ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്കോർ മുമ്പത്തെ പതിപ്പാണ്. എന്നിരുന്നാലും, വായ്പാ അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോൾ സ്‌കോറിൻ്റെ രണ്ട് പതിപ്പുകൾക്കും വ്യത്യസ്‌ത സ്‌കോർ യോഗ്യത വെട്ടിക്കുറച്ചേക്കാവുന്നതിനാൽ, ക്രെഡിറ്റ് സ്‌കോറിലെ വ്യത്യാസം ലോൺ അപ്രൂവൽ പ്രോസസ്സ് സമയത്ത് ക്രെഡിറ്റ് തീരുമാനത്തെ ബാധിക്കില്ല. കടം കൊടുക്കുന്നവർക്ക് അവർ ഉപയോഗിക്കുന്ന പതിപ്പിനെ ആശ്രയിച്ച് വ്യത്യസ്ത വായ്പാ യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കാം.
ആറ് മാസത്തിൽ താഴെ ക്രെഡിറ്റ് ഹിസ്റ്ററി കുറഞ്ഞ വ്യക്തികൾക്കായി ഒരു റിസ്ക് ഇൻഡക്‌സ് സ്‌കോർ ശ്രേണിയും സിബിൽ സ്‌കോർ 2.0 അവതരിപ്പിക്കുന്നുണ്ട്. ഈ വ്യക്തികളെ മുമ്പത്തെ പതിപ്പിൽ “ചരിത്രമില്ല – NH” എന്ന വിഭാഗത്തിന് കീഴിൽ തരംതിരിച്ചിരുന്നു. സ്കോർ ശ്രേണി 1 മുതൽ 5 വരെയാണ്, 1 “ഉയർന്ന അപകടസാധ്യത” സൂചിപ്പിക്കുന്നു, 5 “കുറഞ്ഞ അപകടസാധ്യത” സൂചിപ്പിക്കുന്നു.
ക്രെഡിറ്റ് സ്കോർ: NA അല്ലെങ്കിൽ NH
വ്യക്തിക്ക് ക്രെഡിറ്റ് ചരിത്രമില്ല; അതിനാൽ ഒരു വിവരവും ഞങ്ങളെ അറിയിച്ചിട്ടില്ല
വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ അന്വേഷണങ്ങൾ മാത്രമേ ഉണ്ടാകൂ, അതായത് ബാങ്കുകൾ വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോർട്ട് ആക്സസ് ചെയ്തിട്ടുണ്ടെങ്കിലും വായ്പകളൊന്നും അനുവദിച്ചിട്ടില്ല.
കഴിഞ്ഞ 24 മാസമായി വ്യക്തിയുടെ ക്രെഡിറ്റ് വിവരങ്ങളൊന്നും ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല
ക്രെഡിറ്റ് സ്കോർ: 1-5
വ്യക്തിക്ക് 6 മാസത്തിൽ താഴെ ക്രെഡിറ്റ് ചരിത്രമുണ്ട്
ഉയർന്ന സൂചിക, അപകടസാധ്യത കുറയ്ക്കുക
ക്രെഡിറ്റ് സ്കോർ: 300-900
വ്യക്തിക്ക് 6 മാസത്തിലധികം ക്രെഡിറ്റ് ചരിത്രമുണ്ട്, കഴിഞ്ഞ 24 മാസത്തിനുള്ളിൽ ക്രെഡിറ്റ് ചരിത്രം ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്ക്കും ശരീരം ചെന്നെത്തുകയും ചെയ്യും.
പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം ഉള്‍പ്പെടുന്നു. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഇരട്ടിയാണ്. പ്രമേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം. കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവ ഉപയോഗിച്ചുള്ള വീട്ടു വൈദ്യങ്ങളുമുണ്ട്. ഇന്‍സുലിന്‍ കുത്തി വയ്പ്പു പോലുള്ള കാര്യങ്ങളിലേയ്ക്കു പോകാതെ ഈ പ്രശ്‌നം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചിലത്. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ, പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ചു പല തരത്തിലും പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധിയ്ക്കും.
വെണ്ടയ്ക്ക വെള്ളത്തില്‍ മുറിച്ച് അല്‍പ നേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്. വെണ്ടയ്ക്ക, കഞ്ഞി വെള്ളം എന്നിവ ഉപയോഗിച്ചും പ്രമേഹ നിയന്ത്രണത്തിനു പറ്റിയ മരുന്നുണ്ടാക്കാം. അരി നല്ലപോലെ തിളച്ച വെള്ളമോ അരി വാര്‍ത്തെടുക്കുന്ന കഞ്ഞിവെള്ളമോ എടുക്കാം. കഞ്ഞിവെള്ളം എടുക്കുന്ന ശീലമില്ലെങ്കില്‍ അരി നല്ലപോലെ വെന്തുവരുമ്പോഴുള്ള വെള്ളം എടുക്കാം. ഈ വെള്ളത്തിലേയ്ക്ക് നാലഞ്ചു വെണ്ടയ്ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിട്ടാല്‍ മതി.
ഒരു ഗ്ലാസ് വെള്ളത്തില്‍ നാലഞ്ചു വെണ്ടയ്ക്ക എന്നതാണ് കണക്ക്. ഈ വെള്ളം നാലഞ്ചു മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിയ്ക്കുക. വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്ക്ക് ഇറങ്ങാനാണിത്. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. വെണ്ടയ്ക്ക വേണമെങ്കില്‍ പിഴിഞ്ഞൊഴിച്ച് ഈ വെള്ളം കുടിയ്ക്കുകയുമാകാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. രാവിലെ വെറുംവയറ്റില്‍ കാല്‍ ഗ്ലാസ് റാഡിഷ് ജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. ഇതും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരും തേനും ചേര്‍ത്തു കഴിച്ചാലും പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. 1 ടേബിള്‍ സ്പൂണ്‍ തൈരും ഇത്ര തന്നെ തേനും കലര്‍ത്തി കഴിയ്ക്കാം. വെറും വയറ്റില്‍ കഴിച്ചാല്‍ ഏറെ ഗുണകരമാണ്.
കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.
രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.
അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.
കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി മാത്രം പോര, മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്ന് ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രേവതി തനിക്ക് സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന കൂടുതൽ ദുരനുഭവങ്ങൾ വെളിപ്പെടുത്തി. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.
നടൻ റിയാസ് ഖാന്റെ അടുത്ത് നിന്നുമുണ്ടായ മോശം അനുഭവവും രേവതി വിശിദീകരിച്ചു. സെറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.നടൻ മുകേഷ് എതിരായ മീറ്റു ആരോപണവും ചർച്ച ആകുന്നുണ്ട്.
നിങ്ങളുടെ ഫോണിൽ ഡാറ്റ സംഭരിക്കാൻ മാത്രമല്ല, അത് നഷ്‌ടപ്പെട്ടാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാനും കഴിയും ഗൂഗിൾ അക്കൗണ്ടിന് കഴിയും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌ത ഉപകരണം നഷ്‌ടപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഉപകരണം എവിടെനിന്നും ലോക്ക് ചെയ്യാനും ഫോണിലെ ഫയലുകൾ പൂർണ്ണമായും ഇല്ലാതാക്കാനും സാധിക്കും.
ഇത് ചെയ്യുന്നതിന്, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് ‘ഡിവൈസ് മാനേജർ’ ലിങ്ക് തുറക്കുക. ഇതിൽ നിന്ന്, നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപകരണം തിരഞ്ഞെടുക്കുക. ഫോണിൻ്റെ ലൊക്കേഷനും റിംഗ് ചെയ്യാനും ഫോൺ ലോക്കുചെയ്യാനുമുള്ള ഓപ്ഷനുകളും ഇവിടെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, ഈ സൗകര്യം ലഭിക്കുന്നതിന് ഫോൺ ഓണായിരിക്കണം. കൂടാതെ സജീവമായ സിം കാർഡ്, മൊബൈൽ ഡാറ്റ കണക്ഷൻ അല്ലെങ്കിൽ വൈ-ഫൈ കണക്ഷൻ എന്നിവ ഉണ്ടായിരിക്കണം.
നിങ്ങളുടെ നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോൺ കണ്ടെത്താനും അത് തിരികെ ലഭിക്കുന്നതുവരെ ലോക്ക് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കുന്നു. ഫീച്ചറുകൾ നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ വാച്ചോ മാപ്പിൽ കാണുക. നിലവിലെ ലൊക്കേഷൻ ലഭ്യമല്ലെങ്കിൽ, അവസാനം അറിയപ്പെടുന്ന ലൊക്കേഷൻ നിങ്ങൾ കാണും. വിമാനത്താവളങ്ങളിലോ മാളുകളിലോ മറ്റ് വലിയ കെട്ടിടങ്ങളിലോ നിങ്ങളുടെ ഉപകരണം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഇൻഡോർ മാപ്പുകൾ ഉപയോഗിക്കുക, ഉപകരണ ലൊക്കേഷൻ ടാപ്പുചെയ്‌ത് ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തിലേക്ക് നാവിഗേറ്റു ചെയ്യുക,
തുടർന്ന് മാപ്‌സ് ഐക്കൺ നിങ്ങളുടെ ഉപകരണം നിശബ്‌ദമാണെങ്കിൽ പോലും പൂർണ്ണ ശബ്‌ദത്തിൽ ഒരു ശബ്‌ദം പ്ലേ ചെയ്യും. തുടർന്ന് കസ്റ്റം മെസേജോ കോൺടാക്ട് നമ്പറോ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യാനോ ലോക്ക് ചെയ്യാനോ സാധിക്കും. കൂടാതെ നെറ്റ്‌വർക്ക്, ബാറ്ററി നില എന്നിവ കാണുക ഹാർഡ്‌വെയർ വിശദാംശങ്ങൾ കാണുകയും ചെയ്യുക.
ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡർ. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തടി കുറക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാൻ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് ഇനി മുരിങ്ങ പൗഡർ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ വളരെയധികം സഹായിക്കുന്നു.ശാരീരികവും മാനസികവുമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളർച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിൻറെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളർച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡർ. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിനുൾവശം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡൻറും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കൽസിനോട് പൊരുതുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇത് ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗഡർ വളരെ മികച്ചതാണ്. ന്യൂട്രിയൻസിന്റെ കലവറയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു പഴത്തിൽ ഉള്ളതിനേക്കാൾ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറിൽ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടി പ്രോട്ടീൻ ആണ് ഇതിലുള്ളത്.
യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണ് എയർ ഇന്ത്യ ഇത്തരത്തിൽ കുറച്ചത്. മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ യുഎഇയിൽ നിന്നു മാത്രം ഈ എയർലൈനിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാ സീസണിലും യുഎഇ–കേരള സെക്ടറിൽ മാത്രമാണ് നിറയെ യാത്രക്കാരുള്ളത്. എന്നിട്ടും ഈ സെക്ടറിലെ പ്രവാസികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ധിക്കാരമാണെന്ന് പ്രവാസി സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ. സൗജന്യ ബഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ എം അൻസാർ ആവശ്യപ്പെട്ടു.
വിമാനം വൈകിയും അപ്രതീക്ഷിതമായി റദ്ദാക്കിയും മറ്റും വിശ്വസിച്ച് പോകാൻ പറ്റാത്ത എയർലൈൻ ആയി മാറി. ബാഗേജ് പരിധി കുറച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ മാനേജ്മെന്റിനും ഇതിനായി സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നിവേദനം നൽകുമെന്നും പറഞ്ഞു. അമിത ടിക്കറ്റ് നിരക്കിനു പുറമേ സൗജന്യ ബാഗേജ് പരിധി കുറച്ചതിൽ അബുദാബി മലയാളി സമാജം പ്രതിഷേധിച്ചു. പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് ബഹിഷ്ക്കരിക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന് ജനറൽ സെക്രട്ടറി എംയു ഇർഷാദ് പറഞ്ഞു.
പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ് മെസേജുകളും ഇനി നിങ്ങൾക്ക് മലയാളത്തിൽ വായിക്കാം. അതിനായി ഈ ആപ്പ് നിങ്ങളെ സഹായിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ‘സ്നാപ്ട്രാൻസ് ട്രാൻസ്ലേറ്റർ ഓൾ ടെക്സ്റ്റ്’ എന്നൊരു മികച്ച ആപ്പ് ഇതാ.നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് ഒരു ലളിതമായ ഡ്രാഗ് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വാചകം വിവർത്തനം ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഈ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:
ആദ്യം, പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുക.
തുടർന്ന്, ഇന്റർഫേസിന്റെ ചുവടെയുള്ള ആരംഭിക്കുക ബട്ടൺ ക്ലിക്കുചെയ്യുക.
ഇപ്പോൾ നിങ്ങൾ ക്രമീകരണങ്ങളിൽ സ്നാപ്പ് വിവർത്തനം പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
അടുത്തതായി, ആരംഭിക്കുക ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങൾ ആപ്പ് തുറക്കുമ്പോൾ, ഒരു ലെൻസ് രൂപത്തിൽ ഒരു ചിത്രം കാണാം. ഈ സവിശേഷത ഉപയോഗിച്ച്, സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും. ഇവിടെ, നിങ്ങൾ വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കാം.
ആപ്ലിക്കേഷന്റെ പ്രത്യേക സവിശേഷതകൾ:
ബബിൾ ടെക്സ്റ്റ് വിവർത്തനം
എല്ലാത്തരം സോഷ്യൽ ചാറ്റ് ആപ്പുകളിലും, നിങ്ങൾ ബബിൾ ടെക്‌സ്‌റ്റിലേക്ക് വിവർത്തന ബോൾ വലിച്ചിടണം, അത് നിങ്ങൾക്ക് അറിയാവുന്ന ഭാഷ മാറ്റും കൂടാതെ നിങ്ങൾക്ക് വിദേശ ഭാഷാ സുഹൃത്തുക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും കഴിയും.
ഇൻപുട്ട് ബോക്സ് ടെക്സ്റ്റ് വിവർത്തനം
നിങ്ങൾ ഇൻപുട്ട് ബോക്സിൽ ഏതെങ്കിലും ഭാഷ നൽകുക, തുടർന്ന് ഇൻപുട്ട് ബോക്സിലേക്ക് വിവർത്തന ബോൾ വലിച്ചിടുക, നിങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാവുന്ന ഭാഷയിലേക്ക് ടെക്സ്റ്റ് പരിവർത്തനം ചെയ്യപ്പെടും.
ആപ്പ് ഭാഷാ വിവർത്തനം
ഏതെങ്കിലും ആപ്പ് തുറന്ന് വിവർത്തന ബോളിൽ ഡബിൾ ക്ലിക്ക് ചെയ്യുക, ആപ്പിലെ എല്ലാ വാചകങ്ങളും നിങ്ങൾക്ക് അറിയാവുന്ന ഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെടും. വിദേശ രാജ്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ രസകരവും നൂതനവുമായ ആപ്പുകൾ കണ്ടെത്താൻ കഴിയും.
ദ്രുത ക്രമീകരണം, ബുദ്ധിപരമായ വിവർത്തനം
നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ഉപയോഗിക്കുന്ന ഭാഷ പ്രീസെറ്റ് ചെയ്യുക, കൂടാതെ ട്രാൻസ്ലേഷൻ ബോൾ ഒരു ലളിതമായ ഡ്രാഗ് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഒന്നിലധികം ഭാഷകൾക്കിടയിൽ ബുദ്ധിപരമായി വിവർത്തനം ചെയ്യും. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക്, തമിഴിൽ നിന്ന് ഹിന്ദിയിലേക്ക്, തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക്, ഇംഗ്ലീഷിൽ നിന്ന് ഗുജറാത്തി, മുതലായവ.
ശബ്ദ വിവർത്തകൻ: സംസാരിക്കുക & ശബ്ദ വിവർത്തനം
ഈ ആപ്പ് ഉപയോക്താക്കളെ സംസാരിക്കാനും വോയ്‌സ് ടെക്‌സ്‌റ്റിലേക്ക് വിവർത്തനം ചെയ്യാനും അനുവദിക്കുന്നു (വോയ്‌സ് ടൈപ്പിംഗ്). അപ്പോൾ ഓട്ടോമാറ്റിക് വോയ്‌സ് ട്രാൻസ്ലേറ്റർ ഉപയോക്താവിന്റെ വോയ്‌സ് ഇൻപുട്ട് തൽക്ഷണം കൃത്യമായി തിരിച്ചറിയുകയും നിങ്ങൾ സജ്ജമാക്കിയ ഭാഷയിലേക്ക് അത് നേരിട്ട് വിവർത്തനം ചെയ്യുകയും ടെക്‌സ്‌റ്റ്-ടു-വോയ്‌സ് സവിശേഷതയിലൂടെ വിവർത്തന ഫലം ഉറക്കെ വായിക്കുകയും ചെയ്യും.
ക്യാമറ വിവർത്തകനും ഇമേജ് ടെക്സ്റ്റ് വിവർത്തകനും
സ്‌മാർട്ട് ഒസിആർ ഫീച്ചർ ഉപയോഗിച്ച്, ടെക്‌സ്‌റ്റ് ഇൻപുട്ടിന്റെ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഏത് വാചകവും നേരിട്ട് വിവർത്തനം ചെയ്യാനാകും. ഫയലുകളുടെയും ചിത്രങ്ങളുടെയും എല്ലാ ഫോർമാറ്റിലുമുള്ള ഏത് വാചകവും സ്വയമേവ കണ്ടെത്താനും വിവർത്തനം ചെയ്യാനും കഴിയും.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 31നു മുൻപായി എന്‍ ബി എഫ് സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനം.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
ഇന്ന് ഭൂരിഭാഗം പോരും ഓഫറുകൾക്ക് പിറകെ പോകുന്നവരാണ്. ചിലവ് ചുരുക്കാനും സമ്പാദ്യം കൈപ്പിടിയിൽ ഒതുക്കാനുമൊക്കെയാണ് ഓഫറുകൾക്ക് പിന്നാലെ പോകുന്നത്. കൃത്യമായ ഓഫറുകൾ പറഞ്ഞു തരുന്ന ഒരാളുണ്ടെങ്കിൽ നന്നായിരുന്നേനെ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. പ്രവാസികൾക്ക് അത്തര്തതിൽ ഓഫറുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ഒരു ആപ്ലിക്കേഷനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ നിങ്ങളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഡിഫോർഡി ആപ്പ്. സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
നിങ്ങളുടെ നിത്യേന ആവശ്യമുള്ള ഓരോന്നിൻ്റെയും മികച്ച ഓഫറുകൾ ഈ ആപ്പിലൂടെ അറിയാം. ഇതിൽ ഷോപ്പിംഗ് ഓഫറുകളും എക്സ്ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉൾപ്പെടുത്തുയിട്ടുണ്ട്. മികച്ച ഓഫറുകൾ കാണാനും, വിലകൾ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കും. കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഓരോ ഉത്പന്നങ്ങൾ എളുപ്പത്തിൽ തിരയാം, അതിലൂടെ പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകൾക്കായി ഒരു ഷോപ്പിൽ നിന്ന് മറ്റൊരു ഷോപ്പിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്ലിക്കേഷൻ്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മികച്ച ഡീലുകളും ഓഫറുകളും കണ്ടെത്താൻ ഈ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉൽപ്പന്നങ്ങൾ, വിവിധ ഷോപ്പുകളിൽ ലഭ്യമായ ബ്രാൻഡുകൾ, നഗരത്തിലുടനീളമുള്ള ഓഫറുകൾ, ഡീലുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ, ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
സവിശേഷതകൾ
-ഏറ്റവും പുതിയ എല്ലാ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും നോട്ടിഫിക്കേഷൻസും അറിയാം. -ഈ ആപ്പിൽ സൂപ്പർമാർക്കറ്റ്/ഹൈപ്പർമാർക്കറ്റ് ബുക്ക്‌ലെറ്റുകളും ഓഫറുകളും അറിയാം. -പ്രതിദിന ഗോൾഡ് റേറ്റും അറിയാനും സഹായിക്കും. -ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ റെസ്റ്റോറന്റ് മെനു കാണാം -ഈ മൊബൈൽ ആപ്പിൽ നിങ്ങളുടെ എല്ലാ ലോയൽറ്റി കാർഡും സംരക്ഷിക്കാം. -800,000-ത്തിലധികം ആളുകൾ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്. -പണവും സമയവും ലാഭിക്കാം.
സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്.
എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ ലഭിക്കുക. കാരണം അത് ദഹിക്കാൻ കുറച്ച് സമയമെടുക്കും.
പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോൾ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തിൽ മാറ്റമുണ്ടായാൽ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളിൽ പലരും. റവ ഇത്തരത്തിൽ ശീലമാക്കിയാൽ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഊർജ്ജം വർദ്ധിപ്പിക്കുന്നു: ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം.
എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ ചുരുക്കുക, പെൻഷൻ കോർപ്പസ് പൊല്ലാപ്പില്ലാതെ സ്ഥിരനിക്ഷേപമായോ ആന്വറ്റി ആയോ ഇട്ട് പലിശ കൊണ്ടു ജീവിക്കുക, ഈ പരമ്പരാഗത വിരമിക്കൽ ചിന്തകളിൽ എല്ലാ ആസൂത്രണങ്ങളും ഒതുങ്ങും. ഓർമിക്കുക, നേരത്തേ സാമ്പത്തികാസൂത്രണ കാര്യങ്ങളിൽ ചെലുത്തിയ നിഷ്കർഷത വിരമിക്കലിനുശേഷം ഒരു മടങ്ങ് കൂടുതൽ വേണം. അതാണ് ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
പെൻഷൻ കോർപ്പസ് വീതിക്കൽ
വിരമിക്കുമ്പോൾ കയ്യിൽക്കിട്ടുന്ന തുക എത്ര വീതം ഏതൊക്കെ നിക്ഷേപങ്ങളിൽ വീതിച്ചു നിക്ഷേപിക്കണമെന്നത് ഏവരെയും കുഴക്കുന്ന ചോദ്യമാണ്. ഒന്നിച്ച് ബാങ്കു നിക്ഷേപമാക്കുകയാണു പതിവ്. മുതലിന്റെ ഉറപ്പും സ്ഥിരതയുള്ള പലിശയുമാണു കാരണം. നാഷണൽ പെൻഷൻ പദ്ധതിയിലും മറ്റും ആന്വറ്റി നിർബന്ധമാക്കിയതോടെ ചിലരൊക്കെ ആ വഴിക്കും നിക്ഷേപിക്കും.
അടിസ്ഥാന പ്രമാണങ്ങൾ
കോർപ്പസ് തുകയുടെ നിക്ഷേപവും വിനിയോഗിക്കലും സംബന്ധിച്ച് പ്രധാനമായും അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ പരിഗണിക്കണം.
അത്യാവശ്യത്തിനു പണം അടിയന്തര ഘട്ടങ്ങളിൽ എടുക്കാനും ഉപയോഗിക്കാനും ഒരു എമർജൻസി ഫണ്ടിനായി ഒരു ഭാഗം മാറ്റിവയ്ക്കണം. അത്യാവശ്യം വന്നാൽ എങ്ങനെ പണം കണ്ടെത്താം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ അത്യാവശ്യചെലവുകൾ എങ്ങനെ നിർവഹിക്കാം എന്നിവ വിലയിരുത്തി കരുതൽ ധനം സ്വരൂപിച്ചുവയ്ക്കണം. അത്യാവശ്യത്തിനു പിൻവലിക്കാവുന്ന ചിട്ടി, ആവർത്തന നിക്ഷേപം എന്നിങ്ങനെ കരുതൽ ധനം ക്രമമായി ഉണ്ടാക്കിയെടുക്കാം.
പണപ്പെരുപ്പത്തെ മറികടക്കണം പെൻഷൻ ഉൾപ്പെടെ ജീവിതച്ചെലവിനായി മാസം ലഭിക്കുന്ന തുക, ക്രമമായി വർധിക്കുമെന്ന് ഉറപ്പാക്കണം. അതായത് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം ഉറപ്പാക്കണം.
എത്രനാള്‍ തുടർച്ചയായി പിൻവലിച്ച് ഉപയോഗിക്കുമ്പോൾ ബാക്കിനിൽക്കുന്ന മുതൽതുകകൊണ്ടു തനിക്കും പങ്കാളിക്കും ജീവിച്ചിരിക്കുന്നിടത്തോളം കാലം മുന്നോട്ടുപോകാൻ കഴിയുമോ എന്നു വിലയിരുത്തണം.
മെഡിക്കൽ ഇൻഷുറൻസ് പ്രായം ഏറുംതോറും രോഗങ്ങൾ കൂടും. ഉയരുന്ന ചികിത്സാച്ചെലവുകളും വെല്ലുവിളിയാകും. അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്.
ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ കാലശേഷം ജീവിതപങ്കാളിയെയോ ആശ്രിതരെയോ തുടർന്നു സംരക്ഷിക്കണം എന്നുണ്ടെങ്കിൽ ലൈഫ് ഇൻഷുറൻസ് കവറേജും വേണ്ടിവരാം.
നിക്ഷേപം പലതിലാക്കാം
കയ്യിലെ തുക ഒരുമിച്ചു നിക്ഷേപിക്കാതെ വ്യത്യസ്ത പദ്ധതികളിൽ വിഭജിച്ചിടണം. അതിൽ ആദ്യപരിഗണന ബാങ്കു നിക്ഷേപത്തിനു തന്നെയാകാം. മുതലിനും പലിശയ്ക്കും സുരക്ഷയും സ്ഥിരതും ഉറപ്പാക്കാം എന്നതാണ് കാരണം. ഓരോരുത്തരുടെയും ജീവിതസാഹചര്യവും ബാക്കിനിൽക്കുന്ന സാമ്പത്തികലക്ഷ്യങ്ങളും അനുസരിച്ച് കോർപ്പസിന്റെ 50 ശതമാനംവരെ ഓഹരികളിലോ മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപിക്കാം. നാഷണൽ പെൻഷൻ സ്കീമിൽ ഉയർന്ന മൂലധന വർധന ലഭിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ തുടക്കത്തിൽ, മുതൽ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടു മ്യൂച്വൽഫണ്ടിലിട്ട് ലാഭം പിൻവലിച്ചെടുക്കുന്ന രീതിയിൽ ശ്രദ്ധിച്ചു മുന്നോട്ടുനീങ്ങണം. ഓഹരി നിക്ഷേപത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്താൽ നിശ്ചിത തുക ഓഹരിയിലേക്കും മാറ്റിവയ്ക്കാം. നിലവിൽ ന്യായമായ പെൻഷൻ ലഭിക്കുന്നവർക്ക് അതിൽ ഒരു ഭാഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ വഴി നല്ല ഫണ്ടുകളിൽ പുനർ നിക്ഷേപമാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധ്യകാല, ദീർഘകാല കാഴ്ചപ്പാടിൽ വേണം നിക്ഷേപങ്ങൾ. വിപണി മെച്ചപ്പെടുമ്പോൾ ഒരു ഭാഗം ഓഹരികൾ വിറ്റു മുതൽ തിരിച്ചുപിടിക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹം നടത്താനുള്ളവർക്ക് കുറച്ചു സ്വർണം വാങ്ങിവയ്ക്കാം. എല്ലാക്കാലത്തും സ്വർണം പണപ്പെരുപ്പനിരക്കിനുമേൽ മൂലധന വളർച്ച നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ബോണ്ടായോ പണയംവയ്ക്കാനും വിൽക്കാനും സാധിക്കുന്ന ആഭരണങ്ങളായോ സ്വർണം വാങ്ങാം. ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമുള്ള എമർജൻസി ഫണ്ടിന്റെ ഒരു ഭാഗവും സ്വർണത്തിലാക്കാം. സ്വന്തം സംരംഭം റിസ്ക്കാണ്. എന്നാൽ കുടുംബത്തിലുള്ളവരുടെ നല്ല ബിസിനസിൽ വായ്പ നൽകുകയോ മൂലധനമായി നിക്ഷേപിക്കുകയോ ചെയ്യാം. തുടക്കത്തിലേ നല്ല തുക കയ്യിലുണ്ടെങ്കിൽ ചെറിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആകാം. വീടോ കടയോ നിർമിക്കാവുന്ന ചെറുപ്ലോട്ടുകളിൽ ആകുന്നതാണ് നല്ലത്. ചെറു പ്ലോട്ടുകളുണ്ടെങ്കിൽ വീട് നിർമിച്ചു വിൽക്കാൻ പണം മുടക്കാം. ഊഹക്കച്ചവട സാധ്യത ഒഴിവാക്കി ഉടൻ ആവശ്യംവരാത്ത പണം വേണം റിയൽ എസ്റ്റേറ്റിൽ മുടക്കാൻ.
വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐപിപിബി) പോസ്റ്റ്മാനും വീട്ടുപടിക്കലെത്തും. ഐപിപിബി ഓൺലൈൻ ആധാർ എടിഎം (ആധാർ അധിഷ്ഠിത പണമിടപാട്) മുഖേനയാണ് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക. ഐപിപിബി ഓൺലൈൻ ആധാർ എടിഎം മുഖേന നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പണം പിൻവലിക്കാൻ സാധിക്കുമെന്നും ഇതിനായി പോസ്റ്റുമാൻ സഹായിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.
എന്താണ് ആധാർ അധിഷ്ഠിത പണമിടപാട്?
ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി ബന്ധപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മുഖേന, ബയോമെട്രിക് വിരങ്ങളുടെ സാധൂകരണത്തിലൂടെയും തുടർന്ന് മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയും ഉഫയോഗപ്പെടുത്തി ചെയ്യുന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണ് ആധാർ അധിഷ്ഠിത പണമിടപാട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിലൂടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താവിന് അടിസ്ഥാന ബാങ്കിങ് സേവനങ്ങളും നിശ്ചിത പരിധിയിലുള്ള പണം പിൻവലിക്കലും നടത്താനാകും. യൂസർ ഐഡിയോ പാസ്‍വേഡുകളോ ഇല്ലാതെ പൂർണമായും ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ നേരത്തെ തന്നെ ബന്ധിപ്പിച്ചിരിക്കണം എന്നുമാത്രം. എന്തായാലും സമയലാഭം നേടിത്തരുന്നതിനൊപ്പം പ്രായമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരവും സൗകര്യപ്രദവുമായ പോസ്റ്റോഫീസ് സേവനം കൂടിയാണിത്.
പണമിടപാടിന് ആധാർ കാർഡ് കൈവശം വെക്കണോ?
ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിലും പണമിടപാട് നടത്താവുന്നതാണ്. ആധാർ നമ്പറും ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലും കൈവശം ഉണ്ടായാൽ മതി. എന്നിരുന്നാലും ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ അതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രേമ പണമിടപാട് വിജയകരമായി പൂർത്തിയാകൂ എന്നുമാത്രം.
എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
പണം പിൻവലിക്കാൻ കഴിയും അക്കൗണ്ടിലെ ബാലൻസ് തിരക്കാം ബാങ്ക് അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്മെന്റ് ഒരു ആധാറിൽ നിന്നും മറ്റൊരു ആധാറിലേക്ക് പണം അയക്കാം കൂടുതൽ വിവരങ്ങൾക്ക് ഐപിപിബി വെബ്സൈറ്റിൽ എഇപിഎസിനെ കുറിച്ചുള്ള എഫ്എക്യു വായിച്ചുനോക്കാവുന്നതാണ്.
ഇടപാട് പൂർത്തിയായെന്ന് എങ്ങനെ അറിയും?
പോസ്റ്റ്മാന്റെ കൈവശമുള്ള മൈക്രോ-എടിഎമ്മിൽ പണമിടപാട് നടത്തിയതിന്റെ തൽസ്ഥിതി അറിയാനാകും. കൂടാതെ ഐപിപിബിയിൽ നിന്നും ഉപയോക്താവിന് മെസേജ് ലഭിക്കുന്നതായിരിക്കും. അതുപോലെ ഉപയോക്താവിന്റെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നും ഇടപാട് സംബന്ധിച്ച എസ്എംഎസ് ലഭിക്കുന്നതായിരിക്കും.
ചാർജുകളും പരിധിയും
പണമിടപാടിൽ പ്രത്യേകിച്ച് നിരക്ക് ഈടാക്കുന്നില്ലെങ്കിലും വീട്ടുപടിക്കലിലെ സേവനങ്ങൾക്ക് ഐപിപിബി മിതമായ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ട്. അതുപോലെ ആധാർ അധിഷ്ഠിത ഇടപാടുകൾക്ക് ഐപിപിബി പ്രത്യേകമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും ഒരു ഇടപാടിൽ പരമാവധി 10,000 രൂപയായി എൻപിസിഐ നിജപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തിൽ നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ലഭിക്കും. ഇതിൽ, ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ‘ട്രാക്ക് യുവർ ബാഗ്’ ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. ‘luggagelosers.com’ എന്ന വെബ്‌സൈറ്റാണ്, വിമാനത്താവളങ്ങളിൽ നഷ്ടപ്പെട്ട ലഗേജുകളുടെ കണക്കുകൾ പുറത്തുവിട്ടത്. എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് എയർ ഇന്ത്യയിൽ ബാഗുകൾ നഷ്ടപ്പെടാം.
കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ ഹെൽത്ത് പ്ലസ് ആന്റ് എക്‌സ്പ്രസ് ഹെൽത്ത് പ്ലാൻ പദ്ധതിയാണ് വലിയ ശ്രദ്ധ നേടുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസിയിൽ അംഗമാകാനാകുക. വ്യക്തിഗത പ്ലാൻ ആയ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടാനുള്ള പ്രായപരിധി 18 വയസ് മുതൽ 65 വയസ് വരെയാണ്. അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന പോളിസികൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. അപകട മരണമോ പൂർണ്ണ വൈകല്യമോ സംഭവിച്ചാൽ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുകയും ചെയ്യും. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായാൽ പോലും പതിനഞ്ച് ദിവസത്തേക്ക് ഈ പോളിസി വഴി ആശുപത്രി ചെലവിനുള്ള പണം ലഭിക്കും. അപകടം സംഭവിച്ചാൽ വെയിറ്റിങ് പിരീഡിന്റെ ആവശ്യവും ഇത്തരം പോളിസികൾക്കില്ലെന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നു. 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാൻ വർഷം ഒരാൾ മുടക്കേണ്ടത് ജിഎസ്ടി ഉൾപ്പെടെ 755 രൂപയാണ്. 355, 555 തുടങ്ങിയവയാണ് മറ്റ് പ്ലാനുകൾ. 755 രൂപയുടെ പ്ലാനിൽ ആശുപത്രിയിൽ 15 ദിവസം വരെ അഡ്മിറ്റായാൽ സാധാരണ മുറിക്ക് പ്രതിദിനം 1,000 രൂപയും ഐസിയുവിന് 2,000 രൂപയും ലഭിക്കും. പരമാവധി 15 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തിനുള്ളിൽ പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കെത്തും. കൂടാതെ ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണ ആവശ്യത്തിനോ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ ഒരു ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. അപകടം മൂലം അഡ്മിറ്റാകുന്ന കേസുകളിലും ആശുപത്രി ചെലവുകൾക്കായും 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. അടുത്തുള്ള ഏത് തപാൽ ഓഫീസിൽ നിന്നോ പോസ്റ്റ് മാൻ വഴിയോ പോളിസി എടുക്കാം.1865 നും ഇടയിൽ പ്രായമുള്ളവർക്ക് ആണ് പോളിസി ലഭിക്കുക. പോളിസി എടുക്കാൻ ഉപഭോക്താവിന് തപാൽ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് തപാൽ ഓഫീസ് വഴി ഉടനടി സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം. ആധാർ, പാൻ തുടങ്ങിയ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അക്കൗണ്ട് ആവശ്യമായവർ നേരിട്ട് എത്തുകയും വേണം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ് നോറ വൈറസ് ബാധ.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇത്തരത്തിൽ എല്ലാ കറൻസി റേറ്റുകളും എളുപ്പത്തിൽ അറിയാൻ ഇതാ ഒരു ആപ്പ്.
വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്
നിങ്ങൾക്കായി ഇതാ ഒരു മികച്ച കറൻസി കൺവെർട്ടർ മൊബൈൽ ആപ്ലിക്കേഷൻ! ലോകത്തിലെ എല്ലാ കറൻസികൾക്കും ആനുപാതികമായ കറൻസി നിരക്കുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു മികച്ച ആപ്പ് ഇതാ best currency exchange app . ഈ കറൻസി കൺവെർട്ടർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ് കൂടാതെ ഇതിൽ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ആഗോള കറൻസികളിൽ അടുത്തിടെയുണ്ടായ തീവ്രമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വളരെ അത്യാവശ്യമാണ്. ഒരു വിനിമയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കറൻസി പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമാണിത്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം.
നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച കറൻസി കൺവെർട്ടറാണ് ഈ കറൻസി കൺവെർട്ടർ. യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെയുള്ള ലോകമെമ്പാടുമുള്ള 150-ലധികം വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു. ഇത് ബിറ്റ്കോയിൻ, ലിറ്റ്കോയിൻ, ഡോഗ്കോയിൻ എന്നിവയും പിന്തുണയ്ക്കുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, ഈ ആപ്പ് മികച്ചതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഓരോ രാജ്യത്തെയും അതിന്റെമൂല്യത്തെയും കൃത്യമായി മനസിലാക്കാൻ എന്നും ഈ ആപ്പ് സഹായകമാണ്. ഈ കറൻസി കൺവെർട്ടർ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും ലളിതവും മനോഹരവുമായ കറൻസി കൺവെർട്ടറാണ്.
യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെ ലോകമെമ്പാടുമുള്ള 150 വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു! ഇത് BitCoin, LiteCoin, Dogecoin എന്നിവയെപ്പോലും പിന്തുണയ്ക്കുന്നു! നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഈ ആപ്പ് ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇത് ശരിക്കും ഉപയോഗിക്കാനുള്ള ഒരു മികച്ച ആപ്പാണ് . നിങ്ങൾ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കറൻസിയുടെ മൂല്യം എത്രയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും!
ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.
തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ് അക്കങ്ങൾ മാച്ച് ചെയ്ത് AED 250,000 നേടി. ഒറ്റ അക്കത്തിനാണ് അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഭാഗ്യമുള്ളയാൾ (lucky guy) എന്ന പേരിൽ അറിയപ്പെടുന്ന അലി, ഇതിന് മുൻപ് ഒറ്റ ഡ്രോയിൽ 39 തവണ വിജയിച്ചിട്ടുണ്ട്. “ഇത്തവണത്തെ വലിയ വിജയത്തിൽ ഞാൻ അത്യധികം സന്തോഷവാനാണ്.” അലി സെയ്ദി പറയുന്നു. നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വാഹനം നിർത്തി ഞാൻ പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഈ വിജയം”
ഇസ്താംബൂളിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അലി സെയ്ദി. സമ്മാനത്തുകയുടെ ഒരു പങ്ക് നിക്ഷേപിക്കാനും ബാക്കി കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥിരമായി ഗെയിം കളിക്കുന്നവർക്ക് ഭാഗ്യം ഒരുനാൾ ഉറപ്പായും വരും എന്നാണ് അലി പറയുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള നാതി ദുർഗപ്രസാദ് ആണ് മറ്റൊരു വിജയി. 23 വയസ്സുകാരനായ അദ്ദേഹം മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 70,000 നേടി. രണ്ടു മാസമേ ആയിട്ടുള്ള നാതി, ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“ഇത് വലിയൊരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കും. ഇതിൽ നിന്നും 25% ചാരിറ്റിക്കായി ചെലവഴിക്കും. ബാക്കി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനാണ് ഉപയോഗിക്കുക.” – നാതി പറയുന്നു.
മലയാളിയായ മുഹമ്മദ് ഷിഹാബാണ് മറ്റൊരു വിജയി. ഐ.ടി ടെക്നീഷ്യനായ ഷിഹാബ്, ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. 20 ദിവസമേ ആയിട്ടുള്ളൂ ഷിഹാബ് ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“അച്ചന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഈ പണം ഉപയോഗിക്കും. ഇത് വലിയ സഹായമാണ് എനിക്ക്.“ – ഷിഹാബ് പറഞ്ഞു.
ജൂലൈ അഞ്ച് മുതൽ ഏഴ് വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത നറുക്കെടുപ്പ് നടക്കും. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് സ്ട്രീം കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected] അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ മലേറിയ, ന്യുമോണിയ, വയറിളക്കം, എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് വേഗത്തില്‍ ഇരകളാകുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ എന്നത് അവരുടെ രണ്ടാമത്തെ വീടാണ്. കാരണം അവര്‍ അവരുടെ ദിവസത്തിന്റെ പകുതിയും അവിടെയാണ് ചെലവഴിക്കുന്നത്. സ്‌കൂളില്‍ മറ്റ് കുട്ടികളുമായി ഇടപഴകുന്നതിലൂടെ കുട്ടികള്‍ക്ക് പരാന്നഭോജികള്‍, വൈറസ്, ബാക്ടീരിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.
കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ കുട്ടികളില്‍ നേരിട്ട് അടുത്തിടപഴകിയാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ വികസിക്കാം. മിക്ക കുട്ടികളും അവരുടെ കളിപ്പാട്ടങ്ങളും വിവിധ വസ്തുക്കളും വായില്‍ വയ്ക്കുക. കൂടാതെ, ധാരാളം അണുക്കള്‍ വഹിക്കുന്നുണ്ടെങ്കിലും അവര്‍ ഇടയ്ക്കിടെ കൈ കഴുകുകയോ ഇവയില്‍ സ്പര്‍ശിച്ചതിനുശേഷമോ ചെയ്യാറില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളും അണുബാധയെ ചെറുക്കുന്നതില്‍ ദുര്‍ബലരാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന 5 പകര്‍ച്ചവ്യാധികള്‍ ഇതാ:
ജലദോഷം കുട്ടികളില്‍ ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ജലദോഷം. ജലദോഷമോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാക്കുന്ന 200ലധികം വൈറസുകളുണ്ട്. സാധാരണയായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദോഷത്തിന് വിധേയരാകുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ജലദോഷം വരുന്നത് സാധാരണയായി കുറവാണ്. രോഗിയായ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ചുമ, തുമ്മല്‍ സ്രവങ്ങളിലൂടെയോ ജലദോഷം പടരുന്നു. രോഗം ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഒരാഴ്ച വരെ അത് നീണ്ടുനില്‍ക്കുകയും ചെയ്യും.
ചെങ്കണ്ണ് വൈറസ്, ബാക്ടീരിയ എന്നിവ കാരണം ചെങ്കണ്ണ് വരാം. ഇത് ഒരു കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ വീക്കം കാരണം കണ്ണ് പിങ്ക് നിറത്തില്‍ കാണപ്പെടും. കണ്ണില്‍ ചൊറിച്ചില്‍, കത്തുന്ന സംവേദനം, കണ്ണുനീര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയായി ചെങ്കണ്ണിന് ചികിത്സയൊന്നും ആവശ്യമില്ല, രണ്ടു ദിവസം കൊണ്ടുതന്നെ മാറും. എന്നാല്‍ ഇതിനുശേഷവും മാറുന്നില്ലെങ്കിലോ കഠിനമായ വേദന, കാഴ്ച മങ്ങല്‍ എന്നിവയുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ചുമ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് ചുമ. സ്രവതുള്ളികളിലൂടെയാണ് ഇത് പടരുന്നത്. ചുമ പിടിപെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസുഖം കനത്തേക്കാം. അത്തരം ചുമയുടെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ രോഗികളായിരിക്കുന്നിടത്തോളം കാലം അത് പകര്‍ച്ചവ്യാധിയായി തുടരും.
പേന്‍ ശല്യം മനുഷ്യന്റെ തലയില്‍ നിന്ന് രക്തം വലിച്ചെടുത്ത് ജീവിക്കുന്ന ചെറിയ പരാന്നഭോജികളായ പ്രാണികളാണ് പേന്‍. തലയില്‍ നിന്ന് തലയുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ എളുപ്പത്തില്‍ പടരുന്നതിനാല്‍ കുട്ടികളിലെ ഒരു സാധാരണ പകര്‍ച്ചവ്യാധിയായി പേന്‍ശല്യത്തെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പേന്‍ ശല്യം ഒരു ഗുരുതരമായ രോഗമല്ല. പക്ഷേ അവ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ തലയില്‍ നിന്ന് പേന്‍ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
സോഷ്യൽ മീഡിയയിലേക്ക് വേണ്ട കിടിലൻ മാർക്കറ്റിംഗ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇതാ ഒരു അടിപൊളി ആപ്ലിക്കേഷൻ POSTER MAKER . ഇത് ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ മോഡൽ തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു പോസ്റ്റർ ടെംപ്ലേറ്റിനായി തിരയുകയാണോ? വാചകവും ഫോട്ടോകളും ഉപയോഗിച്ച് പോസ്റ്റർ മേക്കർ ഉപയോഗിച്ച് തുടങ്ങാം. ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇത്. ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതിനാൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ ഉണ്ടാക്കാം. സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കാം. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്യാനും ഷെയർ ചെയ്യുന്നത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.
പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാം
ആപ്പ് ഓപ്പൺ ചെയ്യുക
മികച്ച പോസ്റ്റർ ടെംപ്ലേറ്റ് കണ്ടെത്തുക
നിങ്ങളുടെ പോസ്റ്റർ ഡിസൈൻ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുക
കൂടുതൽ പോസ്റ്റർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് ക്രിയേറ്റീവ് ആക്കുക
സേവ് ചെയ്യുക, ഷെയർ ചെയ്യുക അല്ലെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യുക
നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമുള്ള പോസ്റ്റർ ക്രിയേറ്ററാണിത്. തിരഞ്ഞെടുക്കാൻ ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ഉള്ളതിനാൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങളുടെ ആശയത്തിന് പറ്റിയ പോസ്റ്ററുകൾ പൂർത്തിയാക്കാൻ സാധിക്കും. പോസ്റ്ററുകളിലൂടെ നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ആപ്ലിക്കേഷൻ മികച്ച ഒരു ആപ്പ് ആണ്. പാർട്ടികൾ, ഇവൻ്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറൻ്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ചെയ്യാം. 5000ത്തിലധികെ പോസ്റ്റർ ടെംപ്ലേറ്റുകൾ. വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാം.
വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെയായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ പെരുവഴിയിലായിരിക്കുകയാണ് നിരവധി യാത്രക്കാർ .
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഇനി ഒരു കുടക്കീഴില്‍ ഒരുമിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടൽ വഴിയാണ് ഇതിനായി അവസരം ഒരുക്കുന്നത്. താല്പര്യമുള്ളവർക്ക് വെബ്ബ്സൈറ്റില്‍ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
മലയാളികൾക്ക് തങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.
ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.
വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകാത്തവിധം അമിതവ്യയ ശീലമുള്ളവർ ക്രെഡിറ്റ് കാർഡുകൾ വെച്ചുനീട്ടുന്ന ബാങ്കുകളുടെ ഓഫറുകളിൽ പ്രലോഭിതരാകുന്നതിനു മുൻപ് വാരൻ ബഫെറ്റിന്റെ വാക്കുകൾ ഓർക്കുന്നത് ഉചിതമായിരിക്കും. പ്രത്യേകിച്ച് യാതൊരു ഈടും ആവശ്യമില്ലാതെ ക്രെഡിറ്റ് അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം സാമ്പത്തിക അച്ചടക്കമില്ലാത്തവരെ കടക്കെണിയിൽപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം, പ്ലാസ്റ്റിക് മണിയോടുള്ള വാരൻ ബഫെറ്റിന്റെ സമീപനം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കാര്യത്തിലുള്ള അന്തിമമായ ഒരു തീർപ്പായി കരുതേണ്ടതില്ല. ഉപഭോഗത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെ രീതികൾ അതിദ്രുതം മാറുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗം ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്തതായി വരും.
മിതവ്യയം ശീലമാക്കിയവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനങ്ങൾ പലതുണ്ട്. മറ്റേതൊരു ധനകാര്യ ഉത്പന്നത്തെയും പോലെ ക്രെഡിറ്റ് കാർഡും ദോഷവും ഗുണവും ചെയ്യുന്നത് ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശീലങ്ങളെ ആശ്രയിച്ചാണ്.
ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണെന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡിറ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.
ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള പരോക്ഷമായ ഗുണങ്ങളുമുണ്ട്. മറ്റ് വായ്പകൾ എടുക്കാത്തവർക്ക് ക്രെഡിറ്റ് സ്കോർ ഉയർത്താൻ ക്രെഡിറ്റ് കാർഡ് സഹായകമാണ്. പിൽക്കാലത്ത് ഭവനവായ്പ പോലുള്ള വലിയ വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ ഉറപ്പുവരുത്താൻ കൃത്യസമയത്ത് തിരിച്ചടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വഴി നേടിയെടുത്ത മികച്ച ക്രെഡിറ്റ് സ്കോർ സഹായകമാകും.
ദോഷഫലങ്ങൾ ഒഴിവാക്കാം
പ്രതിമാസ ബജറ്റിന് മുകളിലേക്ക് ചെലവ് ഉയരാത്ത വിധമാകണം ഓരോ മാസത്തെയും ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉപഭോഗം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാനും ശീലിക്കുക.എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. വളരെ ഉയർന്ന പലിശയാണ് നൽകേണ്ടിവരുക എന്നതുതന്നെ കാരണം.ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകളുണ്ടെങ്കിൽ ബില്ലിങ് തീയതി അടുത്തുനിൽക്കുന്ന കാർഡ് ഉപയോഗിക്കുന്നതിനു പകരം ബില്ലിങ് തീയതിക്ക് കൂടുതൽ ദിവസങ്ങളുള്ള കാർഡ് ഉപയോഗിക്കുക. ഇത് സൗജന്യ വായ്പ കാലയളവ് ദീർഘിപ്പിക്കാൻ സഹായിക്കും.ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യ വായ്പ കാലയളവിനുള്ളിൽ ബിൽ തുക അടച്ചിരിക്കണം. ഇല്ലെങ്കിൽ പ്രതിമാസ പലിശയും കുറഞ്ഞ തുക അടച്ചില്ലെങ്കിൽ ലേറ്റ് ഫീസും നൽകേണ്ടിവരും.
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി (22-23 എണ്ണം വരെ) ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, വിറ്റാമിൻ ഇ, റൈബോഫ്‌ളേവിൻ എന്നിവയാൽ സമൃദ്ധമായ ബദാമിൽ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിൻ ബി, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ബദാമിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമിൽ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാൽ ഇതിൽ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാൽ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതിൽ കുതിർത്തും വറുത്തും സ്‌മൂത്തി, ഹൽവ, തൈര് എന്നിവയ്‌ക്കൊപ്പം ചേർത്തും കഴിക്കാവുന്നതാണ്. വീഗൻ ആളുകൾക്ക് ബദാം മിൽക്ക് ഒരു മികച്ച ഓപ്ഷൻ ആണ്.
നിക്ഷേപകർക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ നൽകുന്ന നിരവധി സ്കീമുകളാണുള്ളത്. ഇവ കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതും, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതുമാണ്. പദ്ധതികളെപ്പറ്റി വിശദമായറിയാം.
എസ്ബി സേവിങ്സ് അക്കൗണ്ട് -മിനിമം ബാലൻസ് 500 രൂപ മാത്രം. -ഓൺലൈൻ / മൊബൈൽ ബാങ്കിങ് സേവനങ്ങളും, ATM കാർഡ് സൗകര്യവും ലഭ്യമാണ്.
SSA – സുകന്യ സമൃദ്ധി അക്കൗണ്ട് -പത്തു വയസ്സ് വരെയുള്ള പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി. -നിക്ഷേപ കാലാവധി 21 വർഷം. -കുറഞ്ഞ നിക്ഷേപം 250 രൂപ, പരമാവധി 150000 രൂപ. -മുഴുവൻ നിക്ഷേപത്തിനും സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ്. -18 വയസ്സ് തികയുകയോ പത്താംതരം പാസ്സാവുകയോ ചെയ്താൽ നീക്കിയിരിപ്പിന്റെ 50% വിദ്യാഭ്യാസത്തിനായി പിൻവലിക്കാവുന്നതാണ്. -വിവാഹത്തിന് ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസെ ചെയ്യാവുന്നതാണ്.
MIS – മാസ വരുമാന പദ്ധതി
അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി -പ്രതിമാസ പലിശ ലഭിക്കുന്നു. -അക്കൗണ്ടിൽ ഒരാൾക്ക് 9 ലക്ഷവും, രണ്ടാൾക്ക് 15 ലക്ഷവും നിക്ഷേപിക്കാം.
SCSS – സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി. -60 വയസ്സ് തികഞ്ഞവർക്കും, 55 വയസ്സ് കഴിഞ്ഞു വിരമിച്ചവർക്കും പദ്ധതിയിൽ അംഗമാവാം. -പരമാവധി 30 ലക്ഷം രൂപ.
കാലാവധി 5 വര്ഷം.
RD – റെക്കറിംഗ് ഡെപ്പോസിറ്റ് -100 രൂപ മുതൽ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാം. -കാലാവധി 5 വര്ഷം.
PPF – പബ്ലിക് പ്രോവിഡന്റ് ഫണ്ട് -15 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി. -കുറഞ്ഞ തുക – 500/-, പരമാവധി തുക 150000/- -നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു.
TD – ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് -സ്ഥിരനിക്ഷേപമായി 1000 രൂപ മുതൽ 1,2,3,5 എന്നീ വർഷ കാലയളവിലേക്ക് നിക്ഷേപിക്കാം. -നിക്ഷേപത്തിന് പരിധിയില്ല. -5 വർഷ നിക്ഷേപത്തിന് സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭിക്കുന്നു.
NSC – നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് -ഉയർന്ന പലിശനിരക്കും, ആദായനികുതി സെക്ഷൻ 80 C പ്രകാരമുള്ള ആനുകൂല്യം ഒത്തുചേരുന്ന നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -അഞ്ചു വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി.
KVP – കിസാൻ വികാസ് പത്ര -115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്നു ആകർഷകമായ നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -രണ്ടര വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതിക പലിശയോടെ പിൻവലിക്കാവുന്നതാണ്.
MSSC – മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ 1.04.2023 മുതൽ രണ്ട് വർഷത്തേക്ക് പ്രഖ്യാപിച്ച പുതിയ സമ്പാദ്യപദ്ധതി. -ഏതൊരു സ്ത്രീക്കും, പെൺകുട്ടിക്കും ഈ അക്കൗണ്ട് ചേർക്കാവുന്നതാണ്. -കൂടിയ നിക്ഷേപം 2 ലക്ഷം രൂപ, കുറഞ്ഞ നിക്ഷേപം 1000 രൂപ. -കാലാവധി രണ്ട് വര്ഷം, 7.5 ശതമാനം കൂട്ടുപലിശ.
വർഷംതോറും, വ്യക്തികളും കമ്പനികളും മറ്റ് നികുതിദായകരും അവരുടെ വരുമാനവും അവർ സർക്കാരിലേക്ക് അടച്ച നികുതികളും റിപ്പോർട്ടുചെയ്യുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കണം. പിഴകൾ ഒഴിവാക്കാനും ചില നികുതി ആനുകൂല്യങ്ങൾ നിലനിർത്താനും സമയപരിധിക്ക് മുമ്പ് ഈ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ജൂലായ് 31 ന് അവസാനിക്കും. നികുതി നൽകേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ റിട്ടേൺ സമർപ്പിക്കണമെന്നാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(1) പറയുന്നത്. ജൂലായ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ പിഴ നൽകേണ്ടി വരും.
ആർക്കൊക്കെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം
-രണ്ട് ലക്ഷത്തിന് മുകളിൽ വിദേശയാത്രയ്ക്ക് ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വ്യക്തിപരമായ യാത്രയ്ക്കോ മറ്റൊരാളുടെ യാത്രയ്ക്കോ ചെലവാക്കിയ തുക എന്ന വ്യത്യാസമില്ലാതെയാണിത്. ഉദാഹരണമായി ഒരു വ്യക്തി സാമ്പത്തിക വർഷത്തിൽ വ്യക്തിപരമായ വിദേശ യാത്രയ്ക്കായി 1.50 ലക്ഷം രൂപയും രക്ഷിതാക്കളുടെ വിദേശയാത്രയ്ക്കായി 1 ലക്ഷം രൂപയും ചെലവാക്കി. ഇവിടെ ആകെ 2.50 ലക്ഷം രൂപ വിദേശ യാത്രയ്ക്ക് ചെലവാക്കിയതിനാൽ ആദായ നികുതി റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യണം.
-വിദേശ ആസ്തികൾ കൈവശം വെച്ചവർക്കും വിദേശത്ത് നിന്ന് വരുമാനമുള്ള റസിഡൻറുകളോ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വിദേശ കമ്പനികളുടെ ഓഹരികൾ, ബോണ്ട്, വിദേശത്ത് വീടുള്ളവർവർക്ക് ലാഭവിഹിതം, പലിശ, വാടക വരുമാനം എന്നിങ്ങനെ വരുമാനം ലഭിക്കും. ഇത്തരക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
-സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ കറൻ്റ് അക്കൗണ്ട് ഇടപാടുകളും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളതാണ്. സാമ്പത്തിക വർഷത്തിലെ കറൻ്റ് അക്കൗണ്ട് നിക്ഷേപം ഒരു കോടിക്ക് മുകളിൽ പോകുന്ന വ്യക്തികൾക്കും നികുതി റിട്ടേൺ ബാധകമാണ്.
-സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ചെലവാക്കുന്നവർക്കും ആദായ നികുതി റിട്ടേൺ നിർബന്ധമാണ്.
-സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ ടിഡിഎസ്, ടിസിഎസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിലും റിട്ടേൺ സമർപ്പിക്കണം.
കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് പറഞ്ഞു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി 2024-ൽ നടക്കുന്ന ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2 മുതൽ ഡാലസിലെ ഗ്രാൻഡ് പ്രേരിയിൽ തുടങ്ങി . ടി20 ഷോപീസിൻറെ ഒമ്പതാം പതിപ്പിൽ 29 ദിവസങ്ങളിലായി 55 മത്സരങ്ങളാണ് നടക്കുക. ടൂർണമെൻ്റിൽ 20 ടീമുകൾ പങ്കെടുക്കും. അവർ:
അഫ്ഗാനിസ്ഥാൻ,ഓസ്ട്രേലിയ, ബംഗ്ലാദേശ്,കാനഡ ഇംഗ്ലണ്ട് ഇന്ത്യ, അയർലൻഡ്,നമീബിയ,നേപ്പാൾ, നെതർലാൻഡ്സ്, ന്യൂസിലാൻ്റ്,ഒമാൻ, പാപുവ,ന്യൂ ഗ്വിനിയ, പാകിസ്ഥാൻ, സ്കോട്ട്ലാൻഡ്,ദക്ഷിണാഫ്രിക്ക, ശ്രീ ലങ്ക, ഉഗാണ്ട, അമേരിക്ക,വെസ്റ്റ് ഇൻഡീസ്
സമനിലയുടെ വലിപ്പം മാത്രമല്ല, 55 മത്സരങ്ങൾ 16 ആതിഥേയത്വം വഹിക്കുന്ന യു.എസ്.എ.എയിലേക്കുള്ള ക്രിക്കറ്റിൻ്റെ ബിഗ്-ടിക്കറ്റ് പ്രവേശനത്തെ ഇത്തരത്തിൽ അടയാളപ്പെടുത്തുന്നു എന്നതും തകർപ്പൻ സംഭവമായിരിക്കും. അതുപോലെതന്നെക്രിക്കറ്റ് പ്രേമികൾക്ക് ലോകത്തെവിടെയും ടിവിയിലും മൊബൈലിലും ഒക്കെ നിങ്ങൾക്ക് ഈ ടൂർണമെൻ്റ് ലൈവായി സൗജന്യമായി കാണാനാകും.
തണുത്ത കാലാവസ്ഥയിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താരതമ്യേന മന്ദഗതിയിൽ ആയിരിക്കും ഈ അവസ്ഥയിൽ ചൂടുള്ളതും ശുദ്ധമായതുമായ ഭക്ഷണം വേണം കഴിക്കുവാൻ. പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് അണുബാധയേൽക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ക്ഷണങ്ങളും കനത്തതും കൊഴുപ്പുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കണം. ഉപയോഗിച്ച എണ്ണ ആവർത്തിച്ചുപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതും ഈർപ്പം താങ്ങി നിൽക്കുന്ന ഭക്ഷണം കഴിക്കുന്നതും അപകടമാണ്.ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ അണുക്കൾ എന്നിവ ഈ കലാവസ്ഥയിൽ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആളുകൾ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒരിക്കലും ഗുണകരമല്ല. ഈർപ്പമുള്ള കാലാവസ്ഥയിലെ അണുബാധയും ശുചിയാല്ലാത്ത വെള്ളവും എല്ലാം പ്രശ്‌നമാണ്. മാത്രമല്ല, ഭക്ഷണം പൊടി, ഈച്ച, മലിനമായ വെള്ളം എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന ഭക്ഷണം ദഹനനാളത്തിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.
ഇലക്കറികൾ ഒഴിവാക്കാം ഇലക്കറികൾ പോഷകസമൃദ്ധമായതിനാൽ അവ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുന്നത്. അത് ശരിയുമാണ്. എന്നാൽ മഴക്കാലത്ത് ചീര, മുരിങ്ങ , ബ്രോക്കോളി, കാബേജ്, തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യകരമല്ല. ചതുപ്പ് നിലത്തിനു സമാനമായ പ്രദേശത്ത് വളരുന്ന ഇത്തരം ചെടികളിൽ മഴക്കാലത്ത് പ്രാണികൾ കൂടുകൂട്ടുന്നു.ഇലകളിലെ അമിതമായ ഈർപ്പം കാരണം ഈ സീസണിൽ പച്ചിലകൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനികരമായ അണുക്കൾ അതിൽ ഉണ്ടാകുകയും ചെയ്യുന്നു. അതിലെന്ത് മഴക്കാലത്ത് ഇലക്കറികൾ ഡയറ്റിൽ നിന്നും ഒഴിവാക്കി, പ്രതിരോധശേഷിയും വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്നതിന് ഓറഞ്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വേവിക്കാത്ത പച്ചക്കറികൾ വേണ്ടേ വേണ്ട ഡയറ്റിന്റെ ഭാഗമായി വേവിക്കാത്ത പച്ചക്കറികൾ അതിന്റെ പോഷകാംശം നഷ്ടപ്പെടാതെ കഴിക്കുന്ന രീതി വ്യാപകമാണ്. എന്നാൽ മഴക്കാലത്ത് ആ രീതി വേണ്ട. മഴക്കാലത്തെ താപനിലയും ഈർപ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. പാകം ചെയ്തതോ തിളപ്പിച്ചതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ മാത്രം കഴിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
നേരത്തെ മുറിച്ചു വച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങൾ കഴിക്കരുത് കഴിക്കാനുള്ള എളുപ്പത്തിനായി മുറിച്ചും തൊലികളഞ്ഞും വച്ചിരിക്കുന്ന പഴങ്ങൾ കടകളിൽ ലഭ്യമാണ്. ഇത് കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന പോലെയാണ്. ഈർപ്പം നിറഞ്ഞ അവസ്ഥയിൽ ഇവ ചീയാനും രോഗാണുക്കകൾ ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്. കഴിക്കുന്നതിനു തൊട്ട് മുൻപായി മാത്രം പഴങ്ങൾ മുറിക്കുക.ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഈ അകലാവസ്ഥയിൽ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.
സീ ഫുഡുകൾ ശ്രദ്ധിക്കുക മൺസൂൺ കാലത്ത്, മത്സ്യം, കൊഞ്ച്, ഞണ്ട് എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങളും ബീഫ് പിലുള്ള ചുവന്ന മാംസവും കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശുദ്ധമായതല്ല എങ്കിൽ ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാലുൽപ്പന്നങ്ങൾ തൈര് , കോട്ടേജ് ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളിലും അമിതമായി സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഉണ്ടാകും. അതിനാൽ, മൺസൂൺ കാലത്ത് ഇവ ഉപയോഗിക്കുമ്പോൾ മലിനമാകാതെ ശരിയായി സൂക്ഷിച്ചതാണ് എന്നുറപ്പ് വരുത്തുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്ത പാലുൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
വേനൽക്കാലം ചൂടുപിടിക്കുമ്പോൾ, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഏറ്റവും വലിയ രണ്ട് അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: കോപ്പ അമേരിക്കയും യൂറോ കപ്പും. നിരവധി ആകർഷകമായ സ്റ്റോറിലൈനുകളും വികസിക്കുമ്പോൾ, നിങ്ങളുടെ മൊബൈലിൽ ശരിയായ ആപ്പുകൾ ഉള്ളത് നിങ്ങളുടെ കാഴ്ചാനുഭവം ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ ഈ ടൂർണമെൻ്റുകൾക്കായി നിയമപരമായ സ്ട്രീമിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അവശ്യ ആപ്പുകളിലേക്കുള്ള ഒരു ഗൈഡ് ഇതാ:
Disney+ Hotstar ഇന്ത്യയിലെ പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി നിലകൊള്ളുന്നു, കോപ്പ അമേരിക്കയുടെയും യൂറോ കപ്പിൻ്റെയും സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. തത്സമയ സ്ട്രീമിംഗ് അവകാശങ്ങൾ സുരക്ഷിതമാക്കിയതിനാൽ, ആരാധകർക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയും അതിലേറെയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ മത്സരങ്ങൾ ആസ്വദിക്കാനാകും. ആപ്പുകൾക്കിടയിൽ ടോഗിൾ ചെയ്യാതെ എല്ലാ പ്രവർത്തനങ്ങളിലേക്കും തടസ്സമില്ലാത്ത ആക്‌സസ് തേടുന്ന ആരാധകർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണിത്.
വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ, പരിമിതമായ ലെഗ്റൂം, മണിക്കൂറുകളോളം ഒരു ചെറിയ സ്ഥലത്ത് ഒതുങ്ങിനിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഇതെല്ലാം ശരീരത്തെ ബാധിക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
കാലുകളിൽ കട്ടപിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിടി) യാത്രക്കാരിൽ പലപ്പോഴും അപകടം സൃഷ്ടിച്ചേക്കാം. കൂടാതെ ഭാരമുള്ള ലഗേജുകൾ തെറ്റായി ഉയർത്തുന്നത് മൂലം പുറംവേദന, കഴുത്ത് വേദന, തോളിൽ മുറിവ് എന്നിവയ്ക്ക് കാരണമാകാം. അതിന് പുറമെ നിർജ്ജലീകരണം വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ദീർഘദൂര വിമാനയാത്രകളിൽ സജീവമായിരിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിന് വിശ്രമം നൽകാനും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായകരമാണെന്നും വിദഗ്ധർ പറയുന്നു. യാത്രയ്ക്കിടെ സാധിക്കുമെങ്കിൽ മൂന്നോ അഞ്ചോ മിനിറ്റ് നടക്കാൻ ശ്രമിക്കണം. മൂക്കിലൂടെ സാവധാനം ശ്വസിക്കുകയും വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ഇത് 10 മുതൽ 15 തവണ വരെ ആവർത്തിക്കുക.
കൂടാതെ കാൽ തറയിൽ വച്ചശേഷം പാദങ്ങളുടെ മുൻഭാഗം നിങ്ങളുടെ നേരെ ഉയർത്തുക. ഈ സ്ഥാനത്ത് ഒന്നോ രണ്ടോ സെക്കൻഡ് പിടിക്കുക, തുടർന്ന് നിങ്ങളുടെ പാദങ്ങൾ 10 മുതൽ 15 സെക്കൻഡ് വരെ ഇപ്രകാരം പിടിക്കുക. കൂടാതെ കാൽമുട്ട് വളച്ച് നിങ്ങളുടെ കാൽമുട്ട് നിങ്ങളുടെ നെഞ്ചിലേക്ക് അടുപ്പിച്ച് രണ്ട് മുതൽ അഞ്ച് സെക്കൻഡ് വരെ ഈ സ്ഥാനത്ത് പിടിച്ച് വിശ്രമിക്കുക. ഓരോ വശത്തും ഏകദേശം പത്ത് തവണ മറ്റേ കാലിന് വേണ്ടി ഇത് ആവർത്തിക്കുകയെന്നും ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ശരീരത്തിൽ ശരിയായ അളവിൽ ജലാംശമുള്ളത് കട്ടപിടിക്കുന്നതിനും മലബന്ധത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. പേശികളിലെ മലബന്ധം തടയാൻ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കഴുത്തിലെ പേശികൾ നീട്ടാൻ നിങ്ങളുടെ തല വശത്തേക്കും മുന്നോട്ടും ചരിക്കുക.തുടങ്ങിയവ ചെയ്യാവുന്നതാണെന്ന് സുലേഖ മെഡിക്കൽ സെൻ്ററിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ ഹിന സലാം സിദ്ദിഖി പറഞ്ഞു.
വിനോദത്തിൽ തുടരുന്നതും വിവേകത്തോടെ ഭക്ഷണം കഴിക്കുന്നതും ഊർജ്ജ നില നിലനിർത്താൻ സഹായിക്കും. പിരിമുറുക്കം ഒഴിവാക്കാൻ നിങ്ങളുടെ തോളുകൾ മുന്നോട്ടും പിന്നോട്ടുമായി ചലിപ്പിക്കുക. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ തലയ്ക്ക് മുകളിലായി കൈകൾ ഉയർത്തി സ്ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. കൂടാതെ, കംപ്രഷൻ സോക്സുകൾ ധരിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.
കൊച്ചി: ശ്വാസ കോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നത് ആശങ്ക പടര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളില്‍ പ്രധാനമാണ് ഇത്. രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ ചികിത്സ വൈകുമ്പോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിര്‍ണയം വൈകിയ വേളയില്‍ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളില്‍ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.ആദ്യഘട്ടത്തില്‍ തന്നെ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ളത്.എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് കൃത്യ സമയത്തുള്ള രോഗനിര്‍ണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തില്‍ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ മിനൽ ഷായുടെ അഭിപ്രായത്തിൽ, ‘വെജിറ്റേറിയൻ ഡയറ്റ് ആരോഗ്യകരമായ ഭക്ഷണമാണ്, ഇത് എൽഡിഎൽ കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കും. ഇത് രക്താതിമർദ്ദം, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇസ്കിമിക് ഹൃദ്രോഗത്തിൽ നിന്നുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങൾ, നമ്മൾ പല പഠനറിപ്പോർട്ടുകളിലും വായിച്ചിട്ടുമുണ്ട്.എന്നാലിപ്പോൾ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും, കാൻസർ റിസർച്ച് യുകെയും, ഓക്‌സ്‌ഫോർഡ് പോപ്പുലേഷൻ ഹെൽത്തും ചേർന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് മാംസവും/അല്ലെങ്കിൽ മത്സ്യവും കഴിക്കുന്നവരേക്കാൾ സസ്യഭുക്കുകൾക്ക് ക്യാൻസർ സാധ്യത കുറവാണെന്നാണ്. ബിഎംസി മെഡിസിനിൽ പ്രസിദ്ധീകരിച്ച, യുകെ ബയോബാങ്കിലെ 450,000-ത്തിലധികം ആളുകളുടെ ഡയറ്റ് ഗ്രൂപ്പുകൾ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്.അതിൽ പങ്കെടുത്തവരെ, മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗത്തിന്റെ തോത് അനുസരിച്ച് തരംതിരിച്ചു. സംസ്കരിച്ച മാംസം, ചുവന്ന മാംസം, കോഴിയിറച്ചി എന്നിവ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ കഴിക്കുന്നവരെ സ്ഥിരമായി മാംസം ഭക്ഷിക്കുന്നവരെ തരം തിരിച്ചിരിക്കുന്നു. കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർ ആഴ്ചയിൽ അഞ്ച് തവണയിൽ കുറവോ തുല്യമോ ആണ്. മാംസം കഴിക്കാത്തവരും എന്നാൽ മത്സ്യം കഴിക്കുന്നവരുമായ ആളുകളെയും പഠനം വിശകലനം ചെയ്തു. ഇതുകൂടാതെ, മാംസവും മത്സ്യവും ഒരിക്കലും കഴിക്കാത്ത സസ്യാഹാരികളെ അവസാന ഗ്രൂപ്പിൽ ഉൾപ്പെടുത്തി. പഠനത്തിന്റെ കണ്ടെത്തലുകൾ ഇവയായിരുന്നു:
*സാധാരണ മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ വരാനുള്ള സാധ്യത, കുറച്ചു മാത്രം മാംസാഹാരം കഴിക്കുന്നവരിൽ 2% കുറവാണ്, പെസ്കാറ്റേറിയൻമാരിൽ (മൽസ്യം മാത്രം കഴിക്കുന്നവർ) 10 ശതമാനം കുറവാണ്, സസ്യാഹാരികളിൽ 14 ശതമാനം കുറവാണ്. *സാധാരണ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്, കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർക്ക് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത 9 ശതമാനം കുറവാണ്. *മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് സസ്യാഹാരികളായ സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദ സാധ്യത (18 ശതമാനം) കുറവാണ്, ഇത് സസ്യാഹാരികളായ സ്ത്രീകളിൽ കാണപ്പെടുന്ന ബോഡി മാസ് സൂചിക കുറവായിരിക്കാം. *പതിവ് മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് പെസ്‌കാറ്റേറിയൻമാർക്കും (മൽസ്യം മാത്രം കഴിക്കുന്നവർ), സസ്യാഹാരികൾക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് (യഥാക്രമം 20 ശതമാനവും 31 ശതമാനവും).
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. മധുരത്തിന്റെ പ്രധാന ഉറവിടമായി കാണുന്നതോ പഞ്ചസാരയുമാണ്. ചായ , കാപ്പി, ജ്യുസുകൾ, ഷേക്ക്, പായസം, മധുരപലഹാരങ്ങൾ തുടങ്ങി പല വഴികളിലൂടെയാണ് പഞ്ചസാരമധുരം ആസ്വദിക്കുന്നത്. എന്നാൽ ഇത്രയേറെ ആസ്വദിച്ചു കഴിക്കുന്ന പഞ്ചസാര ജീവിതത്തിലെ വില്ലനാണെന്ന് അറിയാമോ? പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യപരമായി പലവിധ ദോഷങ്ങളുണ്ടാക്കും. ശരീരഭാരം വർദ്ധിപ്പിക്കൽ, പ്രമേഹം, പല്ലുകൾ ക്ഷയിക്കുന്നത് തുടങ്ങി പഞ്ചസാരകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷ്യ ഉൽപന്നങ്ങളിലും സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പഞ്ചസാര യഥാർത്ഥത്തിൽ പ്രശ്നക്കാരനല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലൂടെ അകത്തെത്തുന്ന പഞ്ചസാര പ്രശ്‌നമാണ് താനും. പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 5 പ്രശ്നങ്ങൾ നോക്കാം..
ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം നിൽക്കുന്നു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പലവിധത്തിലുള്ള പോഷകങ്ങളും ധാതുലവണങ്ങളും ശരീരത്തിലേക്ക് എത്തുന്നുണ്ട്. ശരീരം അവയെ ആഗിരണം ചെയ്ത് വിഘടിപ്പിച്ച് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുന്നു. എന്നാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് ലഭിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയിൽ നിന്നും ശരീരത്തിനാവശ്യമായ ധാതുക്കളോ പോഷകങ്ങളോ ഒന്നും ലഭിക്കുന്നുമില്ല.പഞ്ചസാര യഥാർത്ഥത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകത്തെ പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ശരീരഭാരം വർധിപ്പിക്കും അമിതമായ പഞ്ചസാര കഴിക്കുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യത ശരീരഭാരം വർധിക്കുന്നു എന്നതാണ്. പഞ്ചസാര ചേർത്തെത്തുന്ന ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഉയർന്ന കലോറിയാനുള്ളത്. ഇത് ശരീരത്തിന് ദോഷകരമാണ്. പഞ്ചസാര അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കൃത്യമായി വ്യായാമം ചെയ്താൽ പോലും അത് ശരീരത്തിൽ പ്രതിഫലിക്കാക്കണമെന്നില്ല. വിശപ്പ് നിയന്ത്രണ വിധേയമാകാതെ ഇരിക്കുന്നതിലും പഞ്ചസാരയ്ക്ക് പങ്കുണ്ടെന്നു ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
പല്ലിന്റെ ആരോഗ്യ നശിപ്പിക്കുന്നു പഞ്ചസാരയുടെ ഉപയോഗം പല്ലുകൾ നശിക്കുന്നതിന് കാരണമാകും.പഞ്ചസാര കഴിച്ചതിനുശേഷം, വായിൽ ബാക്ടീരിയകൾ രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ പല്ലിന്റെ ബലം ക്ഷയിപ്പിക്കുന്നു.പല്ലിനു മുകളിലെ നേർത്ത ആവരണത്തെ ഇല്ലാതാക്കുന്ന ഒരു ആസിഡ് ഉൽപ്പാദിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും. കാലക്രമേണ, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പല്ലുകളെ പൂർണമായും നശിപ്പിക്കും. പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നത് പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ സ്വാഭാവികമാണ്.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. 15 വർഷത്തെ പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ചേർക്കുന്ന ആളുകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉയർന്ന കലോറി ആയതിനാലും വിശപ്പിനെ ബാധിക്കാത്തതിനാലും ഇത് ശരീരത്തിന് ദോഷകരമാണ്. വിശപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാൽ തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
ദോഹ: വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂൺ 12 മുതൽ ജൂലൈ 15 വരെയാണ് പുതിയ പാർക്കിംഗ് നിരക്കുകൾ ഈടാക്കുക. അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്. പാർക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാർക്കിംഗിന് പ്രീ ബുക്കിംഗ് മാത്രം 725 റിയാലാണ് ഈടാക്കുക. പ്രീമിയം പാർക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂർ മുതൽ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.
പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തും കാർ പാർക്ക് ചെയ്യാൻ മൂന്നു മുതൽ ഏഴു ദിവസം വരെ 350 റിയാലാണ് നിരക്ക്. എട്ടു മുതൽ 14 വരെയുള്ള ദിവസങ്ങൾക്ക് 450 റിയാൽ നിരക്ക് ഈടാക്കും. പതിനഞ്ചാം ദിവസം മുതൽ സാധാരണ നിരക്കുകൾ ബാധകമായിരിക്കും.
ഷോർട്ട് സ്റ്റേ വാലെറ്റ് സേവനവും ലഭ്യമാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഷോർട്ട് സ്റ്റേ വാലെറ്റ് സേവനം ഉപയോഗിക്കണം. രണ്ടു മണിക്കൂറിന് 100 റിലായാണ് ചാർജ്. പ്രീമിയം വാലെറ്റ് പാർക്കിംഗിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തിൽ 450 റിയാലുമാണ് ഈടാക്കുക. പ്രീമിയം വാലെറ്റ് പാർക്കിംഗ് എടുക്കുന്നവർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനവും കോംപ്ലിമെന്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷും സൗജന്യമായി ലഭിക്കും.
ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.ഇടക്കിടെ ചൂടു ചായ കഴിക്കുന്നത് കൊണ്ട് അന്നനാള ക്യാന്‍സറിലേക്ക് നയിക്കുന്നു എന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്.
അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച് സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത് .അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്ബോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു.എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്. എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ചായ മാത്രമല്ല കാപ്പിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.
എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.
ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആരോഗ്യം എന്നത് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
വര്‍ദ്ധിച്ച വിശപ്പ് വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
ദഹനപ്രശ്‌നങ്ങള്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്‌നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്‍ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഈ മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോളും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് നിഫ്റ്റി 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് ഉയർന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ വിവരങ്ങൾ നൽകാനുള്ള അവസാന തീയതി ജൂണിൽ അവസാനിക്കും. ജൂൺ 30ന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് പിന്നീട് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകമായിട്ടുള്ളത്. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നിവ നടത്താനാകില്ല.
ക്രെഡിറ്റ് കാർഡിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്, ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസും ജൂൺ 23 മുതൽ വർധിക്കും. ക്രെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ തുക ഉപയോഗിച്ചാൽ അധികമായി ഉപയോഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല. ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ ക്യാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ക്യാഷ്ബാക്ക് പ്രതിഫലിക്കും.
2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട ജൂൺ 15 വരെ അടയ്ക്കാം. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ നാല് തവണകളായി മുൻകൂർ നികുതി അടയ്ക്കണം. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. അല്ലാത്ത പക്ഷം പിഴയടയ്ക്കേണ്ടി വരും.
ജൂൺ 25 മുതൽ ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കും. 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകളിൽ മാറ്റമുണ്ടാകില്ല.
ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈനായി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈൻ ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസായി നൽകേണ്ടത്.
സ്വര്‍ണ വില ഉയരുന്നതോടെ സ്വര്‍ണം സൂക്ഷിക്കുന്നതിലെ റിസ്‌കും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്. ആവശ്യമുള്ളത്ര അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയില്‍ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്. അതേസമയം, നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വര്‍ണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചില പരിധിയുണ്ട്. ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ 500 ഗ്രാം വരെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം സൂക്ഷിക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണമാണ് രേഖകള്‍ ആവശ്യമില്ലാതെ വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല.
സാധാരണയായി സ്വര്‍ണാഭരണങ്ങളായോ, നാണയമായോ, സ്വര്‍ണ കട്ടികളായോ ആണ് സ്വര്‍ണം വാങ്ങിവെയ്ക്കുന്നത്. സ്വര്‍ണം വില്‍ക്കുമ്പോഴോ മറ്റൊരു ഡിസൈനായി ആഭരണങ്ങള്‍ മാറ്റുമ്പോഴോ സ്വര്‍ണത്തിന് നികുതി വരും. എത്ര കാലം സ്വര്‍ണം കയ്യില്‍ വെയ്ക്കുന്നു (ഹോള്‍ഡിംഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയിക്കുക. സ്വര്‍ണ വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ (capital gains) ഹോള്‍ഡിംഗ് കാലയളവ് അടിസ്ഥാനമാക്കി നികുതി കണക്കാക്കാന്‍ ഹ്രസ്വകാലം (short-term), ദീര്‍ഘകാലം (long-term) തരംതരിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കുറവ് കാലയളവ് (36 മാസം) ഹോള്‍ഡ് ചെയ്തതിന് ശേഷം വില്‍പ്പന നടത്തുമ്പോള്‍ ഹ്രസ്വകാലമായി കണക്കാക്കും. ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തില്‍ നികുതി ഈടാക്കും. ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാലമായി കണക്കാക്കും. ദീര്‍ഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സര്‍ചാര്‍ജും സെസ്സും ഈടാക്കും.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറിൽ ഒരാൾക്ക് ക്യാൻസർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എങ്ങനെ ക്യാൻസറിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.
ചില ശീലങ്ങൾ ജീവിതത്തിൽ തുടർന്ന് പോന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങൾ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ്. ക്യാൻസറിൻറെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ക്യാൻസർ സാധ്യതയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുടലിലെ ക്യാൻസറിനേയും കിഡ്നിയിലെ ക്യാൻസറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്.
ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിൻറെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരിൽ ഷുഗർ നിലയും നിയന്ത്രിതമായിരിക്കും. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തിൽ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉൾപ്പെടുത്തി നോക്കൂ.
ഇത് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാൻസർ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് വെള്ളം.
വെള്ളം കുടിക്കാതിരിക്കുമ്പോൾ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡർ ക്യാൻസർ ഇത്തരത്തിൽ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡർ ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി. രാത്രിയിൽ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാൻ ശ്രദ്ധിക്കുക.
കൃത്യസമയത്തെ ഭക്ഷണശീലം ഉണ്ടെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ സാധ്യതകൾ നിങ്ങളുടെ അടുത്ത് പോലും വരില്ല. ക്യാൻസർ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാൻ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിർത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്.
ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാൽ ക്യാൻസർ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളിൽ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോൾ അത് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും വേണം.
ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ, നിങ്ങള്‍ക്ക് ഗുരുതരമായ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനാകു. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ നിങ്ങളുടെ നാവില്‍ കാണുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.
നാവില്‍ വെളുത്ത പാടുകള്‍ നാവില്‍ വെളുത്ത പാടുകള്‍ കാണുമ്പോഴോ നാവ് പൂര്‍ണ്ണമായും വെളുത്തതായാലോ ക്രീം പോലുള്ള ചിലത് നാക്കില്‍ പറ്റിപ്പിടിച്ചതായി തോന്നുമ്പോഴോ അത് ഒരു മുന്നറിയിപ്പ് ലക്ഷണമായി കണക്കാക്കാം. ഫംഗസ് അണുബാധ മൂലമാകാം നാവില്‍ ഇത്തരം ക്രീം പോലെ വരുന്നത്. എന്നാല്‍ ഇത് കഠിനമാകുമ്പോള്‍, ഇത് ല്യൂക്കോപ്ലാകിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ക്രമേണ ക്യാന്‍സറായും മാറും. അത്തരമൊരു സാഹചര്യത്തില്‍, നാവില്‍ കാണുന്ന ഇത്തരം വെളുത്ത പാടുകള്‍ ഒരിക്കലും അവഗണിക്കരുത്.
നാവില്‍ രോമം പോലെയാകല്‍ നിങ്ങളുടെ നാവില്‍ രോമം പോലെ ചില മുള്ളുകള്‍ വളരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് അപകടകരമായ സൂചനയാണ്. ഈ രോമങ്ങള്‍ കാഴ്ചയില്‍ വെളുത്തതോ കറുപ്പോ തവിട്ടോ നിറത്തിലാകാം. സാധാരണയായി ഇത് നാവിലെ പ്രോട്ടീന്‍ അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകള്‍ അതില്‍ കുടുങ്ങിയേക്കാം.
നാവിന്റെ ചുവപ്പ് നിങ്ങളുടെ നാവിന്റെ നിറം പിങ്ക് നിറത്തില്‍ നിന്ന് സ്‌കാര്‍ലറ്റ് നിറമായി മാറുമ്പോള്‍, അത് രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണം കൂടിയാണ്. ഇത് കാവസാക്കി രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഇതുകൂടാതെ, വിറ്റാമിന്‍ 3 യുടെ കുറവുണ്ടെങ്കിലും നാവ് ചുവപ്പായി മാറിയേക്കാം. കുട്ടികളിലെ കവാസാക്കി രോഗത്തിലും നാവിന്റെ നിറം ചുവപ്പായി മാറുന്നു.
നാവിന്റെ കറുപ്പ് ഇത് വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും നാവിന്റെ നിറം കറുത്തു തുടങ്ങിയാല്‍ അല്‍പം ശ്രദ്ധിക്കണം. ആന്റാസിഡ് ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ആന്റാസിഡുകളില്‍ അടങ്ങിയിരിക്കുന്ന ബിസ്മത്ത് സംയുക്തം തുപ്പലിനൊപ്പം നാവിന്റെ മുകളിലെ പാളിയില്‍ തങ്ങിനില്‍ക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് നാവ് കറുക്കുന്ന പ്രശ്നമുണ്ടാകാം. എന്നാല്‍, ആന്റാസിഡ് ഇല്ലാതെ തന്നെ നിങ്ങളുടെ നാവ് കറുത്ത നിറമായിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
നാവില്‍ ഉണങ്ങാത്ത മുറിവ് നാവില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും ദിവസങ്ങളോളം അത് സുഖപ്പെടാതിരിക്കുകയും ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉണ്ടായാല്‍ മരുന്ന് കഴിച്ചിട്ടും ഭേദമായില്ലെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണമാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു ഡോക്ടറെ ബന്ധപ്പെടണം.
നാവില്‍ പൊള്ളല്‍ പോലെ നിങ്ങളുടെ നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും നാവില്‍ കത്തുന്ന സംവേദനം പോലെ തോന്നിയേക്കാം.
നാവ് പൊട്ടല്‍ നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ നാക്കിനെ കീഴടക്കും.
മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്. എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.
കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
രോഗികള്‍ക്ക് ഡയറ്റിങ് നിര്‍ദേശിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാര്‍ പുനരാലോചിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കാലിഫോര്‍ണിയ, മിനസോട്ട സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 121 സത്രീകളെയാണ് പഠനവിധേയരാക്കിയത്. ഡയറ്റിങ് നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ഇവരുടെ ഉമിനീര്‍ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഡയറ്റിങിനു ശേഷം ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചിരിക്കുന്നതായി തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, പൊതുസ്ഥലത്ത് സ്ക്രാച്ചുചെയ്യാനുള്ള ആഗ്രഹം നിരന്തരം അനുഭവപ്പെടുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളോ ആഭരണങ്ങളോ മേക്കപ്പോ ധരിക്കാൻ കഴിയാത്തത് സങ്കൽപ്പിക്കുക. എക്‌സിമ ബാധിച്ച ആളുകൾ ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, പ്രത്യേകിച്ച് വേനൽക്കാലം അടുക്കുമ്പോൾ. യുഎഇയിലെ നിരവധി താമസക്കാരെ ബാധിക്കുന്ന ഈ ചർമ്മ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ അവബോധം വളർത്തുന്നു.എക്സിമ, അല്ലെങ്കിൽ അറ്റോപിക് ഡെർമറ്റൈറ്റിസ്, ചൂടുള്ള കാലാവസ്ഥയുടെ ആരംഭത്തോടെ കൂടുതൽ വഷളാകും. ചർമ്മം വരണ്ടതും ചുവപ്പ്, ചൊറിച്ചിൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വിട്ടുമാറാത്ത ചർമ്മ അവസ്ഥയാണിത്.Weqaya UAE (ആരോഗ്യ-സുരക്ഷാ നടപടികൾക്കായുള്ള ഒരു സർക്കാർ പോർട്ടൽ) അനുസരിച്ച്, യുഎഇയിലെ കുറഞ്ഞത് 24 ശതമാനം കൗമാരക്കാരുടെയും 11 ശതമാനം മുതിർന്നവരുടെയും ജീവിതത്തെ എക്സിമ പ്രതികൂലമായി ബാധിക്കുന്നു. ഈ ‘ദീർഘകാല, രോഗപ്രതിരോധ-മധ്യസ്ഥ രോഗം’ ഒരു വ്യക്തിയുടെ ജീവിത നിലവാരം, ഉറക്കം, മാനസികാവസ്ഥ, മാനസിക ക്ഷേമം എന്നിവയെ സാരമായി ബാധിക്കും.
വ്യായാമം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ ചിലര്‍ക്ക് അസഹ്യതയാണ്, വെറുതെ തിന്നും കുടിച്ചും ഇരിയ്ക്കാതെ എന്തിന് ഓരോ കസര്‍ത്ത് നടത്തി വിയര്‍ക്കണമെന്ന ഭാവമാണ് പലര്‍ക്കും. വെറുതെ എന്തെങ്കിലും കൊറിച്ചുകൊണ്ട് ടിവിയ്ക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നേരം കൊല്ലുക, ജോലികഴിഞ്ഞുവന്നാല്‍ പലരുടെയും ശീലം ഇതാണ്. എന്നാല്‍ കേട്ടോളൂ, ഇങ്ങനെ മടിയന്മാരായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിലപ്പെട്ട ജീവിതമാണ് നഷ്ടപ്പെടുന്നത്. ഒരുവര്‍ഷമെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ. അതിനുപക്ഷേ ആദ്യം ഈ മടി ഒഴിവാക്കണം, ദിവസം പതിനഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആയുസ് 3വര്‍ഷമാണ് കൂട്ടിക്കിട്ടുന്നത്. മരണസാധ്യത 14ശതമാനം കണ്ട് കുറയ്ക്കുകയും ചെയ്യാം.
15 മിനിറ്റിനൊപ്പം ഒരു പതിനഞ്ചുമിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്. അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി. ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍എച്ച്ആര്‍ഐ പഠനം നടത്തിയത്. അതേസമയം, ദിവസം ആറുമണിക്കൂര്‍ ടിവിയ്ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യുകെ സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
2021 പിറന്നതോടെ കോവിഡ് വൈറസിനെതിരായ വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായ ശുഭവാര്‍ത്തകള്‍ ലോകമെങ്ങും പ്രതീക്ഷകള്‍ നിറയ്ക്കുന്നുണ്ട്. പക്ഷേ, ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാരണം, കോവിഡ് വൈറസിനേക്കാളൊക്കെ ഭീകരമായ അവസ്ഥയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് അവരുടെ വാദം.
പുതിയ മഹാമാരി എബോള വൈറസ് കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും ആണ് പുതിയൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന് അവകാശപ്പെടുന്നത്. ‘ഡിസീസ് എക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മാരകമായ വൈറസുകള്‍ മനുഷ്യരാശിയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്
കോവിഡ് 19 പോലെ ഡിസീസ് എക്‌സും മറ്റൊരു പകര്‍ച്ചവ്യാധിക്ക് കാരണമായേക്കാം. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്ന് പുതിയതും മാരകവുമായ വൈറസുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്നും താംഫും മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവയ്ക്കുന്നതുമായിരിക്കും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
വന്‍വിപത്തിന് വഴിവയ്ക്കും
മഞ്ഞപ്പനി, ഇന്‍ഫ്‌ളുവന്‍സ, റാബിസ്, ബ്രൂസെല്ലോസിസ് തുടങ്ങിയ രോഗങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ഇവയെല്ലാം എലികളില്‍ നിന്നോ പ്രാണികളില്‍ നിന്നോ മനുഷ്യരിലേക്ക് പടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ആയവയാണ്. 1976ല്‍ ആണ് പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും അജ്ഞാതമായ എബോള വൈറസിനെ കണ്ടെത്തിയത്.
കണ്ടെത്തിയത് ആഫ്രിക്കയില്‍
ആഫ്രിക്കയിലെ കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടു കൂടിയുള്ള പനിയായിരുന്നു രോഗ ലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ‘ഡിസീസ് എക്സ്’ ബാധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയം ഉന്നയിക്കുന്നത്.
മാരകശേഷിയുള്ള വൈറസ്
കോവിഡ് വൈറസ് പെട്ടെന്ന് പടരുന്നതാണെങ്കിലും മരണ നിരക്ക് കുറവാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50-90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. ഇതിനാലൊക്കെയാണ് ‘ഡിസീസ് എക്‌സ്’ ലോകത്ത് പുതിയൊരു ഭീകരത സൃഷ്ടിക്കുമെന്ന് കരുതുന്നത്. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആയിരിക്കും ഈ വൈറസ് മനുഷ്യരിലേക്ക് പടരുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും. പ്രമേഹത്തെ സ്വാഭാവിക ഭക്ഷണ ക്രമം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്‍കുന്നു. ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്.
ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.കുമ്ബളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.