Category: Uncategorized

  • കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം

    പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

    ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിൽ വമ്പൻ തട്ടിപ്പ്: 2 കോടിയിലേറെ തട്ടിയ പ്രവാസിക്ക് കടുത്ത ശിക്ഷ! തട്ടിപ്പ് നടത്തിയത് ഇങ്ങനെ

    യുഎഇയിൽ വമ്പൻ തട്ടിപ്പ്: 2 കോടിയിലേറെ തട്ടിയ പ്രവാസിക്ക് കടുത്ത ശിക്ഷ! തട്ടിപ്പ് നടത്തിയത് ഇങ്ങനെ

    അബുദാബി: യുഎഇയിലെ ഒരു ബാങ്കിനെ വ്യാജരേഖകൾ ചമച്ച് കബളിപ്പിച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ (ഏകദേശം 2 കോടിയിലേറെ ഇന്ത്യൻ രൂപ) കടം തീർക്കാൻ ശ്രമിച്ച പ്രവാസിക്ക് ഫെഡറൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കേസിൽ പ്രതിക്ക് മൂന്ന് മാസം താൽക്കാലിക തടവും, ബാങ്ക് ഒടുക്കിയ തുകയ്ക്ക് തുല്യമായ വൻ പിഴയും കോടതി വിധിച്ചു.പ്രവാസി നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ ഒറ്റയടിക്ക് ഒതുക്കിത്തീർക്കാൻ ലക്ഷ്യമിട്ട് ഇയാൾ ‘ഡെറ്റ് പർച്ചേസ് ഫെസിലിറ്റി’ക്ക് ബാങ്കിൽ അപേക്ഷിച്ചു. ഇതിനായി, തന്റെ മാസശമ്പളം 50,000 ദിർഹത്തിന് മുകളിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ‘ടു ഹൂം ഇറ്റ് കൺസേൺ’ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കൂടാതെ, 1,90,000 ദിർഹം വാർഷിക വാടക ബാധ്യത കാണിക്കുന്ന ഒരു ലീസ്‌-അപ്രൂവൽ നോട്ടിസും ഹാജരാക്കി. ഔദ്യോഗിക മുദ്രകളും ഒപ്പുകളും സഹിതം ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയതാണെന്ന രീതിയിലാണ് ഈ രണ്ട് രേഖകളും സമർപ്പിച്ചത്. രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് ബാങ്ക് അപേക്ഷ അംഗീകരിച്ചു. മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലായി ഇയാൾക്കുണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ വരുന്ന കുടിശ്ശിക ബാങ്ക് അടച്ചുതീർക്കുകയും ചെയ്തു. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റർമാർ ഫയലുകൾ പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രേഖകളിൽ പേര് പറഞ്ഞിരുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെട്ടപ്പോൾ, അവർ അത്തരത്തിലുള്ള ഒരു ശമ്പള സർട്ടിഫിക്കറ്റോ ലീസ്‌-അപ്രൂവൽ നോട്ടീസുകളോ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർ അന്വേഷണത്തിൽ അപേക്ഷാ ഫോം പോലും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യാജരേഖ ചമച്ചതിനും തട്ടിപ്പിനും വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയതായി ചൂണ്ടിക്കാട്ടി കോടതി പ്രതിയുടെ വാദങ്ങൾ തള്ളി. ഇതോടെ മൂന്ന് മാസം തടവും, ബാങ്ക് നൽകിയ കൃത്യം തുകയായ 882,500 ദിർഹം പിഴയായും (ഏകദേശം 2 കോടി രൂപ) അടയ്ക്കാൻ കോടതി ഉത്തരവിട്ടു. യുഎഇയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ശക്തമായ നിയമപരിരക്ഷയും രേഖാപരമായ കൃത്രിമങ്ങളോടുള്ള സഹിഷ്ണുതയില്ലായ്മയുമാണ് ഈ വിധിയിലൂടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുന്നതെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    അജ്മാൻ: പാലക്കാട് വടക്കഞ്ചേരി, പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ ഷഹാനസ് (23) അജ്മാനിൽ അന്തരിച്ചു. പ്രവാസജീവിതം തുടങ്ങിയിട്ട് അധികനാളാകും മുമ്പേയുണ്ടായ അപ്രതീക്ഷിത വിയോഗം നാടിനെയും പ്രവാസലോകത്തെ സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. അജ്മാനിലെ സോന റോസ്റ്ററിയിലെ ജീവനക്കാരനായിരുന്നു ഷഹാനസ്.പകുതിപ്പറമ്പിൽ സുലൈമാൻ, മുബീന എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷംനാസ്, ഷാനവാസ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം, പുതുക്കോട് ഉളികുത്താൻപാടത്തെ കുടുംബ കബർസ്ഥാനിൽ കബറടക്കം നടത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ടിക്കറ്റ് വിലയ്ക്ക് തീ പിടിച്ചു! യു.എ.ഇ.-ഇന്ത്യ വിമാന നിരക്ക് കുതിക്കുന്നു, റദ്ദാക്കലിൽ വലഞ്ഞ് പ്രവാസികൾ!

    ടിക്കറ്റ് വിലയ്ക്ക് തീ പിടിച്ചു! യു.എ.ഇ.-ഇന്ത്യ വിമാന നിരക്ക് കുതിക്കുന്നു, റദ്ദാക്കലിൽ വലഞ്ഞ് പ്രവാസികൾ!

    ദുബായ്/അബുദാബി: യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാമേഖല കടുത്ത പ്രതിസന്ധിയിൽ. നിരവധി സർവീസുകൾ റദ്ദാക്കിയതും, ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചതുമാണ് പ്രവാസികളെയും സാധാരണ യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്.പ്രധാനമായും, ചില റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രാ തടസ്സങ്ങൾ രൂക്ഷമായി. ഇതോടെ മറ്റ് വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾക്ക് നാലിരട്ടിയിലധികം വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. അവധിക്ക് നാട്ടിലേക്ക് പോകാനും ജോലി സ്ഥലത്തേക്ക് തിരിച്ചെത്താനുമുള്ള യാത്രക്കാരെയാണ് ഈ സാഹചര്യം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്.

    പ്രധാന വിവരങ്ങൾ:

    അപ്രതീക്ഷിത റദ്ദാക്കലുകൾ: സാങ്കേതിക പ്രശ്‌നങ്ങൾ, കാലാവസ്ഥാ മാറ്റങ്ങൾ, അല്ലെങ്കിൽ ഷെഡ്യൂൾ പുനഃക്രമീകരണം എന്നിവ കാരണം നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നു.

    ടിക്കറ്റ് നിരക്ക് റെക്കോഡിൽ: അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നവർക്ക് താങ്ങാനാവാത്ത വിലയാണ് നൽകേണ്ടി വരുന്നത്. സാധാരണ നിരക്കിനെക്കാൾ 40% മുതൽ 50% വരെയാണ് ഇപ്പോഴത്തെ വർധനവ്.

    പ്രതിസന്ധിയിൽ യാത്രക്കാർ: യാത്രാ തടസ്സങ്ങളും അമിത നിരക്കും കാരണം അവധിക്കാല യാത്രകൾ, ബിസിനസ് യാത്രകൾ, അടിയന്തിര ആവശ്യങ്ങൾക്കുള്ള യാത്രകൾ എന്നിവയെല്ലാം താളം തെറ്റി.

    വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനും റദ്ദാക്കൽ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും അധികൃതർ ഇടപെടണമെന്ന ആവശ്യം പ്രവാസി സമൂഹത്തിൽ ശക്തമായിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ യുഎഇയിലെത്തി; മലയാളി വനിത അന്തരിച്ചു

    ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ യുഎഇയിലെത്തി; മലയാളി വനിത അന്തരിച്ചു

    ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ ഷാർജയിലെത്തിയ മലയാളി സ്ത്രീ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട് (67) ആണ് അന്തരിച്ചത്. പുതിയ പറമ്പത്ത് കെ.ഇ. ഹുസ്സൻകുട്ടി (വിച്ചാപ്പു)യോടൊപ്പം ഏകദേശം ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെയടുത്തേക്ക് സന്ദർശനാർഥം എത്തിയ ശേഷമാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് റുഖിയയെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ നില മോശമാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മക്കൾ: കെ.ഇ. ഹാഷിംകുഞ്ഞ്, കെ.ഇ. ഹാരിസ് കോയ (എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ: പി.ടി. മുഹമ്മദ് സുനീഷ്, സജ്ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്ന (ദുബായ്). ഇന്ന് (7) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ എംബാമിങ് നടപടികൾക്ക് ശേഷം മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ സ്വദേശത്ത് നടക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

    യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
    ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 400 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബ്ലൂചിപ്പ് തട്ടിപ്പ്, യുഎഇയിൽ ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

    400 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബ്ലൂചിപ്പ് തട്ടിപ്പ്, യുഎഇയിൽ ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണങ്ങൾ ഇന്ത്യയിൽ കൂടുതൽ വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. കേസിന്റെ മുഖ്യപ്രതിയായ ബ്ലൂചിപ്പ് സ്ഥാപകനും ഉടമയുമായ രവീന്ദ്ര നാഥ് സോണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രതിയുടെ പേരിലുള്ള പത്തിലധികം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചതായി കാൻപൂർ നഗർ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അഞ്ജലി വിശ്വകർമ്മ ഖലീജ് ടൈംസിനോട് പറഞ്ഞു. അനൗപചാരിക ധനവിനിമയ മാർഗങ്ങളിലൂടെയും ഔപചാരിക ബാങ്കിങ് സംവിധാനത്തിന് പുറത്തെയും നടന്ന പണമിടപാടുകൾ അന്വേഷണ സംഘങ്ങൾ പരിശോധിച്ചുവരികയാണെന്നും, പ്രത്യേകിച്ച് ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിയതായി സംശയിക്കുന്ന ഫണ്ടുകൾ വിശദമായി പിന്തുടരുകയാണെന്നും അവർ വ്യക്തമാക്കി.

    സാമ്പത്തിക വിവരങ്ങളുടെ സമഗ്രമായ മാപ്പിങ് പൂർത്തിയായാൽ, കള്ളപ്പണം വെളുപ്പിക്കൽ, അതിർത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. ദുബായിൽ ആവശ്യമായിരുന്ന 44കാരനായ രവീന്ദ്ര നാഥ് സോണിയെ 18 മാസത്തെ നീണ്ട അന്വേഷണത്തിനൊടുവിൽ നവംബർ 30ന് ഡെറാഡൂണിൽ നിന്നാണ് കാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതി നൽകിയ ഒരു ഫുഡ് ഡെലിവറി ഓർഡർ പിന്തുടർന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. കാണാതായ വലിയ തോതിലുള്ള ഫണ്ടുകൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തുടർന്ന്, ഈ ആഴ്ച തുടക്കത്തിൽ സോണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി ആദ്യം കരുതിയതിനെക്കാൾ ഏറെ വലുതാണെന്നും, ഇതിൽ അന്തർദേശീയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ രേഖകൾ വ്യക്തമായി കാണുന്നുണ്ടെന്നും കാൻപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2026 ല്‍ വരുന്ന ആറ് മാറ്റങ്ങള്‍; യുഎഇയില്‍ ഇനി പണമിടപാട് പല വിധത്തില്‍

    2026 ല്‍ വരുന്ന ആറ് മാറ്റങ്ങള്‍; യുഎഇയില്‍ ഇനി പണമിടപാട് പല വിധത്തില്‍

    പണമിടപാടുകളുടെ രീതിയിൽ വേഗമേറിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ വ്യക്തിഗതവും സുരക്ഷിതവും കാര്യക്ഷമവുമായ പുതിയ പേയ്‌മെന്റ് ലോകത്തേക്കാണ് ഉപഭോക്താക്കൾ നീങ്ങുന്നതെന്നും മാസ്റ്റർകാർഡ് വ്യക്തമാക്കി. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പേയ്‌മെന്റ് രംഗത്തെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ ഉപഭോക്താക്കൾ ഇതിനകം തന്നെ ‘ഹൈപ്പർ-ഡിജിറ്റൽ ഇക്കോണമി’യിൽ പ്രവർത്തിക്കുന്നവരാണെന്നും, 2026ഓടെ പേയ്‌മെന്റ് അനുഭവങ്ങൾ കൂടുതൽ വ്യക്തിഗതവും മുൻകൂട്ടി പ്രവചിക്കാനാകുന്നതുമായതും തടസ്സരഹിതവുമായതും ആയിത്തീരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026ലെ പ്രധാന പ്രവണത പേയ്‌മെന്റുകൾ എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്നതിലാണ് കേന്ദ്രീകരിക്കുന്നതെന്നും, പരമ്പരാഗതവും പുതുതലമുറയുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന സംവിധാനം രൂപപ്പെടുമെന്നുമാണ് മാസ്റ്റർകാർഡിന്റെ വിലയിരുത്തൽ. ദുബായിൽ വേഗത്തിൽ വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ അടുത്ത കാലയളവിൽ ദൃശ്യമായേക്കാവുന്ന ആറു പ്രധാന പ്രവണതകളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

    എഐ സാങ്കേതികവിദ്യ പേയ്‌മെന്റ് രംഗത്ത് കൂടുതൽ ആഴത്തിൽ ഇടപെടുമെന്ന് മാസ്റ്റർകാർഡ് പ്രവചിക്കുന്നു. ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും വേണ്ടി ഷോപ്പിംഗ് മുതൽ പണമിടപാട് വരെ നേരിട്ട് കൈകാര്യം ചെയ്യാൻ കഴിയുന്ന എഐ അധിഷ്ഠിത ഏജന്റുമാർ പ്രാധാന്യമാർജ്ജിക്കും. അതേസമയം, ക്രിപ്‌റ്റോകറൻസി രംഗത്തെ നിയമനിയന്ത്രണങ്ങൾ കൂടുതൽ വ്യക്തതയിലേക്കു നീങ്ങുന്നതോടെ, ക്രിപ്‌റ്റോ പേയ്‌മെന്റുകൾ പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. സ്റ്റേബിൾകോയിനുകളെ സംബന്ധിച്ചുള്ള നിയന്ത്രണപരമായ വ്യക്തത വാണിജ്യ ഉപയോഗത്തിന് ആവശ്യമായ ആത്മവിശ്വാസം വിപണിക്ക് നൽകുന്നതായും മാസ്റ്റർകാർഡ് ചൂണ്ടിക്കാട്ടുന്നു.

    സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഐഡന്റിറ്റിയും ശക്തമായ തിരിച്ചറിയൽ പരിശോധനയും അനിവാര്യമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ആഗോള ഉപഭോക്താക്കളിൽ ഏകദേശം 80 ശതമാനം പേരും തട്ടിപ്പിന് ശ്രമങ്ങൾ നേരിട്ടതായി മാസ്റ്റർകാർഡിന്റെ പഠനം വ്യക്തമാക്കുന്നു. ഇതോടൊപ്പം, പേയ്‌മെന്റുകൾ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ദിശയിലേക്ക് നീങ്ങുമെന്നും പറയുന്നു. പുനരുപയോഗം, പുനർവിൽപന, റിപ്പയർ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘സർക്കുലർ ഇക്കോണമി’ മാതൃകകൾ Gen Z ഉപഭോക്താക്കളുടെ നേതൃത്വത്തിൽ വ്യാപകമായി സ്വീകരിക്കപ്പെടുന്ന പ്രവണത ശക്തമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് പേയ്‌മെന്റ് സംവിധാനങ്ങൾ മാറുന്ന പ്രവണതയാണുണ്ടാകുന്നതെന്നും മാസ്റ്റർകാർഡ് വിലയിരുത്തുന്നു. ബാങ്കിംഗും പേയ്‌മെന്റുകളും ഉപഭോക്താവിനനുസരിച്ച് രൂപപ്പെടുകയാണ്, ഉപഭോക്താവ് സംവിധാനങ്ങളോട് പൊരുത്തപ്പെടേണ്ട അവസ്ഥ മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, ഇൻസ്റ്റന്റ് പേയ്‌മെന്റുകൾ ആഗോളതലത്തിൽ ഒരു സാധാരണ ഘടകമായി മാറുമെന്നും, വേഗത തന്നെയാണ് ഇനി പ്രധാന മാനദണ്ഡമെന്നും ചൂണ്ടിക്കാട്ടുന്നു.

    ബയോമെട്രിക് സാങ്കേതികവിദ്യകളുടെ വ്യാപക ഉപയോഗത്തോടെ ഇൻ-സ്റ്റോർ ചെക്ക്ഔട്ടുകളും ഓൺലൈൻ പേയ്‌മെന്റുകളും കൂടുതൽ ലളിതവും തടസ്സമില്ലാത്തതുമായ അനുഭവമാകുമെന്നും മാസ്റ്റർകാർഡ് വ്യക്തമാക്കി. ആവർത്തിച്ചുള്ള കാർഡ് വിവരങ്ങൾ നൽകേണ്ടതും അനാവശ്യ ഘട്ടങ്ങളും ടോക്കണൈസേഷൻ ഒഴിവാക്കും. ഇതിനൊപ്പമായി, ‘വൺ-ക്ലിക്ക് ചെക്ക്ഔട്ട്’ സംവിധാനം 2030ഓടെ വ്യാപകമായി യാഥാർത്ഥ്യമാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!

    അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    പ്രധാന വിവരങ്ങൾ:

    കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.

    നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:

    സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.

    പ്രോത്സാഹനങ്ങൾ:

    സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വാടക അടയ്ക്കാതെ 2 വർഷം, ഹോട്ടലിലെ ‘താമസം’ ഒടുവിൽ ഒഴിപ്പിക്കലിൽ; യുഎഇയിൽ ആറംഗ കുടുംബം കുടുങ്ങി, 35 ലക്ഷം നൽകണം!

    വാടക അടയ്ക്കാതെ 2 വർഷം, ഹോട്ടലിലെ ‘താമസം’ ഒടുവിൽ ഒഴിപ്പിക്കലിൽ; യുഎഇയിൽ ആറംഗ കുടുംബം കുടുങ്ങി, 35 ലക്ഷം നൽകണം!

    ദുബായ് ∙ ഒരു ഹോട്ടൽ മുറിയിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം ബിൽ തുക അടയ്ക്കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തിന് ദുബായ് സിവിൽ കോടതിയുടെ കനത്ത തിരിച്ചടി. കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ദമ്പതികളെയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ മുറിയിൽ നിന്ന് ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. 2023 മുതൽ രണ്ട് വർഷത്തോളമാണ് ആറംഗ കുടുംബം ഹോട്ടൽ മുറിയിൽ താമസിച്ചത്. ആകെ ബില്ലിന്റെ ഒരു ഭാഗം മാത്രം അടച്ച കുടുംബം, ബാക്കിയുള്ള തുക 2,75,000 ദിർഹം കവിഞ്ഞതോടെ ഒഴിയാൻ തയ്യാറായില്ല.കുടിശ്ശികയും മറ്റ് ഫീസുകളും ഉൾപ്പെടെ ഹോട്ടലിന് നൽകാനുള്ള 1,55,837 ദിർഹം (ഏകദേശം 35 ലക്ഷം രൂപ) അടച്ചുതീർക്കാൻ കോടതി കുടുംബത്തോട് ഉത്തരവിട്ടു. മാസങ്ങളോളം കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഹോട്ടൽ മാനേജ്‌മെന്റ് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് വാസസ്ഥലം വാടകയ്ക്ക് നൽകുന്ന കരാറല്ല, മറിച്ച് ഹോട്ടൽ താമസത്തിനുള്ള കരാറാണെന്ന് നിരീക്ഷിച്ച കോടതി, കേസ് വാടക തർക്ക കേന്ദ്രം കൈകാര്യം ചെയ്യണമെന്ന കുടുംബത്തിന്റെ വാദം തള്ളി. ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടതിന് പുറമെ, ഭാര്യാഭർത്താക്കന്മാർ സംയുക്തമായി കുടിശ്ശിക തുക പൂർണമായും അടയ്ക്കണം. കൂടാതെ, മുറി പൂർണമായി ഒഴിയുന്നത് വരെ പ്രതിദിനം 375 ദിർഹം താമസച്ചെലവും, കേസ് ഫയൽ ചെയ്ത തീയതി മുതൽ മുഴുവൻ തുകയും അടച്ചു തീർക്കുന്നതുവരെ 5 ശതമാനം നിയമപരമായ പലിശയും നൽകണമെന്നും കോടതി കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഫിഫ അറബികപ്പ് സ്റ്റേ​ഡി​യ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃദം

    ഫിഫ അറബികപ്പ് സ്റ്റേ​ഡി​യ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃദം

    മേഖലയിലെ വൻ കായികമേളയായ ഫിഫ അറബ് കപ്പിന് വേദിയാകുമ്പോൾ, കളിയെയും കളിയാവേശത്തെയും എല്ലാവർക്കും ഒരുപോലെ ആസ്വാദ്യകരമാക്കുന്ന ഖത്തറിന്റെ ഒരുക്കങ്ങൾ ശ്രദ്ധേയമാകുന്നു. ഭിന്നശേഷിക്കാരായ ആരാധകർക്ക് തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുന്നതിനായി സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി സമഗ്ര സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. 2022ലെ ലോകകപ്പിൽ ഭിന്നശേഷിക്കാർക്കായി സജ്ജമാക്കിയ സൗകര്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. അതേ മാതൃകയിൽ തന്നെ അറബ് കപ്പിലും ഈ സംവിധാനങ്ങൾ വീണ്ടും നടപ്പാക്കുകയാണ് ഖത്തർ. ഫുട്ബോൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കായിക വിനോദമാണെന്നും അറബ് കപ്പിന്റെ ആവേശവും അഭിമാനവും ഭിന്നശേഷി ആരാധകർക്കും ഉറപ്പാക്കുമെന്നും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ (LOC) ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ ഖാതിർ വ്യക്തമാക്കി. ഭിന്നശേഷി ആരാധകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിരവധി പദ്ധതികളാണ് സംഘാടകർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഗാലറിയിലെ പ്രധാന മേഖലയിൽ നിന്ന് കളി കാണാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ആറ് സ്റ്റേഡിയങ്ങളിലുമുള്ള വീൽചെയർ പ്രവേശനമുള്ള സീറ്റുകൾ, പരിമിതമായ ചലനശേഷിയുള്ളവർക്കായുള്ള ഇടങ്ങൾ തുടങ്ങി വിവിധ ഇരിപ്പിട ഓപ്ഷനുകൾ ലഭ്യമാണ്. ഇതോടൊപ്പം പ്രത്യേക പാർക്കിംഗ് സൗകര്യം, കൺസഷൻ സ്റ്റാൻഡുകൾ, ടോയ്ലറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം ഉൾപ്പെടെ തിരഞ്ഞെടുത്ത ചില മത്സരങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾ കളിക്കളത്തിലിറങ്ങിയ എസ്കോർട്ടുകളായി പങ്കെടുത്തതും ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളെ സമൂഹത്തിലേക്ക് കൂടുതൽ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായി ഈ നടപടി വിലയിരുത്തപ്പെടുന്നു.

    ഭിന്നശേഷി ആരാധകർക്ക് [email protected]എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സന്ദേശം അയച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇ-മെയിൽ അയച്ചതിന് പിന്നാലെ ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിന് ഓട്ടോമേറ്റഡ് മറുപടി ലഭിക്കും. ടിക്കറ്റ് കൈവശമുള്ളവർ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുമ്പോൾ ആവശ്യമായ രേഖകൾ കൈയിൽ കരുതണം. സഹായികൾക്ക് കമ്പാനിയൻ ടിക്കറ്റുകളും ലഭ്യമാണ്. മത്സര ഷെഡ്യൂളിനെയും പ്രവേശന സൗകര്യങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്രവും രത്നക്കല്ലുകളും മൂല്യനിർണയം ചെയ്യുന്നതിൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള മേഖലയിലെ ആദ്യ അഡ്വാൻസ്ഡ് ഡയമണ്ട് മൂല്യനിർണയ പരിശീലന പരിപാടിക്ക് ഖത്തറിൽ തുടക്കം. ജർമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി (ജിഐഎ) ചേർന്ന് ജെംസ്റ്റോൺസ് വിഷ്വൽ ആർട്സ് സെന്റർ നയിക്കുന്ന പദ്ധതി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് ആരംഭിച്ചത്. ദോഹയിലെ കിംബർലി ലബോറട്ടറി ഫോർ ഡയമണ്ട് ആൻഡ് ജെംസ്റ്റോൺ ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

    വജ്ര-രത്നക്കല്ല് വിലയിരുത്തൽ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധരെ പരിശീലിപ്പിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാന educational പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉയർന്ന നിലവാരമുള്ള തൊഴിൽപരമായ പരിശീലനത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ഖത്തറിന്റെ സ്ഥാനവും ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകുന്നു. പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ നിക്ഷേപം വ്യാപിപ്പിക്കാനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന വകുപ്പ് വ്യക്തമാക്കി. മൂല്യമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അതീവ സെൻസിറ്റീവ് മേഖലയിലാവശ്യമായ കൃത്യവും വൈദഗ്ധ്യപരവുമായ പരിശീലനം നൽകുന്ന പദ്ധതി ഖത്തറിലും ജിസിസിയിലും ആദ്യമായാണെന്ന് വകുപ്പ് ഡയറക്ടർ ഇമാൻ അൽ-നുഐമി പറഞ്ഞു.

    യുഎസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം നിക്ഷേപകരുടെ വലിയ താൽപ്പര്യം ഇതിനകം ആകർഷിച്ചിട്ടുണ്ട്. സമാനമായ തൊഴിൽപരമായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദേശീയ പ്രൊഫഷണൽ, നിയമ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകളാണ് ഖത്തറിൽ നിലവിലുള്ളത്. പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗുണനിലവാര മാർഗ്ഗനിർദേശങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

    2024ലെ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഫോറത്തിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രധാന സ്ഥാപനങ്ങളിൽ നിന്ന് വൻ പിന്തുണ പദ്ധതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെൽഡിംഗ്, മരപ്പണി, ഇലക്ട്രിക്കൽ ജോലി ഉൾപ്പെടെയുള്ള പല ട്രേഡ് മേഖലകളിലേക്കും അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക വിപുലീകരിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളോട് ചേർന്ന് അക്കാദമികേതര കരിയർ പാതകൾ ലക്ഷ്യമിട്ട് പുതിയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനവും രൂപീകരിക്കാൻ പദ്ധതിയുണ്ട്. പരിപാടികളുടെ നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും ലൈസൻസിംഗ്, രേഖകളുടെ പരിശോധന, പതിവ് പരിശോധനകൾ എന്നിവക്ക് വിദ്യാഭ്യാസ സേവന വകുപ്പ് കർശന മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • സുഹൃത്തിന്റെ രേഖകൾ ഉപയോഗിച്ച് നടത്തിയത് വൻ കുറ്റകൃത്യം! യുഎഇയിൽ യുവതിക്ക് ജയിൽ ശിക്ഷ

    സുഹൃത്തിന്റെ രേഖകൾ ഉപയോഗിച്ച് നടത്തിയത് വൻ കുറ്റകൃത്യം! യുഎഇയിൽ യുവതിക്ക് ജയിൽ ശിക്ഷ

    ദുബായ് ∙ മയക്കുമരുന്ന് അടങ്ങിയ പാഴ്സൽ കൈപ്പറ്റാൻ സുഹൃത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച കേസിൽ ഏഷ്യൻ വംശജയായ യുവതിയെ ദുബായ് കോടതി ശിക്ഷിച്ചു. പാസ്‌പോർട്ട് ദുരുപയോഗം ചെയ്യൽ, ലഹരിവസ്തുക്കൾ കൈവശം വെക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കോടതി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. കേസിന്റെ വിവരങ്ങൾ അനുസരിച്ച്, വിദേശത്ത് നിന്ന് ദുബായിലെത്തിയ ലഹരിവസ്തുക്കൾ ഒളിപ്പിച്ച പാഴ്സൽ കൈപ്പറ്റാനാണ് യുവതി സുഹൃത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ചത്. പാഴ്സൽ കൈപ്പറ്റാൻ പോസ്റ്റ് ഓഫിസിലെത്തിയപ്പോൾ തന്നെ അധികൃതർ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ യുവതിയെ അറസ്റ്റ് ചെയ്തത്. പാഴ്സലിൽ ലഹരിമരുന്ന് ചേർത്ത തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ആയിരിക്കാം ഉണ്ടായിരുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുകളിലെ യുഎഇയിലെ കർശന നിയമങ്ങൾ ഈ കേസിൽ വീണ്ടും ഊട്ടി ഉറപ്പിക്കുന്നതാണ് കോടതി വിധി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്തും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്ര പരിശോധനയിൽ പരിശീലന പരിപാടിയുമായി ഖത്തർ

    വജ്രവും രത്നക്കല്ലുകളും മൂല്യനിർണയം ചെയ്യുന്നതിൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള മേഖലയിലെ ആദ്യ അഡ്വാൻസ്ഡ് ഡയമണ്ട് മൂല്യനിർണയ പരിശീലന പരിപാടിക്ക് ഖത്തറിൽ തുടക്കം. ജർമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി (ജിഐഎ) ചേർന്ന് ജെംസ്റ്റോൺസ് വിഷ്വൽ ആർട്സ് സെന്റർ നയിക്കുന്ന പദ്ധതി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് ആരംഭിച്ചത്. ദോഹയിലെ കിംബർലി ലബോറട്ടറി ഫോർ ഡയമണ്ട് ആൻഡ് ജെംസ്റ്റോൺ ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

    വജ്ര-രത്നക്കല്ല് വിലയിരുത്തൽ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധരെ പരിശീലിപ്പിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാന educational പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉയർന്ന നിലവാരമുള്ള തൊഴിൽപരമായ പരിശീലനത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ഖത്തറിന്റെ സ്ഥാനവും ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകുന്നു. പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ നിക്ഷേപം വ്യാപിപ്പിക്കാനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന വകുപ്പ് വ്യക്തമാക്കി. മൂല്യമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അതീവ സെൻസിറ്റീവ് മേഖലയിലാവശ്യമായ കൃത്യവും വൈദഗ്ധ്യപരവുമായ പരിശീലനം നൽകുന്ന പദ്ധതി ഖത്തറിലും ജിസിസിയിലും ആദ്യമായാണെന്ന് വകുപ്പ് ഡയറക്ടർ ഇമാൻ അൽ-നുഐമി പറഞ്ഞു.

    യുഎസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം നിക്ഷേപകരുടെ വലിയ താൽപ്പര്യം ഇതിനകം ആകർഷിച്ചിട്ടുണ്ട്. സമാനമായ തൊഴിൽപരമായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദേശീയ പ്രൊഫഷണൽ, നിയമ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകളാണ് ഖത്തറിൽ നിലവിലുള്ളത്. പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗുണനിലവാര മാർഗ്ഗനിർദേശങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

    2024ലെ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഫോറത്തിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രധാന സ്ഥാപനങ്ങളിൽ നിന്ന് വൻ പിന്തുണ പദ്ധതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെൽഡിംഗ്, മരപ്പണി, ഇലക്ട്രിക്കൽ ജോലി ഉൾപ്പെടെയുള്ള പല ട്രേഡ് മേഖലകളിലേക്കും അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക വിപുലീകരിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളോട് ചേർന്ന് അക്കാദമികേതര കരിയർ പാതകൾ ലക്ഷ്യമിട്ട് പുതിയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനവും രൂപീകരിക്കാൻ പദ്ധതിയുണ്ട്. പരിപാടികളുടെ നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും ലൈസൻസിംഗ്, രേഖകളുടെ പരിശോധന, പതിവ് പരിശോധനകൾ എന്നിവക്ക് വിദ്യാഭ്യാസ സേവന വകുപ്പ് കർശന മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • കരുതിയിരുന്നോളൂ! തണുപ്പേറും, മഴയെത്തും! യുഎഇയുടെ ഈ മേഖലകളിൽ മഴയ്ക്ക് സാധ്യത

    കരുതിയിരുന്നോളൂ! തണുപ്പേറും, മഴയെത്തും! യുഎഇയുടെ ഈ മേഖലകളിൽ മഴയ്ക്ക് സാധ്യത

    ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. മഴ ലഭിക്കുന്നതോടെ രാജ്യത്ത് തണുപ്പ് വർധിക്കും. കിഴക്കൻ, വടക്കൻ മേഖലകളിലും ചില ദ്വീപുകളിലുമാണ് മഴ പ്രധാനമായും പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 30 കിലോമീറ്റർ വരെ വർധിച്ചേക്കാം. രാത്രിയിലും ഞായറാഴ്ച രാവിലെയും രാജ്യത്തെ ഉൾപ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്ന് രാവിലെ റെഡ്, യെലോ ലെവൽ മുന്നറിയിപ്പുകൾ NCM നൽകിയിരുന്നു. വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില 30°C ആയിരിക്കും. എന്നാൽ, താഴ്ന്ന താപനില ഉൾപ്രദേശങ്ങളിൽ 11°C വരെയായി കുറയാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 40 മുതൽ 90 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. അതേസമയം, അറബിക്കടലും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 17 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി ഹൃദ്രോഗി, വീല്‍ച്ചെയര്‍ പോലും കിട്ടിയില്ല; യാത്രക്കാരെ വലച്ച് ഇൻഡിഗോ

    17 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി ഹൃദ്രോഗി, വീല്‍ച്ചെയര്‍ പോലും കിട്ടിയില്ല; യാത്രക്കാരെ വലച്ച് ഇൻഡിഗോ

    യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കി ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലാകെ തുടരുകയാണ്. വ്യാപകമായ റദ്ദാക്കലുകളും കാലതാമസവും മൂലം നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത് ബെംഗളൂരുവിലാണു – 124 സർവീസുകൾ. ഡൽഹിയിൽ 50 സർവീസുകളും അഹമ്മദാബാദിൽ വരവും പോക്കുമായി 19 സർവീസുകളും റദ്ദാക്കി. ചെന്നൈയിൽ ഒൻപത് സർവീസുകളാണ് റദ്ദാക്കപ്പെട്ടത്.

    കേരളത്തിലേക്കും തിരിച്ചും നടത്തിയ ഇൻഡിഗോ സർവീസുകളും പ്രതിസന്ധിയിൽപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ 10 സർവീസുകളും, കൊച്ചിയിൽ മൂന്ന്, കണ്ണൂരിൽ രണ്ട്, കരിപ്പൂരിൽ ഒരു സർവീസ് എന്നിങ്ങനെയാണ് റദ്ദാക്കലുകൾ രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ദീർഘനേരം കാത്തിരിക്കേണ്ടി വന്ന് വലിയ ബുദ്ധിമുട്ടിലായി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഹൃദ്രോഗി ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതം അനുഭവിച്ചു. ചികിത്സാ ആവശ്യങ്ങൾക്കായി യുഎസിൽ നിന്ന് എത്തിയ ഒരു മലയാളി ഹൃദ്രോഗി 17 മണിക്കൂറിലേറെയായി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നതായി ബന്ധുക്കൾ അറിയിച്ചു. വീൽചെയർ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയില്ലെന്ന പരാതിയും ഉയർന്നു. മുംബൈയിലേക്കുള്ള കണക്ഷൻ വിമാനം ലഭിക്കാത്തതിനെ തുടർന്ന് യുഎസിലേക്കുള്ള മടക്കയാത്രയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഒരു വനിതാ യാത്രക്കാരി വിമാനത്താവളത്തിനുള്ളിൽ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇവിടെ പുലർച്ചെ 12 മണി മുതൽ രാവിലെ 6 മണി വരെ ഏഴ് വിമാനങ്ങളുടെ പുറപ്പെടലുകളും 12 വിമാനങ്ങളുടെ വരവും റദ്ദാക്കിയിരുന്നു.

    റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് ലഭിക്കാൻ കുറഞ്ഞത് രണ്ട് ദിവസം വരെ സമയം എടുക്കുമെന്ന് ഇൻഡിഗോ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡി.ജി.സി.എ.യുടെ നിർദേശങ്ങൾ പോലും എയർലൈൻ കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ച് യാത്രക്കാരിൽ നിന്നും ശക്തമായ പരാതികളാണ് ഉയരുന്നത്. ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതോടെ യാത്രക്കാരുടെ ദുരിതം തുടരുമെന്ന ആശങ്കയും ശക്തമാണ്.

    തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ വിമാന സർവീസുകളിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ശനിയാഴ്ച റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം ആയിരത്തിൽ താഴെയാകുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. സർവീസുകളിലുണ്ടായ തടസ്സത്തിൽ യാത്രക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, ഡിസംബർ 10 മുതൽ 15 വരെ എല്ലാ സർവീസുകളും പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പൈലറ്റുമാരുടെ ക്ഷാമവും ഷെഡ്യൂൾ പ്ലാനിംഗിലുണ്ടായ പാളിച്ചകളുമാണ് വെള്ളിയാഴ്ച ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഇൻഡിഗോ വിശദീകരിച്ചു.
    ഇതിനിടെ ഇൻഡിഗോ വിമാന സർവീസുകൾ “സ്ഥിരമായി പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക്” എത്തുകയാണെന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഷെഡ്യൂളുകൾക്ക് സ്ഥിരത കൈവരുമെന്നും തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. സാഹചര്യം ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ക്ഷാമമാണ് ചൊവ്വാഴ്ച സർവീസ് തടസ്സങ്ങൾ ആരംഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ഉച്ചസമയത്തെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്നും രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകളിലുണ്ടായ തടസ്സങ്ങൾ മൂലം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഡൽഹി ഐ.ജി.ഐ. വിമാനത്താവളത്തിൽ ഇൻഡിഗോയുടെ ചില സർവീസുകൾ ഇപ്പോഴും താറുമാറായി തുടരുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് നില എയർലൈനിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകളുടെ റദ്ദാക്കലും വൈകിപ്പിക്കുന്നതും മൂലം നീണ്ട യാത്രാ ക്യൂകളുണ്ടായ ദൃശ്യങ്ങളും പുറത്തുവന്നു.

    അഹമ്മദാബാദ് വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെ 12 മണിയും രാവിലെ 6 മണിയും ഇടയിൽ ഏഴ് വിമാനങ്ങളുടെ വരവും 12 വിമാനങ്ങളുടെ പുറപ്പെടലും റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ആഭ്യന്തര വിമാന സർവീസുകളാണ് മുഴുവൻ റദ്ദാക്കപ്പെട്ടത്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആകെ 26 ഷെഡ്യൂൾഡ് സർവീസുകളിൽ 22 എണ്ണം ആഭ്യന്തരവും നാല് അന്താരാഷ്ട്രവുമായിരുന്നു.
    ഇതിനിടെ ഇൻഡിഗോയുടെ വ്യാപക റദ്ദാക്കലുകളും കാലതാമസവും മൂലം കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ സ്പൈസ് ജെറ്റ് രംഗത്തെത്തി. ഡൽഹിയിലും മുംബൈയിലും നിന്ന് ശനിയാഴ്ച അധിക വിമാന സർവീസുകൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ ഒരുക്കാനും തിരക്കേറിയ വിമാനത്താവളങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    തീരാദുരിതം; ഇന്നും സര്‍വീസുകള്‍ മുടങ്ങും, രൂക്ഷമായി ഇൻഡിഗോ പ്രതിസന്ധി

    കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ വിമാന സർവീസുകളിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ശനിയാഴ്ച റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം ആയിരത്തിൽ താഴെയാകുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. സർവീസുകളിലുണ്ടായ തടസ്സത്തിൽ യാത്രക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, ഡിസംബർ 10 മുതൽ 15 വരെ എല്ലാ സർവീസുകളും പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പൈലറ്റുമാരുടെ ക്ഷാമവും ഷെഡ്യൂൾ പ്ലാനിംഗിലുണ്ടായ പാളിച്ചകളുമാണ് വെള്ളിയാഴ്ച ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഇൻഡിഗോ വിശദീകരിച്ചു.
    ഇതിനിടെ ഇൻഡിഗോ വിമാന സർവീസുകൾ “സ്ഥിരമായി പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക്” എത്തുകയാണെന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഷെഡ്യൂളുകൾക്ക് സ്ഥിരത കൈവരുമെന്നും തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. സാഹചര്യം ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ക്ഷാമമാണ് ചൊവ്വാഴ്ച സർവീസ് തടസ്സങ്ങൾ ആരംഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ഉച്ചസമയത്തെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്നും രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകളിലുണ്ടായ തടസ്സങ്ങൾ മൂലം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഡൽഹി ഐ.ജി.ഐ. വിമാനത്താവളത്തിൽ ഇൻഡിഗോയുടെ ചില സർവീസുകൾ ഇപ്പോഴും താറുമാറായി തുടരുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് നില എയർലൈനിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകളുടെ റദ്ദാക്കലും വൈകിപ്പിക്കുന്നതും മൂലം നീണ്ട യാത്രാ ക്യൂകളുണ്ടായ ദൃശ്യങ്ങളും പുറത്തുവന്നു.

    അഹമ്മദാബാദ് വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെ 12 മണിയും രാവിലെ 6 മണിയും ഇടയിൽ ഏഴ് വിമാനങ്ങളുടെ വരവും 12 വിമാനങ്ങളുടെ പുറപ്പെടലും റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ആഭ്യന്തര വിമാന സർവീസുകളാണ് മുഴുവൻ റദ്ദാക്കപ്പെട്ടത്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആകെ 26 ഷെഡ്യൂൾഡ് സർവീസുകളിൽ 22 എണ്ണം ആഭ്യന്തരവും നാല് അന്താരാഷ്ട്രവുമായിരുന്നു.
    ഇതിനിടെ ഇൻഡിഗോയുടെ വ്യാപക റദ്ദാക്കലുകളും കാലതാമസവും മൂലം കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ സ്പൈസ് ജെറ്റ് രംഗത്തെത്തി. ഡൽഹിയിലും മുംബൈയിലും നിന്ന് ശനിയാഴ്ച അധിക വിമാന സർവീസുകൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ ഒരുക്കാനും തിരക്കേറിയ വിമാനത്താവളങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പതിനായിരത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍; യുഎഇയില്‍ 34 ദശലക്ഷം ദിർഹം പിഴ ചുമത്തി

    പതിനായിരത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍; യുഎഇയില്‍ 34 ദശലക്ഷം ദിർഹം പിഴ ചുമത്തി

    ഈ വർഷം ജനുവരി മുതൽ ജൂൺ വരെ നടത്തിയ വ്യാപക പരിശോധനയിൽ ഏകദേശം 13,000 വ്യാജ തൊഴിൽ സ്ഥാപനങ്ങൾ കണ്ടെത്തിയതായി യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ഏകദേശം 18,000 ഉടമകളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതെന്നും ലൈസൻസ് അനുസരിച്ചുള്ള യാതൊരു പ്രവർത്തനവും ഇവ നടത്താത്തതായി പരിശോധനയിൽ വ്യക്തമായതായും മന്ത്രാലയം വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിൽ നിരവധി പേരുടെ പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തൊഴിലാളികൾക്ക് യാഥാർഥ്യത്തിൽ ഒരു ജോലി പോലും ഉണ്ടായിരുന്നില്ല. ഗുരുതരമായ നിയമലംഘനങ്ങളായി വിലയിരുത്തിയ കേസുകളിൽ മന്ത്രാലയം ഏഴ് ഭരണപരമായ നടപടികളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 34 ദശലക്ഷം ദിർഹത്തിലധികം പിഴ ചുമത്തുകയും, പുതിയ വർക്ക് പെർമിറ്റുകൾ നേടാനുള്ള യോഗ്യത താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. കൂടാതെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ റേറ്റിംഗ് സംവിധാനത്തിൽ ഇവയെ മൂന്നാമത് വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഈ വ്യാജ സ്ഥാപനങ്ങളെ വിലക്കി. ഓരോ സ്ഥാപനത്തിൻ്റെയും പ്രവർത്തനം വിലയിരുത്തുന്നതിനും, ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും സ്മാർട്ട് മോണിറ്ററിങ്, പരിശോധനാ സംവിധാനങ്ങളാണ് മന്ത്രാലയം ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

    തൊഴിൽ വിപണിയിൽ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് തൊഴിലുടമകളും സമൂഹവും ബോധവാന്മാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴിയോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

    യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

    വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി! സംഭവിച്ചത് ഇതാണ്

    ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്‌സ് വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എങ്കിലും, വിമാനം സുരക്ഷിതമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RGIA) നിലത്തിറക്കി. എമിറേറ്റ്‌സിന്റെ ഇ.കെ. 526 വിമാനത്തിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 7:30-ഓടെ ഹൈദരാബാദ് വിമാനത്താവളത്തിന്റെ കസ്റ്റമർ സപ്പോർട്ട് ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.ഇതറിഞ്ഞ ഉടൻ വിമാനത്താവള അധികൃതർ വിമാനത്തിന് കനത്ത നിരീക്ഷണമേർപ്പെടുത്തി. തുടർന്ന്, രാവിലെ 8:30-ഓടെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി വിമാനം ഉടൻതന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും സ്നിഫർ ഡോഗുകളും വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹൈദരാബാദിലേക്ക് വന്ന മറ്റ് വിമാനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവ്വീസുകളിലെ പ്രതിസന്ധി; മുതലെടുപ്പുമായി മറ്റ് വിമാന കമ്പനികൾ, ഗൾഫ് യാത്രകൾക്ക് ചെലവ് കൂടും

    ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപക പ്രതിസന്ധി പ്രയോജനപ്പെടുത്തി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിലെ അവധിക്കാലം, ക്രിസ്മസ്–പുതുവത്സര സീസൺ എന്നിവയെ തുടർന്ന് യുഎഇ–ഇന്ത്യ റൂട്ടുകളിൽ നേരത്തേ തന്നെ ഉയർന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഇൻഡിഗോയുടെ സർവീസ് തടസ്സങ്ങളോടെ കൂടുതൽ വർധിച്ചത്. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിലുണ്ടായ തടസ്സങ്ങൾ കണക്ഷൻ വിമാന യാത്രക്കാരെയും വൻതോതിൽ ബാധിച്ചതോടെ, മുൻപ് 300 മുതൽ 400 ദിർഹം വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞത് 1,000 ദിർഹമെങ്കിലും നൽകേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് യാത്രക്കാർ പറയുന്നു.

    യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ നടത്തുന്ന ആകെ 40 സർവീസുകളിലടക്കം ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ നിരവധി സർവീസുകളിൽ വൻ കാലതാമസവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർവീസുകൾ റദ്ദായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി, അതിന് ഉയർന്ന നിരക്ക് നൽകേണ്ടതായി വന്നു.

    വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ എയർലൈൻസ് ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ തങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങൾ ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

    അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾക്ക് പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കുമുള്ള തുക യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻഡിഗോ സർവീസുകൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടവും ചേർന്നതാണ് സർവീസ് റദ്ദാക്കലുകളിലേക്കും കാലതാമസങ്ങളിലേക്കും നയിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി! സംഭവിച്ചത് ഇതാണ്

    ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്‌സ് വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എങ്കിലും, വിമാനം സുരക്ഷിതമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RGIA) നിലത്തിറക്കി. എമിറേറ്റ്‌സിന്റെ ഇ.കെ. 526 വിമാനത്തിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 7:30-ഓടെ ഹൈദരാബാദ് വിമാനത്താവളത്തിന്റെ കസ്റ്റമർ സപ്പോർട്ട് ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.ഇതറിഞ്ഞ ഉടൻ വിമാനത്താവള അധികൃതർ വിമാനത്തിന് കനത്ത നിരീക്ഷണമേർപ്പെടുത്തി. തുടർന്ന്, രാവിലെ 8:30-ഓടെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി വിമാനം ഉടൻതന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും സ്നിഫർ ഡോഗുകളും വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹൈദരാബാദിലേക്ക് വന്ന മറ്റ് വിമാനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തറിൽ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ്

    ഖത്തറിൽ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ്

    ഖത്തറിൽ സിനിമാ നിർമ്മാണ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതായി ഖത്തർ മീഡിയ സിറ്റി ഫിലിം കമ്മിറ്റി അറിയിച്ചു. ‘ഖത്തർ സ്ക്രീൻ പ്രൊഡക്ഷൻ ഇൻസെന്റീവ്’ എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായി, ഖത്തറിൽ സിനിമ നിർമ്മിക്കുന്നവർക്ക് 50 ശതമാനം വരെയുള്ള സാമ്പത്തിക ഇളവ് ലഭിക്കുന്നതാണ്. ഖത്തറിലെ പ്രതിഭകൾക്ക് അവസരം നൽകുന്നവരും പ്രാദേശിക കഴിവുകളെ പരിശീലിപ്പിക്കുന്നവരും രാജ്യത്തെ സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നവരുമായിരിക്കുമെന്ന് ചെയർമാൻ ഹസൻ അൽ തവാദി വ്യക്തമാക്കി.
    ചലച്ചിത്രങ്ങൾ സമീപ അറബ് രാജ്യങ്ങളിൽ ചിത്രീകരിക്കാൻ അനുവാദമുണ്ടെങ്കിലും, ഇളവ് ലഭിക്കാൻ നിർദ്ദിഷ്ട നിബന്ധനകൾ പാലിക്കണം. ഖത്തറിലെ സിനിമാ നിർമ്മാണ മേഖലയ്ക്ക് പിന്തുണ നൽകുമെന്ന് സോണി പിക്ചേഴ്സ്, നിയോൺ, മിറാമാക്സ്, പാരറ്റ് അനലിറ്റിക്സ്, കമ്പനി 3 തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങൾ അറിയിച്ചു. ലോകചലച്ചിത്ര ഭൂപടത്തിൽ ഖത്തറിനെ പ്രധാന കേന്ദ്രമായി ഉയർത്തുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള നിർമ്മാതാക്കളെയും സംവിധായകരെയും പ്രതിഭകളെയും സ്വാഗതം ചെയ്യാൻ ഖത്തർ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

    സിനിമാ നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് സമഗ്രമായി ഒരുക്കുമെന്ന് ഹസൻ അൽ തവാദി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യ, പരിശീലനം നേടിയ പ്രതിഭകൾ, ആകർഷകമായ സാമ്പത്തിക സഹായങ്ങൾ എന്നിവയിലൂടെ ലോക സിനിമാ വ്യവസായത്തെ ഖത്തർ തുറന്ന മനസ്സോടെ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും സിനിമകളുടെ മാധ്യമത്തിലൂടെ ആഗോള വേദിയിലെത്തിക്കാനാണ് ഫിലിം കമ്മിറ്റിയുടെ ലക്ഷ്യം. സിനിമ, ടെലിവിഷൻ, പരസ്യ ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് പ്രവർത്തനം എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും സാമ്പത്തിക ഇളവ് ലഭിക്കുമെന്ന് കമ്മിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സാമ്പത്തിക സഹായ പദ്ധതി അടുത്ത വർഷത്തെ രണ്ടാം പകുതിയിൽ ആരംഭിക്കും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ അറബ് കപ്പ്: അനുബന്ധ പരിപാടികൾക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസ്

    ഖത്തർ അറബ് കപ്പ്: അനുബന്ധ പരിപാടികൾക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസ്

    അറബ് കപ്പ് ഖത്തർ 2025 ന്റെ ഭാഗമായി, ഏഷ്യൻ ടൗൺ, ബർവ ബരാഹ, ക്രീക്ക് സ്പോർട്സ് എന്നിവിടങ്ങളിൽ നടക്കുന്ന അസോസിയേറ്റഡ് ആക്ടിവിറ്റികളിൽ ആരാധകരെ എത്തിക്കാൻ സഹായിക്കുന്നതിന് വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി ഏകോപിപ്പിച്ച് സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ക്രമീകരിച്ചതായി അറിയിച്ചു. ഇന്ന്, ഡിസംബർ 4, 2025, ഉച്ചകഴിഞ്ഞ് 3 മണി മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.

    പിക്കപ്പ് സ്ഥലങ്ങളും സമയക്രമങ്ങളും

    – ഉം ഗുവൈലിന – ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിംഗ്

    – സലാഹുദ്ദീൻ സ്ട്രീറ്റ് – അൽ അസ്മാഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തുള്ള സ്ഥലം

    – അൽ വതൻ സെന്ററിന് സമീപം

    പിക്കപ്പ് സമയം: ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 7 വരെ

    തിരിച്ചുവരവ് സമയം: രാത്രി 9 മുതൽ പുലർച്ചെ 12 വരെ

    സൗജന്യ ഷട്ടിൽ സർവീസ് ഇനിപ്പറയുന്ന ദിവസങ്ങളിൽ നടക്കും:

    ഡിസംബർ 4, 5 തീയതികൾ

    ഡിസംബർ 11, 12 തീയതികൾ

    ഖത്തർ ദേശീയ ദിനം – ഡിസംബർ 18, 2025

    ഇവന്റ് സ്ഥലങ്ങൾ:

    – ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കാർ പാർക്കിംഗ് ഏരിയ

    – വസീഫ് നിയന്ത്രിക്കുന്ന ബർവ ബരാഹയിലെ ഫുട്ബോൾ ഗ്രൗണ്ട്

    – ബർവ വില്ലേജിന് പിന്നിലുള്ള ക്രീക്ക് സ്പോർട്സ് സ്റ്റേഡിയം (പാകിസ്ഥാൻ കലാകാരന്മാർക്കൊപ്പമുള്ള സംഗീത കച്ചേരികൾ)

    – ബർവ വിനോദ സമുച്ചയം, അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ (അൽ ഖോർ ആക്ടിവിറ്റീസ്)

    അനുബന്ധ പ്രവർത്തനങ്ങൾ താഴെ പറയുന്നു:

    – അറബ് കപ്പിന്റെ സൗജന്യ പ്രദർശനം

    – കമ്മ്യൂണിറ്റികളുടെയും സ്കൂൾ ടീമുകളുടെയും സാംസ്കാരികവും പരമ്പരാഗതവുമായ ഷോകൾ

    – പ്രാദേശിക ബാൻഡുകളുടെ സംഗീത കച്ചേരികൾ

    – പ്രേക്ഷകർക്കായി ടാലന്റ് ഷോകൾ

    – വിലയേറിയ സമ്മാനങ്ങളോടെ റാഫിൾ ഡ്രോകൾ

    – ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അവബോധ പരിപാടികൾ

    – സ്വകാര്യ ക്ലിനിക്കുകളുടെ സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഇക്കുറി ദേശീയ ദിന പരേഡ് നടക്കും

    ദോഹ കോർണിഷിൽ 2025 ഡിസംബർ 18-ന് ദേശീയ ദിന പരേഡ് നടക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിനത്തിൽ പരേഡ് മടങ്ങിയെത്തുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗസയിലെ നിലവിലുള്ള മാനുഷിക പ്രതിസന്ധിയടക്കമുള്ള പ്രാദേശിക–ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരേഡ്, രാജ്യത്തിന്റെ ആത്മവിശ്വാസവും ഐക്യവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട “നിങ്ങളോടൊപ്പം അത് ഉയരുന്നു, അത് നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ പരേഡിന്റെ പ്രമേയം. ഖത്തറിന്റെ ജനങ്ങളുമായുള്ള പങ്കാളിത്തത്തിൽ നിന്നും ഉയർന്നുവരുന്ന ഉദാരത, ഐക്യം, ദേശാഭിമാനം എന്നീ മൂല്യങ്ങളെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാഷ്ട്രത്തിന്റെ പുരോഗതിയെ നയിച്ച ദാനശീലത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പങ്കുവെക്കുന്ന സ്വത്വത്തിന്റെയും തെളിവായി ദേശീയ പരേഡ് നിലകൊള്ളുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്കും പൂർവ്വികരുടെ പൈതൃകത്തിനും ഈ ആഘോഷം പുതുജീവൻ നൽകുന്നതായിരിക്കും. “ഖത്തറിന്റെ സമൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ ഉദാരതയുടെയും ഐക്യത്തിന്റെയും ആത്മാവിന്റെ ജീവിക്കുന്ന പ്രതീകമാണ് ദേശീയ പരേഡ്. രാജ്യത്തിന്റെ മഹത്വത്തിനായി ജീവിതം സമർപ്പിച്ച പൂർവ്വികരുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിമാനവും വിശ്വസ്തതയും ഐക്യദാർഢ്യവും ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

    ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് തകർത്തു. രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോൾ, ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

    കള്ളക്കടത്തും കസ്റ്റംസ് ലംഘനങ്ങളും ചെറുക്കാനുള്ള ദേശീയ ക്യാമ്പയിനായ “കഫെ”യെ ശക്തിപ്പെടുത്തുന്നതിനായി, മയക്കുമരുന്ന്, കള്ളക്കടത്ത്, അല്ലെങ്കിൽ കസ്റ്റംസ് നിയമലംഘനങ്ങൾ സംബന്ധിച്ച സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണം; നേട്ടമുണ്ടാക്കാം

    യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണം; നേട്ടമുണ്ടാക്കാം

    ദുബായിലും യുഎഇയിലും 14 കാരറ്റ് സ്വർണ്ണത്തിനായുള്ള ഔദ്യോഗിക വില പ്രഖ്യാപിച്ചതോടെ വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെയും കുറഞ്ഞ വിലയിൽ ആഭരണങ്ങൾ തേടുന്നവരെയും ഇത് കൂടുതൽ ആകർഷിക്കുമെന്ന് ജ്വല്ലറി വ്യാപാരികൾ വിലയിരുത്തുന്നു. ദുബായിലെ ഏറ്റവും വലിയ ജ്വല്ലറി വ്യാപാര സംഘടനയായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) — ഏകദേശം 600 അംഗങ്ങൾ — കഴിഞ്ഞ ആഴ്ചയാണ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായിൽ ആദ്യമായി 14K സ്വർണ്ണത്തെ വിലനിർണ്ണയ പട്ടികയിൽ ഉൾപ്പെടുത്തിയത്.

    വ്യാഴാഴ്ച രാവിലെ യുഎഇയിൽ 14K സ്വർണ്ണം ഗ്രാമിന് 300.25 ദിർഹമിനാണ് വില നിശ്ചയിച്ചത്. ഇത് 24K സ്വർണ്ണത്തേക്കാൾ 200 ദിർഹത്തിലധികം കുറവും 18K സ്വർണ്ണത്തേക്കാൾ ഏകദേശം 85 ദിർഹം കുറവുമാണ്. ഇതോടെ യുഎഇയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്വർണ്ണ വകഭേദമായി 14K മാറുകയും ചെയ്തു.

    കാൻസ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക് വ്യക്തമാക്കി: 14K സ്വർണ്ണം പ്രത്യേകിച്ച് വജ്രം അല്ലെങ്കിൽ ലാബ്-വളർത്തിയ വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്നവർക്കിടയിൽ കൂടുതൽ ജനപ്രിയമാകും. ഇത്തരം ആഭരണങ്ങളിൽ സ്വർണ്ണത്തിൻ്റെ പ്രധാന പങ്ക് മൂല്യം സൃഷ്ടിക്കുന്നതിലല്ല, മറിച്ച് വജ്രത്തിന് സ്ഥിരതയുള്ള, കരുത്തുള്ള താങ്ങ് നൽകുന്നതിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 14K കൂടുതൽ ദൃഢമായ മൗണ്ടിംഗുകൾ നൽകുന്നു. അതേസമയം ആഭരണത്തിൻ്റെ സൗന്ദര്യവും രൂപകല്പനയും ബാധിക്കാതെയും കൂടുതൽ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരവും ഇത് ഒരുക്കുന്നു,” ധനക് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    യുഎഇയിൽ സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായി നടിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി രംഗത്ത്. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്റ്റ്” എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും www.financialgcc.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ പ്രവർത്തിക്കാനുള്ള യാതൊരു ലൈസൻസും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അതോറിറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സംശയാസ്പദമായ ഏതൊരു സാമ്പത്തിക പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ ഉടൻ അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി അപേക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

    യുഎഇയിൽ സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായി നടിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി രംഗത്ത്. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്റ്റ്” എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും www.financialgcc.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ പ്രവർത്തിക്കാനുള്ള യാതൊരു ലൈസൻസും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അതോറിറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സംശയാസ്പദമായ ഏതൊരു സാമ്പത്തിക പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ ഉടൻ അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി അപേക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

    ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    പ്രതിസന്ധിയിലായി പ്രവാസികൾ; സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കി യുഎഇ; ആളൊന്നിന് 96,000 ദിർഹം പിഴ, ചെറുകിട കമ്പനികളിൽ പോലും ഒരാൾ നിർബന്ധം

    യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രകാരം, സ്വകാര്യ മേഖലയിൽ ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം ഡിസംബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുള്ളിൽ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് വർഷത്തിൽ 96,000 ദിർഹം പിഴയും മാസത്തിൽ 8,000 ദിർഹം വീതമുള്ള പിഴയും ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം വീതം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമാക്കി ഉയർത്തും.

    20 മുതൽ 49 വരെയുള്ള ജീവനക്കാർ ഉള്ള ചെറിയ കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾ ഓരോ സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, നിർമാണം, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഈ വർഷാവസാനത്തോടകം രണ്ടു സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തും. നാഫിസ് ലക്ഷ്യങ്ങൾ പാലിക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർക്കാർ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവും മറ്റു സേവനങ്ങളിൽ മുൻഗണനയും ലഭിക്കും.

    നിയമലംഘകരെ കണ്ടെത്താൻ പരിശോധന ജനുവരി 1 മുതൽ ശക്തമാക്കും. ലംഘനങ്ങൾ കണ്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. വ്യാജ നിയമനങ്ങളിലേർപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താൽ പരമാവധി 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആദ്യമായി നിയമലംഘനം committed ചെയ്താൽ 1 ലക്ഷം ദിർഹവും രണ്ടാമത്തെ തവണ 3 ലക്ഷം ദിർഹവും മൂന്നാം തവണ 5 ലക്ഷം ദിർഹവും പിഴയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചാലും ഇതേ ശിക്ഷ ബാധകമാണ്.

    നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നു. ഇതിൽ 1.36 ലക്ഷം പേർ നാഫിസ് മുഖേനയാണ് ജോലി നേടിയിരിക്കുന്നത്. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങളുടെ എണ്ണം 30,000 കവിഞ്ഞു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതിപ്രകാരം 50 അല്ലെങ്കിൽ അതിലും കൂടുതലായി ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ വർഷവും 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 6 മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം നിയമിക്കാനുള്ള സൗകര്യവും നിയമത്തിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തിലെ 2 ശതമാനവും ചേർന്ന് ഈ ഡിസംബർ 31നകം 8 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ സ്വദേശിവൽക്കരണം 10 ശതമാനമാക്കുക എന്നതാണു നാഫിസിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇനി ‘ഒറ്റ ക്ലിക്കിൽ’ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം! എങ്ങനെയെന്ന് അറിഞ്ഞോ?

    ദുബായ്: യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ (Zero Government Bureaucracy – ZGB) പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിന് യുഎഇ തുടക്കമിട്ടു. ഈ പുതിയ ഏകീകൃത സംവിധാനം വഴി ഒരു അപേക്ഷയിലൂടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഒരുമിച്ച് പുതുക്കാൻ സാധിക്കും.

    പ്രധാന സവിശേഷതകൾ:

    ഒറ്റ അപേക്ഷ: പൗരന്മാർക്ക് ഇനി പാസ്‌പോർട്ട് പുതുക്കുന്നതിന് പ്രത്യേകം അപേക്ഷിക്കുകയും എമിറേറ്റ്‌സ് ഐഡിക്ക് മറ്റൊരു അപേക്ഷ നൽകുകയും ചെയ്യേണ്ടതില്ല.

    നടപടിക്രമങ്ങൾ 50% കുറയും: ഈ പുതിയ സ്മാർട്ട് സംവിധാനം വഴി സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറഞ്ഞത് 50 ശതമാനമായി കുറയും.

    എളുപ്പമുള്ള ഡാറ്റാ അപ്‌ഡേഷൻ: വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഒരു തവണ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും.

    സമയം ലാഭിക്കാം: ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ കയറി ഇറങ്ങുന്നതിലുള്ള കാലതാമസം ഒഴിവാക്കി, കുറഞ്ഞ പരിശ്രമത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

    ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ സ്മാർട്ട് സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്. കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കി ലോകോത്തര നിലവാരമുള്ള സർക്കാർ സേവനങ്ങൾ നൽകാനുള്ള യുഎഇയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് പോലീസ്

    ഷാർജയിൽ 12 വർഷമായി വേർപിരിഞ്ഞിരുന്ന അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ പുനഃസമാഗമത്തിന് ഷാർജ പോലീസ് ഇടപെടൽ വഴിയൊരുക്കി. സങ്കീർണമായ കുടുംബ തർക്കങ്ങൾ മൂലം വർഷങ്ങളായി നീണ്ടുനിന്ന വിയോഗത്തിന് അറുതി വരുത്തിയ പോലീസിന്റെ ഈ മനുഷ്യസ്‌നേഹപരമായ ഇടപെടൽ സാമൂഹിക ഐക്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു. മകൻ ജനിച്ചതിന് പിന്നാലെ ഉണ്ടായ അസ്ഥിരമായ കുടുംബപരിസ്ഥിതി, ഭർത്താവുമായി ഉണ്ടായ വേർപിരിയൽ, വരുമാന നഷ്ടം എന്നിവ കാരണം അമ്മയ്ക്ക് 2013-ൽ യുഎഇ വിടേണ്ടിവന്നിരുന്നു. തുടർന്ന് വിദേശത്തുനിന്ന് മകന്റെ ജീവിത സ്ഥിതി—താമസം, ആരോഗ്യം, വിദ്യാഭ്യാസം—എന്നിവയെക്കുറിച്ച് അറിയാൻ അവർ വർഷങ്ങളോളം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

    മകനെ കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെ അവർ അടുത്തിടെ യുഎഇയിൽ തിരിച്ചെത്തി. ചെറിയൊരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാർജ പോലീസിനെ സമീപിച്ച അവർയുടെ ആപത്താഴ്വരിലേക്കുള്ള അപേക്ഷയെ അതീവ ഗൗരവത്തോടെ പോലീസ് പരിഗണിച്ചു. ഷാർജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും ചേർന്നായിരുന്നു വിശദമായ തിരച്ചിൽ.
    തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ താമസസ്ഥലം കണ്ടെത്തുകയും, അവൻ സുരക്ഷിതമായി കഴിയുന്നുവെന്ന് ഉറപ്പാക്കുകയും പോലീസിന് സാധിച്ചു. തുടർന്ന് ഏറെ നാളായി കാത്തിരുന്ന പുനഃസമാഗമം പോലീസ് സാക്ഷാത്കരിച്ച് നൽകി. ഒരു പതിറ്റാണ്ടിനു ശേഷം അമ്മയും മകനും ഷാർജയിൽ നേരിൽ കണ്ടുമുട്ടിയ നിമിഷം അതീവ വികാരഭരിതമായിരുന്നു. കുടുംബങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പോലീസിന് നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി പറഞ്ഞു: “കുടുംബ സുസ്ഥിരതയും സാമൂഹിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നേതൃത്വ കാഴ്‌ചപ്പാടിന്റെ സാക്ഷ്യമാണ് ഈ പുനഃസമാഗമം. മനുഷ്യവേദനയ്ക്ക് അറുതി വരുത്തുകയും പ്രതീക്ഷ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഇനി ‘ഒറ്റ ക്ലിക്കിൽ’ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം! എങ്ങനെയെന്ന് അറിഞ്ഞോ?

    ദുബായ്: യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ (Zero Government Bureaucracy – ZGB) പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിന് യുഎഇ തുടക്കമിട്ടു. ഈ പുതിയ ഏകീകൃത സംവിധാനം വഴി ഒരു അപേക്ഷയിലൂടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഒരുമിച്ച് പുതുക്കാൻ സാധിക്കും.

    പ്രധാന സവിശേഷതകൾ:

    ഒറ്റ അപേക്ഷ: പൗരന്മാർക്ക് ഇനി പാസ്‌പോർട്ട് പുതുക്കുന്നതിന് പ്രത്യേകം അപേക്ഷിക്കുകയും എമിറേറ്റ്‌സ് ഐഡിക്ക് മറ്റൊരു അപേക്ഷ നൽകുകയും ചെയ്യേണ്ടതില്ല.

    നടപടിക്രമങ്ങൾ 50% കുറയും: ഈ പുതിയ സ്മാർട്ട് സംവിധാനം വഴി സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറഞ്ഞത് 50 ശതമാനമായി കുറയും.

    എളുപ്പമുള്ള ഡാറ്റാ അപ്‌ഡേഷൻ: വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഒരു തവണ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും.

    സമയം ലാഭിക്കാം: ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ കയറി ഇറങ്ങുന്നതിലുള്ള കാലതാമസം ഒഴിവാക്കി, കുറഞ്ഞ പരിശ്രമത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

    ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ സ്മാർട്ട് സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്. കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കി ലോകോത്തര നിലവാരമുള്ള സർക്കാർ സേവനങ്ങൾ നൽകാനുള്ള യുഎഇയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇതെന്തുപറ്റി ഇങ്ങനെ റദ്ദാക്കാൻ; കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോയ്ക്ക് നോട്ടീസ്, അന്വേഷണം തുടങ്ങി, പിന്നിൽ കാരണങ്ങൾ പലത്

    ഇതെന്തുപറ്റി ഇങ്ങനെ റദ്ദാക്കാൻ; കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോയ്ക്ക് നോട്ടീസ്, അന്വേഷണം തുടങ്ങി, പിന്നിൽ കാരണങ്ങൾ പലത്

    ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വലിയ പ്രതിസന്ധിയിലേക്ക്. നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി സർവീസുകൾ താറുമാറാകുകയും ചെയ്ത സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന ഇടപെടൽ നടത്തി. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് DGCA ഇൻഡിഗോയ്ക്ക് നോട്ടീസ് നൽകി. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ ദിവസങ്ങളോളം യാത്രക്കാർ വലഞ്ഞ സാഹചര്യത്തിലാണ് വ്യോമയാന റെഗുലേറ്ററി അതോറിറ്റിയുടെ ഈ നടപടി. കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കാനും വൈകാനും ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കമ്പനി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്നും അടിയന്തരമായി വ്യക്തമാക്കാനാണ് DGCA ആവശ്യപ്പെട്ടിരിക്കുന്നത്.

    പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ:

    വിവിധ കാരണങ്ങളാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്ന് ഇൻഡിഗോ വക്താക്കൾ വിശദീകരിച്ചു. ഷെഡ്യൂൾ മാറ്റങ്ങൾ, സാങ്കേതിക തകരാറുകൾ, പ്രതികൂല കാലാവസ്ഥ, അതുപോലെ ക്രൂ റോസ്റ്ററിങ് നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായെന്ന് കമ്പനി പറയുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ക്ഷമ ചോദിക്കുകയും ചെയ്തു. എങ്കിലും, സർക്കാരിന്റെ പുതിയ പൈലറ്റ് വിശ്രമ നിയമങ്ങൾ (FDTL) കാരണം മതിയായ പൈലറ്റുമാരില്ലാത്തതാണ് യഥാർത്ഥ പ്രശ്നമെന്ന് വ്യോമയാന മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ നിയമിക്കുന്നത് നിർത്തിവെച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായി പൈലറ്റ് സംഘടനകളും ആരോപണം ഉന്നയിക്കുന്നുണ്ട്. നിലവിൽ, വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ഇൻഡിഗോ ഊർജ്ജിതമാക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtDecember 4, 2025

    ’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

    അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഡിസംബറിൽ യുഎഇ തണുത്തു വിറക്കും; വരുന്നു തണുപ്പും ഈർപ്പവും കൂടുതലുള്ള ദിനങ്ങൾ; താപനില എങ്ങനെ?

    ഡിസംബറിൽ യുഎഇ തണുത്തു വിറക്കും; വരുന്നു തണുപ്പും ഈർപ്പവും കൂടുതലുള്ള ദിനങ്ങൾ; താപനില എങ്ങനെ?

    യുഎഇയിൽ ഡിസംബർ മാസത്തെ കാലാവസ്ഥാ പ്രവണതകൾ വ്യക്തമാക്കുന്ന പുതിയ സംഗ്രഹം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പുറത്തിറക്കി. ശരത്കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്ക് മാറുന്ന ഈ മാസത്തിൽ താപനിലയിൽ ഗണ്യമായ ഇടിവ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു. പ്രത്യേകിച്ച് ഡിസംബർ 23-ന് ശൈത്യകാല അയനാന്തം ആരംഭിക്കുന്നതോടെ രാജ്യത്ത് തണുപ്പ് കൂടുതൽ ശക്തമാകും. നവംബറിനെ അപേക്ഷിച്ച് ശരാശരി ഉയർന്നതും കുറഞ്ഞതുമായ താപനില 3 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരിക്കുമെന്ന് NCM വിശദീകരിക്കുന്നു.

    വടക്കുനിന്നുള്ള ഉയർന്ന മർദ്ദമുള്ള കാറ്റിന്റെയും വടക്കുപടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനമാണ് രാത്രിയിലെ താപനില ഗണ്യമായി താഴാൻ പ്രധാന കാരണം. ഇത് ഉൾപ്രദേശങ്ങളും മലയോര ഭാഗങ്ങളും കൂടുതൽ ബാധിക്കും. ഡിസംബറിൽ ശരാശരി താപനില 17.7°C മുതൽ 21.8°C വരെയും പകൽ സമയം പരമാവധി 21.7°C മുതൽ 27.4°C വരെയും രാത്രി കുറഞ്ഞ താപനില 12.9°C മുതൽ 17.4°C വരെയുമായിരിക്കും.

    പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള തണുത്ത കാറ്റിന്റെ സ്വാധീനഫലമായി താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെട്ട് ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടാകും. പുലർച്ചെ ഉയരുന്ന ആപേക്ഷിക ആർദ്രതയും അറബിക്കടലിൽ നിന്നുള്ള ഈർപ്പുമുള്ള വായുവും മൂടൽമഞ്ഞും നേരിയ മഞ്ഞും രൂപപ്പെടാൻ ഇടയാക്കുമെന്ന് NCM മുന്നറിയിപ്പ് നൽകുന്നു. 2016-ൽ സ്വൈഹാനിൽ രേഖപ്പെടുത്തിയ 37°C ആണ് ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും, 2004-ൽ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തിയ –0.7°C ആണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

    അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.

    സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.

    പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

    ’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, തേടിയെത്തിയത് 56 കോടി രൂപ, ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

    അബൂദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് അതിനൊത്ത ഭാഗ്യചിരി. 25 മില്യൺ ദിർഹം (ഏകദേശം ₹56 കോടി) സമ്മാനമായുള്ള ഒന്നാം സമ്മാനം നേടിയിരിക്കുന്നത് 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വിയാണ്. നവംബർ 1-ന് എടുത്ത 282824 നമ്പർ ടിക്കറ്റിനാണ് (സീരീസ് 281) ഈ മഹത്തായ സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് വിജയ ടിക്കറ്റ് തെരഞ്ഞെടുത്തത്.
    നറുക്കെടുപ്പിൽ ഇന്നത്തെ വിജയികളിൽ ഭൂരിഭാഗവും മാസത്തിന്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും അവതാരകർ ശ്രദ്ധിപ്പിച്ചു. വിജയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാജന്റെ ആവേശം മറയ്ക്കാനായില്ല. “ഓ, എന്റെ ദൈവമേ… നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല,” എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്ന് ദശാബ്ദമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ കഴിയുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇടവിടാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം പിന്നീട് 16 പേർ അടങ്ങുന്ന ഒരു കൂട്ടായ പരിശ്രമമായി വളർന്നു. സമ്മാനം സഹപ്രവർത്തകരുമായി തുല്യമായി പങ്കിടുമെന്നും രാജൻ വ്യക്തമാക്കി. “ഈ സമ്മാനം ഞങ്ങളുടെ ഗ്രൂപ്പിന്റെതാണ്. ഞങ്ങൾ എല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു.

    സമ്മാനത്തിലെ സ്വന്തം വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതി വെച്ചിട്ടുണ്ട്. ചെറിയൊരു ഭാഗം കുടുംബത്തിനും മാറ്റിവെക്കും. കൂടാതെ, ജാക്ക്പോട്ട് നേടിയിട്ടും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ നാളെ എത്താം. ഭാഗ്യം 언제 വരുമെന്നു പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു.
    ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2026 ജനുവരി 3-നാണ്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് സമ്മാനത്തോടൊപ്പം, അഞ്ച് പേർക്ക് 50,000 ദിർഹം വീതമുള്ള സമാശ്വാസ സമ്മാനവും ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള സമ്മാനവും ലഭിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.

    പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പണം അയക്കാന്‍ പ്രവാസികളുടെ വൻതിരക്ക്; അയച്ചത് മൂന്നിരട്ടി, കണക്കുകള്‍ നോക്കാം….

    പണം അയക്കാന്‍ പ്രവാസികളുടെ വൻതിരക്ക്; അയച്ചത് മൂന്നിരട്ടി, കണക്കുകള്‍ നോക്കാം….

    ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ എത്തിയതോടെ, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ തിരക്കുകൂട്ടി. വിനിമയ നിരക്ക് ഒരു ദിർഹമിന് ഏകദേശം 24.5 രൂപയിലെത്തിയതോടെ, ദിർഹം മാറ്റുമ്പോൾ പതിവിലധികം ഇന്ത്യൻ കറൻസി ലഭിച്ചതാണ് പ്രവാസികളെ കൂടുതൽ റെമിറ്റൻസിലേക്ക് പ്രേരിപ്പിച്ചത്. സ്കൂൾ ഫീസ്, വീട്ടുചെലവുകൾ തുടങ്ങി കുടുംബച്ചിലവുകൾ നിറവേറ്റുന്നതിൽ ഇത് വലിയ സഹായമായി. പണം അയയ്ക്കുന്നതിനുള്ള ‘ഏറ്റവും അനുയോജ്യമായ സമയം’ എന്ന നിലയിൽ നിരവധി പ്രവാസികൾ പൊതുവെ അയക്കുന്ന തോതിലേക്കാൾ കൂടുതലായി തുക നാട്ടിലേക്ക് അയച്ചതായും എക്‌സ്‌ചേഞ്ച് ഹൗസുകളിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആളുകൾ കൂട്ടത്തോടെ പണമയച്ചതിനെ തുടർന്ന് റെമിറ്റൻസിൽ വ്യക്തമായ വർധനവ് പ്രകടമായി.

    ഷാർജയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ആരിഫ് ഖാൻ തന്റേതായ അനുഭവം പങ്കുവെച്ചു. സാധാരണയായി പ്രതിമാസം 1,200 മുതൽ 1,500 ദിർഹം വരെ ലഖ്‌നൗവിലെ കുടുംബത്തിന് അയക്കുന്ന അദ്ദേഹം, രൂപയുടെ വലിയ ഇടിവ് ശ്രദ്ധയിൽപ്പെട്ടതോടെ ഈ തവണ 4,500 ദിർഹം ഒരുമിച്ച് അയച്ചുവെന്ന് പറഞ്ഞു. “രൂപയുടെ കണക്കിൽ നോക്കുമ്പോൾ മൂന്ന് മാസത്തെ ഭക്ഷ്യ സാധനങ്ങളും ദൈനംദിന ചെലവുകളും നിറവേറ്റാനായുള്ള തുകയാണ് വീട്ടിൽ ലഭിച്ചത്. ഇത് ഒരു സമ്മാനമായി തോന്നിയെന്ന് ഭാര്യ പറഞ്ഞു,” എന്നാണ് ആരിഫിന്റെ പ്രതികരണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസികൾക്ക് വൻലോട്ടറി , നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ

    ഇന്ത്യൻ രൂപ കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. യുഎഇ ദിർഹത്തിന് 24.5 രൂപ വരെ ലഭിച്ചതോടെ പ്രവാസികൾക്ക് വലിയ ആനുകൂല്യം ലഭിച്ചു. ബോട്ടിം ആപ്പ് വഴി പണം അയച്ചവർക്ക് 24.5 രൂപയാണ് ലഭിച്ചത്. ബാങ്കുകളിൽ 24.38 രൂപയും എക്സ്ചേഞ്ചുകളിൽ 24.48 രൂപയുമായിരുന്നു നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്നതോടെയാണ് ഗൾഫ് കറൻസ്ികളുടെ മൂല്യവും കുതിച്ചുയരുന്നത്. ഇപ്പോൾ 100 ദിർഹം അയച്ചാൽ 2,450 രൂപ ലഭിക്കുന്നു. ശമ്പളമാസമായതിനാൽ പ്രവാസികൾക്ക് ഈ സമയത്ത് ഉയർന്ന നിരക്കിൽ പണം അയക്കാൻ സാധിക്കുന്ന സാഹചര്യമാണിപ്പോൾ. ഒമാൻ റിയാൽ 234.5 രൂപയും ബഹ്റൈൻ ദിനാർ 239.15 രൂപയും കുവൈത്ത് ദിനാർ 293.93 രൂപയുമാണ് നിലവിലെ സർവകാല ഉയർന്ന നിരക്കുകൾ. ഖത്തർ റിയാൽ 24.73 രൂപയും സൗദി റിയാൽ 24.03 രൂപയുമാണ്. രൂപയുടെ മൂല്യം ഇടിയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്കാജനകമായിരുന്നെങ്കിലും പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായി. ക്രിസ്മസ്–പുതുവത്സര അവധിക്കാലം മുന്നോടിയായി ഇത്തരം ഉയർന്ന നിരക്ക് ലഭിക്കുന്നത് ഒരു വലിയ വരദാനമാണെന്ന് പ്രവാസികൾ വിലയിരുത്തുന്നു.

    സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച് രൂപയുടെ ബലക്ഷയം 2026ലും തുടർന്നേക്കാമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസ പണമൊഴുക്ക് ബാങ്കുകളിൽ സ്രവിക്കാനിടയുണ്ട്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും പണമൊഴുക്ക് വർദ്ധിക്കുക. ഇതോടെ കേരളം ഉൾപ്പെടെ നാട്ടിലെ വിപണികളിൽ വലിയ ചലനമുണ്ടാകുമെന്നും പ്രവാസി കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഭവന, വാഹന, നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകൾക്കും ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അടുത്ത വർഷം ഡോളറിനോട് രൂപ 91.30 വരെ താഴാനും ദിർഹവുമായുള്ള വിനിമയ നിരക്ക് 25 രൂപ തൊടാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഇടപാടുകൾ വൻ തോതിൽ വർധിച്ചുകഴിഞ്ഞു; ഈ ആഴ്ച മാത്രം 20 ശതമാനം വളർച്ചയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.

    പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് വൻലോട്ടറി , നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ

    പ്രവാസികൾക്ക് വൻലോട്ടറി , നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ

    ഇന്ത്യൻ രൂപ കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. യുഎഇ ദിർഹത്തിന് 24.5 രൂപ വരെ ലഭിച്ചതോടെ പ്രവാസികൾക്ക് വലിയ ആനുകൂല്യം ലഭിച്ചു. ബോട്ടിം ആപ്പ് വഴി പണം അയച്ചവർക്ക് 24.5 രൂപയാണ് ലഭിച്ചത്. ബാങ്കുകളിൽ 24.38 രൂപയും എക്സ്ചേഞ്ചുകളിൽ 24.48 രൂപയുമായിരുന്നു നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്നതോടെയാണ് ഗൾഫ് കറൻസ്ികളുടെ മൂല്യവും കുതിച്ചുയരുന്നത്. ഇപ്പോൾ 100 ദിർഹം അയച്ചാൽ 2,450 രൂപ ലഭിക്കുന്നു. ശമ്പളമാസമായതിനാൽ പ്രവാസികൾക്ക് ഈ സമയത്ത് ഉയർന്ന നിരക്കിൽ പണം അയക്കാൻ സാധിക്കുന്ന സാഹചര്യമാണിപ്പോൾ. ഒമാൻ റിയാൽ 234.5 രൂപയും ബഹ്റൈൻ ദിനാർ 239.15 രൂപയും കുവൈത്ത് ദിനാർ 293.93 രൂപയുമാണ് നിലവിലെ സർവകാല ഉയർന്ന നിരക്കുകൾ. ഖത്തർ റിയാൽ 24.73 രൂപയും സൗദി റിയാൽ 24.03 രൂപയുമാണ്. രൂപയുടെ മൂല്യം ഇടിയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്കാജനകമായിരുന്നെങ്കിലും പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായി. ക്രിസ്മസ്–പുതുവത്സര അവധിക്കാലം മുന്നോടിയായി ഇത്തരം ഉയർന്ന നിരക്ക് ലഭിക്കുന്നത് ഒരു വലിയ വരദാനമാണെന്ന് പ്രവാസികൾ വിലയിരുത്തുന്നു.

    സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച് രൂപയുടെ ബലക്ഷയം 2026ലും തുടർന്നേക്കാമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസ പണമൊഴുക്ക് ബാങ്കുകളിൽ സ്രവിക്കാനിടയുണ്ട്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും പണമൊഴുക്ക് വർദ്ധിക്കുക. ഇതോടെ കേരളം ഉൾപ്പെടെ നാട്ടിലെ വിപണികളിൽ വലിയ ചലനമുണ്ടാകുമെന്നും പ്രവാസി കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഭവന, വാഹന, നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകൾക്കും ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അടുത്ത വർഷം ഡോളറിനോട് രൂപ 91.30 വരെ താഴാനും ദിർഹവുമായുള്ള വിനിമയ നിരക്ക് 25 രൂപ തൊടാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഇടപാടുകൾ വൻ തോതിൽ വർധിച്ചുകഴിഞ്ഞു; ഈ ആഴ്ച മാത്രം 20 ശതമാനം വളർച്ചയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.

    പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യു.എ.ഇയിൽ ഈ നിയമത്തിൽ വൻ മാറ്റങ്ങൾ വരുന്നു; ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ, അറിഞ്ഞിരിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

    ദുബായ്: ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വാറ്റ് (Value Added Tax) നിയമ ഭേദഗതികൾ യു.എ.ഇ. ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. നികുതി നടപടികൾ ലളിതമാക്കാനും സുതാര്യത വർദ്ധിപ്പിക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് പുതിയ പരിഷ്കാരങ്ങളെന്ന് അധികൃതർ അറിയിച്ചു.ഫെഡറൽ ഡിക്രി-ലോ നമ്പർ (16) ഓഫ് 2025 പ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത്. യു.എ.ഇ.യിലെ ബിസിനസുകൾക്കും നികുതിദായകർക്കും നിർണായകമായ ഈ മാറ്റങ്ങൾ പരിശോധിക്കാം,

    1. വാറ്റ് റീഫണ്ട് സമയപരിധി: 5 വർഷം മാത്രം

    നികുതിദായകർക്ക് തിരികെ ലഭിക്കേണ്ട (refundable) വാറ്റ് തുക ക്ലെയിം ചെയ്യുന്നതിന് വ്യക്തമായ അഞ്ചു വർഷത്തെ സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി തീർപ്പാക്കിയ ശേഷം അഞ്ചു വർഷം കഴിഞ്ഞാൽ റീഫണ്ട് തുക ക്ലെയിം ചെയ്യാനുള്ള അവകാശം ഇല്ലാതാകും, ഇതോടെ, പഴയ ക്ലെയിമുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ബിസിനസ് രംഗത്ത് സാമ്പത്തികപരമായ വ്യക്തത ഉറപ്പുവരുത്താനും സാധിക്കും.പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് (ജനുവരി 1, 2026) അഞ്ച് വർഷം കാലാവധി കഴിഞ്ഞ ക്രെഡിറ്റ് ബാലൻസുകൾ ക്ലെയിം ചെയ്യുന്നതിന് നികുതിദായകർക്ക് ഒരു വർഷത്തെ ട്രാൻസിഷണൽ കാലാവധി (Transition Period) അനുവദിച്ചിട്ടുണ്ട്.

    1. റിവേഴ്‌സ് ചാർജ് മെക്കാനിസം (RCM) ലളിതമാക്കി

    റിവേഴ്‌സ് ചാർജ് മെക്കാനിസത്തിന് കീഴിൽ ബിസിനസുകൾ സ്വയം ഇൻവോയ്‌സുകൾ (Self-Invoices) തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി. പകരം, ഇടപാടുമായി ബന്ധപ്പെട്ട മറ്റ് രേഖകളും (ഇൻവോയ്‌സുകൾ, കരാറുകൾ) മാത്രം സൂക്ഷിച്ചാൽ മതിയാകും. ഇത് നികുതി നടപടിക്രമങ്ങളിലെ ഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

    1. നികുതി വെട്ടിപ്പിന് കർശന നിയന്ത്രണം

    നികുതി വെട്ടിപ്പുമായി ബന്ധമുള്ള ഇടപാടുകൾക്ക് നൽകുന്ന ഇൻപുട്ട് ടാക്സ് കിഴിവുകൾ (Input-Tax Deductions) നിഷേധിക്കാൻ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) അധികാരം നൽകി. നികുതി വെട്ടിപ്പിന്റെ ഭാഗമാണ് ഒരു ഇടപാട് എന്ന് കണ്ടെത്തിയാൽ, അത് അറിഞ്ഞുകൊണ്ട് കിഴിവ് (deduction) ക്ലെയിം ചെയ്യുന്ന നികുതിദായകർക്ക് അത് നിഷേധിക്കപ്പെടും. ഇതോടെ, നികുതിദായകർ അവരുടെ സപ്ലൈയുടെ നിയമസാധുത ഉറപ്പുവരുത്തേണ്ടത് നിർബന്ധമായി വരും.

    1. നികുതി റിട്ടേണുകളിലെ പിശകുകൾ ലളിതമായി തിരുത്താം

    ചെറിയ പിഴവുകൾ തിരുത്തുന്നതിന് ഇനി മുതൽ സങ്കീർണ്ണമായ വോളണ്ടറി ഡിസ്‌ക്ലോഷർ (Voluntary Disclosure) നടപടിക്രമങ്ങൾ ആവശ്യമില്ല. നികുതി അധികൃതർ നിർവചിച്ചിട്ടില്ലാത്ത പിശകുകൾ നികുതി റിട്ടേൺ (Tax Return) വഴി നേരിട്ട് തിരുത്താൻ പുതിയ നിയമം അനുവദിക്കുന്നു. ഇത് നികുതി തിരുത്തൽ പ്രക്രിയ ലളിതമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും.

    പുതിയ ഭേദഗതികൾ യു.എ.ഇ.യുടെ നികുതി സംവിധാനം അന്താരാഷ്ട്ര നിലവാരവുമായി കൂടുതൽ അടുപ്പിക്കാനും നികുതിദായകരുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജനുവരി 1, 2026-ന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ബിസിനസ്സുകൾ അവരുടെ സാമ്പത്തിക സംവിധാനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി തയ്യാറാക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം; ഇനി ഈ സേവനങ്ങള്‍ മികച്ച രീതിയില്‍

    എമിറേറ്റിലെ അഭിഭാഷകർ, നിയമോപദേശകർ, നിയമ സ്ഥാപനങ്ങൾ എന്നിവർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്‌സ് വകുപ്പ് പുതിയ ‘ലീഗൽ പ്രൊഫഷൻ സിസ്റ്റം’ അവതരിപ്പിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസിംഗ്, പ്രൊഫഷണൽ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമപരമായ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ മാതൃകയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വിവിധ സ്ഥാപനങ്ങളിലൂടെയോ ചാനലുകളിലൂടെയോ സഞ്ചരിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുന്നു.

    പുതിയ സംവിധാനത്തിൻ്റെ ഭാഗമായി ഡോക്യുമെന്റ് സമർപ്പണ ബാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഐഡന്റിറ്റി ലോഗിൻ വഴി കൂടുതൽ സൗകര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. വെബ്സൈറ്റും സ്മാർട്ട് ആപ്ലിക്കേഷനും തമ്മിലുള്ള പ്രവർത്തനം കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിന്റെ പിന്തുണയിൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുകയും, സമഗ്ര സേവന നിലവാരം ഉയരുകയും ചെയ്യുമെന്ന് വകുപ്പിന്റെ പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യു.എ.ഇയിൽ ഈ നിയമത്തിൽ വൻ മാറ്റങ്ങൾ വരുന്നു; ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ, അറിഞ്ഞിരിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

    ദുബായ്: ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വാറ്റ് (Value Added Tax) നിയമ ഭേദഗതികൾ യു.എ.ഇ. ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. നികുതി നടപടികൾ ലളിതമാക്കാനും സുതാര്യത വർദ്ധിപ്പിക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് പുതിയ പരിഷ്കാരങ്ങളെന്ന് അധികൃതർ അറിയിച്ചു.ഫെഡറൽ ഡിക്രി-ലോ നമ്പർ (16) ഓഫ് 2025 പ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത്. യു.എ.ഇ.യിലെ ബിസിനസുകൾക്കും നികുതിദായകർക്കും നിർണായകമായ ഈ മാറ്റങ്ങൾ പരിശോധിക്കാം,

    1. വാറ്റ് റീഫണ്ട് സമയപരിധി: 5 വർഷം മാത്രം

    നികുതിദായകർക്ക് തിരികെ ലഭിക്കേണ്ട (refundable) വാറ്റ് തുക ക്ലെയിം ചെയ്യുന്നതിന് വ്യക്തമായ അഞ്ചു വർഷത്തെ സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി തീർപ്പാക്കിയ ശേഷം അഞ്ചു വർഷം കഴിഞ്ഞാൽ റീഫണ്ട് തുക ക്ലെയിം ചെയ്യാനുള്ള അവകാശം ഇല്ലാതാകും, ഇതോടെ, പഴയ ക്ലെയിമുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ബിസിനസ് രംഗത്ത് സാമ്പത്തികപരമായ വ്യക്തത ഉറപ്പുവരുത്താനും സാധിക്കും.പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് (ജനുവരി 1, 2026) അഞ്ച് വർഷം കാലാവധി കഴിഞ്ഞ ക്രെഡിറ്റ് ബാലൻസുകൾ ക്ലെയിം ചെയ്യുന്നതിന് നികുതിദായകർക്ക് ഒരു വർഷത്തെ ട്രാൻസിഷണൽ കാലാവധി (Transition Period) അനുവദിച്ചിട്ടുണ്ട്.

    1. റിവേഴ്‌സ് ചാർജ് മെക്കാനിസം (RCM) ലളിതമാക്കി

    റിവേഴ്‌സ് ചാർജ് മെക്കാനിസത്തിന് കീഴിൽ ബിസിനസുകൾ സ്വയം ഇൻവോയ്‌സുകൾ (Self-Invoices) തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി. പകരം, ഇടപാടുമായി ബന്ധപ്പെട്ട മറ്റ് രേഖകളും (ഇൻവോയ്‌സുകൾ, കരാറുകൾ) മാത്രം സൂക്ഷിച്ചാൽ മതിയാകും. ഇത് നികുതി നടപടിക്രമങ്ങളിലെ ഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

    1. നികുതി വെട്ടിപ്പിന് കർശന നിയന്ത്രണം

    നികുതി വെട്ടിപ്പുമായി ബന്ധമുള്ള ഇടപാടുകൾക്ക് നൽകുന്ന ഇൻപുട്ട് ടാക്സ് കിഴിവുകൾ (Input-Tax Deductions) നിഷേധിക്കാൻ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) അധികാരം നൽകി. നികുതി വെട്ടിപ്പിന്റെ ഭാഗമാണ് ഒരു ഇടപാട് എന്ന് കണ്ടെത്തിയാൽ, അത് അറിഞ്ഞുകൊണ്ട് കിഴിവ് (deduction) ക്ലെയിം ചെയ്യുന്ന നികുതിദായകർക്ക് അത് നിഷേധിക്കപ്പെടും. ഇതോടെ, നികുതിദായകർ അവരുടെ സപ്ലൈയുടെ നിയമസാധുത ഉറപ്പുവരുത്തേണ്ടത് നിർബന്ധമായി വരും.

    1. നികുതി റിട്ടേണുകളിലെ പിശകുകൾ ലളിതമായി തിരുത്താം

    ചെറിയ പിഴവുകൾ തിരുത്തുന്നതിന് ഇനി മുതൽ സങ്കീർണ്ണമായ വോളണ്ടറി ഡിസ്‌ക്ലോഷർ (Voluntary Disclosure) നടപടിക്രമങ്ങൾ ആവശ്യമില്ല. നികുതി അധികൃതർ നിർവചിച്ചിട്ടില്ലാത്ത പിശകുകൾ നികുതി റിട്ടേൺ (Tax Return) വഴി നേരിട്ട് തിരുത്താൻ പുതിയ നിയമം അനുവദിക്കുന്നു. ഇത് നികുതി തിരുത്തൽ പ്രക്രിയ ലളിതമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും.

    പുതിയ ഭേദഗതികൾ യു.എ.ഇ.യുടെ നികുതി സംവിധാനം അന്താരാഷ്ട്ര നിലവാരവുമായി കൂടുതൽ അടുപ്പിക്കാനും നികുതിദായകരുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജനുവരി 1, 2026-ന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ബിസിനസ്സുകൾ അവരുടെ സാമ്പത്തിക സംവിധാനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി തയ്യാറാക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

    യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2025 ലെ അവസാന സൂപ്പർമൂൺ ഈ ദിവസം

    2025 ലെ അവസാന സൂപ്പർമൂൺ ഈ ദിവസം

    2025ലെ അവസാന സൂപ്പർമൂൺ ഡിസംബർ 4 വ്യാഴാഴ്ച വൈകുന്നേരം ഖത്തറിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഭൂമിയോട് ഏറ്റവും അടുത്ത അകലത്തിൽ എത്തുന്ന ചന്ദ്രൻ സാധാരണ പൂർണ്ണചന്ദ്രനേക്കാൾ ഏകദേശം 14% വലുതും 30% കൂടുതൽ തിളക്കമുള്ളതുമായിരിക്കും.
    ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂക്ക് നൽകിയ വിവരപ്രകാരം, വ്യാഴാഴ്ച വൈകുന്നേരം 4:01 മുതൽ വെള്ളിയാഴ്ച രാവിലെ 6:05 വരെ രാജ്യത്തെ താമസക്കാർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂപ്പർമൂൺ കാണാൻ സാധിക്കും. ഖത്തർ അവസാനമായി സൂപ്പർമൂണിന് സാക്ഷ്യം വഹിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു.

    സൂപ്പർമൂൺ ഉണ്ടാകുന്നത് രണ്ട് ഘടകങ്ങൾ ഒരേസമയം പൊരുത്തപ്പെടുമ്പോഴാണ് — ചന്ദ്രൻ പൂർണ്ണചന്ദ്രഘട്ടത്തിൽ ആയിരിക്കണം, കൂടാതെ അതിന്റെ ദീർഘവൃത്ത ഭ്രമണപഥത്തിലെ ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനമായ പെരിജി സ്ഥാനത്ത് എത്തണം. ഓരോ ചാന്ദ്ര മാസത്തിലും ചന്ദ്രൻ രണ്ട് പ്രധാന സ്ഥാനങ്ങൾ കടന്നുപോകുന്നുണ്ട്: ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള അപ്പോജി (ഏകദേശം 406,000 കിമി)യും ഏറ്റവും അടുത്തുള്ള പെരിജി (ഏകദേശം 356,000 കിമി)യും. ഈ പെരിജി സമയത്താണ് ഈ മാസത്തെ സൂപ്പർമൂൺ പ്രകാശഭരിതമായി പ്രത്യക്ഷപ്പെടുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉമ്മുസലാലിലെ ദർബ് അൽ സായി വേദിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ സമൃദ്ധമായ പൈതൃകത്തെയും തലമുറകളിലൂടെ കൈമാറപ്പെട്ട മൂല്യങ്ങളെയും ഉന്നതമായി അവതരിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക അനുഭവമാണ് വാർഷിക പരിപാടി നൽകുക.
    ഈ വർഷത്തെ ആഘോഷങ്ങൾ “നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളിൽ അത് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിലായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തോടും പാരമ്പര്യങ്ങളോടും സ്വത്വത്തോടും ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് വൈവിധ്യമാർന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ ലക്ഷ്യമിടുന്നത്.

    150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സായി വേദി പരമ്പരാഗത ഖത്തരി വാസ്തുവിദ്യയും ആധുനിക സവിശേഷതകളും സമന്വയിപ്പിച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖത്തറി ഐഡന്റിറ്റിയെ ഉയർത്തിക്കാട്ടുന്നതിനായി പവലിയനുകളും പ്രദർശന ബൂത്തുകളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദർബ് അൽ സായി ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും സമഗ്രമായ സാംസ്കാരിക-വിനോദപരമായ അനുഭവം നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിലെ ഈ പ്രദേശങ്ങളിൽ പുതിയ പാർക്കുകൾ തുറന്ന് മുൻസിപ്പാലിറ്റി മന്ത്രാലയം

    ഖത്തറിലെ ഈ പ്രദേശങ്ങളിൽ പുതിയ പാർക്കുകൾ തുറന്ന് മുൻസിപ്പാലിറ്റി മന്ത്രാലയം

    അൽ തുമാമയും അൽ മിറാദും ഉൾപ്പെടെ രണ്ട് പുതിയ പൊതുപാർക്കുകൾക്ക് വാതിൽതുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. അൽ തുമാമയിലെ നബാഖ് പാർക്കും അൽ മിറാദിലെ അത്ൽ പാർക്കും അഷ്ഗാലുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌തതും ആധുനിക അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുമാണ് നിർമ്മിച്ചത്. ഹരിത ഇടങ്ങൾ വർധിപ്പിക്കുക, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുക, സുസ്ഥിരതയും സമൂഹത്തിന്റെ ക്ഷേമവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായി ഖത്തർ നാഷണൽ വിഷൻ 2030–ന്റെ ഭാഗമായിട്ടാണ് ഈ പാർക്കുകൾ വികസിപ്പിച്ചിരിക്കുന്നത്.

    നബാഖ് പാർക്ക് – അൽ തുമാമ

    3,723 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പാർക്കിൽ 67 ശതമാനം (2,494 ചതുരശ്ര മീറ്റർ) ഹരിതമേഖലയാണ്. 181 മീറ്റർ നീളമുള്ള ജോഗിംഗ് ട്രാക്ക്, 6 മുതൽ 12 വയസുകാരെ 위한 കുട്ടികളുടെ കളിസ്ഥലം, ഫിറ്റ്നസ് ഏരിയ, തണൽ ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വിശ്രമമുറികൾ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ.

    അത്ൽ പാർക്ക് – അൽ മിറാദ്

    3,368 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിൽ 55 ശതമാനം (1,865 ചതുരശ്ര മീറ്റർ) ഹരിത വിസ്തീർണ്ണമാണുള്ളത്. 192 മീറ്റർ ജോഗിംഗ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം, ഇരിപ്പിടങ്ങൾ, 776 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള നടപ്പാതകൾ, വിവിധ സസ്യ-വൃക്ഷസമൃദ്ധി, വിശ്രമമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രണ്ട് പാർക്കുകളും കുടുംബ സൗഹൃദപരവും സുഖകരവുമായ അനുഭവം നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ഭിന്നശേഷിയുള്ളവർക്ക് പൂർണമായ ആക്സസ് ഉറപ്പാക്കുന്ന രീതിയിലാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി മന്ത്രാലയം അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉമ്മുസലാലിലെ ദർബ് അൽ സായി വേദിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ സമൃദ്ധമായ പൈതൃകത്തെയും തലമുറകളിലൂടെ കൈമാറപ്പെട്ട മൂല്യങ്ങളെയും ഉന്നതമായി അവതരിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക അനുഭവമാണ് വാർഷിക പരിപാടി നൽകുക.
    ഈ വർഷത്തെ ആഘോഷങ്ങൾ “നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളിൽ അത് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിലായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തോടും പാരമ്പര്യങ്ങളോടും സ്വത്വത്തോടും ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് വൈവിധ്യമാർന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ ലക്ഷ്യമിടുന്നത്.

    150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സായി വേദി പരമ്പരാഗത ഖത്തരി വാസ്തുവിദ്യയും ആധുനിക സവിശേഷതകളും സമന്വയിപ്പിച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖത്തറി ഐഡന്റിറ്റിയെ ഉയർത്തിക്കാട്ടുന്നതിനായി പവലിയനുകളും പ്രദർശന ബൂത്തുകളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദർബ് അൽ സായി ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും സമഗ്രമായ സാംസ്കാരിക-വിനോദപരമായ അനുഭവം നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിലെ ഈ സ്ട്രീറ്റ് അടച്ചിടും

    ഖത്തറിലെ ഈ സ്ട്രീറ്റ് അടച്ചിടും

    വാദി അൽ എബ്ബ് സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിൽ വാദി അൽ ബനാത്ത് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ പ്രഖ്യാപിച്ചു.
    അൽ എബ്ബ് & ലീബിബ് പ്രോജക്റ്റിന്റെ (Pkg 3) ഭാഗമായി അസ്ഫാൽറ്റ് വെയറിംഗ് കോഴ്‌സ് നടപ്പിലാക്കുന്നതിനായി, ഡിസംബർ 5 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ഡിസംബർ 7 ഞായറാഴ്ച പുലർച്ചെ 5 മണി വരെ ലുസൈലിലേക്ക് പോകുന്ന റോഡ് ഒരു ദിശയിൽ അടച്ചിടും. അടച്ചിടുന്ന സമയത്ത്, ഡ്രൈവർമാർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ചുറ്റുമുള്ള റോഡുകളും കവലകളും ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നു.ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉമ്മുസലാലിലെ ദർബ് അൽ സായി വേദിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ സമൃദ്ധമായ പൈതൃകത്തെയും തലമുറകളിലൂടെ കൈമാറപ്പെട്ട മൂല്യങ്ങളെയും ഉന്നതമായി അവതരിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക അനുഭവമാണ് വാർഷിക പരിപാടി നൽകുക.
    ഈ വർഷത്തെ ആഘോഷങ്ങൾ “നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളിൽ അത് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിലായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തോടും പാരമ്പര്യങ്ങളോടും സ്വത്വത്തോടും ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് വൈവിധ്യമാർന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ ലക്ഷ്യമിടുന്നത്.

    150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സായി വേദി പരമ്പരാഗത ഖത്തരി വാസ്തുവിദ്യയും ആധുനിക സവിശേഷതകളും സമന്വയിപ്പിച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖത്തറി ഐഡന്റിറ്റിയെ ഉയർത്തിക്കാട്ടുന്നതിനായി പവലിയനുകളും പ്രദർശന ബൂത്തുകളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദർബ് അൽ സായി ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും സമഗ്രമായ സാംസ്കാരിക-വിനോദപരമായ അനുഭവം നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിന്റെ ഹയ്യ എ2 വിസ വിപുലീകരണം പ്രയോജനപ്പെടുക ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക്

    ഖത്തറിന്റെ ഹയ്യ എ2 വിസ വിപുലീകരണം പ്രയോജനപ്പെടുക ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക്

    ഖത്തർ ഹയ്യ ജിസിസി റെസിഡന്റ് വിസ (എ2) വിപുലീകരിച്ചതോടെ ഗൾഫ് രാജ്യങ്ങളിലായി താമസിക്കുന്ന 90 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. പുതിയ ഭേദഗതിയോടെ യോഗ്യരായ ജിസിസി നിവാസികൾക്ക് ഇനി 60 ദിവസം വരെ ഖത്തറിൽ താമസിക്കാനും വിസയുടെ സാധുതാവധി മുഴുവൻ മൾട്ടിപ്പിൾ എൻട്രി സൗകര്യം ഉപയോഗിക്കാനും കഴിയും. നവംബർ 30, 2025 മുതൽ പുതുക്കൽ പ്രാബല്യത്തിൽ വന്നു. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ള എല്ലാ പ്രവാസികൾക്കും – ഇതിൽ 9 ദശലക്ഷത്തിലധികം ഇന്ത്യൻ നിവാസികളും ഉൾപ്പെടെ – ഈ മാറ്റം ബാധകമാണ്. പുതിയ നിബന്ധനകളൊന്നുമില്ലാതെ ഇവർക്ക് ഇപ്പോൾ നിരന്തരം പുതുക്കപ്പെട്ട എ2 വിസയ്ക്ക് അപേക്ഷിക്കാം.
    അതേസമയം, ജിസിസിക്ക് പുറത്തായി ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ സൌകര്യം ബാധകമല്ല; അവർ നിലവിലുള്ള സാധാരണ വിസയോ ഇ-വിസ ഓപ്ഷനുകളോ ഉപയോഗിക്കേണ്ടതുണ്ട്.

    ജിസിസി നിവാസികൾക്കുള്ള പ്രധാന ആനുകൂല്യങ്ങൾ

    • ഓരോ സന്ദർശനത്തിലും 60 ദിവസം വരെ ഖത്തറിൽ താമസിക്കാം
    • വിസയുടെ കാലയളവിൽ അനിയന്ത്രിതമായ മൾട്ടിപ്പിൾ എൻട്രി അനുവദനം
    • വിമാന, കര, കടൽ മാർഗങ്ങളിലൂടെ ഖത്തറിൽ പ്രവേശനം

    പ്രധാന ടൂർണമെന്റുകളുടെയും ഉത്സവങ്ങളുടെയും സമയത്ത് യാത്രകൾ കൂടുതൽ സുഗമമാക്കാനുള്ള ഖത്തറിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണിത്. വിസ, യാത്രാ സേവനങ്ങൾ, ഇവന്റ് ആക്‌സസ് എന്നിവയ്ക്കുള്ള രാജ്യത്തിന്റെ കേന്ദ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹയ്യ സംവിധാനം തുടർന്നും എല്ലാ സേവനങ്ങളും ഏകോപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉമ്മുസലാലിലെ ദർബ് അൽ സായി വേദിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ സമൃദ്ധമായ പൈതൃകത്തെയും തലമുറകളിലൂടെ കൈമാറപ്പെട്ട മൂല്യങ്ങളെയും ഉന്നതമായി അവതരിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക അനുഭവമാണ് വാർഷിക പരിപാടി നൽകുക.
    ഈ വർഷത്തെ ആഘോഷങ്ങൾ “നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളിൽ അത് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിലായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തോടും പാരമ്പര്യങ്ങളോടും സ്വത്വത്തോടും ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് വൈവിധ്യമാർന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ ലക്ഷ്യമിടുന്നത്.

    150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സായി വേദി പരമ്പരാഗത ഖത്തരി വാസ്തുവിദ്യയും ആധുനിക സവിശേഷതകളും സമന്വയിപ്പിച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖത്തറി ഐഡന്റിറ്റിയെ ഉയർത്തിക്കാട്ടുന്നതിനായി പവലിയനുകളും പ്രദർശന ബൂത്തുകളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദർബ് അൽ സായി ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും സമഗ്രമായ സാംസ്കാരിക-വിനോദപരമായ അനുഭവം നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ദേശീയദിന പരിപാടികൾക്ക് ഡിസംബർ 10ന് ആരംഭം

    ഈ വർഷത്തെ ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉമ്മുസലാലിലെ ദർബ് അൽ സായി വേദിയിൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ സമൃദ്ധമായ പൈതൃകത്തെയും തലമുറകളിലൂടെ കൈമാറപ്പെട്ട മൂല്യങ്ങളെയും ഉന്നതമായി അവതരിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക അനുഭവമാണ് വാർഷിക പരിപാടി നൽകുക.
    ഈ വർഷത്തെ ആഘോഷങ്ങൾ “നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളിൽ അത് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിലായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തോടും പാരമ്പര്യങ്ങളോടും സ്വത്വത്തോടും ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് വൈവിധ്യമാർന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ ലക്ഷ്യമിടുന്നത്.

    150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സായി വേദി പരമ്പരാഗത ഖത്തരി വാസ്തുവിദ്യയും ആധുനിക സവിശേഷതകളും സമന്വയിപ്പിച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖത്തറി ഐഡന്റിറ്റിയെ ഉയർത്തിക്കാട്ടുന്നതിനായി പവലിയനുകളും പ്രദർശന ബൂത്തുകളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദർബ് അൽ സായി ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും സമഗ്രമായ സാംസ്കാരിക-വിനോദപരമായ അനുഭവം നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • തെ​രു​വു​ക​ള്‍ക്ക്‌ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേര്; വ്യത്യസ്തമായി ഈ എമിറേറ്റ്

    തെ​രു​വു​ക​ള്‍ക്ക്‌ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേര്; വ്യത്യസ്തമായി ഈ എമിറേറ്റ്

    രാജ്യത്തിനായി ജീവൻ നൽ‍കിയ രക്തസാക്ഷികളുടെ ഓർമ്മ അനശ്വരമാക്കുന്നതിനായി അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി അജ്മാനിലെ നിരവധി തെരുവുകൾക്ക് രക്തസാക്ഷികളുടെ പേരുകൾ നൽകുന്നതിന് നിർദേശം നൽകി. ധീര രക്തസാക്ഷികളുടെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ തെരുവുകളാണ് ഇതിലൂടെ പുനർനാമകരണം ചെയ്യുന്നത്.
    രക്തസാക്ഷികളുടെ ത്യാഗങ്ങൾക്ക് ഉയർന്ന അംഗീകാരം നൽകുകയും കുടുംബങ്ങൾക്ക് അഭിമാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ മണ്ണിനെയും ഐക്യത്തെയും സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച രക്തസാക്ഷികൾ രാജ്യത്തിന്റെ വിശ്വസ്ത പുത്രന്മാരാണെന്ന് ഭരണാധികാരി വ്യക്തമാക്കി. അവരുടെ പേരുകൾ എമിറേറ്റിലെ തെരുവുകളിലൂടെ നിലനിൽക്കുന്നത് യു.എ.ഇ. നേതൃത്ത്വവും ജനങ്ങളും ഹൃദയത്തിൽ വഹിക്കുന്ന ആദരവിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    “രക്തസാക്ഷികളുടെ ത്യാഗവും നിസ്വാർത്ഥതയും വരും തലമുറകൾക്കുള്ള അഭിമാനചിഹ്നമായി തുടരും,” എന്ന് ശൈഖ് ഹുമൈദ് രണ്ടിമുടക്കി. രാജ്യം അവരുടെ മഹത്വം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആകെ 19 രക്തസാക്ഷികളുടെ വീടുകൾക്ക് സമീപമുള്ള തെരുവുകളാണ് അവരുടെ പേരിൽ നാമകരണം ചെയ്യുന്നത്. അവരുടെ വീരത്യാഗങ്ങളുടെ പ്രാധാന്യത്തെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഉയർത്തി കാണിക്കുന്ന നടപടിയാണിത് എന്നും അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി.

    അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി പ്രതികരിച്ചപ്പോൾ, തെരുവുകൾക്ക് രക്തസാക്ഷികളുടെ പേരുകൾ നൽകുന്നത് അവർ നടത്തിയ അതുല്യ ത്യാഗങ്ങളുടെ മാന്യമായ അംഗീകാരം തന്നെയാണെന്ന് പറഞ്ഞു. തെരഞ്ഞെടുത്ത സ്ഥലങ്ങൾ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഏറ്റവും അടുത്തായിരിക്കുന്നുവെന്ന് നഗരസഭ ഉറപ്പു വരുത്തിയതായും അദ്ദേഹം അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

    യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

    ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

    രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

    യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

    ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

    വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ അടുത്ത പൊതു അവധി എപ്പോഴാണ്? കുടുംബത്തോടൊപ്പം യാത്രകൾ പ്ലാൻ ചെയ്യാം; അറിഞ്ഞിരിക്കാം വരും അവധികൾ

    യുഎഇയിൽ അടുത്ത പൊതു അവധി എപ്പോഴാണ്? കുടുംബത്തോടൊപ്പം യാത്രകൾ പ്ലാൻ ചെയ്യാം; അറിഞ്ഞിരിക്കാം വരും അവധികൾ

    ഇസ്ലാമിക കലണ്ടറിനെ അടിസ്ഥാനമാക്കി തീയതികൾ മാറിമറിയുന്നതിനാൽ, യുഎഇയിലെ അവധിക്കാല കലണ്ടർ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. അതിനാൽ, യുഎഇ പൊതു അവധി ദിനങ്ങളെക്കുറിച്ചും അടുത്ത തവണ നിങ്ങൾക്ക് ജോലിയിൽ നിന്ന് അവധി ലഭിക്കുമെന്നതിനെക്കുറിച്ചും നിങ്ങൾ ആശയക്കുഴപ്പത്തിലാണെങ്കിൽ, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ…2026 ലെ ആദ്യ ദിവസം പുതുവത്സരം (ജനുവരി 1) പ്രമാണിച്ച് ഒരു ദിവസം ലീവെടുക്കുന്നതിലൂടെ വാരാന്ത്യം ഉൾപ്പെടെ 4 ദിവസത്തെ അവധി നേടാം. റമസാൻ പെരുന്നാളിന് (ഈദുൽ ഫിത്ർ – മാർച്ച്) 4 ദിവസത്തെ ലീവെടുക്കുന്നതിലൂടെ വാരാന്ത്യവും പെരുന്നാൾ അവധിയും ചേർത്ത് 9 ദിവസത്തെ നീണ്ട അവധിക്കാലം ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ, ബലിപെരുന്നാളിനോട് (മേയ്) അനുബന്ധിച്ച് ഒരു ദിവസം ലീവെടുക്കുന്നതിലൂടെ വാരാന്ത്യം ഉൾപ്പെടെ 9 ദിവസത്തെ തുടർച്ചയായ അവധി നേടാനാകും. ഇസ്‌ലാമിക് പുതുവർഷത്തിന് (ജൂൺ) 2 ദിവസത്തെ ലീവെടുത്താൽ 5 ദിവസത്തെ അവധിക്ക് അവസരമുണ്ട്. നബിദിനത്തിന് (ഓഗസ്റ്റ്) ഒരു ദിവസം ലീവെടുക്കുന്നതിലൂടെ 4 ദിവസത്തെ അവധിയും, ദേശീയ ദിനത്തിന് (ഡിസംബർ) 3 ദിവസം ലീവെടുക്കുന്നതിലൂടെ വാരാന്ത്യവും അവധിയും ചേർത്ത് 9 ദിവസത്തെ നീണ്ട അവധിക്കും സാധ്യതയുണ്ട്. ഈ പൊതു അവധിക്കാലത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിന്റർ ബ്രേക്ക് (2025 ഡിസംബർ 15 മുതൽ 2026 ജനുവരി 4 വരെ), സ്പ്രിങ് ബ്രേക്ക് (മാർച്ച് 16 മുതൽ 29 വരെ), വേനലവധി (ജൂലൈ 18 മുതൽ) എന്നിവ രക്ഷകർത്താക്കൾക്ക് ലീവ് പ്ലാൻ ചെയ്യാൻ സഹായകമാകും. വാർഷിക അവധിക്കിടയിൽ വരുന്ന പൊതു അവധികൾ ലീവ് ദിനങ്ങളായി കണക്കാക്കുമെന്നതാണ് പൊതുനിയമം, എങ്കിലും കമ്പനി നിയമങ്ങൾ ഇതിന് കൂടുതൽ അനുകൂലമായേക്കാം. തിരക്കുള്ള സമയങ്ങളിലും ആഘോഷവേളകളിലും അവധി വേണമെങ്കിൽ മുൻകൂട്ടി അപേക്ഷ നൽകണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

    ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

    വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

    ഷാർജയിലെ മുൻ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57)യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ വേനലവധിയിൽ നാട്ടിലെത്തിയ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: റീജ (അധ്യാപിക). ഏക മകൾ: അഥീന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

    ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

    ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

    വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

    ഷാർജയിലെ മുൻ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57)യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ വേനലവധിയിൽ നാട്ടിലെത്തിയ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: റീജ (അധ്യാപിക). ഏക മകൾ: അഥീന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

    യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

    വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

    ഷാർജയിലെ മുൻ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57)യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ വേനലവധിയിൽ നാട്ടിലെത്തിയ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: റീജ (അധ്യാപിക). ഏക മകൾ: അഥീന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

    17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

    ഷാർജയിലെ മുൻ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57)യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ വേനലവധിയിൽ നാട്ടിലെത്തിയ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: റീജ (അധ്യാപിക). ഏക മകൾ: അഥീന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ അനുമതിയില്ലാത്ത ദേശീയദിനറാലികൾ വേണ്ട: നിയമം ലംഘിച്ചാൽ കടുത്ത നടപടി

    അനുമതിയില്ലാതെ വാഹന റാലികളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഷാർജ പോലീസ് ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്കു 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും കൂടാതെ 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ശിക്ഷയായി ലഭിക്കും. “കമ്മ്യൂണിറ്റി കൾച്ചർ” ക്യാംപെയ്‌ന്റെ ഭാഗമായി നൽകിയ സന്ദേശത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏതൊരു ഡ്രൈവർക്കും റാലിയിലോ ഘോഷയാത്രയിലോ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. അംഗീകൃതമല്ലാത്ത സ്ഥലങ്ങളിലും സമയങ്ങളിലുമുള്ള കൂട്ടംകൂടലുകളും ഇതേ നിയമപ്രകാരം ശിക്ഷാർഹമാണ്. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയിൽ, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഘോഷ വേളകളിൽ കുട്ടികളെ റോഡുകളിൽ നിന്ന് അകറ്റി നിർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആഘോഷം അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

    റോഡുകളിൽ അപകടകരമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വാഹന അലങ്കാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ലൈസൻസ് ലഭിക്കാത്ത സ്റ്റിക്കറുകൾ, മുദ്രാവാക്യങ്ങൾ, വാഹനത്തിൽ അതിരുകടന്ന ആളുകളെ കയറ്റൽ, സ്റ്റണ്ടുകൾ, ജനലുകളിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാരി യാത്ര ചെയ്യൽ എന്നിവ കർശനമായി നിരോധിച്ചു. റോഡ് തടസ്സപ്പെടുത്തൽ, അനുമതിയില്ലാത്ത പ്രദർശനങ്ങൾ, പാർട്ടി സ്പ്രേകൾ, ശബ്ദമുണ്ടാക്കുന്ന അല്ലെങ്കിൽ മാറ്റം വരുത്തിയ എക്‌സോസ്റ്റ് സിസ്റ്റങ്ങൾ എന്നിവയും വിലക്കിയിട്ടുണ്ട്. ഔദ്യോഗിക ദേശീയ ദിന സ്കാർഫുകളും സംഗീതവും മാത്രമാണ് അനുവദനീയമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ അവധിക്കാലത്ത് സുരക്ഷ, ബഹുമാനം, പൗരബോധം എന്നിവ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്ന് അവർ താമസക്കാരോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ ഒന്നര വർഷത്തിന് ശേഷം അറസ്റ്റിൽ

    ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ കേസിലെ മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി, 18 മാസത്തെ അന്താരാഷ്ട്ര വേട്ടയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയിൽ അറസ്റ്റിലായി. 44 കാരനായ സോണിയെ 2025 നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി കാൺപൂർ പോലീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ നഗറിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ (ഐപിഎസ്) ഒരു പത്രസമ്മേളനത്തിൽ അറസ്റ്റിനെ “സുപ്രധാന വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ചു. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് സാങ്കേതികവും മനുഷ്യവുമായ നിരീക്ഷണത്തിലൂടെ സോണിയെ ഒരു പ്രത്യേക സംഘം ട്രാക്ക് ചെയ്തതായി അവർ പറഞ്ഞു.

    “ദുബായിലെ തന്റെ ബ്ലൂചിപ്പ് കമ്പനിയിലൂടെ ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചു. അദ്ദേഹത്തിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ട്, മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ പണത്തിന്റെ പാത പിന്തുടരുകയാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും,” വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ സോണിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അരികിൽ നിർത്തിയതായുള്ള പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു. 2024 ജൂണിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരമ്പരയിലാണ് അറസ്റ്റ്. 10.05 മില്യൺ ദിർഹം ഒരു ചെക്ക് ഉടമയ്ക്ക് തിരിച്ചടയ്ക്കാത്തതിന് സോണിക്കെതിരെ ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബർ ദുബായിലെ അൽ ജവാര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിക്കുമ്പോൾ 3% പ്രതിമാസ വരുമാനം (പ്രതിവർഷം 36%) ഉറപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തു. 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു, നൂറുകണക്കിന് യുഎഇ നിവാസികൾ, അവരിൽ പലരും ഇന്ത്യൻ പ്രവാസികൾ, 100 മില്യൺ ഡോളറിൽ കൂടുതൽ (367 മില്യൺ ദിർഹം) നഷ്ടം നേരിടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ അനുമതിയില്ലാത്ത ദേശീയദിനറാലികൾ വേണ്ട: നിയമം ലംഘിച്ചാൽ കടുത്ത നടപടി

    അനുമതിയില്ലാതെ വാഹന റാലികളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഷാർജ പോലീസ് ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്കു 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും കൂടാതെ 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ശിക്ഷയായി ലഭിക്കും. “കമ്മ്യൂണിറ്റി കൾച്ചർ” ക്യാംപെയ്‌ന്റെ ഭാഗമായി നൽകിയ സന്ദേശത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏതൊരു ഡ്രൈവർക്കും റാലിയിലോ ഘോഷയാത്രയിലോ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. അംഗീകൃതമല്ലാത്ത സ്ഥലങ്ങളിലും സമയങ്ങളിലുമുള്ള കൂട്ടംകൂടലുകളും ഇതേ നിയമപ്രകാരം ശിക്ഷാർഹമാണ്. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയിൽ, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഘോഷ വേളകളിൽ കുട്ടികളെ റോഡുകളിൽ നിന്ന് അകറ്റി നിർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആഘോഷം അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

    റോഡുകളിൽ അപകടകരമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വാഹന അലങ്കാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ലൈസൻസ് ലഭിക്കാത്ത സ്റ്റിക്കറുകൾ, മുദ്രാവാക്യങ്ങൾ, വാഹനത്തിൽ അതിരുകടന്ന ആളുകളെ കയറ്റൽ, സ്റ്റണ്ടുകൾ, ജനലുകളിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാരി യാത്ര ചെയ്യൽ എന്നിവ കർശനമായി നിരോധിച്ചു. റോഡ് തടസ്സപ്പെടുത്തൽ, അനുമതിയില്ലാത്ത പ്രദർശനങ്ങൾ, പാർട്ടി സ്പ്രേകൾ, ശബ്ദമുണ്ടാക്കുന്ന അല്ലെങ്കിൽ മാറ്റം വരുത്തിയ എക്‌സോസ്റ്റ് സിസ്റ്റങ്ങൾ എന്നിവയും വിലക്കിയിട്ടുണ്ട്. ഔദ്യോഗിക ദേശീയ ദിന സ്കാർഫുകളും സംഗീതവും മാത്രമാണ് അനുവദനീയമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ അവധിക്കാലത്ത് സുരക്ഷ, ബഹുമാനം, പൗരബോധം എന്നിവ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്ന് അവർ താമസക്കാരോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഈ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഇത്ര രൂപ; കൂടുതലായി അറിയാം…

    യുഎഇ സെൻട്രൽ ബാങ്ക് വ്യക്തിഗത വായ്പകൾക്കായി നിലവിലുണ്ടായിരുന്ന 5,000 ദിർഹം എന്ന കുറഞ്ഞ ശമ്പള നിബന്ധന നീക്കിവെച്ചു. ധനകാര്യ വിദഗ്ധർ ഈ നീക്കത്തെ യുഎഇയിലെ വ്യക്തികൾക്ക് ധനസഹായം കൂടുതൽ ലഭ്യമാക്കുന്ന പ്രധാന മാറ്റമായി വിശേഷിപ്പിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും നിക്ഷേപ ഉദ്ദേശ്യങ്ങൾക്കും വായ്പ ലഭ്യമാക്കുന്നതിൽ ഇത് സഹായകരമാകും എന്നും അവർ പറയുന്നു. എങ്കിലും, 5,000 ദിർഹം മാനദണ്ഡം ഒഴിവാക്കിയതുകൊണ്ട് രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ടാവണമെന്നില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ-ഗുരൈർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ വരുമാന വിഭാഗത്തിൽ പെട്ടവർക്കും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും വായ്പ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചില ബാങ്കുകൾ ഇപ്പോഴും അവരുടെ വെബ്‌സൈറ്റുകളിൽ വ്യക്തിഗത വായ്പകൾക്കായി 5,000 ദിർഹമോ അതിൽ കൂടുതലോ ശമ്പള ആവശ്യം പട്ടികപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

    യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, 2025-ലെ മൂന്നാം പാദാവസാനത്തോടെ രാജ്യത്തെ വ്യക്തിഗത വായ്പകളുടെ വില 547.7 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74.4 ബില്യൺ ദിർഹത്തിന്റെ (15.7%) വളർച്ചയാണിത്. യുഎഇ നിവാസികൾക്കും ജീവനക്കാർക്കും വ്യക്തിഗത വായ്പകൾ നൽകുന്ന പ്രധാന ബാങ്കുകൾ: ഫസ്റ്റ് അബുദാബി ബാങ്ക് (FAB), എമിറേറ്റ്സ് എൻബിഡി, മാഷ്റെക് ബാങ്ക്, അബുദാബി കമർഷ്യൽ ബാങ്ക് (ADCB), കമർഷ്യൽ ബാങ്ക് ഇന്റർനാഷണൽ, റാസ് അൽ ഖൈമ ബാങ്ക് (RAKBANK), ദുബായ് ഇസ്ലാമിക് ബാങ്ക് (DIB), അബുദാബി ഇസ്ലാമിക് ബാങ്ക് (ADIB).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ അനുമതിയില്ലാത്ത ദേശീയദിനറാലികൾ വേണ്ട: നിയമം ലംഘിച്ചാൽ കടുത്ത നടപടി

    യുഎഇയിൽ അനുമതിയില്ലാത്ത ദേശീയദിനറാലികൾ വേണ്ട: നിയമം ലംഘിച്ചാൽ കടുത്ത നടപടി

    അനുമതിയില്ലാതെ വാഹന റാലികളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഷാർജ പോലീസ് ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്കു 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും കൂടാതെ 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ശിക്ഷയായി ലഭിക്കും. “കമ്മ്യൂണിറ്റി കൾച്ചർ” ക്യാംപെയ്‌ന്റെ ഭാഗമായി നൽകിയ സന്ദേശത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏതൊരു ഡ്രൈവർക്കും റാലിയിലോ ഘോഷയാത്രയിലോ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. അംഗീകൃതമല്ലാത്ത സ്ഥലങ്ങളിലും സമയങ്ങളിലുമുള്ള കൂട്ടംകൂടലുകളും ഇതേ നിയമപ്രകാരം ശിക്ഷാർഹമാണ്. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയിൽ, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഘോഷ വേളകളിൽ കുട്ടികളെ റോഡുകളിൽ നിന്ന് അകറ്റി നിർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആഘോഷം അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

    റോഡുകളിൽ അപകടകരമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വാഹന അലങ്കാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ലൈസൻസ് ലഭിക്കാത്ത സ്റ്റിക്കറുകൾ, മുദ്രാവാക്യങ്ങൾ, വാഹനത്തിൽ അതിരുകടന്ന ആളുകളെ കയറ്റൽ, സ്റ്റണ്ടുകൾ, ജനലുകളിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാരി യാത്ര ചെയ്യൽ എന്നിവ കർശനമായി നിരോധിച്ചു. റോഡ് തടസ്സപ്പെടുത്തൽ, അനുമതിയില്ലാത്ത പ്രദർശനങ്ങൾ, പാർട്ടി സ്പ്രേകൾ, ശബ്ദമുണ്ടാക്കുന്ന അല്ലെങ്കിൽ മാറ്റം വരുത്തിയ എക്‌സോസ്റ്റ് സിസ്റ്റങ്ങൾ എന്നിവയും വിലക്കിയിട്ടുണ്ട്. ഔദ്യോഗിക ദേശീയ ദിന സ്കാർഫുകളും സംഗീതവും മാത്രമാണ് അനുവദനീയമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ അവധിക്കാലത്ത് സുരക്ഷ, ബഹുമാനം, പൗരബോധം എന്നിവ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്ന് അവർ താമസക്കാരോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഈ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഇത്ര രൂപ; കൂടുതലായി അറിയാം…

    യുഎഇ സെൻട്രൽ ബാങ്ക് വ്യക്തിഗത വായ്പകൾക്കായി നിലവിലുണ്ടായിരുന്ന 5,000 ദിർഹം എന്ന കുറഞ്ഞ ശമ്പള നിബന്ധന നീക്കിവെച്ചു. ധനകാര്യ വിദഗ്ധർ ഈ നീക്കത്തെ യുഎഇയിലെ വ്യക്തികൾക്ക് ധനസഹായം കൂടുതൽ ലഭ്യമാക്കുന്ന പ്രധാന മാറ്റമായി വിശേഷിപ്പിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും നിക്ഷേപ ഉദ്ദേശ്യങ്ങൾക്കും വായ്പ ലഭ്യമാക്കുന്നതിൽ ഇത് സഹായകരമാകും എന്നും അവർ പറയുന്നു. എങ്കിലും, 5,000 ദിർഹം മാനദണ്ഡം ഒഴിവാക്കിയതുകൊണ്ട് രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ടാവണമെന്നില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ-ഗുരൈർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ വരുമാന വിഭാഗത്തിൽ പെട്ടവർക്കും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും വായ്പ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചില ബാങ്കുകൾ ഇപ്പോഴും അവരുടെ വെബ്‌സൈറ്റുകളിൽ വ്യക്തിഗത വായ്പകൾക്കായി 5,000 ദിർഹമോ അതിൽ കൂടുതലോ ശമ്പള ആവശ്യം പട്ടികപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

    യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, 2025-ലെ മൂന്നാം പാദാവസാനത്തോടെ രാജ്യത്തെ വ്യക്തിഗത വായ്പകളുടെ വില 547.7 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74.4 ബില്യൺ ദിർഹത്തിന്റെ (15.7%) വളർച്ചയാണിത്. യുഎഇ നിവാസികൾക്കും ജീവനക്കാർക്കും വ്യക്തിഗത വായ്പകൾ നൽകുന്ന പ്രധാന ബാങ്കുകൾ: ഫസ്റ്റ് അബുദാബി ബാങ്ക് (FAB), എമിറേറ്റ്സ് എൻബിഡി, മാഷ്റെക് ബാങ്ക്, അബുദാബി കമർഷ്യൽ ബാങ്ക് (ADCB), കമർഷ്യൽ ബാങ്ക് ഇന്റർനാഷണൽ, റാസ് അൽ ഖൈമ ബാങ്ക് (RAKBANK), ദുബായ് ഇസ്ലാമിക് ബാങ്ക് (DIB), അബുദാബി ഇസ്ലാമിക് ബാങ്ക് (ADIB).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇരട്ട സന്തോഷം; യുഎഇ 54-ാമത് ദേശീയ ദിനം, ആദ്യ സമ്മാനമായി രണ്ട് പുതുജീവനുകൾ

    യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 2 ന് പുലർച്ചെ 12 മണിയോടെ, രണ്ട് പ്രവാസി കുടുംബങ്ങൾ ബുർജീൽ ആശുപത്രിയിൽ തങ്ങളുടെ നവജാത ശിശുക്കളെ സ്വാഗതം ചെയ്തു.

    അൾജീരിയൻ അമ്മ ലാമിയ മെർമത്ത് 3.110 കിലോഗ്രാം ഭാരമുള്ള മക്ക എന്ന പെൺകുഞ്ഞിന് ജന്മം നൽകി. മെർമത്തും ഭർത്താവ് സുഹൈർ അത്തറും പറഞ്ഞു, ഈ സമയം തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവിനെ കൂടുതൽ അർത്ഥവത്താക്കി. “അവൾ സർവ്വശക്തനിൽ നിന്നുള്ള ഞങ്ങളുടെ സമ്മാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പേരാണ് ഞങ്ങൾ അവൾക്ക് മക്ക എന്ന് പേരിട്ടു. ഈ ശുഭദിനത്തിൽ അവളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. പിന്തുണയ്ക്ക് അവർ മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു, “ഡോ. ഹാല ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സംഘവും ശരിക്കും സഹായകരമായിരുന്നു” എന്ന് കൂട്ടിച്ചേർത്തു.

    അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ബുർജീൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. ഹാല എൽസയീദ് പറഞ്ഞു. “ഇത് ഞങ്ങളുടെ പതിവ് ജോലിയാണെങ്കിലും, ഈ സമയത്ത് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് നിങ്ങൾ മറക്കാത്ത കാര്യമാണ്,” അവർ പറഞ്ഞു.

    അതേസമയം, പാകിസ്ഥാൻ മാതാപിതാക്കളായ ഹമൂദ് ഉർ റഹ്മാനും ആൻഡ്ലീബ് ​​സലീമും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു, 3.560 കിലോഗ്രാം ഭാരമുള്ള ഉമർ എന്ന ആൺകുട്ടി. “ഈ നിമിഷം ഞങ്ങൾ എന്നേക്കും വിലമതിക്കും. ഞങ്ങൾക്ക്, ഈ ദിവസം ഇപ്പോൾ ഇരട്ടി സന്തോഷം നൽകുന്നു, യുഎഇയുടെ കഥയുടെ ഭാഗമാകുകയും ഞങ്ങളുടെ മകനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു,” ദമ്പതികൾ പറഞ്ഞു. ജനനത്തിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് എച്ച്ഒഡിയും കൺസൾട്ടന്റ് ഡോ. സൈലജ വുപ്പു പറഞ്ഞു. “ഓരോ കുട്ടിയും നാളെ കൂടുതൽ തിളക്കമുള്ളതും ശക്തവും കൂടുതൽ അനുകമ്പയുള്ളതുമാകുമെന്നതിന്റെ പുതിയ പ്രതീക്ഷയാണ്,” അവർ പറഞ്ഞു. ആശുപത്രി ജീവനക്കാർ മധുരപലഹാരങ്ങളും ആശംസകളും നൽകി ആഘോഷിച്ചു, കുടുംബങ്ങൾ ദേശീയ ആഘോഷത്തിന് ഒരു അവിസ്മരണീയ തുടക്കം കുറിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സ്വർണ്ണവിലയിൽ ഇടിവ്; കുറഞ്ഞത് ഗ്രാമിന് ഇത്ര രൂപ

    യുഎഇയിൽ സ്വർണ്ണവിലയിൽ ഇടിവ്; കുറഞ്ഞത് ഗ്രാമിന് ഇത്ര രൂപ

    തിങ്കളാഴ്ച ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ ദുബായിൽ സ്വർണ്ണ വില ഗ്രാമിന് 3.5 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ പ്രകാരം എമിറേറ്റ്‌സിൽ 24,000 സ്വർണ്ണ വില ഗ്രാമിന് 508.25 ദിർഹമായി വ്യാപാരം ചെയ്തു, തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോൾ ഗ്രാമിന് 511.75 ദിർഹമായിരുന്നു ഇത്. വിലയേറിയ ലോഹത്തിന്റെ മറ്റ് വകഭേദങ്ങളിൽ, 22,000, 21,000, 18,000 സ്വർണ്ണത്തിന്റെ വില ഗ്രാമിന് യഥാക്രമം 470.75 ദിർഹമായി, 451.25 ദിർഹമായി, 386.75 ദിർഹമായി കുറഞ്ഞു. പുതുതായി അവതരിപ്പിച്ച 14,000 സ്വർണ്ണത്തിന്റെ വില ചൊവ്വാഴ്ച ഗ്രാമിന് 2 ദിർഹമായി കുറഞ്ഞ് 301.75 ദിർഹമായി. ആഗോളതലത്തിൽ, സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.38 ശതമാനം കുറഞ്ഞ് 4,225.35 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഈ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഇത്ര രൂപ; കൂടുതലായി അറിയാം…

    യുഎഇ സെൻട്രൽ ബാങ്ക് വ്യക്തിഗത വായ്പകൾക്കായി നിലവിലുണ്ടായിരുന്ന 5,000 ദിർഹം എന്ന കുറഞ്ഞ ശമ്പള നിബന്ധന നീക്കിവെച്ചു. ധനകാര്യ വിദഗ്ധർ ഈ നീക്കത്തെ യുഎഇയിലെ വ്യക്തികൾക്ക് ധനസഹായം കൂടുതൽ ലഭ്യമാക്കുന്ന പ്രധാന മാറ്റമായി വിശേഷിപ്പിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും നിക്ഷേപ ഉദ്ദേശ്യങ്ങൾക്കും വായ്പ ലഭ്യമാക്കുന്നതിൽ ഇത് സഹായകരമാകും എന്നും അവർ പറയുന്നു. എങ്കിലും, 5,000 ദിർഹം മാനദണ്ഡം ഒഴിവാക്കിയതുകൊണ്ട് രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ടാവണമെന്നില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ-ഗുരൈർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ വരുമാന വിഭാഗത്തിൽ പെട്ടവർക്കും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും വായ്പ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചില ബാങ്കുകൾ ഇപ്പോഴും അവരുടെ വെബ്‌സൈറ്റുകളിൽ വ്യക്തിഗത വായ്പകൾക്കായി 5,000 ദിർഹമോ അതിൽ കൂടുതലോ ശമ്പള ആവശ്യം പട്ടികപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

    യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, 2025-ലെ മൂന്നാം പാദാവസാനത്തോടെ രാജ്യത്തെ വ്യക്തിഗത വായ്പകളുടെ വില 547.7 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74.4 ബില്യൺ ദിർഹത്തിന്റെ (15.7%) വളർച്ചയാണിത്. യുഎഇ നിവാസികൾക്കും ജീവനക്കാർക്കും വ്യക്തിഗത വായ്പകൾ നൽകുന്ന പ്രധാന ബാങ്കുകൾ: ഫസ്റ്റ് അബുദാബി ബാങ്ക് (FAB), എമിറേറ്റ്സ് എൻബിഡി, മാഷ്റെക് ബാങ്ക്, അബുദാബി കമർഷ്യൽ ബാങ്ക് (ADCB), കമർഷ്യൽ ബാങ്ക് ഇന്റർനാഷണൽ, റാസ് അൽ ഖൈമ ബാങ്ക് (RAKBANK), ദുബായ് ഇസ്ലാമിക് ബാങ്ക് (DIB), അബുദാബി ഇസ്ലാമിക് ബാങ്ക് (ADIB).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇരട്ട സന്തോഷം; യുഎഇ 54-ാമത് ദേശീയ ദിനം, ആദ്യ സമ്മാനമായി രണ്ട് പുതുജീവനുകൾ

    യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 2 ന് പുലർച്ചെ 12 മണിയോടെ, രണ്ട് പ്രവാസി കുടുംബങ്ങൾ ബുർജീൽ ആശുപത്രിയിൽ തങ്ങളുടെ നവജാത ശിശുക്കളെ സ്വാഗതം ചെയ്തു.

    അൾജീരിയൻ അമ്മ ലാമിയ മെർമത്ത് 3.110 കിലോഗ്രാം ഭാരമുള്ള മക്ക എന്ന പെൺകുഞ്ഞിന് ജന്മം നൽകി. മെർമത്തും ഭർത്താവ് സുഹൈർ അത്തറും പറഞ്ഞു, ഈ സമയം തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവിനെ കൂടുതൽ അർത്ഥവത്താക്കി. “അവൾ സർവ്വശക്തനിൽ നിന്നുള്ള ഞങ്ങളുടെ സമ്മാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പേരാണ് ഞങ്ങൾ അവൾക്ക് മക്ക എന്ന് പേരിട്ടു. ഈ ശുഭദിനത്തിൽ അവളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. പിന്തുണയ്ക്ക് അവർ മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു, “ഡോ. ഹാല ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സംഘവും ശരിക്കും സഹായകരമായിരുന്നു” എന്ന് കൂട്ടിച്ചേർത്തു.

    അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ബുർജീൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. ഹാല എൽസയീദ് പറഞ്ഞു. “ഇത് ഞങ്ങളുടെ പതിവ് ജോലിയാണെങ്കിലും, ഈ സമയത്ത് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് നിങ്ങൾ മറക്കാത്ത കാര്യമാണ്,” അവർ പറഞ്ഞു.

    അതേസമയം, പാകിസ്ഥാൻ മാതാപിതാക്കളായ ഹമൂദ് ഉർ റഹ്മാനും ആൻഡ്ലീബ് ​​സലീമും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു, 3.560 കിലോഗ്രാം ഭാരമുള്ള ഉമർ എന്ന ആൺകുട്ടി. “ഈ നിമിഷം ഞങ്ങൾ എന്നേക്കും വിലമതിക്കും. ഞങ്ങൾക്ക്, ഈ ദിവസം ഇപ്പോൾ ഇരട്ടി സന്തോഷം നൽകുന്നു, യുഎഇയുടെ കഥയുടെ ഭാഗമാകുകയും ഞങ്ങളുടെ മകനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു,” ദമ്പതികൾ പറഞ്ഞു. ജനനത്തിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് എച്ച്ഒഡിയും കൺസൾട്ടന്റ് ഡോ. സൈലജ വുപ്പു പറഞ്ഞു. “ഓരോ കുട്ടിയും നാളെ കൂടുതൽ തിളക്കമുള്ളതും ശക്തവും കൂടുതൽ അനുകമ്പയുള്ളതുമാകുമെന്നതിന്റെ പുതിയ പ്രതീക്ഷയാണ്,” അവർ പറഞ്ഞു. ആശുപത്രി ജീവനക്കാർ മധുരപലഹാരങ്ങളും ആശംസകളും നൽകി ആഘോഷിച്ചു, കുടുംബങ്ങൾ ദേശീയ ആഘോഷത്തിന് ഒരു അവിസ്മരണീയ തുടക്കം കുറിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഇത്ര രൂപ; കൂടുതലായി അറിയാം…

    യുഎഇയിലെ ഈ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഇത്ര രൂപ; കൂടുതലായി അറിയാം…

    യുഎഇ സെൻട്രൽ ബാങ്ക് വ്യക്തിഗത വായ്പകൾക്കായി നിലവിലുണ്ടായിരുന്ന 5,000 ദിർഹം എന്ന കുറഞ്ഞ ശമ്പള നിബന്ധന നീക്കിവെച്ചു. ധനകാര്യ വിദഗ്ധർ ഈ നീക്കത്തെ യുഎഇയിലെ വ്യക്തികൾക്ക് ധനസഹായം കൂടുതൽ ലഭ്യമാക്കുന്ന പ്രധാന മാറ്റമായി വിശേഷിപ്പിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും നിക്ഷേപ ഉദ്ദേശ്യങ്ങൾക്കും വായ്പ ലഭ്യമാക്കുന്നതിൽ ഇത് സഹായകരമാകും എന്നും അവർ പറയുന്നു. എങ്കിലും, 5,000 ദിർഹം മാനദണ്ഡം ഒഴിവാക്കിയതുകൊണ്ട് രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ടാവണമെന്നില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ-ഗുരൈർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ വരുമാന വിഭാഗത്തിൽ പെട്ടവർക്കും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും വായ്പ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചില ബാങ്കുകൾ ഇപ്പോഴും അവരുടെ വെബ്‌സൈറ്റുകളിൽ വ്യക്തിഗത വായ്പകൾക്കായി 5,000 ദിർഹമോ അതിൽ കൂടുതലോ ശമ്പള ആവശ്യം പട്ടികപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

    യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, 2025-ലെ മൂന്നാം പാദാവസാനത്തോടെ രാജ്യത്തെ വ്യക്തിഗത വായ്പകളുടെ വില 547.7 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74.4 ബില്യൺ ദിർഹത്തിന്റെ (15.7%) വളർച്ചയാണിത്. യുഎഇ നിവാസികൾക്കും ജീവനക്കാർക്കും വ്യക്തിഗത വായ്പകൾ നൽകുന്ന പ്രധാന ബാങ്കുകൾ: ഫസ്റ്റ് അബുദാബി ബാങ്ക് (FAB), എമിറേറ്റ്സ് എൻബിഡി, മാഷ്റെക് ബാങ്ക്, അബുദാബി കമർഷ്യൽ ബാങ്ക് (ADCB), കമർഷ്യൽ ബാങ്ക് ഇന്റർനാഷണൽ, റാസ് അൽ ഖൈമ ബാങ്ക് (RAKBANK), ദുബായ് ഇസ്ലാമിക് ബാങ്ക് (DIB), അബുദാബി ഇസ്ലാമിക് ബാങ്ക് (ADIB).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇരട്ട സന്തോഷം; യുഎഇ 54-ാമത് ദേശീയ ദിനം, ആദ്യ സമ്മാനമായി രണ്ട് പുതുജീവനുകൾ

    യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 2 ന് പുലർച്ചെ 12 മണിയോടെ, രണ്ട് പ്രവാസി കുടുംബങ്ങൾ ബുർജീൽ ആശുപത്രിയിൽ തങ്ങളുടെ നവജാത ശിശുക്കളെ സ്വാഗതം ചെയ്തു.

    അൾജീരിയൻ അമ്മ ലാമിയ മെർമത്ത് 3.110 കിലോഗ്രാം ഭാരമുള്ള മക്ക എന്ന പെൺകുഞ്ഞിന് ജന്മം നൽകി. മെർമത്തും ഭർത്താവ് സുഹൈർ അത്തറും പറഞ്ഞു, ഈ സമയം തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവിനെ കൂടുതൽ അർത്ഥവത്താക്കി. “അവൾ സർവ്വശക്തനിൽ നിന്നുള്ള ഞങ്ങളുടെ സമ്മാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പേരാണ് ഞങ്ങൾ അവൾക്ക് മക്ക എന്ന് പേരിട്ടു. ഈ ശുഭദിനത്തിൽ അവളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. പിന്തുണയ്ക്ക് അവർ മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു, “ഡോ. ഹാല ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സംഘവും ശരിക്കും സഹായകരമായിരുന്നു” എന്ന് കൂട്ടിച്ചേർത്തു.

    അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ബുർജീൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. ഹാല എൽസയീദ് പറഞ്ഞു. “ഇത് ഞങ്ങളുടെ പതിവ് ജോലിയാണെങ്കിലും, ഈ സമയത്ത് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് നിങ്ങൾ മറക്കാത്ത കാര്യമാണ്,” അവർ പറഞ്ഞു.

    അതേസമയം, പാകിസ്ഥാൻ മാതാപിതാക്കളായ ഹമൂദ് ഉർ റഹ്മാനും ആൻഡ്ലീബ് ​​സലീമും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു, 3.560 കിലോഗ്രാം ഭാരമുള്ള ഉമർ എന്ന ആൺകുട്ടി. “ഈ നിമിഷം ഞങ്ങൾ എന്നേക്കും വിലമതിക്കും. ഞങ്ങൾക്ക്, ഈ ദിവസം ഇപ്പോൾ ഇരട്ടി സന്തോഷം നൽകുന്നു, യുഎഇയുടെ കഥയുടെ ഭാഗമാകുകയും ഞങ്ങളുടെ മകനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു,” ദമ്പതികൾ പറഞ്ഞു. ജനനത്തിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് എച്ച്ഒഡിയും കൺസൾട്ടന്റ് ഡോ. സൈലജ വുപ്പു പറഞ്ഞു. “ഓരോ കുട്ടിയും നാളെ കൂടുതൽ തിളക്കമുള്ളതും ശക്തവും കൂടുതൽ അനുകമ്പയുള്ളതുമാകുമെന്നതിന്റെ പുതിയ പ്രതീക്ഷയാണ്,” അവർ പറഞ്ഞു. ആശുപത്രി ജീവനക്കാർ മധുരപലഹാരങ്ങളും ആശംസകളും നൽകി ആഘോഷിച്ചു, കുടുംബങ്ങൾ ദേശീയ ആഘോഷത്തിന് ഒരു അവിസ്മരണീയ തുടക്കം കുറിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ കനാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; സുരക്ഷാ മുന്നറിയിപ്പ്

    അബുദാബി കനാലിൽ ധാരാളം മത്സ്യങ്ങൾ ചത്തുകിടക്കുന്നതായി എമിറേറ്റിന്റെ പരിസ്ഥിതി അതോറിറ്റി ഡിസംബർ 1 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു, സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംഭവത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, പ്രാഥമിക പരിശോധനയിൽ അവ പ്രദേശത്തെ പായലുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ജലചംക്രമണം ദുർബലമായതിന്റെ ഫലമായി അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് കുറയാൻ കാരണമായെന്നും പരിസ്ഥിതി ഏജൻസി-അബുദാബി പറഞ്ഞു. അൽ മുസൂൺ കനാലിൽ ചത്ത മത്സ്യത്തെ കണ്ടെത്തിയതായി ഏജൻസി കൂട്ടിച്ചേർത്തു. ചത്ത മത്സ്യങ്ങൾ ശേഖരിക്കുക, കൊണ്ടുപോകുക, സുരക്ഷിതമായി സംസ്കരിക്കുക എന്നിവയുൾപ്പെടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടമുണ്ടാകാതിരിക്കുന്നതിനും നടപടികൾ വേഗത്തിൽ സ്വീകരിച്ചു.

    കൃത്യമായ കാരണങ്ങൾ നിർണ്ണയിക്കാൻ അധികൃതർ കനാലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു പരിശോധനയ്ക്കായി വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു, ഏജൻസി വ്യക്തമാക്കി. കൂടുതൽ വിശകലനം പൂർത്തിയാക്കി പരിശോധനാ ഫലങ്ങൾ ലഭ്യമാകുമ്പോൾ സംഭവത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്ന് ഏജൻസി നിലവിൽ ഒരു സമഗ്ര സാങ്കേതിക വിലയിരുത്തൽ നടത്തിവരികയാണ്.

    സമാനമായ സംഭവം

    2024-ൽ, ദുബായിൽ സമാനമായ ഒരു സംഭവം നടന്നു, എമിറേറ്റിലെ ജലാശയങ്ങളിൽ ചത്ത മത്സ്യങ്ങൾ കാണപ്പെട്ടു. രാജ്യത്തെ ബാധിച്ച പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷം ഇത് സാധാരണമാണെന്ന് പരിസ്ഥിതി അധികൃതർ അന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഏപ്രിൽ 16-ന് യുഎഇയിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മഴ ലഭിച്ചു. അധികാരികളുടെ അഭിപ്രായത്തിൽ, ദുബായിൽ 24 മണിക്കൂറിനുള്ളിൽ 220 മില്ലിമീറ്ററിലധികം മഴ ലഭിച്ചു – ഇത് ഒരു വർഷത്തിൽ കൂടുതൽ മഴ ഒരു ദിവസത്തിൽ ലഭിക്കുമെന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇരട്ട സന്തോഷം; യുഎഇ 54-ാമത് ദേശീയ ദിനം, ആദ്യ സമ്മാനമായി രണ്ട് പുതുജീവനുകൾ

    ഇരട്ട സന്തോഷം; യുഎഇ 54-ാമത് ദേശീയ ദിനം, ആദ്യ സമ്മാനമായി രണ്ട് പുതുജീവനുകൾ

    യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 2 ന് പുലർച്ചെ 12 മണിയോടെ, രണ്ട് പ്രവാസി കുടുംബങ്ങൾ ബുർജീൽ ആശുപത്രിയിൽ തങ്ങളുടെ നവജാത ശിശുക്കളെ സ്വാഗതം ചെയ്തു.

    അൾജീരിയൻ അമ്മ ലാമിയ മെർമത്ത് 3.110 കിലോഗ്രാം ഭാരമുള്ള മക്ക എന്ന പെൺകുഞ്ഞിന് ജന്മം നൽകി. മെർമത്തും ഭർത്താവ് സുഹൈർ അത്തറും പറഞ്ഞു, ഈ സമയം തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവിനെ കൂടുതൽ അർത്ഥവത്താക്കി. “അവൾ സർവ്വശക്തനിൽ നിന്നുള്ള ഞങ്ങളുടെ സമ്മാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പേരാണ് ഞങ്ങൾ അവൾക്ക് മക്ക എന്ന് പേരിട്ടു. ഈ ശുഭദിനത്തിൽ അവളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. പിന്തുണയ്ക്ക് അവർ മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു, “ഡോ. ഹാല ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സംഘവും ശരിക്കും സഹായകരമായിരുന്നു” എന്ന് കൂട്ടിച്ചേർത്തു.

    അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ബുർജീൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. ഹാല എൽസയീദ് പറഞ്ഞു. “ഇത് ഞങ്ങളുടെ പതിവ് ജോലിയാണെങ്കിലും, ഈ സമയത്ത് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് നിങ്ങൾ മറക്കാത്ത കാര്യമാണ്,” അവർ പറഞ്ഞു.

    അതേസമയം, പാകിസ്ഥാൻ മാതാപിതാക്കളായ ഹമൂദ് ഉർ റഹ്മാനും ആൻഡ്ലീബ് ​​സലീമും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു, 3.560 കിലോഗ്രാം ഭാരമുള്ള ഉമർ എന്ന ആൺകുട്ടി. “ഈ നിമിഷം ഞങ്ങൾ എന്നേക്കും വിലമതിക്കും. ഞങ്ങൾക്ക്, ഈ ദിവസം ഇപ്പോൾ ഇരട്ടി സന്തോഷം നൽകുന്നു, യുഎഇയുടെ കഥയുടെ ഭാഗമാകുകയും ഞങ്ങളുടെ മകനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു,” ദമ്പതികൾ പറഞ്ഞു. ജനനത്തിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് എച്ച്ഒഡിയും കൺസൾട്ടന്റ് ഡോ. സൈലജ വുപ്പു പറഞ്ഞു. “ഓരോ കുട്ടിയും നാളെ കൂടുതൽ തിളക്കമുള്ളതും ശക്തവും കൂടുതൽ അനുകമ്പയുള്ളതുമാകുമെന്നതിന്റെ പുതിയ പ്രതീക്ഷയാണ്,” അവർ പറഞ്ഞു. ആശുപത്രി ജീവനക്കാർ മധുരപലഹാരങ്ങളും ആശംസകളും നൽകി ആഘോഷിച്ചു, കുടുംബങ്ങൾ ദേശീയ ആഘോഷത്തിന് ഒരു അവിസ്മരണീയ തുടക്കം കുറിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസി മല

    യുഎഇയിലെ കനാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; സുരക്ഷാ മുന്നറിയിപ്പ്

    അബുദാബി കനാലിൽ ധാരാളം മത്സ്യങ്ങൾ ചത്തുകിടക്കുന്നതായി എമിറേറ്റിന്റെ പരിസ്ഥിതി അതോറിറ്റി ഡിസംബർ 1 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു, സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംഭവത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, പ്രാഥമിക പരിശോധനയിൽ അവ പ്രദേശത്തെ പായലുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ജലചംക്രമണം ദുർബലമായതിന്റെ ഫലമായി അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് കുറയാൻ കാരണമായെന്നും പരിസ്ഥിതി ഏജൻസി-അബുദാബി പറഞ്ഞു. അൽ മുസൂൺ കനാലിൽ ചത്ത മത്സ്യത്തെ കണ്ടെത്തിയതായി ഏജൻസി കൂട്ടിച്ചേർത്തു. ചത്ത മത്സ്യങ്ങൾ ശേഖരിക്കുക, കൊണ്ടുപോകുക, സുരക്ഷിതമായി സംസ്കരിക്കുക എന്നിവയുൾപ്പെടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടമുണ്ടാകാതിരിക്കുന്നതിനും നടപടികൾ വേഗത്തിൽ സ്വീകരിച്ചു.

    കൃത്യമായ കാരണങ്ങൾ നിർണ്ണയിക്കാൻ അധികൃതർ കനാലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു പരിശോധനയ്ക്കായി വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു, ഏജൻസി വ്യക്തമാക്കി. കൂടുതൽ വിശകലനം പൂർത്തിയാക്കി പരിശോധനാ ഫലങ്ങൾ ലഭ്യമാകുമ്പോൾ സംഭവത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്ന് ഏജൻസി നിലവിൽ ഒരു സമഗ്ര സാങ്കേതിക വിലയിരുത്തൽ നടത്തിവരികയാണ്.

    സമാനമായ സംഭവം

    2024-ൽ, ദുബായിൽ സമാനമായ ഒരു സംഭവം നടന്നു, എമിറേറ്റിലെ ജലാശയങ്ങളിൽ ചത്ത മത്സ്യങ്ങൾ കാണപ്പെട്ടു. രാജ്യത്തെ ബാധിച്ച പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷം ഇത് സാധാരണമാണെന്ന് പരിസ്ഥിതി അധികൃതർ അന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഏപ്രിൽ 16-ന് യുഎഇയിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മഴ ലഭിച്ചു. അധികാരികളുടെ അഭിപ്രായത്തിൽ, ദുബായിൽ 24 മണിക്കൂറിനുള്ളിൽ 220 മില്ലിമീറ്ററിലധികം മഴ ലഭിച്ചു – ഇത് ഒരു വർഷത്തിൽ കൂടുതൽ മഴ ഒരു ദിവസത്തിൽ ലഭിക്കുമെന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    മലപ്പുറം സ്വദേശിയായ പറമ്പിൽ ശറഫുദ്ദീൻ (42) ചികിത്സക്കിടെ ഷാർജയിൽ നിര്യാതനായി. തെന്നല കുറ്റിപ്പാല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. നവംബർ 3-ന് തൊഴിൽ വിസയിൽ ഷാർജയിലെത്തിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ 12-ന് ബുർജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനാൽ ശറഫുദ്ദീൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹാർട്ട് ബ്ലോക്കിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും നില മെച്ചപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും, രോഗാവസ്ഥ വഷളായതോടെ അദ്ദേഹം ജീവിതവുമായുള്ള പൊരുതൽ അവസാനിച്ചു. ഗൾഫിലെത്തിയ ഉടൻ സംഭവിച്ച വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ്–സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്‌വാൻ, ഫാത്തിമ നാഫിഹ്. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ് റാഫി, നൗഷാദ്, ഹാജറ, ആമിന, പരേതയായ സുലൈഖ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ കനാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; സുരക്ഷാ മുന്നറിയിപ്പ്

    യുഎഇയിലെ കനാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; സുരക്ഷാ മുന്നറിയിപ്പ്

    അബുദാബി കനാലിൽ ധാരാളം മത്സ്യങ്ങൾ ചത്തുകിടക്കുന്നതായി എമിറേറ്റിന്റെ പരിസ്ഥിതി അതോറിറ്റി ഡിസംബർ 1 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു, സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംഭവത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, പ്രാഥമിക പരിശോധനയിൽ അവ പ്രദേശത്തെ പായലുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ജലചംക്രമണം ദുർബലമായതിന്റെ ഫലമായി അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് കുറയാൻ കാരണമായെന്നും പരിസ്ഥിതി ഏജൻസി-അബുദാബി പറഞ്ഞു. അൽ മുസൂൺ കനാലിൽ ചത്ത മത്സ്യത്തെ കണ്ടെത്തിയതായി ഏജൻസി കൂട്ടിച്ചേർത്തു. ചത്ത മത്സ്യങ്ങൾ ശേഖരിക്കുക, കൊണ്ടുപോകുക, സുരക്ഷിതമായി സംസ്കരിക്കുക എന്നിവയുൾപ്പെടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടമുണ്ടാകാതിരിക്കുന്നതിനും നടപടികൾ വേഗത്തിൽ സ്വീകരിച്ചു.

    കൃത്യമായ കാരണങ്ങൾ നിർണ്ണയിക്കാൻ അധികൃതർ കനാലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു പരിശോധനയ്ക്കായി വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു, ഏജൻസി വ്യക്തമാക്കി. കൂടുതൽ വിശകലനം പൂർത്തിയാക്കി പരിശോധനാ ഫലങ്ങൾ ലഭ്യമാകുമ്പോൾ സംഭവത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്ന് ഏജൻസി നിലവിൽ ഒരു സമഗ്ര സാങ്കേതിക വിലയിരുത്തൽ നടത്തിവരികയാണ്.

    സമാനമായ സംഭവം

    2024-ൽ, ദുബായിൽ സമാനമായ ഒരു സംഭവം നടന്നു, എമിറേറ്റിലെ ജലാശയങ്ങളിൽ ചത്ത മത്സ്യങ്ങൾ കാണപ്പെട്ടു. രാജ്യത്തെ ബാധിച്ച പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷം ഇത് സാധാരണമാണെന്ന് പരിസ്ഥിതി അധികൃതർ അന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഏപ്രിൽ 16-ന് യുഎഇയിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മഴ ലഭിച്ചു. അധികാരികളുടെ അഭിപ്രായത്തിൽ, ദുബായിൽ 24 മണിക്കൂറിനുള്ളിൽ 220 മില്ലിമീറ്ററിലധികം മഴ ലഭിച്ചു – ഇത് ഒരു വർഷത്തിൽ കൂടുതൽ മഴ ഒരു ദിവസത്തിൽ ലഭിക്കുമെന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

    മലപ്പുറം സ്വദേശിയായ പറമ്പിൽ ശറഫുദ്ദീൻ (42) ചികിത്സക്കിടെ ഷാർജയിൽ നിര്യാതനായി. തെന്നല കുറ്റിപ്പാല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. നവംബർ 3-ന് തൊഴിൽ വിസയിൽ ഷാർജയിലെത്തിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ 12-ന് ബുർജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനാൽ ശറഫുദ്ദീൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹാർട്ട് ബ്ലോക്കിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും നില മെച്ചപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും, രോഗാവസ്ഥ വഷളായതോടെ അദ്ദേഹം ജീവിതവുമായുള്ള പൊരുതൽ അവസാനിച്ചു. ഗൾഫിലെത്തിയ ഉടൻ സംഭവിച്ച വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ്–സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്‌വാൻ, ഫാത്തിമ നാഫിഹ്. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ് റാഫി, നൗഷാദ്, ഹാജറ, ആമിന, പരേതയായ സുലൈഖ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ഡ്രൈവിങ് ലൈസൻസ്: ഈ 52 രാജ്യക്കാർക്ക് ടെസ്റ്റ് വേണ്ട; വിസയുള്ളവർക്ക് നേരിട്ട് മാറ്റിവാങ്ങാം

    യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കിടയിൽ ഏറെ പ്രതീക്ഷയോടെ നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഡ്രൈവിങ് ലൈസൻസ് നേടുക. സാധാരണയായി ലൈസൻസ് ലഭിക്കാൻ ഒരാളിന് നിരവധി പരിശീലന ഘട്ടങ്ങളും പരീക്ഷകളും വിജയിക്കേണ്ടിവരും. എന്നാൽ, ചില തെരഞ്ഞെടുത്ത രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് വലിയ ഇളവാണ് യുഎഇ അനുവദിച്ചിരിക്കുന്നത്. ആ രാജ്യങ്ങളിലെ ലൈസൻസ് ഉടമകൾക്ക് തിയറി ടെസ്റ്റോ റോഡ് ടെസ്റ്റോ ഇല്ലാതെ നേരിട്ട് യുഎഇ ലൈസൻസിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) ‘മാർഖൂസ്’ സംരംഭത്തിലൂടെയാണ് ഈ സേവനം ലളിതവും വേഗത്തിലുള്ളതുമായ രീതിയിൽ ലഭ്യമാക്കുന്നത്.

    സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിൽ എത്തുന്നവർക്ക്, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുവാദമുണ്ട്. റെസിഡൻസ് വിസയുള്ളവർക്ക്, അവരുടെ നിലവിലുള്ള ലൈസൻസ് മാർഖൂസ് പ്ലാറ്റ്‌ഫോം വഴി പൂർണ്ണമായും ഡിജിറ്റൽ മാർഗ്ഗത്തിൽ യുഎഇ ലൈസൻസായി മാറിക്കെടുക്കാം. പ്രവാസികളും വിനോദസഞ്ചാരികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര ഡ്രൈവിങ് നിലവാരങ്ങളോട് അനുയോജ്യത ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ഡ്രൈവിങ് ലൈസൻസ്: ഈ 52 രാജ്യക്കാർക്ക് ടെസ്റ്റ് വേണ്ട; വിസയുള്ളവർക്ക് നേരിട്ട് മാറ്റിവാങ്ങാം

    യുഎഇ ഡ്രൈവിങ് ലൈസൻസ്: ഈ 52 രാജ്യക്കാർക്ക് ടെസ്റ്റ് വേണ്ട; വിസയുള്ളവർക്ക് നേരിട്ട് മാറ്റിവാങ്ങാം

    യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കിടയിൽ ഏറെ പ്രതീക്ഷയോടെ നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഡ്രൈവിങ് ലൈസൻസ് നേടുക. സാധാരണയായി ലൈസൻസ് ലഭിക്കാൻ ഒരാളിന് നിരവധി പരിശീലന ഘട്ടങ്ങളും പരീക്ഷകളും വിജയിക്കേണ്ടിവരും. എന്നാൽ, ചില തെരഞ്ഞെടുത്ത രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് വലിയ ഇളവാണ് യുഎഇ അനുവദിച്ചിരിക്കുന്നത്. ആ രാജ്യങ്ങളിലെ ലൈസൻസ് ഉടമകൾക്ക് തിയറി ടെസ്റ്റോ റോഡ് ടെസ്റ്റോ ഇല്ലാതെ നേരിട്ട് യുഎഇ ലൈസൻസിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) ‘മാർഖൂസ്’ സംരംഭത്തിലൂടെയാണ് ഈ സേവനം ലളിതവും വേഗത്തിലുള്ളതുമായ രീതിയിൽ ലഭ്യമാക്കുന്നത്.

    സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിൽ എത്തുന്നവർക്ക്, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുവാദമുണ്ട്. റെസിഡൻസ് വിസയുള്ളവർക്ക്, അവരുടെ നിലവിലുള്ള ലൈസൻസ് മാർഖൂസ് പ്ലാറ്റ്‌ഫോം വഴി പൂർണ്ണമായും ഡിജിറ്റൽ മാർഗ്ഗത്തിൽ യുഎഇ ലൈസൻസായി മാറിക്കെടുക്കാം. പ്രവാസികളും വിനോദസഞ്ചാരികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര ഡ്രൈവിങ് നിലവാരങ്ങളോട് അനുയോജ്യത ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിങ്ങൾ അറിഞ്ഞോ? യു.എ.ഇ. ലോട്ടറിയിൽ ചരിത്രപരമായ മാറ്റം: ‘ലക്കി ഡേ ഡ്രോ’ ഇനി ആഴ്ചതോറും, സർപ്രൈസുകൾ വേറെയും

    ദുബായ്: യുഎഇ ലോട്ടറിയായ ‘ലക്കി ഡേ ഡ്രോ’ വിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിജയികളെ കാത്ത് വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ കൂടുതൽ സമ്മാനങ്ങൾ നേടാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന തരത്തിൽ നറുക്കെടുപ്പ് എല്ലാ ആഴ്ചയും നടത്തും.

    പ്രധാന മാറ്റങ്ങൾ ഇവയാണ്:

    ‘ലക്കി ഡേ ഡ്രോ’ ഇനി മുതൽ ആഴ്ചയിൽ ഒരിക്കൽ, എല്ലാ ശനിയാഴ്ചയും രാത്രി 8:30-ന് (ജിഎസ്ടി) നടക്കും.രണ്ടാം സമ്മാനത്തുക 1 മില്യൺ ദിർഹത്തിൽ നിന്ന് ഞെട്ടിക്കുന്ന തുകയായ 5 മില്യൺ ദിർഹമായി (ഏകദേശം 11.2 കോടി ഇന്ത്യൻ രൂപ) വർദ്ധിപ്പിച്ചു. ഒന്നാം സമ്മാനമായ 30 മില്യൺ ദിർഹത്തിന് മാറ്റമില്ല. പ്രധാന ഡ്രോയ്ക്ക് പുറമെ, എല്ലാ ആഴ്ചയും മൂന്ന് ഉറപ്പായ വിജയികൾക്ക് 100,000 ദിർഹം വീതം നേടാൻ സാധിക്കുന്ന ‘ലക്കി ചാൻസ് റാഫിളി’ലും ടിക്കറ്റെടുത്തവരെ ഓട്ടോമാറ്റിക്കായി പരിഗണിക്കും. ടിക്കറ്റ് വില 50 ദിർഹമായി തുടരുമെന്നും, രാജ്യത്തുടനീളമുള്ള കളിക്കാരുടെ താൽപര്യങ്ങൾ പരിഗണിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും യുഎഇ ലോട്ടറി അധികൃതർ അറിയിച്ചു. പുതിയ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷം; ഈ സൗജന്യ പരിപാടികൾ മിസ്സാക്കല്ലേ!

    ദുബായ്: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങി. ഡിസംബർ 1 മുതൽ 3 വരെ നീണ്ടുനിൽക്കുന്ന വാരാന്ത്യത്തിൽ നഗരത്തിലുടനീളം വിപുലമായ സൗജന്യ വിനോദ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

    പ്രധാന ആകർഷണങ്ങൾ:

    കരിമരുന്ന് പ്രയോഗം (Fireworks) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും.

    ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക്.

    സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് (ജെബിആർ) എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക്.

    ഗ്ലോബൽ വില്ലേജിൽ രാത്രികാലങ്ങളിൽ ഡ്രോൺ ഷോകളും വെടിക്കെട്ടും ഉണ്ടായിരിക്കും.

    സൗജന്യ സംഗീത കച്ചേരികൾ പ്രമുഖ അറബ് ഗായകരുടെ സൗജന്യ കച്ചേരികൾ സിറ്റി വാക്കിൽ അരങ്ങേറും:

    ഡിസംബർ 1 ന്: ഡയാന ഹദ്ദാദ്.

    ഡിസംബർ 2 ന്: ഷമ്മ ഹംദാൻ.

    സാംസ്കാരിക വിനോദ പരിപാടികൾ കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള സാംസ്കാരിക, പൈതൃക പരിപാടികൾ:

    ഗ്ലോബൽ വില്ലേജ്: വർണ്ണാഭമായ സാംസ്കാരിക ഇൻസ്റ്റാളേഷനുകൾ, പരമ്പരാഗത യോല (Yola), ഹർബിയ (Harbiya) പ്രകടനങ്ങൾ, കൂടാതെ “ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസ്” എന്ന പേരിലുള്ള നാടകീയ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും.

    കുടുംബ പരിപാടികൾ: ദുബായ് ഫ്രെയിം, ചില്ഡ്രൻസ് സിറ്റി, മുഷ്‌രിഫ് പാർക്ക് എന്നിവിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ കുട്ടികൾക്കായി വർക്ക്‌ഷോപ്പുകളും ലൈവ് പ്രകടനങ്ങളും ഉണ്ടാകും.

    യുഎഇ ഫ്ലാഗ് ഗാർഡൻ: ബുർജ് അൽ അറബിന് സമീപമുള്ള ഉം സുഖൈം ബീച്ചിൽ ആയിരക്കണക്കിന് പതാകകൾ അണിനിരത്തിയ യുഎഇ ഫ്ലാഗ് ഗാർഡൻ കാണാൻ അവസരമുണ്ട്.

    അൽ ഫഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ്: ഇവിടെയും പരമ്പരാഗത കലാപ്രകടനങ്ങൾ നടക്കും.

    പ്രധാന യാത്രാ അറിയിപ്പ് ആഘോഷങ്ങൾ പ്രമാണിച്ച്, മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ ഒഴികെ ദുബായിലെ പൊതു പാർക്കിംഗ് ഡിസംബർ 2 വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്. മെട്രോ, ട്രാം സർവീസുകളുടെ സമയത്തിലും നീരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അറബ് കപ്പ് സ്റ്റേഡിയങ്ങളിലെ നിരോധിത വസ്തുക്കളിൽ കുടയും പ്രൊഫഷണൽ ക്യാമറയും, മറ്റ് വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം

    അറബ് കപ്പ് സ്റ്റേഡിയങ്ങളിലെ നിരോധിത വസ്തുക്കളിൽ കുടയും പ്രൊഫഷണൽ ക്യാമറയും, മറ്റ് വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം

    ഫിഫ അറബ് കപ്പ് മത്സരങ്ങൾക്കായുള്ള സ്റ്റേഡിയങ്ങളിൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കാത്ത വസ്തുക്കളുടെ പട്ടികയും മന്ത്രാലയം വ്യക്തമാക്കി. ഗ്ലാസ് പാത്രങ്ങൾ, കുടകൾ, വളർത്തുമൃഗങ്ങൾ, പെർফ്യൂം കുപ്പികൾ, 2×1.5 മീറ്ററിൽ കൂടുതലുള്ള വലിയ പതാകകൾ, മഗ്ഗുകൾ, ക്യാനുകൾ, ലേസർ പോയിന്ററുകൾ, സെൽഫി സ്റ്റിക്കുകൾ, ഡ്രോൺ ഉപകരണങ്ങൾ, പ്രൊഫഷണൽ ക്യാമറകൾ എന്നിവ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ടുണീഷ്യ–സിറിയ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് പിന്നാലെ ഖത്തർ–പലസ്തീൻ മത്സരവും നടക്കും. ടൂർണമെന്റിലെ മത്സരങ്ങൾ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവിടങ്ങളിലാകും. ഫൈനൽ മത്സരം ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    അറബ് കപ്പ്: ദോഹ മെട്രോ ഒരുങ്ങി; യാത്രക്കാർ അറിഞ്ഞിക്കേണ്ട വിശദ വിവരങ്ങൾ

    ദോഹയിൽ നടക്കുന്ന 2025 ഫിഫ അറബ് കപ്പിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും പൂർണ സജ്ജമാണെന്ന് ഖത്തർ റെയിൽ അറിയിച്ചു. മത്സര ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേവനക്രമങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ടിക്കറ്റുള്ളവർക്ക് ആ ദിവസങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യ യാത്ര ലഭിക്കും.

    സേവന സമയം നീട്ടി

    ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന വൈകിയ മത്സരങ്ങളെ മുന്‍നിറുത്തി മെട്രോ, ലുസൈൽ ട്രാം, മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് എന്നിവയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്.

    തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ പാർക്ക് ആൻഡ് റൈഡ് സൗകര്യം ലഭ്യമാകും. എന്നാൽ മത്സര ദിനങ്ങളിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഷൻ അടച്ചിടും. ടൂർണമെന്റിനുടനീളം ലുസൈൽ ക്യൂഎൻബി സ്റ്റേഷനിലെ പാർക്ക് ആൻഡ് റൈഡും അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷൻ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.

    വർധിച്ച സർവീസുകളും കൂടുതൽ ട്രെയിനുകളും

    യാത്രക്കാരുടെ തിരിച്ചുകൂടലിനെ പരിഗണിച്ച് റെഡ് ലൈനിൽ ആറു കാറുകളുള്ള ട്രെയിനുകൾ സർവീസിൽ ഉൾപ്പെടുത്തി. തിരക്കേറിയ സമയം 110 ട്രെയിനുകൾ സർവീസ് നടത്തും. എല്ലാ സ്റ്റേഷനുകളിലും സന്നദ്ധത പരിശോധനകൾ പൂർത്തിയാക്കിയതോടൊപ്പം, വേഗത്തിലുള്ള പ്രതികരണത്തിനായി അധിക അറ്റകുറ്റപ്പണി സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

    സ്റ്റേഷനുകളിൽ അധിക സൈനേജുകൾ, പരിശീലനം ലഭിച്ച ജീവനക്കാർ, സഹായ സംഘങ്ങൾ എന്നിവയെ നിയോഗിച്ച് ആരാധകർക്ക് മാർഗ്ഗനിർദ്ദേശം നൽകും. പ്രധാന സ്റ്റേഡിയം സ്റ്റേഷനുകളിൽ പ്രത്യേക ടിക്കറ്റിംഗ് ഡെസ്കുകളും ഉണ്ടായിരിക്കും.

    മെട്രോ വഴി എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഡിയങ്ങൾ

    ആറ് അറബ് കപ്പ് സ്റ്റേഡിയങ്ങളിൽ അഞ്ചിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് നടന്ന് എത്താനാകും:

    സ്റ്റേഡിയം 974 – റാസ് ബു അബൗദ് സ്റ്റേഷൻ

    എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം – എഡ്യൂക്കേഷൻ സിറ്റി സ്റ്റേഷൻ

    അഹ്മദ് ബിൻ അലി സ്റ്റേഡിയം – അൽ റൈഫ–മാൾ ഓഫ് ഖത്തർ സ്റ്റേഷൻ

    ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം – സ്‌പോർട്‌സ് സിറ്റി സ്റ്റേഷൻ

    ലുസൈൽ സ്റ്റേഡിയം – ലുസൈൽ ക്യൂഎൻബി സ്റ്റേഷൻ

    അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് ലുസൈൽ ക്യൂഎൻബി സ്റ്റേഷനിൽ നിന്ന് ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്.

    ലുസൈൽ ട്രാം – പ്രത്യേക ക്രമീകരണങ്ങൾ

    ഓറഞ്ച് ലൈൻ: ലെഗ്തൈഫിയ – അൽ വെസിൽ തമ്മിൽ മാത്രം സർവീസ്

    പിങ്ക് ലൈൻ: സാധാരണ സർവീസ് (ഡിസംബർ 10–14: T100 ട്രയാത്ത്‌ലോൺ കാരണം ലെഗ്തൈഫിയ–ടാർഫത്ത് സൗത്ത് മാത്രം)

    ടർക്കോയ്‌സ് ലൈൻ: ലുസൈൽ സ്റ്റേഡിയം & ബൊളിവാർഡിന് സമീപം സുരക്ഷാ നടപടികൾ മൂലം താൽക്കാലികമായി നിർത്തിവെച്ചു

    24/7 ഉപഭോക്തൃ സേവനം

    ഫോൺ: 105

    വാട്ട്‌സ്ആപ്പ്: 4443 3105

    യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക, ജീവനക്കാരുടെ മാർഗ്ഗനിർദേശം പാലിക്കുക, ഡിജിറ്റൽ സ്‌ക്രീനുകളിൽ അപ്‌ഡേറ്റുകൾ പരിശോധിക്കുക എന്നിവ ചെയ്യണമെന്ന് ഖത്തർ റെയിൽ നിർദ്ദേശിക്കുന്നു.

    പ്രധാന മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്റ്റോറുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ, സ്പോർട്‌സ് ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കും.

    ഏറ്റവും പുതിയ വിവരങ്ങൾക്കായി ഖത്തർ റെയിൽ സോഷ്യൽ മീഡിയയും മൊബൈൽ ആപ്പും ഉപയോഗിക്കണമെന്നു അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • അറബ് കപ്പ്: ദോഹ മെട്രോ ഒരുങ്ങി; യാത്രക്കാർ അറിഞ്ഞിക്കേണ്ട വിശദ വിവരങ്ങൾ

    അറബ് കപ്പ്: ദോഹ മെട്രോ ഒരുങ്ങി; യാത്രക്കാർ അറിഞ്ഞിക്കേണ്ട വിശദ വിവരങ്ങൾ

    ദോഹയിൽ നടക്കുന്ന 2025 ഫിഫ അറബ് കപ്പിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും പൂർണ സജ്ജമാണെന്ന് ഖത്തർ റെയിൽ അറിയിച്ചു. മത്സര ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേവനക്രമങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ടിക്കറ്റുള്ളവർക്ക് ആ ദിവസങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യ യാത്ര ലഭിക്കും.

    സേവന സമയം നീട്ടി

    ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന വൈകിയ മത്സരങ്ങളെ മുന്‍നിറുത്തി മെട്രോ, ലുസൈൽ ട്രാം, മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് എന്നിവയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്.

    തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ പാർക്ക് ആൻഡ് റൈഡ് സൗകര്യം ലഭ്യമാകും. എന്നാൽ മത്സര ദിനങ്ങളിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഷൻ അടച്ചിടും. ടൂർണമെന്റിനുടനീളം ലുസൈൽ ക്യൂഎൻബി സ്റ്റേഷനിലെ പാർക്ക് ആൻഡ് റൈഡും അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷൻ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.

    വർധിച്ച സർവീസുകളും കൂടുതൽ ട്രെയിനുകളും

    യാത്രക്കാരുടെ തിരിച്ചുകൂടലിനെ പരിഗണിച്ച് റെഡ് ലൈനിൽ ആറു കാറുകളുള്ള ട്രെയിനുകൾ സർവീസിൽ ഉൾപ്പെടുത്തി. തിരക്കേറിയ സമയം 110 ട്രെയിനുകൾ സർവീസ് നടത്തും. എല്ലാ സ്റ്റേഷനുകളിലും സന്നദ്ധത പരിശോധനകൾ പൂർത്തിയാക്കിയതോടൊപ്പം, വേഗത്തിലുള്ള പ്രതികരണത്തിനായി അധിക അറ്റകുറ്റപ്പണി സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

    സ്റ്റേഷനുകളിൽ അധിക സൈനേജുകൾ, പരിശീലനം ലഭിച്ച ജീവനക്കാർ, സഹായ സംഘങ്ങൾ എന്നിവയെ നിയോഗിച്ച് ആരാധകർക്ക് മാർഗ്ഗനിർദ്ദേശം നൽകും. പ്രധാന സ്റ്റേഡിയം സ്റ്റേഷനുകളിൽ പ്രത്യേക ടിക്കറ്റിംഗ് ഡെസ്കുകളും ഉണ്ടായിരിക്കും.

    മെട്രോ വഴി എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഡിയങ്ങൾ

    ആറ് അറബ് കപ്പ് സ്റ്റേഡിയങ്ങളിൽ അഞ്ചിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് നടന്ന് എത്താനാകും:

    സ്റ്റേഡിയം 974 – റാസ് ബു അബൗദ് സ്റ്റേഷൻ

    എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം – എഡ്യൂക്കേഷൻ സിറ്റി സ്റ്റേഷൻ

    അഹ്മദ് ബിൻ അലി സ്റ്റേഡിയം – അൽ റൈഫ–മാൾ ഓഫ് ഖത്തർ സ്റ്റേഷൻ

    ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം – സ്‌പോർട്‌സ് സിറ്റി സ്റ്റേഷൻ

    ലുസൈൽ സ്റ്റേഡിയം – ലുസൈൽ ക്യൂഎൻബി സ്റ്റേഷൻ

    അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് ലുസൈൽ ക്യൂഎൻബി സ്റ്റേഷനിൽ നിന്ന് ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്.

    ലുസൈൽ ട്രാം – പ്രത്യേക ക്രമീകരണങ്ങൾ

    ഓറഞ്ച് ലൈൻ: ലെഗ്തൈഫിയ – അൽ വെസിൽ തമ്മിൽ മാത്രം സർവീസ്

    പിങ്ക് ലൈൻ: സാധാരണ സർവീസ് (ഡിസംബർ 10–14: T100 ട്രയാത്ത്‌ലോൺ കാരണം ലെഗ്തൈഫിയ–ടാർഫത്ത് സൗത്ത് മാത്രം)

    ടർക്കോയ്‌സ് ലൈൻ: ലുസൈൽ സ്റ്റേഡിയം & ബൊളിവാർഡിന് സമീപം സുരക്ഷാ നടപടികൾ മൂലം താൽക്കാലികമായി നിർത്തിവെച്ചു

    24/7 ഉപഭോക്തൃ സേവനം

    ഫോൺ: 105

    വാട്ട്‌സ്ആപ്പ്: 4443 3105

    യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക, ജീവനക്കാരുടെ മാർഗ്ഗനിർദേശം പാലിക്കുക, ഡിജിറ്റൽ സ്‌ക്രീനുകളിൽ അപ്‌ഡേറ്റുകൾ പരിശോധിക്കുക എന്നിവ ചെയ്യണമെന്ന് ഖത്തർ റെയിൽ നിർദ്ദേശിക്കുന്നു.

    പ്രധാന മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്റ്റോറുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ, സ്പോർട്‌സ് ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കും.

    ഏറ്റവും പുതിയ വിവരങ്ങൾക്കായി ഖത്തർ റെയിൽ സോഷ്യൽ മീഡിയയും മൊബൈൽ ആപ്പും ഉപയോഗിക്കണമെന്നു അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ വർദ്ധനവ്

    ദോഹ — നവംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിന് നേരിയ വർധനവോടെ 2025 ഡിസംബറിലെ ഇന്ധന വില ഖത്തർ എനർജി പുറത്തിറക്കി. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നവംബറിലെ 1.95 റിയാലിൽ നിന്ന് 2.00 റിയാലായി ഉയർന്നു. സൂപ്പർ പെട്രോൾ കഴിഞ്ഞ മാസത്തെ 2.00 റിയാലിൽ നിന്ന് 2.05 റിയാലായി വില ഉയർന്നിട്ടുണ്ട്. ഡീസലിന്റെ വില ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി മാറ്റമില്ലാതെ തുടരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ഡിസംബറിലെ കാലാവസ്ഥ ഇങ്ങനെ

    ഖത്തറിൽ ശൈത്യകാലം ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫ്രണ്ടൽ സിസ്റ്റങ്ങൾ കടന്നുവരുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണ് ഡിസംബർ എന്നതും വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ശരാശരി താപനില 19.8°C ആയിരിക്കും. ഇതുവരെ ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1963-ൽ 6.4°C ആയിരുന്നുവെന്നാണ് രേഖ. അതേസമയം, 2010-ൽ 32.7°C എന്ന ഏറ്റവും ഉയർന്ന ഡിസംബർ താപനിലയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഫ്രണ്ടൽ പാസേജുകൾക്ക് മുൻപായി കാലാവസ്ഥയിൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, പുതിയതും ശക്തവുമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശുന്നതായി സാധാരണ കാണുന്നതെന്നും വകുപ്പ് വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതയായ ‘ഷമാൽ’ കാറ്റിന്റെ സീസണും ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ വർദ്ധനവ്

    ദോഹ — നവംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിന് നേരിയ വർധനവോടെ 2025 ഡിസംബറിലെ ഇന്ധന വില ഖത്തർ എനർജി പുറത്തിറക്കി. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നവംബറിലെ 1.95 റിയാലിൽ നിന്ന് 2.00 റിയാലായി ഉയർന്നു. സൂപ്പർ പെട്രോൾ കഴിഞ്ഞ മാസത്തെ 2.00 റിയാലിൽ നിന്ന് 2.05 റിയാലായി വില ഉയർന്നിട്ടുണ്ട്. ഡീസലിന്റെ വില ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി മാറ്റമില്ലാതെ തുടരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റ് ലേലം

    ദോഹ – ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
    മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സൂം മൊബൈൽ ആപ്ലിക്കേഷൻ, നമ്പർ പ്ലേറ്റ് ലേലങ്ങൾ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ വർദ്ധനവ്

    ഖത്തറിൽ പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ വർദ്ധനവ്

    ദോഹ — നവംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിന് നേരിയ വർധനവോടെ 2025 ഡിസംബറിലെ ഇന്ധന വില ഖത്തർ എനർജി പുറത്തിറക്കി. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നവംബറിലെ 1.95 റിയാലിൽ നിന്ന് 2.00 റിയാലായി ഉയർന്നു. സൂപ്പർ പെട്രോൾ കഴിഞ്ഞ മാസത്തെ 2.00 റിയാലിൽ നിന്ന് 2.05 റിയാലായി വില ഉയർന്നിട്ടുണ്ട്. ഡീസലിന്റെ വില ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി മാറ്റമില്ലാതെ തുടരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റ് ലേലം

    ദോഹ – ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
    മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സൂം മൊബൈൽ ആപ്ലിക്കേഷൻ, നമ്പർ പ്ലേറ്റ് ലേലങ്ങൾ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റ് ലേലം

    ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റ് ലേലം

    ദോഹ – ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
    മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സൂം മൊബൈൽ ആപ്ലിക്കേഷൻ, നമ്പർ പ്ലേറ്റ് ലേലങ്ങൾ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • യുഎഇ ആരാധകര്‍ക്ക് ഫിഫ ലോകകപ്പ് കാണാന്‍ സാധിക്കുമോ? യു.എസ്. വിസ ലഭിക്കാൻ ഉടൻ തന്നെ അപേക്ഷിക്കൂ, അല്ലെങ്കില്‍…

    യുഎഇ ആരാധകര്‍ക്ക് ഫിഫ ലോകകപ്പ് കാണാന്‍ സാധിക്കുമോ? യു.എസ്. വിസ ലഭിക്കാൻ ഉടൻ തന്നെ അപേക്ഷിക്കൂ, അല്ലെങ്കില്‍…

    ഫിഫ ലോകകപ്പ് അടുത്തുവരുന്നതിനാൽ വടക്കേ അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ പദ്ധതിയിടുന്ന യുഎഇയിലെ ഫുട്ബോൾ പ്രേമികൾ ഉടൻതന്നെ നടപടിയെടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമായുള്ള ഉയർന്ന ആവശ്യം കാരണം യുഎസ് ടൂറിസ്റ്റ് വിസയ്ക്കുള്ള അപ്പോയിൻ്റ്മെന്റ് സ്ലോട്ടുകൾ ഇപ്പോൾ പരിമിതാവസ്ഥയിലാണ്. സമയത്ത് വിസ ഉറപ്പാക്കാൻ മുമ്പൊരുക്കവും വേഗത്തിലുള്ള അപേക്ഷയും അനിവാര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

    2026 ലോകകപ്പിനെ മുന്നിൽ കണ്ട് യുഎഇയിൽ നിന്നുള്ള യുഎസ് വിസ അപേക്ഷകളിൽ ഈ വർഷം ശക്തമായ വർധനയാണ് രേഖപ്പെടുത്തിയത്. അതിനാൽ തന്നെ 2025-ൽ തന്നെ അപേക്ഷാ നടപടികൾ തുടങ്ങണമെന്ന് ‘ദി വിസ സർവീസസ്’ സിഇഒ അനസ്താസിയ യാൻചെങ്കോ ഉപദേശിക്കുന്നു. “2026 തുടങ്ങുന്നതിന് മുൻപ് അപേക്ഷിക്കണമെന്നുള്ള അവബോധം യാത്രക്കാരിൽ ഉണ്ടായിരിക്കണം. പ്രോസസിങ് കാലതാമസവും പരിധിയുള്ള അപ്പോയിൻ്റ്മെന്റ് സ്ലോട്ടുകളും യാത്രാ പദ്ധതികളെ പൂർണ്ണంగా തകർക്കാൻ ഇടയാക്കിയേക്കാം,” അവർ മുന്നറിയിപ്പ് നൽകി.

    യുഎസ് വിസ ഇൻ്റർവ്യൂ ലഭിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ആഴ്ചകളോ ചിലപ്പോൾ ഒരു വർഷം വരെയോ കാത്തിരിക്കേണ്ടി വരാം. യുഎസിൽ നടക്കുന്ന ലോകകപ്പ് കാണാൻ ആഗ്രഹിക്കുന്നവരിൽ സിംബാബ്‌വെയിൽ നിന്നുള്ള 37 കാരനായ ഫുട്ബോൾ കോച്ച് ബ്ലെസ്സിംഗ് റോഡ്‌നി മട്‌സ്‌വെടയും ഒരാളാണ്. വിസ നടപടികളുടെ കാലതാമസം മനസ്സിലുണ്ടെങ്കിലും ജനുവരിയിൽ അപേക്ഷാ നടപടികൾ ആരംഭിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. “എംബസി ഇൻ്റർവ്യൂ ലഭിക്കാൻ എടുക്കുന്ന സമയം ജനുവരി കഴിഞ്ഞേക്കും,” അദ്ദേഹം പറയുന്നു. എങ്കിലും, വിസ ഇൻ്റർവ്യൂ ഷെഡ്യൂളുകൾ ലോകമെമ്പാടും വിപുലീകരിക്കാൻ യുഎസ് പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നതിനാൽ തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. യുഎസ് വിസ ഇൻ്റർവ്യൂ കഴിഞ്ഞാൽ അംഗീകരിക്കപ്പെട്ട വിസ സാധാരണയായി 5–10 ദിവസത്തിനുള്ളിൽ ദുബായിൽ സ്റ്റാമ്പ് ചെയ്യപ്പെടും. അപേക്ഷ നിരസിച്ചാൽ ഉടൻ അറിയിക്കപ്പെടും. ‘ദി വിസ സർവീസസ്’ പോലുള്ള വിദഗ്ധ ഏജൻസികളുടെ സഹായത്തോടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അപ്പോയിൻ്റ്മെന്റ് ലഭിക്കാനുമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോൾ സാധാരണ അപ്പോയിൻ്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമല്ലാത്ത അവസ്ഥ തുടരുകയാണെന്നും ഒഴിവുള്ള സ്ലോട്ടുകൾ കണ്ടെത്തുന്നതിനായി ചില ട്രാവൽ ഏജൻസികൾ അധിക ഫീസ് ഈടാക്കുന്നതായും ‘സൂഖ് അൽ സഫർ ടൂറിസം’ സിഇഒ മോണ തവോകോലി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും, കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ ഉറങ്ങിയതിനു വെള്ളമൊഴിച്ചും ചവിട്ടിയും അപമാനം; ഇന്ത്യൻ പ്രവാസിയുടെ ദുരവസ്ഥ

    മലേഷ്യയിൽ താമസസ്ഥലമില്ലാതെ തെരുവുകളിൽ അലഞ്ഞ് കിടക്കേണ്ടി വന്ന ഇന്ത്യൻ പൗരൻ സഫിയുദ്ദീൻ പക്കീർ മുഹമ്മദിൻ്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. ക്വാലാലംപൂരിലെ ഒരു ബാങ്കിന് മുന്നിൽ ക്ഷീണിതനായി ഉറങ്ങിയിരുന്ന സഫിയുദ്ദീനെ പുലർച്ചെ വെള്ളമൊഴിച്ചും ചവിട്ടിയും എഴുന്നേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. 39 കാരനായ തമിഴ്നാട്ടുകാരനായ സഫിയുദ്ദീൻ, മുൻ തൊഴിലുടമയുടെ ക്രൂരമായ പ്രവൃത്തികളാണ് തന്നെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിയതെന്ന് മലേഷ്യൻ വാർത്താ ഏജൻസി എഫ്എംടിയോട് പറഞ്ഞു.

    “ വീട്ടിലേക്ക് മടങ്ങണം”

    2024 മാർച്ചിലാണ് സഫിയുദ്ദീൻ ക്വാലാലംപൂരിലെ ശ്രീ ഗോംബാക്കിലുള്ള ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലിക്ക് എത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും ഉള്ള കുടുംബത്തിൻ്റെ ഭാവി മെച്ചപ്പെടുത്താനായിരുന്നു വിദേശത്തേക്കുള്ള യാത്ര. എന്നാൽ ജോലിയിൽ പ്രവേശിച്ചതോടെ തന്നോട് തൊഴിലുടമ തുടങ്ങിയത് സാമ്പത്തിക ചൂഷണമായിരുന്നുവെന്ന് സഫിയുദ്ദീൻ പറയുന്നു.
    വർക്ക് പെർമിറ്റിനായി ₹75,500ഉം, ഹെൽത്ത് ഇൻഷുറൻസിനായി ₹26,000ഉം ഈടാക്കിയതിനു പുറമെ, മാസങ്ങളോളം ശമ്പളം നൽകാതെ പിടിച്ചു വച്ചുവെന്നുമാണ് ആരോപണം. പാസ്പോർട്ടും മുൻ തൊഴിലുടമ കൈവശം വെച്ചതോടെ നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. അവസാനം, അവസ്ഥകൾ ചേർത്ത് കൊടുക്കാത്തതോടെ ആറ് മാസം മുമ്പ് ജോലി ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

    തെരുവിലെ ജീവിതം

    പണം, പാസ്പോർട്ട്, താമസസ്ഥലം ഒന്നുമില്ലാതെ ക്വാലാലംപൂരിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസമായി അലഞ്ഞു നടന്നതായാണ് സഫിയുദ്ദീൻ പറയുന്നത്. പലപ്പോഴും കടകൾക്കും പൊതുസ്ഥലങ്ങൾക്കും മുന്നിൽ ഉറങ്ങേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു ദിനത്തിലാണ് ആംബാങ്ക് തമൻ മലൂരി ശാഖയ്ക്ക് പുറത്തു കിടന്നുറങ്ങിയത്. പുലർച്ചെ ഒരു വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പൈപ്പിൽ നിന്ന് വെള്ളമൊഴിച്ച് തനിക്കു മേൽ ചീറ്റുന്നതും, മറ്റൊരാൾ ചവിട്ടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. “പോയി നിൽക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉടൻ എഴുന്നേറുമായിരുന്നുവായിരുന്നു. ആ സമയത്ത് ഞാൻ ദുര്ബലനായിരുന്നു… വിശപ്പ്, സമ്മർദ്ദം, വിഷാദം—എല്ലാം ഒരുമിച്ചായിരുന്നു,” എന്ന് സഫിയുദ്ദീൻ പറയുന്നു.

    സഹായഹസ്തം

    ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വീടില്ലാത്തവർക്ക് സഹായം ചെയ്യുന്ന ടോണി ലിയാൻ ഇടപെട്ടു. സഫിയുദ്ദീന് താമസ സൗകര്യം ഏർപ്പെടുത്തുകയും, മുൻ തൊഴിലുടമയുടെ കൈവശമുള്ള പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി നീക്കം ആരംഭിക്കുകയും ചെയ്തു. കൂടാതെ, സഫിയുദ്ദീൻ കടങ്ങൾ തീർത്ത് നാട്ടിലേക്ക് മടങ്ങാൻ സഹായം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. മലയാളി പ്രവാസികളെയും ഉൾപ്പെടെ വിദേശത്തുള്ള തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും വീണ്ടും ചർച്ചചൂട് പിടിപ്പിച്ച സംഭവമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച

    തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും, കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ ഉറങ്ങിയതിനു വെള്ളമൊഴിച്ചും ചവിട്ടിയും അപമാനം; ഇന്ത്യൻ പ്രവാസിയുടെ ദുരവസ്ഥ

    തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും, കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ ഉറങ്ങിയതിനു വെള്ളമൊഴിച്ചും ചവിട്ടിയും അപമാനം; ഇന്ത്യൻ പ്രവാസിയുടെ ദുരവസ്ഥ

    മലേഷ്യയിൽ താമസസ്ഥലമില്ലാതെ തെരുവുകളിൽ അലഞ്ഞ് കിടക്കേണ്ടി വന്ന ഇന്ത്യൻ പൗരൻ സഫിയുദ്ദീൻ പക്കീർ മുഹമ്മദിൻ്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. ക്വാലാലംപൂരിലെ ഒരു ബാങ്കിന് മുന്നിൽ ക്ഷീണിതനായി ഉറങ്ങിയിരുന്ന സഫിയുദ്ദീനെ പുലർച്ചെ വെള്ളമൊഴിച്ചും ചവിട്ടിയും എഴുന്നേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. 39 കാരനായ തമിഴ്നാട്ടുകാരനായ സഫിയുദ്ദീൻ, മുൻ തൊഴിലുടമയുടെ ക്രൂരമായ പ്രവൃത്തികളാണ് തന്നെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിയതെന്ന് മലേഷ്യൻ വാർത്താ ഏജൻസി എഫ്എംടിയോട് പറഞ്ഞു.

    “ വീട്ടിലേക്ക് മടങ്ങണം”

    2024 മാർച്ചിലാണ് സഫിയുദ്ദീൻ ക്വാലാലംപൂരിലെ ശ്രീ ഗോംബാക്കിലുള്ള ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലിക്ക് എത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും ഉള്ള കുടുംബത്തിൻ്റെ ഭാവി മെച്ചപ്പെടുത്താനായിരുന്നു വിദേശത്തേക്കുള്ള യാത്ര. എന്നാൽ ജോലിയിൽ പ്രവേശിച്ചതോടെ തന്നോട് തൊഴിലുടമ തുടങ്ങിയത് സാമ്പത്തിക ചൂഷണമായിരുന്നുവെന്ന് സഫിയുദ്ദീൻ പറയുന്നു.
    വർക്ക് പെർമിറ്റിനായി ₹75,500ഉം, ഹെൽത്ത് ഇൻഷുറൻസിനായി ₹26,000ഉം ഈടാക്കിയതിനു പുറമെ, മാസങ്ങളോളം ശമ്പളം നൽകാതെ പിടിച്ചു വച്ചുവെന്നുമാണ് ആരോപണം. പാസ്പോർട്ടും മുൻ തൊഴിലുടമ കൈവശം വെച്ചതോടെ നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. അവസാനം, അവസ്ഥകൾ ചേർത്ത് കൊടുക്കാത്തതോടെ ആറ് മാസം മുമ്പ് ജോലി ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

    തെരുവിലെ ജീവിതം

    പണം, പാസ്പോർട്ട്, താമസസ്ഥലം ഒന്നുമില്ലാതെ ക്വാലാലംപൂരിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസമായി അലഞ്ഞു നടന്നതായാണ് സഫിയുദ്ദീൻ പറയുന്നത്. പലപ്പോഴും കടകൾക്കും പൊതുസ്ഥലങ്ങൾക്കും മുന്നിൽ ഉറങ്ങേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു ദിനത്തിലാണ് ആംബാങ്ക് തമൻ മലൂരി ശാഖയ്ക്ക് പുറത്തു കിടന്നുറങ്ങിയത്. പുലർച്ചെ ഒരു വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പൈപ്പിൽ നിന്ന് വെള്ളമൊഴിച്ച് തനിക്കു മേൽ ചീറ്റുന്നതും, മറ്റൊരാൾ ചവിട്ടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. “പോയി നിൽക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉടൻ എഴുന്നേറുമായിരുന്നുവായിരുന്നു. ആ സമയത്ത് ഞാൻ ദുര്ബലനായിരുന്നു… വിശപ്പ്, സമ്മർദ്ദം, വിഷാദം—എല്ലാം ഒരുമിച്ചായിരുന്നു,” എന്ന് സഫിയുദ്ദീൻ പറയുന്നു.

    സഹായഹസ്തം

    ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വീടില്ലാത്തവർക്ക് സഹായം ചെയ്യുന്ന ടോണി ലിയാൻ ഇടപെട്ടു. സഫിയുദ്ദീന് താമസ സൗകര്യം ഏർപ്പെടുത്തുകയും, മുൻ തൊഴിലുടമയുടെ കൈവശമുള്ള പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി നീക്കം ആരംഭിക്കുകയും ചെയ്തു. കൂടാതെ, സഫിയുദ്ദീൻ കടങ്ങൾ തീർത്ത് നാട്ടിലേക്ക് മടങ്ങാൻ സഹായം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. മലയാളി പ്രവാസികളെയും ഉൾപ്പെടെ വിദേശത്തുള്ള തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും വീണ്ടും ചർച്ചചൂട് പിടിപ്പിച്ച സംഭവമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച

    തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഈക്കാര്യമറിയാമോ? യുഎഇ ദേശീയ ദിന അവധി ദിവസങ്ങളിൽ ജോലി ചെയ്താല്‍ ശമ്പളം ലഭിക്കുമോ? നിയമം പറയുന്നത്…

    ഈക്കാര്യമറിയാമോ? യുഎഇ ദേശീയ ദിന അവധി ദിവസങ്ങളിൽ ജോലി ചെയ്താല്‍ ശമ്പളം ലഭിക്കുമോ? നിയമം പറയുന്നത്…

    യുഎഇയുടെ ദേശീയ ദിന അവധി അടുത്തെത്തുന്നതിനിടെ സ്വകാര്യമേഖലയിലെ പല ജീവനക്കാർക്കും നാല് ദിവസത്തെ വാരാന്ത്യ അവധിയുടെ ആനന്ദത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകേണ്ടി വരുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് യുഎഇ തൊഴിൽ നിയമം വ്യക്തമായി വ്യവസ്ഥകൾ വ്യക്തമാക്കുന്നു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരം, കാബിനറ്റ് പ്രഖ്യാപിക്കുന്ന ഔദ്യോഗിക അവധി ദിവസങ്ങളിൽ എല്ലാ ജീവനക്കാരും പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അർഹരാണ്. എന്നാൽ ജോലിയുടെ ആവശ്യകതകളാൽ തൊഴിലാളിയെ അവധി ദിവസത്തിൽ ജോലിക്ക് വിളിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ, തൊഴിൽദാതാവ് രണ്ട് പരിഹാരങ്ങളിൽ ഒന്ന് ഉറപ്പാക്കണം — പകരമായി മറ്റൊരു വിശ്രമദിനം നൽകുക, അല്ലെങ്കിൽ ആ ദിവസത്തെ സാധാരണ വേതനത്തിനുപുറമേ ജീവനക്കാരന്റെ അടിസ്ഥാന വേതനത്തിന്റെ കുറഞ്ഞത് 50 ശതമാനം അധികമായി നല്കുക. പദവി, തസ്തിക, കരാർ സ്വഭാവം എന്നിവയൊന്നും വകവെയ്ക്കാതെ എല്ലാ സ്വകാര്യമേഖലാ ജീവനക്കാർക്കും ഈ സംരക്ഷണം ബാധകമാണ്. തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകാത്തതായി ഒരു തൊഴിലാളിക്ക് തോന്നുന്നുവെങ്കിൽ, അവർ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തോട് (MoHRE) പരാതി നൽകാവുന്നതാണ്. ഇത്തരത്തിലുള്ള കേസുകൾ തൊഴിൽ തർക്ക ട്രൈബ്യൂണലുകൾ പരിഗണിക്കും, കൂടാതെ നിയമത്തിലെ ആർട്ടിക്കിൾ 28 പാലിക്കപ്പെടുന്നതു ഉറപ്പാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷം; ഈ സൗജന്യ പരിപാടികൾ മിസ്സാക്കല്ലേ!

    ദുബായ്: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങി. ഡിസംബർ 1 മുതൽ 3 വരെ നീണ്ടുനിൽക്കുന്ന വാരാന്ത്യത്തിൽ നഗരത്തിലുടനീളം വിപുലമായ സൗജന്യ വിനോദ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

    പ്രധാന ആകർഷണങ്ങൾ:

    കരിമരുന്ന് പ്രയോഗം (Fireworks) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും.

    ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക്.

    സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് (ജെബിആർ) എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക്.

    ഗ്ലോബൽ വില്ലേജിൽ രാത്രികാലങ്ങളിൽ ഡ്രോൺ ഷോകളും വെടിക്കെട്ടും ഉണ്ടായിരിക്കും.

    സൗജന്യ സംഗീത കച്ചേരികൾ പ്രമുഖ അറബ് ഗായകരുടെ സൗജന്യ കച്ചേരികൾ സിറ്റി വാക്കിൽ അരങ്ങേറും:

    ഡിസംബർ 1 ന്: ഡയാന ഹദ്ദാദ്.

    ഡിസംബർ 2 ന്: ഷമ്മ ഹംദാൻ.

    സാംസ്കാരിക വിനോദ പരിപാടികൾ കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള സാംസ്കാരിക, പൈതൃക പരിപാടികൾ:

    ഗ്ലോബൽ വില്ലേജ്: വർണ്ണാഭമായ സാംസ്കാരിക ഇൻസ്റ്റാളേഷനുകൾ, പരമ്പരാഗത യോല (Yola), ഹർബിയ (Harbiya) പ്രകടനങ്ങൾ, കൂടാതെ “ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസ്” എന്ന പേരിലുള്ള നാടകീയ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും.

    കുടുംബ പരിപാടികൾ: ദുബായ് ഫ്രെയിം, ചില്ഡ്രൻസ് സിറ്റി, മുഷ്‌രിഫ് പാർക്ക് എന്നിവിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ കുട്ടികൾക്കായി വർക്ക്‌ഷോപ്പുകളും ലൈവ് പ്രകടനങ്ങളും ഉണ്ടാകും.

    യുഎഇ ഫ്ലാഗ് ഗാർഡൻ: ബുർജ് അൽ അറബിന് സമീപമുള്ള ഉം സുഖൈം ബീച്ചിൽ ആയിരക്കണക്കിന് പതാകകൾ അണിനിരത്തിയ യുഎഇ ഫ്ലാഗ് ഗാർഡൻ കാണാൻ അവസരമുണ്ട്.

    അൽ ഫഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ്: ഇവിടെയും പരമ്പരാഗത കലാപ്രകടനങ്ങൾ നടക്കും.

    പ്രധാന യാത്രാ അറിയിപ്പ് ആഘോഷങ്ങൾ പ്രമാണിച്ച്, മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ ഒഴികെ ദുബായിലെ പൊതു പാർക്കിംഗ് ഡിസംബർ 2 വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്. മെട്രോ, ട്രാം സർവീസുകളുടെ സമയത്തിലും നീരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച

    തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മുൻ യുഎഇ പ്രവാസി നാട്ടിൽ നിര്യാതനായി

    മുൻ യുഎഇ പ്രവാസി നാട്ടിൽ നിര്യാതനായി

    റാസൽഖൈമയിൽ ദീർഘകാലം പ്രവാസിയായിരുന്ന തൊറയൻ പുലാക്കൽ ഇബ്രാഹിം ഹാജി (72) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. മുൻപ് കോഴിക്കോട് തിരുവമ്പാടിയിൽ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു. അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്.
    വർഷങ്ങളോളം റാസൽഖൈമയിലെ ഒരു സ്കൂളിൽ ജോലി ചെയ്തുകൊണ്ട് പ്രവാസജീവിതം നയിച്ചിരുന്ന ഇബ്രാഹിം ഹാജി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമ പാണ്ടിക്കാട്.
    മക്കൾ: ഇംത്യാസ് ഇബ്രാഹിം (യുഎഇ), ഫയാസ് ഇബ്രാഹിം (ഖത്തർ), തെസ്‌നീം (യുഎഇ), നിഷാദ് ഇബ്രാഹിം (ക്യാപ്റ്റൻ, എയർ ഇന്ത്യ – കൊച്ചി). മരുമക്കൾ: ഫഹദ് (യുഎഇ), വഹീദ, സാറ. മയ്യിത്ത് നമസ്കാരം നവംബർ 29-ന് രാവിലെ 11.30-ന് പെരിന്തൽമണ്ണ കുന്നപ്പള്ളി ജുമാ മസ്ജിദിൽ നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷം; ഈ സൗജന്യ പരിപാടികൾ മിസ്സാക്കല്ലേ!

    ദുബായ്: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങി. ഡിസംബർ 1 മുതൽ 3 വരെ നീണ്ടുനിൽക്കുന്ന വാരാന്ത്യത്തിൽ നഗരത്തിലുടനീളം വിപുലമായ സൗജന്യ വിനോദ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

    പ്രധാന ആകർഷണങ്ങൾ:

    കരിമരുന്ന് പ്രയോഗം (Fireworks) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും.

    ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക്.

    സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് (ജെബിആർ) എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക്.

    ഗ്ലോബൽ വില്ലേജിൽ രാത്രികാലങ്ങളിൽ ഡ്രോൺ ഷോകളും വെടിക്കെട്ടും ഉണ്ടായിരിക്കും.

    സൗജന്യ സംഗീത കച്ചേരികൾ പ്രമുഖ അറബ് ഗായകരുടെ സൗജന്യ കച്ചേരികൾ സിറ്റി വാക്കിൽ അരങ്ങേറും:

    ഡിസംബർ 1 ന്: ഡയാന ഹദ്ദാദ്.

    ഡിസംബർ 2 ന്: ഷമ്മ ഹംദാൻ.

    സാംസ്കാരിക വിനോദ പരിപാടികൾ കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള സാംസ്കാരിക, പൈതൃക പരിപാടികൾ:

    ഗ്ലോബൽ വില്ലേജ്: വർണ്ണാഭമായ സാംസ്കാരിക ഇൻസ്റ്റാളേഷനുകൾ, പരമ്പരാഗത യോല (Yola), ഹർബിയ (Harbiya) പ്രകടനങ്ങൾ, കൂടാതെ “ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസ്” എന്ന പേരിലുള്ള നാടകീയ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും.

    കുടുംബ പരിപാടികൾ: ദുബായ് ഫ്രെയിം, ചില്ഡ്രൻസ് സിറ്റി, മുഷ്‌രിഫ് പാർക്ക് എന്നിവിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ കുട്ടികൾക്കായി വർക്ക്‌ഷോപ്പുകളും ലൈവ് പ്രകടനങ്ങളും ഉണ്ടാകും.

    യുഎഇ ഫ്ലാഗ് ഗാർഡൻ: ബുർജ് അൽ അറബിന് സമീപമുള്ള ഉം സുഖൈം ബീച്ചിൽ ആയിരക്കണക്കിന് പതാകകൾ അണിനിരത്തിയ യുഎഇ ഫ്ലാഗ് ഗാർഡൻ കാണാൻ അവസരമുണ്ട്.

    അൽ ഫഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ്: ഇവിടെയും പരമ്പരാഗത കലാപ്രകടനങ്ങൾ നടക്കും.

    പ്രധാന യാത്രാ അറിയിപ്പ് ആഘോഷങ്ങൾ പ്രമാണിച്ച്, മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ ഒഴികെ ദുബായിലെ പൊതു പാർക്കിംഗ് ഡിസംബർ 2 വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്. മെട്രോ, ട്രാം സർവീസുകളുടെ സമയത്തിലും നീരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച

    തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഐക്യത്തിന്റെ പ്രകാശം: നാടും നഗരവും ഒരുങ്ങി: യുഎഇ ദേശീയ ദിനാഘോഷം നാളെ; 54 വർഷത്തെ മഹത്വം വിളക്കുകളിൽ തെളിഞ്ഞു

    ഐക്യത്തിന്റെ പ്രകാശം: നാടും നഗരവും ഒരുങ്ങി: യുഎഇ ദേശീയ ദിനാഘോഷം നാളെ; 54 വർഷത്തെ മഹത്വം വിളക്കുകളിൽ തെളിഞ്ഞു

    യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങൾ രാജ്യവ്യാപകമായി നിറപ്പകിട്ടോടെ ആരംഭിച്ചു. ദേശീയ ഐക്യം, കൂട്ടായ്മയുടെ ശക്തി, ഐക്യത്തിന്റെ ചൈതന്യം എന്നിവ പ്രതിഫലിപ്പിക്കുന്ന മനോഹരമായ പ്രകാശ അലങ്കാരങ്ങളോടെയാണ് നാടും നഗരവും അണിഞ്ഞൊരുങ്ങിയത്. ത്രീഡി ഇൻസ്റ്റലേഷനുകളും യുഎഇ പതാകയുടെ നിറങ്ങളെ ആധാരമാക്കി ഒരുക്കിയ ലൈറ്റ് യൂണിറ്റുകളും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. 54 വർഷത്തെ അഭിമാനയാത്രയെ പ്രതിനിധീകരിക്കുന്ന ‘54’ രൂപങ്ങൾ അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന റോഡുകൾ, സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം ലക്ഷക്കണക്കിന് വർണദീപങ്ങളാൽ മിനുക്കപ്പെട്ടിരിക്കുന്നു. അബുദാബി നഗരത്തിൽ മാത്രം 6,500 ജ്യാമിതീയ പ്രകാശ രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്.

    വാരാന്ത്യങ്ങളുമായി കൂട്ടിയ നാല് ദിവസത്തെ അവധി ലഭിച്ചതോടെ ഇത്തവണ ആഘോഷങ്ങൾ കൂടുതൽ വൻതോതിലാണ്. അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവയ്ക്കുപുറമേ ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന ഹൈവേകളും നഗര കേന്ദ്രങ്ങളും വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. “യുണൈറ്റഡ് അറബ് എമിറേറ്റ്സ് – എന്റെ രാജ്യം”, “ഐക്യമാണ് നമ്മുടെ കരുത്ത്”, “സുരക്ഷിത നാട്” തുടങ്ങിയ സന്ദേശങ്ങൾ അറബിയിലും ഇംഗ്ലീഷിലും വർണവിളക്കുകളിൽ തെളിയുന്നു. ദേശീയ പതാക, രാഷ്ട്ര ചിഹ്നം, ചരിത്ര സ്മാരകങ്ങൾ, കോട്ടകൾ, ഇമാറാത്തി പൈതൃകം എന്നിവയെ ആസ്പദമാക്കിയ പ്രകാശ രൂപങ്ങളും ആഘോഷങ്ങൾക്ക് മിന്നുചേരുന്നുണ്ട്.

  • മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി യാത്രക്കാരൻ പിടിയിൽ

    മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി യാത്രക്കാരൻ പിടിയിൽ

    ദുബായ്–ഹൈദരാബാദ് സർവീസിൽ മദ്യലഹരിയിൽ വിമാനജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പരാതിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച വിമാനം ഇറങ്ങിയതുടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരങ്ങൾ പറയുന്നു. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ഇയാൾ എയർ ഹോസ്റ്റസിനെ ജോലി ചെയ്യുന്നതിനിടെ മോശമായി സ്പർശിച്ചതായി കാബിൻ ക്രൂ നൽകിയ പരാതിയിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം കാബിൻ ക്രൂ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരൻ തന്റെ പാസ്‌പോർട്ട് കാണാനില്ലെന്ന് അവകാശപ്പെട്ടു. തുടർന്ന് ജീവനക്കാർ തിരച്ചിൽ നടത്തിയപ്പോൾ ഇയാൾ ഇരുന്ന സീറ്റിൽ നിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീലവും അധിക്ഷേപകരവുമായ കുറിപ്പ് കണ്ടെത്തിയതോടെ സംശയം കൂടി. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    വെള്ളിയാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ റിമാൻഡിൽ അയക്കുകയാണുണ്ടായത്. അറസ്റ്റ് വിവരം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കങ്കയ്യ സാമ്പതി സ്ഥിരീകരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനായി കയ്യേറ്റം നടത്തൽ അല്ലെങ്കിൽ ക്രിമിനൽ ബലം പ്രയോഗിക്കൽ (സെക്ഷൻ 74), ലൈംഗിക പീഡനം (സെക്ഷൻ 75) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
    വിമാനയാത്രകൾ സുരക്ഷിതമായിരിക്കണം എന്നതിന്റെ ഭാഗമായി, യാത്രക്കാർ അതിരുകൾ ലംഘിക്കാതെ സഹയാത്രികരെയും വിമാന ജീവനക്കാരെയും ബഹുമാനത്തോടെ പെരുമാറണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷം; ഈ സൗജന്യ പരിപാടികൾ മിസ്സാക്കല്ലേ!

    ദുബായ്: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങി. ഡിസംബർ 1 മുതൽ 3 വരെ നീണ്ടുനിൽക്കുന്ന വാരാന്ത്യത്തിൽ നഗരത്തിലുടനീളം വിപുലമായ സൗജന്യ വിനോദ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

    പ്രധാന ആകർഷണങ്ങൾ:

    കരിമരുന്ന് പ്രയോഗം (Fireworks) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും.

    ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക്.

    സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് (ജെബിആർ) എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക്.

    ഗ്ലോബൽ വില്ലേജിൽ രാത്രികാലങ്ങളിൽ ഡ്രോൺ ഷോകളും വെടിക്കെട്ടും ഉണ്ടായിരിക്കും.

    സൗജന്യ സംഗീത കച്ചേരികൾ പ്രമുഖ അറബ് ഗായകരുടെ സൗജന്യ കച്ചേരികൾ സിറ്റി വാക്കിൽ അരങ്ങേറും:

    ഡിസംബർ 1 ന്: ഡയാന ഹദ്ദാദ്.

    ഡിസംബർ 2 ന്: ഷമ്മ ഹംദാൻ.

    സാംസ്കാരിക വിനോദ പരിപാടികൾ കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള സാംസ്കാരിക, പൈതൃക പരിപാടികൾ:

    ഗ്ലോബൽ വില്ലേജ്: വർണ്ണാഭമായ സാംസ്കാരിക ഇൻസ്റ്റാളേഷനുകൾ, പരമ്പരാഗത യോല (Yola), ഹർബിയ (Harbiya) പ്രകടനങ്ങൾ, കൂടാതെ “ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസ്” എന്ന പേരിലുള്ള നാടകീയ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും.

    കുടുംബ പരിപാടികൾ: ദുബായ് ഫ്രെയിം, ചില്ഡ്രൻസ് സിറ്റി, മുഷ്‌രിഫ് പാർക്ക് എന്നിവിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ കുട്ടികൾക്കായി വർക്ക്‌ഷോപ്പുകളും ലൈവ് പ്രകടനങ്ങളും ഉണ്ടാകും.

    യുഎഇ ഫ്ലാഗ് ഗാർഡൻ: ബുർജ് അൽ അറബിന് സമീപമുള്ള ഉം സുഖൈം ബീച്ചിൽ ആയിരക്കണക്കിന് പതാകകൾ അണിനിരത്തിയ യുഎഇ ഫ്ലാഗ് ഗാർഡൻ കാണാൻ അവസരമുണ്ട്.

    അൽ ഫഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ്: ഇവിടെയും പരമ്പരാഗത കലാപ്രകടനങ്ങൾ നടക്കും.

    പ്രധാന യാത്രാ അറിയിപ്പ് ആഘോഷങ്ങൾ പ്രമാണിച്ച്, മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ ഒഴികെ ദുബായിലെ പൊതു പാർക്കിംഗ് ഡിസംബർ 2 വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്. മെട്രോ, ട്രാം സർവീസുകളുടെ സമയത്തിലും നീരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച

    തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഡിജിറ്റൽ അറസ്റ്റ്: വൃക്ക വിറ്റിട്ടായാലും പണം നൽകും! കെണിയിൽ പ്രവാസികൾ മുതൽ പിഎച്ച്ഡിക്കാർ വരെ

    ഡിജിറ്റൽ അറസ്റ്റ്: വൃക്ക വിറ്റിട്ടായാലും പണം നൽകും! കെണിയിൽ പ്രവാസികൾ മുതൽ പിഎച്ച്ഡിക്കാർ വരെ

    മലയാളികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു സാമൂഹിക-മാനസിക പ്രതിഭാസത്തെയാണ് മനഃശാസ്ത്രജ്ഞർ ശ്രദ്ധയിൽപ്പെടുത്തുന്നത് — വഞ്ചിക്കപ്പെടാൻ സഹായകമായ മനോഭാവം. വിവിധ തട്ടിപ്പുകേസുകൾ പഠിച്ചശേഷമാണ് പറ്റിക്കപ്പെടുന്നവർ പൊതുവെ ലോലഹൃദയരും മാനസികമായി എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവരുമാണ് എന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത്. എനിക്കൊന്നും നഷ്ടമാകുമോ, മറ്റുള്ളവർ എന്നെ പറ്റിക്കുമോ, ആളുകൾ അസൂയപ്പെടുന്നുണ്ടോ തുടങ്ങിയ സ്ഥിരമായ ആശങ്കകളും ഭയങ്ങളും തട്ടിപ്പുകാർക്ക് വഴിതെളിക്കുന്നതാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം നിർഭാഗ്യകരമായ തട്ടിപ്പുകളിൽ വീഴുന്നവർ പലപ്പോഴും ഒരു വിധത്തിലുള്ള മാനസിക ഉന്മാദത്തിലേക്കു പോകുകയും, ഹിപ്നോട്ടിക് നിദ്രതുല്യമായ അവസ്ഥയിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
    പാത്തിയിൽ നിൽക്കുന്ന അപകടകരമായ വഴിയാണെന്ന് സുഹൃത്തുക്കളോ ബന്ധുക്കൾോ മുന്നറിയിപ്പ് നൽകിയാലും, അവർ അതിനെ ശത്രുതയായി കാണും. അവസാനം തട്ടിപ്പിൽ പൂർണമായും വീണശേഷം മാത്രമാണ് ഇവർ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. പിന്നീട് “എന്നെ തടയാമായിരുന്നില്ലേ?” എന്ന ചോദ്യങ്ങളുമായി സമൂഹത്തെയാണ് കുറ്റപ്പെടുത്താറുള്ളത്.

    പഠനങ്ങൾ പ്രകാരം, തട്ടിപ്പിൽ പെടുന്നതിന്റെ മുഖ്യ കാരണം ദുർബലമായ മാനസികനില തന്നെയാണ്. വലിയ ലാഭവാഗ്ദാനങ്ങൾ കേട്ട് കണ്ണുമഞ്ഞളിക്കുന്നവരോട് അത് ചതിയാണെന്ന് പറഞ്ഞാൽ പോലും അവർ വിശ്വസിക്കാൻ തയ്യാറാകില്ല. ഇന്ത്യയിലെ അക്ഷരം പോലും ശരിയായി വായിക്കാനറിയാത്ത ഒരു തട്ടിപ്പുകാരൻ വിളിച്ചാൽ, ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ കുടുങ്ങുന്ന സാഹചര്യം പതിവാണ്. ചെറിയ കടം ചോദിച്ചാൽ സംശയിക്കുന്നവർ, തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കുള്ള കോടികളുടെ പണം യാതൊരു തെളിവുമില്ലാതെ അയയ്ക്കുന്ന അവസ്ഥ വരുന്നു. സൗജന്യമെന്ന് കേട്ടാൽ വീഴുക, “പണം കിട്ടും” എന്ന വാഗ്ദാനങ്ങൾക്ക് മുന്നിൽ തളരുക, അതേസമയം സാമൂഹിക സുരക്ഷിതത്വത്തിന്റെ കുറവും പണത്തോടുള്ള ആർത്തിയും മലയാളികളെ ചതിക്കുഴികളിൽ വീഴ്ത്തുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ മൾട്ടി ലെവൽ മാർക്കറ്റിങ് വരെയുള്ള തട്ടിപ്പുകൾ നിരന്തരം വാർത്തയായിട്ടും, അടുത്ത കെണിയിലേക്ക് ചാടാൻ തയ്യാറായവരുടെ എണ്ണം കുറയുന്നില്ല.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവും ആയ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. പരീക്ഷകൾ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികളെ വിട്ടയക്കുന്നതിനും ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൂർത്തിയാക്കുന്നതിനുമായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഔദ്യോഗിക പ്രവൃത്തി ദിവസത്തിന്റെ അവസാന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഒഴിവാകാൻ അനുവാദം നൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക കുറവുള്ള ജോലി സമയം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നേരത്തെ ഒഴിവാക്കൽ അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ കാലത്ത് നേരിടുന്ന സമ്മർദ്ദം കുറച്ച്, അക്കാദമിക് നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുകയെന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നിരവധി റസ്റ്ററന്റുകളിൽ പരിശോധന നടത്തി മന്ത്രാലയം

    ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നിരവധി റസ്റ്ററന്റുകളിൽ പരിശോധന നടത്തി മന്ത്രാലയം

    ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കായി ഭക്ഷണം നൽകുന്ന റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, കമ്പനി മെസ്സുകൾ എന്നിവയെ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വ്യാപക പരിശോധന കാമ്പയിൻ നടത്തി. 2025 ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടുനിന്ന കാമ്പയിന്റെ ലക്ഷ്യം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഭക്ഷണം കൈകാര്യം ചെയ്യുന്നിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതുമായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ 479 റെസ്റ്റോറന്റുകളും കഫറ്റീരിയകളും, ഏകദേശം 95,000 തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന 191 കമ്പനി മെസ്സുകളും പരിശോധിച്ചു. ആവശ്യമായ ഇടങ്ങളിൽ മെച്ചപ്പെടുത്തലുകൾ നടത്തി എന്നുറപ്പാക്കാൻ ഓരോ കേന്ദ്രത്തിലും മൂന്നു പ്രാവശ്യം വരെ ഇൻസ്‌പെക്ഷൻ നടത്തി.

    പരിശോധനയുടെ ഭാഗമായി 1,813 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചുവെന്ന് MoPH അറിയിച്ചു. എല്ലാ സാമ്പിളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും കണ്ടെത്തി. മൊത്തത്തിൽ 1,650-ൽ അധികം ഇൻസ്‌പെക്ഷൻ സന്ദർശനങ്ങളാണ് നടത്തിയതെന്നും, ആദ്യ പരിശോധനയ്ക്ക് ശേഷം 82 ശതമാനത്തിലധികം ഭക്ഷണ കേന്ദ്രങ്ങളുടെ റേറ്റിംഗ് മെച്ചപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയത്തിന്റെ “WATHEQ” ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ ഡാറ്റപ്രകാരം, കമ്പനികളുടെ ഭക്ഷണ കേന്ദ്രങ്ങളിൽ 44 ശതമാനം ‘മികച്ചത്’ എന്ന റേറ്റിംഗ് നേടി, 85 ശതമാനം കേന്ദ്രങ്ങൾക്കും ‘ഇടത്തരം’ അല്ലെങ്കിൽ അതിലും ഉയർന്ന റേറ്റിംഗ് ലഭിച്ചു. ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഇപ്പോഴും കൂടുതൽ പുരോഗതിക്കുള്ള സാധ്യതകളുണ്ടെന്നും ശേഷിക്കുന്ന കേന്ദ്രങ്ങളിൽ പൂർണ്ണ പരിശോധനയും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി പരിശീലന പരിപാടികളും തുടരുമെന്നും MoPH വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    നോർക്ക കെയര്‍: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

    പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ നോർക കെയറിൽ എൻറോൾ ചെയ്യാനുള്ള അവസാന തീയതി 2025 നവംബർ 30 ആണ്. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയും. രജിസ്ട്രേഷൻ നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ പൂർത്തിയാക്കാം. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് മക്കൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസും ലഭിക്കും. 25 വയസ്സിൽ താഴെയുള്ള ഓരോ അധിക കുട്ടിക്കായി ₹4,130 ആണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ്) ₹8,101 രൂപയാണ്. രാജ്യത്തുടനീളം 18,000-ത്തിലധികം ആശുപത്രികളിലും കേരളത്തിലെ 500-ത്തിലധികം ആശുപത്രികളിലും ക്യാഷ്‌ലസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാൻ സഹായം ആവശ്യമായവർക്ക് നോർക്ക ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിങ്ങ് വഴിയുള്ള സഹായ സംവിധാനം ലഭ്യമാണ്. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്ന് മുതൽ 3.45 വരെ സഹായം ലഭിക്കും. വീഡിയോ കാൾ വഴി പ്രവേശനം നോർക്ക റൂട്ട്‌സ് വെബ്സൈറ്റിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവും ആയ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. പരീക്ഷകൾ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികളെ വിട്ടയക്കുന്നതിനും ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൂർത്തിയാക്കുന്നതിനുമായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഔദ്യോഗിക പ്രവൃത്തി ദിവസത്തിന്റെ അവസാന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഒഴിവാകാൻ അനുവാദം നൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക കുറവുള്ള ജോലി സമയം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നേരത്തെ ഒഴിവാക്കൽ അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ കാലത്ത് നേരിടുന്ന സമ്മർദ്ദം കുറച്ച്, അക്കാദമിക് നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുകയെന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • വാഹനാപകടത്തിൽ 14 കാരിയുടെ കിഡ്‌നി തകരാറിലായി; 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

    വാഹനാപകടത്തിൽ 14 കാരിയുടെ കിഡ്‌നി തകരാറിലായി; 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

    അബുദാബിയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഒരു 14 കാരിയുടെ വലത് വൃക്ക പൂർണ്ണമായും നീക്കം ചെയ്യേണ്ടി വന്ന സംഭവത്തിൽ 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ രക്ഷിതാവിനാണ് നഷ്ടപരിഹാരം ലഭിക്കുക. ഇലക്ട്രിക് സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിച്ച കാർ ഇടിച്ചതോടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ വലത് കിഡ്‌നിയും വലത് അഡ്രിനൽ ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. അപകടത്തിന് കാരണമായ അശ്രദ്ധയാണ് പിതാവ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പെൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. അപകടത്തിൽ ഉണ്ടായ സ്ഥിരപരിക്കുകളും കുട്ടിയുടെ ആരോഗ്യത്തിലുള്ള ദീർഘകാല ബാധകളും പരിഗണിച്ചാണ് നഷ്ടപരിഹാര ഉത്തരവ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഡിജിറ്റൽ അറസ്റ്റ്: വൃക്ക വിറ്റിട്ടായാലും പണം നൽകും! കെണിയിൽ പ്രവാസികൾ മുതൽ പിഎച്ച്ഡിക്കാർ വരെ

    മലയാളികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു സാമൂഹിക-മാനസിക പ്രതിഭാസത്തെയാണ് മനഃശാസ്ത്രജ്ഞർ ശ്രദ്ധയിൽപ്പെടുത്തുന്നത് — വഞ്ചിക്കപ്പെടാൻ സഹായകമായ മനോഭാവം. വിവിധ തട്ടിപ്പുകേസുകൾ പഠിച്ചശേഷമാണ് പറ്റിക്കപ്പെടുന്നവർ പൊതുവെ ലോലഹൃദയരും മാനസികമായി എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവരുമാണ് എന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത്. എനിക്കൊന്നും നഷ്ടമാകുമോ, മറ്റുള്ളവർ എന്നെ പറ്റിക്കുമോ, ആളുകൾ അസൂയപ്പെടുന്നുണ്ടോ തുടങ്ങിയ സ്ഥിരമായ ആശങ്കകളും ഭയങ്ങളും തട്ടിപ്പുകാർക്ക് വഴിതെളിക്കുന്നതാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം നിർഭാഗ്യകരമായ തട്ടിപ്പുകളിൽ വീഴുന്നവർ പലപ്പോഴും ഒരു വിധത്തിലുള്ള മാനസിക ഉന്മാദത്തിലേക്കു പോകുകയും, ഹിപ്നോട്ടിക് നിദ്രതുല്യമായ അവസ്ഥയിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
    പാത്തിയിൽ നിൽക്കുന്ന അപകടകരമായ വഴിയാണെന്ന് സുഹൃത്തുക്കളോ ബന്ധുക്കൾോ മുന്നറിയിപ്പ് നൽകിയാലും, അവർ അതിനെ ശത്രുതയായി കാണും. അവസാനം തട്ടിപ്പിൽ പൂർണമായും വീണശേഷം മാത്രമാണ് ഇവർ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. പിന്നീട് “എന്നെ തടയാമായിരുന്നില്ലേ?” എന്ന ചോദ്യങ്ങളുമായി സമൂഹത്തെയാണ് കുറ്റപ്പെടുത്താറുള്ളത്.

    പഠനങ്ങൾ പ്രകാരം, തട്ടിപ്പിൽ പെടുന്നതിന്റെ മുഖ്യ കാരണം ദുർബലമായ മാനസികനില തന്നെയാണ്. വലിയ ലാഭവാഗ്ദാനങ്ങൾ കേട്ട് കണ്ണുമഞ്ഞളിക്കുന്നവരോട് അത് ചതിയാണെന്ന് പറഞ്ഞാൽ പോലും അവർ വിശ്വസിക്കാൻ തയ്യാറാകില്ല. ഇന്ത്യയിലെ അക്ഷരം പോലും ശരിയായി വായിക്കാനറിയാത്ത ഒരു തട്ടിപ്പുകാരൻ വിളിച്ചാൽ, ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ കുടുങ്ങുന്ന സാഹചര്യം പതിവാണ്. ചെറിയ കടം ചോദിച്ചാൽ സംശയിക്കുന്നവർ, തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കുള്ള കോടികളുടെ പണം യാതൊരു തെളിവുമില്ലാതെ അയയ്ക്കുന്ന അവസ്ഥ വരുന്നു. സൗജന്യമെന്ന് കേട്ടാൽ വീഴുക, “പണം കിട്ടും” എന്ന വാഗ്ദാനങ്ങൾക്ക് മുന്നിൽ തളരുക, അതേസമയം സാമൂഹിക സുരക്ഷിതത്വത്തിന്റെ കുറവും പണത്തോടുള്ള ആർത്തിയും മലയാളികളെ ചതിക്കുഴികളിൽ വീഴ്ത്തുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ മൾട്ടി ലെവൽ മാർക്കറ്റിങ് വരെയുള്ള തട്ടിപ്പുകൾ നിരന്തരം വാർത്തയായിട്ടും, അടുത്ത കെണിയിലേക്ക് ചാടാൻ തയ്യാറായവരുടെ എണ്ണം കുറയുന്നില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ദേശീയ ദിനാഘോഷം; ട്രാഫിക് നിർദേശങ്ങൾ അറിഞ്ഞിരിക്കാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയും ഗതാഗതത്തിന്റെ സുഗമതയും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ആഘോഷവേളകളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പരമാവധി കുറയ്ക്കാനാണ് നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു.

    വാഹനങ്ങളുടെ മുന്നിലോ പിന്നിലോ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിൽ അലങ്കാരങ്ങൾ ചെയ്യരുതെന്നും വാഹനങ്ങളുടെ നിറത്തിലും വിൻഡോ ടിന്റിംഗിലും മാറ്റം വരുത്താൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ലോഗോ ഒഴികെ മറ്റ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് വിലക്കിയിട്ടുണ്ട്. റോഡുകളിൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന സംഭാഷണങ്ങളും വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങളും കർശനമായി നിരോധിച്ചു. സൺറൂഫിലൂടെയോ വിൻഡോയിലൂടെയോ പുറത്തേക്ക് ചായുന്ന വിധത്തിലുള്ള അപകടകരമായ പെരുമാറ്റങ്ങൾക്കും വിലക്കുണ്ട്. അമിതശബ്ദത്തിന് ഇടയാക്കുന്ന രീതിയിലുള്ള വാഹനമാറ്റങ്ങൾക്കും അനുമതിയില്ലെന്നാണ് മുന്നറിയിപ്പ്.

    നിയമലംഘനങ്ങൾ കണ്ടാൽ പോലീസ് ഐ-സർവീസിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. അവധി ദിനങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ബർദുബായിലെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ജുമൈറ, അൽ റാഷിദിയ, അൽ ഖലീജ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, യൂണിവേഴ്സിറ്റി സിറ്റി തുടങ്ങിയ പ്രധാന വഴികളിൽ പ്രത്യേക പട്രോളിങ് സംഘത്തെ വിന്യസിച്ചിരിക്കുമെന്നും അവർ അറിയിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ സംഘങ്ങൾ ദുരിത പ്രതികരണ യൂണിറ്റുകളോടൊപ്പം പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഡിജിറ്റൽ അറസ്റ്റ്: വൃക്ക വിറ്റിട്ടായാലും പണം നൽകും! കെണിയിൽ പ്രവാസികൾ മുതൽ പിഎച്ച്ഡിക്കാർ വരെ

    ഡിജിറ്റൽ അറസ്റ്റ്: വൃക്ക വിറ്റിട്ടായാലും പണം നൽകും! കെണിയിൽ പ്രവാസികൾ മുതൽ പിഎച്ച്ഡിക്കാർ വരെ

    മലയാളികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു സാമൂഹിക-മാനസിക പ്രതിഭാസത്തെയാണ് മനഃശാസ്ത്രജ്ഞർ ശ്രദ്ധയിൽപ്പെടുത്തുന്നത് — വഞ്ചിക്കപ്പെടാൻ സഹായകമായ മനോഭാവം. വിവിധ തട്ടിപ്പുകേസുകൾ പഠിച്ചശേഷമാണ് പറ്റിക്കപ്പെടുന്നവർ പൊതുവെ ലോലഹൃദയരും മാനസികമായി എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവരുമാണ് എന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത്. എനിക്കൊന്നും നഷ്ടമാകുമോ, മറ്റുള്ളവർ എന്നെ പറ്റിക്കുമോ, ആളുകൾ അസൂയപ്പെടുന്നുണ്ടോ തുടങ്ങിയ സ്ഥിരമായ ആശങ്കകളും ഭയങ്ങളും തട്ടിപ്പുകാർക്ക് വഴിതെളിക്കുന്നതാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം നിർഭാഗ്യകരമായ തട്ടിപ്പുകളിൽ വീഴുന്നവർ പലപ്പോഴും ഒരു വിധത്തിലുള്ള മാനസിക ഉന്മാദത്തിലേക്കു പോകുകയും, ഹിപ്നോട്ടിക് നിദ്രതുല്യമായ അവസ്ഥയിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
    പാത്തിയിൽ നിൽക്കുന്ന അപകടകരമായ വഴിയാണെന്ന് സുഹൃത്തുക്കളോ ബന്ധുക്കൾോ മുന്നറിയിപ്പ് നൽകിയാലും, അവർ അതിനെ ശത്രുതയായി കാണും. അവസാനം തട്ടിപ്പിൽ പൂർണമായും വീണശേഷം മാത്രമാണ് ഇവർ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. പിന്നീട് “എന്നെ തടയാമായിരുന്നില്ലേ?” എന്ന ചോദ്യങ്ങളുമായി സമൂഹത്തെയാണ് കുറ്റപ്പെടുത്താറുള്ളത്.

    പഠനങ്ങൾ പ്രകാരം, തട്ടിപ്പിൽ പെടുന്നതിന്റെ മുഖ്യ കാരണം ദുർബലമായ മാനസികനില തന്നെയാണ്. വലിയ ലാഭവാഗ്ദാനങ്ങൾ കേട്ട് കണ്ണുമഞ്ഞളിക്കുന്നവരോട് അത് ചതിയാണെന്ന് പറഞ്ഞാൽ പോലും അവർ വിശ്വസിക്കാൻ തയ്യാറാകില്ല. ഇന്ത്യയിലെ അക്ഷരം പോലും ശരിയായി വായിക്കാനറിയാത്ത ഒരു തട്ടിപ്പുകാരൻ വിളിച്ചാൽ, ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ കുടുങ്ങുന്ന സാഹചര്യം പതിവാണ്. ചെറിയ കടം ചോദിച്ചാൽ സംശയിക്കുന്നവർ, തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കുള്ള കോടികളുടെ പണം യാതൊരു തെളിവുമില്ലാതെ അയയ്ക്കുന്ന അവസ്ഥ വരുന്നു. സൗജന്യമെന്ന് കേട്ടാൽ വീഴുക, “പണം കിട്ടും” എന്ന വാഗ്ദാനങ്ങൾക്ക് മുന്നിൽ തളരുക, അതേസമയം സാമൂഹിക സുരക്ഷിതത്വത്തിന്റെ കുറവും പണത്തോടുള്ള ആർത്തിയും മലയാളികളെ ചതിക്കുഴികളിൽ വീഴ്ത്തുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ മൾട്ടി ലെവൽ മാർക്കറ്റിങ് വരെയുള്ള തട്ടിപ്പുകൾ നിരന്തരം വാർത്തയായിട്ടും, അടുത്ത കെണിയിലേക്ക് ചാടാൻ തയ്യാറായവരുടെ എണ്ണം കുറയുന്നില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ദേശീയ ദിനാഘോഷം; ട്രാഫിക് നിർദേശങ്ങൾ അറിഞ്ഞിരിക്കാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയും ഗതാഗതത്തിന്റെ സുഗമതയും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ആഘോഷവേളകളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പരമാവധി കുറയ്ക്കാനാണ് നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു.

    വാഹനങ്ങളുടെ മുന്നിലോ പിന്നിലോ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിൽ അലങ്കാരങ്ങൾ ചെയ്യരുതെന്നും വാഹനങ്ങളുടെ നിറത്തിലും വിൻഡോ ടിന്റിംഗിലും മാറ്റം വരുത്താൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ലോഗോ ഒഴികെ മറ്റ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് വിലക്കിയിട്ടുണ്ട്. റോഡുകളിൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന സംഭാഷണങ്ങളും വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങളും കർശനമായി നിരോധിച്ചു. സൺറൂഫിലൂടെയോ വിൻഡോയിലൂടെയോ പുറത്തേക്ക് ചായുന്ന വിധത്തിലുള്ള അപകടകരമായ പെരുമാറ്റങ്ങൾക്കും വിലക്കുണ്ട്. അമിതശബ്ദത്തിന് ഇടയാക്കുന്ന രീതിയിലുള്ള വാഹനമാറ്റങ്ങൾക്കും അനുമതിയില്ലെന്നാണ് മുന്നറിയിപ്പ്.

    നിയമലംഘനങ്ങൾ കണ്ടാൽ പോലീസ് ഐ-സർവീസിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. അവധി ദിനങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ബർദുബായിലെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ജുമൈറ, അൽ റാഷിദിയ, അൽ ഖലീജ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, യൂണിവേഴ്സിറ്റി സിറ്റി തുടങ്ങിയ പ്രധാന വഴികളിൽ പ്രത്യേക പട്രോളിങ് സംഘത്തെ വിന്യസിച്ചിരിക്കുമെന്നും അവർ അറിയിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ സംഘങ്ങൾ ദുരിത പ്രതികരണ യൂണിറ്റുകളോടൊപ്പം പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ, 6093 തടവുകാർക്ക് മോചനം

    ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ചേർന്ന് 6,093 തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2,937 തടവുകാർക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചന ഉത്തരവിറക്കിയപ്പോൾ, ദുബായിൽ നിന്ന് 2,025 പേരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽ 366 പേരെയും, അജ്മാനിൽ 225 പേരെയും, ഫുജൈറയിൽ 129 പേരെയും, റാസൽഖൈമയിൽ 411 പേരെയും മോചിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചു. ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും മോചന ഉത്തരവ് നൽകിയെങ്കിലും എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

    തടവുകാലത്ത് നല്ല പെരുമാറ്റം കാട്ടിയ മലയാളികൾ ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാരെയാണ് മോചനം ലഭിക്കുന്നതിനു തിരഞ്ഞെടുക്കുന്നത്. പുതുജീവിതത്തിനുള്ള അവസരമാണിതെന്ന് എമിറേറ്റ് ഭരണാധികാരികൾ വ്യക്തമാക്കി. മോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കാൻ ജയിൽ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി മോചിതരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഭരണാധികാരികൾ ഏറ്റെടുക്കുന്ന പതിവും ഈ വർഷവും തുടരും.

    കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും സേവന കേന്ദ്രങ്ങൾക്കും തിങ്കൾ, ചൊവ്വ അവധി

    ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധിയായിരിക്കും. എന്നാൽ ഉം റമൂൽ, അൽ ബർഷ, അൽ തവാർ, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ദേശീയ ദിനാഘോഷം; ട്രാഫിക് നിർദേശങ്ങൾ അറിഞ്ഞിരിക്കാം

    യുഎഇയിലെ ദേശീയ ദിനാഘോഷം; ട്രാഫിക് നിർദേശങ്ങൾ അറിഞ്ഞിരിക്കാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയും ഗതാഗതത്തിന്റെ സുഗമതയും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ആഘോഷവേളകളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പരമാവധി കുറയ്ക്കാനാണ് നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു.

    വാഹനങ്ങളുടെ മുന്നിലോ പിന്നിലോ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിൽ അലങ്കാരങ്ങൾ ചെയ്യരുതെന്നും വാഹനങ്ങളുടെ നിറത്തിലും വിൻഡോ ടിന്റിംഗിലും മാറ്റം വരുത്താൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ലോഗോ ഒഴികെ മറ്റ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് വിലക്കിയിട്ടുണ്ട്. റോഡുകളിൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന സംഭാഷണങ്ങളും വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങളും കർശനമായി നിരോധിച്ചു. സൺറൂഫിലൂടെയോ വിൻഡോയിലൂടെയോ പുറത്തേക്ക് ചായുന്ന വിധത്തിലുള്ള അപകടകരമായ പെരുമാറ്റങ്ങൾക്കും വിലക്കുണ്ട്. അമിതശബ്ദത്തിന് ഇടയാക്കുന്ന രീതിയിലുള്ള വാഹനമാറ്റങ്ങൾക്കും അനുമതിയില്ലെന്നാണ് മുന്നറിയിപ്പ്.

    നിയമലംഘനങ്ങൾ കണ്ടാൽ പോലീസ് ഐ-സർവീസിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. അവധി ദിനങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ബർദുബായിലെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ജുമൈറ, അൽ റാഷിദിയ, അൽ ഖലീജ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, യൂണിവേഴ്സിറ്റി സിറ്റി തുടങ്ങിയ പ്രധാന വഴികളിൽ പ്രത്യേക പട്രോളിങ് സംഘത്തെ വിന്യസിച്ചിരിക്കുമെന്നും അവർ അറിയിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ സംഘങ്ങൾ ദുരിത പ്രതികരണ യൂണിറ്റുകളോടൊപ്പം പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ, 6093 തടവുകാർക്ക് മോചനം

    ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ചേർന്ന് 6,093 തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2,937 തടവുകാർക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചന ഉത്തരവിറക്കിയപ്പോൾ, ദുബായിൽ നിന്ന് 2,025 പേരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽ 366 പേരെയും, അജ്മാനിൽ 225 പേരെയും, ഫുജൈറയിൽ 129 പേരെയും, റാസൽഖൈമയിൽ 411 പേരെയും മോചിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചു. ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും മോചന ഉത്തരവ് നൽകിയെങ്കിലും എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

    തടവുകാലത്ത് നല്ല പെരുമാറ്റം കാട്ടിയ മലയാളികൾ ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാരെയാണ് മോചനം ലഭിക്കുന്നതിനു തിരഞ്ഞെടുക്കുന്നത്. പുതുജീവിതത്തിനുള്ള അവസരമാണിതെന്ന് എമിറേറ്റ് ഭരണാധികാരികൾ വ്യക്തമാക്കി. മോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കാൻ ജയിൽ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി മോചിതരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഭരണാധികാരികൾ ഏറ്റെടുക്കുന്ന പതിവും ഈ വർഷവും തുടരും.

    കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും സേവന കേന്ദ്രങ്ങൾക്കും തിങ്കൾ, ചൊവ്വ അവധി

    ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധിയായിരിക്കും. എന്നാൽ ഉം റമൂൽ, അൽ ബർഷ, അൽ തവാർ, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയ ദിനം; ദുബായിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു; വിശദമായി അറിയാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മൂന്ന് ദിവസം പൊതുപാർക്കിംഗ് സൗജന്യമാകുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവംബർ 30 (ഞായർ), ഡിസംബർ 1 (തിങ്കൾ), ഡിസംബർ 2 (ചൊവ്വ) ദിവസങ്ങളിലാണ് വാഹനമോടിക്കുന്നവർക്ക് ഫീസ് ഇല്ലാതെ പാർക്കിംഗ് സൗകര്യം ലഭിക്കുക.

    ഡിസംബർ 3 (ബുധൻ) മുതൽ സാധാരണ പാർക്കിംഗ് നിരക്കുകൾ പുനഃസ്ഥാപിക്കുമെന്നും ആർടിഎ വ്യക്തമാക്കി. മൾട്ടി-സ്റ്റോറി കാർ പാർക്കുകളും അൽ ഖൈൽ ഗേറ്റ് N-365 പ്രദേശവും ഈ സൗജന്യ പാർക്കിംഗ് വ്യവസ്ഥയിൽ ഉൾപ്പെടില്ല.

    ദുബൈ മെട്രോ സർവീസ് സമയം

    ദേശീയ ദിനാഘോഷങ്ങൾ മുന്നിൽ കണ്ടു മെട്രോ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്:

    ശനി (നവംബർ 29): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 8 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ദുബൈ ട്രാം സർവീസ് സമയം

    ശനി (നവംബർ 29): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 9 മുതൽ പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ദേശീയ ദിന അവധിക്കാലത്ത് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ വിവിധ ഗതാഗത സേവനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ, 6093 തടവുകാർക്ക് മോചനം

    യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ, 6093 തടവുകാർക്ക് മോചനം

    ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ചേർന്ന് 6,093 തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2,937 തടവുകാർക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചന ഉത്തരവിറക്കിയപ്പോൾ, ദുബായിൽ നിന്ന് 2,025 പേരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽ 366 പേരെയും, അജ്മാനിൽ 225 പേരെയും, ഫുജൈറയിൽ 129 പേരെയും, റാസൽഖൈമയിൽ 411 പേരെയും മോചിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചു. ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും മോചന ഉത്തരവ് നൽകിയെങ്കിലും എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

    തടവുകാലത്ത് നല്ല പെരുമാറ്റം കാട്ടിയ മലയാളികൾ ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാരെയാണ് മോചനം ലഭിക്കുന്നതിനു തിരഞ്ഞെടുക്കുന്നത്. പുതുജീവിതത്തിനുള്ള അവസരമാണിതെന്ന് എമിറേറ്റ് ഭരണാധികാരികൾ വ്യക്തമാക്കി. മോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കാൻ ജയിൽ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി മോചിതരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഭരണാധികാരികൾ ഏറ്റെടുക്കുന്ന പതിവും ഈ വർഷവും തുടരും.

    കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും സേവന കേന്ദ്രങ്ങൾക്കും തിങ്കൾ, ചൊവ്വ അവധി

    ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധിയായിരിക്കും. എന്നാൽ ഉം റമൂൽ, അൽ ബർഷ, അൽ തവാർ, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയ ദിനം; ദുബായിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു; വിശദമായി അറിയാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മൂന്ന് ദിവസം പൊതുപാർക്കിംഗ് സൗജന്യമാകുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവംബർ 30 (ഞായർ), ഡിസംബർ 1 (തിങ്കൾ), ഡിസംബർ 2 (ചൊവ്വ) ദിവസങ്ങളിലാണ് വാഹനമോടിക്കുന്നവർക്ക് ഫീസ് ഇല്ലാതെ പാർക്കിംഗ് സൗകര്യം ലഭിക്കുക.

    ഡിസംബർ 3 (ബുധൻ) മുതൽ സാധാരണ പാർക്കിംഗ് നിരക്കുകൾ പുനഃസ്ഥാപിക്കുമെന്നും ആർടിഎ വ്യക്തമാക്കി. മൾട്ടി-സ്റ്റോറി കാർ പാർക്കുകളും അൽ ഖൈൽ ഗേറ്റ് N-365 പ്രദേശവും ഈ സൗജന്യ പാർക്കിംഗ് വ്യവസ്ഥയിൽ ഉൾപ്പെടില്ല.

    ദുബൈ മെട്രോ സർവീസ് സമയം

    ദേശീയ ദിനാഘോഷങ്ങൾ മുന്നിൽ കണ്ടു മെട്രോ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്:

    ശനി (നവംബർ 29): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 8 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ദുബൈ ട്രാം സർവീസ് സമയം

    ശനി (നവംബർ 29): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 9 മുതൽ പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ദേശീയ ദിന അവധിക്കാലത്ത് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ വിവിധ ഗതാഗത സേവനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിങ്ങൾക്കും ആകാം കോടീശ്വരൻ! യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പ് ഉടൻ

    ദുബായ്: യുഎഇയിലെ പ്രമുഖ സമ്മാന പദ്ധതിയായ ‘ലക്കി ഡേ’യുടെ അടുത്ത നറുക്കെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നു. ഓരോ ആഴ്ചയും നടക്കുന്ന ഈ ഭാഗ്യ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 100 ദശലക്ഷം ദിർഹം (ഏകദേശം 10 കോടിയിലധികം രൂപ) സമ്മാനത്തുകയാണ്.യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ ഡ്രോ സാധാരണയായി എല്ലാ ആഴ്ചയും ശനിയാഴ്ചകളിലാണ് നടക്കാറ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 100 ദശലക്ഷം ദിർഹം ലഭിക്കും. രണ്ടാം സമ്മാനം 1 ദശലക്ഷം ദിർഹമാണ്. കൂടാതെ, 100,000 ദിർഹമിന്റെ ‘ലക്കി ചാൻസ്’ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. ലക്കി ഡേ ലോട്ടറി ടിക്കറ്റുകൾക്ക് 50 ദിർഹമാണ് വില. ആകർഷകമായ സമ്മാനത്തുക കാരണം സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളാണ് ഓരോ ആഴ്ചയും ഈ ലോട്ടറിയിൽ പ്രതീക്ഷയോടെ പങ്കുചേരുന്നത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും സമ്മാന വിശദാംശങ്ങളും യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദീർഘവിലംബത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തുറന്ന അസന്തോഷം പ്രകടിപ്പിച്ചു. വൈകുന്നേരം 7:25 ന് പുറപ്പെടാനിരുന്ന IX 2884 വിമാനം മണിക്കൂറുകൾ വൈകിയെത്തിയതായും, ഇതുസംബന്ധിച്ച് എയർലൈനിൽ നിന്ന് യാതൊരു വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും അദ്ദേഹം എക്‌സ് വഴിയുള്ള പോസ്റ്റിൽ ആരോപിച്ചു. “വിമാനം നാല് മണിക്കൂറോളം വൈകി. എന്നാൽ കാരണം എന്തെന്ന് എയർലൈൻ വ്യക്തമാക്കിയില്ല. ഒരുതരത്തിലുള്ള അപ്‌ഡേറ്റുകളും നൽകാതെയുള്ള ഈ നീണ്ട കാത്തിരിപ്പ് അങ്ങേയറ്റം നിരാശാജനകമാണ്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം എയർലൈൻ അനുഭവം,” എന്ന് സിറാജ് കുറിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ക്ഷമ ചോദിച്ച് പ്രതികരിച്ചു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് സർവീസ് വൈകിയതെന്ന് വ്യക്തമാക്കിക്കൊണ്ട് യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തി. വിമാനത്താവള ജീവനക്കാർ ആവശ്യമായ സഹായം നൽകി വരുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 408 റൺസിന് ഇന്ത്യ തോറ്റതിന് ശേഷം സിറാജ് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ദേശീയ ദിനം; ദുബായിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു; വിശദമായി അറിയാം

    യുഎഇ ദേശീയ ദിനം; ദുബായിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു; വിശദമായി അറിയാം

    യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മൂന്ന് ദിവസം പൊതുപാർക്കിംഗ് സൗജന്യമാകുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവംബർ 30 (ഞായർ), ഡിസംബർ 1 (തിങ്കൾ), ഡിസംബർ 2 (ചൊവ്വ) ദിവസങ്ങളിലാണ് വാഹനമോടിക്കുന്നവർക്ക് ഫീസ് ഇല്ലാതെ പാർക്കിംഗ് സൗകര്യം ലഭിക്കുക.

    ഡിസംബർ 3 (ബുധൻ) മുതൽ സാധാരണ പാർക്കിംഗ് നിരക്കുകൾ പുനഃസ്ഥാപിക്കുമെന്നും ആർടിഎ വ്യക്തമാക്കി. മൾട്ടി-സ്റ്റോറി കാർ പാർക്കുകളും അൽ ഖൈൽ ഗേറ്റ് N-365 പ്രദേശവും ഈ സൗജന്യ പാർക്കിംഗ് വ്യവസ്ഥയിൽ ഉൾപ്പെടില്ല.

    ദുബൈ മെട്രോ സർവീസ് സമയം

    ദേശീയ ദിനാഘോഷങ്ങൾ മുന്നിൽ കണ്ടു മെട്രോ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്:

    ശനി (നവംബർ 29): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 8 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

    ദുബൈ ട്രാം സർവീസ് സമയം

    ശനി (നവംബർ 29): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ഞായർ (നവംബർ 30): രാവിലെ 9 മുതൽ പുലർച്ചെ 1 വരെ

    തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

    ദേശീയ ദിന അവധിക്കാലത്ത് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ വിവിധ ഗതാഗത സേവനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    നിങ്ങൾക്കും ആകാം കോടീശ്വരൻ! യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പ് ഉടൻ

    ദുബായ്: യുഎഇയിലെ പ്രമുഖ സമ്മാന പദ്ധതിയായ ‘ലക്കി ഡേ’യുടെ അടുത്ത നറുക്കെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നു. ഓരോ ആഴ്ചയും നടക്കുന്ന ഈ ഭാഗ്യ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 100 ദശലക്ഷം ദിർഹം (ഏകദേശം 10 കോടിയിലധികം രൂപ) സമ്മാനത്തുകയാണ്.യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ ഡ്രോ സാധാരണയായി എല്ലാ ആഴ്ചയും ശനിയാഴ്ചകളിലാണ് നടക്കാറ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 100 ദശലക്ഷം ദിർഹം ലഭിക്കും. രണ്ടാം സമ്മാനം 1 ദശലക്ഷം ദിർഹമാണ്. കൂടാതെ, 100,000 ദിർഹമിന്റെ ‘ലക്കി ചാൻസ്’ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. ലക്കി ഡേ ലോട്ടറി ടിക്കറ്റുകൾക്ക് 50 ദിർഹമാണ് വില. ആകർഷകമായ സമ്മാനത്തുക കാരണം സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളാണ് ഓരോ ആഴ്ചയും ഈ ലോട്ടറിയിൽ പ്രതീക്ഷയോടെ പങ്കുചേരുന്നത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും സമ്മാന വിശദാംശങ്ങളും യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദീർഘവിലംബത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തുറന്ന അസന്തോഷം പ്രകടിപ്പിച്ചു. വൈകുന്നേരം 7:25 ന് പുറപ്പെടാനിരുന്ന IX 2884 വിമാനം മണിക്കൂറുകൾ വൈകിയെത്തിയതായും, ഇതുസംബന്ധിച്ച് എയർലൈനിൽ നിന്ന് യാതൊരു വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും അദ്ദേഹം എക്‌സ് വഴിയുള്ള പോസ്റ്റിൽ ആരോപിച്ചു. “വിമാനം നാല് മണിക്കൂറോളം വൈകി. എന്നാൽ കാരണം എന്തെന്ന് എയർലൈൻ വ്യക്തമാക്കിയില്ല. ഒരുതരത്തിലുള്ള അപ്‌ഡേറ്റുകളും നൽകാതെയുള്ള ഈ നീണ്ട കാത്തിരിപ്പ് അങ്ങേയറ്റം നിരാശാജനകമാണ്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം എയർലൈൻ അനുഭവം,” എന്ന് സിറാജ് കുറിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ക്ഷമ ചോദിച്ച് പ്രതികരിച്ചു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് സർവീസ് വൈകിയതെന്ന് വ്യക്തമാക്കിക്കൊണ്ട് യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തി. വിമാനത്താവള ജീവനക്കാർ ആവശ്യമായ സഹായം നൽകി വരുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 408 റൺസിന് ഇന്ത്യ തോറ്റതിന് ശേഷം സിറാജ് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇയിലുടനീളം വെള്ളിയാഴ്ച രാവിലെ വാഹനയാത്രക്കാർക്ക് കനത്ത ട്രാഫിക് തടസ്സം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഷാർജ–ദുബൈ റൂട്ടുകളിലുളള പ്രധാന ഹൈവേകളിൽ ഗൂഗിള്‍ മാപ്പിലെ തത്സമയ ഡാറ്റയും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നട പാതയിലൂടെ നടക്കുന്നവർ, സൈക്കിൾ യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധചിതറിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു. ഷാർജയിൽ E311, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖലീദിയ ജില്ല എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖവാനീജ് 2, അൽ റിഖൈബാ 2 എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളും ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

    യാത്രക്കാർ അധിക യാത്രാസമയം കണക്കിലെടുക്കുകയും സൂക്ഷ്മമായി വാഹനം ഓടിക്കാനും കഴിയുന്നിടത്ത് പര്യായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പൊലീസ് ഉപദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഖത്തർ ഗ്രാൻഡ് പ്രിക്‌സ്: ദോഹ മെട്രോ സർവീസ് സമയം നീട്ടി

    ഖത്തർ ഗ്രാൻഡ് പ്രിക്‌സ്: ദോഹ മെട്രോ സർവീസ് സമയം നീട്ടി

    ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.

    പുതിയ സമയക്രമം ഇപ്രകാരമാണ്:

    നവംബർ 28 – വെള്ളി – രാവിലെ 9 മുതൽ പുലർച്ചെ 1:30 വരെ

    നവംബർ 29 – ശനി – രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെ

    നവംബർ 30 – ഞായറാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 2:30 വരെ

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവും ആയ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. പരീക്ഷകൾ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികളെ വിട്ടയക്കുന്നതിനും ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൂർത്തിയാക്കുന്നതിനുമായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഔദ്യോഗിക പ്രവൃത്തി ദിവസത്തിന്റെ അവസാന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഒഴിവാകാൻ അനുവാദം നൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക കുറവുള്ള ജോലി സമയം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നേരത്തെ ഒഴിവാക്കൽ അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ കാലത്ത് നേരിടുന്ന സമ്മർദ്ദം കുറച്ച്, അക്കാദമിക് നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുകയെന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • നോർക്ക കെയര്‍: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

    നോർക്ക കെയര്‍: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

    പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ നോർക കെയറിൽ എൻറോൾ ചെയ്യാനുള്ള അവസാന തീയതി 2025 നവംബർ 30 ആണ്. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയും. രജിസ്ട്രേഷൻ നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ പൂർത്തിയാക്കാം. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് മക്കൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസും ലഭിക്കും. 25 വയസ്സിൽ താഴെയുള്ള ഓരോ അധിക കുട്ടിക്കായി ₹4,130 ആണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ്) ₹8,101 രൂപയാണ്. രാജ്യത്തുടനീളം 18,000-ത്തിലധികം ആശുപത്രികളിലും കേരളത്തിലെ 500-ത്തിലധികം ആശുപത്രികളിലും ക്യാഷ്‌ലസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാൻ സഹായം ആവശ്യമായവർക്ക് നോർക്ക ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിങ്ങ് വഴിയുള്ള സഹായ സംവിധാനം ലഭ്യമാണ്. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്ന് മുതൽ 3.45 വരെ സഹായം ലഭിക്കും. വീഡിയോ കാൾ വഴി പ്രവേശനം നോർക്ക റൂട്ട്‌സ് വെബ്സൈറ്റിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവും ആയ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. പരീക്ഷകൾ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികളെ വിട്ടയക്കുന്നതിനും ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൂർത്തിയാക്കുന്നതിനുമായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഔദ്യോഗിക പ്രവൃത്തി ദിവസത്തിന്റെ അവസാന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഒഴിവാകാൻ അനുവാദം നൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക കുറവുള്ള ജോലി സമയം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നേരത്തെ ഒഴിവാക്കൽ അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ കാലത്ത് നേരിടുന്ന സമ്മർദ്ദം കുറച്ച്, അക്കാദമിക് നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുകയെന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    ഖത്തറിൽ പരീക്ഷാ സമയത്ത് സ്‌കൂളുകൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

    സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവും ആയ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. പരീക്ഷകൾ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികളെ വിട്ടയക്കുന്നതിനും ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൂർത്തിയാക്കുന്നതിനുമായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഔദ്യോഗിക പ്രവൃത്തി ദിവസത്തിന്റെ അവസാന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഒഴിവാകാൻ അനുവാദം നൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക കുറവുള്ള ജോലി സമയം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നേരത്തെ ഒഴിവാക്കൽ അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ കാലത്ത് നേരിടുന്ന സമ്മർദ്ദം കുറച്ച്, അക്കാദമിക് നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുകയെന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ശ്രദ്ധിക്കാം; ഈ 11 കാര്യങ്ങൾക്ക് വിലക്ക്, യുഎഇ ദേശീയ ദിനാഘോഷ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

    ശ്രദ്ധിക്കാം; ഈ 11 കാര്യങ്ങൾക്ക് വിലക്ക്, യുഎഇ ദേശീയ ദിനാഘോഷ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

    54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇ ഒരുക്കങ്ങൾ പൂർത്തിയായി. താമസക്കാർക്ക് നാല് ദിവസം ശമ്പളത്തോടെയുള്ള അവധി ലഭിക്കുന്ന സാഹചര്യത്തിൽ, ആഘോഷങ്ങൾ സുരക്ഷിതവും ക്രമബദ്ധവും ആക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശങ്ങൾ പുറത്തിറക്കി. ദേശീയ ദിനാഘോഷങ്ങൾ ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഘോഷ സമയത്ത് വാഹനങ്ങളിൽ ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ മാത്രം ഉപയോഗിക്കാനും ദേശീയ പതാക ഉയർത്താനും അധികൃതർ നിർദ്ദേശിച്ചു. ജീവനും സ്വത്തിനും അപകടം സൃഷ്ടിക്കുന്നതും ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നതുമായ പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അവർ വ്യക്തമാക്കി.

    -അനുമതിയില്ലാത്ത പരേഡുകളിലും കൂട്ടായ്മകളിലും പങ്കെടുക്കൽ.

    നിരോധനങ്ങൾ

    -ട്രാഫിക് തടസ്സപ്പെടുത്തൽ അല്ലെങ്കിൽ പൊതു റോഡുകൾ ഉപരോധിക്കൽ.

    -സ്റ്റണ്ട് ഡ്രൈവിംഗ്.

    -വാഹനങ്ങളുടെ വിൻഡോകളിലൂടെയോ സൺറൂഫുകളിലൂടെയോ പുറത്തേക്ക് കയറിയുനിൽക്കൽ.

    -കാറുകളിൽ അമിതമായ ആളുകളെ കയറ്റൽ.

    -വിൻഡോകൾ മറയ്ക്കൽ, നമ്പർ പ്ലേറ്റ് മറച്ചുവെക്കൽ.

    -അനുമതിയില്ലാത്ത വാഹനമാറ്റങ്ങളും അതിരൂക്ഷമായ ശബ്ദമുണ്ടാക്കുന്ന സംവിധാനങ്ങളും.

    -ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കൽ.

    -യുഎഇ പതാകയ്‌ക്കുപകരം മറ്റ് പതാകകൾ ഉയർത്തൽ.

    -വാഹനങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിക്കൽ.

    -ദേശീയ ദിനവുമായി ബന്ധപ്പെട്ട ഒന്നല്ലാത്ത ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യൽ.

    നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്യുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദീർഘവിലംബത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തുറന്ന അസന്തോഷം പ്രകടിപ്പിച്ചു. വൈകുന്നേരം 7:25 ന് പുറപ്പെടാനിരുന്ന IX 2884 വിമാനം മണിക്കൂറുകൾ വൈകിയെത്തിയതായും, ഇതുസംബന്ധിച്ച് എയർലൈനിൽ നിന്ന് യാതൊരു വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും അദ്ദേഹം എക്‌സ് വഴിയുള്ള പോസ്റ്റിൽ ആരോപിച്ചു. “വിമാനം നാല് മണിക്കൂറോളം വൈകി. എന്നാൽ കാരണം എന്തെന്ന് എയർലൈൻ വ്യക്തമാക്കിയില്ല. ഒരുതരത്തിലുള്ള അപ്‌ഡേറ്റുകളും നൽകാതെയുള്ള ഈ നീണ്ട കാത്തിരിപ്പ് അങ്ങേയറ്റം നിരാശാജനകമാണ്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം എയർലൈൻ അനുഭവം,” എന്ന് സിറാജ് കുറിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ക്ഷമ ചോദിച്ച് പ്രതികരിച്ചു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് സർവീസ് വൈകിയതെന്ന് വ്യക്തമാക്കിക്കൊണ്ട് യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തി. വിമാനത്താവള ജീവനക്കാർ ആവശ്യമായ സഹായം നൽകി വരുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 408 റൺസിന് ഇന്ത്യ തോറ്റതിന് ശേഷം സിറാജ് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇയിലുടനീളം വെള്ളിയാഴ്ച രാവിലെ വാഹനയാത്രക്കാർക്ക് കനത്ത ട്രാഫിക് തടസ്സം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഷാർജ–ദുബൈ റൂട്ടുകളിലുളള പ്രധാന ഹൈവേകളിൽ ഗൂഗിള്‍ മാപ്പിലെ തത്സമയ ഡാറ്റയും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നട പാതയിലൂടെ നടക്കുന്നവർ, സൈക്കിൾ യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധചിതറിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു. ഷാർജയിൽ E311, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖലീദിയ ജില്ല എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖവാനീജ് 2, അൽ റിഖൈബാ 2 എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളും ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

    യാത്രക്കാർ അധിക യാത്രാസമയം കണക്കിലെടുക്കുകയും സൂക്ഷ്മമായി വാഹനം ഓടിക്കാനും കഴിയുന്നിടത്ത് പര്യായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പൊലീസ് ഉപദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നോർക്ക കെയര്‍: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

    നോർക്ക കെയര്‍: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

    പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ നോർക കെയറിൽ എൻറോൾ ചെയ്യാനുള്ള അവസാന തീയതി 2025 നവംബർ 30 ആണ്. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയും. രജിസ്ട്രേഷൻ നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ പൂർത്തിയാക്കാം. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് മക്കൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസും ലഭിക്കും. 25 വയസ്സിൽ താഴെയുള്ള ഓരോ അധിക കുട്ടിക്കായി ₹4,130 ആണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ്) ₹8,101 രൂപയാണ്. രാജ്യത്തുടനീളം 18,000-ത്തിലധികം ആശുപത്രികളിലും കേരളത്തിലെ 500-ത്തിലധികം ആശുപത്രികളിലും ക്യാഷ്‌ലസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി.

    പദ്ധതിയിൽ ചേരാൻ സഹായം ആവശ്യമായവർക്ക് നോർക്ക ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിങ്ങ് വഴിയുള്ള സഹായ സംവിധാനം ലഭ്യമാണ്. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്ന് മുതൽ 3.45 വരെ സഹായം ലഭിക്കും. വീഡിയോ കാൾ വഴി പ്രവേശനം നോർക്ക റൂട്ട്‌സ് വെബ്സൈറ്റിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദീർഘവിലംബത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തുറന്ന അസന്തോഷം പ്രകടിപ്പിച്ചു. വൈകുന്നേരം 7:25 ന് പുറപ്പെടാനിരുന്ന IX 2884 വിമാനം മണിക്കൂറുകൾ വൈകിയെത്തിയതായും, ഇതുസംബന്ധിച്ച് എയർലൈനിൽ നിന്ന് യാതൊരു വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും അദ്ദേഹം എക്‌സ് വഴിയുള്ള പോസ്റ്റിൽ ആരോപിച്ചു. “വിമാനം നാല് മണിക്കൂറോളം വൈകി. എന്നാൽ കാരണം എന്തെന്ന് എയർലൈൻ വ്യക്തമാക്കിയില്ല. ഒരുതരത്തിലുള്ള അപ്‌ഡേറ്റുകളും നൽകാതെയുള്ള ഈ നീണ്ട കാത്തിരിപ്പ് അങ്ങേയറ്റം നിരാശാജനകമാണ്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം എയർലൈൻ അനുഭവം,” എന്ന് സിറാജ് കുറിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ക്ഷമ ചോദിച്ച് പ്രതികരിച്ചു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് സർവീസ് വൈകിയതെന്ന് വ്യക്തമാക്കിക്കൊണ്ട് യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തി. വിമാനത്താവള ജീവനക്കാർ ആവശ്യമായ സഹായം നൽകി വരുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 408 റൺസിന് ഇന്ത്യ തോറ്റതിന് ശേഷം സിറാജ് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇയിലുടനീളം വെള്ളിയാഴ്ച രാവിലെ വാഹനയാത്രക്കാർക്ക് കനത്ത ട്രാഫിക് തടസ്സം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഷാർജ–ദുബൈ റൂട്ടുകളിലുളള പ്രധാന ഹൈവേകളിൽ ഗൂഗിള്‍ മാപ്പിലെ തത്സമയ ഡാറ്റയും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നട പാതയിലൂടെ നടക്കുന്നവർ, സൈക്കിൾ യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധചിതറിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു. ഷാർജയിൽ E311, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖലീദിയ ജില്ല എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖവാനീജ് 2, അൽ റിഖൈബാ 2 എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളും ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

    യാത്രക്കാർ അധിക യാത്രാസമയം കണക്കിലെടുക്കുകയും സൂക്ഷ്മമായി വാഹനം ഓടിക്കാനും കഴിയുന്നിടത്ത് പര്യായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പൊലീസ് ഉപദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ‘ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’; പ്രമുഖ വിമാനക്കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

    ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദീർഘവിലംബത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തുറന്ന അസന്തോഷം പ്രകടിപ്പിച്ചു. വൈകുന്നേരം 7:25 ന് പുറപ്പെടാനിരുന്ന IX 2884 വിമാനം മണിക്കൂറുകൾ വൈകിയെത്തിയതായും, ഇതുസംബന്ധിച്ച് എയർലൈനിൽ നിന്ന് യാതൊരു വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും അദ്ദേഹം എക്‌സ് വഴിയുള്ള പോസ്റ്റിൽ ആരോപിച്ചു. “വിമാനം നാല് മണിക്കൂറോളം വൈകി. എന്നാൽ കാരണം എന്തെന്ന് എയർലൈൻ വ്യക്തമാക്കിയില്ല. ഒരുതരത്തിലുള്ള അപ്‌ഡേറ്റുകളും നൽകാതെയുള്ള ഈ നീണ്ട കാത്തിരിപ്പ് അങ്ങേയറ്റം നിരാശാജനകമാണ്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം എയർലൈൻ അനുഭവം,” എന്ന് സിറാജ് കുറിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ക്ഷമ ചോദിച്ച് പ്രതികരിച്ചു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് സർവീസ് വൈകിയതെന്ന് വ്യക്തമാക്കിക്കൊണ്ട് യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തി. വിമാനത്താവള ജീവനക്കാർ ആവശ്യമായ സഹായം നൽകി വരുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 408 റൺസിന് ഇന്ത്യ തോറ്റതിന് ശേഷം സിറാജ് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇയിലുടനീളം വെള്ളിയാഴ്ച രാവിലെ വാഹനയാത്രക്കാർക്ക് കനത്ത ട്രാഫിക് തടസ്സം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഷാർജ–ദുബൈ റൂട്ടുകളിലുളള പ്രധാന ഹൈവേകളിൽ ഗൂഗിള്‍ മാപ്പിലെ തത്സമയ ഡാറ്റയും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നട പാതയിലൂടെ നടക്കുന്നവർ, സൈക്കിൾ യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധചിതറിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു. ഷാർജയിൽ E311, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖലീദിയ ജില്ല എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖവാനീജ് 2, അൽ റിഖൈബാ 2 എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളും ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

    യാത്രക്കാർ അധിക യാത്രാസമയം കണക്കിലെടുക്കുകയും സൂക്ഷ്മമായി വാഹനം ഓടിക്കാനും കഴിയുന്നിടത്ത് പര്യായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പൊലീസ് ഉപദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കോളടിച്ചു; യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകളിൽ ഇത്ര ശതമാനം ഇളവ്

    ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ 2026 ജനുവരി 9 വരെ ഡ്രൈവർമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഡിസംബർ 1-നുമുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങളിൽപ്പെട്ട കേസുകൾ ഇളവിന് പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു. മറ്റു എമിറേറ്റുകളും അടുത്ത ദിവസങ്ങളിൽ സമാനമായ ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ഈ റൂട്ടുകളിൽ അപകടങ്ങൾ കൂടുന്നു, പ്രധാന റോഡുകൾ ഒഴിവാക്കുക

    യുഎഇയിലുടനീളം വെള്ളിയാഴ്ച രാവിലെ വാഹനയാത്രക്കാർക്ക് കനത്ത ട്രാഫിക് തടസ്സം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഷാർജ–ദുബൈ റൂട്ടുകളിലുളള പ്രധാന ഹൈവേകളിൽ ഗൂഗിള്‍ മാപ്പിലെ തത്സമയ ഡാറ്റയും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നട പാതയിലൂടെ നടക്കുന്നവർ, സൈക്കിൾ യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധചിതറിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു. ഷാർജയിൽ E311, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖലീദിയ ജില്ല എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, ഇൻഡസ്ട്രിയൽ ഏരിയ 13, അൽ ഖവാനീജ് 2, അൽ റിഖൈബാ 2 എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളും ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

    യാത്രക്കാർ അധിക യാത്രാസമയം കണക്കിലെടുക്കുകയും സൂക്ഷ്മമായി വാഹനം ഓടിക്കാനും കഴിയുന്നിടത്ത് പര്യായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പൊലീസ് ഉപദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കോളടിച്ചു; യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകളിൽ ഇത്ര ശതമാനം ഇളവ്

    ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ 2026 ജനുവരി 9 വരെ ഡ്രൈവർമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഡിസംബർ 1-നുമുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങളിൽപ്പെട്ട കേസുകൾ ഇളവിന് പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു. മറ്റു എമിറേറ്റുകളും അടുത്ത ദിവസങ്ങളിൽ സമാനമായ ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കോളടിച്ചു; യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകളിൽ ഇത്ര ശതമാനം ഇളവ്

    കോളടിച്ചു; യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകളിൽ ഇത്ര ശതമാനം ഇളവ്

    ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ 2026 ജനുവരി 9 വരെ ഡ്രൈവർമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഡിസംബർ 1-നുമുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങളിൽപ്പെട്ട കേസുകൾ ഇളവിന് പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു. മറ്റു എമിറേറ്റുകളും അടുത്ത ദിവസങ്ങളിൽ സമാനമായ ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    എത്രവേണമെങ്കിലും വാങ്ങാം, കുറഞ്ഞ വിലയിൽ; യുഎഇയിൽ സൂപ്പർ സെയിൽ, വിശദാംശങ്ങൾ ഇതാ

    ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് വരുന്ന ‘ഈദ് അൽ ഇത്തിഹാദ്’ (Eid Al Etihad) അവധിക്കാലത്തോടനുബന്ധിച്ച് ദുബായിലെ 3 ദിവസത്തെ സൂപ്പർ സെയിൽ ഡിസംബർ 2 വരെ നീട്ടി. നഗരമെമ്പാടുമുള്ള ഈ മെഗാ റീട്ടെയിൽ ഇവന്റിൽ 500-ൽ അധികം ബ്രാൻഡുകളിലും 2,000-ത്തിലധികം സ്റ്റോറുകളിലുമായി ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ വൻ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (DFRE) സംഘടിപ്പിക്കുന്ന ഈ വിപുലീകൃത പതിപ്പ്, നവംബർ 28-ന് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ നടക്കുന്ന നഗരത്തിലെ ആദ്യത്തെ 24 മണിക്കൂർ വിൽപനയോടെയാണ് ആരംഭിക്കുന്നത്.

    തത്സമയ പ്രകടനങ്ങൾ, റോമിംഗ് വിനോദ പരിപാടികൾ, ലേസർ ഡിസ്‌പ്ലേകൾ, കൂടാതെ ഞൊടിയിടയിലുള്ള വമ്പൻ ഡീലുകൾ (Flash Deals) എന്നിവയോടെയാണ് ഉദ്ഘാടനം. ദേശീയ ദിനത്തിൻ്റെ അവധിക്കാലത്ത് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ സൂപ്പർ സെയിൽ ദുബായിലെ ഷോപ്പിംഗ് പ്രേമികൾക്ക് ഒരു സുവർണ്ണാവസരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ദുബായിൽ കളഞ്ഞുകിട്ടിയവ തിരിച്ചേൽപ്പിച്ചാൽ ഇനി സമ്മാനവും ലഭിക്കും

    ദുബായിൽ കളഞ്ഞുകിട്ടിയവ തിരിച്ചേൽപ്പിച്ചാൽ ഇനി സമ്മാനവും ലഭിക്കും

    ദുബായിൽ കളഞ്ഞുകിട്ടുന്ന വസ്തുക്കൾ പൊലീസ് അറിയിക്കുന്നവർക്ക് പരമാവധി 50,000 ദിർഹം (ഏകദേശം 12.1 ലക്ഷം രൂപ) വരെ പാരിതോഷികം പ്രഖ്യാപിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറത്തിറക്കി. കണ്ടെത്തിയ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനമായിരിക്കും പാരിതോഷികം, എന്നാൽ ഇത് 50,000 ദിർഹം കവിയാൻ പാടില്ല. കളഞ്ഞുകിട്ടുന്ന വസ്തു 24 മണിക്കൂറിനകം ദുബായ് പൊലീസിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനകം പൊലീസിൽ സമർപ്പിക്കുകയും വേണമെന്ന് നിയമം നിർദേശിക്കുന്നു.

    നിയമലംഘകർക്ക് കർശനമായ ശിക്ഷയാണ് കാത്തിരിക്കുന്നത്. കണ്ടെത്തിയ വസ്തു ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ സ്വന്തം ഉടമസ്ഥതയായി അവകാശപ്പെടുകയോ ചെയ്യുന്നവർക്ക് 2 ലക്ഷം ദിർഹം (ഏകദേശം 48.56 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്നാണ് ഉത്തരവ്. നഷ്ടപ്പെട്ട വസ്തു തിരിച്ചുപിടിക്കാനാഗ്രഹിക്കുന്നവർക്ക് ദുബായ് പൊലീസിനെ സമീപിക്കാം. നിശ്ചിത കാലയളവിനു ശേഷം വസ്തു ലേലം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്താലും മൂന്നു വർഷത്തിനകം ഉടമയ്ക്ക് അതിന്റെ മൂല്യം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. എന്നാല്‍ സൂക്ഷിക്കൽ, പരസ്യം എന്നിവയ്ക്ക് വേണ്ട ചെലവ് ഉടമ വഹിക്കണം.

    പോലീസിനെ അറിയിക്കാൻ ദുബായ് പൊലീസിന്റെ വെബ്സൈറ്റിലെ TWINC for Lost Document വിഭാഗത്തിൽ പ്രവേശിച്ച് എമിറേറ്റ്സ് ഐഡിയും ഇമെയിൽ വിലാസവും നൽകണം. തുടർന്ന് “Add Item” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കി വസ്തുവിന്റെ വിഭാഗവും ഉപവിഭാഗവും അടയാളപ്പെടുത്തണം. ലഭിച്ച വസ്തുവിന്റെ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം, ഇത് ലഭിച്ച തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    എത്രവേണമെങ്കിലും വാങ്ങാം, കുറഞ്ഞ വിലയിൽ; യുഎഇയിൽ സൂപ്പർ സെയിൽ, വിശദാംശങ്ങൾ ഇതാ

    ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് വരുന്ന ‘ഈദ് അൽ ഇത്തിഹാദ്’ (Eid Al Etihad) അവധിക്കാലത്തോടനുബന്ധിച്ച് ദുബായിലെ 3 ദിവസത്തെ സൂപ്പർ സെയിൽ ഡിസംബർ 2 വരെ നീട്ടി. നഗരമെമ്പാടുമുള്ള ഈ മെഗാ റീട്ടെയിൽ ഇവന്റിൽ 500-ൽ അധികം ബ്രാൻഡുകളിലും 2,000-ത്തിലധികം സ്റ്റോറുകളിലുമായി ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ വൻ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (DFRE) സംഘടിപ്പിക്കുന്ന ഈ വിപുലീകൃത പതിപ്പ്, നവംബർ 28-ന് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ നടക്കുന്ന നഗരത്തിലെ ആദ്യത്തെ 24 മണിക്കൂർ വിൽപനയോടെയാണ് ആരംഭിക്കുന്നത്.

    തത്സമയ പ്രകടനങ്ങൾ, റോമിംഗ് വിനോദ പരിപാടികൾ, ലേസർ ഡിസ്‌പ്ലേകൾ, കൂടാതെ ഞൊടിയിടയിലുള്ള വമ്പൻ ഡീലുകൾ (Flash Deals) എന്നിവയോടെയാണ് ഉദ്ഘാടനം. ദേശീയ ദിനത്തിൻ്റെ അവധിക്കാലത്ത് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ സൂപ്പർ സെയിൽ ദുബായിലെ ഷോപ്പിംഗ് പ്രേമികൾക്ക് ഒരു സുവർണ്ണാവസരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അടിയന്തര സാഹചര്യങ്ങളിൽ ഉടൻ പ്രതികരണം ; ഡോക്ടർമാർക്കായി യുഎഇയിൽ പ്രത്യേക സേവനം

    അടിയന്തര സാഹചര്യങ്ങളിൽ ഉടൻ പ്രതികരണം ; ഡോക്ടർമാർക്കായി യുഎഇയിൽ പ്രത്യേക സേവനം

    അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് ആശുപത്രികളിലെത്തുന്നത് കൂടുതൽ വേഗത്തിലും തടസമില്ലാതെയും ആക്കുന്നതിനായി 13 സുപ്രധാന മെഡിക്കൽ സ്പെഷ്യാലിറ്റികളിലെ വൈദ്യർക്ക് ‘വ്രെയ്ഗ’ (Wreiga) സേവനത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സേവനത്തിൽ രജിസ്റ്റർ ചെയ്യുന്ന ഡോക്ടർമാർക്ക് അനുവദനീയമായ വേഗപരിധിക്ക് മുകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ അധിക വേഗതയിൽ വാഹനമോടിക്കാനും, റോഡിന്റെ വശങ്ങളിലെ ഷോൾഡർ ഉപയോഗിച്ച് യാത്ര ചെയ്യാനും, ബസ് ലെയ്‌നുകൾ ഉപയോഗിക്കാനുള്ള അനുമതിയും ലഭിക്കും. കൂടാതെ, ട്രാഫിക് പട്രോളിംഗ് യൂണിറ്റുകളുടെ പിന്തുണയും ആവശ്യമായപ്പോൾ പൊലീസ് ഓപ്പറേഷൻസ് റൂമിന്റെ സഹായവും ലഭ്യമാകും. അത്യധികം ട്രാഫിക് തിരക്കുള്ള സാഹചര്യങ്ങളിൽ ഓപ്പറേഷൻസ് റൂം ഡോക്ടർക്കായി ഏറ്റവും അനുയോജ്യമായ വഴി നിർദ്ദേശിക്കുകയോ അല്ലെങ്കിൽ വഴി സുഗമമാക്കാൻ ഒരു പട്രോൾ സംഘത്തെ നിയോഗിക്കുകയോ ചെയ്യും. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി സംഘടിപ്പിച്ച അബുദാബി എമർജൻസി മെഡിക്കൽ സർവീസസ് കോൺഫറൻസിൽ സംസാരിക്കവെ, ആരോഗ്യ മേഖലയിലെ അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്താനും സമൂഹത്തിന്റെ സുരക്ഷ ശക്തമാക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത നൂതന സംരംഭമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സർവീസ് ഡെവലപ്‌മെന്റ് ഡയറക്ടർ കേണൽ ഡോ. സയീദ് അൽ ദാഹോരി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    സമയം കഴിയാറായി, ഇനി വൈകിക്കല്ലേ! നോർക്ക കെയർ സമഗ്ര ഇൻഷുറൻസ് എൻറോൾമെന്റിന് ഇനി നാലു ദിവസം മാത്രം

    തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ എൻറോൾ ചെയ്യാനുള്ള സമയം 2025 നവംബർ 30-ന് അവസാനിക്കും. പ്രവാസി മലയാളികൾക്ക് അവരുടെ ആരോഗ്യ, അപകട പരിരക്ഷ ഉറപ്പാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡന്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുകൾ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം.

    നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ പദ്ധതി ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു. 25 വയസ്സിൽ താഴെയുള്ള ഒരു അധിക കുട്ടിക്ക് 4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ്) 8,101 രൂപയുമാണ്.

    നിലവിൽ കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000-ത്തോളം ആശുപത്രികൾ വഴി പ്രവാസി മലയാളികൾക്ക് ഈ പദ്ധതിയിലൂടെ ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫറൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭിക്കുക. നോർക്ക കെയർ എൻറോൾമെന്റിനുള്ള അവസാന തീയതിയായ 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കാൾ മുഖാന്തിരമാണ് ഇതിൽ പ്രവേശിക്കേണ്ടത്.

    IPHONE https://apps.apple.com/in/app/norka-care/id6753747852

    ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

    NORKA ROOT WEBSITE https://norkaroots.kerala.gov.in

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎയിൽ പ്രവാസികളുടെ അടക്കം കീശ നിറയും; അടുത്ത വർഷം ഇത്ര ശതമാനം ശമ്പള വർദ്ദനവ്, കൂടാതെ ആനുകൂല്യങ്ങളും 

    യുഎയിൽ പ്രവാസികളുടെ അടക്കം കീശ നിറയും; അടുത്ത വർഷം ഇത്ര ശതമാനം ശമ്പള വർദ്ദനവ്, കൂടാതെ ആനുകൂല്യങ്ങളും 

    യുഎഇയിൽ 2026-ൽ ശരാശരി 4 ശതമാനം വരെ ശമ്പളവർധന ഉണ്ടായേക്കുമെന്ന് റിക്രൂട്ട്മെന്റ്, HR വിദഗ്‌ധരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ടെക്, ട്രാൻസ്ഫർമേഷൻ, സ്പെഷ്യലൈസ്ഡ് ഫിനാൻസ് മേഖലകളിലെ മാറ്റിസ്ഥാപിക്കാൻ പ്രയാസമുള്ള ജോലികൾക്ക് 10 ശതമാനത്തിൽ കൂടുതൽ വർധന ലഭിക്കാനുള്ള സാധ്യതയും വിദഗ്‌ധർ വ്യക്തമാക്കുന്നു.

    കൂപ്പർ ഫിച്ച് സർവേ പ്രകാരം, പ്രതികരിച്ച സ്ഥാപനങ്ങളിൽ 84% പേരും അടുത്ത വർഷം ശമ്പളം ഉയർത്തുകയോ നിലവിലെ നിലയിൽ നിലനിർത്തുകയോ ചെയ്യും. ഇവരിൽ 48% പേർ ശമ്പളവർധനയ്ക്ക് പദ്ധതിയിടുമ്പോൾ, 37% പേർ നിലവിലെ ശമ്പളം തുടരും. ഭൂരിഭാഗം സ്ഥാപനങ്ങളും 0–5% നിരക്കിൽ വർധനയാണ് ലക്ഷ്യമിടുന്നത്.

    UAEയുടെ വളരുന്ന സാമ്പത്തിക ശക്തിയാണ് ശമ്പളവർധനയ്ക്ക് പ്രധാന കാരണം. 2026-ൽ രാജ്യത്തിന്റെ റിയൽ GDP വളർച്ച 5.3% വരെ ഉയരുമെന്ന് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു. നിർമാണം, ധനകാര്യ സേവനങ്ങൾ, ലോജിസ്റ്റിക്സ്, ആധുനിക വ്യവസായങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന വളർച്ച ശമ്പളങ്ങൾ ഉയരാൻ സഹായകമാകുന്നു.

    ശമ്പളത്തേക്കാൾ ആനുകൂല്യങ്ങളിലാണ് ഇപ്പോൾ കൂടുതൽ മാറ്റം കാണുന്നതെന്ന് റിക്രൂട്ട്മെന്റ് വിദഗ്‌ധർ പറയുന്നു. മുമ്പ് കുറച്ചുകളഞ്ഞിരുന്ന കുടുംബ ആനുകൂല്യങ്ങൾ, സ്കൂൾ അലവൻസ്, വികസിപ്പിച്ച മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ പല സ്ഥാപനങ്ങളും വീണ്ടും നൽകിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ മൊത്തം പെക്കേജ് മെച്ചപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.

    അതേസമയം, വാടകയും സാധനവിലയും ഉയർന്നതിനെ തുടർന്ന് ജീവനക്കാർ കൂടുതൽ നല്ല ശമ്പളമുള്ള അവസരങ്ങൾ തേടുന്നതായി വിദഗ്‌ധർ പറയുന്നു. ജീവനക്കാരെ നിലനിർത്താൻ നിരവധി കമ്പനികൾ ഫ്ലെക്സിബിൾ ജോലി സമയം, വെൽബീയിംഗ് ആനുകൂല്യങ്ങൾ തുടങ്ങിയ പുതുനീക്കങ്ങൾ അവതരിപ്പിച്ചു വരികയാണ്. UAEയിൽ പുതുതായി ജോലി അന്വേഷിക്കുന്നവർക്ക് നെറ്റ്വർക്കിംഗ് നിർണായക ഘടകമാകും എന്നും വിദഗ്‌ധർ ഉപദേശം നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    എത്രവേണമെങ്കിലും വാങ്ങാം, കുറഞ്ഞ വിലയിൽ; യുഎഇയിൽ സൂപ്പർ സെയിൽ, വിശദാംശങ്ങൾ ഇതാ

    ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് വരുന്ന ‘ഈദ് അൽ ഇത്തിഹാദ്’ (Eid Al Etihad) അവധിക്കാലത്തോടനുബന്ധിച്ച് ദുബായിലെ 3 ദിവസത്തെ സൂപ്പർ സെയിൽ ഡിസംബർ 2 വരെ നീട്ടി. നഗരമെമ്പാടുമുള്ള ഈ മെഗാ റീട്ടെയിൽ ഇവന്റിൽ 500-ൽ അധികം ബ്രാൻഡുകളിലും 2,000-ത്തിലധികം സ്റ്റോറുകളിലുമായി ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ വൻ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (DFRE) സംഘടിപ്പിക്കുന്ന ഈ വിപുലീകൃത പതിപ്പ്, നവംബർ 28-ന് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ നടക്കുന്ന നഗരത്തിലെ ആദ്യത്തെ 24 മണിക്കൂർ വിൽപനയോടെയാണ് ആരംഭിക്കുന്നത്.

    തത്സമയ പ്രകടനങ്ങൾ, റോമിംഗ് വിനോദ പരിപാടികൾ, ലേസർ ഡിസ്‌പ്ലേകൾ, കൂടാതെ ഞൊടിയിടയിലുള്ള വമ്പൻ ഡീലുകൾ (Flash Deals) എന്നിവയോടെയാണ് ഉദ്ഘാടനം. ദേശീയ ദിനത്തിൻ്റെ അവധിക്കാലത്ത് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ സൂപ്പർ സെയിൽ ദുബായിലെ ഷോപ്പിംഗ് പ്രേമികൾക്ക് ഒരു സുവർണ്ണാവസരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ആശ്വാസം; യുഎഇ: താമസക്കാർക്ക് പിഴയും ഫീസും പ്രതിമാസ തവണകളായി അടയ്ക്കാം; പുതിയ ആപ്പ് റെഡി

    ആശ്വാസം; യുഎഇ: താമസക്കാർക്ക് പിഴയും ഫീസും പ്രതിമാസ തവണകളായി അടയ്ക്കാം; പുതിയ ആപ്പ് റെഡി

    യുഎഇയിലെ താമസക്കാർക്ക് ഇനി ഫെഡറൽ സർക്കാർ ഫീസുകളും പിഴകളും ‘ടാബി’ (Tabby) പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി പ്രതിമാസ തവണകളായി അടയ്ക്കാൻ സാധിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ‘ഇപ്പോൾ വാങ്ങുക, പിന്നീട് പണം അടയ്ക്കുക’ (Buy Now, Pay Later) മാതൃകയിൽ പ്രവർത്തിക്കുന്ന ഈ സേവനം ഉപഭോക്താക്കൾക്ക് ഫീസുകളും പിഴകളും കൂടുതൽ സൗകര്യപ്രദമായി തീർപ്പാക്കാൻ സഹായിക്കും. പുതിയ സംവിധാനത്തിൽ, ഉപഭോക്താവ് തവണകളായി അടയ്ക്കാൻ തീരുമാനിച്ചാൽ, ടാബി ആപ്പ് ആദ്യം ആകെ തുക ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിന് അടയ്‌ക്കും. തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകൾ പ്രകാരം ഉപഭോക്താവ് ടാബിക്ക് ഈ തുക തിരിച്ചടക്കണം. “ഈ സേവനത്തിന് ഏറ്റവും കുറഞ്ഞ കമ്മീഷൻ നിരക്ക് ഉപഭോക്താവിൽ നിന്ന് മാത്രമേ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തി ടാബിയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് പേയ്‌മെന്റ് മാർഗങ്ങൾ വിപുലപ്പെടുത്തുകയും സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

    ധനകാര്യ മന്ത്രാലയത്തിലെ ഗവൺമെന്റ് ബജറ്റ് & റവന്യൂ സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയീദ് റാഷിദ് അൽ യതീം പറയുന്നതനുസരിച്ച്, ടാബിയുമായുള്ള പങ്കാളിത്തം എല്ലാ ഫെഡറൽ സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര സംവിധാനമാണ്. ഉപഭോക്താക്കൾക്ക് സർക്കാർ സ്ഥാപനങ്ങളോടുള്ള സാമ്പത്തിക ബാധ്യതകൾ എളുപ്പത്തിലും സുരക്ഷിതമായും തീർപ്പാക്കാൻ സൗകര്യമൊരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. “സംയോജിതവും സുസ്ഥിരവുമായ സാമ്പത്തിക അടിസ്ഥാന സൗകര്യം സൃഷ്ടിക്കാൻ നൂതന പരിഹാരങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും സ്വീകരിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്,” അൽ യതീം പറഞ്ഞു. “ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയും യു.എ.ഇയുടെ ഫെഡറൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യാനുള്ള ശ്രമത്തിൽ പങ്കാളികളാകുന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്,” ടാബിയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ഹോസം അറബ് പ്രതികരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മുന്‍ ഭര്‍ത്താവിനെ പേടിച്ച് 10 ലക്ഷം ദിര്‍ഹത്തിന്‍റെ സ്വര്‍ണം സഹോദരിയെ ഏല്‍പ്പിച്ചു, തിരികെ നല്‍കാതെ എട്ടിന്റെ പണി, കോടതി വിധിയില്‍ കുടുങ്ങി…

    മുന്‍ ഭര്‍ത്താവിനെ പേടിച്ച് 10 ലക്ഷം ദിര്‍ഹത്തിന്‍റെ സ്വര്‍ണം സഹോദരിയെ ഏല്‍പ്പിച്ചു, തിരികെ നല്‍കാതെ എട്ടിന്റെ പണി, കോടതി വിധിയില്‍ കുടുങ്ങി…

    മുൻ ഭർത്താവ് ആഭരണങ്ങൾ പിടിച്ചെടുക്കുമെന്ന ഭയത്തെ തുടർന്ന് തനിക്കുണ്ടായിരുന്ന വലിയ അളവിലുള്ള സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനായി സഹോദരിക്ക് ഏൽപ്പിച്ച ദുബായ് സ്വദേശിനിക്ക്, സഹോദരി വിസമ്മതിച്ചതിനെത്തുടർന്ന് നൽകിയ വിശ്വസ്തതാ ലംഘന കേസിൽ ദുബായ് കോർട്ട് ഓഫ് കസേഷൻ ഭാഗികമായി അനുകൂല വിധി നൽകി. ഏകദേശം 10 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് യുവതി കൈമാറിയത്.

    ആരംഭത്തിൽ കുടുംബപരമായ മുൻകരുതൽ ആയിരുന്ന സംഭവം പിന്നീട് ദുബായിലെ പരമോന്നത നീതിപീഠം വരെ നീണ്ടുനിന്ന സങ്കീർണ്ണ നിയമ പോരാട്ടമായി മാറി. സ്വർണം കൈപ്പറ്റിയ സഹോദരി വിശ്വാസവഞ്ചന നടത്തിയതായി കോടതി കണ്ടെത്തി, ശിക്ഷ ശരിവെച്ചെങ്കിലും സിവിൽ കേസിൽ പരാതിക്കാരിക്ക് 100,000 ദിർഹം മാത്രമാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. കൈമാറിയ സ്വർണത്തിന്റെയോ അതിന്റെ മൂല്യത്തിന്റെയോ യഥാർത്ഥ രേഖകൾ യുവതി സമർപ്പിക്കാനാകാതിരുന്നതാണ് പൂർണ്ണ തുക അനുവദിക്കാതിരുന്നതിനുള്ള കാരണം.

    കുടുംബ കലഹത്തിൽ നിന്ന് കോടതികളിലേക്ക്

    കോടതി രേഖകൾ പ്രകാരം, മുൻ ഭർത്താവുമായുണ്ടായ തർക്കത്തിനിടയിൽ ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനായിരുന്നു യുവതി സഹോദരിക്ക് വളകൾ, മാലകൾ, മഞ്ഞ-വെള്ള സ്വർണത്തിലുള്ള ഫുൾ സെറ്റുകൾ, കുട്ടികളുടെ ആഭരണങ്ങൾ എന്നിവ കൈമാറിയത്. അന്ന് ഇതിന്റെ മൂല്യം ഏകദേശം 3 ലക്ഷം ദിർഹമെന്നാണ് കണക്കാക്കിയിരുന്നത്. വർഷങ്ങൾക്ക് ശേഷം സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോൾ സഹോദരി വിസമ്മതിക്കുകയും, തുടർന്ന് യുവതി വിശ്വാസവഞ്ചനയ്ക്കായി കേസ് ഫയൽ ചെയ്യുകയും ചെയ്തു.

    ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരിയാക്കി 10,000 ദിർഹം പിഴ ചുമത്തുകയും കൈമാറിയതെന്ന് കരുതുന്ന 300,000 ദിർഹം തിരിച്ചുനൽകാൻ ഉത്തരവിടുകയും ചെയ്തു. കേസ് പിന്നീട് അപ്പീൽ കോടതികളിലൂടെ പോയെങ്കിലും, കസേഷൻ കോടതി ശിക്ഷ ശരിവെച്ചു.

    സിവിൽ കേസിൽ ഭാഗിക നഷ്ടപരിഹാരം

    സ്വർണത്തിന്റെ വില ഇന്നത്തെ കണക്കിൽ 2.25 കിലോഗ്രാമിലധികം ആകുന്നുവെന്ന വാദവുമായി യുവതി 931,712 ദിർഹം നഷ്ടപരിഹാരത്തിനും കൂടാതെ 500,000 ദിർഹം മാനസിക പീഡനത്തിനും സിവിൽ കോടതിയെ സമീപിച്ചു. കോടതി പ്രതിയായ സഹോദരി കുറ്റകൃത്യം ചെയ്തതും പരാതിക്കാരിക്ക് സാമ്പത്തിക-വൈകാരിക നഷ്ടമുണ്ടായതും അംഗീകരിച്ചെങ്കിലും, ആഭരണങ്ങളുടെ യഥാർഥ അളവ് തെളിയിക്കുന്ന വിശ്വസനീയ രേഖകൾ ഇല്ലാത്തതിനാൽ പൂർണ്ണ തുക അനുവദിക്കാതെ 100,000 ദിർഹം നഷ്ടപരിഹാരം മാത്രമാണ് അനുവദിച്ചത്. കൂടാതെ നിയമപരമായ പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടു.
    വിശ്വാസത്തിൽ കൈമാറിയ ആഭരണങ്ങൾ കുടുംബ തർക്കത്തിൽ നിന്ന് നിയമ കലഹമായി മാറിയ സംഭവത്തിന് കസേഷൻ കോടതിയുടെ ഈ വിധി നിർണായകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! 2026-ൽ ശമ്പളം ഉയരും; ഈ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നു

    ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായി, 2026-ൽ രാജ്യത്തെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും ഊർജ്ജസ്വലമായ തൊഴിൽ കമ്പോളവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുന്നതും എണ്ണ വിലയിലുണ്ടായ പുരോഗതിയും കൂടുതൽ കമ്പനികളെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാൻ പ്രേരിപ്പിക്കും.

    2026-ൽ ശരാശരി 4% മുതൽ 5% വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ ഇതിലും കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡിന് ശേഷമുള്ള യുഎഇയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം എന്നിവ ശമ്പള വർദ്ധനവിന് പ്രധാന ഘടകങ്ങളാണ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് പരിഗണിച്ച്, ജീവനക്കാരുടെ purchasing power നിലനിർത്താൻ കമ്പനികൾ ശമ്പളം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    കൂടുതൽ വളർച്ച നേടുന്ന പ്രധാന മേഖലകൾ:

    അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

    ടെക്നോളജി & ഐ.ടി.: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വർധിക്കുന്നതിനനുസരിച്ച് സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

    ഫിനാൻസ് & അക്കൗണ്ടിംഗ്: സാമ്പത്തിക സേവന മേഖലയിലെ വളർച്ചയും പുതിയ റെഗുലേറ്ററി ആവശ്യകതകളും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് അനുകൂലമാകും.

    മാനുഫാക്ചറിംഗ് & ലോജിസ്റ്റിക്സ്: ദുബായുടെയും അബുദാബിയുടെയും കയറ്റുമതി-ചരക്കുഗതാഗത രംഗത്തെ മുന്നേറ്റം ഈ മേഖലകളിലും മികച്ച ശമ്പളവർദ്ധനവിന് കാരണമാകും.

    യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഈ പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തുടക്കം തന്നെ 9500 QR; ഖത്തർ എയർവേയ്‌സ് ക്യാബിൻ ക്രൂവിന്റെ സ്വപ്ന സാലറി, കൂടുതൽ അറിയാം

    തുടക്കം തന്നെ 9500 QR; ഖത്തർ എയർവേയ്‌സ് ക്യാബിൻ ക്രൂവിന്റെ സ്വപ്ന സാലറി, കൂടുതൽ അറിയാം

    ഉന്നതാതിഥ്യമര്യാദ, മികച്ച സേവനനിലവാരം, ആഗോളമായ അംഗീകാരം എന്നിവയിലൂടെ ശ്രദ്ധേയരായ ഖത്തറിന്റെ ദേശീയ കയറിയർ ആയ ഖത്തർ എയർവേയ്‌സിന്റെ ക്യാബിൻ ക്രൂ ജോലികൾക്ക് ലോകമെമ്പാടുമുള്ള അപേക്ഷകരാണ് എത്തുന്നത്. നികുതി രഹിത ശമ്പളം, സൗജന്യ താമസം, വിപുലമായ യാത്രാ ആനുകൂല്യങ്ങൾ എന്നിവയാണ് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

    ഖത്തർ എയർവേയ്സ് ക്യാബിൻ ക്രൂ ശമ്പള വിവരങ്ങൾ (മാസം):
    പദവി, പരിചയം, റൂട്ടുകൾ, പറക്കുന്ന സമയം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ശമ്പളം വ്യത്യാസപ്പെടുന്നു.

    എൻട്രി ലെവൽ ക്രൂ: ഖത്തർ റിയാൽ 9,500 – 11,000 (USD 2,605 – 3,015)

    ഹൈലി എക്സ്പീരിയൻസ്ഡ് ക്രൂ: ഖത്തർ റിയാൽ 11,500 – 13,000 (USD 3,155 – 3,565)

    സീനിയർ ക്രൂ / പേഴ്‌സർ: ഖത്തർ റിയാൽ 14,000 – 16,000 (USD 3,835 – 4,380)

    ക്യാബിൻ സർവീസ് ഡയറക്ടർ: ഖത്തർ റിയാൽ 17,000 – 18,500 (USD 4,655 – 5,075)

    മിക്ക ജീവനക്കാരും പ്രതിവർഷം ഖത്തർ റിയാൽ 114,000 മുതൽ 216,000 വരെ (USD 31,400 – 59,300) വരെയാണ് സമ്പാദിക്കുന്നത്. ഖത്തറിൽ ആദായനികുതി ഇല്ലാത്തതിനാൽ ലഭിക്കുന്ന ശമ്പളത്തിന്റെ നികുതിദായകഭാരം കുറവായതിനാൽ ടെക്ക്–ഹോം ശമ്പളം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടുതലായിരിക്കും.

    പറക്കുന്ന സമയം, വിവിധ രാജ്യങ്ങളിലേക്കുള്ള ലേഓവറുകൾ, പ്രീമിയം റൂട്ടുകൾ, പ്രത്യേക സേവന ക്ലാസുകൾ തുടങ്ങിയ ഘടകങ്ങൾ വരുമാനം കൂടുതൽ ഉയർത്തുമെന്ന് എയർലൈൻ വ്യക്തമാക്കുന്നു.

    ചില പാശ്ചാത്യ എയർലൈനുകളെ അപേക്ഷിച്ച് അടിസ്ഥാന ശമ്പളം കുറവാണെന്ന് തോന്നിച്ചാലും, ഖത്തറിലെ കുറഞ്ഞ ജീവിതച്ചെലവും ഉയർന്ന ആനുകൂല്യങ്ങളും കൂടി നോക്കുമ്പോൾ ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നത് വളരെയധികം ആകർഷകമായതായി വിദഗ്ധർ വിലയിരുത്തുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    നിയമലംഘനം: ഖത്തറിൽ 3 ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി

    ആരോഗ്യ മേഖലയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന്റെ പേരിൽ രണ്ട് സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടർമാരുടെ ലൈസൻസ് പൊതുജനാരോഗ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. ബന്ധപ്പെട്ട രണ്ട് കേന്ദ്രങ്ങൾക്കെതിരെയും പ്രാക്ടീഷണർമാർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരും നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യസംരക്ഷണ പ്രൊഫഷൻ വിഭാഗം നടത്തുന്ന പതിവ് പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും ഭാഗമായാണ് ഈ നടപടി. രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളിലെ ഗുണനിലവാരവും ഉയർത്തിപ്പിടിക്കുന്നതിനായി ഡോക്ടർമാരും സാങ്കേതിക ജീവനക്കാരും തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ലൈസൻസിന്റെ പരിധിക്കുള്ളിൽ മാത്രമേ ചികിത്സാ പ്രവർത്തനങ്ങൾ നടത്താവൂവെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ കാര്യത്തിൽ എല്ലാ മെഡിക്കൽ കേന്ദ്രങ്ങളുടെയും മെഡിക്കൽ ഡയറക്ടർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അധികാരികൾ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • നിയമലംഘനം: ഖത്തറിൽ 3 ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി

    നിയമലംഘനം: ഖത്തറിൽ 3 ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി

    ആരോഗ്യ മേഖലയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന്റെ പേരിൽ രണ്ട് സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടർമാരുടെ ലൈസൻസ് പൊതുജനാരോഗ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. ബന്ധപ്പെട്ട രണ്ട് കേന്ദ്രങ്ങൾക്കെതിരെയും പ്രാക്ടീഷണർമാർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരും നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യസംരക്ഷണ പ്രൊഫഷൻ വിഭാഗം നടത്തുന്ന പതിവ് പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും ഭാഗമായാണ് ഈ നടപടി. രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളിലെ ഗുണനിലവാരവും ഉയർത്തിപ്പിടിക്കുന്നതിനായി ഡോക്ടർമാരും സാങ്കേതിക ജീവനക്കാരും തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ലൈസൻസിന്റെ പരിധിക്കുള്ളിൽ മാത്രമേ ചികിത്സാ പ്രവർത്തനങ്ങൾ നടത്താവൂവെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ കാര്യത്തിൽ എല്ലാ മെഡിക്കൽ കേന്ദ്രങ്ങളുടെയും മെഡിക്കൽ ഡയറക്ടർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അധികാരികൾ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • 3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

  • ‘ടിക്കറ്റ് വാങ്ങാറുണ്ട് എന്നാൽ ഫലം നോക്കാറില്ല, ആശംസ അറിയിച്ചപ്പോൾ ഞെട്ടി’; യുഎഇ ലോട്ടറിയിൽ മലയാളി യുവാവിനെ തേടി ഭാഗ്യം

    ‘ടിക്കറ്റ് വാങ്ങാറുണ്ട് എന്നാൽ ഫലം നോക്കാറില്ല, ആശംസ അറിയിച്ചപ്പോൾ ഞെട്ടി’; യുഎഇ ലോട്ടറിയിൽ മലയാളി യുവാവിനെ തേടി ഭാഗ്യം

    യുഎഇ ലോട്ടറിയിലെ ‘ലക്കി ചാൻസ്’ വിഭാഗത്തിൽ മലയാളി യുവാവിന് ഒരുലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) സമ്മാനമായി. റിജിൻ ജോൺ അലക്സാണ്ടറിനെയാണ് ഭാഗ്യം തേടിയെത്തിയത്. വിജയ വിവരം അറിയിച്ചുള്ള ഫോൺ കോളിൽ ആദ്യം തന്നെ അമ്പരന്നുപോയതായാണ് റിജിൻ പറഞ്ഞത്. ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഫലം പരിശോധിക്കാറില്ലായിരുന്നു. വൈകുന്നേരം യുഎഇ ലോട്ടറിയിൽ നിന്നുള്ള വിളിയിൽ ആശംസകൾ കേട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത് ഒരു നിമിഷം കഴിഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയത്തെ ദൈവാനുഗ്രഹമായി വിശേഷിപ്പിച്ച റിജിൻ സമ്മാനത്തുക നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ബിസിനസ് ആരംഭിക്കാനുള്ള പദ്ധതിയുമുള്ളതായി അദ്ദേഹം പറഞ്ഞു. പണത്തിനുപിന്നാലെ ഓടുന്ന ആളല്ല താനെന്നും, പ്രത്യേകിച്ച് നാട്ടിലെ ആവശ്യക്കാരെ സഹായിക്കാൻ ഈ തുക ഉപയോഗിക്കാനാണ് ആഗ്രഹമെന്നും റിജിൻ വ്യക്തമാക്കി.

    അതേസമയം, 100 ദശലക്ഷം ദിർഹം സമ്മാനം നേടാനുള്ള അവസാന അവസരവുമായി യുഎഇ ലോട്ടറി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നിലവിലെ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെയുള്ള 25 നറുക്കെടുപ്പുകളിൽ ഒരു ലക്ഷത്തിലേറെ വിജയികൾക്കായി 147 ദശലക്ഷം ദിർഹം സമ്മാനമായി വിതരണം ചെയ്തതായി യുഎഇ ലോട്ടറി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇനി ദിവസങ്ങൾ മാത്രം; യുഎഇ ദേശീയ ദിനാഘോഷ മാർഗനിർദേശങ്ങൾ പുറത്തിറക്കി; അറിയാം

    രാജ്യത്തിന്റെ 54-ാമത് ഈദ് അൽ ഇത്തിഹാദ് പൊതു അവധി അടുത്തെത്തുന്നതിനാൽ യു.എ.ഇ മുഴുവൻ നീണ്ട വാരാന്ത്യ ആഘോഷങ്ങൾക്ക് തയ്യാറാകുന്നു. കരിമരുന്ന് പ്രയോഗം മുതൽ പരമ്പരാഗത കലാപരിപാടികൾ വരെ വിവിധ പരിപാടികൾക്കും പൊതുഅവധിക്കാല തിരക്കിനും പശ്ചാത്തലത്തിൽ സുരക്ഷിതമായ ആഘോഷം ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രത്യേകിച്ച് വാഹന അലങ്കാരങ്ങളും റോഡുകളിൽ നടത്തുന്ന ആഘോഷങ്ങളും സംബന്ധിച്ചാണ് ഈ നിർദേശങ്ങൾ.

    അനുവദനീയമായ അലങ്കാരങ്ങൾ

    ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കൽ

    -യുഎഇയുടെ ദേശീയ പതാക ഉയർത്തൽ

    -നിരോധിച്ച പ്രവർത്തനങ്ങൾ

    അനധികൃത പരേഡുകളിലും ക്രമരഹിതമായ ഒത്തുചേരലുകളിലും പങ്കെടുക്കൽ

    -ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതോ പൊതു റോഡുകൾ തടയുന്നതോ

    -സ്റ്റണ്ട് ഡ്രൈവിംഗും അപകടകരമായ ഡ്രൈവിംഗ് രീതികളും

    -ജനാലകളിൽ നിന്നോ സൺറൂഫുകളിൽ നിന്നോ ചാരിയിരിക്കൽ

    -വാഹനങ്ങളിൽ നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള ആളുകളെ കയറ്റൽ

    -ലൈസൻസ് പ്ലേറ്റുകൾ അല്ലെങ്കിൽ ജനാലകൾ മറയ്ക്കുന്ന അലങ്കാരങ്ങൾ

    -അനധികൃത വാഹന മാറ്റങ്ങൾ വരുത്തൽ അല്ലെങ്കിൽ അമിത ശബ്ദം സൃഷ്ടിക്കൽ

    ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കൽ

    യുഎഇ പതാക ഒഴികെയുള്ള മറ്റേതെങ്കിലും പതാകകൾ ഉയർത്തൽ

    വാഹനങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിക്കൽ

    ദേശീയ ദിനവുമായി ബന്ധപ്പെട്ടതല്ലാത്ത ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യൽ

    ജനപങ്കാളിത്തം കൂടുതലുള്ള ഈ പൊതു അവധിക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും എല്ലാവരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഐക്യവും അഭിമാനവും പ്രതിനിധീകരിക്കുന്ന ദേശീയ ദിനം ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇനി ദിവസങ്ങൾ മാത്രം; യുഎഇ ദേശീയ ദിനാഘോഷ മാർഗനിർദേശങ്ങൾ പുറത്തിറക്കി; അറിയാം

    ഇനി ദിവസങ്ങൾ മാത്രം; യുഎഇ ദേശീയ ദിനാഘോഷ മാർഗനിർദേശങ്ങൾ പുറത്തിറക്കി; അറിയാം

    രാജ്യത്തിന്റെ 54-ാമത് ഈദ് അൽ ഇത്തിഹാദ് പൊതു അവധി അടുത്തെത്തുന്നതിനാൽ യു.എ.ഇ മുഴുവൻ നീണ്ട വാരാന്ത്യ ആഘോഷങ്ങൾക്ക് തയ്യാറാകുന്നു. കരിമരുന്ന് പ്രയോഗം മുതൽ പരമ്പരാഗത കലാപരിപാടികൾ വരെ വിവിധ പരിപാടികൾക്കും പൊതുഅവധിക്കാല തിരക്കിനും പശ്ചാത്തലത്തിൽ സുരക്ഷിതമായ ആഘോഷം ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രത്യേകിച്ച് വാഹന അലങ്കാരങ്ങളും റോഡുകളിൽ നടത്തുന്ന ആഘോഷങ്ങളും സംബന്ധിച്ചാണ് ഈ നിർദേശങ്ങൾ.

    അനുവദനീയമായ അലങ്കാരങ്ങൾ

    ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കൽ

    -യുഎഇയുടെ ദേശീയ പതാക ഉയർത്തൽ

    -നിരോധിച്ച പ്രവർത്തനങ്ങൾ

    അനധികൃത പരേഡുകളിലും ക്രമരഹിതമായ ഒത്തുചേരലുകളിലും പങ്കെടുക്കൽ

    -ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതോ പൊതു റോഡുകൾ തടയുന്നതോ

    -സ്റ്റണ്ട് ഡ്രൈവിംഗും അപകടകരമായ ഡ്രൈവിംഗ് രീതികളും

    -ജനാലകളിൽ നിന്നോ സൺറൂഫുകളിൽ നിന്നോ ചാരിയിരിക്കൽ

    -വാഹനങ്ങളിൽ നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള ആളുകളെ കയറ്റൽ

    -ലൈസൻസ് പ്ലേറ്റുകൾ അല്ലെങ്കിൽ ജനാലകൾ മറയ്ക്കുന്ന അലങ്കാരങ്ങൾ

    -അനധികൃത വാഹന മാറ്റങ്ങൾ വരുത്തൽ അല്ലെങ്കിൽ അമിത ശബ്ദം സൃഷ്ടിക്കൽ

    ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കൽ

    യുഎഇ പതാക ഒഴികെയുള്ള മറ്റേതെങ്കിലും പതാകകൾ ഉയർത്തൽ

    വാഹനങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിക്കൽ

    ദേശീയ ദിനവുമായി ബന്ധപ്പെട്ടതല്ലാത്ത ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യൽ

    ജനപങ്കാളിത്തം കൂടുതലുള്ള ഈ പൊതു അവധിക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും എല്ലാവരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഐക്യവും അഭിമാനവും പ്രതിനിധീകരിക്കുന്ന ദേശീയ ദിനം ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    യുഎഇയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ദുഃഖിതരായ കുടുംബങ്ങൾക്ക് അസഹനീയമായ മാനസിക വേദന സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നതിന് മുൻപുതന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് കുടുംബങ്ങളുടെ ദുഃഖം അമിതമായി വർധിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
    അപകടസ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങൾ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ നഷ്ടപ്പെട്ട തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും അടങ്ങിയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഒരു മാതാവ് മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിന്റെ വേദന ചിന്തിക്കാതെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വേദനയോടെ പറഞ്ഞു.

    മരിച്ചു പോയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യുഎഇയിലെ സ്വകാര്യതയും സൈബർ ക്രൈം നിയമങ്ങളും കർശനമായി വിലക്കുണ്ടെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളുടെയോ നിയമപരമായ സംരക്ഷകരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ പങ്കിടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല എന്ന നിലപാടും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധിതർ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും അവർ അറിയിച്ചു.
    ഈ പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന മാത്രമല്ല വർധിപ്പിക്കുന്നത്, ചിലപ്പോൾ ഔദ്യോഗിക അന്വേഷണങ്ങളിലും ഇടപെടാൻ ഇടയാക്കുന്നുവെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ ശ്രദ്ധ നേടാനെന്ന വ്യാജേന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും, മരണത്തിന്റെ പരിശുദ്ധിയും കുടുംബങ്ങളുടെ സ്വകാര്യതയും സമൂഹം മാനിക്കേണ്ടതുണ്ടെന്നും അവർ അഭ്യർത്ഥിച്ചു.

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്

    ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്‌സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്‌സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.

    കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്‌ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    യുഎഇയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ദുഃഖിതരായ കുടുംബങ്ങൾക്ക് അസഹനീയമായ മാനസിക വേദന സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നതിന് മുൻപുതന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് കുടുംബങ്ങളുടെ ദുഃഖം അമിതമായി വർധിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
    അപകടസ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങൾ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ നഷ്ടപ്പെട്ട തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും അടങ്ങിയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഒരു മാതാവ് മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിന്റെ വേദന ചിന്തിക്കാതെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വേദനയോടെ പറഞ്ഞു.

    മരിച്ചു പോയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യുഎഇയിലെ സ്വകാര്യതയും സൈബർ ക്രൈം നിയമങ്ങളും കർശനമായി വിലക്കുണ്ടെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളുടെയോ നിയമപരമായ സംരക്ഷകരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ പങ്കിടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല എന്ന നിലപാടും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധിതർ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും അവർ അറിയിച്ചു.
    ഈ പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന മാത്രമല്ല വർധിപ്പിക്കുന്നത്, ചിലപ്പോൾ ഔദ്യോഗിക അന്വേഷണങ്ങളിലും ഇടപെടാൻ ഇടയാക്കുന്നുവെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ ശ്രദ്ധ നേടാനെന്ന വ്യാജേന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും, മരണത്തിന്റെ പരിശുദ്ധിയും കുടുംബങ്ങളുടെ സ്വകാര്യതയും സമൂഹം മാനിക്കേണ്ടതുണ്ടെന്നും അവർ അഭ്യർത്ഥിച്ചു.

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് സന്തോഷവാർത്ത; ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം കി​ഴി​വു​മാ​യി ഈ എയർലൈൻ

    പ്രവാസികൾക്ക് സന്തോഷവാർത്ത; ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം കി​ഴി​വു​മാ​യി ഈ എയർലൈൻ

    യു.എ.ഇ യാത്രക്കാർക്കായി വലിയ ഓഫറുകളുമായി ഇത്തി‍ഹാദ് എയർവേയ്‌സ് മുന്നോട്ട്. വൈറ്റ് ഫ്രൈഡേ സെയിലിന്റെ ഭാഗമായി എയർടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചതായി എയർലൈൻ അറിയിച്ചു. 2025 ജനുവരി 13 മുതൽ 2026 ജൂൺ 24 വരെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 വരെ ബുക്ക് ചെയ്യാം. മുമ്പേ യാത്രാ പദ്ധതി തയ്യാറാക്കുന്നവർക്കും വിദേശത്ത് കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് ഈ സെയിൽ. “യാത്രകൾ അനുഭവങ്ങളും ബന്ധങ്ങളും സമ്പുഷ്ടമാക്കുന്നതാണ്” എന്ന ആശയവുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറാണ് ഇത്തി‍ഹാദ് അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് സംസ്കാരിക കേന്ദ്രങ്ങളിലേക്കുമുൾപ്പെടെ, അബൂദബിയിൽ നിന്ന് ഇത്തി‍ഹാദ് സർവീസ് നടത്തുന്ന എല്ലാ ഗമ്യസ്ഥാനങ്ങളിലേക്കും ഓഫർ ലഭ്യമാകും. യാത്രക്കാർക്ക് ഇത്തി‍ഹാദ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വൈറ്റ് ഫ്രൈഡേ ഓഫറുകൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

    2026ൽ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ തിരക്കേറിയ യാത്രാസീസണാകുമെന്നാണ് ട്രാവൽ വിദഗ്ധരുടെ വിലയിരുത്തൽ. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള ലക്ഷ്യത്തോടെ ഈ വർഷത്തെ പ്രമോഷനുകൾ രൂപകൽപ്പന ചെയ്തതായും ഇത്തി‍ഹാദ് പ്രതിനിധി അറിയിച്ചു. ഈ വർഷം മാത്രം 16 പുതിയ റൂട്ടുകൾ ആരംഭിച്ചതായും കൂടാതെ 32 പുതിയ എയർബസ് വിമാനങ്ങൾക്കായി ഓർഡർ നൽകിയതായും എയർലൈൻ വിവരിച്ചു. 2030ഓടെ 170 വിമാനങ്ങളെന്ന പഴയ ലക്ഷ്യം 200 ആയി ഉയർത്തിയിട്ടുണ്ടെന്നും അതിലൂടെ 37 ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ശേഷി ഇത്തി‍ഹാദിന് ലഭിക്കുമെന്നുമാണ് അധികൃതരുടെ പ്രസ്താവന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ചെങ്കടലിൽ വീണ്ടും ഭീഷണി; അപകടസാധ്യതകൾ! യുഎഇയിലെ ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ?

    ചെങ്കടലിലെ പുതിയ സബ്‌സീ കേബിൾ പദ്ധതികളിലെ കാലതാമസം യുഎഇയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഉടനടി ആഘാതം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.
    വൈവിധ്യമാർന്ന റൂട്ടുകളും ശക്തമായ ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തിന് ഗുണം ചെയ്യുന്നു, എന്നാൽ ജിദ്ദ തീരത്ത് അടുത്തിടെയുണ്ടായ വെട്ടിക്കുറയ്ക്കലുകൾ ഇടനാഴിയിലെ പ്രധാന സംവിധാനങ്ങൾ തടസ്സപ്പെടുമ്പോൾ പ്രതിരോധശേഷി വിടവുകൾ എത്ര വേഗത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് കാണിക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ഭീഷണികളും കാരണം ചെങ്കടലിലൂടെയുള്ള ഒന്നിലധികം സബ്‌സീ ഇന്റർനെറ്റ് കേബിളുകൾ ഇതുവരെ പൂർത്തിയാകാത്തതായി ബ്ലൂംബെർഗ് പറയുന്നു. “പ്രവർത്തന ഘടകങ്ങൾ, നിയന്ത്രണ ആശങ്കകൾ, ഭൗമരാഷ്ട്രീയ അപകടസാധ്യത” എന്നിവ കാരണം മെറ്റ നയിക്കുന്ന 2Africa കേബിൾ സിസ്റ്റത്തിന്റെ ഒരു പ്രധാന ഭാഗം ചെങ്കടലിൽ പൂർത്തിയാകാതെ കിടക്കുകയാണ്. ഉയർന്ന ശേഷിയുള്ള കേബിളുകൾ മാറ്റിവയ്ക്കുന്നത് അത്തരം ആഘാതങ്ങൾ ആഗിരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഭാവി ഹെഡ്‌റൂം നീക്കംചെയ്യുന്നു, സംഭവങ്ങൾ തുടർന്നാൽ വിശാലമായ പ്രദേശം തുറന്നുകാട്ടപ്പെടും.

    കഴിഞ്ഞ രണ്ട് വർഷമായി ചെങ്കടൽ ആവർത്തിച്ചുള്ള തടസ്സങ്ങൾ അനുഭവിച്ചിട്ടുണ്ട്, കൂടാതെ ഈ കാലതാമസങ്ങൾ ഇതിനകം തന്നെ ദുർബലമായ ഒരു റൂട്ടിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ആഗോള കണക്റ്റിവിറ്റിയിലെ ഏറ്റവും ദുർബലമായ പോയിന്റുകളിൽ ഒന്നായി ഇടനാഴി ഇപ്പോഴും തുടരുന്നുവെന്ന് RETN-ന്റെ സിഇഒ ടോണി ഒ’സള്ളിവൻ പറഞ്ഞു. “ആഗോള കണക്റ്റിവിറ്റിയിലെ ഏറ്റവും ദുർബലമായ തടസ്സങ്ങളിലൊന്നായി ചെങ്കടൽ മാറിയിരിക്കുന്നു. 2024 ഫെബ്രുവരിയിൽ, ചെങ്കടൽ വെട്ടിക്കുറവുകൾ യൂറോപ്പ്-ഏഷ്യ ഡാറ്റാ പ്രവാഹത്തിന്റെ 70 ശതമാനത്തോളം തടസ്സപ്പെടുത്തി, ഇത് പ്രാരംഭ കണക്കുകളേക്കാൾ വളരെ കൂടുതലായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ, രണ്ട് വർഷത്തിനുള്ളിൽ, അതേ ദുർബലതകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഞങ്ങൾ കാണുന്നു.” വൈവിധ്യമാർന്ന സബ്‌സീ, ടെറസ്ട്രിയൽ റൂട്ടുകൾ കാരണം യുഎഇ അയൽ വിപണികളേക്കാൾ മികച്ച രീതിയിൽ സമീപകാല സംഭവങ്ങൾ കൈകാര്യം ചെയ്തുവെന്ന് ഒ’സള്ളിവൻ പറഞ്ഞു, എന്നാൽ മേഖലയിൽ ഇപ്പോഴും ആവശ്യത്തിന് ഉയർന്ന ബാൻഡ്‌വിഡ്ത്ത് ബദലുകൾ ഇല്ലെന്നും കൂട്ടിച്ചേർത്തു. “ചെങ്കടലിലെ കാലതാമസങ്ങളും തടസ്സങ്ങളും പ്രാദേശിക പ്രതിരോധശേഷിയിൽ യാഥാർത്ഥ്യബോധമുള്ള സ്വാധീനം ചെലുത്തുന്നു, യുഎഇ അത് വളരെ വേഗത്തിൽ അനുഭവിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    “ഏതാനും മാസങ്ങൾക്ക് മുമ്പ് ജിദ്ദ തീരത്ത് നാല് സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടപ്പോഴാണ് ഞങ്ങൾ ഇത് കണ്ടത്. ശേഷിക്കുന്ന ഭൂഗർഭ റൂട്ടുകൾക്ക് ആ തരത്തിലുള്ള ആഘാതം ആഗിരണം ചെയ്യാൻ ആവശ്യമായ ശേഷി ഇല്ലാത്തതിനാൽ യുഎഇയിലെ ഗതാഗതം ഉടനടി ബുദ്ധിമുട്ടിലായി, അതിനാൽ ഓപ്പറേറ്റർമാർ ലോകമെമ്പാടും ഗതാഗതം ദീർഘദൂരം അയയ്ക്കാൻ നിർബന്ധിതരായി.” അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പുതിയ കേബിൾ സംവിധാനങ്ങളുടെ കാലതാമസം ഇടനാഴി സ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശേഷി ഇല്ലാതാക്കുന്നു. “പ്രധാനപ്പെട്ട പുതിയ കേബിളുകൾ വൈകുമ്പോൾ, കൃത്യമായി ഇത്തരത്തിലുള്ള പരാജയങ്ങൾ ആഗിരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഭാവി ഹെഡ്‌റൂം നിങ്ങൾ ഫലപ്രദമായി നീക്കംചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. “ഓരോ തവണയും ഒരു വിച്ഛേദം ഉണ്ടാകുമ്പോൾ, പ്രതിരോധശേഷി വിടവ് വ്യക്തമാകും. പുതിയ സംവിധാനങ്ങൾ സമയബന്ധിതമായി വിന്യസിച്ചില്ലെങ്കിൽ, യുഎഇയും വിശാലമായ മേഖലയും ആവർത്തിച്ചുള്ള തടസ്സങ്ങൾക്കും വിപുലീകൃത അറ്റകുറ്റപ്പണി ചക്രങ്ങൾക്കും വിധേയമാകും.”

    ഓപ്പറേറ്റർമാർ പ്രതിരോധശേഷിക്കായി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് ഒ’സള്ളിവൻ കൂട്ടിച്ചേർത്തു. “മുൻഗണന യഥാർത്ഥ ശേഷി ആവർത്തനമായിരിക്കണം, കടലാസിൽ മറ്റൊരു പാത ഉണ്ടായിരിക്കുക മാത്രമല്ല, അറ്റകുറ്റപ്പണികൾ വൈകിയാൽ മാസങ്ങളോളം ഗതാഗതം കൊണ്ടുപോകാൻ ഒന്നിലധികം സ്വതന്ത്ര റൂട്ടുകളിൽ മതിയായ ബാൻഡ്‌വിഡ്ത്ത് ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ സമയമെടുക്കുന്നുണ്ടെന്നും ഇത് കമ്പനികൾ എങ്ങനെ തയ്യാറെടുക്കണമെന്ന് മാറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന് നമ്മൾ ചില സന്ദർഭങ്ങളിൽ ആറ്, ഒമ്പത് മാസമോ അതിൽ കൂടുതലോ മാസങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനാൽ മുഴുവൻ പ്രതിരോധശേഷി മാതൃകയും മാറിയിരിക്കുന്നു.” പരമ്പരാഗത ടെലികോം റൂട്ടുകൾക്കപ്പുറം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെ വിദഗ്ധർ പറയുന്നത്, സമുദ്രാന്തര സംവിധാനങ്ങളിലെ കാലതാമസം സാമ്പത്തിക ശൃംഖലകളെയും സ്വാധീനിക്കുമെന്നാണ്. ചെങ്കടലിലെ ദുർബലതകൾ ഉപഭോക്തൃ ഇന്റർനെറ്റ് വേഗതയെക്കാൾ കൂടുതൽ ബാധിക്കുമെന്ന് ഫസ്റ്റ് ഡിജിറ്റൽ ട്രസ്റ്റിന്റെ സ്ഥാപകനും സിഇഒയുമായ വിൻസെന്റ് ചോക്ക് പറഞ്ഞു.

    “ചെങ്കടലിലെ സമുദ്രാന്തര കേബിൾ പദ്ധതികളിലെ കാലതാമസം ഡിജിറ്റൽ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്ക് നിർണായകമായ ഒരു വെല്ലുവിളി ഉയർത്തിക്കാട്ടുന്നു. ഏറ്റവും നൂതനമായ സംവിധാനങ്ങൾ പോലും അവയുടെ ഏറ്റവും ദുർബലമായ ഭൗതിക ലിങ്കുകൾ പോലെ തന്നെ പ്രതിരോധശേഷിയുള്ളവയാണ്,” അദ്ദേഹം പറഞ്ഞു. തത്സമയ ഡാറ്റയെ ആശ്രയിക്കുന്ന സാമ്പത്തിക സേവനങ്ങളിലൂടെ കണക്റ്റിവിറ്റി മന്ദഗതിയിലാകുന്നത് അലയടിക്കുന്നുവെന്ന് ചോക്ക് പറഞ്ഞു. “മന്ദഗതിയിലുള്ള കണക്റ്റിവിറ്റി ഉപഭോക്തൃ ഇന്റർനെറ്റ് വേഗതയെ മാത്രമല്ല ബാധിക്കുന്നത്. ആധുനിക ധനകാര്യം ആശ്രയിക്കുന്ന പേയ്‌മെന്റ് പ്രോസസ്സിംഗ്, ട്രേഡിംഗ് എക്സിക്യൂഷൻ, ക്രോസ്-ബോർഡർ സെറ്റിൽമെന്റ് സിസ്റ്റങ്ങൾ എന്നിവയിൽ ഇത് കാലതാമസം സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു. ആഗോള വിപണികൾ തന്ത്രപരമായ മുൻഗണനയായി പ്രതിരോധശേഷിയെ സമീപിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് യുഎഇ ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “യുഎഇയുടെ സമീപനം മേഖലയ്ക്ക് ശക്തമായ ഒരു മാതൃകയാണ്. ഒറ്റ റൂട്ടുകളെ ആശ്രയിക്കുന്നതിനുപകരം, എമിറേറ്റ്സ് വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം നടത്തുകയും പരമ്പരാഗത, ഡിജിറ്റൽ ചാനലുകളിലുടനീളം സാമ്പത്തിക നവീകരണത്തെ ആകർഷിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. പുതിയ കേബിളുകൾ കാലതാമസം നേരിടുകയും ചെങ്കടൽ ഇടനാഴി തടസ്സങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിനാൽ, വൈവിധ്യമാർന്ന റൂട്ടുകളിൽ തുടർച്ചയായ നിക്ഷേപം അനിവാര്യമായി തുടരുമെന്ന് വിദഗ്ധർ പറയുന്നു. യുഎഇ ഉടനടി ഒരു സ്വാധീനം കാണാൻ സാധ്യതയില്ലെങ്കിലും, മേഖലയുടെ ദീർഘകാല പ്രതിരോധശേഷി പുതിയ ശേഷി ചേർക്കുന്നതിനെയും ഒരൊറ്റ ചോക്ക് പോയിന്റിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    യുഎഇയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ദുഃഖിതരായ കുടുംബങ്ങൾക്ക് അസഹനീയമായ മാനസിക വേദന സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നതിന് മുൻപുതന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് കുടുംബങ്ങളുടെ ദുഃഖം അമിതമായി വർധിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
    അപകടസ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങൾ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ നഷ്ടപ്പെട്ട തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും അടങ്ങിയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഒരു മാതാവ് മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിന്റെ വേദന ചിന്തിക്കാതെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വേദനയോടെ പറഞ്ഞു.

    മരിച്ചു പോയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യുഎഇയിലെ സ്വകാര്യതയും സൈബർ ക്രൈം നിയമങ്ങളും കർശനമായി വിലക്കുണ്ടെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളുടെയോ നിയമപരമായ സംരക്ഷകരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ പങ്കിടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല എന്ന നിലപാടും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധിതർ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും അവർ അറിയിച്ചു.
    ഈ പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന മാത്രമല്ല വർധിപ്പിക്കുന്നത്, ചിലപ്പോൾ ഔദ്യോഗിക അന്വേഷണങ്ങളിലും ഇടപെടാൻ ഇടയാക്കുന്നുവെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ ശ്രദ്ധ നേടാനെന്ന വ്യാജേന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും, മരണത്തിന്റെ പരിശുദ്ധിയും കുടുംബങ്ങളുടെ സ്വകാര്യതയും സമൂഹം മാനിക്കേണ്ടതുണ്ടെന്നും അവർ അഭ്യർത്ഥിച്ചു.

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ചെങ്കടലിൽ വീണ്ടും ഭീഷണി; അപകടസാധ്യതകൾ! യുഎഇയിലെ ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ?

    ചെങ്കടലിൽ വീണ്ടും ഭീഷണി; അപകടസാധ്യതകൾ! യുഎഇയിലെ ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ?

    ചെങ്കടലിലെ പുതിയ സബ്‌സീ കേബിൾ പദ്ധതികളിലെ കാലതാമസം യുഎഇയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഉടനടി ആഘാതം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.
    വൈവിധ്യമാർന്ന റൂട്ടുകളും ശക്തമായ ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തിന് ഗുണം ചെയ്യുന്നു, എന്നാൽ ജിദ്ദ തീരത്ത് അടുത്തിടെയുണ്ടായ വെട്ടിക്കുറയ്ക്കലുകൾ ഇടനാഴിയിലെ പ്രധാന സംവിധാനങ്ങൾ തടസ്സപ്പെടുമ്പോൾ പ്രതിരോധശേഷി വിടവുകൾ എത്ര വേഗത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് കാണിക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ഭീഷണികളും കാരണം ചെങ്കടലിലൂടെയുള്ള ഒന്നിലധികം സബ്‌സീ ഇന്റർനെറ്റ് കേബിളുകൾ ഇതുവരെ പൂർത്തിയാകാത്തതായി ബ്ലൂംബെർഗ് പറയുന്നു. “പ്രവർത്തന ഘടകങ്ങൾ, നിയന്ത്രണ ആശങ്കകൾ, ഭൗമരാഷ്ട്രീയ അപകടസാധ്യത” എന്നിവ കാരണം മെറ്റ നയിക്കുന്ന 2Africa കേബിൾ സിസ്റ്റത്തിന്റെ ഒരു പ്രധാന ഭാഗം ചെങ്കടലിൽ പൂർത്തിയാകാതെ കിടക്കുകയാണ്. ഉയർന്ന ശേഷിയുള്ള കേബിളുകൾ മാറ്റിവയ്ക്കുന്നത് അത്തരം ആഘാതങ്ങൾ ആഗിരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഭാവി ഹെഡ്‌റൂം നീക്കംചെയ്യുന്നു, സംഭവങ്ങൾ തുടർന്നാൽ വിശാലമായ പ്രദേശം തുറന്നുകാട്ടപ്പെടും.

    കഴിഞ്ഞ രണ്ട് വർഷമായി ചെങ്കടൽ ആവർത്തിച്ചുള്ള തടസ്സങ്ങൾ അനുഭവിച്ചിട്ടുണ്ട്, കൂടാതെ ഈ കാലതാമസങ്ങൾ ഇതിനകം തന്നെ ദുർബലമായ ഒരു റൂട്ടിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ആഗോള കണക്റ്റിവിറ്റിയിലെ ഏറ്റവും ദുർബലമായ പോയിന്റുകളിൽ ഒന്നായി ഇടനാഴി ഇപ്പോഴും തുടരുന്നുവെന്ന് RETN-ന്റെ സിഇഒ ടോണി ഒ’സള്ളിവൻ പറഞ്ഞു. “ആഗോള കണക്റ്റിവിറ്റിയിലെ ഏറ്റവും ദുർബലമായ തടസ്സങ്ങളിലൊന്നായി ചെങ്കടൽ മാറിയിരിക്കുന്നു. 2024 ഫെബ്രുവരിയിൽ, ചെങ്കടൽ വെട്ടിക്കുറവുകൾ യൂറോപ്പ്-ഏഷ്യ ഡാറ്റാ പ്രവാഹത്തിന്റെ 70 ശതമാനത്തോളം തടസ്സപ്പെടുത്തി, ഇത് പ്രാരംഭ കണക്കുകളേക്കാൾ വളരെ കൂടുതലായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ, രണ്ട് വർഷത്തിനുള്ളിൽ, അതേ ദുർബലതകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഞങ്ങൾ കാണുന്നു.” വൈവിധ്യമാർന്ന സബ്‌സീ, ടെറസ്ട്രിയൽ റൂട്ടുകൾ കാരണം യുഎഇ അയൽ വിപണികളേക്കാൾ മികച്ച രീതിയിൽ സമീപകാല സംഭവങ്ങൾ കൈകാര്യം ചെയ്തുവെന്ന് ഒ’സള്ളിവൻ പറഞ്ഞു, എന്നാൽ മേഖലയിൽ ഇപ്പോഴും ആവശ്യത്തിന് ഉയർന്ന ബാൻഡ്‌വിഡ്ത്ത് ബദലുകൾ ഇല്ലെന്നും കൂട്ടിച്ചേർത്തു. “ചെങ്കടലിലെ കാലതാമസങ്ങളും തടസ്സങ്ങളും പ്രാദേശിക പ്രതിരോധശേഷിയിൽ യാഥാർത്ഥ്യബോധമുള്ള സ്വാധീനം ചെലുത്തുന്നു, യുഎഇ അത് വളരെ വേഗത്തിൽ അനുഭവിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

    “ഏതാനും മാസങ്ങൾക്ക് മുമ്പ് ജിദ്ദ തീരത്ത് നാല് സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടപ്പോഴാണ് ഞങ്ങൾ ഇത് കണ്ടത്. ശേഷിക്കുന്ന ഭൂഗർഭ റൂട്ടുകൾക്ക് ആ തരത്തിലുള്ള ആഘാതം ആഗിരണം ചെയ്യാൻ ആവശ്യമായ ശേഷി ഇല്ലാത്തതിനാൽ യുഎഇയിലെ ഗതാഗതം ഉടനടി ബുദ്ധിമുട്ടിലായി, അതിനാൽ ഓപ്പറേറ്റർമാർ ലോകമെമ്പാടും ഗതാഗതം ദീർഘദൂരം അയയ്ക്കാൻ നിർബന്ധിതരായി.” അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പുതിയ കേബിൾ സംവിധാനങ്ങളുടെ കാലതാമസം ഇടനാഴി സ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശേഷി ഇല്ലാതാക്കുന്നു. “പ്രധാനപ്പെട്ട പുതിയ കേബിളുകൾ വൈകുമ്പോൾ, കൃത്യമായി ഇത്തരത്തിലുള്ള പരാജയങ്ങൾ ആഗിരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഭാവി ഹെഡ്‌റൂം നിങ്ങൾ ഫലപ്രദമായി നീക്കംചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. “ഓരോ തവണയും ഒരു വിച്ഛേദം ഉണ്ടാകുമ്പോൾ, പ്രതിരോധശേഷി വിടവ് വ്യക്തമാകും. പുതിയ സംവിധാനങ്ങൾ സമയബന്ധിതമായി വിന്യസിച്ചില്ലെങ്കിൽ, യുഎഇയും വിശാലമായ മേഖലയും ആവർത്തിച്ചുള്ള തടസ്സങ്ങൾക്കും വിപുലീകൃത അറ്റകുറ്റപ്പണി ചക്രങ്ങൾക്കും വിധേയമാകും.”

    ഓപ്പറേറ്റർമാർ പ്രതിരോധശേഷിക്കായി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് ഒ’സള്ളിവൻ കൂട്ടിച്ചേർത്തു. “മുൻഗണന യഥാർത്ഥ ശേഷി ആവർത്തനമായിരിക്കണം, കടലാസിൽ മറ്റൊരു പാത ഉണ്ടായിരിക്കുക മാത്രമല്ല, അറ്റകുറ്റപ്പണികൾ വൈകിയാൽ മാസങ്ങളോളം ഗതാഗതം കൊണ്ടുപോകാൻ ഒന്നിലധികം സ്വതന്ത്ര റൂട്ടുകളിൽ മതിയായ ബാൻഡ്‌വിഡ്ത്ത് ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ സമയമെടുക്കുന്നുണ്ടെന്നും ഇത് കമ്പനികൾ എങ്ങനെ തയ്യാറെടുക്കണമെന്ന് മാറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന് നമ്മൾ ചില സന്ദർഭങ്ങളിൽ ആറ്, ഒമ്പത് മാസമോ അതിൽ കൂടുതലോ മാസങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനാൽ മുഴുവൻ പ്രതിരോധശേഷി മാതൃകയും മാറിയിരിക്കുന്നു.” പരമ്പരാഗത ടെലികോം റൂട്ടുകൾക്കപ്പുറം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെ വിദഗ്ധർ പറയുന്നത്, സമുദ്രാന്തര സംവിധാനങ്ങളിലെ കാലതാമസം സാമ്പത്തിക ശൃംഖലകളെയും സ്വാധീനിക്കുമെന്നാണ്. ചെങ്കടലിലെ ദുർബലതകൾ ഉപഭോക്തൃ ഇന്റർനെറ്റ് വേഗതയെക്കാൾ കൂടുതൽ ബാധിക്കുമെന്ന് ഫസ്റ്റ് ഡിജിറ്റൽ ട്രസ്റ്റിന്റെ സ്ഥാപകനും സിഇഒയുമായ വിൻസെന്റ് ചോക്ക് പറഞ്ഞു.

    “ചെങ്കടലിലെ സമുദ്രാന്തര കേബിൾ പദ്ധതികളിലെ കാലതാമസം ഡിജിറ്റൽ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്ക് നിർണായകമായ ഒരു വെല്ലുവിളി ഉയർത്തിക്കാട്ടുന്നു. ഏറ്റവും നൂതനമായ സംവിധാനങ്ങൾ പോലും അവയുടെ ഏറ്റവും ദുർബലമായ ഭൗതിക ലിങ്കുകൾ പോലെ തന്നെ പ്രതിരോധശേഷിയുള്ളവയാണ്,” അദ്ദേഹം പറഞ്ഞു. തത്സമയ ഡാറ്റയെ ആശ്രയിക്കുന്ന സാമ്പത്തിക സേവനങ്ങളിലൂടെ കണക്റ്റിവിറ്റി മന്ദഗതിയിലാകുന്നത് അലയടിക്കുന്നുവെന്ന് ചോക്ക് പറഞ്ഞു. “മന്ദഗതിയിലുള്ള കണക്റ്റിവിറ്റി ഉപഭോക്തൃ ഇന്റർനെറ്റ് വേഗതയെ മാത്രമല്ല ബാധിക്കുന്നത്. ആധുനിക ധനകാര്യം ആശ്രയിക്കുന്ന പേയ്‌മെന്റ് പ്രോസസ്സിംഗ്, ട്രേഡിംഗ് എക്സിക്യൂഷൻ, ക്രോസ്-ബോർഡർ സെറ്റിൽമെന്റ് സിസ്റ്റങ്ങൾ എന്നിവയിൽ ഇത് കാലതാമസം സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു. ആഗോള വിപണികൾ തന്ത്രപരമായ മുൻഗണനയായി പ്രതിരോധശേഷിയെ സമീപിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് യുഎഇ ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “യുഎഇയുടെ സമീപനം മേഖലയ്ക്ക് ശക്തമായ ഒരു മാതൃകയാണ്. ഒറ്റ റൂട്ടുകളെ ആശ്രയിക്കുന്നതിനുപകരം, എമിറേറ്റ്സ് വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം നടത്തുകയും പരമ്പരാഗത, ഡിജിറ്റൽ ചാനലുകളിലുടനീളം സാമ്പത്തിക നവീകരണത്തെ ആകർഷിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. പുതിയ കേബിളുകൾ കാലതാമസം നേരിടുകയും ചെങ്കടൽ ഇടനാഴി തടസ്സങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിനാൽ, വൈവിധ്യമാർന്ന റൂട്ടുകളിൽ തുടർച്ചയായ നിക്ഷേപം അനിവാര്യമായി തുടരുമെന്ന് വിദഗ്ധർ പറയുന്നു. യുഎഇ ഉടനടി ഒരു സ്വാധീനം കാണാൻ സാധ്യതയില്ലെങ്കിലും, മേഖലയുടെ ദീർഘകാല പ്രതിരോധശേഷി പുതിയ ശേഷി ചേർക്കുന്നതിനെയും ഒരൊറ്റ ചോക്ക് പോയിന്റിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    യുഎഇയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ദുഃഖിതരായ കുടുംബങ്ങൾക്ക് അസഹനീയമായ മാനസിക വേദന സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നതിന് മുൻപുതന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് കുടുംബങ്ങളുടെ ദുഃഖം അമിതമായി വർധിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
    അപകടസ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങൾ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ നഷ്ടപ്പെട്ട തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും അടങ്ങിയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഒരു മാതാവ് മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിന്റെ വേദന ചിന്തിക്കാതെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വേദനയോടെ പറഞ്ഞു.

    മരിച്ചു പോയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യുഎഇയിലെ സ്വകാര്യതയും സൈബർ ക്രൈം നിയമങ്ങളും കർശനമായി വിലക്കുണ്ടെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളുടെയോ നിയമപരമായ സംരക്ഷകരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ പങ്കിടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല എന്ന നിലപാടും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധിതർ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും അവർ അറിയിച്ചു.
    ഈ പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന മാത്രമല്ല വർധിപ്പിക്കുന്നത്, ചിലപ്പോൾ ഔദ്യോഗിക അന്വേഷണങ്ങളിലും ഇടപെടാൻ ഇടയാക്കുന്നുവെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ ശ്രദ്ധ നേടാനെന്ന വ്യാജേന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും, മരണത്തിന്റെ പരിശുദ്ധിയും കുടുംബങ്ങളുടെ സ്വകാര്യതയും സമൂഹം മാനിക്കേണ്ടതുണ്ടെന്നും അവർ അഭ്യർത്ഥിച്ചു.

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    മരണത്തോടെ സ്വകാര്യത അവസാനിക്കുമോ? മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക് സാധ്യത

    യുഎഇയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ദുഃഖിതരായ കുടുംബങ്ങൾക്ക് അസഹനീയമായ മാനസിക വേദന സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നതിന് മുൻപുതന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് കുടുംബങ്ങളുടെ ദുഃഖം അമിതമായി വർധിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
    അപകടസ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങൾ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ നഷ്ടപ്പെട്ട തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും അടങ്ങിയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഒരു മാതാവ് മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിന്റെ വേദന ചിന്തിക്കാതെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വേദനയോടെ പറഞ്ഞു.

    മരിച്ചു പോയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യുഎഇയിലെ സ്വകാര്യതയും സൈബർ ക്രൈം നിയമങ്ങളും കർശനമായി വിലക്കുണ്ടെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളുടെയോ നിയമപരമായ സംരക്ഷകരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ പങ്കിടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല എന്ന നിലപാടും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധിതർ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും അവർ അറിയിച്ചു.
    ഈ പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന മാത്രമല്ല വർധിപ്പിക്കുന്നത്, ചിലപ്പോൾ ഔദ്യോഗിക അന്വേഷണങ്ങളിലും ഇടപെടാൻ ഇടയാക്കുന്നുവെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ ശ്രദ്ധ നേടാനെന്ന വ്യാജേന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും, മരണത്തിന്റെ പരിശുദ്ധിയും കുടുംബങ്ങളുടെ സ്വകാര്യതയും സമൂഹം മാനിക്കേണ്ടതുണ്ടെന്നും അവർ അഭ്യർത്ഥിച്ചു.

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പുതിയ മാറ്റങ്ങൾ; 100 മില്യൺ ദിർഹമിന്‍റെ അവസാന നറുക്കെടുപ്പ് ഉടൻ

    യുഎഇ ലോട്ടറിയായ ‘ലക്കി ഡേ’യുടെ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. പുതിയ രൂപത്തിലുള്ള ഗെയിം ലോഞ്ച് ചെയ്യുന്നതിനാൽ നിലവിലെ Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിന് മത്സരിക്കാനുള്ള ഇത് കളിക്കാർക്ക് അവസാന അവസരമാണ്. രാജ്യത്ത് ഇതുവരെ ഒരിക്കൽ മാത്രമാണ് ഈ വൻ സമ്മാനം ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോളയാണ് ഏഴ് നമ്പറുകളും പൊരുത്തപ്പെടുത്തി Dh100 മില്യൺ നേടി ചരിത്രം സൃഷ്ടിച്ചത്.

    ടിക്കറ്റ് വിൽപ്പന നവംബർ 29-ന് അവസാനിക്കുന്നു

    ലക്കി ഡേ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ചയാണ് അവസാനിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ നടക്കുന്ന ഈ ലൈവ് ഡ്രോയിൽ Dh50 വിലയുള്ള ടിക്കറ്റിലൂടെ കളിക്കാർ ഏഴ് നമ്പറുകൾ തിരഞ്ഞെടുക്കണം. ഒത്തുപോകുന്ന നമ്പറുകളുടെ എണ്ണത്തിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരമാണ്. ലോട്ടറി ആരംഭിച്ചതിന് ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികൾക്ക് Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
    എത്താനിരിക്കുന്ന ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവാകാമെന്ന് ലോട്ടറി ഓപ്പറേറ്റർമാർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. കളിക്കാർക്ക് ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസരമാണെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    ഡിസംബറിൽ യുഎഇയിലെ പെട്രോൾ വില കുറയുമോ? സാധ്യതകള്‍ നോക്കാം

    2026ൽ ആഗോള തലത്തിൽ എണ്ണലഭ്യത ഉയരാനിരിക്കുന്നതിനാൽ എണ്ണവില സമ്മർദ്ദത്തിലാകുന്നതും അതിന്റെ പ്രതിഫലമായി ഡിസംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില നേരിയ തോതിൽ കുറയാനിടയുണ്ടെന്നും സൂചനകൾ ലഭിക്കുന്നു. ഒക്ടോബറിലെ ശരാശരി ബ്രെന്റ് വിലയായ ബാരലിന് $65.22 നെ അപേക്ഷിച്ച് നവംബറിൽ ഇത് $63.7 ആയതോടെ ഇന്ധനവിലയിൽ ചെറിയ കുറവ് സംഭവിക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ ഇന്ധനവില 2015 മുതൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി മാസേന പരിഷ്കരിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം വരാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് എണ്ണവില $63.10 ലും WTI $58.62 ലും വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി യുഎഇയിൽ ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിൽ ലിറ്ററിന് ഏകദേശം 14–15 ഫിൽസ് വരെ വില കുറഞ്ഞിരുന്നു. നിലവിൽ അഡ്നോക്, എമിറാത്ത്, ഇനോക് പമ്പുകളിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം Dh2.63, Dh2.51, Dh2.44 നിരക്കിലാണ് ലഭിക്കുന്നത്.

    ഒപെക്+ അംഗരാജ്യങ്ങളും നോൺ-ഒപെക് നിർമ്മാതാക്കളും ഉത്പാദനം വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലെ ലഭ്യത ഉയർത്തി വിലയെ താഴോട്ടെത്തിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇതിനൊപ്പം യുഎസ്–ഉക്രെയ്ൻ സമാധാന ചർച്ചകളിലെ പോസിറ്റീവ് സൂചനകളും റഷ്യൻ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള ഭീഷണി കുറച്ചതോടെ എണ്ണവിലയിൽ കൂടുതൽ ശമനമുണ്ടായി. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാന പദ്ധതിയിലേക്ക് സന്നദ്ധത പ്രകടിപ്പിച്ചതും വിപണിയിൽ സ്ഥിരതയേകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി ഉപഭോക്താക്കളും വ്യവസായ രംഗവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പുതിയ മാറ്റങ്ങൾ; 100 മില്യൺ ദിർഹമിന്‍റെ അവസാന നറുക്കെടുപ്പ് ഉടൻ

    യുഎഇ ലോട്ടറിയായ ‘ലക്കി ഡേ’യുടെ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. പുതിയ രൂപത്തിലുള്ള ഗെയിം ലോഞ്ച് ചെയ്യുന്നതിനാൽ നിലവിലെ Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിന് മത്സരിക്കാനുള്ള ഇത് കളിക്കാർക്ക് അവസാന അവസരമാണ്. രാജ്യത്ത് ഇതുവരെ ഒരിക്കൽ മാത്രമാണ് ഈ വൻ സമ്മാനം ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോളയാണ് ഏഴ് നമ്പറുകളും പൊരുത്തപ്പെടുത്തി Dh100 മില്യൺ നേടി ചരിത്രം സൃഷ്ടിച്ചത്.

    ടിക്കറ്റ് വിൽപ്പന നവംബർ 29-ന് അവസാനിക്കുന്നു

    ലക്കി ഡേ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ചയാണ് അവസാനിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ നടക്കുന്ന ഈ ലൈവ് ഡ്രോയിൽ Dh50 വിലയുള്ള ടിക്കറ്റിലൂടെ കളിക്കാർ ഏഴ് നമ്പറുകൾ തിരഞ്ഞെടുക്കണം. ഒത്തുപോകുന്ന നമ്പറുകളുടെ എണ്ണത്തിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരമാണ്. ലോട്ടറി ആരംഭിച്ചതിന് ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികൾക്ക് Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
    എത്താനിരിക്കുന്ന ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവാകാമെന്ന് ലോട്ടറി ഓപ്പറേറ്റർമാർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. കളിക്കാർക്ക് ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസരമാണെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇനി അവധിക്കാലം; യുഎഇയിൽ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി ഈ ദിവസം മുതൽ

    യുഎഇയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധിയുടെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച മുതൽ 2026 ജനുവരി 4 വരെ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ അധികാരികൾ അറിയിച്ചു. അധ്യാപകർക്കും ഭരണ ജീവനക്കാർക്കും ഡിസംബർ 15 മുതൽ ശൈത്യകാല അവധി ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 5-ന് രണ്ടാം സെമസ്റ്ററിന്റെ ക്ലാസുകൾ പുനരാരംഭിക്കും. ആദ്യ സെമസ്റ്റർ ഫലങ്ങൾ ജനുവരി 7 മുതൽ 9 വരെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരും അഡ്മിനിസ്‌ട്രേറ്റർമാരും ഉൾപ്പെടുന്ന പ്രൊഫഷണൽ പരിശീലനത്തിന്റെ മൂന്നാം ഘട്ടം ഡിസംബർ 8 മുതൽ 12 വരെ നടക്കും. മൂന്നാം സെമസ്റ്റർ 2026 മാർച്ച് 30-നാണ് ആരംഭിക്കുമെന്ന് അധികാരികൾ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പുതിയ മാറ്റങ്ങൾ; 100 മില്യൺ ദിർഹമിന്‍റെ അവസാന നറുക്കെടുപ്പ് ഉടൻ

    യുഎഇ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പുതിയ മാറ്റങ്ങൾ; 100 മില്യൺ ദിർഹമിന്‍റെ അവസാന നറുക്കെടുപ്പ് ഉടൻ

    യുഎഇ ലോട്ടറിയായ ‘ലക്കി ഡേ’യുടെ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. പുതിയ രൂപത്തിലുള്ള ഗെയിം ലോഞ്ച് ചെയ്യുന്നതിനാൽ നിലവിലെ Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിന് മത്സരിക്കാനുള്ള ഇത് കളിക്കാർക്ക് അവസാന അവസരമാണ്. രാജ്യത്ത് ഇതുവരെ ഒരിക്കൽ മാത്രമാണ് ഈ വൻ സമ്മാനം ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോളയാണ് ഏഴ് നമ്പറുകളും പൊരുത്തപ്പെടുത്തി Dh100 മില്യൺ നേടി ചരിത്രം സൃഷ്ടിച്ചത്.

    ടിക്കറ്റ് വിൽപ്പന നവംബർ 29-ന് അവസാനിക്കുന്നു

    ലക്കി ഡേ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ചയാണ് അവസാനിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ നടക്കുന്ന ഈ ലൈവ് ഡ്രോയിൽ Dh50 വിലയുള്ള ടിക്കറ്റിലൂടെ കളിക്കാർ ഏഴ് നമ്പറുകൾ തിരഞ്ഞെടുക്കണം. ഒത്തുപോകുന്ന നമ്പറുകളുടെ എണ്ണത്തിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരമാണ്. ലോട്ടറി ആരംഭിച്ചതിന് ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികൾക്ക് Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
    എത്താനിരിക്കുന്ന ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവാകാമെന്ന് ലോട്ടറി ഓപ്പറേറ്റർമാർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. കളിക്കാർക്ക് ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസരമാണെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇനി അവധിക്കാലം; യുഎഇയിൽ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി ഈ ദിവസം മുതൽ

    യുഎഇയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധിയുടെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച മുതൽ 2026 ജനുവരി 4 വരെ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ അധികാരികൾ അറിയിച്ചു. അധ്യാപകർക്കും ഭരണ ജീവനക്കാർക്കും ഡിസംബർ 15 മുതൽ ശൈത്യകാല അവധി ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 5-ന് രണ്ടാം സെമസ്റ്ററിന്റെ ക്ലാസുകൾ പുനരാരംഭിക്കും. ആദ്യ സെമസ്റ്റർ ഫലങ്ങൾ ജനുവരി 7 മുതൽ 9 വരെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരും അഡ്മിനിസ്‌ട്രേറ്റർമാരും ഉൾപ്പെടുന്ന പ്രൊഫഷണൽ പരിശീലനത്തിന്റെ മൂന്നാം ഘട്ടം ഡിസംബർ 8 മുതൽ 12 വരെ നടക്കും. മൂന്നാം സെമസ്റ്റർ 2026 മാർച്ച് 30-നാണ് ആരംഭിക്കുമെന്ന് അധികാരികൾ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ കുളിരണിയിക്കാൻ മഴയെത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

    നവംബർ 25 ചൊവ്വാഴ്ച യുഎഇ നിവാസികൾക്ക് സുഖകരവും ശീതളവുമായ കാലാവസ്ഥ അനുഭവിക്കാനാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാനിടയുള്ളതായും ഈ സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും ഏജൻസി സൂചിപ്പിച്ചു. മഴയ്ക്കുള്ള കൂടുതൽ സാധ്യത പടിഞ്ഞാറൻ മേഖലകളിലാണ്. തിങ്കളാഴ്ച തന്നെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ശൈത്യകാല കാലാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കനത്ത മഴ പെയ്തിരുന്നു. മുസഫ റോഡിനടുത്തുള്ള സൂഖ് അൽ ജുമൈറ ഉൾപ്പെടെ അബുദാബിയിലെ പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയ കനത്ത മഴയുടെ ദൃശ്യങ്ങൾ സ്റ്റോം സെന്റർ പങ്കുവെച്ചു. ചൊവ്വാഴ്ച അബുദാബിയിൽ താപനില 21ºC മുതൽ 30ºC വരെയും ദുബായിൽ 22ºC മുതൽ 31ºC വരെയും ആയിരിക്കുമെന്ന് NCM പ്രവചിക്കുന്നു. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഈർപ്പം കൂടുകയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. കാറ്റ് തെക്കുകിഴക്കിൽ നിന്ന് വടക്കുകിഴക്കോട്ട് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സമുദ്രാവസ്ഥ സമാധാനപരമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇനി അവധിക്കാലം; യുഎഇയിൽ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി ഈ ദിവസം മുതൽ

    ഇനി അവധിക്കാലം; യുഎഇയിൽ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി ഈ ദിവസം മുതൽ

    യുഎഇയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധിയുടെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച മുതൽ 2026 ജനുവരി 4 വരെ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ അധികാരികൾ അറിയിച്ചു. അധ്യാപകർക്കും ഭരണ ജീവനക്കാർക്കും ഡിസംബർ 15 മുതൽ ശൈത്യകാല അവധി ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 5-ന് രണ്ടാം സെമസ്റ്ററിന്റെ ക്ലാസുകൾ പുനരാരംഭിക്കും. ആദ്യ സെമസ്റ്റർ ഫലങ്ങൾ ജനുവരി 7 മുതൽ 9 വരെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരും അഡ്മിനിസ്‌ട്രേറ്റർമാരും ഉൾപ്പെടുന്ന പ്രൊഫഷണൽ പരിശീലനത്തിന്റെ മൂന്നാം ഘട്ടം ഡിസംബർ 8 മുതൽ 12 വരെ നടക്കും. മൂന്നാം സെമസ്റ്റർ 2026 മാർച്ച് 30-നാണ് ആരംഭിക്കുമെന്ന് അധികാരികൾ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ കുളിരണിയിക്കാൻ മഴയെത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

    നവംബർ 25 ചൊവ്വാഴ്ച യുഎഇ നിവാസികൾക്ക് സുഖകരവും ശീതളവുമായ കാലാവസ്ഥ അനുഭവിക്കാനാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാനിടയുള്ളതായും ഈ സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും ഏജൻസി സൂചിപ്പിച്ചു. മഴയ്ക്കുള്ള കൂടുതൽ സാധ്യത പടിഞ്ഞാറൻ മേഖലകളിലാണ്. തിങ്കളാഴ്ച തന്നെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ശൈത്യകാല കാലാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കനത്ത മഴ പെയ്തിരുന്നു. മുസഫ റോഡിനടുത്തുള്ള സൂഖ് അൽ ജുമൈറ ഉൾപ്പെടെ അബുദാബിയിലെ പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയ കനത്ത മഴയുടെ ദൃശ്യങ്ങൾ സ്റ്റോം സെന്റർ പങ്കുവെച്ചു. ചൊവ്വാഴ്ച അബുദാബിയിൽ താപനില 21ºC മുതൽ 30ºC വരെയും ദുബായിൽ 22ºC മുതൽ 31ºC വരെയും ആയിരിക്കുമെന്ന് NCM പ്രവചിക്കുന്നു. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഈർപ്പം കൂടുകയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. കാറ്റ് തെക്കുകിഴക്കിൽ നിന്ന് വടക്കുകിഴക്കോട്ട് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സമുദ്രാവസ്ഥ സമാധാനപരമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര രാത്രി: ബുർജ് ഖലീഫ കാഴ്ചയുള്ള ദുബൈ റെസ്റ്റോറന്റുകളിലെ ടേബിള്‍ നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും

    പുതുവത്സരാഘോഷങ്ങൾക്ക് ഇനി ഒരു മാസത്തിലേറെ സമയം ബാക്കിയുള്ളപ്പോഴും, ബുർജ് ഖലീഫ ദൃശ്യവിസ്മയം ആസ്വദിക്കാവുന്ന റെസ്റ്റോറന്റുകളിൽ ടേബിൾ ബുക്കിംഗ് ഇതിനോടകം തന്നെ കുത്തനെ വർധിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ പ്രീമിയം ടേബിളുകളുടെ നിരക്ക് ഓരോരുത്തർക്കും Dh12,000 വരെ ഉയരുമ്പോൾ, ചില റെസ്റ്റോറന്റുകൾ ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ രീതിയും പിന്തുടരുന്നു.

    Dh12,000 വരെ പ്രീമിയം ടേബിളുകൾ
    സൂഖ് അൽ ബഹർ പ്രദേശത്തെ ഗുനായ്ദിൻ റെസ്റ്റോറന്റിൽ രണ്ട് പ്രീമിയം ടേബിളുകളിൽ ഓരോന്നിനും Dh12,000 നിരക്കാണ്. സെറ്റ് മെനുവിൽ ഉൾപ്പെടുത്തിയ ഭക്ഷണവും ടേബിളിനുള്ള ഷാമ്പെയ്‌നും ഉൾപ്പെടുന്ന പാക്കേജിലാണ് ഈ നിരക്ക്. ഇവിടെനിന്ന് ബുർജ് ഖലീഫയിലെ പുതുവത്സര ഫയർവർക്കുകൾ തടസ്സമില്ലാതെ നേരിട്ട് കാണാൻ കഴിയും. റെസ്റ്റോറന്റിലെ മറ്റ് പാക്കേജുകൾ Dh5,000 മുതൽ Dh8,500 വരെയാണ്.

    മീറ്റ്കോ: നാല് കോഴ്‌സ് മെനുവിന് Dh5,000 മുതൽ
    സൂഖ് അൽ ബഹറിലെ തന്നെ The Meat Co റെസ്റ്റോറന്റിൽ 7 മണിക്ക് ആരംഭിക്കുന്ന നാല് കോഴ്‌സ് ഫെസ്റ്റീവ് മെനുവാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ ടെറസിലുള്ള ടേബിളുകൾക്ക് കുറഞ്ഞത് Dh5,000 ചിലവ് നിർബന്ധമാണ്. അപ്പർ ടെറസ്സിൽ Dh4,000, അകത്തെ സീറ്റിംഗ് ഏരിയയിൽ Dh3,000 എന്നിങ്ങനെയാണ് നിരക്ക്.

    ഡിജേ പാർട്ടി, അൺലിമിറ്റഡ് ഭക്ഷണം
    ദുബൈ മാളിലെ മൂസം എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ പുറം ടെറസിലെ മുൻനിര ടേബിളുകൾക്ക് Dh5,000 നിരക്കാണ്. അമ്യൂസ് ബുഷ്, സ്റ്റാർട്ടറുകൾ, പ്രധാന കോഴ്സിന്റെ ഷെയറിംഗ് പ്ലാറ്ററുകൾ, ബ്രെഡുകൾ, ഡെസേർട്ടുകൾ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സെറ്റ് മെനുവിനോടൊപ്പം ഡിജെ മ്യൂസിക്കും ഉണ്ടായിരിക്കും. മറ്റ് ടേബിളുകൾക്ക് Dh3,000 മുതൽ Dh4,000 വരെയാണ് നിരക്ക്.

    ഫൈവ് ഗൈസ് റെസ്റ്റോറന്റിൽ പുറം ഭാഗത്തെ ‘ഗോൾഡ് ടേബിള്‍’ക്ക് Dh2,200 നിരക്കാണ്. അൺലിമിറ്റഡ് ബർഗറും സൈഡുകളും മിൽക്‌ഷേക്കുകളും പാക്കേജിൽ ഉൾപ്പെടുന്നു. അകത്ത് ഇരിക്കുന്നവർക്ക് Dh1,900. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ഇളവുള്ള നിരക്കാണുള്ളത്.

    ടിജിഐ ഫ്രൈഡേസിൽ പ്രത്യേക പുറം സീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഈ ടേബിളുകളിൽ ഇരിക്കാൻ Dh3,000 ചെലവാകും. സാധാരണ ഔട്ട്‌ഡോർ ടെറസിൽ Dh2,499 ആണ് നിരക്ക്. നാൻഡോസിൽ പുറം സീറ്റിംഗിന് Dh5,000 മുതൽ നിരക്കുണ്ട്.

    ബുക്കിംഗ് ഇല്ലാതെ ‘ഫസ്റ്റ്–കം, ഫസ്റ്റ്–സർവ്’
    പബ്ലിക്, സാൾട്ട് പോലുള്ള റെസ്റ്റോറന്റുകളിൽ മുൻകൂട്ടി ബുക്കിംഗ് ഒന്നുമില്ല. പുതുവത്സര രാത്രി വരുന്നതിന് നാല് മണിക്കൂർ മുമ്പ് വിളിച്ച് സീറ്റ് ലഭ്യത ഉറപ്പാക്കാവുന്നതാണ്.

    ജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങളും
    ഡൗൺടൗൺ ദുബൈയിൽ പൊതുജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങൾ ഒരുക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രവേശനം ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ അടിസ്ഥാനത്തിലാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളേവാർഡിൽ എൽഇഡി സ്ക്രീനുകൾ വഴിയും ലൈവ് ഫയർവർക്കുകളും പരിപാടികളും പ്രദർശിപ്പിക്കും.

    ഏട്ട് ദിവസത്തെ പുതുവത്സര ആഘോഷം
    ഇതിനിടെ, എമാർ ഡിസംബർ 31 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ വലിയ പുതുവത്സരാഘോഷം പ്രഖ്യാപിച്ചു. മുൻനിര കാഴ്ച വേണമെങ്കിൽ ബുർജ് പാർക്കിലെ ടിക്കറ്റുകൾ മുതിർന്നവർക്കു Dh997.50, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് Dh577.50 നിരക്കിലാണ് ലഭ്യമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ കുളിരണിയിക്കാൻ മഴയെത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

    യുഎഇയിൽ കുളിരണിയിക്കാൻ മഴയെത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

    നവംബർ 25 ചൊവ്വാഴ്ച യുഎഇ നിവാസികൾക്ക് സുഖകരവും ശീതളവുമായ കാലാവസ്ഥ അനുഭവിക്കാനാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാനിടയുള്ളതായും ഈ സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും ഏജൻസി സൂചിപ്പിച്ചു. മഴയ്ക്കുള്ള കൂടുതൽ സാധ്യത പടിഞ്ഞാറൻ മേഖലകളിലാണ്. തിങ്കളാഴ്ച തന്നെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ശൈത്യകാല കാലാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കനത്ത മഴ പെയ്തിരുന്നു. മുസഫ റോഡിനടുത്തുള്ള സൂഖ് അൽ ജുമൈറ ഉൾപ്പെടെ അബുദാബിയിലെ പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയ കനത്ത മഴയുടെ ദൃശ്യങ്ങൾ സ്റ്റോം സെന്റർ പങ്കുവെച്ചു. ചൊവ്വാഴ്ച അബുദാബിയിൽ താപനില 21ºC മുതൽ 30ºC വരെയും ദുബായിൽ 22ºC മുതൽ 31ºC വരെയും ആയിരിക്കുമെന്ന് NCM പ്രവചിക്കുന്നു. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഈർപ്പം കൂടുകയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. കാറ്റ് തെക്കുകിഴക്കിൽ നിന്ന് വടക്കുകിഴക്കോട്ട് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സമുദ്രാവസ്ഥ സമാധാനപരമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര രാത്രി: ബുർജ് ഖലീഫ കാഴ്ചയുള്ള ദുബൈ റെസ്റ്റോറന്റുകളിലെ ടേബിള്‍ നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും

    പുതുവത്സരാഘോഷങ്ങൾക്ക് ഇനി ഒരു മാസത്തിലേറെ സമയം ബാക്കിയുള്ളപ്പോഴും, ബുർജ് ഖലീഫ ദൃശ്യവിസ്മയം ആസ്വദിക്കാവുന്ന റെസ്റ്റോറന്റുകളിൽ ടേബിൾ ബുക്കിംഗ് ഇതിനോടകം തന്നെ കുത്തനെ വർധിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ പ്രീമിയം ടേബിളുകളുടെ നിരക്ക് ഓരോരുത്തർക്കും Dh12,000 വരെ ഉയരുമ്പോൾ, ചില റെസ്റ്റോറന്റുകൾ ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ രീതിയും പിന്തുടരുന്നു.

    Dh12,000 വരെ പ്രീമിയം ടേബിളുകൾ
    സൂഖ് അൽ ബഹർ പ്രദേശത്തെ ഗുനായ്ദിൻ റെസ്റ്റോറന്റിൽ രണ്ട് പ്രീമിയം ടേബിളുകളിൽ ഓരോന്നിനും Dh12,000 നിരക്കാണ്. സെറ്റ് മെനുവിൽ ഉൾപ്പെടുത്തിയ ഭക്ഷണവും ടേബിളിനുള്ള ഷാമ്പെയ്‌നും ഉൾപ്പെടുന്ന പാക്കേജിലാണ് ഈ നിരക്ക്. ഇവിടെനിന്ന് ബുർജ് ഖലീഫയിലെ പുതുവത്സര ഫയർവർക്കുകൾ തടസ്സമില്ലാതെ നേരിട്ട് കാണാൻ കഴിയും. റെസ്റ്റോറന്റിലെ മറ്റ് പാക്കേജുകൾ Dh5,000 മുതൽ Dh8,500 വരെയാണ്.

    മീറ്റ്കോ: നാല് കോഴ്‌സ് മെനുവിന് Dh5,000 മുതൽ
    സൂഖ് അൽ ബഹറിലെ തന്നെ The Meat Co റെസ്റ്റോറന്റിൽ 7 മണിക്ക് ആരംഭിക്കുന്ന നാല് കോഴ്‌സ് ഫെസ്റ്റീവ് മെനുവാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ ടെറസിലുള്ള ടേബിളുകൾക്ക് കുറഞ്ഞത് Dh5,000 ചിലവ് നിർബന്ധമാണ്. അപ്പർ ടെറസ്സിൽ Dh4,000, അകത്തെ സീറ്റിംഗ് ഏരിയയിൽ Dh3,000 എന്നിങ്ങനെയാണ് നിരക്ക്.

    ഡിജേ പാർട്ടി, അൺലിമിറ്റഡ് ഭക്ഷണം
    ദുബൈ മാളിലെ മൂസം എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ പുറം ടെറസിലെ മുൻനിര ടേബിളുകൾക്ക് Dh5,000 നിരക്കാണ്. അമ്യൂസ് ബുഷ്, സ്റ്റാർട്ടറുകൾ, പ്രധാന കോഴ്സിന്റെ ഷെയറിംഗ് പ്ലാറ്ററുകൾ, ബ്രെഡുകൾ, ഡെസേർട്ടുകൾ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സെറ്റ് മെനുവിനോടൊപ്പം ഡിജെ മ്യൂസിക്കും ഉണ്ടായിരിക്കും. മറ്റ് ടേബിളുകൾക്ക് Dh3,000 മുതൽ Dh4,000 വരെയാണ് നിരക്ക്.

    ഫൈവ് ഗൈസ് റെസ്റ്റോറന്റിൽ പുറം ഭാഗത്തെ ‘ഗോൾഡ് ടേബിള്‍’ക്ക് Dh2,200 നിരക്കാണ്. അൺലിമിറ്റഡ് ബർഗറും സൈഡുകളും മിൽക്‌ഷേക്കുകളും പാക്കേജിൽ ഉൾപ്പെടുന്നു. അകത്ത് ഇരിക്കുന്നവർക്ക് Dh1,900. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ഇളവുള്ള നിരക്കാണുള്ളത്.

    ടിജിഐ ഫ്രൈഡേസിൽ പ്രത്യേക പുറം സീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഈ ടേബിളുകളിൽ ഇരിക്കാൻ Dh3,000 ചെലവാകും. സാധാരണ ഔട്ട്‌ഡോർ ടെറസിൽ Dh2,499 ആണ് നിരക്ക്. നാൻഡോസിൽ പുറം സീറ്റിംഗിന് Dh5,000 മുതൽ നിരക്കുണ്ട്.

    ബുക്കിംഗ് ഇല്ലാതെ ‘ഫസ്റ്റ്–കം, ഫസ്റ്റ്–സർവ്’
    പബ്ലിക്, സാൾട്ട് പോലുള്ള റെസ്റ്റോറന്റുകളിൽ മുൻകൂട്ടി ബുക്കിംഗ് ഒന്നുമില്ല. പുതുവത്സര രാത്രി വരുന്നതിന് നാല് മണിക്കൂർ മുമ്പ് വിളിച്ച് സീറ്റ് ലഭ്യത ഉറപ്പാക്കാവുന്നതാണ്.

    ജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങളും
    ഡൗൺടൗൺ ദുബൈയിൽ പൊതുജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങൾ ഒരുക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രവേശനം ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ അടിസ്ഥാനത്തിലാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളേവാർഡിൽ എൽഇഡി സ്ക്രീനുകൾ വഴിയും ലൈവ് ഫയർവർക്കുകളും പരിപാടികളും പ്രദർശിപ്പിക്കും.

    ഏട്ട് ദിവസത്തെ പുതുവത്സര ആഘോഷം
    ഇതിനിടെ, എമാർ ഡിസംബർ 31 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ വലിയ പുതുവത്സരാഘോഷം പ്രഖ്യാപിച്ചു. മുൻനിര കാഴ്ച വേണമെങ്കിൽ ബുർജ് പാർക്കിലെ ടിക്കറ്റുകൾ മുതിർന്നവർക്കു Dh997.50, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് Dh577.50 നിരക്കിലാണ് ലഭ്യമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അഗ്നിപർവ്വത സ്ഫോടനം; നിരവധി യുഎഇ – ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

    എത്യോപ്യയിലെ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ ഉണ്ടായ സ്ഫോടന പ്രവർത്തനത്തെ തുടർന്ന് അബുദാബിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തെ നവംബർ 24-ന് (തിങ്കൾ) അഹമ്മദാബാദിലേക്ക് മാറ്റിയതായി റിപ്പോർട്ട്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങിയത്. യാത്രക്കാരെ തിരികെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. ഏകദേശം 12,000 വർഷത്തിനു ശേഷം ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഈ അഗ്നിപർവ്വതം 14 കിലോമീറ്റർ ഉയരത്തിൽ വരെ പുക ഉയർത്തിയിരുന്നു. അഗ്നിപർവ്വത അവശിഷ്ടങ്ങൾ യെമൻ, ഒമാൻ, ഇന്ത്യ, ഉത്തര പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പടർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

    പ്രാദേശിക ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി, ജയ്പൂർ മേഖലകളിലെ വിമാന സർവീസുകൾക്ക് ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് കണക്കാക്കി വ്യോമയാന അതോറിറ്റികളും എയർലൈൻ കമ്പനികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അകാസ എയർയും സാഹചര്യം “അന്തരാഷ്ട്ര വ്യോമയാന നിർദ്ദേശങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസരിച്ച് വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്” അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തന്റെ പരമാധികാര മുൻഗണനയെന്ന് എയർലൈൻ വ്യക്തമാക്കി. എത്യോപ്യയിലെ ആഫാർ മേഖലയിൽ, അഡിസ് അബാബയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ വടക്കുകിഴക്കായി, എറിത്രിയ അതിർത്തിക്ക് സമീപമാണ് ഹൈലി ഗുബ്ബി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന സ്ഫോടനമാണ് ഞായറാഴ്ച സംഭവിച്ചത്. കടുത്ത ഭൂഗർഭ പ്രവർത്തനങ്ങൾ നടക്കുന്ന റിഫ്റ്റ് വാലി മേഖലയിലാണ് ഏകദേശം 500 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവ്വതം. അവസാന ഹിമയുഗം അവസാനിച്ചതോടെ ആരംഭിച്ച ഹോളോസീൻ കാലഘട്ടത്തിൽ (ഏകദേശം 12,000 വർഷം) ഇതുവരെ ഈ അഗ്നിപർവ്വതത്തിന് സ്ഫോടന രേഖകൾ ഇല്ലെന്ന് സ്മിത്ത്സോണിയൻ ഗ്ലോബൽ വൾക്കാനിസം പ്രോഗ്രാം വ്യക്തമാക്കുന്നു. അതേസമയം, ഒമാൻ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നുള്ള വാതക-ചാറൂത്തിരിവുകൾ വായു നിലവാരത്തെ ബാധിക്കാമെന്ന് മുന്നറിയിപ്പ് പുറത്തിറക്കിയെങ്കിലും, ഇതുവരെ മലിനീകരണ നിലയിൽ വർധനവൊന്നുമില്ലെന്ന് അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവത്സര രാത്രി: ബുർജ് ഖലീഫ കാഴ്ചയുള്ള ദുബൈ റെസ്റ്റോറന്റുകളിലെ ടേബിള്‍ നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും

    പുതുവത്സര രാത്രി: ബുർജ് ഖലീഫ കാഴ്ചയുള്ള ദുബൈ റെസ്റ്റോറന്റുകളിലെ ടേബിള്‍ നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും

    പുതുവത്സരാഘോഷങ്ങൾക്ക് ഇനി ഒരു മാസത്തിലേറെ സമയം ബാക്കിയുള്ളപ്പോഴും, ബുർജ് ഖലീഫ ദൃശ്യവിസ്മയം ആസ്വദിക്കാവുന്ന റെസ്റ്റോറന്റുകളിൽ ടേബിൾ ബുക്കിംഗ് ഇതിനോടകം തന്നെ കുത്തനെ വർധിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ പ്രീമിയം ടേബിളുകളുടെ നിരക്ക് ഓരോരുത്തർക്കും Dh12,000 വരെ ഉയരുമ്പോൾ, ചില റെസ്റ്റോറന്റുകൾ ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ രീതിയും പിന്തുടരുന്നു.

    Dh12,000 വരെ പ്രീമിയം ടേബിളുകൾ
    സൂഖ് അൽ ബഹർ പ്രദേശത്തെ ഗുനായ്ദിൻ റെസ്റ്റോറന്റിൽ രണ്ട് പ്രീമിയം ടേബിളുകളിൽ ഓരോന്നിനും Dh12,000 നിരക്കാണ്. സെറ്റ് മെനുവിൽ ഉൾപ്പെടുത്തിയ ഭക്ഷണവും ടേബിളിനുള്ള ഷാമ്പെയ്‌നും ഉൾപ്പെടുന്ന പാക്കേജിലാണ് ഈ നിരക്ക്. ഇവിടെനിന്ന് ബുർജ് ഖലീഫയിലെ പുതുവത്സര ഫയർവർക്കുകൾ തടസ്സമില്ലാതെ നേരിട്ട് കാണാൻ കഴിയും. റെസ്റ്റോറന്റിലെ മറ്റ് പാക്കേജുകൾ Dh5,000 മുതൽ Dh8,500 വരെയാണ്.

    മീറ്റ്കോ: നാല് കോഴ്‌സ് മെനുവിന് Dh5,000 മുതൽ
    സൂഖ് അൽ ബഹറിലെ തന്നെ The Meat Co റെസ്റ്റോറന്റിൽ 7 മണിക്ക് ആരംഭിക്കുന്ന നാല് കോഴ്‌സ് ഫെസ്റ്റീവ് മെനുവാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ ടെറസിലുള്ള ടേബിളുകൾക്ക് കുറഞ്ഞത് Dh5,000 ചിലവ് നിർബന്ധമാണ്. അപ്പർ ടെറസ്സിൽ Dh4,000, അകത്തെ സീറ്റിംഗ് ഏരിയയിൽ Dh3,000 എന്നിങ്ങനെയാണ് നിരക്ക്.

    ഡിജേ പാർട്ടി, അൺലിമിറ്റഡ് ഭക്ഷണം
    ദുബൈ മാളിലെ മൂസം എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ പുറം ടെറസിലെ മുൻനിര ടേബിളുകൾക്ക് Dh5,000 നിരക്കാണ്. അമ്യൂസ് ബുഷ്, സ്റ്റാർട്ടറുകൾ, പ്രധാന കോഴ്സിന്റെ ഷെയറിംഗ് പ്ലാറ്ററുകൾ, ബ്രെഡുകൾ, ഡെസേർട്ടുകൾ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സെറ്റ് മെനുവിനോടൊപ്പം ഡിജെ മ്യൂസിക്കും ഉണ്ടായിരിക്കും. മറ്റ് ടേബിളുകൾക്ക് Dh3,000 മുതൽ Dh4,000 വരെയാണ് നിരക്ക്.

    ഫൈവ് ഗൈസ് റെസ്റ്റോറന്റിൽ പുറം ഭാഗത്തെ ‘ഗോൾഡ് ടേബിള്‍’ക്ക് Dh2,200 നിരക്കാണ്. അൺലിമിറ്റഡ് ബർഗറും സൈഡുകളും മിൽക്‌ഷേക്കുകളും പാക്കേജിൽ ഉൾപ്പെടുന്നു. അകത്ത് ഇരിക്കുന്നവർക്ക് Dh1,900. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ഇളവുള്ള നിരക്കാണുള്ളത്.

    ടിജിഐ ഫ്രൈഡേസിൽ പ്രത്യേക പുറം സീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഈ ടേബിളുകളിൽ ഇരിക്കാൻ Dh3,000 ചെലവാകും. സാധാരണ ഔട്ട്‌ഡോർ ടെറസിൽ Dh2,499 ആണ് നിരക്ക്. നാൻഡോസിൽ പുറം സീറ്റിംഗിന് Dh5,000 മുതൽ നിരക്കുണ്ട്.

    ബുക്കിംഗ് ഇല്ലാതെ ‘ഫസ്റ്റ്–കം, ഫസ്റ്റ്–സർവ്’
    പബ്ലിക്, സാൾട്ട് പോലുള്ള റെസ്റ്റോറന്റുകളിൽ മുൻകൂട്ടി ബുക്കിംഗ് ഒന്നുമില്ല. പുതുവത്സര രാത്രി വരുന്നതിന് നാല് മണിക്കൂർ മുമ്പ് വിളിച്ച് സീറ്റ് ലഭ്യത ഉറപ്പാക്കാവുന്നതാണ്.

    ജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങളും
    ഡൗൺടൗൺ ദുബൈയിൽ പൊതുജനങ്ങൾക്ക് സൗജന്യ കാഴ്ചാ പ്രദേശങ്ങൾ ഒരുക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രവേശനം ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ അടിസ്ഥാനത്തിലാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളേവാർഡിൽ എൽഇഡി സ്ക്രീനുകൾ വഴിയും ലൈവ് ഫയർവർക്കുകളും പരിപാടികളും പ്രദർശിപ്പിക്കും.

    ഏട്ട് ദിവസത്തെ പുതുവത്സര ആഘോഷം
    ഇതിനിടെ, എമാർ ഡിസംബർ 31 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ വലിയ പുതുവത്സരാഘോഷം പ്രഖ്യാപിച്ചു. മുൻനിര കാഴ്ച വേണമെങ്കിൽ ബുർജ് പാർക്കിലെ ടിക്കറ്റുകൾ മുതിർന്നവർക്കു Dh997.50, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് Dh577.50 നിരക്കിലാണ് ലഭ്യമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    അഗ്നിപർവ്വത സ്ഫോടനം; നിരവധി യുഎഇ – ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

    എത്യോപ്യയിലെ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ ഉണ്ടായ സ്ഫോടന പ്രവർത്തനത്തെ തുടർന്ന് അബുദാബിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തെ നവംബർ 24-ന് (തിങ്കൾ) അഹമ്മദാബാദിലേക്ക് മാറ്റിയതായി റിപ്പോർട്ട്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങിയത്. യാത്രക്കാരെ തിരികെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. ഏകദേശം 12,000 വർഷത്തിനു ശേഷം ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഈ അഗ്നിപർവ്വതം 14 കിലോമീറ്റർ ഉയരത്തിൽ വരെ പുക ഉയർത്തിയിരുന്നു. അഗ്നിപർവ്വത അവശിഷ്ടങ്ങൾ യെമൻ, ഒമാൻ, ഇന്ത്യ, ഉത്തര പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പടർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

    പ്രാദേശിക ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി, ജയ്പൂർ മേഖലകളിലെ വിമാന സർവീസുകൾക്ക് ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് കണക്കാക്കി വ്യോമയാന അതോറിറ്റികളും എയർലൈൻ കമ്പനികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അകാസ എയർയും സാഹചര്യം “അന്തരാഷ്ട്ര വ്യോമയാന നിർദ്ദേശങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസരിച്ച് വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്” അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തന്റെ പരമാധികാര മുൻഗണനയെന്ന് എയർലൈൻ വ്യക്തമാക്കി. എത്യോപ്യയിലെ ആഫാർ മേഖലയിൽ, അഡിസ് അബാബയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ വടക്കുകിഴക്കായി, എറിത്രിയ അതിർത്തിക്ക് സമീപമാണ് ഹൈലി ഗുബ്ബി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന സ്ഫോടനമാണ് ഞായറാഴ്ച സംഭവിച്ചത്. കടുത്ത ഭൂഗർഭ പ്രവർത്തനങ്ങൾ നടക്കുന്ന റിഫ്റ്റ് വാലി മേഖലയിലാണ് ഏകദേശം 500 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവ്വതം. അവസാന ഹിമയുഗം അവസാനിച്ചതോടെ ആരംഭിച്ച ഹോളോസീൻ കാലഘട്ടത്തിൽ (ഏകദേശം 12,000 വർഷം) ഇതുവരെ ഈ അഗ്നിപർവ്വതത്തിന് സ്ഫോടന രേഖകൾ ഇല്ലെന്ന് സ്മിത്ത്സോണിയൻ ഗ്ലോബൽ വൾക്കാനിസം പ്രോഗ്രാം വ്യക്തമാക്കുന്നു. അതേസമയം, ഒമാൻ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നുള്ള വാതക-ചാറൂത്തിരിവുകൾ വായു നിലവാരത്തെ ബാധിക്കാമെന്ന് മുന്നറിയിപ്പ് പുറത്തിറക്കിയെങ്കിലും, ഇതുവരെ മലിനീകരണ നിലയിൽ വർധനവൊന്നുമില്ലെന്ന് അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഈ പ്രദേശത്ത് ഒന്നിലധികം ഗോഡൗണുകളിൽ തീപിടുത്തം

    ദുബായിലെ ഉം റമൂൽ പ്രദേശത്തുള്ള ഒന്നിലധികം ഗോഡൗണുകളിൽ നവംബർ 24-ന് (തിങ്കൾ) തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. അപകട വിവരം ലഭിച്ചതോടുടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 40 മിനിറ്റിനുള്ളിൽ തീ പൂർണമായും നിയന്ത്രണത്തിലാക്കി. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികാരികൾ അറിയിച്ചു.
    ഇതിനിടെ, കഴിഞ്ഞ ദിവസങ്ങൾക്കകം പ്രശസ്ത ബൈക്ക് സ്റ്റോർ ‘വോൾഫി’യുടെ ഷെയ്ധ് സായിദ് റോഡിലുള്ള ഗുദാമിലും തീപിടിത്തമുണ്ടായിരുന്നു. ഓഗസ്റ്റിൽ അൽ അവീറിലെ ദുബായ് ഓട്ടോ സോണിലെ ഒന്നിലധികം ഷോറൂമുകളിലും വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അഗ്നിപർവ്വത സ്ഫോടനം; നിരവധി യുഎഇ – ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

    അഗ്നിപർവ്വത സ്ഫോടനം; നിരവധി യുഎഇ – ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

    എത്യോപ്യയിലെ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ ഉണ്ടായ സ്ഫോടന പ്രവർത്തനത്തെ തുടർന്ന് അബുദാബിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തെ നവംബർ 24-ന് (തിങ്കൾ) അഹമ്മദാബാദിലേക്ക് മാറ്റിയതായി റിപ്പോർട്ട്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങിയത്. യാത്രക്കാരെ തിരികെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. ഏകദേശം 12,000 വർഷത്തിനു ശേഷം ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഈ അഗ്നിപർവ്വതം 14 കിലോമീറ്റർ ഉയരത്തിൽ വരെ പുക ഉയർത്തിയിരുന്നു. അഗ്നിപർവ്വത അവശിഷ്ടങ്ങൾ യെമൻ, ഒമാൻ, ഇന്ത്യ, ഉത്തര പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പടർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

    പ്രാദേശിക ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി, ജയ്പൂർ മേഖലകളിലെ വിമാന സർവീസുകൾക്ക് ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് കണക്കാക്കി വ്യോമയാന അതോറിറ്റികളും എയർലൈൻ കമ്പനികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അകാസ എയർയും സാഹചര്യം “അന്തരാഷ്ട്ര വ്യോമയാന നിർദ്ദേശങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസരിച്ച് വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്” അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തന്റെ പരമാധികാര മുൻഗണനയെന്ന് എയർലൈൻ വ്യക്തമാക്കി. എത്യോപ്യയിലെ ആഫാർ മേഖലയിൽ, അഡിസ് അബാബയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ വടക്കുകിഴക്കായി, എറിത്രിയ അതിർത്തിക്ക് സമീപമാണ് ഹൈലി ഗുബ്ബി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന സ്ഫോടനമാണ് ഞായറാഴ്ച സംഭവിച്ചത്. കടുത്ത ഭൂഗർഭ പ്രവർത്തനങ്ങൾ നടക്കുന്ന റിഫ്റ്റ് വാലി മേഖലയിലാണ് ഏകദേശം 500 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവ്വതം. അവസാന ഹിമയുഗം അവസാനിച്ചതോടെ ആരംഭിച്ച ഹോളോസീൻ കാലഘട്ടത്തിൽ (ഏകദേശം 12,000 വർഷം) ഇതുവരെ ഈ അഗ്നിപർവ്വതത്തിന് സ്ഫോടന രേഖകൾ ഇല്ലെന്ന് സ്മിത്ത്സോണിയൻ ഗ്ലോബൽ വൾക്കാനിസം പ്രോഗ്രാം വ്യക്തമാക്കുന്നു. അതേസമയം, ഒമാൻ ഹൈലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നുള്ള വാതക-ചാറൂത്തിരിവുകൾ വായു നിലവാരത്തെ ബാധിക്കാമെന്ന് മുന്നറിയിപ്പ് പുറത്തിറക്കിയെങ്കിലും, ഇതുവരെ മലിനീകരണ നിലയിൽ വർധനവൊന്നുമില്ലെന്ന് അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിലെ ഈ പ്രദേശത്ത് ഒന്നിലധികം ഗോഡൗണുകളിൽ തീപിടുത്തം

    ദുബായിലെ ഉം റമൂൽ പ്രദേശത്തുള്ള ഒന്നിലധികം ഗോഡൗണുകളിൽ നവംബർ 24-ന് (തിങ്കൾ) തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. അപകട വിവരം ലഭിച്ചതോടുടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 40 മിനിറ്റിനുള്ളിൽ തീ പൂർണമായും നിയന്ത്രണത്തിലാക്കി. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികാരികൾ അറിയിച്ചു.
    ഇതിനിടെ, കഴിഞ്ഞ ദിവസങ്ങൾക്കകം പ്രശസ്ത ബൈക്ക് സ്റ്റോർ ‘വോൾഫി’യുടെ ഷെയ്ധ് സായിദ് റോഡിലുള്ള ഗുദാമിലും തീപിടിത്തമുണ്ടായിരുന്നു. ഓഗസ്റ്റിൽ അൽ അവീറിലെ ദുബായ് ഓട്ടോ സോണിലെ ഒന്നിലധികം ഷോറൂമുകളിലും വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയദിനം; അവധി പ്രഖ്യാപിച്ച് ഈ എമിറേറ്റ്

    ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി ദുബായ് സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2-നാണ് ആഘോഷിക്കുന്നത്. ദുബായ് സർക്കാറിലെ ജീവനക്കാർക്ക് ഡിസംബർ 1 (തിങ്കൾ)‍, 2 (ചൊവ്വ) തീയതികളിൽ ഔദ്യോഗിക അവധിയായിരിക്കും. വാരാന്ത്യം കൂടി ചേർന്നതോടെ ജീവനക്കാർക്ക് മൊത്തത്തിൽ നാല് ദിവസത്തെ ദീർഘാവധിയാണ് ലഭിക്കുന്നത്. അതോടൊപ്പം, അജ്മാൻ അമീരാത്തിലും സർക്കാർ ജീവനക്കാർക്കായി സമാനമായ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഷാർജയും ഇതേ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക്‍റെ ഭാഗമായി വിവിധ അമീരാത്തുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഹൃദയഭേതകം; യുഎഇയിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ വാഹനമിടിച്ച് വീഴ്ത്തി; ദാരുണാന്ത്യം

    യുഎഇയിൽ നടന്ന ഹൃദയഭേദകമായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള ഏഷ്യൻ പ്രവാസി കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ വാഹനമിടിച്ചതിനു ശേഷം ഡ്രൈവർ സംഭവം നടന്ന സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. നവംബർ 3-നാണ് സംഭവം നടന്നത്. വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെ വാഹനം കുഞ്ഞിനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട കുഞ്ഞിന്റെ സഹോദരനാണ് ഉടൻ മാതാവിനെ വിവരം അറിയിച്ചത്. സംഭവസമയത്ത് കുഞ്ഞിന്റെ പിതാവ് ജോലി സ്ഥലത്തായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചുവെന്നും, രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ പ്രദേശത്ത് ഒന്നിലധികം ഗോഡൗണുകളിൽ തീപിടുത്തം

    യുഎഇയിലെ ഈ പ്രദേശത്ത് ഒന്നിലധികം ഗോഡൗണുകളിൽ തീപിടുത്തം

    ദുബായിലെ ഉം റമൂൽ പ്രദേശത്തുള്ള ഒന്നിലധികം ഗോഡൗണുകളിൽ നവംബർ 24-ന് (തിങ്കൾ) തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. അപകട വിവരം ലഭിച്ചതോടുടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 40 മിനിറ്റിനുള്ളിൽ തീ പൂർണമായും നിയന്ത്രണത്തിലാക്കി. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികാരികൾ അറിയിച്ചു.
    ഇതിനിടെ, കഴിഞ്ഞ ദിവസങ്ങൾക്കകം പ്രശസ്ത ബൈക്ക് സ്റ്റോർ ‘വോൾഫി’യുടെ ഷെയ്ധ് സായിദ് റോഡിലുള്ള ഗുദാമിലും തീപിടിത്തമുണ്ടായിരുന്നു. ഓഗസ്റ്റിൽ അൽ അവീറിലെ ദുബായ് ഓട്ടോ സോണിലെ ഒന്നിലധികം ഷോറൂമുകളിലും വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ ദേശീയദിനം; അവധി പ്രഖ്യാപിച്ച് ഈ എമിറേറ്റ്

    ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി ദുബായ് സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2-നാണ് ആഘോഷിക്കുന്നത്. ദുബായ് സർക്കാറിലെ ജീവനക്കാർക്ക് ഡിസംബർ 1 (തിങ്കൾ)‍, 2 (ചൊവ്വ) തീയതികളിൽ ഔദ്യോഗിക അവധിയായിരിക്കും. വാരാന്ത്യം കൂടി ചേർന്നതോടെ ജീവനക്കാർക്ക് മൊത്തത്തിൽ നാല് ദിവസത്തെ ദീർഘാവധിയാണ് ലഭിക്കുന്നത്. അതോടൊപ്പം, അജ്മാൻ അമീരാത്തിലും സർക്കാർ ജീവനക്കാർക്കായി സമാനമായ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഷാർജയും ഇതേ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക്‍റെ ഭാഗമായി വിവിധ അമീരാത്തുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഹൃദയഭേതകം; യുഎഇയിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ വാഹനമിടിച്ച് വീഴ്ത്തി; ദാരുണാന്ത്യം

    യുഎഇയിൽ നടന്ന ഹൃദയഭേദകമായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള ഏഷ്യൻ പ്രവാസി കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ വാഹനമിടിച്ചതിനു ശേഷം ഡ്രൈവർ സംഭവം നടന്ന സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. നവംബർ 3-നാണ് സംഭവം നടന്നത്. വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെ വാഹനം കുഞ്ഞിനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട കുഞ്ഞിന്റെ സഹോദരനാണ് ഉടൻ മാതാവിനെ വിവരം അറിയിച്ചത്. സംഭവസമയത്ത് കുഞ്ഞിന്റെ പിതാവ് ജോലി സ്ഥലത്തായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചുവെന്നും, രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സരാഘോഷങ്ങൾക്ക് വേദിയാകാനൊരുങ്ങി ദുബായ്; ഈ വർഷം 8 ദിവസത്തെ ആഘോഷങ്ങൾ 

    ദുബായ് വീണ്ടും പുതുവത്സരാഘോഷങ്ങൾക്ക് വമ്പൻ വേദിയൊരുക്കുന്നു. ഈ വർഷം എട്ട് ദിവസങ്ങളിലായി നീളുന്ന ആഘോഷപരിപാടികളാണ് നഗരത്തിൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 31 മുതൽ ആരംഭിക്കുന്ന പുതുവത്സര ആഘോഷങ്ങൾ ജനുവരി 7 വരെ തുടരും.

    ബുർജ് ഖലീഫയിൽ വെടിക്കെട്ടും ലൈറ്റ് ഷോയും ലേസർ ഷോയും തത്സമയ പ്രകടനങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രത്യേക പരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. ബുർജ് പാർക്കിൽ പ്രവേശനം ടിക്കറ്റോടെയായിരിക്കും. ഔദ്യോഗിക ഇവന്റ് വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.

    ടിക്കറ്റ് നിരക്കുകൾ:

    • മുതിർന്നവർ: 997.5 ദിർഹം (വാറ്റ് ഉൾപ്പെടെ)

    • 5–12 വയസ്സ്: 577.5 ദിർഹം

    • 5 വയസ്സിന് താഴെയുള്ളവർ: സൗജന്യം (റിസർവ്ഡ് ആക്സസ് ബാഡ്ജ് നിർബന്ധം)

    പുതുവത്സരദിനത്തിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt