Category: Uncategorized

  • സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

    സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

    വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾക്ക് ഉൾപ്പെടെയാണ് ഓഫർ ലഭിക്കുക.

    ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. വൺവേ ടിക്കറ്റിന് 139 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നവെന്നതാണ് മറ്റൊരു പ്രത്യേകത. 2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകം. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലുള്ള വിമാന സർവ്വീസുകൾക്കാണ് ഓഫർ ലഭിക്കുക.

    ദോഹ, ജിദ്ദ, അമ്മാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ ഈ ഓഫർ സഹായിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. സൂപ്പർ സീറ്റ് സെയിലിൽ ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 149 ദിർഹമാണ്. ഷാർജയിൽ നിന്നും കറാച്ചിയിലേക്കും ഇതേ നിരക്ക് തന്നെയാണ്. അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും ചെന്നൈയിലേക്കും 299 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

  • ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

    യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

    256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന അറട്ടൈ (Arattai) എന്ന തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കമ്പനി ഔദ്യോഗികമായി എക്‌സിലൂടെ (Twitter) അറിയിക്കുകയും ചെയ്തു.

    അറട്ടൈയുടെ വളർച്ചയ്ക്ക് പിന്നിൽ

    ചെന്നൈ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സോഹോ (Zoho) ആണ് 2021-ൽ അറട്ടൈ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ആപ്പ് തുടക്കത്തിൽ വാട്ട്‌സ്ആപ്പിനോ സിഗ്നലിനോ ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

    എന്നാൽ, നിലവിലെ സാഹചര്യത്തിൽ, സ്വകാര്യത, എഐ ഭീഷണികൾ, സ്‌പൈവെയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളാണ് അറട്ടൈക്ക് അനുകൂലമായത്. വാട്ട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഈ ഇന്ത്യൻ നിർമ്മിത മെസഞ്ചറിന് സ്വീകാര്യത നൽകി. ‘സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമ്മിത മെസഞ്ചർ’ എന്നതാണ് അറട്ടൈ നൽകുന്ന പ്രധാന വാഗ്ദാനം.

    ജനപ്രീതി വർദ്ധിപ്പിച്ച ഘടകങ്ങൾ:

    ഇന്ത്യൻ നിർമ്മിത ആപ്പ്: പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം അറട്ടൈയുടെ വിജയത്തിന് നിർണായകമായി.

    സർക്കാർ തലത്തിലുള്ള പിന്തുണ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിച്ചത് ആപ്പിന് വലിയ പ്രചാരം നൽകി.

    സ്വകാര്യത ഉറപ്പ്: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുമെന്നും മാതൃസ്ഥാപനമായ സോഹോ ഉറപ്പുനൽകുന്നു.

    പരിചിതമായ ഫീച്ചറുകൾ: വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, മൾട്ടി-ഡിവൈസ് പിന്തുണ തുടങ്ങി വാട്ട്‌സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടൈ വാഗ്ദാനം ചെയ്യുന്നു.

    സോഷ്യൽ മീഡിയാ പ്രചാരം: ആപ്പിനെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായത് ജനപ്രീതി വർദ്ധിപ്പിച്ചു.

    മുന്നിലുള്ള വെല്ലുവിളികൾ

    ഈ വിജയത്തിനിടയിലും അറട്ടൈ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം സെർവറുകൾക്ക് ഭാരം താങ്ങാനാകാത്ത അവസ്ഥയുണ്ടായി. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക്രണൈസ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

    കൂടാതെ, നിലവിൽ ഓഡിയോ-വീഡിയോ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇതുവരെ നൽകിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായിരിക്കും.

    സോഹോ (Zoho)

    1996-ൽ ചെന്നൈയിൽ സ്ഥാപിതമായ ഒരു സാങ്കേതികവിദ്യാ സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ ഒരു വലിയ നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമെയിൽ, കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓഫീസ് പ്രൊഡക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി വികസിപ്പിച്ച സേവനങ്ങൾ സോഹോ നൽകുന്നു.

    അറട്ടൈ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം


    ANDROID https://play.google.com/store/apps/details?id=com.aratai.chat&hl=en_IN

    I PHONE https://apps.apple.com/in/app/arattai-messenger/id1522469944

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

  • യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

    ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

    ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

    -നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

    -അപേക്ഷ സമർപ്പിക്കുക

    -കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

    -മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

    വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

    ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന അറട്ടൈ (Arattai) എന്ന തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കമ്പനി ഔദ്യോഗികമായി എക്‌സിലൂടെ (Twitter) അറിയിക്കുകയും ചെയ്തു.

    അറട്ടൈയുടെ വളർച്ചയ്ക്ക് പിന്നിൽ

    ചെന്നൈ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സോഹോ (Zoho) ആണ് 2021-ൽ അറട്ടൈ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ആപ്പ് തുടക്കത്തിൽ വാട്ട്‌സ്ആപ്പിനോ സിഗ്നലിനോ ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

    എന്നാൽ, നിലവിലെ സാഹചര്യത്തിൽ, സ്വകാര്യത, എഐ ഭീഷണികൾ, സ്‌പൈവെയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളാണ് അറട്ടൈക്ക് അനുകൂലമായത്. വാട്ട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഈ ഇന്ത്യൻ നിർമ്മിത മെസഞ്ചറിന് സ്വീകാര്യത നൽകി. ‘സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമ്മിത മെസഞ്ചർ’ എന്നതാണ് അറട്ടൈ നൽകുന്ന പ്രധാന വാഗ്ദാനം.

    ജനപ്രീതി വർദ്ധിപ്പിച്ച ഘടകങ്ങൾ:

    ഇന്ത്യൻ നിർമ്മിത ആപ്പ്: പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം അറട്ടൈയുടെ വിജയത്തിന് നിർണായകമായി.

    സർക്കാർ തലത്തിലുള്ള പിന്തുണ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിച്ചത് ആപ്പിന് വലിയ പ്രചാരം നൽകി.

    സ്വകാര്യത ഉറപ്പ്: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുമെന്നും മാതൃസ്ഥാപനമായ സോഹോ ഉറപ്പുനൽകുന്നു.

    പരിചിതമായ ഫീച്ചറുകൾ: വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, മൾട്ടി-ഡിവൈസ് പിന്തുണ തുടങ്ങി വാട്ട്‌സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടൈ വാഗ്ദാനം ചെയ്യുന്നു.

    സോഷ്യൽ മീഡിയാ പ്രചാരം: ആപ്പിനെക്കുറിച്ചുള്ള ചർച്ചകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായത് ജനപ്രീതി വർദ്ധിപ്പിച്ചു.

    മുന്നിലുള്ള വെല്ലുവിളികൾ

    ഈ വിജയത്തിനിടയിലും അറട്ടൈ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം സെർവറുകൾക്ക് ഭാരം താങ്ങാനാകാത്ത അവസ്ഥയുണ്ടായി. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക്രണൈസ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

    കൂടാതെ, നിലവിൽ ഓഡിയോ-വീഡിയോ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇതുവരെ നൽകിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായിരിക്കും.

    സോഹോ (Zoho)

    1996-ൽ ചെന്നൈയിൽ സ്ഥാപിതമായ ഒരു സാങ്കേതികവിദ്യാ സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ ഒരു വലിയ നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമെയിൽ, കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓഫീസ് പ്രൊഡക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി വികസിപ്പിച്ച സേവനങ്ങൾ സോഹോ നൽകുന്നു.

    അറട്ടൈ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം


    ANDROID https://play.google.com/store/apps/details?id=com.aratai.chat&hl=en_IN

    I PHONE https://apps.apple.com/in/app/arattai-messenger/id1522469944

    ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

    ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ പുതിയൊരു നിയന്ത്രണം പ്രകടമാണ്. മുൻപ് രൂപയുടെ മൂല്യം കുറഞ്ഞ സമയങ്ങളിലെല്ലാം പണമിടപാട് കൗണ്ടറുകളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നുവെങ്കിൽ, ഇത്തവണ അങ്ങനെയൊരു തിടുക്കം കാണുന്നില്ല.

    കഴിഞ്ഞ വാരം ഒരു ഡോളറിന് 88.72 രൂപ എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 0.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ യുഎസ് വിസ ഫീസുകൾ, താരിഫ് അനിശ്ചിതത്വങ്ങൾ, തുടരുന്ന മൂലധന ഔട്ട്ഫ്ലോ എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണം.

    ദിർഹമിനെതിരെയും രൂപയുടെ ഇടിവ് ശക്തമാണ്. ഈ വർഷം ആദ്യം ഏകദേശം 23.40 രൂപയായിരുന്നത് ഇപ്പോൾ ഒരു ദിർഹമിന് 24.18 രൂപയോളമായി. അതായത്, ഏകദേശം 3.5 ശതമാനം മൂല്യത്തകർച്ച.

    തിടുക്കമില്ലാത്തതിന് പിന്നിൽ

    “രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ ഇത്തവണ സ്ഥിരതയ്ക്കായി പ്രവാസികൾ കാത്തിരിക്കുകയാണ്,” ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഇഒ & മാനേജിങ് ഡയറക്ടർ സജിത് കുമാർ പി.കെ. പറഞ്ഞു. “മാസങ്ങളായുള്ള തുടർച്ചയായ ഇടിവ് കാരണം പ്രവാസികൾ കൂടുതൽ വിവേകശാലികളായി. അവർ മൊത്തമായി അയക്കുന്നതിന് പകരം തുകകൾ വിഭജിച്ച് അയക്കുകയാണ്.”

    2018, 2022 വർഷങ്ങളിലെ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രവാസികൾ അനുകൂലമായ വിനിമയ നിരക്ക് മുതലാക്കാൻ വലിയ തുകകൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ വർഷത്തെ സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇടിവ് അവരുടെ പെരുമാറ്റ രീതി മാറ്റിമറിച്ചു. പെട്ടെന്നുള്ള ഇടിവിനൊപ്പമുണ്ടാകാറുള്ള വർധനവ് ഇല്ലാതെ റെമിറ്റൻസ് അളവ് സ്ഥിരമായി തുടരുകയാണെന്ന് ദുബായിലെയും അബുദാബിയിലെയും ഫോറെക്‌സ് ഡീലർമാർ പറയുന്നു.

    “പണം അയക്കുന്നവർ കൂടുതൽ തന്ത്രപരമായി പെരുമാറുന്നു,” ബർജീൽ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടർ കെ വി ശംസുദ്ദീൻ പറഞ്ഞു. “രൂപ ഏകദേശം എല്ലാ മാസവും ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കം വേണ്ടെന്നുമുള്ള ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിഭ്രാന്തിക്ക് പകരം സ്ഥിരത കാണുന്നത്.”

    2024-ൽ ഇന്ത്യയ്ക്ക് റെക്കോർഡ് 125 ബില്യൺ ഡോളർ റെമിറ്റൻസ് ലഭിച്ചു, അതിൽ പകുതിയോളം ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ഈ വർഷവും പണത്തിന്റെ ഒഴുക്ക് ശക്തമായിരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, രൂപയുടെ മൂല്യത്തകർച്ചയെ പ്രവാസികൾ “പുതിയ സാധാരണ നില”യായി കണക്കാക്കുന്നുവെന്നത് ഈ പ്രവണതയുടെ പ്രത്യേകതയാണ്.

    ഇന്ത്യയ്ക്ക് നേട്ടം

    രൂപയുടെ മൂല്യത്തകർച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് ഇത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തിൽ റെമിറ്റൻസ് വർധിക്കുകയും ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. എന്നിരുന്നാലും, ഇത്തവണ ഗൾഫിൽ നിന്ന് റെമിറ്റൻസുകളുടെ തിരക്ക് ഉണ്ടാകാത്തത് പ്രവാസികൾക്ക് കൈവന്ന സാമ്പത്തിക അച്ചടക്കത്തെയും അനുഭവസമ്പത്തിനെയും പ്രതിഫലിക്കുന്നു.

    നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ് കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

    അർഹത മാനദണ്ഡങ്ങൾ:

    കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

    വീസ/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

    മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും നോർക്ക ഐഡിക്ക് അപേക്ഷിക്കാം.

    നോർക്ക ഐഡിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെ?
    പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ഐഡി കാർഡിനായി അപേക്ഷിക്കാം.

    വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം https://norkaroots.kerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക.

    ലിങ്ക് കണ്ടെത്തുക: ഹോം പേജിലെ ‘Services’ (സേവനങ്ങൾ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ ‘പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്’ ലഭിക്കും.

    സൈൻ അപ്പ് / ലോഗിൻ: തുറന്നുവരുന്ന പേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. മുൻപ് റജിസ്റ്റർ ചെയ്തവർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അല്ലാത്തവർ ‘സൈൻ അപ്പ്’ ചെയ്ത് പുതിയ ലോഗിൻ വിവരങ്ങൾ ഉണ്ടാക്കണം.

    രേഖകൾ തയ്യാറാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ Jpeg ഫോർമാറ്റിൽ തയ്യാറാക്കി വെക്കണം:

    പാസ്‌പോർട്ടിന്റെ മുൻഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്.

    വീസ പേജ്/ഇഖാമ/വർക്ക് പെർമിറ്റ്/റെസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്.

    അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

    ഫീസ് അടയ്ക്കുക: നോർക്ക ഐഡി കാർഡിനായുള്ള ഫീസ് 408 രൂപയാണ്. ഈ തുക ഓൺലൈനായി അടച്ച് അപേക്ഷ പൂർത്തിയാക്കാം.

  • ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

    ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

    ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗ്, ലൈസൻസുള്ള ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ കടത്തിവിടുന്നത്.


    പുതിയ നിയമമനുസരിച്ച്, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും താമസ സൗകര്യവും ഏർപ്പാടാക്കണം.

    റീഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പർവാദ് പറയുന്നതനുസരിച്ച്, മക്കയിലേക്ക് ജെദ്ദ വഴിയാണ് യാത്രയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബുക്കിംഗുകൾ പരിശോധിക്കും. ബുക്കിംഗ് ഇല്ലാതെ യാത്ര ചെയ്യുന്ന തീർത്ഥാടകരെ ചിലപ്പോൾ കടത്തിവിട്ടേക്കാമെങ്കിലും, അത്തരത്തിൽ വരുന്ന ഓരോ തീർത്ഥാടകനും ഓപ്പറേറ്റർമാർക്ക് പിഴ ലഭിക്കാനോ സിസ്റ്റം തടസ്സപ്പെടുത്താനോ സാധ്യതയുണ്ട്.

    അനധികൃത ടാക്സികൾക്ക് കടിഞ്ഞാൺ
    വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള അനധികൃത ടാക്സി സേവനങ്ങൾ തടയാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സികളോ ഹറമൈൻ എക്സ്പ്രസ് അതിവേഗ റെയിലിലെ ടിക്കറ്റുകളോ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്.

    ഗതാഗതത്തിനായി ടാക്സിയോ ഹറമൈൻ എക്സ്പ്രസ് ട്രെയിനോ മുൻകൂട്ടി ബുക്ക് ചെയ്യാം. മദീനയിലേക്കുള്ള യാത്രയിലും ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.

    ഡിജിറ്റൽ സംവിധാനം വഴി


    പുതിയ നിയമങ്ങൾ തീർത്ഥാടകരുടെ യാത്ര കാര്യക്ഷമമാക്കാനും ഓപ്പറേറ്റർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു. തീർത്ഥാടകർക്ക് നേരിട്ട് പിഴ ലഭിക്കില്ലെങ്കിലും, ക്ലയിന്റുകൾ ബുക്കിംഗ് ഇല്ലാതെ എത്തിയാൽ ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിഴയും പ്രവർത്തന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

    അബു ഹൈലിലെ എഎസ്എഎ ടൂറിസത്തിലെ കൈസർ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ നടപടിക്രമങ്ങൾ സൗദിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

    ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ‘മസാർ’ (Masar) എന്ന സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ‘നുസൂക് ആപ്പ്’ (Nusuk App) വഴിയും ഇത് ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളുമായി രജിസ്റ്റർ ചെയ്തവയായിരിക്കണം, ടാക്സികൾ നുസൂക് അംഗീകരിച്ച പോർട്ടൽ വഴി ബുക്ക് ചെയ്തവയുമായിരിക്കണം.

    ടൂറിസ്റ്റ് വിസ ശ്രദ്ധിക്കുക


    ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിലക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ ഉംറ വിസ ഇല്ലാത്തവർക്ക് പ്രധാന ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. ടൂറിസ്റ്റ് വിസയിൽ ‘റിയാദ് ഉൽ ജന്ന’ യിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിൽ ഉംറ വിസയുടെ ചെലവ് Dh750 മുതലാണ് ആരംഭിക്കുന്നത്. യുഎഇ നിവാസികൾക്ക് കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ, വിസ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, ഗതാഗതം എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും ഉറപ്പാക്കണമെന്ന് ഓപ്പറേറ്റർമാർ ശക്തമായി ശുപാർശ ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

    ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ തുടർന്നാണ് നടപടി. സെപ്റ്റംബർ 25-നാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാന അറിയിപ്പ് പുറത്തിറക്കിയതെന്ന് ഡിഎഫ്എസ്എ സ്ഥിരീകരിച്ചു.

    സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ്, ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ക്ലയിന്റുകളുമായി ബിസിനസ്സ് തേടുന്നതിനോ, ഓൺബോർഡ് ചെയ്യുന്നതിനോ, നടത്തുന്നതിനോ ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ധനകാര്യ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ ക്രമീകരിക്കുക, ക്രെഡിറ്റ് ക്രമീകരിക്കുക, ക്രെഡിറ്റിനെക്കുറിച്ച് ഉപദേശം നൽകുക, കസ്റ്റഡി ക്രമീകരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.

    നിലവിലുള്ള ക്ലയിന്റുകൾക്ക് സേവനം തുടർന്നും ലഭിക്കും, കൂടാതെ നോട്ടീസിന് മുമ്പ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളവർക്ക് ഓൺബോർഡിംഗ് പൂർത്തിയാക്കാനും കഴിയും. ഡിഎഫ്എസ്എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ ഈ വിലക്ക് തുടരും.

    യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് അഡീഷണൽ ടയർ-1 (എടി1) ബോണ്ടുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡിഎഫ്എസ്എയുടെ നിരീക്ഷണത്തിലായിരുന്നതായിരുന്നു. നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

    നിരവധി നിക്ഷേപകർ തങ്ങളുടെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളിൽ കൃത്രിമം കാട്ടി തങ്ങളെ “പ്രൊഫഷണൽ ക്ലയിന്റുകൾ” ആയി തരംതിരിച്ചതായി ആരോപിച്ചു. ഇത്തരത്തിലുള്ള അപകടകരമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് അത്യാവശ്യമായിരുന്നു. ചിലർ തങ്ങളുടെ അറിവില്ലാതെ രേഖകളിൽ അവരുടെ ആസ്തി വർദ്ധിപ്പിച്ച് കാണിച്ചതായും പറഞ്ഞു.

    നിക്ഷേപകരുടെ പ്രതികരണം

    ക്രെഡിറ്റ് സ്യൂസ് ബോണ്ട് നഷ്ടത്തിൽ 300,000 ഡോളർ നഷ്ടപ്പെട്ട ദുബായ് നിവാസി വരുൺ മഹാജൻ, ഡിഎഫ്എസ്എയുടെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും മതിയാവില്ലെന്ന് പറഞ്ഞു.

    “ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, പക്ഷേ എച്ച്ഡിഎഫ്‌സിയെ പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ നിന്ന് വിലക്കുന്നത് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണ്,” മഹാജൻ പറഞ്ഞു. “നൂറിലധികം നിക്ഷേപകർക്ക് 100 മില്യൺ ഡോളറിലധികം ജീവിത സമ്പാദ്യം നഷ്ടപ്പെട്ടു. യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകണമെങ്കിൽ റെഗുലേറ്റർമാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.”

    ഇന്ത്യയിലെ നടപടി

    ദുബായിലെ സംഭവവികാസങ്ങൾ വരുന്നതിന് മുമ്പ് തന്നെ സമാനമായ പരാതികളെ തുടർന്ന് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇക്കണോമിക് ഒഫൻസസ് വിംഗും (ഇഒഡബ്ല്യു) ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുതിർന്ന എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥർക്ക്, മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ, നോട്ടീസ് അയക്കുകയും വിവിധ അധികാരപരിധികളിൽ പോലീസ് പരാതികൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതികരണം

    ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും വെള്ളിയാഴ്ച സമർപ്പിച്ച ഫയലിംഗിൽ, സെപ്റ്റംബർ 23 വരെ തങ്ങളുടെ ഡിഐഎഫ്സി ശാഖയിൽ 1,489 ഉപഭോക്താക്കൾ ഉണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ദുബായിലെ പ്രവർത്തനങ്ങൾ തങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയ്ക്ക് “പ്രാധാന്യമുള്ളതല്ലെന്നും” അതിനാൽ അതിന്റെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.

    ബാങ്ക് “നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും” ഡിഎഫ്എസ്എയുമായി ചേർന്ന് “ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനും” പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

    ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു.

    നടന്നുപോകുന്ന ആളുകൾക്കിടയിലൂടെ ഹെഡ്‌ലൈറ്റ് തെളിയിച്ച് അതിവേഗം സഞ്ചരിച്ച വാഹനം കണ്ട് കാൽനടയാത്രക്കാർ ഭയന്ന് വഴിമാറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയുയർത്തുന്നതും അതീവ അശ്രദ്ധവുമായ ഈ പ്രവൃത്തിക്കെതിരെയാണ് നടപടി.

    നിയമം ലംഘിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് അത് 60 ദിവസത്തേക്ക് കണ്ടുകെട്ടി. ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ട്രാഫിക് നിയമപ്രകാരമുള്ള പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നിയമപരമായ തുടർനടപടികൾക്കായി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

    പൊതുസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഭീഷണിയാണ് ഇത്തരം അപകടകരമായ പെരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്ന പൊതുജനങ്ങളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.

    യുഎഇയിൽ വാഹനം കണ്ടുകെട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
    യുഎഇയിൽ, വാഹനം കണ്ടുകെട്ടുന്നത് ഏറ്റവും കടുപ്പമേറിയ ശിക്ഷാ നടപടികളിലൊന്നാണ്. പൊതുവെ, ഇതിനോടൊപ്പം കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ഉണ്ടാകാറുണ്ട്. വാഹനം കണ്ടുകെട്ടിയാൽ നിശ്ചിത കാലയളവിൽ അത് ഉപയോഗിക്കാൻ ഉടമയ്ക്ക് സാധിക്കില്ല.

    നിയമം ലംഘിച്ചതിന്റെ ഗൗരവം അനുസരിച്ചാണ് വാഹനം കണ്ടുകെട്ടുന്ന ദിവസങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ദുബായിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമപരമായ പിഴകളും ബാധ്യതകളും പൂർത്തിയാക്കിയ ശേഷമേ അധികൃതർ കൊണ്ടുപോയ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഓരോ എമിറേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

    ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

    തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഉടൻ തന്നെ ഷാർജ പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി തീയണച്ചു.

    കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണപ്രകാരം, തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ (internal drainage networks) നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

    ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

    ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്‍റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

    യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

    യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ദുബായ് മറീനയിലെ റെസ്റ്റോറന്റിൽ വെച്ച് താനും സഹോദരിയും ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മോഷണം പോയെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം, ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന പ്രതിയാണ് ഇവരെ അത്താഴത്തിന് ക്ഷണിച്ചത്. അന്ന് വൈകുന്നേരം, യുവതിയും സഹോദരിയും റെസ്റ്റ് റൂമിലേക്ക് പോയപ്പോൾ ഫോണുകൾ മേശപ്പുറത്ത് വെച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ ഫോൺ കാണാതായതായും പ്രതി അവിടെനിന്ന് പോയതായും മനസിലാക്കി. ഉടൻതന്നെ പ്രതിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായതായി യുവതിയുടെ സഹോദരി മൊഴി നൽകി. ഇതേത്തുടർന്ന്, പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെസ്റ്റോറന്റിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ മോഷണം വ്യക്തമായി പതിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. യുവതിയും സഹോദരിയും പോയ ഉടൻ പ്രതി ഫോൺ എടുത്ത് വേഗത്തിൽ സ്ഥലം വിടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ ഉണ്ടായിരുന്നു. തുടർന്ന്, ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫോൺ എടുത്തതായി ഇയാൾ സമ്മതിച്ചു. എന്നാൽ, താൻ മദ്യലഹരിയിലായിരുന്നെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ അവകാശപ്പെട്ടു. വീട്ടിലേക്ക് പോകുന്ന വഴി ഫോൺ വലിച്ചെറിഞ്ഞതായും ഇയാൾ കൂട്ടിച്ചേർത്തു. പ്രതി യുവതിയുടെ അനുവാദമില്ലാതെ, കൈവശം വെക്കുക എന്ന ഉദേശത്തോടെ മനഃപൂർവ്വം ഫോൺ മോഷ്ടിച്ചതായി കോടതിക്ക് ബോധ്യമായി. തന്റെ പ്രവൃത്തികളെക്കുറിച്ച് ഇയാൾക്ക് പൂർണമായ അറിവുണ്ടായിരുന്നെന്ന് കോടതി ഊന്നിപ്പറയുകയും അതനുസരിച്ച് ശിക്ഷ വിധിക്കുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

    കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

    കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത മഴ മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ, എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശമനുസരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

    യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്‌നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്‌നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

    ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.

    ദേശീയ ദിനം സ്ഥിരമായി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഇത് യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും.

    തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കാൻ സാധ്യത

    യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇ സർക്കാർ ഡിസംബർ ഒന്നിന് അധിക അവധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ, ആഴ്ചാവസാന അവധിയായ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു വലിയ വാരാന്ത്യം ലഭിക്കും. എങ്കിലും, അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

    അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ

    പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്:

    പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭാ തീരുമാനത്തിന് അധികാരമുണ്ട്.

    ഇതിലൂടെ നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിനോദസഞ്ചാര, ബിസിനസ് മേഖലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

    ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

    ഷാർജ: ഷാർജയിൽ റസ്റ്റോറന്റിന് മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    ക്രൂരതയുടെ ദൃശ്യങ്ങൾ

    സെപ്റ്റംബർ 22-ന് ജോലിക്ക് എത്തിയപ്പോഴാണ് അബു ഷാഗറയിലെ ‘ഹൗസ് ഓഫ് ഗ്രിൽ’ റസ്റ്റോറന്റിലെ ജീവനക്കാർ ആദ്യത്തെ പൂച്ചക്കുഞ്ഞിനെ ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞിനെയും റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം കണ്ടതോടെ സംശയം തോന്നിയ മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

    രാവിലെ 6 മണിക്ക് പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഞെട്ടി. ഇതേ വേഷം ധരിച്ചെത്തിയ ഒരാൾ, ചുറ്റും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം, പൂച്ചക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും, ചവിട്ടുകയും, അടുത്തുള്ള പ്രതലങ്ങളിൽ ആഞ്ഞടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്. ആക്രമണത്തിന് ശേഷം അവശനായി നിലത്ത് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ നോക്കി അയാൾ സ്ഥലം വിടുകയായിരുന്നു.

    ഹൗസ് ഓഫ് ഗ്രിൽ മാനേജർ റഷീദ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. “ശരീരത്തിൽ രക്തം കാണാത്തതുകൊണ്ടാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചുവെന്ന് സംശയം തോന്നിയത്. സംഭവം നടന്നത് കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന അതിരാവിലെയാണ്. ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തയാളെ ഉടൻ പിടികൂടണം,” റഷീദ് പറഞ്ഞു.

    പോലീസിൽ പരാതി നൽകി
    അബു ഷാഗറയിൽ 37 വർഷമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ജോസഫ് ലോബോ ആണ് പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മപ്പൂച്ചയെയും പ്രായമുള്ള പൂച്ചക്കുഞ്ഞിനെയും പരിപാലിക്കുന്നത്. ഒരു വർഷം മുൻപ് കടയിലെത്തിയ പൂച്ച പിന്നീട് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. “കണ്ണു തുറന്നതിന് ശേഷം ആദ്യമായാണ് അവരെ പുറത്തേക്ക് ഇറക്കുന്നത്. പക്ഷേ അവർ തിരിച്ചുവന്നില്ല,” ലോബോ പറഞ്ഞു.

    ലോബോ സിസിടിവി ദൃശ്യങ്ങളുമായി ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി ഇദ്ദേഹം സമീപത്തെ കടകളിലെല്ലാം ചിത്രം കാണിച്ചു. ഇയാൾ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ഇതിനു മുൻപും നിരവധി പൂച്ചകളെ പരിക്കേറ്റ നിലയിലോ ചത്ത നിലയിലോ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

    എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.

    ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

    യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

    യുഎഇ യാത്രക്കാർക്ക് ഈയിടെയാണ് വിമാനയാത്ര നിയമത്തെ കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ കാബിൻ ബാഗേജിൽ കൊണ്ടുപോകുന്ന നിരവധി വസ്തുക്കൾക്ക് നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ട്: സുരക്ഷിത യാത്രയ്ക്കായി, യുഎഇ വിമാനത്താവള അധികൃതർ ചില സാധനങ്ങൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു. മറ്റുചില വസ്തുക്കൾക്ക് നിരോധനം ഇല്ലെങ്കിലും, അവയുടെ അളവ് അല്ലെങ്കിൽ തരം എന്നിവ സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ് പ്രഖ്യാപിച്ച പുതിയ നിയമം അനുസരിച്ച്, ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് പൂർണ്ണമായും നിരോധിച്ചു.

    ദുബായ് എയർപോർട്ട് അധികൃതർ അനുസരിച്ച്, ദുബായിൽ കാബിൻ ബാഗേജിൽ നിരോധിച്ച സാധനങ്ങൾ താഴെ നൽകുന്നു- ചുറ്റികകൾ, ആണികൾ, സ്ക്രൂഡ്രൈവറുകളും മൂർച്ചയുള്ള മറ്റ് പണിയായുധങ്ങളും, 6 സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുകളുള്ള കത്രികകൾ, പേഴ്സണൽ ഗ്രൂമിംഗ് കിറ്റ് (6cm-ൽ കൂടുതലുള്ള ഭാഗങ്ങൾ പിടിച്ചെടുക്കും), വാളുകളും മൂർച്ചയുള്ള മറ്റ് വസ്തുക്കളും, കൈവിലങ്ങുകൾ (Handcuffs), ഫയർ ആയുധങ്ങൾ, ഫ്ലെയര്‍ ഗണ്ണുകളുടെ വെടിമരുന്ന്, ലേസർ ഗണ്ണുകൾ, വാക്കി ടോക്കി, ലൈറ്ററുകൾ (എന്നാൽ ഒരു യാത്രക്കാരന് ഒരൊറ്റ ലൈറ്റർ ശരീരത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.), ബാറ്റുകൾ, ആയോധന കലകളിലെ ആയുധങ്ങൾ, ഡ്രില്ലുകൾ, കയറുകൾ, മെഷറിങ് ടേപ്പുകൾ, പാക്കിങ് ടേപ്പുകൾ, വ്യക്തിപരമായ യാത്രക്ക് ആവശ്യമുള്ളവ ഒഴികെയുള്ള ഇലക്ട്രിക്കൽ കേബിളുകൾ. കാബിൻ ബാഗേജിലെ നിയന്ത്രണങ്ങൾ- ദുബായ് എയർപോർട്ട് അനുസരിച്ച്, കാബിൻ ബാഗേജിൽ കൊണ്ടുപോകുന്ന വസ്തുക്കൾക്ക് താഴെ പറയുന്ന നിയന്ത്രണങ്ങളുണ്ട്: ദ്രാവകങ്ങൾ (Liquids): അത്യാവശ്യമെങ്കിൽ മാത്രമേ ദ്രാവകങ്ങൾ കൊണ്ടുപോകാവൂ, ഒരു വ്യക്തിഗത ദ്രാവക കണ്ടെയ്‌നറിന് 100ml-ൽ കൂടുതൽ അളവ് പാടില്ല, പരമാവധി 10 കണ്ടെയ്‌നറുകൾ, അതായത് ഒരു ലിറ്റർ വരെ മാത്രമേ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമുള്ളൂ, യാത്രക്കാർ മരുന്നുകൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ, ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും ഉണ്ടായിരിക്കണം, മെഡിക്കൽ ഉപകരണങ്ങൾ: ശരീരത്തിൽ മെറ്റൽ മെഡിക്കൽ ഉപകരണം ഘടിപ്പിച്ചവർ, അധികൃതർക്ക് മുമ്പാകെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം, പവർ ബാങ്കുകൾ: പവർ ബാങ്കുകൾ കൊണ്ടുപോകാം, എന്നാൽ അവയുടെ ഔട്ട്പുട്ട് 100Wh കവിയരുത്. ഔട്ട്പുട്ട് 100Wh-നും 160Wh-നും ഇടയിലാണെങ്കിൽ, എയർലൈനിന്റെ നിയമങ്ങൾ അനുസരിച്ച് അനുവാദം ലഭിച്ചേക്കാം. എന്നാൽ, ഔട്ട്പുട്ട് 160Wh-ൽ കൂടാൻ പാടില്ല. കൂടാതെ, വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല. ഷാർജ വിമാനത്താവളത്തിന്റെ അറിയിപ്പ് അനുസരിച്ച്, ക്യാബിൻ ബാഗേജിലും ചെക്ക്-ഇൻ ബാഗേജിലും പൂർണ്ണമായും നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക താഴെ നൽകുന്നു: ഷാർജ വിമാനത്താവളത്തിൽ നിരോധിച്ച സാധനങ്ങൾ- അടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ: ബില്ലി ക്ലബ്ബുകൾ, ബേസ്ബോൾ ബാറ്റുകൾ പോലുള്ളവ. തീ പിടിക്കുന്ന വാതകം (Flammable Gas): ഗ്യാസ് കാട്രിഡ്ജുകൾ, ഗ്യാസ് ലൈറ്ററുകൾ പോലുള്ളവ. ഈർപ്പമുള്ളതാകുമ്പോൾ അപകടകരമാകുന്ന വസ്തുക്കൾ: കാൽസ്യം, കാൽസ്യം കാർബൈഡ്, ആൽക്കലി എർത്ത് മെറ്റൽ അലോയ് പോലുള്ളവ. തീ പിടിക്കുന്ന ഖരവസ്തുക്കൾ (Flammable Solids): തീപ്പെട്ടി, സൾഫർ, മെറ്റൽ കാറ്റലിസ്റ്റ് തുടങ്ങിയവ. രാസ, ജൈവ ഏജന്റുകൾ: സൾഫർ, വസൂരി (Smallpox), ഹൈഡ്രജൻ സയനൈഡ്, വൈറൽ ഹെമറാജിക് ഫീവർ പോലുള്ളവ. (രാസ/ജൈവ ആക്രമണ ഭീഷണി ഉയർത്താൻ സാധ്യതയുള്ള വസ്തുക്കൾ ഉടൻ തന്നെ എയർപോർട്ട് ഓപ്പറേറ്റർ, പോലീസ്, സൈന്യം അല്ലെങ്കിൽ മറ്റ് അധികാരികളെ അറിയിക്കുകയും പൊതു ടെർമിനൽ ഏരിയകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യും.) തീ പിടിക്കുന്ന ദ്രാവകങ്ങളും തുരുമ്പെടുപ്പിക്കുന്ന വസ്തുക്കളും (Flammable Liquids and Corrosives): ഗ്യാസോലിൻ, പെയിന്റ്, വെറ്റ് ബാറ്ററികൾ, പ്രിന്റിംഗ് മഷി, ഉയർന്ന ആൽക്കഹോൾ അടങ്ങിയ മദ്യം, ഓയിൽ ലൈറ്റർ തുടങ്ങിയവ. ഫയർ ആയുധങ്ങൾ: സ്റ്റാർട്ടർ പിസ്റ്റളുകളും ഫ്ലെയർ പിസ്റ്റളുകളും ഉൾപ്പെടെ, ഷോട്ടുകളോ, ബുള്ളറ്റുകളോ, മറ്റ് മിസൈലുകളോ പുറന്തള്ളാൻ കഴിയുന്ന ഏതൊരു ആയുധവും. കത്തികൾ: 6cm-ഓ അതിൽ കൂടുതലോ നീളമുള്ള ബ്ലേഡുകളുള്ള കത്തികൾ, യുഎഇ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കത്തികൾ, അതുപോലെ സാബറുകൾ, വാളുകൾ, കാർഡ്ബോർഡ് കട്ടറുകൾ, ഹണ്ടിംഗ് കത്തികൾ, സുവനീർ കത്തികൾ, ആയോധനകല ഉപകരണങ്ങൾ എന്നിവ. ഓക്സിഡൈസറുകൾ: സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം, മറ്റ് ഓക്സിഡൈസറുകൾ. (എങ്കിലും, കാർഗോ വിമാനങ്ങളിൽ ഓക്സിഡൈസറുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.) തീ പിടിക്കാത്തതും വിഷമില്ലാത്തതുമായ വാതകങ്ങൾ: ഡൈവിംഗ് ടാങ്കുകൾ, അഗ്നിശമന ഉപകരണങ്ങൾ, കംപ്രസ്ഡ് ഓക്സിജൻ തുടങ്ങിയവ. റേഡിയോ ആക്ടീവ് വസ്തുക്കൾ: വിവിധ തരം റേഡിയോ ന്യൂക്ലൈഡുകൾ ഇതിൽ ഉൾപ്പെടുന്നു. (വിവിധ കാറ്റഗറികളിലെ അനുവദനീയമായ അളവുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.) വിഷവാതകങ്ങളും വസ്തുക്കളും: കാർബൺ മോണോക്സൈഡ്, അമോണിയ ലായനി എന്നിവ ഉൾപ്പെടെ. (എങ്കിലും, കാർഗോ വിമാനങ്ങളിൽ ഇവ കൊണ്ടുപോകാം.) പകർച്ചവ്യാധികൾ: ബാക്ടീരിയകൾ, വൈറസുകൾ, മെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ. സ്ഫോടകവസ്തുക്കളും വെടിമരുന്നുകളും: പടക്കങ്ങൾ, അപകട സിഗ്നലുകൾ, ബ്ലാസ്റ്റിംഗ് ക്യാപ്പുകൾ എന്നിവ ഉൾപ്പെടെ. അപകടകരമായ മറ്റ് വസ്തുക്കൾ (Dangerous Goods): പോളിമെറിക് ബീഡ്സ്, ഇന്റേണൽ കംബഷൻ എഞ്ചിനുകൾ തുടങ്ങിയവ. സംശയാസ്പദമായ വസ്തുക്കൾ: സ്ഫോടകവസ്തുക്കളെപ്പോലെ തോന്നിക്കുന്നതോ, ആയുധമോ അപകടകരമായ വസ്തുവോ പോലെ തോന്നിക്കുന്നതോ ആയ ഇനങ്ങൾ. അപകടകരമായ ലേഖനങ്ങൾ (Dangerous Articles): ഐസ് പിക്കുകൾ, ആൽപെൻസ്റ്റോക്കുകൾ (പർവ്വതാരോഹണത്തിന് ഉപയോഗിക്കുന്ന വടി), കളിപ്പാട്ടം അല്ലെങ്കിൽ ഡമ്മി ആയുധങ്ങൾ/ഗ്രനേഡുകൾ, സ്ട്രെയിറ്റ് റേസറുകൾ, നീളമുള്ള കത്രികകൾ തുടങ്ങിയവ. (ഇവയെല്ലാം ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളതാണ്.) പ്രവർത്തനരഹിതമാക്കുന്നതോ അശക്തമാക്കുന്നതോ ആയ വസ്തുക്കൾ: കണ്ണീർ വാതകം (Tear gas), മുളക് സ്പ്രേ (Mace), സമാനമായ രാസവസ്തുക്കളും വാതകങ്ങളും, ഇലക്ട്രോണിക് ഷോക്ക് ഉപകരണങ്ങളും. ഓർഗാനിക് പെറോക്സൈഡ്.

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകാൻ ഈ രേഖ നിർബന്ധം

    പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകാൻ ഈ രേഖ നിർബന്ധം

    ഇനി മുതൽ യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകുന്നവർ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായാണ് ദുബായിലെ ആമർ സെന്ററുകളിലെയും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളിലെയും ജീവനക്കാർ വ്യക്തമാക്കുന്നത്. എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്പോർട്ടിന്റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വീസകൾക്കും ഇത് ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റം പ്രധാനമായും ബാധിക്കുക പുതിയ വിസ അപേക്ഷകളെയാണ്. അതേസമയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഐസിപിയുടെ 600 522222, ജിഡിആർഎഫ്എ-ദുബായുടെ നമ്പർ: 800 5111 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

    ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

    യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

    ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

    2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

    ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

    2025ൽ ബാക്കിയുള്ള പൊതു അവധികൾ

    യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

    ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

    2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

    പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
    ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
    അറഫാത് ദിനം: മേയ് 26 (ചൊവ്വ)
    ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
    ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
    പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
    യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

    2026-ലെ റമദാൻ ആരംഭം

    പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
    ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    2026-ലെ ഈദ് അൽ ഫിത്ർ

    പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
    റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

    2026-ലെ ഈദ് അൽ അദ്ഹ

    പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

    ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

  • യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

    അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

    യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

    ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യുഎഇ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രതിമാസമുള്ള ഈ വിലമാറ്റങ്ങൾ ഇന്ധന ബഡ്ജറ്റുകളെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതിനാൽ പല താമസക്കാരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലെ ഇന്ധന വില (സെപ്തംബർ മാസത്തേത്): സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.70 ദിർഹം, സ്‌പെഷ്യൽ 95: ലിറ്ററിന് 2.58 ദിർഹം, ഇ-പ്ലസ്: ലിറ്ററിന് 2.51 ദിർഹം, ഡീസൽ: ലിറ്ററിന് 2.66 ദിർഹം (ഓഗസ്റ്റിൽ ഇത് 2.78 ദിർഹം ആയിരുന്നു) 2015-ൽ ഇന്ധനവില നിയന്ത്രണം ഒഴിവാക്കിയതിനുശേഷം, യുഎഇയിലെ പ്രതിമാസ വിലകൾ സാധാരണയായി ആഗോള എണ്ണവിപണിയിലെ പ്രവണതകളെ ആശ്രയിച്ചിരിക്കും. സെപ്തംബർ 30നകം ഒക്ടോബറിലെ വില പ്രഖ്യാപിക്കാനിരിക്കെ, ഇന്ധനച്ചെലവ് കുറയുമോ എന്ന ആകാംഷയിലാണ് വാഹനപ്രേമികൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ആഗോള എണ്ണവിപണിയിലെ നിലവിലെ പ്രവണതകൾ ചില സൂചനകൾ നൽകുന്നു. ഈ മാസം എണ്ണവില വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ഒരു ബാരലിന് 68 ഡോളറിലധികവും യുഎസ് എണ്ണവില 64 ഡോളറിലധികവുമാണ്. യുഎസ്-റഷ്യ പ്രശ്‌നങ്ങൾ, ഒപെക്+ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയിൽ ശേഖരം കുറഞ്ഞതും യൂറോപ്പിൽ റഷ്യൻ വിതരണ തടസ്സങ്ങൾ കാരണം ഡീസൽ വില ഉയർന്നതും ആഗോളതലത്തിൽ വില വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, യുഎഇയിലെ ഇന്ധനവില അടുത്ത മാസം സ്ഥിരമായി തുടരാനോ നേരിയ തോതിൽ ഉയരാനോ സാധ്യതയുണ്ട്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാവുകയോ വിതരണം അപ്രതീക്ഷിതമായി തടസ്സപ്പെടുകയോ ചെയ്താൽ മാത്രമേ വലിയ വർദ്ധനവിന് സാധ്യതയുള്ളൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

    യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
    ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

    അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

    അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

    ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

    ആയിഷയുടെ സ്നേഹവീട്

    തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

    അഭയം തേടി

    ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

    ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ കരാറുകൾ ഉണ്ടാക്കി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

    തട്ടിപ്പിന്റെ രീതി

    ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും താൽപ്പര്യമുള്ളവരെ ബന്ധപ്പെട്ട് സ്ഥലം കാണാൻ അവസരമൊരുക്കുകയും ചെയ്യും. അതിനുശേഷം പണം കൈപ്പറ്റുകയും വ്യാജ കരാറുകളിൽ ഒപ്പിടീക്കുകയും ചെയ്യും. പണം കിട്ടിക്കഴിഞ്ഞാൽ ഇവർ ഒളിവിൽ പോവുകയാണ് പതിവ്.

    ഒരു യുവതിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായി പറഞ്ഞു. യുവതി ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പണം നൽകി രേഖകളിൽ ഒപ്പിട്ട ശേഷം തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യുകയായിരുന്നു.

    പോലീസിന്റെ നടപടി

    ഓരോ തട്ടിപ്പിനു ശേഷവും ഫോൺ നമ്പറുകൾ മാറ്റിയും മറ്റ് തന്ത്രങ്ങൾ ഉപയോഗിച്ചും തെളിവ് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും, ഡിജിറ്റൽ നിരീക്ഷണത്തിലൂടെയും വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

    ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടർ ജനറൽ കേണൽ ഒമർ അഹമ്മദ് ബ്വൽസൂദ്, ഈ തട്ടിപ്പ് സംഘത്തിലെ ഓരോരുത്തർക്കും വ്യക്തമായ ചുമതലകളുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഷാർജ പോലീസിൻ്റെ മികച്ച സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ കഴിവും കൊണ്ടാണ് ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അംഗീകൃതമല്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹ്യ മാധ്യമങ്ങളിലോ വരുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറുകയോ കരാറുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം സമൂഹത്തിൻ്റെ കൂട്ടായ അവബോധമാണെന്നും അധികൃതർ വ്യക്തമാക്കി.

  • വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

    ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം


    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

    നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

    ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
    My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

    വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

    ഇക്കാര്യം ശ്രദ്ധിക്കുക
    ‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

    യുഎഇയിലെ ഈ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

    ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരവും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചും അതിവേഗത്തിലുള്ള പ്രതികരണം സാധ്യമായി. ബീച്ചിലെത്തുന്ന സഞ്ചാരികളെയും കടൽ ജീവികളെയും സംരക്ഷിക്കുന്നതിനായി വളരെ കാര്യക്ഷമമായാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ സഹായം നൽകിയ ബീആ (Bee’ah) എന്ന സ്ഥാപനത്തെയും ഖോർഫക്കാൻ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഖോർഫക്കാൻ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ജൂലൈയിൽ, അൽ ലുലൈയ്യ, അൽ സുബാറ ബീച്ചുകളെ ബാധിച്ച സമാനമായ എണ്ണ ചോർച്ചയും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് വിജയകരമായി നിയന്ത്രിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

    ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.

    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.

    എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

    അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.

    അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: 200 മീറ്റർ വരെ ഉയരത്തിലേക്ക് കുതിച്ചെത്തി തീ കെടുത്തി ഷഹീൻ ഡ്രോൺ

    യുഎഇയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: 200 മീറ്റർ വരെ ഉയരത്തിലേക്ക് കുതിച്ചെത്തി തീ കെടുത്തി ഷഹീൻ ഡ്രോൺ

    ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീ പടർന്നത്. കഴിഞ്ഞ ഡിസംബർ 30-ന് തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ഇത്തവണ അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    ദുബായ് സിവിൽ ഡിഫൻസിന്റെ അത്യാധുനിക ‘ഷഹീൻ’ ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 1200 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കർ ഘടിപ്പിച്ച ഡ്രോണാണ് 200 മീറ്റർ വരെ ഉയരത്തിലേക്കു കുതിച്ചെത്തി തീ കെടുത്തിയത്. നാലാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. ആളപായമില്ല. വിവരമറിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. ശീതീകരണ ജോലി പൂർണമായാൽ താമസക്കാരെ തിരിച്ചെത്തിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • തനിക്ക് നാലു ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ട്; രാജ്യാന്തര സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇ സാംസ്‌കാരിക ഗവേഷകൻ

    തനിക്ക് നാലു ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ട്; രാജ്യാന്തര സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇ സാംസ്‌കാരിക ഗവേഷകൻ

    രാജ്യാന്തര കഥാകാരൻമാരുടെ സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇയിലെ സാംസ്‌കാരിക ഗവേഷകൻ. തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്നായിരുന്നു ഷാർജയിൽ നടന്ന രാജ്യാന്തര കഥാകാരന്മാരുടെ സംഗമത്തിൽ യുഎഇയിലെ സാംസ്‌കാരിക ഗവേഷകനായ സഈദ് മുസ്ബ അൽ കെത്ബി വെളിപ്പെടുത്തിയത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിലാണ് അൽ കെത്ബി തന്റെ കുടുംബജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

    തങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ‘അൽ സനാ’ എന്നറിയപ്പെടുന്ന യുഎഇയുടെ പരമ്പരാഗത മൂല്യങ്ങളും ആചാരങ്ങളും വളർത്തുന്നതിലാണ് താൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബഹുമാനം, കുടുംബത്തോടുള്ള ഉത്തരവാദിത്തം, പൂർവ്വികരുടെ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് തന്റെ കുട്ടികളെ പഠിപ്പിക്കുന്നത് താൻ ഇന്നും ഉറപ്പുവരുത്തുന്നുവെന്നും അൽ കെത്ബി പറയുന്നു. മുതിർന്നവരോടും സ്ത്രീകളോടുമുള്ള ബഹുമാനം, അതിഥികളെ സൽക്കരിക്കാനുള്ള മനസ്സ്, വിനയം, സത്യസന്ധത, കുടുംബത്തോടും സമൂഹത്തോടുമുള്ള വിശ്വസ്തത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ‘അൽ സനാ’ എന്ന സാംസ്‌കാരിക മൂല്യം. അൽ കെത്ബിയുടെ വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 70,000-ൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ‘യാത്രികരുടെ കഥകൾ’ എന്ന വിഷയത്തിലാണ് 25-ാമത് ഷാർജ രാജ്യാന്തര കഥാകാരൻമാരുടെ സംഗമം സംഘടിപ്പിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

    അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

    തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.

    പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.

    അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

    അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

    2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

    ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.

    ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

    കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.

    ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

    ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.

    കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

    സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

    യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

    ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.

    തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.

    മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

    യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.

    രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

    കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.

    തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.

    മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

    അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    സംഭവം ഇങ്ങനെ:

    കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.

    നൂതന ചികിത്സാരീതികൾ:

    റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.

    ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.

    പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:

    പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

    ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

    യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

    വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക് 95,963 ദിർഹം നൽകിയിരുന്നു. വീടും ജോലിയും വാഗ്ദാനം ചെയ്താണ് പ്രതി ഈ പണം കൈപ്പറ്റിയത്. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരിക്കുകയും പണം തിരികെ നൽകാൻ പ്രതി വിസമ്മതിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, മുഴുവൻ തുകയും നിയമപരമായ ചെലവുകളും ഉള്‍പ്പെടെ 45,126 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജിയിൽ ഉത്തരവിട്ടു. ഈ കേസ് മേൽനോട്ട ജഡ്ജിക്ക് കൈമാറി. അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ധനെ നിയമിച്ച് ഇടപാടുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വിദഗ്ധൻ നടത്തിയ പരിശോധനയിൽ, ഇരുവരും തമ്മിൽ ഔദ്യോഗികമായോ പരമ്പരാഗതമായോ രേഖാമൂലമുള്ള കരാറുകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, സമർപ്പിച്ച രസീതുകളും പണം ലഭിച്ചതായി പ്രതി സമ്മതിച്ചതും കണക്കിലെടുത്ത്, 45,126 ദിർഹം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധൻ സ്ഥിരീകരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

    പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

    സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

    വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

    തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

    ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

    ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  • ‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

    ‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത വരുമാനവും യുഎഇയിലേക്ക് പ്രവാസികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. യുഎഇയിൽ ലഭിക്കുന്ന ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഇത് കൂടുതൽ സമ്പാദിക്കാൻ പ്രവാസികളെ സഹായിക്കുന്നു. മികച്ച ശമ്പളമുള്ള ഒരു ജോലി ഉണ്ടെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. എല്ലാ പ്രവാസികൾക്കും തുല്യ അവസരങ്ങൾ ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പ്രവാസികളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നു. വിവിധ സംസ്കാരങ്ങളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ സമൂഹം യുഎഇയിലുണ്ട്. ഇത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വ്യത്യസ്ത ജീവിതരീതികളെ അടുത്തറിയാനും സഹായിക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്കും ശക്തമായ നിയമസംവിധാനവും കാരണം യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സ്വന്തം കുടുംബത്തെ സുരക്ഷിതമായി ഇവിടെ താമസിപ്പിക്കാൻ സാധിക്കുമെന്നത് പല പ്രവാസികളെയും ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രധാന തൊഴിൽ മേഖലകളായ ഐടി, എഞ്ചിനീയറിങ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയിൽ മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു. ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിൽ ജീവിതച്ചെലവ് കൂടുതലാണെങ്കിലും, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കുറഞ്ഞ ചെലവിൽ ജീവിക്കാം. ഉയർന്ന വാടക നൽകേണ്ടി വരുന്ന ദുബായിൽ നിന്ന് വ്യത്യസ്തമായി മറ്റ് എമിറേറ്റുകളിലെ വാടക താരതമ്യേന കുറവാണ്. കുട്ടികളുടെ സ്കൂൾ ഫീസ്, ചികിത്സാ ചെലവുകൾ എന്നിവ മറ്റ് എമിറേറ്റുകളിൽ കുറവാണ്. ഇത് കൂടുതൽ പണം ലാഭിക്കാനും നാട്ടിലേക്ക് അയക്കാനും പ്രവാസികളെ സഹായിക്കുന്നു. ഈ കാരണങ്ങളാണ് യുഎഇ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

    അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

    വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

    തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

    ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

    ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

    യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

    പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

    അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.
  • നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

    വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

    എന്താണ് ക്രെഡിറ്റ് സ്കോർ?
    ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

    കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

    1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
    2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
    3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
    4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

    യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

    യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

    ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

    കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

    ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

    ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

    കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

    ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

    കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

    മറ്റ് പ്രമുഖ മലയാളികൾ

    ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

    ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

    സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

    രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

    ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

    പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

    ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

    രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

    മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

    ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

    എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    ‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

    നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

    തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

    കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

    100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാര്‍ എത്തിക്കഴിഞ്ഞ ശേഷം വിമാനം 12.55ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം പിന്നെയും പുറപ്പെടൽ സമയം മാറ്റി 1.30നാക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. 4.15 വരെ യാത്രക്കാര്‍ കാത്തിരുന്നു. ഇതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചത്.

    സാങ്കേതിക പ്രശ്നം മൂലാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലം ദുബൈ- പൂനെ സ്പൈസ്‍ജെറ്റ് വിമാനം റദ്ദാക്കിയെന്നും ഭൂരിഭാഗം യാത്രക്കാര്‍ക്കും മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കിയെന്നും ചില യാത്രക്കാര്‍ റീഫണ്ട് ആണ് തെരഞ്ഞെടുത്തതെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേസമയം വിമാനം റദ്ദാക്കിയെന്ന അറിയിപ്പിന് ശേഷം ഇമിഗ്രേഷനില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതായി യാത്രക്കാര്‍ അറിയിച്ചു. ലഗേജ് കിട്ടാൻ പിന്നെയും രണ്ട് മണിക്കൂറോളം സമയമെടുത്തതായും യാത്രക്കാര്‍ പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ


    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്


    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

    യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

    അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി വർധിപ്പിച്ചു. ഈ അധ്യയന വർഷം പ്രാബല്യത്തിൽ വരുന്ന ഈ നീക്കം, അധ്യാപകരെ പിന്തുണയ്ക്കുന്നതിനും ക്ലാസ് റൂം ഫലങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകൾ പാലിക്കേണ്ട 14 മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന വിശാലമായ ഗുണനിലവാര ഉറപ്പ് നയത്തിന്റെ ഭാഗമാണ്. സ്റ്റാഫ് പെർഫോമൻസ് മാനേജ്‌മെന്റിന്റെ ഭാഗമായി സ്‌കൂളുകൾ സൗജന്യമായും അധ്യാപന സമയങ്ങളിൽ കുറഞ്ഞ തടസങ്ങളോടെയും പരിശീലനം നൽകണമെന്ന് ADEK ഊന്നിപ്പറഞ്ഞു. മികച്ച അന്താരാഷ്ട്ര രീതികളുമായി പൊരുത്തപ്പെടാനും തുല്യ പഠന അവസരങ്ങൾ മെച്ചപ്പെടുത്താനും ഡിജിറ്റൽ ഉപകരണങ്ങൾ, അന്വേഷണാധിഷ്ഠിത രീതികൾ, ബഹുഭാഷാ പഠിതാക്കൾ, അധിക ആവശ്യങ്ങളുള്ള വിദ്യാർഥികൾ, പ്രതിഭാധനരായ വിദ്യാർഥികൾ എന്നിവർക്കായി ഉൾക്കൊള്ളുന്ന അധ്യാപനങ്ങൾ എന്നിവ സംയോജിപ്പിക്കാനും മാർഗനിർദേശങ്ങൾ സ്കൂളുകളോട് ആവശ്യപ്പെടുന്നു. യുഎഇ ഐഡന്റിറ്റി മൂല്യങ്ങളും ധാർമ്മിക നേതൃത്വവും സ്‌കൂളുകൾ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഓരോ സ്‌കൂളും വാർഷിക പ്രൊഫഷണൽ വികസന പദ്ധതി സമർപ്പിക്കണം, പരിശീലനത്തിനായി കുറഞ്ഞത് അഞ്ച് കലണ്ടർ ദിവസങ്ങളെങ്കിലും നീക്കിവയ്ക്കണം, കൃത്യമായ രേഖകൾ സൂക്ഷിക്കണം. ഭാവിയിലെ കരിയറിനും സാമൂഹിക ഉത്തരവാദിത്തത്തിനും തയ്യാറെടുക്കുമ്പോൾ എല്ലാ വിദ്യാർഥികളും അവരുടെ കഴിവുകൾ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ADEK യുടെ പ്രേരണയെ പരിഷ്കാരങ്ങൾ അടിവരയിടുന്നു. മുന്‍പ്, ADEK യുടെ അധ്യാപന ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരം അധ്യാപകർ പ്രതിവർഷം 25 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയാൽ മതിയായിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

    റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.

    തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

    വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

    അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.

    തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

    മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

    ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ കെ (37), ദുബായിൽ 18 വർഷമായി താമസിക്കുന്ന അർസെനിയോ എ (47) എന്നിവരാണ് വിജയികൾ.

    1999-ൽ നറുക്കെടുപ്പ് തുടങ്ങിയ ശേഷം വിജയിയാകുന്ന 15-ാമത്തെ ഫിലിപ്പിനോയാണ് അർസെനിയോ. ഓഗസ്റ്റ് 30-ന് ഓൺലൈനായി എടുത്ത 3836 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തെ ഭാഗ്യശാലിയാക്കിയത്. ദുബായിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ഈ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. രണ്ട് കുട്ടികളുടെ പിതാവായ അർസെനിയോ, “നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ! നിങ്ങൾ ഒരുപാട് ജീവിതങ്ങൾ മാറ്റിമറിക്കുന്നു, അതിലൊരാളായതിൽ ഞാൻ നന്ദിയുള്ളവനാണ്” എന്ന് പ്രതികരിച്ചു.

    മലയാളി യുവാവ് അബ്ദുൽ റഹ്മാന് സമ്മാനം സുഹൃത്തുക്കൾക്കൊപ്പം

    ഷാർജയിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ കെ സെപ്റ്റംബർ 6-ന് ഓൺലൈനായി എടുത്ത 4171 എന്ന ടിക്കറ്റിലൂടെയാണ് വിജയിയായത്. 2010 മുതൽ ഇദ്ദേഹവും ഒൻപത് സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് എടുത്ത് അവർ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒരു റീട്ടെയിൽ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അബ്ദുൽ റഹ്മാന് മൂന്ന് കുട്ടികളുണ്ട്.

    ഈ സമ്മാനം ലഭിച്ചത് വളരെ അനുയോജ്യമായ സമയത്താണെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ രണ്ട് പെൺമക്കളുടെയും ജന്മദിനം ഈ മാസമാണ്. ഇപ്പോൾ ആഘോഷിക്കാൻ കൂടുതൽ കാരണങ്ങളായി,” അദ്ദേഹം ആഹ്ലാദം പങ്കുവെച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

    ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം വാടക തർക്ക പരിഹാര കേന്ദ്രവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. സേവനങ്ങളുടെ സംയോജനത്തിലൂടെ ജീവിത നിലവാരം ഉയർത്തുന്നതും സഹകരണത്തിന്റെ പ്രധാന ലക്ഷ്യമാണ്.

    ധാരണാപത്രത്തിലെ പ്രധാന വിവരങ്ങൾ:

    വിവര കൈമാറ്റം: ഉപയോക്തൃ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ വിവരങ്ങൾ പങ്കുവെക്കും.

    സംയുക്ത പദ്ധതികൾ: പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും സഹകരിക്കും.

    സേവനങ്ങളുടെ ഏകീകരണം: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇവ ഏകീകരിക്കും.

    ബോധവൽക്കരണം: സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി സംയുക്ത മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തും.

    ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഈ കരാർ മനുഷ്യന് പ്രഥമ പരിഗണന നൽകുന്ന ദുബായിയുടെ തത്വത്തെയാണ് പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു. ഈ സഹകരണം ഉപയോക്താക്കളുടെ സന്തോഷവും ജീവിത നിലവാരവും ഉയർത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബായുടെ സമഗ്ര വികസന കാഴ്ചപ്പാടിന് അനുസൃതമായി, ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തിയും സേവന കാര്യക്ഷമത വർധിപ്പിച്ചും സാമ്പത്തിക-സാമൂഹിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഈ സഹകരണം നിർണായകമാകുമെന്ന് വാടക തർക്ക കേന്ദ്രം ചീഫ് ജഡ്ജ് അബ്ദുൽ ഖാദർ മൂസ അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സഹകരണം ദുബായുടെ നീതിയിലും സുതാര്യതയിലും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

    ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.

    ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ജെമിനി. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഉയർച്ചയ്ക്ക് മറുപടിയായാണ് ഗൂഗിൾ 2023 ൽ ഇത് സമാരംഭിച്ചത്. ജെമിനി മുമ്പ് ലാഎംഡിഎ , പിഎഎൽഎം എൽഎൽഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2021-ൽ ലാഎംഡിഎ വികസിപ്പിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 2022 നവംബറിൽ ഓപ്പൺഎഐയുടെയും ചാറ്റ്ജിപിടിയുടെയും ആരംഭവും തുടർന്നുള്ള അതിന്റെ ജനപ്രീതിയും ഗൂഗിൾ എക്സിക്യൂട്ടീവുകളെ അസ്വസ്ഥതരാക്കി. തുടർന്നുള്ള മാസങ്ങളിൽ ഇത് വലിയ പ്രതികരണങ്ങൾക്ക് കാരണമായി. ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ AIക്ക് വേണ്ടി സജ്ജമാക്കിയതിനുശേഷം, 2023 മാർച്ചിൽ പരിമിതമായ ശേഷിയിൽ ബാർഡ് എന്ന ഒരു ചാറ്റ് ബോട്ട് ആരംഭിച്ചു. മെയ് മാസത്തിൽ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2023 ലെ ഗൂഗിൾ ഐ/ഒ കീനോട്ടിൽ ബാർഡ് ഒരു കേന്ദ്രബിന്ദുവായി. ഡിസംബറിൽ ബാർഡ് ജെമിനി എൽഎൽഎമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ, ഗൂഗിളിന്റെ മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നമായ ബാർഡും ഡ്യുയറ്റ് എഐയും ജെമിനി ബ്രാൻഡിന് കീഴിൽ ഏകീകരിക്കപ്പെട്ടു.

    ഗൂഗിളിന്റെ നിലവിലെ മൾട്ടിമോഡൽ AI മോഡലുകളുടെ കുടുംബത്തിന് ഗൂഗിൾ നൽകിയ പേരാണ് ജെമിനി. എന്നാൽ ഗൂഗിളിന്റെ പതിവ് ശൈലിയിൽ, AI-യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പേര് ഉപയോഗിക്കുന്നുണ്ട്.

    Google Gemini: മൾട്ടിമോഡൽ AI മോഡലുകളുടെ ഒരു കുടുംബം. ഇത് ഗൂഗിൾ സ്വന്തം ആപ്പുകളിലും ഉപകരണങ്ങളിലെ AI ഫീച്ചറുകളിലും ഉപയോഗിക്കുന്നു. ഡെവലപ്പർമാർക്ക് ഇത് അവരുടെ ആപ്പുകളിലും സംയോജിപ്പിക്കാൻ സാധിക്കും.

    Google Gemini: ജെമിനി മോഡലുകളുടെ കുടുംബത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ട്. (ഇതാണ് പണ്ട് Bard എന്നറിയപ്പെട്ടിരുന്നത്).

    Google Gemini: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ് വെയർ വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ടിവി എന്നിവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന് പകരമുള്ള ഒരു സംവിധാനം.

    Gemini for Google Workspace: പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി Gmail, Google Docs, മറ്റ് Workspace ആപ്പുകൾ എന്നിവയിൽ സംയോജിപ്പിച്ചിട്ടുള്ള AI ഫീച്ചറുകൾ.

    ഇനിയും ഒരുപാട് ജെമിനികൾ ഉണ്ടാവാം. ഈ പുതിയ ജെമിനി സംവിധാനങ്ങളെല്ലാം അടിസ്ഥാനപരമായി മൾട്ടിമോഡൽ AI മോഡലുകളുടെ കേന്ദ്ര കുടുംബത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    എന്താണ് Google Gemini?

    OpenAI-യുടെ GPT പോലെ, Google Gemini AI മോഡലുകളുടെ ഒരു കുടുംബമാണ്. ഇവയെല്ലാം മൾട്ടിമോഡൽ മോഡലുകളാണ്, അതായത് ഒരു സാധാരണ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പോലെ ടെക്സ്റ്റ് മനസ്സിലാക്കാനും നിർമ്മിക്കാനും കഴിയും. കൂടാതെ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, കോഡ് തുടങ്ങിയ മറ്റ് വിവരങ്ങളും മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും സംയോജിപ്പിക്കാനും ഇതിന് സാധിക്കും.

    ഉദാഹരണത്തിന്, “ഈ ചിത്രത്തിൽ എന്താണ് നടക്കുന്നത്?” എന്ന ഒരു ചോദ്യം ഒരു ചിത്രത്തോടൊപ്പം നൽകിയാൽ, അത് ആ ചിത്രം വിവരിക്കുകയും കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അതുപോലെ, ഒരു കൂട്ടം ഡാറ്റ നൽകിയാൽ, അതിന് ഒരു ഗ്രാഫോ മറ്റ് ദൃശ്യരൂപങ്ങളോ ഉണ്ടാക്കാൻ കഴിയും. അല്ലെങ്കിൽ ചാർട്ടുകൾ വ്യാഖ്യാനിക്കാനും അടയാളങ്ങൾ വായിക്കാനും മെനു വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.

    നിലവിൽ AI മേഖലയിലെ കടുത്ത മത്സരമുള്ളതിനാൽ, മിക്ക കമ്പനികളും തങ്ങളുടെ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. എന്നിരുന്നാലും, മറ്റ് പ്രധാന AI മോഡലുകൾ ചെയ്യുന്നതുപോലെ തന്നെ Gemini മോഡലുകൾ ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നതെന്നും പ്രീട്രെയിനിംഗ്, ഫൈൻ-ട്യൂണിംഗ് പോലുള്ള തന്ത്രങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ജെമിനി മോഡലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മിക്സ്ചർ-ഓഫ്-എക്സ്പേർട്സ് (mixture-of-experts) സമീപനത്തിലേക്ക് മാറിയിട്ടുണ്ട്.

    ഏറ്റവും പുതിയ ജെമിനി മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. മറ്റ് മോഡൽ കുടുംബങ്ങളും ഈ കഴിവുകൾ നേടിയിട്ടുണ്ടെങ്കിലും, നീണ്ട കോൺടെക്സ്റ്റ് വിൻഡോകൾക്ക് ഗൂഗിളാണ് തുടക്കമിട്ടത്. ഇതിലൂടെ, ഒരു ചോദ്യത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും അതിലൂടെ മോഡലിന് മികച്ച പ്രതികരണങ്ങൾ നൽകാനും സാധിക്കും. നിലവിൽ, ജെമിനി കുടുംബത്തിലെ എല്ലാ മോഡലുകൾക്കും കുറഞ്ഞത് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ഒന്നിലധികം വലിയ ഡോക്യുമെന്റുകൾ, വലിയ വിജ്ഞാന ശേഖരങ്ങൾ, മറ്റ് ടെക്സ്റ്റ്-ഹെവി റിസോഴ്സുകൾ എന്നിവയ്ക്ക് മതിയായതാണ്. ഒരു സങ്കീർണ്ണമായ കരാർ വിശകലനം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആ ഡോക്യുമെന്റ് മുഴുവനും ജെമിനിക്ക് അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. അതുപോലെ, റീട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (RAG) പൈപ്പ്ലൈൻ ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്, പക്ഷേ അപ്പോൾ API-യുടെ ചെലവ് വളരെ കൂടുതലായിരിക്കും.

    അതുപോലെ, ഏറ്റവും പുതിയ ജെമിനി മോഡലുകളായ ജെമിനി 2.5 Pro, ജെമിനി 2.5 Flash എന്നിവയിൽ ഗൂഗിൾ റീസണിംഗ് കഴിവുകൾ ചേർത്തിട്ടുണ്ട്. ഇതിലൂടെ, സങ്കീർണ്ണമായ ലോജിക് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും കോഡ് ഉണ്ടാക്കാനും ഇതിന് കൂടുതൽ കഴിവുണ്ട്.

    നിലവിൽ ഗൂഗിളിന് താഴെ പറയുന്ന ജെമിനി മോഡലുകളുണ്ട്—ഇതിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്.

    Gemini 2.5 Pro: ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും റീസണിംഗ് കഴിവും ഉണ്ട്. കോഡിംഗിലും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഇത് വളരെ മികച്ചതാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.5 Flash: വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു റീസണിംഗ് മോഡലാണിത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് ടെക്സ്റ്റ് സംഗ്രഹിക്കാനും ചാറ്റ്ബോട്ടുകൾക്കും ഡാറ്റ എക്സ്ട്രാക്ഷനും പോലുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫ്ലെക്സിബിൾ മോഡലാണ്. ഇത് നിലവിൽ API വഴിയും ജെമിനി ചാറ്റ്ബോട്ടിലും ഒരു പ്രിവ്യൂ ആയി ലഭ്യമാണ്.

    Gemini 2.0 Flash: ഇത് ഇപ്പോഴും ഏറ്റവും വ്യാപകമായി ലഭ്യമായ ജെമിനി മോഡലാണ്. ഇത് ജെമിനി ചാറ്റ്ബോട്ട്, Gemini for Google Workspace, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് ശക്തി നൽകുന്നു. ഇത് ഏറ്റവും പുതിയ മോഡലല്ലെങ്കിലും, ഇത് ഇപ്പോഴും വളരെ ശക്തമായ ഒരു സാധാരണ മോഡലാണ്. പ്രിവ്യൂവിൽ നിന്ന് പുറത്തുവരുമ്പോൾ ജെമിനി 2.5 Flash ഇതിന് പകരമാകും എന്ന് കരുതുന്നു.

    പഴയ ജെമിനി മോഡലുകൾ: ഏറ്റവും പുതിയ ജെമിനി 2.5 മോഡലുകൾ കൂടാതെ, മറ്റ് ചില ജെമിനി മോഡലുകളും ശ്രദ്ധേയമാണ്:

    Gemini 1.0 Ultra: ഇത് ജെമിനിയുടെ ഏറ്റവും വലുതും ശക്തവുമായ മോഡലായിരുന്നു. ഇത് വ്യാപകമായി പുറത്തിറക്കിയിരുന്നില്ല, പക്ഷേ ഇതിന് ഒരു അപ്ഗ്രേഡ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

    Gemini 1.5 Pro and 1.5 Flash: വ്യാപകമായി ലഭ്യമായ രണ്ട് ജെമിനി മോഡലുകളാണിവ. ഇപ്പോൾ അവ ജെമിനിയുടെ API വഴി ലഭ്യമാണ്, അതിനാൽ ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ചില ആപ്പുകൾ ഇവയെ ആശ്രയിക്കുന്നു.

    Gemini 1.0 Nano: ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോഡലാണിത്. ഇത് Flash-ന് പകരമായി വന്നുവെങ്കിലും ചിലപ്പോൾ ഇത് തിരികെ വന്നേക്കാം.

    ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    ഗൂഗിൾ എങ്ങനെയാണ് ജെമിനി ഉപയോഗിക്കുന്നത്?

    ഗൂഗിൾ അതിന്റെ ഉത്പന്നങ്ങളിലെല്ലാം ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടും അവയെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടതുകൊണ്ടും ഈ പ്രക്രിയയ്ക്ക് സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട ജെമിനി-അടിസ്ഥാനമാക്കിയുള്ള ടൂളുകൾ എന്തൊക്കെയാണെന്ന് നോക്കാം:

    Google Gemini (ചാറ്റ്ബോട്ട്)

    ഗൂഗിൾ ജെമിനി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം മുമ്പ് Bard എന്നറിയപ്പെട്ടിരുന്ന ചാറ്റ്ബോട്ടാണ്. ഇത് ChatGPT-യുടെ ഒരു എതിരാളിയാണ്, Google Search-ന് പകരമുള്ള ഒന്നല്ല. ഇതിന് ആഴത്തിലുള്ള ഗവേഷണം നടത്താനും, വെബ്ബിൽ തിരയാനും, മറ്റ് ആപ്പുകളുമായി സംയോജിക്കാനും കഴിയും. Gems എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഗൂഗിളിന്റെ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു ടൂളാണ്.

    Google Workspace

    Gmail, Docs, Sheets തുടങ്ങിയ Google Workspace ആപ്പുകളിൽ ജെമിനി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. ഇതിന്റെ പൂർണ്ണമായ ശക്തി ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു Business Standard സബ്സ്ക്രൈബറായിരിക്കണം ($14/user/month). എങ്കിലും ഇതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. Gmail-ലെ ഇമെയിലുകൾ സംഗ്രഹിക്കാനും Google Drive-ലെ ഫയലുകൾ സംഗ്രഹിക്കാനും, Sheets-ൽ ചാർട്ടുകളും ടേബിളുകളും ഉണ്ടാക്കാനും, Google Meet കോളുകളിൽ കുറിപ്പുകൾ എടുക്കാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും.

    Google One

    ബിസിനസ് ഉപയോക്താക്കളല്ലാത്തവർക്ക്, $20/മാസം വരുന്ന Google One AI Premium plan വഴി ജെമിനിയുടെ ഏറ്റവും പുതിയ മോഡലുകളും ഫീച്ചറുകളും ചാറ്റ്ബോട്ടിലും Gmail, Docs, മറ്റ് ഗൂഗിൾ ആപ്പുകളിലും ഉപയോഗിക്കാൻ കഴിയും.

    Google Search

    Search-ന് ജെമിനി-അടിസ്ഥാനമാക്കിയുള്ള ഒരുപാട് പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇതിലെ AI Overviews സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകുന്നു. ചില ഉപയോക്താക്കൾക്ക് Labs-ൽ ലഭ്യമായ AI Mode Perplexity-യെ പോലെ ഒരു AI സെർച്ച് എൻജിനാണ് നൽകുന്നത്.

    Android Auto, Gemini for Google TV: ഈ വർഷം അവസാനം ഈ രണ്ട് ഉത്പന്നങ്ങൾക്കും ജെമിനി അപ്ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

    Android: ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ജെമിനി സംയോജിപ്പിക്കുന്നത് തുടരുന്നു.

    ഗൂഗിൾ AI-ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഗൂഗിളിന് ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ ആപ്പുകളിലും ജെമിനി പ്രതീക്ഷിക്കാം. Chrome-ലും ഇത് വരാൻ സാധ്യതയുണ്ട്.

    ഗൂഗിൾ ജെമിനി എങ്ങനെ ആക്സസ് ചെയ്യാം?

    ജെമിനി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അതിന്റെ ചാറ്റ്ബോട്ട് വഴിയാണ്. നിങ്ങൾ ഒരു ജെമിനി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഗൂഗിളിന്റെ വിവിധ ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. ഡെവലപ്പർമാർക്ക് Google AI Studio വഴിയോ Vertex AI വഴിയോ Google Gemini 2.5 Pro, 2.5 Flash, മറ്റ് മോഡലുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. Zapier-ന്റെ Google Vertex AI കൂടാതെ Google AI Studio സംയോജനങ്ങളിലൂടെ, നിങ്ങളുടെ ജോലിക്ക് ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിൽ നിന്നും ഏറ്റവും പുതിയ ജെമിനി മോഡലുകൾ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, Google AI Studio എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

    ​ഗൂ​ഗിൾ ജെമിനി ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

    https://apps.apple.com/in/app/google-gemini/id6477489729

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

    രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ, അഭിലാഷ് കുഞ്ഞപ്പി, ബിജു ജോസ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബിയിൽ 12 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ജിബിൻ പീറ്റർ, ജിബിനും, അഭിലാഷ് കുഞ്ഞപ്പിക്കും ഗ്രൂപ്പായി ടിക്കറ്റെടുത്താണ് സമ്മാനം ലഭിച്ചത്.

    20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് അഭിലാഷ് കൂട്ടിച്ചേർത്തു. സെപ്റ്റംബർ നാലിന് ഓൺലൈനായി ടിക്കറ്റെടുത്ത ബിജു ജോസിന്റെ 279-233376 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി ദുബായിൽ താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് മമുനൂർ റഹ്മാൻ നസ്രുള്ളയും വിജയികളിൽ ഉൾപ്പെടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

    നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

    പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

    എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

    രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് E311, E611 എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വലിയ വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നിരവധി പ്രധാന മേഖലകളിൽ ഗതാഗതക്കുരുക്ക് കാണപ്പെടുന്നു. ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ, അൽ ഖുസൈസ് ഏരിയ 5 എന്നിവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും യാത്രയ്ക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

    യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

    യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

    നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

    ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

    വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

    സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

    യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ധാർമ്മികവും ആദരണീയവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നു. ഇത് നിരവധി കുറ്റകൃത്യങ്ങളെ വിവരിക്കുന്നു, അവയിൽ പലതിനും ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായി പിഴ ചുമത്തുന്നു.

    കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക ഇതാ:

    -മതപരവും ധാർമ്മികവുമായ കുറ്റകൃത്യങ്ങൾ
    ദൈവിക സത്തയെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് സ്വർഗ്ഗീയ മതങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കൽ: 1,000,000 ദിർഹം വരെ പിഴ

    -പൊതു ധാർമ്മികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ: 100,000 ദിർഹം വരെ പിഴ

    -കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക (ഉദാ. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ പിഴ

    സംസ്ഥാന, ദേശീയ താൽപ്പര്യങ്ങൾ

    -ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാത്തത്: ദിർഹം 50,000 മുതൽ ദിർഹം 500,000 വരെ പിഴ

    -വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവയെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന്: ദിർഹം 250,000 വരെ പിഴ

    -ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നവരെയും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

    -ലൈസൻസിംഗ് ലംഘനങ്ങൾ
    ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തൽ:
    ആദ്യ കുറ്റകൃത്യം: ദിർഹം 10,000
    ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000

    -കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാത്തത്: പ്രതിദിനം ദിർഹം 150 പിഴ, പരമാവധി ദിർഹം 3,000

    -ലൈസൻസ് കൈമാറ്റം ചെയ്യൽ, പങ്കാളിയെ ചേർക്കൽ/മാറ്റൽ, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റൽ: 20,000 ദിർഹം വരെ പിഴ

    -കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നത് തുടരുക:
    ആദ്യ കുറ്റകൃത്യം: 10,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും
    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ:
    ആദ്യ കുറ്റകൃത്യം: 5,000 ദിർഹം
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    -ഇവന്റിന്റെയും പ്രസിദ്ധീകരണത്തിന്റെയും ലംഘനങ്ങൾ
    അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക:
    പിഴ: 40,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -ലൈസൻസ് ഇല്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക:
    പിഴ: 20,000 ദിർഹം (ആവർത്തിച്ചാൽ ഇരട്ടി)

    -വിദേശ ലേഖകർ
    ലൈസൻസ് ഇല്ലാതെ ഒരു വിദേശ ലേഖകനായി ജോലി ചെയ്യുക:
    3 വരെ രേഖാമൂലമുള്ള മുന്നറിയിപ്പുകൾ
    ആവർത്തിച്ചുള്ള കുറ്റകൃത്യം: 10,000 ദിർഹം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ നഗരത്തിലൂടെ പുലര്‍ച്ചെ 2.30 ന് ഒറ്റയ്ക്ക് നടന്ന് ഇന്ത്യന്‍ യുവതി, സുരക്ഷയെ പ്രശംസിച്ച് നിരവധി പേര്‍

    യുഎഇ നഗരത്തിലൂടെ പുലര്‍ച്ചെ 2.30 ന് ഒറ്റയ്ക്ക് നടന്ന് ഇന്ത്യന്‍ യുവതി, സുരക്ഷയെ പ്രശംസിച്ച് നിരവധി പേര്‍

    പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ പകർത്തിയ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുകയും ലോകത്തിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ പ്രശസ്തിയെ എടുത്തുകാണിക്കുകയും ചെയ്തു. വൈറലായ വീഡിയോയ്ക്ക് പിന്നിലെ സ്ത്രീയായ തൃഷ രാജ് അപ്രതീക്ഷിത സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചു. പുലർച്ചെ രണ്ടരയ്ക്ക് ദുബായിലെ തെരുവുകളിലൂടെ തനിച്ച് നടക്കുമ്പോൾ ഉണ്ടായ അനുഭവം അവർ രേഖപ്പെടുത്തി. പല കാഴ്ചക്കാർക്കും, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക്, ഈ സാഹചര്യം ശ്രദ്ധേയമായ ഒന്നിനെ പ്രതിനിധീകരിക്കുന്നു. അവർ വരച്ച വ്യത്യാസം ശ്രദ്ധേയമായിരുന്നു. അവരുടെ മാതൃരാജ്യമായ ഇന്ത്യയിൽ, അത്തരമൊരു സമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരവും അനുചിതവുമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി, ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും വിപുലമായ അഭിപ്രായങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ വിവിധ നഗരങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കിട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന് രക്ഷകനായി യുഎഇയിലെ മലയാളി യുവാവ്

    അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന് രക്ഷകനായി യുഎഇയിലെ മലയാളി യുവാവ്

    അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി. ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ദാതാക്കളിൽ നിന്ന് തന്റെ സ്റ്റെം സെൽ ആ കുട്ടിക്ക് അനുയോജ്യമാണെന്ന് അറിയിച്ചപ്പോൾ അജ്മാനിലെ ഒരു റെസ്റ്റോറന്റ് മാനേജരായ അംജദ് റഹ്മാൻ പികെ അഞ്ച് ദിവസത്തെ അവധിയെടുത്ത് കൊച്ചിയിലേക്ക് പോയി. 30 കാരനായ അംജദിന്‍റെ ഈ നിസ്വാർഥ പ്രവൃത്തി വ്യാപകമായ പ്രശംസ നേടി. മാരകമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം ഒരു മാതൃകയായി പ്രശംസിക്കപ്പെട്ടു. കാൻസർ, രക്ത വൈകല്യങ്ങൾ, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റ്. ദാതാവിന്റെ സ്റ്റെം സെല്ലുകൾ രോഗിയുടെ രക്തപ്രവാഹത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നു, അങ്ങനെ അവ അസ്ഥിമജ്ജയിൽ ഉൾച്ചേർത്ത് പുതിയ രക്തകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. വെള്ളിയാഴ്ച ദാനം ചെയ്യുന്നതിന് മുമ്പ് തന്റെ സ്റ്റെം സെൽ എണ്ണം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നാല് ദിവസത്തെ ചികിത്സയ്ക്ക് വിധേയനായതായി അംജദ് വെളിപ്പെടുത്തി. “എന്‍റെ സ്റ്റെം സെല്ലുകൾ ഈ 10 വയസുള്ള ആൺകുട്ടിയുമായി പൊരുത്തപ്പെട്ടെന്ന് കേട്ടപ്പോൾ, എന്റെ മനസ്സിൽ ആദ്യം വന്നത് അവൻ എന്റെ സഹോദരനെപ്പോലെയാണെന്നാണ്,” അംജദ് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

    ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കാൻ അഭ്യർഥിക്കുന്നു..+97150878 3458 അല്ലങ്കിൽ +971527943121യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെ പക്ഷി ഇടിക്കുകയായിരുന്നു. 176 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി. പിന്നീട്, ഒന്‍പത് മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാ‍ർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

    ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ കാര്യങ്ങൾ പങ്കിടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടുത്തി അസഭ്യം പറയുന്ന ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. മൂന്ന് മുതൽ 15 വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

    ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ലംഘനങ്ങളെ ഒന്‍പത് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഏതൊരു പിരിച്ചുവിടൽ തീരുമാനവും വ്യക്തി
    യെ ഒരു ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു, ഇത് ദുബായിലെ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിൽ നിന്ന് അവരെ തടയുന്നു.

    1. “വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ഏഴ് ലംഘനങ്ങൾ
      മനുഷ്യക്കടത്ത് (മുതിർന്നവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ)

    ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ആക്രമണം, ലൈംഗിക ചൂഷണം, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യൽ
    പ്രായപൂർത്തിയാകാത്തവർക്കെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം

    ഗാർഹിക പീഡനം

    പീഡനം അല്ലെങ്കിൽ പിന്തുടരൽ

    കൊലപാതകം

    “സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്നതിന് കീഴിലുള്ള ആറ് ലംഘനങ്ങൾ
    സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ
    ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ

    സൈബർ കുറ്റകൃത്യങ്ങൾ (ഹാക്കിംഗ്, നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ)

    മയക്കുമരുന്ന് ഉപയോഗം, കടത്ത് അല്ലെങ്കിൽ വിതരണം

    മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക

    പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള അനുചിതമായ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം

    “സ്വത്തിനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ ആറ് ലംഘനങ്ങൾ
    വഞ്ചന
    സ്കൂളിനെയോ സമൂഹത്തെയോ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ

    മോഷണം

    കൈക്കൂലി അല്ലെങ്കിൽ അഴിമതി

    രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ അല്ലെങ്കിൽ കൃത്രിമത്വം

    സ്ഥാപനങ്ങളുടെയോ പൊതു സ്വത്തിന്റെയോ ദുരുപയോഗം അല്ലെങ്കിൽ മനഃപൂർവ്വമായ നാശനഷ്ടം

    “പൊതു ധാർമ്മികതയ്ക്കും പ്രശസ്തിക്കും എതിരായ കുറ്റകൃത്യങ്ങൾ” എന്ന വിഭാഗത്തിൽ അഞ്ച് ലംഘനങ്ങൾ
    അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അപവാദം
    ദൈവനിന്ദ

    വ്യഭിചാരം

    അനധികൃത നിരീക്ഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ ഓഡിയോ/വീഡിയോ റെക്കോർഡിംഗുകൾ

    യുഎഇ നിയമപ്രകാരം കുറ്റകരമെന്ന് കരുതുന്ന വസ്തുക്കളുടെ വിതരണം

    “കുട്ടികളുടെ സംരക്ഷണവും സുരക്ഷയും” എന്നതിലെ അഞ്ച് ലംഘനങ്ങൾ
    അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടൽ
    അറിയപ്പെടുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കുട്ടികളുടെ സംരക്ഷണ ആശങ്കകൾ അവഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുക

    സ്ഥാപനത്തിന്റെ സുരക്ഷാ നയത്തിൽ വിവരിച്ചിരിക്കുന്ന കുട്ടികളുടെ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുക

    വിവേചനം, ദുരുപയോഗം അല്ലെങ്കിൽ ഉപദ്രവത്തിൽ നിന്ന് കുട്ടികളെയോ ദുർബലരായ മുതിർന്നവരെയോ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക

    സ്ഥാപനത്തിനകത്തോ പുറത്തോ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ

    ക്രിമിനൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പോലും പ്രൊഫഷണലല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പെരുമാറ്റ കേസുകൾ പിരിച്ചുവിടലിന് കാരണമാകുമെന്ന് കെഎച്ച്ഡിഎ ഊന്നിപ്പറഞ്ഞു. ഇവയിൽ ഇവ ഉൾപ്പെടുന്നു:

    സ്ഥാപനത്തിന്റെ പ്രശസ്തിയെ ഗുരുതരമായി ബാധിക്കുന്നതോ വിദ്യാർത്ഥികളെയും സ്കൂൾ സമൂഹത്തെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും

    സമഗ്രത, വിശ്വാസം അല്ലെങ്കിൽ നിഷ്പക്ഷത എന്നിവയുടെ മാനദണ്ഡങ്ങൾ ലംഘിക്കൽ

    സ്ഥാപനം വേണ്ടത്ര അന്വേഷണം നടത്തുന്നതിൽ പരാജയപ്പെടുകയും അതുവഴി മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന കേസുകൾ

    “പ്രൊഫഷണൽ സമഗ്രത” എന്നതിന് കീഴിലുള്ള മൂന്ന് ലംഘനങ്ങൾ
    അക്കാദമിക് സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ അല്ലെങ്കിൽ മറ്റ് നിർണായക വിവരങ്ങൾ എന്നിവയുടെ വ്യാജരേഖ ചമയ്ക്കൽ
    ജോലി അപേക്ഷകളിലോ അഭിമുഖങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതോ അതിശയോക്തിപരമോ ആയ വിവരങ്ങൾ നൽകൽ

    രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തൽ

    “നയങ്ങൾ പാലിക്കൽ” എന്നതിന് കീഴിലുള്ള അഞ്ച് ലംഘനങ്ങൾ
    അനധികൃതമോ അനുചിതമോ ആയ വസ്തുക്കൾ ആക്‌സസ് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള ദുരുപയോഗം
    ഡാറ്റ സംരക്ഷണം അല്ലെങ്കിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കൽ

    പ്രധാന നയങ്ങൾ (സമത്വം, വിവേചനം കാണിക്കാതിരിക്കൽ മുതലായവ) പാലിക്കാൻ വിസമ്മതിക്കൽ

    അനുമതിയില്ലാതെ സെൻസിറ്റീവ് വിഷയങ്ങൾ പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക

    സ്ഥാപന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിൽ പരാജയപ്പെടുക

    ജോലിസ്ഥലവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങൾ
    ഇവയിൽ ഇവ ഉൾപ്പെടുന്നു:
    നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ ജോലി സമയത്തെ പ്രകടനത്തെ ബാധിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിക്കുക

    -ജോലിസ്ഥലത്തെ മാനദണ്ഡങ്ങളുടെ നിരന്തരമായ അവഗണന, ആവർത്തിച്ചുള്ള കാലതാമസം അല്ലെങ്കിൽ ഹാജരാകാതിരിക്കൽ

    സ്വത്ത്, ആസ്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ കൂടി പട്ടിക അവസാനിക്കുന്നു:

    -സ്ഥാപന സ്വത്തിന്റെയോ ബൗദ്ധിക സ്വത്തിന്റെയോ മോഷണം അല്ലെങ്കിൽ നാശം

    -വ്യക്തികളുടെ സാമ്പത്തിക ചൂഷണം അല്ലെങ്കിൽ ഫണ്ട് ദുരുപയോഗം

    സബ്-മൈനർ ലംഘനങ്ങൾ (17 കുറ്റകൃത്യങ്ങൾ)
    സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നയത്തിന് അനുസൃതമായി, ആദ്യമായി ചെയ്താൽ വാക്കാലുള്ളതോ രേഖാമൂലമോ മുന്നറിയിപ്പിന് കാരണമായേക്കാവുന്ന 17 സബ്-മൈനർ ലംഘനങ്ങളും കെഎച്ച്ഡിഎ വിശദീകരിച്ചു.
    അനുചിതമോ മൂല്യവർദ്ധിതമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക

    -തീവ്രവാദപരമോ അനുചിതമോ ആയ രാഷ്ട്രീയ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുക

    -അപകീർത്തികരമോ നിന്ദ്യമോ ആയ ഭാഷ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക

    സൈബർ ഭീഷണി, ഓൺലൈൻ ഭീഷണികൾ അല്ലെങ്കിൽ ഉപദ്രവിക്കൽ

    -സ്ഥാപനം, വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തൽ

    -കോപ്പിയടിയിലും AI ദുരുപയോഗത്തിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -ശരിയായ ആട്രിബ്യൂഷൻ ഇല്ലാതെ മറ്റുള്ളവരുടെ കൃതികൾ പകർത്തൽ

    -AI- സൃഷ്ടിച്ച ഉള്ളടക്കം ഒറിജിനൽ ആയി അവതരിപ്പിക്കൽ

    -മുൻകൂർ അനുമതിയില്ലാതെ AI ഉപകരണങ്ങൾ ഉപയോഗിക്കുക

    -തെറ്റായ പെരുമാറ്റത്തിലും അപകീർത്തിപ്പെടുത്തലിലും, ലംഘനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -നിന്ദ്യമായ ഭാഷ ഉപയോഗിക്കുക

    -മാനസികമോ ശാരീരികമോ ആയ ദോഷം വരുത്തുന്ന പ്രസ്താവനകൾ നടത്തുക

    -സഹപ്രവർത്തകരെയോ സ്ഥാപനത്തെയോ ദോഷകരമായി ബാധിക്കുന്നതിനായി നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക

    -സൽപ്പേരിന് കേടുവരുത്താൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ: ജോലി സംബന്ധമായ പരിക്കുകൾക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയുമോ? എപ്പോൾ? വിശദമായി അറിയാം

    യുഎഇ: ജോലി സംബന്ധമായ പരിക്കുകൾക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയുമോ? എപ്പോൾ? വിശദമായി അറിയാം

    യുഎഇയിൽ ഒരു തൊഴിലാളിക്ക് ജോലി സംബന്ധമായ പരിക്കോ തൊഴിൽ രോഗമോ ഉണ്ടായാൽ, തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അവരുടെ വൈകല്യം മാറുന്നതുവരെയോ വൈദ്യചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ചികിത്സാ കാലയളവിൽ, ആറ് മാസം വരെയുള്ള മുഴുവൻ വേതനത്തിനും തൊഴിലാളിക്ക് അർഹതയുണ്ട്. അതിനപ്പുറം ചികിത്സ തുടർന്നാൽ, ആറ് മാസത്തേക്ക് പകുതി വേതനം കൂടി ലഭിക്കും – അല്ലെങ്കിൽ സുഖം പ്രാപിക്കുന്നതുവരെ, സ്ഥിരമായ വൈകല്യം അല്ലെങ്കിൽ മരണം വരെ, ഏതാണ് ആദ്യം സംഭവിക്കുന്നത് വരെ. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021 ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 33 ലെ ആർട്ടിക്കിൾ 37(2) പ്രകാരം ഇത് വിവരിച്ചിരിക്കുന്നു.

    a. തൊഴിലാളി സുഖം പ്രാപിച്ച് ജോലിയിലേക്ക് മടങ്ങാൻ കഴിയുന്നതുവരെയോ അല്ലെങ്കിൽ വൈകല്യം തെളിയിക്കുന്നതുവരെയോ, ഇതിന്റെ നടപ്പാക്കൽ നിയന്ത്രണത്തിൽ വ്യക്തമാക്കിയ വ്യവസ്ഥകൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കുക.

    b. ജോലിസ്ഥലത്തെ പരിക്ക് അല്ലെങ്കിൽ തൊഴിൽ രോഗം തൊഴിലാളിയെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയാണെങ്കിൽ, ചികിത്സാ കാലയളവിലുടനീളം അല്ലെങ്കിൽ (6) ആറ് മാസത്തേക്ക്, ഏതാണ് കുറവ് അത് തൊഴിലുടമ തൊഴിലാളിക്ക് പൂർണ്ണ വേതനത്തിന് തുല്യമായ തുക നൽകും. ചികിത്സാ കാലയളവ് (6) ആറ് മാസത്തിൽ കൂടുതലാണെങ്കിൽ, മറ്റൊരു (6) ആറ് മാസത്തേക്ക്, അല്ലെങ്കിൽ തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെ അല്ലെങ്കിൽ അയാളുടെ വൈകല്യമോ മരണമോ തെളിയിക്കപ്പെടുന്നതുവരെ, ഏതാണ് ആദ്യം വരുന്നത് വരെ, തൊഴിലാളിക്ക് പകുതി വേതനം ലഭിക്കും.

    തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 33-ാം നമ്പർ ഫെഡറൽ ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2022 ലെ 1-ാം നമ്പർ കാബിനറ്റ് പ്രമേയത്തിലെ ആർട്ടിക്കിൾ 23(1)-ൽ ഈ വ്യവസ്ഥകൾ വിവരിച്ചിരിക്കുന്നു. സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലെ ചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമകൾ വഹിക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. ആശുപത്രിവാസം, ശസ്ത്രക്രിയകൾ, രോഗനിർണയ പരിശോധനകൾ, മരുന്നുകൾ, പുനരധിവാസം, കൃത്രിമ കൈകാലുകൾ അല്ലെങ്കിൽ പ്രോസ്തെറ്റിക്സ് (ആവശ്യമെങ്കിൽ), ചികിത്സയുമായി ബന്ധപ്പെട്ട ഗതാഗത ചെലവുകൾ പോലും കവറേജിൽ ഉൾപ്പെടുന്നു.

    “ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ (37), (38) എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി:

    1. തൊഴിലാളിക്ക് ജോലിസ്ഥലത്ത് പരിക്ക് അല്ലെങ്കിൽ തൊഴിൽ രോഗമുണ്ടായാൽ, താഴെപ്പറയുന്ന വ്യവസ്ഥകൾക്കും നിയമങ്ങൾക്കും അനുസൃതമായി തൊഴിലുടമ തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ നൽകും:

    എ. തൊഴിലാളിയെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ ഒന്നിൽ ചികിത്സിക്കണം.

    ബി. തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വൈകല്യം സ്ഥിരീകരിക്കുന്നതുവരെയോ ചികിത്സാ ചെലവ് നൽകുന്നത് തുടരും.

    സി. ചികിത്സയിൽ ആശുപത്രി വാസവും ശസ്ത്രക്രിയാ നടപടിക്രമങ്ങളും എക്സ്-റേകളുടെയും മെഡിക്കൽ വിശകലനങ്ങളുടെയും ചെലവുകളും മരുന്നുകളുടെയും പുനരധിവാസ ഉപകരണങ്ങളുടെയും വാങ്ങലും വൈകല്യം സ്ഥിരീകരിച്ചവർക്ക് കൃത്രിമ, കൃത്രിമ കൈകാലുകളും ഉപകരണങ്ങളും നൽകുന്നതും ഉൾപ്പെടും.

    d. ചികിത്സാ ചെലവിൽ തൊഴിലാളിയുടെ ചികിത്സയ്ക്കായി ഉണ്ടാകുന്ന ഗതാഗത ചെലവുകളും ഉൾപ്പെടും.”

    തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരം, 2022 ലെ 1-ാം നമ്പർ കാബിനറ്റ് പ്രമേയത്തിലെ ആർട്ടിക്കിൾ 23(3) പ്രകാരം കൂടുതൽ വ്യക്തമാക്കുന്നത് പോലെ, യോഗ്യതയുള്ള അധികാരികൾ ഇനിപ്പറയുന്നവ തെളിയിക്കുകയാണെങ്കിൽ ഒരു തൊഴിലാളിക്ക് നഷ്ടപരിഹാരം നിഷേധിക്കാൻ കഴിയും എന്നത് ശ്രദ്ധിക്കേണ്ടതാണ്:

    “തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38: ഇനിപ്പറയുന്ന കേസുകളിൽ ഏതെങ്കിലും നടക്കുന്നുണ്ടെന്ന് യോഗ്യതയുള്ള അധികാരികളുടെ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടാൽ തൊഴിലാളിക്ക് ജോലി പരിക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല:

    -ഏതെങ്കിലും കാരണത്താൽ തൊഴിലാളി മനഃപൂർവ്വം സ്വയം പരിക്കേൽപ്പിച്ചു.

    -മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിലാണ് പരിക്ക് സംഭവിച്ചത്

    -ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലങ്ങളിൽ പ്രഖ്യാപിത പ്രതിരോധ നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിച്ചതിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചത്.

    -തൊഴിലാളിയുടെ മനഃപൂർവ്വമായ മോശം പെരുമാറ്റത്തിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചത്.

    -ഗുരുതരമായ കാരണമില്ലാതെ, പരിശോധനയ്ക്ക് വിധേയനാകാനോ മെഡിക്കൽ സ്ഥാപനം വ്യക്തമാക്കിയ ചികിത്സ പിന്തുടരാനോ തൊഴിലാളി വിസമ്മതിച്ചു.”

    “2022 ലെ മന്ത്രിസഭാ പ്രമേയം നമ്പർ 1 ലെ ആർട്ടിക്കിൾ 23 (3): തൊഴിലുടമ ഇനിപ്പറയുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, ജോലിസ്ഥലത്ത് ദൃശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിരോധ നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിച്ചതിന്റെ ഫലമായാണ് പരിക്ക് സംഭവിച്ചതെന്ന് യോഗ്യതയുള്ള അധികാരികൾ വഴി തെളിയിക്കപ്പെട്ടാൽ, തൊഴിലാളിക്ക് ജോലിസ്ഥലത്തെ പരിക്കിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല:

    a. തീപിടുത്തം തടയുന്നതിനും ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള വിശദമായ നിർദ്ദേശങ്ങൾ അറബിയിലും ഉചിതമെങ്കിൽ തൊഴിലാളിക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും തൊഴിലാളിയെ ബോധവൽക്കരിക്കുക.

    b. ജോലി ആരംഭിക്കുന്നതിന് മുമ്പ് തൊഴിലാളിയെ തന്റെ തൊഴിലിന്റെ അപകടസാധ്യതകളെക്കുറിച്ച് അറിയിക്കുകയും നിർദ്ദിഷ്ട പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക, അതുപോലെ തന്നെ തൊഴിലാളികൾക്ക് ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകുകയും അത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക.

    c. തൊഴിലാളി സംരക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന സുരക്ഷാ രീതികളെക്കുറിച്ച് തൊഴിലാളിയെ പരിശീലിപ്പിക്കുക.

    d. തൊഴിലാളിയെ ജോലി സമയത്ത്, തന്റെ തൊഴിലിന്റെ അപകടസാധ്യതകളെക്കുറിച്ചും അവൻ ഉപയോഗിക്കേണ്ട സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുക, ജോലിസ്ഥലത്ത് ഇതുസംബന്ധിച്ച് വിശദമായ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ നൽകുക.”

    നിയമത്തിലെ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ച്, നിങ്ങളുടെ തൊഴിലുടമ ഈ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ചികിത്സയോ നഷ്ടപരിഹാരമോ നിഷേധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി നൽകാൻ അവകാശമുണ്ട്. പരിക്കും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുന്നതും നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമോപദേശം തേടുന്നതും ഉചിതമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

    അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

    പ്രധാന നിർദേശങ്ങൾ:

    വേഗപരിധി: സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തി.

    സുരക്ഷാ നിയമങ്ങൾ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, നിശ്ചയിച്ച വേഗപരിധി പാലിക്കുക, സ്റ്റോപ്പ് സൈനുകളും ട്രാഫിക് സിഗ്നലുകളും അനുസരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ നിർബന്ധമായും പാലിക്കണം.

    പാർക്കിങ്: സ്കൂളിന് സമീപം തോന്നിയപോലെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇതിനായി നിർദേശിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.

    കൂടുതൽ സുരക്ഷ: സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലും കവലകളിലും പോലീസ് പട്രോളിങ് ശക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുക, സ്കൂൾ ബസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ബോധവത്കരണ ക്യാമ്പയിനുകൾ: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

    ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

    ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

    ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

    പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സാധ്യത നൽകുന്നു. ഞായറാഴ്ച രാവിലെ വരെ, കൽബയിൽ നേരിയ മഴയും ഫുജൈറയിലും ഖോർഫക്കാനിലും ഇടയ്ക്കിടെ ചാറ്റൽ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
    കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരുമെന്നും കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. എന്നിരുന്നാലും രാവിലെ ചില സമയങ്ങളിൽ ഇത് പ്രക്ഷുബ്ധമാകാം. വേലിയേറ്റ സമയങ്ങളിൽ ആദ്യത്തെ ഉയർന്ന വേലിയേറ്റം വൈകുന്നേരം 5.07 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 10.10 നും രണ്ടാമത്തെ താഴ്ന്ന വേലിയേറ്റം പുലർച്ചെ 12.50 നും ഉൾപ്പെടുന്നു. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും, ഉച്ചയ്ക്ക് 1.23 നും പുലർച്ചെ 4.04 നും ഉയർന്ന വേലിയേറ്റവും രാവിലെ 8.18 നും രാത്രി 9.02 നും താഴ്ന്ന വേലിയേറ്റവും ഉണ്ടാകും. പകൽസമയത്ത് ലിവയിൽ 43°C ലും അൽ ഐനിൽ 42°C ലും അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ 40°C ലും ഉയർന്ന വേലിയേറ്റം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഫുജൈറയിൽ പരമാവധി താപനില 33°C വരെയും തണുപ്പ് തുടരും. അൽ ഐൻ, ലിവ, ഫുജൈറ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 29°C വരെയും വടക്കൻ തീരത്തിന്റെ ഭൂരിഭാഗവും 31°C വരെയും താഴും.

    യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം​ എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ഏ​റ്റ​വും വ​ർ​ധി​ക്കു​ന്ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്ന് മാ​സ​ക്കാ​ലം ഉ​ച്ച 12.30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

    തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​മാ​ണ്​ നി​യ​മ​പാ​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം പി​ഴ വീ​തം ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

    പ്രധാന നിർദ്ദേശങ്ങൾ:

    പ്രവേശനം: മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. പ്രവേശിക്കാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണ്.

    പാർക്കിങ്: വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി റോഡുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

    വീണ്ടും പ്രവേശനമില്ല: ഒരിക്കൽ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെ പ്രവേശനം അനുവദിക്കില്ല.

    കായിക മനോഭാവം: കായിക മനോഭാവം പ്രകടിപ്പിക്കാനും നിയമങ്ങൾ പാലിക്കാനും ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു.

    ലംഘനങ്ങൾക്കുള്ള ശിക്ഷകൾ

    ഫെഡറൽ നിയമമനുസരിച്ച്, നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.

    അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ, നിരോധിത വസ്തുക്കൾ കൈവശം വെക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.

    മറ്റുള്ളവരെ ഉപദ്രവിക്കുക, സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ വലിച്ചെറിയുക, അസഭ്യമായോ വംശീയമായോ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

    നിരോധിത വസ്തുക്കളുടെ പട്ടിക

    ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ ഇവയാണ്:

    റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ

    വളർത്തുമൃഗങ്ങൾ

    അനധികൃതമോ വിഷമുള്ളതോ ആയ വസ്തുക്കൾ

    പവർ ബാങ്കുകൾ

    പടക്കങ്ങൾ അല്ലെങ്കിൽ ഫ്ലെയറുകൾ

    ലേസർ പോയിന്ററുകൾ

    ഗ്ലാസ് വസ്തുക്കൾ

    സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ

    മൂർച്ചയുള്ള വസ്തുക്കൾ

    പുകവലി ഉത്പന്നങ്ങൾ

    പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ

    കൊടികൾ അല്ലെങ്കിൽ ബാനറുകൾ

    മത്സരം കാണാനെത്തുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ

    യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ

    അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം, TAMM മൊബൈൽ ആപ്പ് വഴി പിഴകൾ അടയ്ക്കുന്ന താമസക്കാർക്ക് 35 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ, നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം അടയ്ക്കുന്ന ഡ്രൈവർമാർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസം മുതൽ ഒരു വർഷം വരെ നടത്തുന്ന പേയ്‌മെന്റുകൾക്ക് 25 ശതമാനം കിഴിവ് ബാധകമാകും. TAMM ആപ്പിൽ മാത്രമേ കിഴിവുകൾ ദൃശ്യമാകൂവെന്നും ബാങ്കിങ് ആപ്പുകൾ, അൽ അൻസാരി എക്‌സ്‌ചേഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് തുടങ്ങിയ മറ്റ് ചാനലുകൾ വഴി ലഭ്യമാകില്ലെന്നും അബുദാബി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

  • ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്ത്; യുഎഇയിൽ യുവാവിന് ജീവപര്യന്തം

    ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്ത്; യുഎഇയിൽ യുവാവിന് ജീവപര്യന്തം

    യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്ര​ത്യേ​ക ശൃം​ഖ​ല​യു​ണ്ടാ​ക്കി​യ 35 കാരനായ യു​വാ​വി​ന്​ ദു​ബൈ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പരാതിയിൽ നി​ന്ന്​ പി​ടി​കൂ​ടി​യ മു​ഴു​വ​ൻ മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ണ്ടു​കെ​ട്ടാ​നും പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്രി​സ്റ്റ​ൽ മെ​ത്ത്​ എ​ന്ന മാ​ര​ക രാ​സ​ല​ഹ​രി​യാ​ണ്​ പ്ര​തി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്​ ല​ഭി​ച്ച വി​വ​രം. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​യാ​ൾ സ്വ​യം മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 30 ദി​ർ​ഹം മു​ത​ൽ പ​ണം ഈ​ടാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്ന​താ​യും പൊ​ലീ​സ്​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു

    ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കാനുള്ള അവസരം നൽകും.

    വിദ്യാർഥികളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പഠനശേഷി വളർത്താനും അവരുടെ സൃഷ്ടികൾക്ക് ഒരു പൊതുവേദി ഒരുക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇയിലെ അധ്യാപകർ ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അക്കാദമിക് കഴിവുകൾക്ക് പുറമേ, ഡിജിറ്റൽ സാക്ഷരത, സഹകരണം, സൈബർ ഇടങ്ങളിലെ നല്ല പെരുമാറ്റം എന്നിവ പുതിയ കാലഘട്ടത്തിൽ നിർബന്ധമാണെന്നും അവർ പറയുന്നു.

    പോഡ്‌കാസ്റ്റ് നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ കുട്ടികളെ ഭാവി ലോകത്തിന് സജ്ജരാക്കാൻ സഹായിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.

    പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.

    രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

    ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).

    ഇ-മെയിൽ: [email protected]

    മറ്റ് സേവനങ്ങൾ

    പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.

    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:

    ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)

    മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)

    നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

    വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

    സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

    മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം പുലർച്ചെ പ്രാദേശിക സമയം ഏകദേശം 5:43 ന് ആകാശത്ത് നിന്ന് ഉഗ്രശബ്ദം ഉണ്ടായത്. താമസക്കാർ ആകാശത്ത് മിസൈൽ പോലുള്ള ഒരു വസ്തു കണ്ടതായും പറഞ്ഞതോടെ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് കാരണമായി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത് വരെ സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ അൽ ഹറമൈൻ ആളുകളോട് അഭ്യർത്ഥിച്ചു.

    റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാൻ സൌദി അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത ചില സ്രോതസ്സുകൾ ഈ വസ്തു ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂത്തി സൈന്യം പ്രയോഗിച്ച മിസൈലായിരിക്കാമെന്ന് അനുമാനിച്ചുവെങ്കിലും അത്തരം അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

  • യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

    മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

    വിദേശത്ത് ജോലിക്ക് പോയതോടെ വേണ്ടാതായി, പ്രണയം നിരസിച്ചു; യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടി യുവാവ്

    പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്.

    ഗിരീഷും യുവതിയും മുൻപ് പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ ശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. യുവതി വിദേശത്ത് പോയതിന് ശേഷം തന്നോട് അകലം പാലിച്ചെന്ന് പ്രതി പറയുന്നു.

    കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഗിരീഷ്, യുവതിയെയും പിതാവിനെയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  • യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

    യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

    ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

    നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

    വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

    വിദേശത്ത് ജോലിക്ക് പോയതോടെ വേണ്ടാതായി, പ്രണയം നിരസിച്ചു; യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടി യുവാവ്

    പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്.

    ഗിരീഷും യുവതിയും മുൻപ് പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ ശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. യുവതി വിദേശത്ത് പോയതിന് ശേഷം തന്നോട് അകലം പാലിച്ചെന്ന് പ്രതി പറയുന്നു.

    കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഗിരീഷ്, യുവതിയെയും പിതാവിനെയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    നീചവും ഭീരുത്വപരവുമായ ആക്രമണം; ഖത്തറിനെതിരായ ആക്രമണത്തിൽ കടുത്ത നടപടിയുമായി യുഎഇ, ഇസ്രായേൽ ഉപ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

    ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ “നീചവും ഭീരുത്വപരവുമായ” ആക്രമണത്തിൽ യുഎഇ ശക്തമായ പ്രതിഷേധവും അപലപനവും
    അറിയിച്ചു. ഇതിന്റെ ഭാഗമായി യുഎഇ, ഇസ്രായേലിന്റെ യുഎഇയിലെ ഡെപ്യൂട്ടി അംബാസഡർ ഡേവിഡ് അഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനകളെയും യുഎഇ അപലപിച്ചു.

    യുഎഇയുടെ അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി അംബാസഡറെ വിളിച്ചുവരുത്തി ഈ വിഷയത്തിലുള്ള അതൃപ്തി അറിയിച്ചു. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുണ്ടായ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇത് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഒരു നിരുത്തരവാദപരമായ നീക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.

    ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഖത്തറിന്റെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് അൽ ഹാഷിമി വ്യക്തമാക്കി. ഒരു ഗൾഫ് രാജ്യത്തിനുനേരെയുണ്ടാകുന്ന ഏതൊരാക്രമണവും മുഴുവൻ ഗൾഫ് സുരക്ഷാ സംവിധാനത്തിനും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു. ഇസ്രായേലിന്റെ ഈ ആക്രമണോത്സുകവും പ്രകോപനപരവുമായ സമീപനം മേഖലയിൽ സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും വളരെ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266816  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

    പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെട്ടം വാക്കാട് കുഞ്ഞിരായിന്റെ പുരയ്ക്കൽ ഹംസയുടെയും കദീജയുടെയും മകൻ ഉസ്മാൻ (55) ആണ് അബുദാബിയിൽ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലെത്തിച്ച് വാക്കാട് ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ: സുലൈഖ. മക്കൾ: ഉവൈസ്, ഉനൈസ്, ഉദൈസ്. മരുമകൻ: ഫൈജാസ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി

    താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE), ലൈസൻസില്ലാതെയോ അബുദാബിക്ക് പുറത്ത് നൽകിയിട്ടുള്ള പെർമിറ്റുകൾക്ക് കീഴിലോ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. നിയമപരവും ഭരണപരവും സാമ്പത്തികവുമായ പിഴകൾ ചുമത്തിയിട്ടുണ്ട്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുടുംബങ്ങളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഓഫീസുകൾ പരാജയപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. യുഎഇയിലുടനീളമുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ലൈസൻസുള്ള ദാതാക്കളുമായി മാത്രം ഇടപെടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും MoHRE അറിയിച്ചു. ലൈസൻസുള്ള ഓഫീസുകളുടെ പൂർണ്ണമായ ലിസ്റ്റ് അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. MoHRE യുടെ ഡിജിറ്റൽ ചാനലുകൾ, ഹോട്ട്‌ലൈൻ 600590000, അല്ലെങ്കിൽ 80084 എന്ന ടോൾ ഫ്രീ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി സെന്റർ എന്നിവ വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഫയൽ ചെയ്യാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • എം.എ യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ്; ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി 59,000 കോടി രൂപ; പട്ടിക ഇങ്ങനെ

    എം.എ യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ്; ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി 59,000 കോടി രൂപ; പട്ടിക ഇങ്ങനെ

    ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ​ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.

    ഫോബ്സ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് മലയാളികളുടെ വിവരങ്ങൾ താഴെ നൽകുന്നു. പേര്, ആസ്തി (ഡോളറിൽ), ഫോബ്സ് ലിസ്റ്റിലെ സ്ഥാനം എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

    -സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998
    -രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ്
    -കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102
    -എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165
    -രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322
    -സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574
    -ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006
    -എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028
    -കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

    ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മരിച്ചു.തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ആണ് ഞായറാഴ്ച അജ്മാനിൽ മരിച്ചത്. രവീന്ദ്രൻ ഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ സ്മൃതി ശ്മശാനത്തിൽ. ഭാര്യ: കാർത്തിക. മക്കൾ: കെ.പി.രേഷ്മ, കെ.പി.ഷിബിൻ. മരുമക്കൾ: പി.കെ.രാഗേഷ് (ബെംഗളൂരു), പി.സജ്ന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

    ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

    ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ

    നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.

    പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.

    ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.

    സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):

    റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.

    അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

    സാധുവായ എമിറേറ്റ്സ് ഐഡി.

    ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.

    വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.

    ഫീസ് വിവരങ്ങൾ (ഏകദേശം):

    ഫയൽ തുറക്കുന്നതിന്: 200 ദിർഹം.

    ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.

    ഹാൻഡ്ബുക്ക്: 50 ദിർഹം.

    ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.

    നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.

    അപേക്ഷാ രീതികൾ:

    1. ആർടിഎ വെബ്സൈറ്റ് വഴി:

    ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.

    നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.

    നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.

    ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.

    1. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:

    ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.

    ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത; ഐഫോൺ 17 ൽ 3,500 ദിർഹം ലാഭിക്കാം; മികച്ച ഓഫാറുകളുമായി യുഎഇയിലെ റീട്ടെയിലർമാർ

    ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത; ഐഫോൺ 17 ൽ 3,500 ദിർഹം ലാഭിക്കാം; മികച്ച ഓഫാറുകളുമായി യുഎഇയിലെ റീട്ടെയിലർമാർ

    ഐഫോൺ 17 ന്റെ ഇൻ-സ്റ്റോർ ലോഞ്ചിന് മുന്നോടിയായി, മികച്ച ഓഫാറുകൾ നൽകി യുഎഇയിലെ റീട്ടെയിലർമാർ. ഇത് ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ ട്രേഡ് ചെയ്യുന്നതിലൂടെ 3,500 ദിർഹം വരെ ലാഭിക്കാൻ അനുവദിക്കുന്നു. സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ലഭ്യമാകുന്ന ഐഫോൺ നിരയിലെയും മറ്റ് ഉപകരണങ്ങളിലെയും ഏറ്റവും പുതിയ മോഡലുകൾ ചൊവ്വാഴ്ച ടെക്‌നോളജി ഭീമനായ ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ ആപ്പിൾ ശ്രേണിയുടെ വില ഇപ്രകാരമാണ്: ഐഫോൺ 17 ന് 3,399 ദിർഹം, ഐഫോൺ എയർ 4,299 ദിർഹം, ഐഫോൺ പ്രോ 4,699 ദിർഹം, ഐഫോൺ പ്രോ മാക്‌സ് 5,099 ദിർഹം. എല്ലാ മോഡലുകളുടെയും പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 (വെള്ളിയാഴ്ച) മുതൽ ആരംഭിക്കും.

    ദുബായ് ആസ്ഥാനമായുള്ള റീട്ടെയിൽ പ്രമുഖരായ ഇറോസ്, പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 3,500 ദിർഹം വരെ ലാഭിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ട്രേഡ്-ഇൻ പ്രമോഷനു പുറമേ, ഐഫോണിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക് വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ വിലയിൽ ആക്‌സസറി ബണ്ടിലുകളിൽ കമ്പനി പ്രത്യേക ഡീലുകളും പ്രഖ്യാപിച്ചു.
    ജംബോ ഇലക്ട്രോണിക്സും സമാനമായ ഒരു കൂട്ടം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു – 68 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക്, 3,500 ദിർഹം വരെ ട്രേഡ്-ഇൻ സേവിംഗ്സ്, പലിശരഹിതമായ 18–24 മാസത്തെ തവണ വ്യവസ്ഥയുള്ള പ്ലാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

    യുഎഇയിലെ മറ്റൊരു പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ്ഡിജിയും ഉറപ്പായ ബൈബാക്ക് ഓഫറുകൾ നൽകുന്നുണ്ട്.

    ഉപഭോക്തൃ പ്രതീക്ഷകൾ

    പുതിയ റിലീസിനെക്കുറിച്ചുള്ള പ്രതീക്ഷിക്കുന്ന ഉപഭോക്തൃ പെരുമാറ്റത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഇറോസിന്റെ സിഇഒ രജത് അസ്താന പങ്കിട്ടു, സാങ്കേതിക വിദഗ്ദ്ധരായ ഉപയോക്താക്കൾക്കിടയിൽ പ്രാരംഭ താൽപ്പര്യം ഉയർന്നതാണെന്ന് ചൂണ്ടിക്കാട്ടി. “പുതുതായി പുറത്തിറക്കിയ ഐഫോൺ 17 നോടുള്ള ഉപഭോക്തൃ പ്രതികരണം ആദ്യകാല സ്വീകർത്താക്കളിലും ബ്രാൻഡ് വിശ്വസ്തരിലും ശക്തമായിരിക്കാൻ സാധ്യതയുണ്ട്, അതേസമയം വിലയെ കൂടുതൽ ആശ്രയിക്കുന്ന വിഭാഗങ്ങൾ വാങ്ങുന്നതിനുമുമ്പ് അപ്‌ഗ്രേഡ് മൂല്യം ശ്രദ്ധാപൂർവ്വം വിലയിരുത്തും.

    “ക്യാമറ അപ്‌ഗ്രഡേഷനും ഏറ്റവും മെലിഞ്ഞ ഐഫോണും ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നു, അതിനാൽ ലഭ്യതയെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ധാരാളം അന്വേഷണങ്ങൾ നടക്കുന്നതിനാൽ പുതിയ ഐഫോൺ 17 സീരീസിന് പ്രതികരണം നല്ലതാണെന്ന് കണക്കാക്കാം. യുഎഇയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് ഐഫോൺ എന്നും പുതിയ ഐഫോൺ 17 ശ്രേണി ഇതിനകം തന്നെ ശക്തമായ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും ജംബോ ഇലക്ട്രോണിക്‌സിന്റെ വക്താവ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

    ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മരിച്ചു.തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ആണ് ഞായറാഴ്ച അജ്മാനിൽ മരിച്ചത്. രവീന്ദ്രൻ ഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ സ്മൃതി ശ്മശാനത്തിൽ. ഭാര്യ: കാർത്തിക. മക്കൾ: കെ.പി.രേഷ്മ, കെ.പി.ഷിബിൻ. മരുമക്കൾ: പി.കെ.രാഗേഷ് (ബെംഗളൂരു), പി.സജ്ന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

    ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

    ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ

    നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.

    പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.

    ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.

    സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):

    റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.

    അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

    സാധുവായ എമിറേറ്റ്സ് ഐഡി.

    ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.

    വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.

    ഫീസ് വിവരങ്ങൾ (ഏകദേശം):

    ഫയൽ തുറക്കുന്നതിന്: 200 ദിർഹം.

    ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.

    ഹാൻഡ്ബുക്ക്: 50 ദിർഹം.

    ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.

    നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.

    അപേക്ഷാ രീതികൾ:

    1. ആർടിഎ വെബ്സൈറ്റ് വഴി:

    ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.

    നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.

    നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.

    ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.

    1. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:

    ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.

    ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇ: സോഷ്യൽ മീഡിയയിലൂടെ തെറ്റായ അവകാശവാദം, നിയമനടപടി

    യുഎഇ: സോഷ്യൽ മീഡിയയിലൂടെ തെറ്റായ അവകാശവാദം, നിയമനടപടി

    സ്ഥിരീകരിക്കാത്ത മെഡിക്കൽ, ചികിത്സാ അവകാശവാദങ്ങളുള്ള ഉത്പന്നം പ്രമോട്ട് ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടികൾ ആരംഭിച്ചു. പരസ്യത്തിന് ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ശാസ്ത്രീയ പിന്തുണയും അംഗീകാരവും ഇല്ലെന്നും അംഗീകൃത മാധ്യമ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നും കൗൺസിൽ പറഞ്ഞു. എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളിലുമുള്ള പരസ്യ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന മീഡിയ റെഗുലേഷൻ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്ക് കീഴിലാണ് ഈ നീക്കം. നിയമത്തിന് അനുസൃതമായി ഉചിതമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗൺസിൽ സ്ഥിരീകരിച്ചു. ഡിജിറ്റൽ പരസ്യങ്ങളുടെ തുടർച്ചയായ നിരീക്ഷണത്തിന് മീഡിയ കൗൺസിൽ ഊന്നൽ നൽകുകയും എല്ലാ പരസ്യദാതാക്കളെയും സ്വാധീനിക്കുന്നവരെയും നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. മെയ് 29 ന് യുഎഇയിൽ ഒരു പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനങ്ങൾ, പൊതുതാത്പര്യം സംരക്ഷിക്കൽ, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള വിശദമായ വ്യവസ്ഥകൾ നിയമം അവതരിപ്പിച്ചു. രാജ്യത്തുടനീളം മാധ്യമങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നെന്നും പങ്കിടപ്പെടുന്നുവെന്നും ഇത് ബാധിക്കുന്നു. ഉള്ളടക്കവുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ ഉൾപ്പെടുന്ന ഈ സാഹചര്യത്തിൽ, തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നത് 5,000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് നിയമം പറയുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഉയർന്ന പിഴകളോ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കലോ ഉണ്ടാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ഖത്തറിനെതിരായ നെതന്യാഹുവിന്റെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ

    ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ആക്രമണോത്സുക പ്രസ്താവനകളെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾക്ക് ശേഷം ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

    ഖത്തറിൻ്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു ഗൾഫ് രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും കൂട്ടായ ഗൾഫ് സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിനെതിരെ ഭാവിയിൽ ഭീഷണികൾ ഉയർത്തുന്ന ഇസ്രായേൽ പ്രസ്താവനകളെ യുഎഇ പൂർണ്ണമായി തള്ളിക്കളയുന്നു. ഈ പ്രകോപനപരവും ആക്രമണോത്സുകവുമായ സമീപനം മേഖലയുടെ സ്ഥിരത കൈവരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് യു.എ.ഇ ഊന്നിപ്പറഞ്ഞു.

    ചൊവ്വാഴ്ച, ഖത്തറിൽ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റിൽ സൈനിക നടപടികൾക്ക് കൂടുതൽ തീവ്രത കൂട്ടി. ഈ ആക്രമണം മേഖലയിലുടനീളം സംഘർഷവും ആശങ്കയും വർദ്ധിപ്പിച്ചു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രധാന പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ശക്തമായ അപലപനം ഏറ്റുവാങ്ങിയ ഈ ആക്രമണം ഗാസ വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയർത്തി.

    ദോഹയിലെ ആക്രമണത്തിന് ഒരു ദിവസം കഴിഞ്ഞ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ സന്ദർശിച്ചിരുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അദ്ദേഹത്തെയും സംഘത്തെയും സ്വീകരിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

    ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

    ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ

    നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.

    പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.

    ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.

    സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):

    റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.

    അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

    സാധുവായ എമിറേറ്റ്സ് ഐഡി.

    ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.

    വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.

    ഫീസ് വിവരങ്ങൾ (ഏകദേശം):

    ഫയൽ തുറക്കുന്നതിന്: 200 ദിർഹം.

    ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.

    ഹാൻഡ്ബുക്ക്: 50 ദിർഹം.

    ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.

    നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.

    അപേക്ഷാ രീതികൾ:

    1. ആർടിഎ വെബ്സൈറ്റ് വഴി:

    ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.

    നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.

    നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.

    ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.

    1. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:

    ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.

    ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    ​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

    ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

    ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി

    യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി

    താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE), ലൈസൻസില്ലാതെയോ അബുദാബിക്ക് പുറത്ത് നൽകിയിട്ടുള്ള പെർമിറ്റുകൾക്ക് കീഴിലോ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. നിയമപരവും ഭരണപരവും സാമ്പത്തികവുമായ പിഴകൾ ചുമത്തിയിട്ടുണ്ട്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുടുംബങ്ങളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഓഫീസുകൾ പരാജയപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. യുഎഇയിലുടനീളമുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ലൈസൻസുള്ള ദാതാക്കളുമായി മാത്രം ഇടപെടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും MoHRE അറിയിച്ചു. ലൈസൻസുള്ള ഓഫീസുകളുടെ പൂർണ്ണമായ ലിസ്റ്റ് അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. MoHRE യുടെ ഡിജിറ്റൽ ചാനലുകൾ, ഹോട്ട്‌ലൈൻ 600590000, അല്ലെങ്കിൽ 80084 എന്ന ടോൾ ഫ്രീ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി സെന്റർ എന്നിവ വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഫയൽ ചെയ്യാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    1000 രൂപ മുതൽ നിക്ഷേപിക്കാം, മാസാമാസം 40000 രൂപ അക്കൗണ്ടിലെത്തും; ബാങ്ക് എഫ്.ഡിയെക്കാൾ ലാഭമാണ് ഈ സേവിംഗ്‌സ് സ്‌കീം

    മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം നേടാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്.ഡി.). എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കുകൾ നൽകുന്ന എഫ്.ഡി. പലിശ നിരക്കുകൾ കുറഞ്ഞുവരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിൽ, ബാങ്ക് എഫ്.ഡി.കളെക്കാൾ ഉയർന്ന പലിശയും കൂടുതൽ സുരക്ഷിതത്വവും നൽകുന്ന ഒരു നിക്ഷേപ പദ്ധതിയുണ്ട്. കേന്ദ്രസർക്കാർ മുതിർന്ന പൗരന്മാർക്കായി രൂപകൽപ്പന ചെയ്ത ഈ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (SCSS). കുറഞ്ഞ തുക മുതൽ വലിയ തുക വരെ നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ ഈ പദ്ധതി സഹായിക്കുന്നു.

    എന്താണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം?

    മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും ഉയർന്ന വരുമാനം ഉറപ്പാക്കുന്നതുമായ ഒരു നിക്ഷേപ പദ്ധതിയാണ് എസ്.സി.എസ്.എസ്. ഓരോ പാദത്തിലും സർക്കാർ പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും, നിലവിൽ 8.2% പലിശയാണ് ഈ പദ്ധതി നൽകുന്നത്. ഇത് പല ബാങ്ക് എഫ്.ഡി.കളെക്കാളും ഉയർന്നതാണ്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

    നിക്ഷേപത്തിന് അർഹതയുള്ളവർ

    60 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗമാകാം.

    55-നും 60-നും ഇടയിൽ പ്രായമുള്ളവരും സ്വമേധയാ വിരമിക്കൽ (VRS) അല്ലെങ്കിൽ സൂപ്പർആനുവേഷൻ എടുത്തവരുമായ വ്യക്തികൾക്കും ഇതിൽ ചേരാവുന്നതാണ്.

    50-നും 60-നും ഇടയിൽ പ്രായമുള്ള വിരമിച്ച പ്രതിരോധ സേനാ ഉദ്യോഗസ്ഥർക്കും നിക്ഷേപം നടത്താം.

    നിക്ഷേപ കാലാവധി, തുക, നികുതി ആനുകൂല്യങ്ങൾ

    എസ്.സി.എസ്.എസ്. അക്കൗണ്ടിന് അഞ്ച് വർഷത്തെ കാലാവധിയാണുള്ളത്. കാലാവധി പൂർത്തിയായാൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷമാണ് നീട്ടാൻ അപേക്ഷ നൽകേണ്ടത്. ഈ പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്, പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു മുതിർന്ന പൗരന് ഒറ്റയ്‌ക്കോ അല്ലെങ്കിൽ പങ്കാളിയുമായി സംയുക്തമായോ ഒരു എസ്.സി.എസ്.എസ്. അക്കൗണ്ട് തുടങ്ങാൻ കഴിയും. ഓരോ പാദത്തിലും (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, ജനുവരി 1) നിക്ഷേപകർക്ക് പലിശ ലഭിക്കും. നിങ്ങൾ ഒറ്റയ്ക്ക് നിക്ഷേപിക്കുകയാണെങ്കിൽ, പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതിൽ നിന്ന് മൂന്ന് മാസത്തിലൊരിക്കൽ ₹60,150 പലിശയായി ലഭിക്കും. ഇത് പ്രതിമാസം ഏകദേശം ₹20,050 വരുമാനം നൽകുന്നു.ദമ്പതികൾക്ക് സംയുക്തമായി അക്കൗണ്ട് തുറന്ന് 30 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ, അവർക്ക് പ്രതിമാസം ഏകദേശം ₹40,100 വരെ വരുമാനം ലഭിക്കും. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം ₹12.03 ലക്ഷം നേടാം.

    നികുതി ആനുകൂല്യങ്ങളുടെ കാര്യത്തിലും ഈ പദ്ധതി മുൻപന്തിയിലാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം, ഒരു സാമ്പത്തിക വർഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കും. എന്നിരുന്നാലും, ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. പലിശ വരുമാനം പ്രതിവർഷം 50,000 രൂപ കവിഞ്ഞാൽ ടിഡിഎസ് (TDS) ഈടാക്കും.

    അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ

    പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കുകളിലോ എസ്.സി.എസ്.എസ്. അക്കൗണ്ട് തുറക്കാം. ഇതിനായി ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്:

    അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ ഫോം (ഫോം എ)

    പ്രായം തെളിയിക്കുന്ന രേഖ (പാസ്‌പോർട്ട്, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്)

    തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും (ആധാർ, പാൻ കാർഡ്)

    രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ

    നിക്ഷേപിക്കാനുള്ള തുക (ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ചെക്ക് ആയി നൽകണം).

    പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ

    എസ്.സി.എസ്.എസ്. നിക്ഷേപങ്ങൾക്ക് പണം നേരത്തേ പിൻവലിക്കാൻ സാധിക്കും.

    ഒരു വർഷത്തിനുള്ളിൽ പണം പിൻവലിക്കുകയാണെങ്കിൽ, പലിശ ലഭിക്കില്ല.

    ഒരു വർഷത്തിന് ശേഷം, രണ്ട് വർഷത്തിന് മുൻപ് പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 1.5% പിഴയായി ഈടാക്കും.

    രണ്ട് വർഷത്തിന് ശേഷം പണം പിൻവലിക്കുമ്പോൾ നിക്ഷേപ തുകയുടെ 1% പിഴയായി ഈടാക്കും.

    എസ്.സി.എസ്.എസ്. vs. ബാങ്ക് എഫ്.ഡി.

    ബാങ്ക് എഫ്.ഡി. പലിശ നിരക്കുകൾക്ക് എസ്.സി.എസ്.എസ്. പലിശയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്.ഡി.ക്ക് നൽകുന്ന പലിശ നിരക്കുകൾ ഇപ്രകാരമാണ്:

    എസ്.ബി.ഐ.: 7.05%

    കാനറ ബാങ്ക്: 6.75%

    പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.): 6.8%

    എച്ച്.ഡി.എഫ്.സി. ബാങ്ക്: 6.90%

    ഐ.സി.ഐ.സി.ഐ. ബാങ്ക്: 7.10%

    ആക്‌സിസ് ബാങ്ക്: 7.35%

    രാജ്യത്തെ പ്രമുഖ ബാങ്കുകൾ 5 വർഷത്തെ എഫ്.ഡി.ക്ക് നൽകുന്ന പലിശ നിരക്കുകൾക്ക് എസ്.സി.എസ്.എസ്. പലിശയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. ബാങ്കുകൾ സാധാരണയായി 6.75% മുതൽ 7.35% വരെയാണ് പലിശ നൽകുന്നത്. എന്നാൽ എസ്.സി.എസ്.എസ്. 8.2% പലിശ നിരക്ക് ഉറപ്പു നൽകുന്നു. ഇത് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമല്ലാത്തതിനാൽ, സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമായി കണക്കാക്കാം.മുതിർന്ന പൗരന്മാർക്ക് ഉയർന്ന വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം. വിരമിക്കൽ ജീവിതത്തിൽ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    കൈകൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ഉടമയറിയാതെ വിറ്റു മലയാളി മുങ്ങിയതായി പരാതി

    കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്‍റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ദിലീഫാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര് വടഗിരിയിലിനെതിരേ മുഖ്യമന്ത്രിക്കും പാലക്കാട് പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ജംഷീര്‍ ഖുര്‍ആന്‍ കാലിഗ്രഫി വിറ്റശേഷം പണവുമായി യുഎഇയില്‍നിന്ന് മുങ്ങിയതായി ദിലീഫ് ആരോപിച്ചു. ദുബായ് പോലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുവര്‍ഷം കഠിനാധ്വാനം ചെയ്താണ് ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയത്. ഇത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു വ്യവസായി ഇതുവാങ്ങാന്‍ വലിയതുകയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, താനത് വില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു. പുസ്തകം ദുബായിലെ സര്‍ക്കാര്‍ തലത്തിലെ ഉന്നതര്‍ക്ക് കൈമാറാമെന്ന് പറഞ്ഞാണ് 10 മാസം മുന്‍പ് ജംഷീര്‍ വടഗിരിയില്‍ ദിലീഫിനെ സമീപിച്ചത്. ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. തന്റെ ഗ്യാലറിയില്‍ ഖുര്‍ആന്‍ വെക്കാന്‍ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ബിസിനസുകാരന്റെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജംഷീര്‍ അദ്ദേഹത്തിന് 24 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്നും പിന്നീട്, ജംഷീര് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തതായി ദിലീഫ് ആരോപിച്ചു. ഇത് തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതായും ദിലീഫ് പറഞ്ഞു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • യുഎഇയിലെ ഇന്റർനെറ്റ് തടസ്സം; പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കാം

    യുഎഇയിലെ ഇന്റർനെറ്റ് തടസ്സം; പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കാം

    ചെങ്കടലിനടിയിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് മൂന്നാം ദിവസവും നിരവധി യുഎഇ നിവാസികൾ ഇന്റർനെറ്റ് തടസ്സങ്ങൾ നേരിടുമ്പോൾ, ഇത് പരിഹരിക്കാൻ മാസങ്ങളോ ആഴ്ചകളോ എടുത്തേക്കാം എന്ന് വിദഗ്ധർ പറയുന്നു. “ലോകമെമ്പാടും, അത്തരമൊരു കേബിൾ ശരിയാക്കാൻ കഴിയുന്നത് മൂന്നോ നാലോ കമ്പനികൾ മാത്രമേയുള്ളൂ,” സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോയിലെ കൺസൾട്ടിംഗ് സിസ്റ്റംസ് എഞ്ചിനീയർ യാസർ സയ്യിദ് പറഞ്ഞു. “ഇത്തരമൊരു കേബിൾ ശരിയാക്കാൻ, സമുദ്രത്തിനടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽ നിങ്ങൾക്ക് വളരെ ഉയർന്ന സാങ്കേതികവിദ്യ ആവശ്യമാണ്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ കഴിയുന്ന പ്രത്യേക ഫൈബർ ഡൈവേഴ്‌സ് ആവശ്യമാണ്. മുറിഞ്ഞത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി അത് പരിഹരിക്കേണ്ടതുണ്ട്. അതിനാൽ ഇത് എളുപ്പമുള്ള ഒരു പ്രവർത്തനമല്ല, മാസങ്ങൾ എടുത്തേക്കാം.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണം കൊണ്ടുപോകാം? നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടന

    ഷാർജ: ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് യുഎഇ ആസ്ഥാനമായുള്ള പ്രവാസി സംഘടന. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി. സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ വിലക്കനുസരിച്ച് നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

    നിലവിലെ നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തലങ്ങര പറഞ്ഞു. “ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. പ്രവാസികൾക്ക് കൊണ്ടുപോകാവുന്ന സ്വർണ്ണത്തിന്റെ അളവ് നിശ്ചയിക്കുന്ന നിയമം ഏകദേശം ഒരു പതിറ്റാണ്ട് മുൻപാണ് രൂപകൽപ്പന ചെയ്തത്. സ്വർണ്ണത്തിന് റെക്കോർഡ് വില ഉയർന്ന ഈ സമയത്ത് ചെറിയ അളവിൽ സ്വർണ്ണം കൊണ്ടുപോകുമ്പോൾ പോലും വലിയ തുക തീരുവയായി നൽകേണ്ടി വരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിലെ നിയമമനുസരിച്ച്, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന സ്ത്രീകൾക്ക് ₹1 ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം സ്വർണ്ണാഭരണങ്ങളും പുരുഷന്മാർക്ക് ₹50,000 രൂപ വിലമതിക്കുന്ന 20 ഗ്രാം സ്വർണ്ണാഭരണങ്ങളും കൊണ്ടുപോകാം.

    2016-ൽ ഈ നിയമം നിലവിൽ വന്നപ്പോൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം ₹2,500 ആയിരുന്നു വില. എന്നാൽ നിലവിൽ ഇത് മൂന്നിരട്ടിയിലധികം വർധിച്ചു. അതിനാൽ, 40 ഗ്രാം സ്വർണ്ണത്തിന് ഇപ്പോൾ ₹1,60,000-ലധികം വില വരും, 20 ഗ്രാമിന് ₹80,000-ൽ അധികവും.

    ഈ വൈരുദ്ധ്യം യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഇത് നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും നിവേദനത്തിൽ പറയുന്നു. “നിയമത്തിലെ മൂല്യവും നിലവിലെ കമ്പോള വിലയും തമ്മിലുള്ള പൊരുത്തക്കേട് കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങളിൽ തർക്കങ്ങൾക്കും യഥാർത്ഥ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. ഇത് അഴിമതിക്ക് വരെ വഴിയൊരുക്കുന്നു,” നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

    “ഇത്തരം സാഹചര്യങ്ങൾ പ്രവാസികൾക്ക് ദുരിതമുണ്ടാക്കുക മാത്രമല്ല, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിന് അനാവശ്യ ഭാരമുണ്ടാക്കുകയും ചെയ്യുന്നു,” നിസാർ പറഞ്ഞു. അതിനാൽ, നിലവിലെ മൂല്യപരിധി ഒഴിവാക്കി പകരം നിശ്ചിത തൂക്കം സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    സോഷ്യൽ മീഡിയ പരസ്യങ്ങൾ സൂക്ഷിച്ച് വേണം! അം​ഗീകാരമില്ലാത്ത ഉത്പന്നങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടിനെതിരെ യുഎഇയിൽ നടപടി

    അബുദാബി: ശാസ്ത്രീയ അടിത്തറയില്ലാത്തതും ആരോഗ്യ അധികാരികളുടെ അംഗീകാരമില്ലാത്തതുമായ ഉത്പന്നങ്ങൾ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടി സ്വീകരിച്ചു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ നൽകി മാധ്യമ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

    എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെയും പരസ്യങ്ങൾക്ക് ബാധകമായ മീഡിയ റെഗുലേഷൻ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് മീഡിയ കൗൺസിൽ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി.

    ഡിജിറ്റൽ പരസ്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, എല്ലാ പരസ്യം ചെയ്യുന്നവരും, വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ, നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് മീഡിയ കൗൺസിൽ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

    1000 രൂപ മുതൽ നിക്ഷേപിക്കാം, മാസാമാസം 40000 രൂപ അക്കൗണ്ടിലെത്തും; ബാങ്ക് എഫ്.ഡിയെക്കാൾ ലാഭമാണ് ഈ സേവിംഗ്‌സ് സ്‌കീം

    മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം നേടാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്.ഡി.). എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കുകൾ നൽകുന്ന എഫ്.ഡി. പലിശ നിരക്കുകൾ കുറഞ്ഞുവരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിൽ, ബാങ്ക് എഫ്.ഡി.കളെക്കാൾ ഉയർന്ന പലിശയും കൂടുതൽ സുരക്ഷിതത്വവും നൽകുന്ന ഒരു നിക്ഷേപ പദ്ധതിയുണ്ട്. കേന്ദ്രസർക്കാർ മുതിർന്ന പൗരന്മാർക്കായി രൂപകൽപ്പന ചെയ്ത ഈ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (SCSS). കുറഞ്ഞ തുക മുതൽ വലിയ തുക വരെ നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ ഈ പദ്ധതി സഹായിക്കുന്നു.

    എന്താണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം?

    മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും ഉയർന്ന വരുമാനം ഉറപ്പാക്കുന്നതുമായ ഒരു നിക്ഷേപ പദ്ധതിയാണ് എസ്.സി.എസ്.എസ്. ഓരോ പാദത്തിലും സർക്കാർ പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും, നിലവിൽ 8.2% പലിശയാണ് ഈ പദ്ധതി നൽകുന്നത്. ഇത് പല ബാങ്ക് എഫ്.ഡി.കളെക്കാളും ഉയർന്നതാണ്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

    നിക്ഷേപത്തിന് അർഹതയുള്ളവർ

    60 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗമാകാം.

    55-നും 60-നും ഇടയിൽ പ്രായമുള്ളവരും സ്വമേധയാ വിരമിക്കൽ (VRS) അല്ലെങ്കിൽ സൂപ്പർആനുവേഷൻ എടുത്തവരുമായ വ്യക്തികൾക്കും ഇതിൽ ചേരാവുന്നതാണ്.

    50-നും 60-നും ഇടയിൽ പ്രായമുള്ള വിരമിച്ച പ്രതിരോധ സേനാ ഉദ്യോഗസ്ഥർക്കും നിക്ഷേപം നടത്താം.

    നിക്ഷേപ കാലാവധി, തുക, നികുതി ആനുകൂല്യങ്ങൾ

    എസ്.സി.എസ്.എസ്. അക്കൗണ്ടിന് അഞ്ച് വർഷത്തെ കാലാവധിയാണുള്ളത്. കാലാവധി പൂർത്തിയായാൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷമാണ് നീട്ടാൻ അപേക്ഷ നൽകേണ്ടത്. ഈ പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്, പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു മുതിർന്ന പൗരന് ഒറ്റയ്‌ക്കോ അല്ലെങ്കിൽ പങ്കാളിയുമായി സംയുക്തമായോ ഒരു എസ്.സി.എസ്.എസ്. അക്കൗണ്ട് തുടങ്ങാൻ കഴിയും. ഓരോ പാദത്തിലും (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, ജനുവരി 1) നിക്ഷേപകർക്ക് പലിശ ലഭിക്കും. നിങ്ങൾ ഒറ്റയ്ക്ക് നിക്ഷേപിക്കുകയാണെങ്കിൽ, പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതിൽ നിന്ന് മൂന്ന് മാസത്തിലൊരിക്കൽ ₹60,150 പലിശയായി ലഭിക്കും. ഇത് പ്രതിമാസം ഏകദേശം ₹20,050 വരുമാനം നൽകുന്നു.ദമ്പതികൾക്ക് സംയുക്തമായി അക്കൗണ്ട് തുറന്ന് 30 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ, അവർക്ക് പ്രതിമാസം ഏകദേശം ₹40,100 വരെ വരുമാനം ലഭിക്കും. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം ₹12.03 ലക്ഷം നേടാം.

    നികുതി ആനുകൂല്യങ്ങളുടെ കാര്യത്തിലും ഈ പദ്ധതി മുൻപന്തിയിലാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം, ഒരു സാമ്പത്തിക വർഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കും. എന്നിരുന്നാലും, ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. പലിശ വരുമാനം പ്രതിവർഷം 50,000 രൂപ കവിഞ്ഞാൽ ടിഡിഎസ് (TDS) ഈടാക്കും.

    അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ

    പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കുകളിലോ എസ്.സി.എസ്.എസ്. അക്കൗണ്ട് തുറക്കാം. ഇതിനായി ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്:

    അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ ഫോം (ഫോം എ)

    പ്രായം തെളിയിക്കുന്ന രേഖ (പാസ്‌പോർട്ട്, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്)

    തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും (ആധാർ, പാൻ കാർഡ്)

    രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ

    നിക്ഷേപിക്കാനുള്ള തുക (ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ചെക്ക് ആയി നൽകണം).

    പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ

    എസ്.സി.എസ്.എസ്. നിക്ഷേപങ്ങൾക്ക് പണം നേരത്തേ പിൻവലിക്കാൻ സാധിക്കും.

    ഒരു വർഷത്തിനുള്ളിൽ പണം പിൻവലിക്കുകയാണെങ്കിൽ, പലിശ ലഭിക്കില്ല.

    ഒരു വർഷത്തിന് ശേഷം, രണ്ട് വർഷത്തിന് മുൻപ് പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 1.5% പിഴയായി ഈടാക്കും.

    രണ്ട് വർഷത്തിന് ശേഷം പണം പിൻവലിക്കുമ്പോൾ നിക്ഷേപ തുകയുടെ 1% പിഴയായി ഈടാക്കും.

    എസ്.സി.എസ്.എസ്. vs. ബാങ്ക് എഫ്.ഡി.

    ബാങ്ക് എഫ്.ഡി. പലിശ നിരക്കുകൾക്ക് എസ്.സി.എസ്.എസ്. പലിശയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്.ഡി.ക്ക് നൽകുന്ന പലിശ നിരക്കുകൾ ഇപ്രകാരമാണ്:

    എസ്.ബി.ഐ.: 7.05%

    കാനറ ബാങ്ക്: 6.75%

    പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.): 6.8%

    എച്ച്.ഡി.എഫ്.സി. ബാങ്ക്: 6.90%

    ഐ.സി.ഐ.സി.ഐ. ബാങ്ക്: 7.10%

    ആക്‌സിസ് ബാങ്ക്: 7.35%

    രാജ്യത്തെ പ്രമുഖ ബാങ്കുകൾ 5 വർഷത്തെ എഫ്.ഡി.ക്ക് നൽകുന്ന പലിശ നിരക്കുകൾക്ക് എസ്.സി.എസ്.എസ്. പലിശയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. ബാങ്കുകൾ സാധാരണയായി 6.75% മുതൽ 7.35% വരെയാണ് പലിശ നൽകുന്നത്. എന്നാൽ എസ്.സി.എസ്.എസ്. 8.2% പലിശ നിരക്ക് ഉറപ്പു നൽകുന്നു. ഇത് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമല്ലാത്തതിനാൽ, സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമായി കണക്കാക്കാം.മുതിർന്ന പൗരന്മാർക്ക് ഉയർന്ന വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം. വിരമിക്കൽ ജീവിതത്തിൽ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

  • ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 മരണം, 131 പേർക്ക് പരിക്ക്

    ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 മരണം, 131 പേർക്ക് പരിക്ക്

    യെമനിലെ സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറൽ ഗൈഡൻസ് ആസ്ഥാനത്തിന് നേരെയുള്ള ഇസ്രായേലി ആക്രമണത്തിന്റെ ഫലമായി നിരവധി പേർക്ക് പരിക്കേൽക്കുകയും, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് റിപ്പോർട്ട്. സ്രോതസ്സുകൾ പ്രകാരം, യെമനിൽ നടത്തിയ ആക്രമണം ഹൂത്തി പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യം വച്ചായിരുന്നു. യെമനിൽ നടത്തിയ വ്യോമാക്രമണം ഹൂത്തി സായുധ സേനയുടെ കെട്ടിടത്തെ തകർത്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

    ഭീകര ഭരണകൂടത്തിന്റെ പ്രവർത്തകരെ തിരിച്ചറിഞ്ഞ സൈനിക ക്യാമ്പുകൾ, ഹൂത്തികളുടെ സൈനിക പബ്ലിക് റിലേഷൻസ് ആസ്ഥാനം, തീവ്രവാദ ഭരണകൂടം ഉപയോഗിച്ചിരുന്ന ഇന്ധന സംഭരണ ​​കേന്ദ്രം” എന്നിവ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. യെമനിൽ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടൻ ട്വീറ്റ് ചെയ്തു, തങ്ങളെ ആക്രമിക്കുന്നവരെ “ആക്രമിക്കുന്നത് തുടരും” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

    “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹൂത്തി ഭീകര സർക്കാരിലെ മിക്ക അംഗങ്ങളെയും ഞങ്ങൾ ഇല്ലാതാക്കി. ഇതിന് മറുപടിയായി, രണ്ട് ദിവസം മുമ്പ് ഹൂത്തികൾ റാമോൺ വിമാനത്താവളത്തിന് നേരെ വെടിയുതിർത്തു. ഇത് ഞങ്ങളുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തിയില്ല – ഇന്ന് ഞങ്ങൾ വീണ്ടും അവരെ ആകാശത്ത് നിന്ന് ആക്രമിച്ചു, അവരുടെ ഭീകര കേന്ദ്രങ്ങൾ, നിരവധി തീവ്രവാദികൾ ഉള്ള ഭീകര താവളങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയും ലക്ഷ്യമാക്കി. ഞങ്ങൾ ആക്രമണം തുടരും. ഞങ്ങളെ ആക്രമിക്കുന്നവർ, ഞങ്ങളെ ഉപദ്രവിക്കുന്നവർ – ഞങ്ങൾ അവരെ ആക്രമിക്കും,” എക്‌സിലെ അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

    ചൊവ്വാഴ്ച ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണം.
    യെമനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഒരാൾക്ക് പരിക്കേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം. കഴിഞ്ഞ മാസം, ഇസ്രായേലി ആക്രമണങ്ങളിൽ ഹൂത്തി പ്രധാനമന്ത്രിയും മറ്റ് 11 മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു – ഗാസ യുദ്ധത്തെച്ചൊല്ലി ഇസ്രായേലും ഹൂത്തികളും വെടിവയ്പ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊലപാതകമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    റോഡിൽ അലക്ഷ്യമായി ട്രക്ക് നിർത്തി, മോട്ടോർ സൈക്കിൾ വന്ന് ഇടിച്ചു; യുഎഇയിൽ ഒരാൾക്ക് ദാരുണാന്ത്യം

    ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രക്കുമായി കൂട്ടിയിടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡ് ഷോൾഡറിൽ നിർത്തിയിട്ട ട്രക്കിൽ തട്ടി ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

    അബുദാബിയിലേക്ക് പോകുന്ന ദിശയിൽ അറബ്യൻ റാൻചസ് ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. ട്രക്ക് സുരക്ഷിതമല്ലാത്ത രീതിയിൽ റോഡ് ഷോൾഡറിൽ നിർത്തിയിട്ടതും മോട്ടോർ സൈക്കിൾ യാത്രികൻ്റെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ മോട്ടോർ സൈക്കിൾ യാത്രികൻ മരണപ്പെട്ടു.

    അപകടകരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഒന്നാണ് റോഡ് ഷോൾഡറിൽ അനാവശ്യമായി വാഹനം നിർത്തിയിടുന്നത്. ഇത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു. റോഡ് ഷോൾഡറുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, അനാവശ്യമായി അവിടെ വാഹനം നിർത്തുന്നത് നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിൽ ഇതിന് കനത്ത പിഴയും ബ്ലാക്ക് പോയിൻ്റുകളും വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷകളും ലഭിക്കും.

    വാഹനം റോഡിൽ നിർത്തിയിടേണ്ടി വന്നാൽ, സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിയിടാനും അപകട സൂചന ലൈറ്റുകൾ, മുന്നറിയിപ്പ് ട്രയാംഗിളുകൾ എന്നിവ ഉപയോഗിക്കാനും അദ്ദേഹം നിർദേശിച്ചു. വേഗത നിയന്ത്രിക്കണമെന്നും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബായ് പോലീസ് ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും, നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഇനിയെന്ത് ചെയ്യും! വിമാനങ്ങളിൽ സീറ്റില്ല, ടിക്കറ്റ് വിലയിൽ പത്തിരട്ടി വർധനവും, നട്ടംതിരിഞ്ഞ് പ്രവാസി മലയാളികൾ

    മധ്യവേനൽ അവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നിട്ടും, കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവില്ലാതെ തുടരുന്നു. സീസണിന്റെ പേരിൽ സാധാരണ നിരക്കിന്റെ പത്തിരട്ടിയിലേറെയാണ് യാത്രാ കൂലി. ഈ സാഹചര്യം പ്രവാസി മലയാളികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു നാലംഗ കുടുംബത്തിന് നാട്ടിൽ നിന്ന് യുഎഇയിലേക്ക് തിരികെ വരാൻ ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവ് വരും. ഇതാണ് പലരുടെയും യാത്രാ പദ്ധതികൾ താളം തെറ്റിക്കുന്നത്.

    നിലവിൽ, ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 5500 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്പോൾ, കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റിന് 50,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ കുടുംബങ്ങളാണ് ഈ നിരക്ക് വർധനവിന്റെ പ്രധാന ഇരകൾ. നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത് കാരണം പല വിദ്യാർത്ഥികൾക്കും സ്കൂൾ തുറന്നിട്ടും യുഎഇയിൽ തിരികെയെത്താൻ സാധിച്ചിട്ടില്ല.

    പുതിയ യുഎഇ നിയമം അനുസരിച്ച്, 15 ദിവസത്തിൽ കൂടുതൽ തുടർച്ചയായി സ്കൂളിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് പ്രൊമോഷൻ ലഭിക്കില്ല എന്നതിനാൽ, ഈ സാഹചര്യം രക്ഷിതാക്കളെ കൂടുതൽ ആശങ്കയിലാക്കുന്നു. സ്കൂൾ ഫീസ് മുടക്കി പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നാണ് പ്രവാസികളുടെ പ്രധാന ആവലാതി. അതിനാൽ, സീസൺ സമയങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാണ് അവരുടെ ആവശ്യം.

    കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റ് നടത്തിയ പ്രത്യേക വിമാന സർവീസുകൾ യാത്രക്കാരെ വലച്ച സംഭവവും വാർത്തയായി. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് നിശ്ചയിച്ച വിമാനം മണിക്കൂറുകളോളം വൈകിയതോടെ, പല യാത്രക്കാരുടെയും യാത്രാ പദ്ധതികൾ മുടങ്ങി. അടിയന്തരമായി യുഎഇയിൽ എത്തേണ്ടവർ മറ്റ് വിമാനങ്ങളിൽ ഉയർന്ന തുക നൽകി യാത്ര ചെയ്തപ്പോൾ, യാത്ര മാറ്റിവയ്ക്കാൻ സാധിക്കാത്തവർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ടിക്കറ്റ് തുക തിരികെ നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചതിനെ തുടർന്ന് പലരും യാത്ര റദ്ദാക്കി മടങ്ങി.

    ഇന്നത്തെ ടിക്കറ്റ് നിരക്കുകൾ (ഏകദേശം)

    ദുബായിൽ നിന്ന് കൊച്ചിയിലേക്ക്:

    എയർ ഇന്ത്യ എക്സ്പ്രസ്: 5300 രൂപ

    ഇൻഡിഗോ: 5600 രൂപ

    സ്പൈസ് ജെറ്റ്: 5750 രൂപ

    എയർ ഇന്ത്യ: 6300 രൂപ

    ഇത്തിഹാദ്: 6000 രൂപ

    എയർ അറേബ്യ: 7800 രൂപ

    കൊച്ചിയിൽ നിന്ന് ദുബായിലേക്ക്:

    എയർ ഇന്ത്യ എക്സ്പ്രസ്: 53,700 രൂപ

    ഇൻഡിഗോ: 45,500 രൂപ

    സ്പൈസ് ജെറ്റ്: 46,600 രൂപ

    എയർ ഇന്ത്യ: 45,800 രൂപ

    എമിറേറ്റ്സ്: 56,800 രൂപ

    എയർ അറേബ്യ: 63,000 രൂപ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

    യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം ജോലി ചെയ്ത് വാരാന്ത്യ അവധിയൊടൊപ്പം വെള്ളിയാഴ്ചയും ഉൾപ്പെടുത്തുക, അല്ലെങ്കിൽ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ വീതവും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്ത് ബാക്കി മണിക്കൂർ വാരാന്ത്യ അവധിയിലേക്ക് ചേർക്കുക എന്നതായിരുന്നു അനുവദിച്ചിരുന്നത്.

    ഇളവ് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരം അടിസ്ഥാനമാക്കി നടപ്പാക്കുകയായിരുന്നു. കഴിഞ്ഞവർഷം ദുബായ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്. വേനൽക്കാല ജോലി സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

    കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

    യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം ജോലി ചെയ്ത് വാരാന്ത്യ അവധിയൊടൊപ്പം വെള്ളിയാഴ്ചയും ഉൾപ്പെടുത്തുക, അല്ലെങ്കിൽ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ വീതവും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്ത് ബാക്കി മണിക്കൂർ വാരാന്ത്യ അവധിയിലേക്ക് ചേർക്കുക എന്നതായിരുന്നു അനുവദിച്ചിരുന്നത്.

    ഇളവ് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരം അടിസ്ഥാനമാക്കി നടപ്പാക്കുകയായിരുന്നു. കഴിഞ്ഞവർഷം ദുബായ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്. വേനൽക്കാല ജോലി സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

    അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എക്സിലൂടെ അറിയിച്ചു.

    ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഖത്തറിലെ ഇസ്രായേൽ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

    ഖത്തറിലെ ഇസ്രായേൽ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

    ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഡ്യൂട്ടിയിലായിരുന്ന കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്​വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്.

    ഇന്നലെ പ്രാദേശിക സമയം മൂന്നര മണിയോടെയാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ കൾചറൽ വില്ലേജിന് സമീപത്തെ ലഗ്താഫിയ ഏരിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

    അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എക്സിലൂടെ അറിയിച്ചു.

    ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി വേവലാതി വേണ്ട; ഒരു അപേക്ഷ, ഒരു ഫീസ്, ഒരൊറ്റ ഘട്ടത്തിൽ പരിപാടി തീരും

    എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി വേവലാതി വേണ്ട; ഒരു അപേക്ഷ, ഒരു ഫീസ്, ഒരൊറ്റ ഘട്ടത്തിൽ പരിപാടി തീരും

    യുഎഇയിലെ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി ടെൻഷൻ വേണ്ട. വളരെ എളുപ്പത്തിൽ ഇനി ഒരൊറ്റ ഘട്ടമായി പൂർത്തിയാക്കാം. ഇതിനായി അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു. കാർഡിന്റെ കാലാവധി പ്രായത്തിന് അനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. 21 വയസ്സിന് മുകളിൽ 10 വർഷവും, അതിൽ താഴെയുള്ളവർക്ക് 5 വർഷവും കാർഡ് സാധുവായിരിക്കും. പകരം കാർഡിനായി അപേക്ഷിച്ചാൽ, നിലവിലെ കാർഡിന്റെ ശേഷിക്കുന്ന കാലാവധിയാണ് കണക്കാക്കുക. മുമ്പുണ്ടായിരുന്ന വിലാസം നൽകൽ, ഡാറ്റാബേസ് വിവരങ്ങൾ സ്ഥിരീകരിക്കൽ തുടങ്ങിയ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. ‘സീറോ ബ്യൂറോക്രസി’ ലക്ഷ്യമിട്ട് സ്മാർട്ട് സർവീസുകൾ കൂടുതൽ ലളിതമാക്കാൻ എടുത്ത തീരുമാനമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

    അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എക്സിലൂടെ അറിയിച്ചു.

    ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ സ്ഥലങ്ങളിൽ മഴ, ആലിപ്പഴ വർഷം

    യുഎഇയിലെ ഈ സ്ഥലങ്ങളിൽ മഴ, ആലിപ്പഴ വർഷം

    യുഎഇയിലെ അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും ഇന്നലെ ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്​​ത​മാ​യ മ​ഴ​യും ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​ എ​ട്ടു​​മ​ണി​വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ൽ​ഐ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ നേ​രി​യ മ​ഴ​യോ​ടു​​കൂ​ടി​യ ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യ​ത്. വാ​ഹ​ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ മു​ന്ന​റി​യി​പ്പും ന​ൽ​കി. മ​ഴ​യോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തി​നാ​ൽ റോ​ഡു​ക​ളി​ൽ ദൃ​ശ്യ​പ​ര​ത ന​ന്നേ കു​റ​വാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പൊ​തു​വെ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കി​ഴ​ക്കോ​ട്ട്​ സം​വ​ഹ​ന മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടേ​ക്കാം. ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും. മൂ​ട​ൽ​മ​​ഞ്ഞ്​ രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു​കി​ഴ​ക്ക് മു​ത​ൽ വ​ട​ക്കു​കി​ഴ​ക്ക് വ​രെ മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശും. ഇ​ത്​ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗം കൈ​വ​രി​ച്ചേ​ക്കാം. അ​റേ​ബ്യ​ൻ, ഒ​മാ​ൻ ക​ട​ലു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്

    ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉ​ഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

    ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.

    ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

    അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എക്സിലൂടെ അറിയിച്ചു.

    ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്

    ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉ​ഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

    ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.

    ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം

    യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.  വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മസ്തിഷ്ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    ഗൾഫിൽ മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

    15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

    യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

    ഇന്ന്, (ചൊവ്വാഴ്ച സെപ്റ്റംബർ 9) യുഎഇയിലുടനീളമുള്ള താമസക്കാർക്ക് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിരാവിലെ, ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തുടനീളം മൂടൽമഞ്ഞിന് ചുവപ്പും മഞ്ഞയും അലേർട്ടുകൾ പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധി കാണിക്കുന്ന ഇലക്ട്രോണിക് സൈൻബോർഡുകൾ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബിയിലെയും അൽ ഐനിലെയും റോഡുകളിൽ ദൃശ്യപരത കുറഞ്ഞതായി ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴയും താപനിലയിൽ നേരിയ കുറവും ഉണ്ടായെങ്കിലും, ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി തുടരും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ, മൂടൽമഞ്ഞോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിൽ താപനില 42ºC വരെയും ദുബായിൽ മെർക്കുറി 40ºC വരെയും എത്തുമെന്ന് NCM അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് വീശും, പകൽ സമയത്ത് ഇടയ്ക്കിടെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ ആയിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഗൾഫിൽ മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

    ഗൾഫിൽ മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

    15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

    യുഎഇയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

    യുഎഇയിലെ ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ കേരള ക്രൈംബ്രാഞ്ച് പൊലീസാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. നിലവിൽ യുഎഇയിലുള്ള നിതീഷിനെതിരെ വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം. ജൂലൈ 8നായിരുന്നു 33കാരിയായ വിപഞ്ചികയേയും മകൾ വൈഭവിയേയും ഷാർജയിലെ അൽ നാഹ്ദയിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്നും വിപഞ്ചിക ജീവനൊടുക്കിയതാണെന്നുമായിരുന്നു കേസിൽ ഫോറൻസിക് വിഭാഗം കണ്ടെത്തൽ. അകത്ത് നിന്ന് പൂട്ടിയ നിലയിലുണ്ടായിരുന്ന ഫ്ലാറ്റിൽ നിന്ന് ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.

    ഇവർ നൽകിയ വിവരം അനുസരിച്ച് നിതീഷ് എത്തിയാണ് ഫ്ലാറ്റ് തുറന്നത്. വൈഭവിയുടെ മൃതദേഹം നിതീഷിന്റെയും കുടുംബത്തിന്റെയും നിർബന്ധത്തേ തുടർന്ന് ദുബായിൽ തന്നെയാണ് സംസ്കരിച്ചത്. അതേസമയം വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിക്കുകയായിരുന്നു. വിപഞ്ചികയുടെ ഭർത്താവും ഭർതൃസഹോദരിയും കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ് നടക്കുന്നത്. ദീർഘകാലമായി സ്ത്രീധനത്തിന്റെ പേരിലും ശാരീരിക മാനസിക രീതിയിലുള്ള ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസ് എടുത്തിട്ടുള്ളത്. ഗർഭിണിയായിരുന്നപ്പോൾ പോലും ശാരീരിക ഉപദ്രവങ്ങൾ നേരിട്ടിരുന്നുവെന്ന് ആറുപേജുള്ള ആത്മഹത്യാ കുറിപ്പിൽ വിപഞ്ചിക വിശദമാക്കിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ഉയർന്ന വില’; മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ പുനരധിവാസ കേന്ദ്രം

    ‘ഉയർന്ന വില’; മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ പുനരധിവാസ കേന്ദ്രം

    യുഎഇയില്‍ പരമ്പരാഗത മയക്കുമരുന്ന് ഉപയോഗം ഒരു ആശങ്കയായി തുടരുമ്പോൾ തന്നെ, “സുരക്ഷിതം” അല്ലെങ്കിൽ “നിയമപരമായ” ഉയർന്ന നിരക്കുകളായി ഓൺലൈനിൽ വിപണനം ചെയ്യപ്പെടുന്ന ഇതര പദാർഥങ്ങളുമായുള്ള പരീക്ഷണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സിഇഒ യൂസഫ് അൽതീബ് അൽകെറ്റ്ബി അഭിപ്രായപ്പെട്ടു. “ഇതിൽ കുറിപ്പടി മരുന്നുകളോ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന വീട്ടുപകരണങ്ങളോ പോലും ഉൾപ്പെടാം,” അദ്ദേഹം പറഞ്ഞു. “നിയമപരമായ ഉയർന്ന” ഈ ലക്ഷണങ്ങൾ ഔപചാരികമായി പുതിയ സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കൾ (NPS) എന്നറിയപ്പെടുന്നു. പരമ്പരാഗത നിരോധിത മരുന്നുകളുടെ ഫലങ്ങളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്ത രാസവസ്തുക്കളാണിവ, പക്ഷേ അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ ഉടമ്പടികൾ പ്രകാരം ഇതുവരെ ഇവ നിയന്ത്രിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, പല NPS-കൾക്കും നിയമാനുസൃതമായ മെഡിക്കൽ ഉപയോഗമില്ല, കൂടാതെ അക്യൂട്ട് സൈക്കോസിസ്, അപസ്മാരം, പ്രക്ഷോഭം, ആക്രമണം, ആസക്തിയുടെ സാധ്യത എന്നിവയുൾപ്പെടെ ഗുരുതരമായ ദോഷം വരുത്താൻ ഇവയ്ക്ക് കഴിയും. 150-ലധികം രാജ്യങ്ങളിൽ എന്‍പിഎസ് ഇപ്പോൾ ഉണ്ടെന്നും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന പേരുകളിൽ വിൽക്കപ്പെടുന്നുവെന്നും ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ വലിയതോതിൽ അജ്ഞാതമാണെന്നും ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പദാർത്ഥങ്ങൾ പ്രത്യേകിച്ച് യുവാക്കളെ ആശങ്കപ്പെടുത്തുന്നതാണ്, കാരണം അവയുടെ “നിയമപരമായ” പദവി അല്ലെങ്കിൽ എളുപ്പത്തിൽ ഓൺലൈൻ ലഭ്യത കാരണം അവയെ നിരുപദ്രവകരമാണെന്ന് അവർ കരുതിയേക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: ’12 സ്ഥലങ്ങളിലേക്ക് 30% വരെ’, ശൈത്യകാല ഓഫര്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

    യുഎഇ: ’12 സ്ഥലങ്ങളിലേക്ക് 30% വരെ’, ശൈത്യകാല ഓഫര്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

    ഈ ശൈത്യകാലത്ത് പുതിയ നഗരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എത്തിഹാദ് എയർവേയ്‌സ് 30 ശതമാനം വരെ പരിമിതകാല വിൽപ്പന പ്രഖ്യാപിച്ചു, ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില സ്ഥലങ്ങളിലേക്കാണ് കിഴിവ് നിരക്കുകൾ പ്രഖ്യാപിച്ചത്. ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, യാത്രക്കാർ സെപ്റ്റംബർ 12 ന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. 2025 സെപ്തംബർ മുതൽ 2026 മാർച്ച് വരെയുള്ള യാത്രകൾക്ക് കിഴിവ് നിരക്കുകൾ ഉപയോഗിക്കാം. ഈ മാസം ആദ്യം, യുഎഇയുടെ ദേശീയ വിമാനക്കമ്പനി 2025 ന്റെ ആദ്യ പകുതിയിൽ റെക്കോർഡ് 1.1 ബില്യൺ ദിർഹത്തിന്റെ അറ്റാദായവും യാത്രക്കാരുടെ എണ്ണവും പ്രഖ്യാപിച്ചു, രണ്ടാം പകുതി ഇതിലും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ ഉപഭോക്തൃ ആവശ്യം, ഉത്പാദനക്ഷമത, കാര്യക്ഷമത എന്നിവയിലെ നേട്ടങ്ങൾ, പാസഞ്ചർ, കാർഗോ വിഭാഗങ്ങളിലുടനീളം മെച്ചപ്പെട്ട വരുമാനം എന്നിവ കാരണം 2025 ജനുവരി-ജൂൺ കാലയളവിൽ അതിന്റെ ലാഭം വർഷം തോറും 32 ശതമാനം വളർന്നു. കുറഞ്ഞ നിരക്കുകൾ- പരിമിതമായ ശൈത്യകാല ഓഫറിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള കാരിയർ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു, ഇത് യാത്രക്കാർക്ക് കുറഞ്ഞ വിലയ്ക്ക് സാംസ്കാരിക തലസ്ഥാനങ്ങളും വളർന്നുവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളും പര്യവേക്ഷണം ചെയ്യാനുള്ള അവസരം നൽകുന്നു. തായ്‌ലൻഡിലെ ക്രാബി, ചിയാങ് മായ്, കംബോഡിയയിലെ ഫ്നോം പെൻ, അൾജീരിയയിലെ അൾജിയേഴ്‌സ്, ടുണീഷ്യയിലെ ടുണിസ്, വിയറ്റ്നാമിലെ ഹനോയ്, ഇന്തോനേഷ്യയിലെ മേഡൻ തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ 1,835 ദിർഹം മുതൽ ആരംഭിക്കുന്നു. മറ്റ് നിരവധി സ്ഥലങ്ങളിലേക്കും എയർലൈൻ മത്സര നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എത്യോപ്യയിലെ അഡിസ് അബാബയിലേക്കും റഷ്യയിലെ കസാനിലേക്കും ഉള്ള വിമാനങ്ങൾ 1,465 ദിർഹം മുതൽ ആരംഭിക്കുന്നു, ഹോങ്കോങ്ങിലേക്കുള്ള ടിക്കറ്റുകൾ 1,935 ദിർഹം മുതൽ ലഭ്യമാണ്. ബജറ്റ് സൗഹൃദ ഓപ്ഷനുകൾ തിരയുന്ന യാത്രക്കാർക്ക് പാകിസ്ഥാനിലെ പെഷവാറിലേക്ക് 895 ദിർഹം മുതൽ പറക്കാം. അതേസമയം. തായ്‌പേയിലേക്ക് പോകുന്നവർക്ക് 1,985 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ പ്രയോജനപ്പെടുത്താം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സാങ്കേതിക തകരാർ; യുഎഇയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പാതിവഴിയിൽ മടങ്ങി

    സാങ്കേതിക തകരാർ; യുഎഇയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പാതിവഴിയിൽ മടങ്ങി

    കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാതിവഴിയിൽ മടങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6ഇ 1403 വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പുലർച്ചെ 1.45ന് കൊച്ചിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ 180 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ റഡാർ സംവിധാനം തകരാറിലായതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എയർബസിന്റെ എ320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. യാത്രക്കാരെ പുലർച്ചെ 3.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് കൊണ്ടുപോയി. ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് മറ്റൊരു സംഘം ജീവനക്കാരാണ് പുതിയ സർവീസ് നടത്തിയത്. തകരാറിലായ വിമാനം കൊച്ചിയിലെ എയർക്രാഫ്റ്റ് മെയ്ന്റനൻസ് ഹാംഗറിലേക്കു മാറ്റിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമേ വിമാനം വീണ്ടും സർവീസ് നടത്തൂവെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? അറിയാം വിശദമായി

    യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? അറിയാം വിശദമായി

    യുഎഇയിൽ ദീർഘകാല താമസ ഓപ്ഷനുകൾ പരിഗണിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറോ, മാർക്കറ്റിംഗ് മാനേജറോ ഐടി പ്രൊഫഷണലോ ആണോ നിങ്ങൾ? യുഎഇയിൽ താമസിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ അഞ്ച് വർഷത്തെ സാധുതയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഗ്രീൻ റെസിഡൻസി എന്നറിയപ്പെടുന്ന യുഎഇ ഗ്രീൻ വിസയ്ക്ക് അപേക്ഷ നൽകേണ്ടത് എങ്ങനെയാണെന്ന് നോക്കാം:
    2022 ൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ യുഎഇ വിസ സംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻ വിസ. അഞ്ച് വർഷത്തേക്കാണ് ഗ്രീൻ വിസ അനുവദിക്കുന്നത്. ഗ്രീൻ വിസ ഉടമയ്ക്ക് അവരുടെ ഒന്നാം ഡിഗ്രി ബന്ധുക്കളെ സ്‌പോൺസർ ചെയ്യാം. വിസ റദ്ദാക്കിയതിന് ശേഷമുള്ള കൂടുതൽ ഗ്രേസ് പീരിയഡ് ഇവരെ ആറു മാസം വരെ യുഎഇയിൽ തുടരാൻ അനുവദിക്കുന്നുണ്ട്. മൂന്ന് കാറ്റഗറി ഗ്രീൻ വിസകളാണുള്ളത്. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഗ്രീൻ റസിഡൻസി, സ്വയം തൊഴിലിനായുള്ള ഗ്രീൻ റെസിഡൻസി, വാണിജ്യ പ്രവർത്തനത്തിലെ നിക്ഷേപകനോ പങ്കാളിക്കോ ഉള്ള ഗ്രീൻ റെസിഡൻസി തുടങ്ങിയവയാണ് ഈ വിഭാഗങ്ങൾ.
    ഒരു വിദഗ്ധ തൊഴിലാളി എന്ന നിലയിൽ ഗ്രീൻ റെസിഡൻസ് പെർമിറ്റിന് യോഗ്യത നേടുന്നതിന്, ഇനിപ്പറയുന്ന വ്യവസ്ഥകൾ ബാധകമാണ്:
    *അംഗീകൃത തൊഴിൽ കരാറിന് കീഴിലോ, സർക്കാർ, അർദ്ധ സർക്കാർ, ഫ്രീ സോൺ സൗകര്യങ്ങളിൽ നിന്നോ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) നിന്ന് ഒരു ഉയർന്ന തലത്തിലുള്ള സ്‌കിൽഡ് വർക്കർ പെർമിറ്റ് നേടുക.
    *മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിൽ വർഗ്ഗീകരണത്തിലെ ലെവലുകൾ 1, 2 അല്ലെങ്കിൽ 3 ലെവലുകൾക്കുള്ളതായിരിക്കണം നൈപുണ്യ തൊഴിൽ വിഭാഗം.
    *ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യമോ ആണ്.
    ശമ്പളം കുറഞ്ഞത് 15,000 ദിർഹമോ മറ്റ് കറൻസികളിൽ തത്തുല്യമോ ആയിരിക്കണം.
    ആവശ്യമുള്ള രേഖകൾ
    *ഒരു സ്വകാര്യ ഫോട്ടോ.
    *കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ടിന്റെ ഒരു പകർപ്പ്.
    *MOHRE-യിൽ നിന്നുള്ള വർക്ക് പെർമിറ്റ്.
    *സർക്കാർ സ്ഥാപനമോ, അർദ്ധ സർക്കാർ സ്ഥാപനമോ, അല്ലെങ്കിൽ ഫ്രീ സോണുകളിൽ നിന്നോ ആണെങ്കിൽ തൊഴിൽ കരാർ.
    *ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ്.
    *സമീപകാലത്ത് എടുത്ത കളർ പാസ്പോർട്ട് ഫോട്ടോകൾ.
    ജിഡിആർഎഫ്എ ദുബായിയുടെ പേരിൽ വിസ അപേക്ഷകൾ സുഗമമാക്കുന്ന ഒരു ആമെർ സെന്റർ വഴിയോ ജിഡിആർഎഫ്എ വെബ്സൈറ്റ് വഴി ഓൺലൈനായോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
    ഓൺലൈൻ അപേക്ഷാ ഘട്ടങ്ങൾ
    *GDRFA വെബ്‌സൈറ്റ് സന്ദർശിക്കുക – www.gdrfad.gov.ae. ഹോം പേജിൽ, ‘സേവനങ്ങൾ’ വിഭാഗത്തിന് കീഴിലുള്ള ‘എൻട്രി പെർമിറ്റുകൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
    *എൻട്രി പെർമിറ്റുകൾ’ തിരഞ്ഞെടുത്ത ശേഷം എൻട്രി പെർമിറ്റ് സേവനങ്ങൾ’ തിരഞ്ഞെടുക്കുക.
    *വിഭാഗങ്ങളിൽ നിന്ന്, ‘ഗ്രീൻ റെസിഡൻസിനുള്ള എൻട്രി പെർമിറ്റ് നൽകൽ (ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളി)’ തിരഞ്ഞെടുക്കുക.

    സ്റ്റാർട്ട് സർവ്വീസ് ക്ലിക്ക് ചെയ്ത് ലോഗിൻ പേജിലേക്കെത്തുക. ഇൻഡിവിഡ്യുൽസ് സെലക്ട് ചെയ്ത് GDFRA അക്കൗണ്ട് ഡീറ്റെയ്ൽസ് നൽകി ലോഗിൻ ചെയ്യുക.
    *ലോഗിൻ ചെയ്താൽ നിങ്ങൾ പേഴ്‌സണൽ ഡാഷ്‌ബോർഡിലെത്തും. പിന്നീട് ന്യൂ ആപ്ലിക്കേഷൻ ബട്ടണിലെ ഗ്രീൻ റെസിഡൻസി ഫോർ ഹൈ സ്‌കിൽഡ് വർക്കേഴ്‌സ് സെലക്ട് ചെയ്യുക.
    *പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രെസ് എന്നിവ നൽകി ആപ്ലിക്കേഷൻ ഫിൽ ചെയ്യുക. പാസ്‌പോർട്ട് ഡീറ്റെയ്ൽസും എഡ്യുക്കേഷണൽ ക്വാളിഫിക്കേഷനും ഫാമിലി ഡീറ്റെയ്ൽസും അഡ്രൈസും നൽകണം.
    *നെക്‌സറ്റ് ക്ലിക്ക് ചെയ്ത് ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം. പേയ്‌മെന്റ് നൽകിയ ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.
    അപേക്ഷയുടെ സ്റ്റാറ്റസ് ഉൾക്കൊള്ളുന്ന ഒരു ടെക്സ്റ്റ് സന്ദേശവും ഇമെയിലും നിങ്ങൾക്ക് ലഭിക്കും. എന്തെങ്കിലും രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ അവ സമർപ്പിക്കാൻ നിങ്ങളെ അറിയിക്കും. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അപേക്ഷ സ്വയമേവ റദ്ദാകും.
    വർക്ക് വിസ ഫീ: 200 ദിർഹം പ്ലസ് VAT
    അഡീഷണൽ ഫീസ് (അപേക്ഷകൻ രാജ്യത്തിനകത്താണെങ്കിൽ:
    നോളജ് ദിർഹം: 10 ദിർഹം
    ഇന്നോവേഷൻ ദിർഹം: 10 ദിർഹം
    ഫീ ഇൻസൈഡ് ദ കൺട്രി: ദിർഹം 500
    അതേസമയം, അപേക്ഷകന്റെ സാഹചര്യങ്ങൾക്കനുസരിച്ചോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലോ ആകെ തുക വ്യത്യാസപ്പെടാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇന്ത്യന്‍ യൂട്യൂബറിന് ഐ ഫോണ്‍ നഷ്ടമായി, കണ്ടെത്തി നല്‍കി യുഎഇ പോലീസ്; പ്രശംസ

    ഇന്ത്യന്‍ യൂട്യൂബറിന് ഐ ഫോണ്‍ നഷ്ടമായി, കണ്ടെത്തി നല്‍കി യുഎഇ പോലീസ്; പ്രശംസ

    ഇന്ത്യന്‍ യൂട്യബറില്‍ നഷ്ടപ്പെട്ട ഐഫോൺ ദുബായ് പോലീസ് കണ്ടെത്തി. ഫോണ്‍ തിരികെ നൽകുന്നതിനുമുള്ള ദ്രുത നടപടിക്ക് ദുബായ് പോലീസിന് പ്രശസ്ത ഇന്ത്യൻ യൂട്യൂബറിൽ നിന്ന് വലിയ പ്രശംസ ലഭിച്ചു. എട്ട് ദശലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരു തമിഴ് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ മദൻ ഗൗരി തന്റെ അനുഭവം പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ തന്റെ ഫോൺ നഷ്ടപ്പെട്ടതായി ഗൗരി വിശദീകരിച്ചു. “വിമാനത്തിൽ കയറിയതിനു ശേഷമാണ് എന്റെ ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലായത്,” 32-കാരനായ അദ്ദേഹം വീഡിയോയിൽ പറഞ്ഞു. “ഞാൻ ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചു, വിഷമിക്കേണ്ട, വിശദാംശങ്ങൾ പിന്നീട് ഇമെയിൽ ചെയ്യുക എന്ന് അവർ പറഞ്ഞു. സത്യം പറഞ്ഞാൽ, അത് തിരികെ ലഭിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ ഞാൻ ലാൻഡ് ചെയ്തുകഴിഞ്ഞാൽ ഞാൻ ഇപ്പോഴും ഒരു ഇമെയിൽ അയച്ചു.” ഗൗരി പറയുന്നതനുസരിച്ച്, ദുബായ് പോലീസ് ഫോണിന്റെ വിവരണവും തിരിച്ചറിയൽ വിശദാംശങ്ങളും ആവശ്യപ്പെട്ടുകൊണ്ട് പെട്ടെന്ന് പ്രതികരിച്ചു. “എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് വേഗതയാണ്. ഉടൻ തന്നെ അവർ ഫോൺ കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ട് മറുപടി നൽകി. അത് എന്റേതാണെന്ന് ഞാൻ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, അടുത്ത വിമാനത്തിൽ അവർ അത് എനിക്ക് സൗജന്യമായി അയച്ചുതന്നു,” അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അതുല്യയുടെ ഫോണിൽ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ, സതീഷ് ഫോൺ തുറക്കാൻ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

    അതുല്യയുടെ ഫോണിൽ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ, സതീഷ് ഫോൺ തുറക്കാൻ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

    ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കേരള ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെ വിചാരണ ചെയ്യും. ഇതോടെ എല്ലാ സത്യവും പുറത്തുവരുമെന്നാണ് വിശ്വാസമെന്നും ഷാർജയിലെ ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ കേസിന് പുതിയ വഴിത്തിരിവായി കഴിഞ്ഞദിവസം അതുല്യയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊല്ലത്ത് നടത്തിയ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷണം തുടരുകയാണ്. യുഎഇയിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതുകൊണ്ട് ക്രൈം ബ്രാഞ്ച് അതുല്യയുടെ മരണം ആത്മഹത്യയായിട്ടാണ് പരിഗണിക്കുന്നത്. അതുല്യയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവ് സതീഷ് ശിവങ്കരൻ പിള്ളക്കെതിരേ ആത്മഹത്യാ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം, അതുല്യയുടെ മരണമുണ്ടാക്കിയ നടുക്കം ഇതുവരെ യുഎഇ പ്രവാസി മലയാളികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല.

    അതുല്യയുടെ ഭർത്താവ് ദുബായ് ജുമൈറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സതീഷ് മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ കേരളത്തിലെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വിഡിയോകൾ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്തതാണെന്ന് അതുല്യയുടെ ബന്ധുക്കൾ പറയുന്നു. അതിൽ സതീഷ് അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. പത്തുവർഷമായി താൻ പീഡനങ്ങൾ സഹിക്കുകയാണെന്ന് അതുല്യ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോയിൽ സതീഷ് മോശമായ ഭാഷ ഉപയോഗിക്കുന്നതും അതുല്യയെ ശാരീരികമായി ഉപദ്രവിക്കുന്നതും കാണാം. തനിക്ക് എവിടെയും പോകാൻ കഴിയില്ലെന്നും അവളെ കുത്തിക്കൊല്ലുമെന്നും സതീഷ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. മർദ്ദനത്തിന് ശേഷം കരയുന്ന അതുല്യയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 2,300 കോടി രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളിയെഇന്ത്യക്ക് കൈമാറി യുഎഇ

    2,300 കോടി രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളിയെഇന്ത്യക്ക് കൈമാറി യുഎഇ

    നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽപെട്ട് പിടിയിലായ ഇന്ത്യക്കാരനെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
    പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. ഗുജറാത്ത് പൊലീസിന്റെ അഭ്യർഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാടുകടത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇ അധികൃതർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചതായി സിബിഐ അറിയിച്ചു.

    2,300 കോടി രൂപയുടെ തട്ടിപ്പ്
    ഏകദേശം 2,300 കോടി രൂപയുടെ (ഏകദേശം 958 ദശലക്ഷം ദിർഹം) അനധികൃത ചൂതാട്ട, കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിലെ മുഖ്യപ്രതിയാണ് ജയിൻ എന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട 481 അക്കൗണ്ടുകളിലായി 9.62 കോടി രൂപ (4 ദശലക്ഷം ദിർഹം) മരവിപ്പിച്ചതായും 1,500-ൽ അധികം അക്കൗണ്ടുകൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് മോണിറ്ററിങ് സെൽ (എസ്എംസി) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിർലിപ്ത റായ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിൻഡോ ഗ്ലാസ് പോലും തുറക്കാനാവാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങി; സംഭവം അറിഞ്ഞ ഉടൻ പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്

    വിൻഡോ ഗ്ലാസ് പോലും തുറക്കാനാവാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങി; സംഭവം അറിഞ്ഞ ഉടൻ പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്

    യുഎഇയിലെ അൽ ബദിയ പാലത്തിൽനിന്ന് 7 പാലത്തിലേക്ക് പോവുകയായിരുന്ന ഇലക്ട്രിക് കാർ സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. 10 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഷാർജ പൊലീസിന്റെ ഓപറേഷൻസ് സെന്ററിലേയ്ക്ക് വന്ന ഒരു സന്ദേശത്തെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിൻഡോകൾ തുറക്കാനോ പുറത്തിറങ്ങാനോ കഴിയാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു സന്ദേശം. ഉടൻതന്നെ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.വാഹനത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. അപകടങ്ങളില്ലാതെ 10 മിനിറ്റിനുള്ളിൽ തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കുന്ന ഷാർജ പൊലീസിന്റെ കഴിവാണ് ഇതിലൂടെ പ്രകടമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്

    പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്

    വിദേശത്ത് തൊഴിൽ തേടി പോകുന്നവർക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ വാഫിദ് (മുമ്പ് GAMCA) സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗത്തെയും ആരോഗ്യപരമായി അയോഗ്യരാക്കി (unfit) പ്രഖ്യാപിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പ്രധാനമായും ഈ സെന്ററുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഭൂരിഭാഗം പേർക്കും വ്യക്തതയില്ലാത്ത ‘അൺഫിറ്റ്’ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീൻ ഈ വിഷയത്തിന്റെ ഗൗരവം എടുത്തുപറഞ്ഞു. “എറണാകുളം സെന്ററുകളിൽ വീണ്ടും പരിശോധന നടത്തിയപ്പോൾ, തിരുവനന്തപുരം സെന്ററുകളിൽ ‘അൺഫിറ്റ്’ എന്ന് പ്രഖ്യാപിക്കപ്പെട്ട പലർക്കും ‘ഫിറ്റ്’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരത്തെ പരിശോധനയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.വിദേശത്ത് തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഈ അവസ്ഥ വലിയ തിരിച്ചടിയാണ്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിന് പുറമെ, വിദേശയാത്രക്കായി വായ്പയെടുത്ത പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ക്രമക്കേടുകൾക്കെതിരെ അന്വേഷണം നടത്തണമെന്നും, ‘അൺഫിറ്റ്’ ആയവർക്ക് വീണ്ടും പരിശോധന നടത്താൻ അവസരം നൽകണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും അടൂർ പ്രകാശ് എം.പി.ക്കും പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ മെഡിക്കൽ പരിശോധന സെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ഇൻകാസിന്റെ പ്രധാന ആവശ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍

    ‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍

    പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 9935 കരിപ്പൂർ- ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ സമയം മാറ്റിയ കാര്യം യാത്രക്കാരെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചത്. മറ്റ് ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഒരുപറ്റം യുവാക്കളുടെ യാത്ര മുടങ്ങിയത്. ഇവരുടെ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • “മിണ്ടാതിരിക്കൂ”; ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറി യാത്രക്കാരി, കയ്യോടെ പുറത്താക്കി അധികൃതർ

    “മിണ്ടാതിരിക്കൂ”; ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറി യാത്രക്കാരി, കയ്യോടെ പുറത്താക്കി അധികൃതർ

    വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ് അറ്റൻഡന്റിനോട് “മിണ്ടാതിരിക്കൂ” എന്ന് രൂക്ഷമായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റാറിക്കയിൽ നിന്ന് ഡാലസിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.
    വിമാനത്തിന്റെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ ഫ്ലൈറ്റ് അറ്റൻഡന്റ് സുരക്ഷാ പ്രോട്ടോക്കോളുകൾ വായിക്കുമ്പോഴാണ് യാത്രക്കാരി അനാവശ്യമായി ഇടപെട്ടത്. യാത്രക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ഫ്ലൈറ്റ് അറ്റൻഡന്റ് രൂക്ഷമായി പ്രതികരിച്ചു. ‘നിങ്ങൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങണോ?’, ഫ്ലൈറ്റ് അറ്റൻഡന്റ് ചോദിച്ചു. ഇതിന് ‘എനിക്ക് കേൾക്കാൻ കഴിയുന്നില്ല’ എന്ന് യാത്രക്കാരി മറുപടി നൽകി. തുടർന്ന്, ‘കേൾവിശക്തിയില്ലാത്തവരുടെ പട്ടികയിൽ നിങ്ങൾ ഇല്ല. നിങ്ങൾ അനുസരിക്കാത്തതിനാൽ നിങ്ങളെ നീക്കം ചെയ്യാൻ ഞാൻ പൈലറ്റിനോട് ആവശ്യപ്പെടാൻ പോകുന്നു’ എന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് കർശനമായി പറഞ്ഞു.

    സംഭവത്തെ തുടർന്ന് യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ സമൂഹമാധ്യമ ഉപയോക്താക്കാൾ ഫ്ലൈറ്റ് അറ്റൻഡന്റിന് പിന്തുണയുമായി രംഗത്തെത്തി. സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന് ആളുകൾ ഫ്ലൈറ്റ് അറ്റൻഡന്റിനെ അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പണം പോട്ടെ, പവർ വരട്ടെ! യുഎഇയിൽ ബൾക്ക് ഷോപ്പിങ് വർധിക്കുന്നു; ചില കുടുംബങ്ങൾ ചെലവഴിക്കുന്നത് 9000 ദിർഹം വരെ

    പണം പോട്ടെ, പവർ വരട്ടെ! യുഎഇയിൽ ബൾക്ക് ഷോപ്പിങ് വർധിക്കുന്നു; ചില കുടുംബങ്ങൾ ചെലവഴിക്കുന്നത് 9000 ദിർഹം വരെ

    യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ഒറ്റത്തവണയുള്ള ഷോപ്പിങ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാസൽ ഖൈമയിൽ ചില കുടുംബങ്ങൾ ഒരുതവണത്തെ പലചരക്ക് സാധനങ്ങൾക്കായി 9,000 ദിർഹം വരെ ചെലവഴിക്കുന്നുണ്ടെന്ന് റാക് അൽ അസ്‌വാഖ് അൽവത്താനിയ ജനറൽ മാനേജർ കാർലോസ് ഫെറ്റാസ് ബെർമുഡെസ് മാധ്യമങ്ങളോട് പറഞ്ഞു. വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ബൾക്ക് ഷോപ്പിങ്ങിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് റാക്കിൽ വലിയ കുടുംബങ്ങളുള്ളതും ഇതിന് ഒരു കാരണമാണ്. ഇത്തരം കുടുംബങ്ങൾ 25 കിലോ അരി, ബോക്‌സ് കണക്കിന് ചിക്കൻ, വെള്ളം എന്നിവയാണ് കൂടുതലായി വാങ്ങുന്നത്. ‘വില കുറഞ്ഞാൽ കുടുംബങ്ങൾ ഒന്നിലധികം ബോക്സുകൾ വാങ്ങാറുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിയിറച്ചി, മുട്ട, പഴങ്ങൾ തുടങ്ങിയ ഫ്രഷ് ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. സ്കൂൾ തുറക്കുന്ന സമയങ്ങളിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്കും ഡിമാൻഡ് കൂടും. പരമ്പരാഗത രീതിയിൽ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതാണ് റാക്കിലെ കുടുംബങ്ങൾക്കിടയിലെ മറ്റൊരു പ്രത്യേകത. റമദാൻ പോലുള്ള പ്രത്യേക സീസണുകളിൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടുമെന്ന് റാക്കിലെ അൽ ഹൂത്ത് ഹൈപ്പർമാർക്കറ്റ് മേധാവി ജിതിൻ ജനാർദ്ദനൻ പറയുന്നു. ഗൗതം അരി, ചീസ്, ഫ്രോസൺ ചിക്കൻ തുടങ്ങിയവയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നവ. വാരാന്ത്യങ്ങളിൽ കുടുംബങ്ങൾ ഒരുമിച്ചെത്തി ഷോപ്പിങ് നടത്തുന്നതും വിൽപ്പന കൂടാൻ കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

    പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

    സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ ഇന്ത്യയ്ക്കു മാത്രമാണ് ഇന്ത്യയിൽ പ്രീമിയം ഇക്കോണമി ക്ലാസുള്ളത്. ഇക്കോണമി ഇതര ക്ലാസുകളിലെ യാത്രാക്കൂലിക്കാണ് നികുതി കൂട്ടിയത്. ഇക്കോണമി ക്ലാസിൽ നികുതി 5 ശതമാനമായി തുടരും. ബിസിനസ് ക്ലാസിനും ഇക്കോണമി ക്ലാസിനും ഇടയിലുള്ളതാണ് പ്രീമിയം ഇക്കോണമി. മെച്ചപ്പെട്ട ലെഗ് സ്പെയ്സ്, ഭക്ഷണത്തിന് കൂടുതൽ ഓപ്ഷനുകൾ, ബോർഡിങ്ങിലും ബാഗേജിലും മുൻഗണന എന്നിവയാണ് ഈ ക്ലാസിന്റെ പ്രത്യേകത. പ്രീമിയം യാത്രകൾക്ക് നികുതി കൂട്ടിയതിനെതിരെ രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട) രംഗത്തെത്തി. നികുതി വർധിപ്പിക്കാനുള്ള തീരുമാനം ന്യായീകരിക്കാവുന്നതല്ലെന്നും ഗുണം ചെയ്യില്ലെന്നും അയാട്ട അഭിപ്രായപ്പെട്ടു. ലോകത്തെ 350 വിമാനക്കമ്പനികൾ അംഗമായിട്ടുള്ള ട്രേഡ് അസോസിയേഷനാണ് അയാട്ട എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ. 2017ൽ 8.6% സേവനനികുതി ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 18% ജിഎസ്ടിയെന്ന് അയാട്ട റീജനൽ വൈസ് പ്രസിഡന്റ് ഷെൽഡൻ ഹീ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍

    ‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍

    ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി ലോക ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാന്റസി ഡ്രാമ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമാകുന്നു. വാരാന്ത്യങ്ങളിൽ യുഎഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും ടിക്കറ്റ് കിട്ടാനില്ല. ആദ്യ ആഴ്ചയിൽ 191,730 പേരാണ് യുഎഇയിൽ ഈ ചിത്രം കണ്ടത്. പുതിയ റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ എത്തിച്ച ചിത്രം കൂടിയാണിത്. മോഹൻലാൽ നായകനായ ‘ഹൃദയപൂർവം’ 56,505 പേരെയും ജാൻവി കപൂർ നായികയായ ‘പരം സുന്ദരി’ 15,218 പേരെയും നേടിയപ്പോഴാണ് ‘ലോക’യുടെ ഈ റെക്കോര്‍ഡ് വിജയം. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം വിജയക്കുതിപ്പ് തുടരുന്നത്. ഒടിടിയിൽ മാത്രം സിനിമ കണ്ടുവരുന്ന കുടുംബങ്ങളെല്ലാം ലോക കാണാൻ തിയറ്ററിലേക്ക് ഒഴുകുന്നു. ‘ലോക’ സിനിമയുടെ മാന്ത്രികത ഓർമിപ്പിക്കുന്നുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്യാണി പ്രിയദർശന്റെയും നസ്‌ലിന്റെയും പ്രകടനം ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. ഇതിന് മുൻപ് മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിനും മികച്ച പ്രേക്ഷകരുണ്ടായിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോക റിലീസ് ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിൽ മലയാളത്തിൽ മാത്രമേയുള്ളൂ. അതുകൊണ്ട് സിനിമാ പ്രേമികളായ ഇതര സംസ്ഥാനക്കാരും സ്വദേശികളുമെല്ലാം ചിത്രം കാണാനെത്തുന്നുണ്ട്. യുഎഇയിൽ വെള്ളിയാള്ച നബിദിന അവധിയുൾപ്പെടെ ഞായർ വരെ 3 ദിവസം അവധിയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: അതിവേഗ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ എത്രയെന്ന് അറിയാമോ?

    യുഎഇ: അതിവേഗ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ എത്രയെന്ന് അറിയാമോ?

    വളരെ പതുക്കെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. അത്തരമൊരു ശീലം വേഗത പരിധി കവിയുന്നത് പോലെ തന്നെ അപകടകരമാകുമെന്ന് ഊന്നിപ്പറയുന്നു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുകയോ വേഗത്തിൽ ഓടുന്ന വാഹനങ്ങൾക്ക് വഴങ്ങാതിരിക്കുകയോ ചെയ്താൽ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. അതിവേഗ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഡ്രൈവർമാരെ നിരാശരാക്കുകയും പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ പെട്ടെന്ന് ലെയ്ൻ മാറ്റങ്ങൾ വരുത്തുകയും ഗുരുതരമായ അപകടങ്ങളുടെ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ചിലർ ഇത് നിസ്സാരമായി കണ്ടേക്കാം, എന്നാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഗതാഗത ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങൾ അനുവദനീയമായ ഏറ്റവും കുറഞ്ഞ വേഗതയിൽ, പ്രത്യേകിച്ച് ഇടതുവശത്തെ ലെയ്നിൽ, വാഹനങ്ങൾ വാഹനമോടിച്ച് വഴിമാറാതിരിക്കുമ്പോഴാണ് പല അപകടങ്ങളും സംഭവിക്കുന്നത്. ഇത് വലതുവശത്ത് സുരക്ഷിതമല്ലാത്ത ഓവർടേക്കിങിന് കാരണമാകുന്നു, ഇത് ഗുരുതരമായ കൂട്ടിയിടികൾക്ക് കാരണമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: അതികഠിന ഉഷ്ണത്തിനിടെ ആനന്ദ കുളിരായി ആലിപ്പഴ വര്‍ഷത്തോടെ മഴ

    യുഎഇ: അതികഠിന ഉഷ്ണത്തിനിടെ ആനന്ദ കുളിരായി ആലിപ്പഴ വര്‍ഷത്തോടെ മഴ

    എമിറേറ്റിന്‍റെ ചില ഭാഗങ്ങളിൽ ആലിപ്പഴം, മിന്നൽ, ഇടിമിന്നൽ, മഴ എന്നിവ അനുഭവപ്പെട്ടു. ഹത്ത മേഖലയിലേക്കുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന ദൃശ്യങ്ങളിൽ വെള്ളത്തിലൂടെ വാഹനമോടിക്കുന്നതായും റോഡിന്‍റെ വശങ്ങളിൽ വെള്ളം നിറഞ്ഞൊഴുകുന്നതായും ദൃശ്യപരത കുറയുന്നതും കാണാം. യുഎഇയിൽ നിലവിൽ തെക്ക് നിന്നുള്ള ഉപരിതല, മുകളിലെ മർദ്ദ സംവിധാനങ്ങളുടെ വ്യാപനവും ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോണിന്റെ (ഐടിസിഇസെഡ്) വടക്കോട്ട് എമിറേറ്റ്‌സിലേക്ക് നീങ്ങുന്നതും ബാധിക്കുന്നു. ഇതിന്റെ ഫലമായി അറേബ്യൻ കടലിൽ നിന്നും ഒമാൻ കടലിൽ നിന്നും ഈർപ്പമുള്ള വായു പിണ്ഡം രാജ്യത്തേക്ക് ഒഴുകുന്നതായി എന്‍സിഎം പറയുന്നു.
    അതേസമയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു, അപകടകരമായ കാലാവസ്ഥയെയും സംഭവങ്ങളെയും കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി, ഏതെങ്കിലും ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഉണ്ടായാൽ ജാഗ്രത പാലിക്കണം. ഇന്ന് രാത്രി 8 മണി വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നത് പൊടിയും മണലും വീശാൻ കാരണമാകും, പ്രത്യേകിച്ച് ചില കിഴക്കൻ പ്രദേശങ്ങളിൽ ദൃശ്യപരത കുറയും. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഉച്ചയ്ക്ക് 2.45 ന് സ്വീഹാനിൽ (അൽ ഐൻ) 46.5°C ആയിരുന്നു. അതേസമയം, ഏറ്റവും കുറഞ്ഞ താപനിലയായ 22.9°C റക്നയിൽ (അൽ ഐൻ) പുലർച്ചെ 05.30 ന് രേഖപ്പെടുത്തി. സെപ്റ്റംബർ 5 വെള്ളിയാഴ്ച വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാം, ചില ആന്തരിക പ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t